അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ വൈറല്‍ ഹിമപാതത്തിന് വഴിവയ്ക്കുമെന്ന് അമേരിക്കന്‍ വിദഗ്ധര്‍
- ക്ഷാമമില്ല, 11 ലക്ഷം ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
- ഒമിക്രോൺ ഭീതി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് കാണികളില്ലാതെ
- കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ ഉടൻ: മൂന്നാം തരംഗം നേരിടാൻ തയ്യാറെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ
- വിപണി കൈയ്യടക്കി കരടികൾ, സമീപകാലത്തെ വലിയ തകർച്ച: നിക്ഷേപകർക്ക് നഷ്ടമായത് ഒമ്പത് കോടിയിലേറെ
ഒമിക്രോണിന് തീവ്രതയും രോഗലക്ഷണങ്ങളും കുറവാണെന്ന് പറയാന്‍ തെളിവുകളില്ല; യുകെ പഠനം ഇങ്ങനെ
ഡെല്‍റ്റ വകഭേദത്തേക്കാള്‍ തീവ്രത ഒമിക്രോണിന് കുറവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് യുകെയില്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിന്റെ പുതിയ വകഭേദം നേരത്തെ കോവിഡ് വന്നവരിലും രണ്ട് വാക്സിന് ഡോസുകള്‍ സ്വീകരിച്ചവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നും ഈ പഠനത്തില്‍ പറയുന്നു. യുകെയിലെ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 5.4 മടങ്ങ് കൂടുതലാണ് ഒമിക്രോണ്‍ വകഭേദത്തില്‍ വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യതയെന്നും പറയുന്നു.
അടുത്ത ലേഖനം