അനുബന്ധ വാര്‍ത്തകള്‍
- നീരവ് മോദിയെ നാട്ടിലെത്തിക്കാനുള്ള ഊർജ്ജിത ശ്രമം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്രസർക്കാർ നീക്കം ?
- ഭർത്താവിന് തന്നേക്കാൾ സ്നേഹം കുഞ്ഞിനോട് എന്ന് സംശയം, 21കാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, ലോകത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ
- ഉറങ്ങിക്കിടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗം കടിച്ചെടുത്ത് വളർത്തുനായ !
- വിവാഹത്തിന് വധൂവരൻമാരുടെ മേൽ ലക്ഷങ്ങളുടെ നോട്ട് വിതറി കുടുംബാംഗങ്ങൾ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !
- നിർഭയ കേസിന് സമാനമായ ക്രൂര കൂട്ടബലാത്സംഗം, 7 പ്രതികൾക്ക് തൂക്കുകയർ വിധിച്ച് കോടതി
വശീകരിച്ച് റിസോർട്ടിലേക്ക് വിളിച്ചുവരുത്തും, നഗ്നയായി കൂടെ നിർത്തി ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തും, പിന്നീട് ബ്ലാൿമെയിലിംഗ്, തൃശുർ സ്വദേശിനി പിടിയിൽ
റിസോർട്ടിലേക്ക് വിളിച്ചുവരുത്തി കൂടെ നിർത്തി നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പണം തട്ടുന്ന സംഘത്തിലെ യുവതിയെ പൊലീസ് പിടിക്കൂടി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ 27കാരി ഷമീനയെയാണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റു രണ്ട് പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഘമായാണ് ഇവരുടെ തട്ടിപ്പ്. ആദ്യം പണക്കാരായ ആളുകളെ കണ്ടെത്തും പിന്നീട് വശീകരിച്ച് റിസോർട്ടിലേക്ക് വിളിച്ചുവരുത്തും. ഇവരെ നഗ്നരാക്കി കൂടെ നിർത്തി ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തും. തുടർന്ന് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി.
കഴിഞ്ഞമാസമണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കോഴിക്കോട്ടെ കക്കാടംപൊയിലെ റിസോർട്ടിൽ മുറിയെടുത്ത ശേഷം ഉടമയെ മുറിയിൽ വിളിച്ചുവരുത്തി നഗനാക്കി കൂടെ നിർത്തി ചിത്രങ്ങൾ പകർത്തുകയായിരുന്നു.
ഇത് കാണിച്ച് ഭിഷണിപ്പെടുത്തി 40000 രൂപ ഇയളിൽ നിന്നും പ്രതികൾ തട്ടിയെടുത്തിരുന്നു. എന്നാൽ പിന്നീട് 5 ലക്ഷം രൂപ നൽകണം എന്ന് ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോൾ റിസോർട്ട് ഉടമ തിരുവമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തിൽ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതി ഷമീനയെ പിടികൂടിയത്. സംഘത്തിലെ അനീഷ് എന്നയാളെ ഇനിയും പിടികൂടാനായിട്ടില്ല.