ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 14 ജൂലൈ 2014 (18:23 IST)
രാജ്യത്തിന്റെ മന:സാക്ഷിയെ പിടിച്ചു കുലുക്കിയ കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

ഡല്‍ഹി കൂട്ടമാനഭംഗ കേസ്സിലെ പ്രതികളായ അക്ഷയ് വിനയ് എന്നിവരുടെ വധശിക്ഷ നടപ്പിലാകകുന്നതാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
മറ്റ് പ്രതികളായ പവന്‍ , മുകേഷ് എന്നിവരുടെ വധ ശിക്ഷ സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 16നു രാത്രിയാണ്, സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഫിസിയോ തെറപ്പി വിദ്യാര്‍ഥിനി (23) ഓടുന്ന ബസില്‍ കൂട്ട മാനഭംഗത്തിനിരയായത്. ഇന്ത്യയിലും സിംഗപ്പൂരിലുമായി രണ്ടാഴ്ച നീണ്ട ചികില്‍സയ്ക്കിടെ ഡിസംബര്‍ 29നു പെണ്‍കുട്ടി മരിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :