അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്, എനിക്ക് അതിലൊന്നും താൽപ്പര്യമില്ല: മാസ് മറുപടിയുമായി മമ്മൂട്ടി

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (10:58 IST)
ഈ വർഷം തുടക്കം തന്നെ മമ്മൂട്ടി പ്രേക്ഷകർക്ക് സമ്മാനിച്ചത് മികച്ച സിനിമകളാണ്. പതിറ്റാണ്ടുകളായി നായകനായി തുടരുന്ന താരം ഇപ്പോഴും എല്ലാ ഭാഷകളിലും നായകനായി തന്നെ തുടർന്ന് പ്രേക്ഷകരെ വിസ്‌മയിപ്പിക്കുകയാണ്. താരത്തിന്റെ പേരൻപും യാത്രയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയിലേക്ക് എത്തിയ സമയത്ത് സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ വന്ന താരമെന്നായിരുന്നു മമ്മൂട്ടിയ്ക്ക് ലഭിച്ച വിശേഷണം. ഇപ്പോൾ ഇതേ ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തവണ ഈ ചോദ്യത്തിന് മാസ് മറുപടിയുമായാണ് താരം എത്തിയത്.

ആ ചോദ്യം എനിക്ക് വലിയ വിഷമം തോന്നി. സത്യന്റെ സിംഹാസനത്തിലാണോ ഇരിക്കുന്നതെന്ന്. സിംഹാസനം കൊണ്ട് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതല്ല. സത്യന്റെ സിംഹാസനത്തിലിരിക്കാന്‍ യോഗ്യതയുള്ളൊരു നടന്‍ എന്ന് വന്ന കാലത്ത് പറഞ്ഞിട്ടുണ്ട്. അത് കണ്ട് നിന്നിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. അന്ന് ഞാന്‍ പറഞ്ഞിരുന്നത് എനിക്ക് സിംഹാസനങ്ങള്‍ ഒന്നും വേണ്ട. ഒരു ബെഞ്ച് കിട്ടിയാല്‍ അവിടെ ഇരുന്നോളം എന്നാണ്.

ആ ബെഞ്ചില്‍ തന്നെയാണ് ഞാനിപ്പോഴും ഇരിക്കുന്നത്. അത് ആരും എടുത്ത് മാറ്റിയിട്ടില്ല. സിംഹാസനങ്ങള്‍ ഒക്കെ വലിയ വലിയ കാര്യങ്ങളാണ്. അവിടെ ഇരിക്കേണ്ട ആളുകള്‍ സിംഹസാനത്തില്‍ തന്നെ ഇരിക്കട്ടെ' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
കേസരി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വീണ്ടും ഇതിനുള്ള മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ...

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ...

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും ...

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി
ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ...

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ
താമരശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയില്‍ അബ്ദുള്‍ നാസറാണ് പിടിയിലായത്.

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ ...

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന്‍ ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍
നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് ...