സെഫിയുടെ ഹര്‍ജി 23ലേക്ക് മാറ്റി

കൊച്ചി| WEBDUNIA|
അഭയ കേസിലെ നാര്‍ക്കോ സിഡി മാധ്യമങ്ങള്‍ക്ക് ലഭിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫി നല്‌കിയ ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സി ജെ എം കോടതി ഈ മാസം 23ലേക്ക് മാറ്റി. കേസില്‍ രഹസ്യവിചാരണ വേണമെന്ന് രണ്ടാം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് റെക്കോര്‍ഡ് ചെയ്‌ത സിഡിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് തങ്ങളല്ലെന്ന് സി ബി ഐ വ്യക്‌തമാക്കി. നാര്‍ക്കോ സിഡി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. രഹസ്യവിചാരണ വേണമെന്ന ആവശ്യം തങ്ങള്‍ നേരത്തെ ആ‍വശ്യപ്പെട്ടതാണെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

ി ഡികള്‍ മാധ്യമങ്ങള്‍ക്കഎങ്ങിനലഭിച്ചുവെന്നതിനെക്കുറിച്ചഅന്വേഷണനടത്തണമെന്നുകേസിന്‍റവിധിവരുന്നതുവരഇത്തരനടപടികള്‍ വിലക്കണമെന്നുസെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളി കോടതി പ്രതിഭാഗത്തിനകൈമാറിസിഡികളിലദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ സം‌പ്രേക്ഷണചെയ്തിരുന്നു.

പൊതുരേഖയാക്കാതഭദ്രമായി സൂക്ഷിക്കുന്നാര്‍കി ഡിയിലദൃശ്യങ്ങള്‍ സം‌പ്രേക്ഷണചെയ്യരുതെന്നഎറണാകുളചീഫജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റഉത്തരവിട്ടതിനതുടര്‍ന്നനാര്‍കി ഡിയിലദൃശ്യങ്ങള്‍ പചാനലുകളുഅപ്പോള്‍ തന്നപിന്‍‌വലിക്കുകയുചെയ്തിരുന്നു.

അഭകൊല്ലപ്പെട്ദിവസവൈദികര്‍ക്കവാതില്‍ തുറന്നകൊടുത്തതതാനാണെന്നസെഫി. സിസ്റ്റര്‍ അഭയയകോടാലി, ചുറ്റിഎന്നിഉപയോഗിച്ചതലയ്ക്കടിച്ചകൊല്ലുകയായിരുന്നു. ഫാദര്‍ കോട്ടൂര്‍, പൂതൃക്കയില്‍ എന്നിവരുമായി സ്നേഹബന്ധമാണുണ്ടായിരുന്നതെന്നുസെഫി ി ഡിയില്‍ വ്യക്തമാക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :