പെട്ടി, പെട്ടി, ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോള്‍...

ന്യൂഡല്‍ഹി| WEBDUNIA|
PRO
പെട്ടി, പെട്ടി, ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോള്‍...ഇത് നാടെങ്ങും മുഴങ്ങിയ വരികളായിരുന്നു ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ഈ വരികള്‍ ഇല്ലാതായി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതിനുമുമ്പ് സാധാരണ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്താറുണ്ടായിരുന്നത്.

സ്ഥാനാര്‍ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെ അടയാളം പതിച്ചുകൊണ്ടോ ബാലറ്റ് പേപ്പര്‍ അച്ചടിക്കാത്ത സ്ഥലങ്ങളില്‍ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചോ ആയിരുന്നു ആയിരുന്നു വോട്ടൊടുപ്പ് നടത്തിയത്.

എത്ര സ്ഥാനാര്‍ഥികളാണെങ്കിലും എളുപ്പം- അടുത്തപേജ്






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :