അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ലെന്ന് എം ടി രമേശ്
- നെഹ്റു ട്രോഫി വള്ളംകളി നവംബർ 10 ന്
- സംസ്ഥാന സർക്കാർ ഈശ്വരവിശ്വാസികളെ വഞ്ചിച്ചുവെന്ന് കെ എം മാണി
- പത്തുകോടിയടിച്ച ലോട്ടറി ഭദ്രമായി 10 മാസം ജീൻസിന്റെ പോക്കറ്റിൽ കിടന്നു; പക്ഷേ ഭാഗ്യം അപ്പോഴും തുണച്ചു
- സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക നമ്പി നാരായണന് കൈമാറി; ഐ എസ് ആർ ഒ കേസ് അന്വേഷണ ഏജൻസികൾക്ക് പാഠമാകണമെന്ന് മുഖ്യമന്ത്രി
സർവ ദോഷങ്ങളും നീങ്ങാൻ നവരാത്രി വൃതം
നവരാത്രികൾ അരംഭിക്കുകയാണ് സർവൈശ്വര്യങ്ങൾക്കുമായി നവരാത്രി വൃതം അനുഷീക്കേണ്ട ദിവസങ്ങളാണ് ഇനിയങ്ങോട്ട്. ഒക്ടോബർ പത്തിനാണ് നവരാത്രി ആരംഭം. ആദ്യ നവരത്രി ദിനത്തിൽ നവദുർഗ്ഗ സങ്കർപത്തിലെ പ്രഥമ ദുർഗ്ഗയായ ശൈലപുത്രിയായൊ സങ്കൽപ്പിച്ച് ആരാധന നടത്തണം.
ദേവീരൂപത്തെ മനസിൽ ധ്യാനിച്ച് ആരാധനയോടെ മന്ത്രം ജപിക്കുന്നതോടെ സർവ ഐശ്വര്യങ്ങളും ജീവിതത്തിൽ വന്നു ചേരും എന്നാണ് വിശ്വാസം. ശൈലപുത്രി ദേവിക്ക് മുല്ലപ്പൂ അർപ്പിക്കുന്നത് ശ്രേഷ്ഠമാണ്.
‘വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധാകൃതശേഖരാം വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം‘ എന്ന മന്ത്രമാണ് ആദ്യ നവരത്രി ദിനത്തിൽ ജബിക്കേണ്ടത്.