ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
കുരിശായാലും കയ്യേറ്റമാണെങ്കില്‍ അത് ഒഴിപ്പിക്കുകതന്നെ വേണം; മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ തള്ളി വിഎസ് അച്ചുതാനന്ദന്

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി വിഎസ് അച്ചുതാനന്ദന്. കുരിശായാലും കയ്യേറ്റമാണെങ്കില്‍ ഒഴിപ്പിക്കുകതന്നെയാണ് ചെയ്യേണ്ടതെന്ന് വിഎസ് പറഞ്ഞു. ഇടതുമുന്നണിയോഗത്തില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് വിഎസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയുടെ നിലപാടിനെ പൂര്‍ണമായും തള്ളി രംഗത്തെത്തിയിരിക്കുന്നത്.
പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച കെട്ടിടങ്ങളും ഭീമന് കുരിശും റവന്യൂസംഘം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിച്ചത്. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും ഇവിടെ ഒരു സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
|
|
അനുബന്ധ വാര്‍ത്തകള്‍
- കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തുടങ്ങുവാണോ?: മുഖ്യമന്ത്രിയോട് വൈദികൻ
- മൂന്നാറിലെ ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും, മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല: ഇ ചന്ദ്രശേഖരന്
- പിഎസിയില്‍ 120 പുതിയ തസ്തിക, ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രധാന മന്ത്രിസഭാതീരുമാനങ്ങള്‍ ഇവയാണ്
- ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി എന്തിന് കുരിശുകൃഷി സംരക്ഷിക്കുന്നു? - ജോയ് മാത്യു
- മുന്നാര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ: കുരിശ് പൊളിച്ചതിൽ അതൃപ്തി; സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി