അനുബന്ധ വാര്ത്തകള്
- വാളയാർ പീഡനക്കേസ് പ്രതിയുടെ മരണം: സൈറ്റ് മാനേജർ അറസ്റ്റിൽ
- ബാലികയ്ക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സഹോദരനും പിടിയിൽ
- മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനും ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്
- പീഡനശ്രമം: പൂജാരിക്ക് 8 വർഷം കഠിന തടവ്
- വാളയാർ പീഡനക്കേസ് പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു
പീഡനക്കേസ് പരാതിയിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി
കൊല്ലം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അംബാസമുദ്രം ധർമ്മപുരണ്ടം സ്വദേശി ബാലമുരുകൻ എന്ന 23 കാരനാണ് പിടിയിലായത്.
പത്തനാപുരം ടൗണിലെ ബേക്കറിയിൽ ശുചിത്വ തൊഴിലാളിയായ ഇയാൾ ദിവസവും കാണുന്ന വിദ്യാർത്ഥിനിയുടെ മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച കുട്ടിയെ വശത്താക്കി പീഡിപ്പിച്ചു എന്നാണു പരാതി. പീഡന വിവരം അറിഞ്ഞ ബേക്കറി ഉടമ സ്‌കൂൾ അധികാരികളെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയുമായിരുന്നു.
ഇയാൾക്കെതിരെ പോലീസിൽ പരാതി ലഭിച്ചു എന്നറിഞ്ഞതും തമിഴ്‌നാട്ടിലേക്ക് ഇയാൾ കടന്നു കളഞ്ഞെങ്കിലും ഇയാളെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ നിന്നും പിടികൂടി.
പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പത്തനാപുരം ടൗണിലെ ബേക്കറിയിൽ ശുചിത്വ തൊഴിലാളിയായ ഇയാൾ ദിവസവും കാണുന്ന വിദ്യാർത്ഥിനിയുടെ മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച കുട്ടിയെ വശത്താക്കി പീഡിപ്പിച്ചു എന്നാണു പരാതി. പീഡന വിവരം അറിഞ്ഞ ബേക്കറി ഉടമ സ്‌കൂൾ അധികാരികളെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയുമായിരുന്നു.
ഇയാൾക്കെതിരെ പോലീസിൽ പരാതി ലഭിച്ചു എന്നറിഞ്ഞതും തമിഴ്‌നാട്ടിലേക്ക് ഇയാൾ കടന്നു കളഞ്ഞെങ്കിലും ഇയാളെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ നിന്നും പിടികൂടി.
പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.