-ഉണ്ണിമേനോന്‍ എന്ന തൂവാനത്തുമ്പി
ജ-ാടകളിലാത്ത ശരാശരി മലയാളി അഭ്രപാളികളിലെ നായകന്‍റെ സ്ഥാനത്ത് അവനവനെതന്നെ കാണുന്നു. നായകന്‍റെ ധീരകൃത്യങ്ങള്‍ കണ്ട് കയ്യടിക്കുന്നു, അവന്‍റെ ചേഷ്ടകള്‍ അനുകരിക്കുന്നു, സംഭാഷണശകലങ്ങള്‍ മന:പാഠമാക്കുന്നു.
കഥാപാത്രം അവതരിപ്പിച്ച നായകനേക്കാള്‍ കഥാപാത്രത്തെയാണ് നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇതിന് ഉദാഹരണമാണ്, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ് ഠന്‍. മോഹന്‍ലാലിനെ നാം മറന്നേക്കാം പക്ഷെ ഒരിക്കലും മംഗലശ്ശേരി നീലകണ് ഠനെ മറക്കുകയില്ല.
കോഴിക്കോട്ടെ സംഗീത രസികനായ മുല്ലശ്ശേരി രാജ-ുവാണ് മംഗലശ്ശേരി നീലകണ് ഠന്‍. അതുപോലെ തന്നെയാണ് തൂവാനത്തുമ്പികളിലെ മണ്ണാരത്ത് ജ-യകൃഷ്ണനും.
നാട്ടില്‍ നിന്നകന്ന് നഗരത്തില്‍ അടിച്ച് പൊളിച്ച് ജ-ീവിച്ച്, എന്തിനും പോന്ന ഒരുകൂട്ടം തെമ്മാടി സെറ്റ് കൂട്ടിനുള്ള ഒരോ നാരങ്ങാവെള്ളവും മദ്യവും മാറിമാറി അങ്ട് പൂശുന്ന ജ-യകൃഷ്ണന്‍
ജ-യകൃഷ്ണനുമുണ്ട് ഒരു ആള്‍ രൂപം - തൃശ്ശൂരില്‍
ദേശാടനക്കിളി കരയാറില്ല, ഇന്നലെ, അപരന്‍ എന്നീ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത പത്മരാജ-ന്‍ താന്‍ ഉണ്ണിമാമന്‍ എന്ന് വിളിച്ചിരുന്ന ഉണ്ണിമേനോന്‍റെ ജ-ീവിതമാണ് തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ വരച്ചു കാട്ടിയത്.
പത്മരാജ-ന്‍ ആകാശവാണിയില്‍ ജേ-ാലിനോക്കിയിരുന്ന കാലത്താണ് ശൃശൂര്‍ പെരുവല്ലൂരിലെ ഉള്ളനാട് കുഞ്ഞുണ്ണിപണിക്കര്‍ വക്കീലിന്‍റെയും പത്മാവതിയുടെയും മകനായ കാരക്കത്ത് ഉണ്ണിമേനോനെ പരിചയപ്പെടുന്നത്. ഒരേ ലോഡ്ജ-ിലായിരുന്നു തൃശ്ശൂരില്‍ താമസം.
പത്മരാജ-ന്‍ ഉണ്ണിമാമന്‍റെ സുഹൃദ് വലയത്തിലേക്ക് ചെല്ലുമ്പോള്‍ രാമുകാര്യാട്ട്, എക്സ്പ്രസ് ജോര്‍ജ്ജ്, കഞ്ചാവ് വര്‍ക്കി, വിജ-യന്‍ കരോട്ട് എന്നിങ്ങനെ സിനിമാ രംഗത്തെയും മറ്റു പല പ്രശസ്തരും ഉണ്ണിമാമന്‍റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു.
പോക്കറ്റ് നിറയെ കാശ്, സുഹൃദ് ബന്ധം ഉണ്ടാക്കാനുള്ള പ്രത്യേക കഴിവ്, അപകടകരമായ വിനോദങ്ങള്‍ എന്നിങ്ങനെ സ്വയം "താന്തോന്നി' ആയി വിശേഷിപ്പിച്ചിരുന്ന ഉണ്ണിമാമനെ പത്മരാജ-ന് നന്നേ ബോധ്യപ്പെട്ടു.
പത്മരാജ-ന്‍ ഉണ്ണിമേനോനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിരീക്ഷണ പാടവം നമുക്ക് നല്ലൊരു സിനിമയു മോഹന്‍ ലാലിന് ശക്തമായൊരു കഥാപാത്രവും ലഭിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ണിമേനോന്‍ ദുബായില്‍ ജേ-ാലി അന്വേഷിച്ച് പോയതിനിടയ്ക്കാണ് പത്മരാജ-ന്‍ തന്നെക്കുറിച്ച് നോവല്‍ എഴുതുന്നു എന്ന് അറിഞ്ഞു. പിന്നീട് തൂവാനത്തുമ്പികള്‍ എന്ന സിനിമയായി അത് മാറി. ദുബായില്‍ വച്ച് സിനിമ കണ്ടു. സൂക്ഷ്മമായാണ് തന്‍റെ തന്തോന്നി ചെറുപ്പകാലം പത്മരാജ-ന്‍ വരച്ചു വച്ചിരിക്കുന്നത് എന്നു കണ്ട് ഉണ്ണി മേനോന്‍ അത്ഭുതം കൂറി
പത്മരാജ-നും താനും പരസ്പരം പ്രണയ രഹസ്യങ്ങളും നൊമ്പരങ്ങളും കൈമാറിയിരുന്നുവെന്ന് ഉണ്ണി മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു.
അങ്ങനെയാണ് താന്‍ ഉപയോഗിക്കുന്ന ചില തമാശകളും തന്‍റെ പ്രണയവുമെല്ലാം പത്മരാജ-ന്‍ തൂവാനത്തുമ്പികളിലെ കഥാപാത്രത്തിന് മേമ്പൊടിയായി നല്‍കിയത്. ലോഡ്ജ-ില്‍ പതുങ്ങി നടന്നിരുന്ന ബ്രോക്കറാണ് സിനിമയില്‍ തങ്ങള്‍ എന്ന കഥാപാത്രമായി കാണുന്നത് .
എന്നാല്‍ സിനിമയുടെ പകുതിവരെ മാത്രമേ തന്‍റെ ജ-ീവിതവുമായി സാമ്യം ഉള്ളു.പല കല്യാണങ്ങളും അലമ്പാക്കിയതുകൊണ്ട് ആരേയും അറിയിക്കാതെ കെട്ടി. പിന്നെ ജ-ീവിതം വേറെ വഴിക്കായി.
സിനിമയില്‍ സുമലതയും പാര്‍വതിയും അവതരിപ്പിച്ച മട്ടില്‍ രണ്ട് കാമുകിമാര്‍ തനിക്കില്ലയിരുന്നു.
നോവലിലോ സിനിമയിലോ ഇല്ലാത്ത ദുരന്തങ്ങള്‍ ജ-ീവിതത്തില്‍ ഉണ്ടാവുകയും ചെയ്തു. തന്‍റെ ചെറുപ്പക്കാരായ രണ്ട് ആണ്‍മക്കളും അസുഖം ബാധിച്ച് മരിക്കുകയായിരുന്നു
തന്‍റെ പ്രശസ്തരായ കൂട്ടുകാരില്‍ ഒട്ടുമിക്കവരും അവരവരുടെ വേഷം ചെയ്തു പോയ്ക്കഴിഞ്ഞു.. തന്‍റെ "താന്തോന്നി' സ്വഭാവം എല്ലാം കൈവെടിഞ്ഞ് പത്മരാജ-നൂം സുഹൃ ത്തുക്കളും ഇല്ലാത്ത ലോകത്ത് ലോകമെന്ത് എന്ന് അറിഞ്ഞ നിര്‍വികാരതയോടുകൂടി തന്‍റെ വേഷം അഴിച്ചുവച്ച് കാത്തിരിക്കുന്നു, വിളിക്കാതെ വരുന്ന വിരുന്നുകാരനുവേണ്ടി.
കഥാപാത്രം അവതരിപ്പിച്ച നായകനേക്കാള്‍ കഥാപാത്രത്തെയാണ് നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇതിന് ഉദാഹരണമാണ്, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ് ഠന്‍. മോഹന്‍ലാലിനെ നാം മറന്നേക്കാം പക്ഷെ ഒരിക്കലും മംഗലശ്ശേരി നീലകണ് ഠനെ മറക്കുകയില്ല.
കോഴിക്കോട്ടെ സംഗീത രസികനായ മുല്ലശ്ശേരി രാജ-ുവാണ് മംഗലശ്ശേരി നീലകണ് ഠന്‍. അതുപോലെ തന്നെയാണ് തൂവാനത്തുമ്പികളിലെ മണ്ണാരത്ത് ജ-യകൃഷ്ണനും.
നാട്ടില്‍ നിന്നകന്ന് നഗരത്തില്‍ അടിച്ച് പൊളിച്ച് ജ-ീവിച്ച്, എന്തിനും പോന്ന ഒരുകൂട്ടം തെമ്മാടി സെറ്റ് കൂട്ടിനുള്ള ഒരോ നാരങ്ങാവെള്ളവും മദ്യവും മാറിമാറി അങ്ട് പൂശുന്ന ജ-യകൃഷ്ണന്‍
ജ-യകൃഷ്ണനുമുണ്ട് ഒരു ആള്‍ രൂപം - തൃശ്ശൂരില്‍
ദേശാടനക്കിളി കരയാറില്ല, ഇന്നലെ, അപരന്‍ എന്നീ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത പത്മരാജ-ന്‍ താന്‍ ഉണ്ണിമാമന്‍ എന്ന് വിളിച്ചിരുന്ന ഉണ്ണിമേനോന്‍റെ ജ-ീവിതമാണ് തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ വരച്ചു കാട്ടിയത്.
പത്മരാജ-ന്‍ ആകാശവാണിയില്‍ ജേ-ാലിനോക്കിയിരുന്ന കാലത്താണ് ശൃശൂര്‍ പെരുവല്ലൂരിലെ ഉള്ളനാട് കുഞ്ഞുണ്ണിപണിക്കര്‍ വക്കീലിന്‍റെയും പത്മാവതിയുടെയും മകനായ കാരക്കത്ത് ഉണ്ണിമേനോനെ പരിചയപ്പെടുന്നത്. ഒരേ ലോഡ്ജ-ിലായിരുന്നു തൃശ്ശൂരില്‍ താമസം.
പത്മരാജ-ന്‍ ഉണ്ണിമാമന്‍റെ സുഹൃദ് വലയത്തിലേക്ക് ചെല്ലുമ്പോള്‍ രാമുകാര്യാട്ട്, എക്സ്പ്രസ് ജോര്‍ജ്ജ്, കഞ്ചാവ് വര്‍ക്കി, വിജ-യന്‍ കരോട്ട് എന്നിങ്ങനെ സിനിമാ രംഗത്തെയും മറ്റു പല പ്രശസ്തരും ഉണ്ണിമാമന്‍റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു.
പോക്കറ്റ് നിറയെ കാശ്, സുഹൃദ് ബന്ധം ഉണ്ടാക്കാനുള്ള പ്രത്യേക കഴിവ്, അപകടകരമായ വിനോദങ്ങള്‍ എന്നിങ്ങനെ സ്വയം "താന്തോന്നി' ആയി വിശേഷിപ്പിച്ചിരുന്ന ഉണ്ണിമാമനെ പത്മരാജ-ന് നന്നേ ബോധ്യപ്പെട്ടു.
പത്മരാജ-ന്‍ ഉണ്ണിമേനോനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിരീക്ഷണ പാടവം നമുക്ക് നല്ലൊരു സിനിമയു മോഹന്‍ ലാലിന് ശക്തമായൊരു കഥാപാത്രവും ലഭിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ണിമേനോന്‍ ദുബായില്‍ ജേ-ാലി അന്വേഷിച്ച് പോയതിനിടയ്ക്കാണ് പത്മരാജ-ന്‍ തന്നെക്കുറിച്ച് നോവല്‍ എഴുതുന്നു എന്ന് അറിഞ്ഞു. പിന്നീട് തൂവാനത്തുമ്പികള്‍ എന്ന സിനിമയായി അത് മാറി. ദുബായില്‍ വച്ച് സിനിമ കണ്ടു. സൂക്ഷ്മമായാണ് തന്‍റെ തന്തോന്നി ചെറുപ്പകാലം പത്മരാജ-ന്‍ വരച്ചു വച്ചിരിക്കുന്നത് എന്നു കണ്ട് ഉണ്ണി മേനോന്‍ അത്ഭുതം കൂറി
പത്മരാജ-നും താനും പരസ്പരം പ്രണയ രഹസ്യങ്ങളും നൊമ്പരങ്ങളും കൈമാറിയിരുന്നുവെന്ന് ഉണ്ണി മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു.
അങ്ങനെയാണ് താന്‍ ഉപയോഗിക്കുന്ന ചില തമാശകളും തന്‍റെ പ്രണയവുമെല്ലാം പത്മരാജ-ന്‍ തൂവാനത്തുമ്പികളിലെ കഥാപാത്രത്തിന് മേമ്പൊടിയായി നല്‍കിയത്. ലോഡ്ജ-ില്‍ പതുങ്ങി നടന്നിരുന്ന ബ്രോക്കറാണ് സിനിമയില്‍ തങ്ങള്‍ എന്ന കഥാപാത്രമായി കാണുന്നത് .
എന്നാല്‍ സിനിമയുടെ പകുതിവരെ മാത്രമേ തന്‍റെ ജ-ീവിതവുമായി സാമ്യം ഉള്ളു.പല കല്യാണങ്ങളും അലമ്പാക്കിയതുകൊണ്ട് ആരേയും അറിയിക്കാതെ കെട്ടി. പിന്നെ ജ-ീവിതം വേറെ വഴിക്കായി.
സിനിമയില്‍ സുമലതയും പാര്‍വതിയും അവതരിപ്പിച്ച മട്ടില്‍ രണ്ട് കാമുകിമാര്‍ തനിക്കില്ലയിരുന്നു.
നോവലിലോ സിനിമയിലോ ഇല്ലാത്ത ദുരന്തങ്ങള്‍ ജ-ീവിതത്തില്‍ ഉണ്ടാവുകയും ചെയ്തു. തന്‍റെ ചെറുപ്പക്കാരായ രണ്ട് ആണ്‍മക്കളും അസുഖം ബാധിച്ച് മരിക്കുകയായിരുന്നു
തന്‍റെ പ്രശസ്തരായ കൂട്ടുകാരില്‍ ഒട്ടുമിക്കവരും അവരവരുടെ വേഷം ചെയ്തു പോയ്ക്കഴിഞ്ഞു.. തന്‍റെ "താന്തോന്നി' സ്വഭാവം എല്ലാം കൈവെടിഞ്ഞ് പത്മരാജ-നൂം സുഹൃ ത്തുക്കളും ഇല്ലാത്ത ലോകത്ത് ലോകമെന്ത് എന്ന് അറിഞ്ഞ നിര്‍വികാരതയോടുകൂടി തന്‍റെ വേഷം അഴിച്ചുവച്ച് കാത്തിരിക്കുന്നു, വിളിക്കാതെ വരുന്ന വിരുന്നുകാരനുവേണ്ടി.