അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയെ വിടാതെ ട്രംപ്, ഉപരോധമേർപ്പെടുത്തണമെന്നും അധിക തീരുവ ഏർപ്പെടുത്തണമെന്നും യൂറോപ്പിനോട് ആവശ്യപ്പെട്ടു
- India - China: ട്രംപ് തീരുവയിൽ ശത്രുത മറന്ന് ഇന്ത്യയും ചൈനയും, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രഖ്യാപനം
- ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി
- ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം
- ഇന്ത്യയ്ക്ക് വേണമെങ്കിൽ ഇനിയും ഡിസ്കൗണ്ട് തരാം, യുഎസ് തീരുവ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ
കളി വരാനിരിക്കുന്നെയുള്ളു, ഷാങ്ങ്ഹായി ഉച്ചകോടിയിൽ പുടിൻ- മോദി- ഷി ജിൻപിങ് ചർച്ച, മോദി എത്തിയത് പുടിനൊപ്പം
ചൈനയിലെ ടിന്‍ജിയാനിലാണ് ഉച്ചകോടി നടത്തുന്നത്. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നരേന്ദ്രമോദി ഇന്ന് ഒരു മണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ച നടത്തും.
Shanghai Cooperation Summit
ചൈനയിലെ ടിന്‍ജിയാനിലാണ് ഉച്ചകോടി നടത്തുന്നത്. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നരേന്ദ്രമോദി ഇന്ന് ഒരു മണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ച നടത്തും. റഷ്യ- യുക്രെയ്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ അധികതീരുവയും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍,വിയറ്റ്നാമിന്റെയും നേപ്പാളിന്റെയും പ്രധാനമന്ത്രിമാര്‍, മ്യാന്മര് സീനിയര്‍ ജനറല്‍ എന്നിവരെ മോദി കണ്ടിയിരുന്നു. ഉച്ചകോടിയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് മോദി ഇന്ത്യയിലേക്ക് മടങ്ങും.