സ്റ്റാറ്റിസ്റ്റിക്സും ബുക്സും തമ്മിൽ വ്യത്യാസമുണ്ടെന്നാണു എന്റെ അറിവ്. സ്വയം പ്രസിദ്ധി കിട്ടാനായിട്ടല്ലാതെ മറ്റൊന്നും നാട്ടുകാർക്കു ഗുണമുള്ള ഒരു കാര്യം കേരളാഫാർമർ ചെയ്തിട്ടുണ്ടെന്നു ഇതുവരെ തോന്നിയിട്ടില്ല. റബ്ബറിന്റെ വില താനാണു പിടിച്ചു നിർത്തുന്നതെന്നു കേരളാ ഫാർമർ പലരോടും പറഞ്ഞിട്ടുള്ളതായും അറീയാം. ചെലപ്പൊൾ അങ്ങനെയൊക്കെയായിരിക്കാം. പക്ഷെ കേരളാ ഫാർമർ മാത്രമെ അങ്ങ്നനെ അവകാശപ്പെടുന്നുള്ളു.
വിക്കിക്ക് അതിന്റേതായ നയങ്ങളുണ്ട്. അതനുസരിച്ചു മാത്രമെ വിക്കി പ്രവർത്തകർക്കു പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. അല്ലാതെ താൻ പറയുന്നതാണു ആധികാരികം എന്നാരെങ്കിലും പറഞ്ഞാൽ അതംഗീകരിച്ചു കൊടുക്കേണ ബാധ്യത വിക്കിക്കില്ല.. ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങൾ ഉളവാക്കുന്നതാണു പ്രസ്തുത സ്റ്റാറ്റിസ്റ്റിക്സെങ്കിൽ അതു പ്രസിദ്ദീകരിക്കേണ്ടതു വിക്കിയിലല്ല. മറ്റേതെങ്കിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലാണു. ഉദാഹരണമായി വെബ് ദുനിയായിൽ തന്നെ അതു ചെയ്യാമല്ലൊ.
വിക്കി ഗ്രന്ഥശാലയുടെ ഹോം പേജിൽ ഇങ്ങനെ പറയുന്നു.
“ഇവിടം സ്വതന്ത്രവും ലോകത്തിനു മുന്നില്‍ തുറന്നു വച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ്..“
ഗ്രന്ഥങ്ങളുടെ പണിശാലയെന്നാണു അവിടെയ