ഹൃദ്യസംഗീതധാരയായി സലീല്‍ ചൌധരി

ജനനം 1924 നവംബര്‍ 19 മരണം സപറ്റംബര്‍ 5

WEBDUNIA|
1925 നവംബര്‍ 19 ന് ആണ് സലീല്‍ ചൗധരി ജ-നിച്ചത്.അസമിലെ തോട്ടം മേഖലയില്‍ ഡോക്ടറായ ജ-നേന്ദ്രനാഥ് ചൗധരിയു ടേയും,ഭിഭാവതിയുടേയും മകനായിരുന്നു.പാശ്ഛാത്യസംഗീതത്തില്‍ താത്പര്യമുള്ളആളായിരുന്നു അച്ഛന്‍.

കൊല്‍ക്കത്തയില ബംഗബാസി കോളജ-ില്‍ പഠിക്കുന്പോള്‍ തന്നെ സലീല്‍ ഒരുവിധം എല്ലാ സംഗീതോപകരണങ്ങളൂം കൈകാര്യം ചെയ്യുമായിരുന്നു. ഇക്കലത്തു തനെ കമ്മുണിസ്റ്റ് പ്രസ്ഥാനവുമയി ബന്ധമുള്ള ഇപ്റ്റയില്‍ അംഗമാവുകയും ചെയ്തു.

സംഗീതകാരന്‍ എന്നതുപോലെ മികച്ച ഗാനരചയിതാവും എഴുത്തുകാരനുമായിരുന്നു സലീല്‍ ചൗധരി.ബംഗാളിയില്‍ അദ്ദേഹം സംഗീതം പകര്‍ന്ന മിക്ക പാട്ടുകളും അദ്ദേഹം തന്നെ എഴുതിയതായിരുന്നു.

ആദ്യം ഹിന്ദിയില്‍ സംഗീതം പകര്‍ന്നദോബീഖാ സമീനിന്‍റെ കഥയെഴുതിയതും സലീല്‍ ചൗധരിയായിരുന്നു.ഈ ചിത്ര അക്കലത്ത് കാന്‍ മേളയില്‍ മികച്ച 10 സിനിമകളില്‍ ഒന്നായി അംഗീകരിച്ചിരുന്നു.

ബംഗാളിയില്‍ ഒട്ടേറെ സിനിമകള്‍ക്ക് ഈണം നല്‍കിയ ശേഷമാണ് 1953 ല്‍ സലീല്‍ ചൗധരി ബോളിവുഡില്‍ എത്തുന്നത്.

1949 ല്‍ പരിബര്‍ത്തന്‍ എന്ന സത്യന്‍ ബോസ് ചിത്രത്തിന് സംഗീതം നല്‍കിയായിരുന്നു തുടക്കം. ബര്‍ജ-ാര്‍ത്രി,പാഷേര്‍ ബാരി,റിക്ഷാവാലാ തുടങ്ങി നാല്‍പ്പത്് ഏരെ ബംഗാളി സിനിമകള്‍മ്മ് സലീല്‍ഡാ സംഗീതം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :