കൊട്ടിയൂര്‍ : വനാന്തര ശൈവ ചൈതന്യം

വൈശാഖമഹോത്സവം പ്രധാനം

WEBDUNIA|
ഐതിഹ്യം

ദക്ഷപ്രജാപതിയുടെ യാഗസ്മരണ പുതുക്കുന്ന വൈശാഖ മഹോത്സവം.സതി ആത്മാഹൂതി ചെയ്തതു ഇവിടെയാണ്
ദക്ഷയാഗത്തിന് ക്ഷണമില്ലാതെയെത്തിയ സതീദേവി, അച്ഛനായ ദക്ഷന്‍, ത്രിഭുവനനാഥനും തന്‍റെ പതിയുമായ ശ്രീ പരമേശ്വരനെ അധിക്ഷേപിക്കുന്നത് കേട്ട് യാഗാഗ്നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ് ക്രൂദ്ധനായ ശിവന്‍ ജടയില്‍ നിന്ന് കിരാതമൂര്‍ത്തിയെ സൃഷ്ടിച്ച് ദക്ഷന്‍റെ യാഗം മുടക്കി. കൂടാതെ ദക്ഷന്‍റെ തലയറുത്ത് ഹോമിച്ചു .

പിന്നീട് ദേവകളുടെ പ്രാര്‍ത്ഥനപ്രകാരം യാഗപ്പശുവിന്‍റെ തലയറുത്ത് ദക്ഷന്‍റെ കഴുത്തില്‍ വച്ച് ജീവന്‍ നല്‍കുകയും ചെയ്തു. സതി മറഞ്ഞ തറയായിക്കക്കാപ്പെടുന്ന സ്ഥലം "അമ്മാറക്കല്‍' എന്നാണ് അറിയപ്പെടുന്നത്. ഐതാണ് കൊട്ടിയൂരിണ്ടെ പ്രാധാന്യം

വനമായി മാറിയ പ്രദേശത്ത് ഒരിക്കല്‍ കുറിച്യര്‍ അന്പയച്ച ശിലയില്‍ നിന്ന് രക്തം വാര്‍ന്ന്നു. ഈ ശിലായണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്വയംഭൂലിംഗമായ ശിവന് എന്നാണ് വിശ്വാസം

വൈശാഖോത്സവം ആരംഭിച്ക്വ്ഹതിന്‍ പിന്നില്‍ മറ്റൊരു ഐതിഹ്യവും പറഞ്ഞുകേല്‍ക്കുന്നുണ്ട്. ത്രിശിരസ്സിന്‍റെ താമസസ്ഥലമായിരുന്നത്രേ കൊട്ടിയൂര്‍.. ഒത്ധ ദിവസം ഒരിക്കല്‍പരശുരാമന്‍ ഇവിടെ വന്നപ്പോള്‍ കലി അട്ടഹസിച്ചുകൊണ്ട് ഓടിവന്നു. ഇതു കണ്ടെ പര്‍ശുരാമന്‍ കലിയെ പിടിച്ചുകെട്ടി മര്‍ദ്ദിച്ചു

ത്രിമൂര്‍ത്തികളും ദേവന്മാരും കലിയെ കെട്ടഴിച്ചു വിടാന്‍ അപേക്ഷിച്ചു. കേരളത്തില്‍ കലിബാധയുണ്ടാവില്ലെന്ന ഉറപ്പിന്മേല്‍ പരശുരാമന്‍ കലിയെവിട്ടു കലിബാധ ഒഴിവാക്കാന്‍ 27 ദിവസത്തെ വൈശാഖ മഹോത്സവം നടത്തണമെന്ന് ത്രിമൂര്‍ത്തികള്‍ പരശുരാമനോട് ആവശ്യപ്പെട്ടു .കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം ആരംഭിച്ചത്‌ ഇങ്നനെയാണ്.

മണത്തണയിലെ കുളങ്ങരത്ത്, കരിന്പനക്കല്‍, ചാത്തോത്ത്, ആക്കല്‍, തിട്ടയില്‍ തറവാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു മുന്‍പ് ഉത്സവം ഇപ്പോല്‍ കൊട്ടിയൂര്‍ ദേവസ്വത്തിനാണ് ഉത്സവത്തിണ്ടെ ചുമതല

കൊട്ടിയൂരിലെ തൃക്കലശാട്ടം തുടങ്ങി വെച്ചത് കോഴിക്കോട്ടെ സമൂതിരിയാണ് ഒരിക്കല്‍ കോട്ടയത്ത് തന്പുരാന്‍റെ ക്ഷണം സ്വീകരിച്ചു കൊട്ടിയൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ സാമൂതിരി ക്ക്ഷേത്രമന്ദിരങ്ങഅപ്രിയമായി ചിന്തിച്ജ്ചു പോയതിനു പരിഹാരമായി പരിഹാരമായി കളഭാഭിഷേകം നടത്തമന്ന്! സമൂതിരി നിശ്ചയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :