- നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവെപ്പ്; ബി എസ് എഫ് ജവാന് കൊല്ലപ്പെട്ടു
- അതിർത്തിയിലെ രാജോരി സെക്ടറില്‍ വീണ്ടും പാക് വെടിവെപ്പ്; ഒരു സൈനികൻ കൊല്ലപ്പെട്ടു
- അതിര്‍ത്തിയില്‍ ഇന്ത്യയുടെ താണ്ഡവം; 15 പാക് സൈനികരെ ബിഎസ്എഫ് വധിച്ചു - വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുന്നു
- അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
- ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനികക്യമ്പിനു നേരെ ഭീകരാക്രമണം; ബി എസ് എഫ് ജവാന് കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ ജവാന്മാര് മരിക്കുന്നത് ശത്രുക്കളുടെ ആക്രമണത്തിലല്ല; പിന്നെയോ ? - ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!

അനുബന്ധ വാര്‍ത്തകള്‍
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അതിര്‍ത്തി സുരക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാര് മരിച്ചത് ശത്രുക്കളുടെ ആക്രമണത്തിലല്ലെന്ന് റിപ്പോര്‍ട്ട്. ഹൃദയസ്തംഭനമടക്കമുള്ള മറ്റ് രോഗങ്ങള്‍ ബാധിച്ചാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തി നക്സല്‍ ഓപ്പറേഷനുകളിലായി സേവനം അനുഷ്ഠിച്ച 774 ജവാന്മാരാണ് മരിച്ചത്. ഇതില്‍ 25 പേര് മാത്രമാണ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നു.
ബിഎസ്എഫില്‍ 2015 ജനുവരി മുതല്‍ സെപ്തംബര്‍ 2016 വരെയുള്ള കാലയളവില്‍ 117 സൈനികര്‍ ഹൃദയസ്തംഭനം മൂലവും 316 പെര് മറ്റ് അസുഖങ്ങള്‍ ബാധിച്ചു മരിച്ചപ്പോള്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്ന പട്ടാളക്കാരുടെ എണ്ണത്തില്‍ കുറവില്ല. അതേസമയം, മലേറിയ, എയിഡ്സ് തുടങ്ങിയ അസുഖങ്ങള്‍ കുറയുന്നതായും പറയുന്നു.
|
|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :