FILE | FILE |
വിജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 393 വോട്ടുകള്‍ വേണ്ടിയിരുന്നു. എന്‍ ഡി എ പക്ഷത്തുനിന്നും ഇത്തവണയും യു പി എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്. രാവിലെ മുതല്‍ ആരംഭിച്ച വോട്ടിങ്ങില്‍ ആദ്യം തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു പി എ അധ്യക്ഷ സോണിയ ഗാന്ധിയും സമ്മതിദാന അവകാശം രേഖപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |