അനുബന്ധ വാര്‍ത്തകള്‍
- മകന്റെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് ബ്രയാൻ ലാറ, ഇതുപോലെ ബാറ്റുപിടിച്ചിരുന്ന ഒരു കുട്ടിയെ പരിചയമുണ്ടെന്ന് സച്ചിൻ
- സച്ചിനെ വീഴ്ത്തിയത് ധോണിയുടെ ആ തന്ത്രം, 2010 ഐപിഎൽ ഫൈനൽ ഓർത്തെടുത്ത് മുൻ താരം
- ജിയോ പ്ലാറ്റ്ഫോംസ് വിദേശവിപണിയിലേയ്ക്ക്, നസ്ദാക്കിൽ ആദ്യ ലിസ്റ്റിംഗ്
- മമ്മൂട്ടിയെ തിയേറ്ററില്‍ കണ്ടാല്‍ മതി, ‘വണ്‍’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കൾ
- കോഹ്ലി സച്ചിനെ പിന്നിലാക്കും, കാരണം ആ വീക്നെസ് കോഹ്ലിക്കില്ല, തുറന്നുപറഞ്ഞ് മുൻ പാക് ഇതിഹാസം
ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ മൂന്ന് ബാറ്റ്സ്മാന്മാർ: വെളിപ്പെടുത്തലുമായി ബ്രെറ്റ്ലി
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളാണ് ഓസ്ട്രേലിയയുടെ ബ്രെറ്റ്‌ലി. ഒരു കാലത്ത് ലോകക്രിക്കറ്റിലെ ബാറ്റ്സ്മാന്മാരുടെയെല്ലാം ഉറക്കം കെടുത്തിയിരുന്ന ലീ ഇപ്പോളിതാ താൻ കളിച്ചിരുന്ന കാലത്ത് തനിക്കെതിരെ ഏറ്റവും നന്നായി കളിച്ച ബാറ്റ്സ്മാന്മാർ ആരെല്ലാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ,വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ദഖിണാഫ്രിക്കയുടെ ജാക്വസ് കാലിസ് എന്നിവരെയാണ് ബ്രെറ്റ്ലീ തിരഞ്ഞെടുത്തത്. ഇതിൽ സച്ചിനെയാണ് ഒന്നാന്നായി ബ്രെറ്റ്‌ലീ തിരഞ്ഞെടുത്തത്.ഒരു പന്തിനെ 6 വ്യത്യസ്തമായ തരത്തിൽ കളിക്കാൻ കഴിവുള്ള താരമാണ് ലാറയെന്നും. കാലിസ് താൻ കണ്ടതിൽ വെച്ച് പൂർണനായ ക്രിക്കറ്റർ ആണെന്നും ബ്രെറ്റ്ലി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ബാസ്മാൻ എന്നാണ് ലീ സച്ചിനെ വിശേഷിപ്പിച്ചത്.