അനുബന്ധ വാര്‍ത്തകള്‍
- ഫിക്സ് വന്ന് താഴെ വീഴുമ്പോള്‍ പിടിക്കാനാണ് രണ്ട് പേരെ ഒപ്പം നിര്‍ത്തിയിരിക്കുന്നത്, അവര്‍ ഗാര്‍ഡുകളല്ല: സ്വപ്ന സുരേഷ്
- ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
- സ്വപ്ന സുരേഷിന് മുഴുവന്‍ സമയ സുരക്ഷ; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു
- 'ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്നെ ദ്രോഹിക്കുന്നു': മുഖ്യമന്ത്രിക്കെതിരെ താന്‍ നല്കിയ മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി സ്വപ്ന സുരേഷ്
- മുഖ്യമന്ത്രിക്ക് വൻ സുരക്ഷ, റോഡുകൾ അടച്ചു, അകമ്പടിയായി പത്ത് വാഹനങ്ങൾ, ഗതാഗത നിയന്ത്രണം
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രഹസ്യമൊഴി നല്‍കിയതിലെ പ്രതികാര നടപടിയാണിതെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുന്‍ മന്ത്രി കെടി ജലീലിന്റെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
മൊഴിതിരുത്താന്‍ ഭീഷണി ഉണ്ടായെന്നും മുഖ്യമന്ത്രിയും കുടുംബവും മുന്മന്ത്രിമാരും നടത്തിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയില്‍ പറഞ്ഞതിനാലാണ് തനിക്കെതിരെ നടപടിയെന്ന് സ്വപ്ന ആരോപിച്ചു.