അനുബന്ധ വാര്ത്തകള്
- ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, സംഭവം നടന്നത് ഇന്ന് പുലർച്ചെ
- ശ്രീനിവാസന് കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം
- സർക്കാർ ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
- നടന്നത് പട്ടിക തയ്യാറാക്കിയുള്ള കൊലപാതകം, കേരളത്തിൽ ഇതാദ്യം: പോലീസ്
- മദ്യപാനവും കുടുംബവഴക്കും: ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചുകൊന്നു
അനുജന്റെ മർദ്ദനമേറ്റു ജ്യേഷ്ഠൻ മരിച്ചു
കോഴിക്കോട്: സ്വത്തു തർക്കത്തെ തുടർന്ന് നടന്ന അടിപിടിയിൽ ജ്യേഷ്ഠൻ അനുജന്റെ മർദ്ദനമേറ്റ മരിച്ചു. ഫറോക്ക് ചെറുവണ്ണൂർ പുതിയ പാലത്തിനടുത്ത് താഴത്തെ പുരയ്‌ക്കൽ ചന്ദ്രഹാസൻ (76) ആണ് മരിച്ചത്.
അനുജനായ ശിവശങ്കരൻ (61) വഴക്കിനിടെ ചന്ദ്രഹാസന്റെ തലയ്ക്കടിച്ചപ്പോൾ പരുക്കേറ്റു ചികിത്സയിലായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.
ആകെയുള്ള പത്ത് സെന്റ് ഭൂമി ഏഴുപേർക്കായി ഭാഗിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. തർക്കത്തിന്റെ പട്ടിക കൊണ്ടുള്ള അടിയാണ് ഗുരുതരമായ പരുക്കിന് കാരണം.
അനുജനായ ശിവശങ്കരൻ (61) വഴക്കിനിടെ ചന്ദ്രഹാസന്റെ തലയ്ക്കടിച്ചപ്പോൾ പരുക്കേറ്റു ചികിത്സയിലായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.
ആകെയുള്ള പത്ത് സെന്റ് ഭൂമി ഏഴുപേർക്കായി ഭാഗിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. തർക്കത്തിന്റെ പട്ടിക കൊണ്ടുള്ള അടിയാണ് ഗുരുതരമായ പരുക്കിന് കാരണം.
അടുത്ത ലേഖനം