സച്ചിനെ വെറും കൊച്ചനാക്കിയ 2012

PTI
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 'ഓര്‍ഡര്‍ ഓഫ്ആസ്ട്രേലിയ' ബഹുമതി നല്‍കുന്നതില്‍ ഓസീസ് ക്രിക്കറ്റ് പ്രേമികള്‍ക്ക് എതിര്‍പ്പുണ്ടാക്കി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് എതിര്‍പ്പുകള്‍ പ്രവഹിച്ചത്.

2008ലെ മങ്കിഗേറ്റ് വിവാദത്തിള്‍ സച്ചിന്‍ ഹര്‍ഭജന്‍ സിംഗിനുവേണ്ടി വാദിച്ചു എന്നതാണ് ഓസീസുകാരെ പ്രകോപിപ്പിച്ചിച്ചത്. ഷേന്‍ വോണിന് നല്‍കും മുന്‍പ് സച്ചിന് നല്‍കിയതും വിവാദമായി. ബഹുമതി നല്‍കണമെന്നും നല്‍കേണ്ടന്നുമുള്ള തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രമുഖ കളിക്കാരില്‍ ചിലര്‍ സച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നു. ഉയരം കൂടും തോറും വീഴ്ചയുടെ ആഴവും?

റാങ്കിംഗില്‍ പതിനെട്ടാമത്

കൊച്ചി| WEBDUNIA|
ഐ സി സി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സച്ചിന്‍ പതിനെട്ടാ‍മത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് ഐസിസി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :