അനുബന്ധ വാര്‍ത്തകള്‍
- ഖാർകീവിൽ ഒരു ഇന്ത്യക്കാരനും ബാക്കിയില്ല, രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഇനി സുമിയിലെന്ന് കേന്ദ്രസർക്കാർ
- യുക്രെനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഉടൻ നഗരം വിടണം: ഖാർക്കീവിലെ ഇന്ത്യക്കാർക്ക് അടിയന്തിര നിർദേശം
- സ്ഥിതി സങ്കീര്‍ണം; സുമിയിലും ഖാര്‍ഖീവിലും സാപേര്‍ഷ്യയിലുമുള്ള ഇന്ത്യക്കാരെ ഒട്ടും വൈകാതെ തിരികെ കൊണ്ടുവരണമെന്ന് ടി.എന്‍.പ്രതാപന് എം.പി.
- ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് എംബസി: ഓപ്പറേഷൻ ഗംഗയ്ക്ക് ഇനി വ്യോമസേനയും
ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം: നാലിടത്ത് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്‌നിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കവെ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം 12:30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മലയാളി വിദ്യാർഥികൾ ഏറെയുള്ള നഗരമായ സന്മി അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കൻ നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വെടിനിർത്തൻ പ്രഖ്യാപനം. അതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
അടുത്ത ലേഖനം