അനുബന്ധ വാര്‍ത്തകള്‍
- പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു, ഒന്നിച്ചു ജീവിക്കുന്നുവെന്ന് കോടതിയിൽ: യുവാവിനെതിരായ കേസ് റദ്ദാക്കി കേരള ഹൈക്കോടതി
- കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമണം: ദിവസം 4 കുട്ടികള്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍
- പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോയെന്ന് ചോദിച്ചെന്ന വാര്‍ത്ത വ്യാജം; മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ചിഫ് ജസ്റ്റിസ്
- രാജസ്ഥാനില്‍ 15കാരിയെ എട്ടുദിവസങ്ങളിലായി ഒന്പതുപേര് ചേര്‍ന്ന് പീഡിപ്പിച്ചു
- അവളെ വിവാഹം കഴിക്കുമോ? അല്ലെങ്കിൽ ജയിലിലാകും: ബലാത്സംഗക്കേസ് പ്രതിയോട് സുപ്രീംകോടതി
ബാലികയെ പീഡിപ്പിച്ച 69 കാരന് 13 വര്‍ഷം കഠിന തടവ്
കുന്നംകുളം: കടയില്‍ സാധനം വാങ്ങാനെത്തിയ പതിനൊന്നുകാരിയായ ബാലികയെ പീഡിപ്പിച്ച 69 കാരന് കോടതി 13 വര്‍ഷം കഠിന തടവ് വിധിച്ചു. നാട്ടിക കൊരട്ടി പറമ്പില്‍ വീട്ടില്‍ അബൂബക്കറിനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുന്നംകുളം ഫാസ്ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്.