അനുബന്ധ വാര്‍ത്തകള്‍
- പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു; കൊവിഡ് ഭേദമായവര്‍ക്ക് മാസത്തില്‍ ഒരു തവണയെങ്കിലും ചികിത്സനല്‍കും
- ഏല്ലാ രാശിക്കാരുമായും ചേർന്നുപോകാൻ ഇവർക്കാകും, അറിയു !
- നിസാരം എന്ന് തോന്നാം; അടുക്കളയിൽ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
- ചരിത്രത്തിലാദ്യം: സാങ്കേതികമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ആർബിഐ
- സേവനങ്ങൾ ഇനി പൂർണസൗജന്യമല്ല; ആക്ടീവ് അല്ലെങ്കിൽ ജിമെയിലിലെയും ഡ്രൈവിലെയും രേഖകൾ ഡിലീറ്റ് ചെയ്യും
പോസ്റ്റ് കോവിഡ് സിന്‍ഡ്രത്തെ നിസാരമായി കാണ്ടാല്‍ പണികിട്ടും!
കോവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെടുന്ന രോഗങ്ങളായ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം നിസാരമായി കാണരുത്. കോവിഡ് രോഗമുക്തി കൈവരിച്ച പലര്‍ക്കും പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. അതില്‍ ഒരു ചെറിയ ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇത് നിസാരമായി കണ്ടാല്‍ ഗുരുതരാവസ്ഥയിലെത്തിക്കും. പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിനെ ഫലപ്രദമായി നേരിടുന്നതിനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോവിഡ് രോഗമുക്തര്‍ ഈ സേവനം ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്ദേശച്ചട്ടുണ്ട്.
അടുത്ത ലേഖനം