മാലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മൂന്ന് ദിവസം ദുഖാചരണം

 മാലിയില്‍ ഭീകരാക്രമണം , മാലി , അടിയന്തരാവസ്ഥ , ഐക്യരാഷ്ട്രസഭാ
ബമാകോ| jibin| Last Modified ശനി, 21 നവം‌ബര്‍ 2015 (12:38 IST)
മാലി തലസ്ഥാനമായ ബമാകോയിലെ റാഡിസണ്‍ ബ്ളൂ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാലിയില്‍ 10 ദിവസത്തെ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്ത അടിയന്തര മന്ത്രിസഭായോഗം വിളിച്ചാണ് ദേശീയ ടെലിവിഷനിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം,
കൊലപ്പെട്ടവരുടെ എണ്ണം 27 ആയി. 20 ഇന്ത്യക്കാരടക്കം ഭീകരര്‍ ബന്ദിയാക്കിയിരുന്ന എല്ലാവരെയും മോചിപ്പിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. മരിച്ചവരുടെ മൃതദേഹം ഐക്യരാഷ്ട്രസഭാ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ടു ഭീകരരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ഇന്നലെ രാവിലെ പ്രാദേശികസമയം രാവിലെ 7 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നയതന്ത്ര പ്രതിനിധികളുടെ നമ്പർപ്ലേറ്റുള്ള കാറിലാണ് ഭീകരർ ഹോട്ടലിൽ എത്തിയത്. ഗാർഡുകൾക്ക് നേരെ വെടിവയ്‌ക്കുകയും ഗ്രനേഡുകൾ വലിച്ചെറിയുകയും ചെയ്‌ത ഭീകരർ ഹോട്ടലിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. അല്ലാഹു അക്ബർ എന്ന് വിളിച്ചുകൊണ്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

ഭീകരാക്രമണസമയത്ത് 124 അതിഥികളും 30
സ്റ്റാഫുകളും ഹോട്ടലില്‍ ഉണ്ടായിരുന്നു. 190 മുറികളുള്ള ഹോട്ടലിന്റെ ഏഴാം നിലയിലാണ് ആക്രമണം ഉണ്ടായത്. തോക്കുധാരികളായ പത്തോളം ഭീകരര്‍ 170 പേരെ ബന്ദികളാക്കുകയായിരുന്നു. ഇരുപത് ഇന്ത്യാക്കാരും ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹോട്ടലിനകത്തു നിന്നും കനത്ത ശബ്ദത്തിലുള്ള വെടിയൊച്ചകള്‍ കേട്ടതോടെ യുഎന്‍ - മാലി-ഫ്രഞ്ച് സൈനികരുടെ സംയുക്ത സംഘം ഹോട്ടലിലേക്കു ഇരച്ചു കയറുകയായിരുന്നു. ഭീകരരുമായി മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖായിദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ ഭീകരസംഘടന ഏറ്റെടുത്തു. വടക്കേ മാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മൗറാബിട്ടോണ്‍ എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ ...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിനു ഇരയായത്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി