അനുബന്ധ വാര്‍ത്തകള്‍
- 13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മലയാളിയെത്തി,ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് സഞ്ജു, സന്നാഹമത്സരത്തിൽ കളിക്കില്ല
- ഇന്ത്യയുടെ ഭാവി അവനിലാണ്, ജയ്സ്വാളിന് വേണ്ടി യുവതാരത്തെ തഴഞ്ഞതിനെതിരെ ഓയിൻ മോർഗാൻ
- എല്ലാവരും ഐപിഎല്ലിലെ പറ്റി സംസാരിക്കുന്നു, പക്ഷേ ഇന്ത്യയ്ക്ക് ആകെയുള്ള ലോകകപ്പ് ഐപിഎല്ലിനും മുൻപേ നേടിയത്
- നിലവിലെ ഫോം നോക്കേണ്ടതില്ല, ഓസീസ് ജേഴ്സിയില്‍ വാര്‍ണര്‍ തിളങ്ങുമെന്ന് പോണ്ടിംഗ്
- കിരീടം മോഹിച്ച് ആരും പോരണ്ട, പാകിസ്ഥാൻ്റേത് ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയെന്ന് ഷാഹിദ് അഫ്രീദി
ലോകകപ്പ് സന്നാഹമത്സരങ്ങൾക്ക് തുടക്കം, ശ്രീലങ്കയെ തകർത്ത് നെതർലൻഡ്സ്, ഓസീസിനായി വാർണർ വെടിക്കെട്ട്
Netherlands, Worldcup
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 30 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറുകളില്‍ 15 പന്തില്‍ 43 റണ്‍സുമായി നായകന്‍ വാനിന്ദു ഹസരങ്ക പൊരുതിയെങ്കിലും വിജയം എത്തിപിടിക്കാനായില്ല. തുടര്‍ച്ചയായി 5 സിക്‌സുകള്‍ പറത്തിയാണ് ഹസരങ്ക 43 റണ്‍സ് നേടിയത്. അതേസമയം നമീബിയയുമായുള്ള സന്നാഹമത്സരത്തില്‍ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 10 ഓവറില്‍ തന്നെ വിജയം കണ്ടു.21 പന്തില്‍ 54 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനായി തിളങ്ങിയത്. 3 വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഓസീസിന്റെ വിജയം.