കപ്പാസിറ്റി തീരാറായി, എട്ടുവര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റിന്റെ കാര്യം കട്ടപ്പുക

vishnu| Last Updated: തിങ്കള്‍, 4 മെയ് 2015 (18:00 IST)
ഇന്റര്‍നെറ്റ് ഒരു ദിവസം പണിമുടക്കിയാല്‍ എന്താകും അവസ്ഥ. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെ പറയാം. കരണ്ടും വെള്ളവും ഭക്ഷണവും ഒക്കെ മുടങ്ങുന്നതുപോലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതില്‍ തുടര്‍ച്ചയായ തടസം നേരിടേണ്ട കാലം അടുത്തു എന്നാണ് പുതിയ വിവരങ്ങള്‍. ഇപ്പോഴത്തെപ്പോലെ വേഗത്തില്‍ തടസമില്ലാതെ ഇന്റര്‍നെറ്റ് ലഭിക്കുക ഇനി വെറും എട്ടുവര്‍ഷങ്ങള്‍കൂടി മാത്രമായിരിക്കും എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്റർനെറ്റ് അതിന്റെ പരിധിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണത്രെ... പരിധി അവസാനിച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന ഡെറ്റകള്‍ ഒന്നും വ്യക്തതയുള്ളതാകണമെന്നില്ല. പലതിലും ആവശ്യമുള്ളതും ഇല്ലാത്തത്തുമായ അവസ്ഥയിലാകും ലഭിക്കുക, കൂടാതെ പല ഡേറ്റകളും കൂടിക്കിഴഞ്ഞ അവസ്ഥയിലുമായിരിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്റർനെറ്റ് ടെലിവിഷന്റെയും വെബ് സ്ട്രീമിങ്ങിന്റെയും തിരക്കേറിയതും കമ്പ്യൂട്ടറുകളുടെ ശേഷി വർധിച്ചതും സ്മാർട്ട് ഫോണുകൾ വ്യാപകമായതും കൂടുതൽ കാര്യങ്ങളും ഇന്റർനെറ്റ് ഡാറ്റയെ ആശ്രയിക്കാൻ തുടങ്ങിയതുമൊക്കെയാണ് ലോകത്തെയാകെ ബാധിക്കാന്‍ പോകുന്ന ഇന്റര്‍നെറ്റ് പ്രതിസന്ധി ഉടലെടുക്കാന്‍ പോകുന്നത്. ടുജിയിൽനിന്ന് ത്രീജിയിലേക്കും ഫോർജിയിലേക്കും അവിടെ നിന്ന് ഫൈവ് ജിയിലേക്ക് കുതിക്കാന്‍ തയ്യാറെടുത്തിരിക്കുകയും ചെയ്യുന്ന സമയത്ത് ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായാല്‍ ലോകജീവിതം തന്നെ ഏതാണ് സ്തംഭിക്കാന്‍ സാധ്യതയുണ്ട്. വ്യവസയം, ബാങ്കിംഗ്, സര്‍ക്കാര്‍, ഭരണം തുടങ്ങി ജനജീവിതത്തില്‍ കാര്യമായ പ്രതിസന്ധിയാകും ഇതുമൂലം ഉണ്ടാവുക.

നയിച്ചത്.ഫൈബർ ഒപ്ടിക്കൽ കേബിളുകളിലൂടെയാണ് ഇന്റർനെറ്റ് തരംഗങ്ങൾ കമ്പ്യൂട്ടറുകളിലേക്കും ലാപ്‌ടോപ്പുകളിലേക്കും സ്മാർട്ട്‌ഫോണുകളിലേക്കുമൊക്കെ എത്തുന്നത്. ഈ കേബിളുകളിലൂടെ പ്രസരിപ്പിക്കാവുന്ന ഡാറ്റ അതിന്റെ പരിധിയിലെത്തിക്കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എട്ടുവർഷം കൂടിയേ ഇപ്പോഴത്തെ നിലയിൽ ഫൈബർ ഒപ്ടിക്‌സിലൂടെ ഇന്റർനെറ്റ് പ്രവർത്തിക്കൂ. അതിനു മുമ്പ് പുതിയ ഒപ്റ്റിക്കല്‍ കേബിളുകള്‍ സ്ഥാപിച്ചാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇതിന് ഭാരിച്ച ചെലവാണ് വികസ്വര- വികസിത രാജ്യങ്ങളെ കാത്തിരിക്കുന്നത്. അതിനാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തെല്ലായിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ചെലവേറുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്.

India - Pakistan Conflict: പെഹൽഗാമിൽ അക്രമണം നടത്തിയവർ ...

India - Pakistan Conflict:  പെഹൽഗാമിൽ അക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ, ഭീകരാക്രമണത്തെ പ്രശംസിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇഷാഖ് ദാറിന്റെ പ്രതികരണം.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു
ഈ കാലത്താണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍ നടന്നത്.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, ...

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് നാലിടങ്ങളില്‍
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ...

Neeraj Chopra: രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ...

Neeraj Chopra:   രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരമായ ...