അനുബന്ധ വാര്‍ത്തകള്‍
- തരുൺമൂർത്തിക്ക് പിന്നാലെ മറ്റൊരു പുതുമുഖ സംവിധായകന് കൂടി മോഹൻലാൽ കൈകൊടുക്കുന്നു, പ്രതീക്ഷയിൽ ആരാധകർ
- സ്ത്രീത്വത്തെ അപമാനിച്ചു, പ്രമുഖ നിര്‍മാതാക്കള്‍ക്കെതിരെ വനിതാ നിര്‍മാതാവിന്റെ പരാതി
- ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു, മുംബൈ ഇൻഡസ്ട്രിയെ പോലെയാക്കാൻ ശ്രമമെന്ന് ഭാഗ്യലക്ഷ്മി
- പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെ സന്ദർശിച്ചു, ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്
- കർട്ടൻ മാറ്റിയാൽ സ്വിമ്മിങ് പൂൾ കാണുന്ന മുറി, സിദ്ദിഖ് അന്ന് കഴിച്ചത് മീൻ കറിയും തൈരും: നടിയുടെ മൊഴി ശരിവെയ്ക്കുന്ന കൂടുതൽ തെളിവുകൾ
ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ
തനിക്കെതിരെ വന്ന ലൈംഗികാരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്ന് നടന് ജയസൂര്യ. ആരോപണം ഉന്നയിച്ച സ്ത്രീ പറയുന്നത് 2013ല്‍ ഒരു സിനിമാചിത്രീകരണത്തിനിടെ അവര്‍ക്ക് ദുരനുഭവം ഉണ്ടായി എന്നാണ്. യഥാര്‍ഥത്തില്‍ 2013ല്‍ അങ്ങനെയൊരു സിനിമാ ചിത്രീകരണം ഈ പറയുന്ന തൊടുപുഴയില്‍ ഉണ്ടായിട്ടില്ല. കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ചിത്രീകരണം.
എന്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണവുമായി വന്നിട്ടുള്ളതെന്ന് അറിയില്ല. ചാരിറ്റി ചെയ്യുന്നുവെന്ന് കരുതി സുഹൃത്തുക്കളാകണമെന്നില്ല. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍. ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥ ശബ്ദങ്ങളാണ് നിശബ്ദമാകുന്നത്. ജയസൂര്യ പറഞ്ഞു.