അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?

തിങ്കള്‍, 5 ഓഗസ്റ്റ് 2019 (16:38 IST)
സ്വാതന്ത്ര്യാനന്തര കാലം മുതൽ കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ 370, 35A അനുച്ഛേദങ്ങളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ കശ്മീർ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായി മാറും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് തുല്യം. ലഡാക്ക് കേന്ദ്രം നേരിട്ട് ഭരിക്കുന്ന കേന്ദ്ര ഭരണ പ്രദേശമാകും 
 
പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനെ വകവക്കാതെയണ് കേന്ദ്രം കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കിയത്. ഈ നടപടിയെ അനുൽകൂലിക്കുന്നവരും പ്രതിൽകൂലിക്കുന്നവരു നിരവധി പേരുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ അവർക്ക് അതിനുള്ള അവകാശവുമുണ്ട്. എന്നാൽ ഇന്ത്യയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും അഭിപ്രായം പറയാനു പാകിസ്ഥാന് എന്ത് അവകാശമാണുള്ളത്.
 
കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് പാകിസ്ഥാന്റെ പ്രതികരണം' 'ജമ്മു കശ്മീരിലെ ജനങ്ങൾക്കും പാകിസ്ഥാനും ഒരിക്കലും ഇത് അംഗീകരിക്കാനാകില്ല, ഇക്കാര്യത്തിൽ സാധ്യമായ എല്ലാം പാകിസ്ഥാൻ ചെയ്യും' പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമാണ് ഇത് 
 
ഇന്ത്യയുടെ ഭരണത്തിൽ കീഴിലുള്ള അതിർത്തിക്കുള്ളിലാണ് പുതിയ തീരുമാനം ബാധകമാകുന്നത്. തികച്ചും ഇന്ത്യയുടെ ആഭ്യന്തരമായ കര്യം. ഇതിൽ പാകിസ്ഥാൻ അഭിപ്രായം പറയുനത് എന്തിന് ? കശ്മീർ കേന്ദ്ര ഭരണ പ്രദേശമാകുന്നതോടെ കേന്ദ്ര സർക്കരിനുള്ള അധികാരങ്ങൾ കൂടുതൽ ശക്തമാകും. എന്നത് പാകിസ്ഥാനെ ഭയപ്പെടുത്തുന്നു എന്നാണ് പ്രസ്ഥാവനയിൽനിന്നും വ്യതമാകുന്നത് 

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

കേരളത്തിലും എൻഡിഎ നേതാവിനെ ചേർത്തുപിടിച്ച് സതീശൻ; ബിജെപിയുടെ ബി ടീമാണോ?

ഇന്നുമുതല്‍ മില്‍മ പാലിനും തൈരിനും വില കൂടും

വിഭജനം ഉണ്ടാക്കുന്നവരെ അകറ്റി നിർത്തണം, വെള്ളാപ്പള്ളിയെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍: ജൂണ്‍ രണ്ടിന് ഉന്നതതലയോഗം

രാജ്യത്ത് വാണിജ്യ എല്‍പിജിയുടെ വില കൂടി: സിലിണ്ടറിന് 53.50 രൂപ വര്‍ദ്ധിച്ചു

അടുത്ത ലേഖനം
Show comments