അനുബന്ധ വാര്‍ത്തകള്‍
- 'ഒരാൾ മരണപ്പെട്ട വേദിയിൽ നിന്ന് പാടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്': സംഗീതനിശ റദ്ദാക്കി വേടൻ
- എന്നെ കണ്ട് ആരും പഠിക്കരുത്, സർക്കാർ വിൽക്കുന്ന മദ്യമാണ് ഞാൻ കുടിക്കുന്നത്: മാറാൻ ശ്രമിക്കുമെന്ന് വേടൻ
- Vanchiyoor court assault case: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു
- കോണ്‍ഗ്രസില്‍ വന്‍ 'അടിപിടി'; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്, അതൃപ്തി പുകയുന്നു
- Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്
വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം
RSS Leader Hate speech against Vedan
കഴിഞ്ഞ ദിവസം ഒരു അമ്പലപറമ്പില് വേടന്റെ ആട്ടും കൂത്തും ഉണ്ടായിരുന്നുവെന്നാണ് ഞാനറിഞ്ഞത്. ആള് കൂടാനായിട്ട് വേടന്റെ പാട്ട് വെയ്ജ്ക്കാന് തയ്യാറാവുന്നവര്‍ ആള് കൂടാന്‍ ഇനി ക്യാബറെ ഡാന്‍സും അമ്പലപ്പറമ്പില്‍ വെയ്ക്കും. വേടന്റെ പാട്ടുകള്‍ വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസവും ജീതിഭീകരത വളര്‍ത്തുന്നതുമാണ്. വേടന്റെ പിന്നില്‍ ശക്തമായ സ്പോണ്സര് ശക്തികളുണ്ട്. രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്നവരാണ് അയാളുടെ പിന്നിലുള്ളത്. എന്‍ ആര് മധു പറഞ്ഞു.
ഇത് കൂടാതെ മലയാളികളുടെ രാത്രി ഭക്ഷണശീലങ്ങളെയും വര്‍ഗീയമായി മധു വിമര്‍ശിച്ചു. രാത്രിയില്‍ കേരളത്തിലെങ്ങും ശവം കരിയുന്ന മണമാണെന്നും ഷവര്‍മ ശവം വര്‍മയാണെന്നും അത് കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എന്‍ ആര് മധു പ്രസംഗത്തില്‍ പറഞ്ഞു.