കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

വ്യാഴം, 9 ഓഗസ്റ്റ് 2018 (16:00 IST)
ലണ്ടൻ: മുന്നു വയസുള്ള കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് ഇന്ത്യ ദമ്പതികളെ ജീവനക്കർ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ജൂലയ് ഇരുപത്തി മൂന്നിനാണ് സംഭവം. ലണ്ടനിൽ നിന്നും ബർലിൽനിലേക്കു പോവുകയായിരുന്ന വിമാനത്തിൽ നിന്നും ദമ്പതികളെ പുറത്താക്കുകയായിരുന്നു. 
 
വിമാനം ടെക്കോഫിന് ഒരുങ്ങുന്നതിനിടെ സീറ്റ് ബെൽറ്റ് ഇട്ടതിന്റെ അസ്വസ്ഥതയിലാണ് കുട്ടി കരയാൻ തുടങ്ങിയത് ഇതോടെ വിമാനത്തിലെ ജിവനക്കാരിൽ ഒരാൾ എത്തി മോഷമായി പെറുമാറുകയായിരുന്നു. കുട്ടി കരച്ചിൽ തുടർന്നതോടെ വിമാനം വീണ്ടും ടെർമിനലിലേക്ക് തിരിച്ചുവിട്ട ശേഷം ദമ്പതികളെ പുറത്താക്കുകയയിരുന്നു.
 
കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ച മറ്റൊരു ഇന്ത്യൻ കുടുംബത്തെയും വിമാനത്തിൽ നിന്നും ബലമായി ഇറക്കിവിട്ടു. സംഭവത്തിൽ വിമാന ജീവനക്കർ തങ്ങളെ വംശീയപരമായി അവഹേളിച്ചുവെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതിനല്‍കി. അതേസമയം സംഭവത്തെ ഗൌരവമായി കാണുന്നു എന്നും അന്വേഷണം നടത്തും എന്നും ബ്രിട്ടിഷ് എയർ‌വെയ്സ് വ്യക്തമാക്കി. 

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

പിണറായി വിജയനെതിരായ ഇഡി വേട്ട; ഒന്നും മിണ്ടാതെ സതീശൻ

ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി

വേഗം ഇന്ത്യ വിടുക, അല്ലെങ്കിൽ കർശന നടപടി: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് അന്ത്യശാസനം നൽകി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്‌നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്‍

ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം

അടുത്ത ലേഖനം
Show comments