<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[വ്യക്തിത്വം]]></title>
    <link>https://malayalam.webdunia.com/personality-religion-in-malayalam</link>
    <description><![CDATA[ആത്മീയത ആനന്ദത്തിന്‍റെ ഉറവിടം]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Fri, 05 Jun 2026 09:41:23 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>വ്യക്തിത്വം</title>
      <url>https://malayalam.webdunia.com/personality-religion-in-malayalam</url>
      <link>https://malayalam.webdunia.com/personality-religion-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/personality-religion-in-malayalam-1040106.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/swami-prakashananda-passes-away-121070700026_1.html</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/swami-prakashananda-passes-away-121070700026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/07/thumb/1_1/1625637831-1982.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/07/thumb/1_1/1625637831-1982.jpg</image>
      <description><![CDATA[വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/07/full/1625637831-1982.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
</p>
<p>
	വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും. ശ്രീനാരായണ ഗുരുവില്‍ നിന്ന് നേരിട്ട് സന്യാസ ദീക്ഷ സ്വീകരിച്ച ശങ്കരാനന്ദയുടെ കീഴിലാണ് പ്രകാശാനന്ദ മഠത്തില്‍ വൈദിക പഠനം നടത്തിയത്. </p>
<p>
	 </p>
<p>
	ഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി 23-ാം വയസ്സിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. കൊല്ലം പുറവന്തൂര്‍ സ്വദേശിയായ സ്വാമി പ്രകാശാനന്ദയുടെ പൂര്‍വാശ്രമത്തിലെ പേര് കുമാരന്‍ എന്നാണ്.</p>]]></content:encoded>
      <pubDate>Wed, 07 Jul 2021 11:25:00 +0530</pubDate>
      <updatedDate>Wed, 07 Jul 2021 12:03:57 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[അടുത്ത 11 മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നറിയാന്‍ - ചില കര്‍ക്കിടകച്ചിന്തകള്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ramayana-special-119072300027_1.html</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ramayana-special-119072300027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1563874792-0501.jpg</image>
      <description><![CDATA[ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്രത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="കര്‍ക്കിടകം, രാമായണം, ശ്രീരാമന്‍, സീത, വാല്‍മീകി, Karkidaka, Ramayana, Sri Rama, Sita, Valmiki" class="imgCont" src="http://media.webdunia.com/_media/ml/img/article/2019-07/23/full/1563874792-0501.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 450px;" title="" /></p>
	</p>
	ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്രത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.</p>
<p>
	 </p>
<p>
	<strong>രാമായണം വായന</strong></p>
<p>
	 </p>
<p>
	രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.</p>
<p>
	 </p>
<p>
	രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.</p>
<p>
	 </p>
<p>
	"രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല&#39;&#39; - എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.</p>
<p>
	 </p>
<p>
	<strong>ഹനുമാന്‍റെ സന്ധ്യാവന്ദനം</strong></p>
<p>
	 </p>
<p>
	ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്‍റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാണ്.</p>
<p>
	 </p>
<p>
	<strong>വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും</strong></p>
<p>
	 </p>
<p>
	മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്‍റെ കഥയാണ്.</p>
<p>
	 </p>
<p>
	ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.</p>
<p>
	 </p>
<p>
	<strong>കര്‍ക്കിടകമാസം</strong></p>
<p>
	 </p>
<p>
	കര്‍ക്കിടകമാസം മറ്റ് 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.</p>
<p>
	 </p>
<p>
	അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കര്‍ക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കര്‍ക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്‍റെ ഭാഗം.</p>
<p>
	 </p>
<p>
	മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കിടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.</p>]]></content:encoded>
      <pubDate>Tue, 23 Jul 2019 15:07:00 +0530</pubDate>
      <updatedDate>Tue, 23 Jul 2019 15:10:09 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[സ്വാമി ചിന്മയാനന്ദന്‍റെ 15മത് സമാധി ദിനം]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-ചിന്മയാനന്ദന്‍റെ-15മത്-സമാധി-ദിനം-108080300015_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-ചിന്മയാനന്ദന്‍റെ-15മത്-സമാധി-ദിനം-108080300015_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1916 മേയ് എട്ടിന് എറണാകുളത്താണ് ജനിച്ച ചിന്മയാനന്ദന്‍റെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണമേനോന്‍ എന്നാണ്. എറണാകുളത്തായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലഖ്നൗവില്‍ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തകനായി.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0808/03/images/img1080803015_1_1.jpg' Alt='Swami Chinmayananda' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അദ്വൈത സിദ്ധാന്ത ദര്‍ശനത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത് ഇന്ത്യയ്ക്കകത്തും പുറത്തും പ്രഭാഷണങ്ങള്‍ നടത്തിവന്ന ആത്മീയ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. സ്വാമിജിയുടെ 15 മത് സമാധി വാര്‍ഷികമാണ്‍് ഇന്ന്.-</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭഗവദ് ഗീത, ഉപനിഷത്തുകള്‍ തുടങ്ങി ഭാരതീയദര്‍ശനങ്ങളുടെ ആധികാരിക വ്യാഖ്യാതാവും പ്രചാരകനുമായിരുന്നു സ്വാമി. ആത്മീയ പ്രബോധനത്തിനും പുനരുദ്ധാരണത്തിനുമായി അദ്ദേഹം 42 കൊല്ലത്തോളം  അക്ഷീണം പ്രവര്‍ത്തിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ ഭാഷ , അവതരണ ശൈലി, യുക്തിബോധം എന്നിവ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പഥ്യമായിരുന്നു. അതുകൊണ്ടാണ് ചിന്മയാനദന്‍റെ ഗീതാ പ്രഭാഷണവും ഗീതാജ്ഞാന യജ്ജ്ഞവും കേള്‍ക്കാന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ചിമയാ മിഷന്‍റെ സ്ഥാപകനായ സ്വാമികള്‍ ദുരൂഹവും അഗാധവുമായ വേദാന്തത്തെ സധാരണക്കാര്‍ക്ക് മനസ്സിലാവും വിധം അവതരിപ്പിച്ചു .ഭാരതീയ ദര്‍ശനത്തേയും സംകൃതിയേയും കുറിച്ച് 30 ല്‍ ഏറെ പുസ്തകങ്ങള്‍ അദ്ദേഹം ഏഴുതി .ഓരോന്നും മാസ്റ്റര്‍ പീസുകളായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>‘ജേണി ഒഫ് അ മാസ്റ്റര്‍: സ്വാമി ചിനയാനന്ദ ‘  എന്ന പേരില്‍ ചിന്മയ മിഷന്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്  നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദനു ലഭിച്ച പദവി ഈ നൂറ്റാണ്ടില്‍ ചിന്മയാനന്ദനു ലഭിച്ചു.ചിക്കാഗോയിലെ ലോകമതങ്ങളുടെ പാര്‍ലമെന്റില്‍  ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ അദ്ധ്യക്ഷനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0808/03/images/img1080803015_2_1.jpg' Alt='Swami Chinmayananda' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> 1993 <font  style='font-size:12pt; color:#000000'>ആഗസ്റ്റ് 28 മുതല്‍ സപ്റ്റംബര്‍ 4 വരെ ആയിരുന്നു പാര്‍ലിഅമെന്റ്. പക്ഷേ 1993 അഗസ്റ്റ് 3ന് കാലിഫോര്‍ണ്ണിയയിലെ സാന്‍ഡിയാഗോവില്‍ അപ്രതീക്ഷിതമായി സ്വാമി സമാധിയാവുകയായിരുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/>1916 <font  style='font-size:12pt; color:#000000'>മേയ് എട്ടിന് എറണാകുളത്താണ് ജനിച്ച ചിന്മയാനന്ദന്‍റെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണമേനോന്‍ എന്നാണ്. എറണാകുളത്തായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലഖ്നൗവില്‍ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തകനായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബറോഡയില്‍ വച്ച് സ്വാമി ശിവാനന്ദ സരസ്വതിയുമായുണ്ടായ സമ്പര്‍ക്കമാണ് ബാലകൃഷ്ണ മേനോനെ ആദ്ധ്യാത്മിക മാര്‍ഗത്തിലേക്ക് നയിച്ചത്. 26-ാം വയസില്‍ സന്യാസം സ്വീകരിച്ച അദ്ദേഹം പേര് ചിന്മയാനന്ദന്‍ എന്ന് മാറ്റി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തപോവന സ്വാമികളുടെ ശിഷ്യനായി 10 വര്‍ഷം ഹിമാലയത്തില്‍ തപസനുഷ്ഠിച്ചു. ഭഗവത്ഗീതയെ ഏകാഗ്രമായ പഠന മനനങ്ങള്‍ക്ക് വിഷയമാക്കുകയും ഗീതാ വ്യാഖ്യാതാവെന്ന നിലയില്‍ വിഖ്യാതനാവുകയും ചെയ്തു സ്വാമി ചിന്മയാനന്ദന്‍. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ ആശയ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി രൂപീകരിച്ച ചിന്മയാ മിഷന് ലോകമെങ്ങും ശാഖകളുണ്ട്. സാന്ദീപനി സാധനാലയം എന്ന ആധ്യാത്മിക പരിശീലന കേന്ദ്രവും തപോവന പ്രസാദം എന്ന മാസികയും ചിന്മയ മിഷന്‍ നടത്തുന്നുണ്ട</font><font style='font-size:11pt;'>് </font><br/> <font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 03 Aug 2008 15:27:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 17:03:25 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശാരദാദേവി---ആത്മീയതയുടെ ധന്യത]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശാരദാദേവി-ആത്മീയതയുടെ-ധന്യത-108072100011_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശാരദാദേവി-ആത്മീയതയുടെ-ധന്യത-108072100011_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1920 ജൂലൈ 21നാണ് ഭാരതത്തിന്‍റെ അമ്മ മഹാസമാധിയായത്. ആധുനിക ലോകത്തിന് ഏറെ ഗുണപാഠങ്ങള്‍ നല്കിയ ജീവിതമായിരുന്നു ശാരദാദേവിയുടേത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ആത്മീയ ജ്യോതിസാല്‍ തിളങ്ങിനില്ക്കുന്ന ശാരദാ ദേവിയുടെ മഹാസമാധിദിനമാണ് ജൂലൈ 21. </font><br/><font  style='font-size:12pt; color:#000000'></font><br/>1920 <font  style='font-size:12pt; color:#000000'>ജൂലൈ 21നാണ് ഭാരതത്തിന്‍റെ അമ്മ മഹാസമാധിയായത്. ആധുനിക ലോകത്തിന് ഏറെ ഗുണപാഠങ്ങള്‍ നല്കിയ ജീവിതമായിരുന്നു ശാരദാദേവിയുടേത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതീയ ആത്മീയ ചിന്തകള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്കിയ സന്യാസിവര്യയാണ് ശാരദാദേവി.  ഭാരതത്തിന്‍റെ വിശുദ്ധ അമ്മ എന്നറിയപ്പെടുന്ന ശാരദാദേവി ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസന്‍റെ ഭാര്യയാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരമഹംസന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധപിന്തുണയും നല്കി അദ്ദേഹത്തെ ശുശ്രൂഷിച്ച് കഴിഞ്ഞ ശാരദാദേവി ഭര്‍ത്താവിന്‍റെ മരണ ശേഷം ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ചു. ബംഗാളിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തില്‍ 1853 ഡിസംംബര്‍ 22നാണ് ശാരദാദേവി ജനിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സധാരണ ഗ്രാമീണ പെണ്‍കുട്ടികളെപ്പോലെ പ്രാഥമിക വിദ്യാഭാസം മാത്രമാണ് ശാരദാദേവിയ്ക്ക് ലഭിച്ചത്. കൂടുതലും വീട്ടു ജോലികളും മറ്റും ചെയ്ത് കഴിഞ്ഞ ശാരദാദേവിയെ ശ്രീരാമകൃഷ്ണപരമഹംസന്‍ വിവാഹം ചെയ്തത് അവര്‍ക്ക് ആറ് വയസുള്ളപ്പോഴായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> </font><font  style='font-size:12pt; color:#000000'>വിവാഹം കഴിഞ്ഞെങ്കിലും പതിനെട്ട് വയസുതികയുന്നതുവരെ മാതാപിതാക്കളോടൊപ്പമായിരുന്നു ശാരദാദേവി കഴിഞ്ഞത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനെട്ടാം വയസില്‍ വീടുവിട്ട് പരമഹംസന്‍ താമസിച്ചിരുന്ന ദക്ഷിണേശ്വര്‍ എന്ന സ്ഥലത്തെത്തി. അപ്പോഴേയ്ക്കും പരമഹംസര്‍  പൂര്‍ണ്ണമായ ആത്മീയജീവിതം ആരംഭിച്ചിരുന്നു.                                                                                                                    </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശാരദാദേവിയെ കണ്ടയുടന്‍ ലൗകിക ജീവിതത്തിലേയ്ക്ക് തന്നെ തിരിച്ചു കൊണ്ടു പോകാന്‍ എന്തിനു വന്നു എന്നായിരുന്നു പരമഹംസന്‍റെ ചോദ്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനാവിടെയെത്തിയിരിയ്ക്കുന്നത് അതിനല്ലെന്നും തികച്ചും യുക്തമായതാണ് തെരഞ്ഞെടുത്തതെന്ന് താങ്കളെ ബോധ്യപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്നുമായിരുന്നു അവരുടെ മറുപടി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് ശാരദാദേവി രാമകൃഷ്ണപരമഹംസനെ ശുശ്രൂഷിച്ച് അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. രാമകൃഷ്ണപരമഹംസനെ സംബന്ധിച്ചിടത്തോളം തന്‍റെ മാതാവിന്‍റെയും താനാരാധിയ്ക്കുന്ന ദേവിയുടേയും പുനരവതരണമായിരുന്നു ശാരദാദേവി. </font><br/><font  style='font-size:12pt; color:#000000'></font><br/></font>1886-<font  style='font-size:12pt; color:#000000'>ല്‍ രാമകൃഷ്ണ പരമഹംസര്‍ മഹാസമാധിയാകും വരെ അദ്ദേഹത്തിന്‍റെ ഭാര്യയും ശിഷ്യയും വഴിക്കാട്ടിയും വിവേകാന്ദനെ പോലുള്ള ശിഷ്യഗണങ്ങള്‍ക്ക് അമ്മയും പരിചാരകയുമെല്ലാമായിരുന്നു ദേവി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനാലുകൊല്ലത്തെ കുടുംബജീവിതത്തിനിടയിലൊരിക്കലും കാമമെന്ന വികാരത്തിന് പരമഹംസരെ പ്രേരിപ്പിയ്ക്കുകയോ സ്വയം അതിലേയ്ക്ക് വീഴുകയോ ശാരദാദേവി ചെയ്തിട്ടില്ല. ഭര്‍ത്താവിനെ ശുശ്രൂഷിയ്ക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനാലു കൊല്ലത്തെ കുടുംബജീവിതത്തിനിടെ അളവറ്റ ജ്ഞാനവും അവര്‍ സമ്പാദിച്ചു. ആത്മീയമായ അറിവുകള്‍ ഭാര്യയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ പരമഹംസരും സമയം കണ്ടെത്തിയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരമഹംസര്‍ സമാധിയാകുമ്പോള്‍ 33 വയസുമാത്രമുണ്ടായിരുന്ന ദേവി പിന്നീട് നയിച്ചത് അത്മീയവും പരോപകാരപ്രധവുമായ ജീവിതമായിരുന്നു, ഇക്കാലയളവില്‍ പരമഹംസരുടെ ദര്‍ശനങ്ങള്‍ ലോകജനതയ്ക്കു മുന്നിലെത്തിയ്ക്കാന്‍ ദേവിയ്ക്കായി. ധാരാളം ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായി.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 21 Jul 2008 10:38:14 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:55:50 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വ്യാസനും മഹാഭാരതവും]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/വ്യാസനും-മഹാഭാരതവും-108071800009_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/വ്യാസനും-മഹാഭാരതവും-108071800009_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയിലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയിലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ മഹാഭാരതം അദ്ദേഹത്തിന്‍റെ കാവ്യജീവിതം അനാവരണം ചെയ്യുന്നതിനൊപ്പം തന്നെ സ്വകാര്യ ജീവിതവും വരച്ചു കാട്ടുന്നു. ജീവിത സായാഹ്നത്തില്‍ ഹിമാലയത്തിലെ നിശബ്ദ ഗുഹകളില്‍ ധ്യാനനിമഗ്നനായി കഴിഞ്ഞുകൂടിയ നാളുകളില്‍ ഭൂതകാല സംഭവങ്ങളുടെ വെളിച്ചത്തിലാകാം പുരാണ ഇതിഹാസങ്ങള്‍ രൂപം കൊണ്ടതെന്ന് കരുതുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാഭാരതത്തിന്‍റെ രചനയാണ് അദ്ദേഹത്തെ അനന്തര തലമുറകളോട് ഏറ്റവും കൂടുതല്‍ അടുപ്പിച്ചതെന്ന് നിസംശയം പറയാവുന്ന വസ്തുതതയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>മഹാഭാരതത്തിന്‍റെ പൂര്‍വകഥ</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാഭാരതം ഗ്രന്ഥരൂപത്തില്‍ പിറവിയെടുക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്. ധ്യാനനിമഗ്നനായ ആ ഋഷീശ്വരന്‍റെ മനസ്സില്‍ ഭൂതകാല സംഭവങ്ങള്‍ കുലംകുത്തിയൊഴുകുന്ന ഒരു മഹാനദി കണക്കെ പ്രവഹിച്ചു തുടങ്ങി. അപ്പോഴാണ് ഒരു പ്രശ്നം മുന്നിലുദിച്ചത്. അനര്‍"ളമായ ഈ വാക്പ്രവാഹം ആര് പകര്‍ത്തിയെടുക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ചോദ്യത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ നിന്ന വേദവ്യാസന് ബ്രഹ്മാവ് ഉപായം പറഞ്ഞുകൊടുത്തു. ഗണപതി കാവ്യം പകര്‍ത്തിയെഴുത്തുകാരനാകും. അതനുസരിച്ച് വ്യാസന്‍ ഗണപതിയെ സമീപിച്ചു. ഗണപതിസമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ. "ഇടയ്ക്ക് എഴുത്താണി നിര്‍ത്താതെ അനര്‍ഗളമായി പറഞ്ഞുതരണം. വ്യാസന്‍ സമ്മതിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പകരം ഒന്നാവശ്യപ്പെട്ടു. അര്‍ത്ഥം ധരിക്കാതെ കാവ്യം എഴുതരുതെന്ന്. ആ നിര്‍ദ്ദേശം ഗണപതിയും അംഗീകരിച്ചു. രണ്ടര വര്‍ഷംകൊണ്ട് മഹാകാവ്യം പൂര്‍ത്തിയാക്കി ശിഷ്യന്മാരെ പഠിപ്പിച്ചുവെന്നാണ് ഐതീഹ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും കൗരവ പാണ്ഡവരുടെ സംഭവബഹുലമായ ജീവിത ചരിത്രത്തിനൊപ്പം തന്നെ വേദവ്യാസനും മഹാഭാരത കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രത്യക്ഷമായല്ലെങ്കില്‍ക്കൂടി ആ മഹനീയ സാന്നിധ്യം ഉടനീളം അനുഭവവേദ്യമാകുന്നു.</font><br/> <font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Fri, 18 Jul 2008 10:19:52 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:55:50 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദത്താത്രേയന്‍റെ  കഥ.]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ദത്താത്രേയന്‍റെ-കഥ-108060400066_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ദത്താത്രേയന്‍റെ-കഥ-108060400066_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ശിവന്‍, ബ്രഹ്മാവ്, വിഷ്ണു എന്നിവര്‍ക്ക് തുല്യനായ പുത്രനുണ്ടാവാനായി അനുസൂയ കഠിനതപം ചെയ്തിരുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂന്നു തലകളും ഒരു ഉടലും ആറ് കൈകളും രണ്ട് കാലുകളുമുള്ള അപൂര്‍വ്വ തേജസ്സാണ് ദത്താത്രേയന്‍. ത്രിമൂര്‍ത്തിയുടെ അംശങ്ങള്‍ ചേര്‍ന്നതുകൊണ്ടാണ് മൂന്ന് തലകളുണ്ടായത്. ആ കഥ ഇങ്ങനെ:</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സപ്തര്‍ഷികളില്‍ പ്രമുഖനായ അത്രി മഹര്‍ഷിയുടെ ഭാര്യ അനുസൂയ പതിവ്രതാ രത്നമായിരുന്നു. ശിവന്‍, ബ്രഹ്മാവ്, വിഷ്ണു എന്നിവര്‍ക്ക് തുല്യനായ പുത്രനുണ്ടാവാനായി അനുസൂയ കഠിനതപം ചെയ്തിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പാര്‍വ്വതി, മന, ലക്സ്മി, സരസ്വതി എന്നിവര്‍ക്ക് അനസൂയയോട് അല്പം കുശുമ്പ് തോന്നാതിരുന്നില്ല. അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കാനായി നൂലിഴപോലും ധരിക്കാതെ ഭിഷ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് ഭര്‍ത്താക്കന്മാരായ ത്രിമൂര്‍ത്തികളോട് അവര്‍ ആവശ്യപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്യാസവേഷം ധരിച്ച് ഭിഷ ചോദിച്ചെത്തിയ ത്രിമൂര്‍ത്തികളുടെ ആവശ്യം നിരാകരിക്കാന്‍ അനുസൂയയ്ക്കായില്ല. പക്ഷെ മൂന്നു പുരുഷന്മാരുടെ മുന്നില്‍ എങ്ങനെ നഗ്നയാകും? അവള്‍ ദൈവതുല്യനായി കരുതിയ ഭര്‍ത്താവിനെ പ്രാര്‍ത്ഥിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭര്‍ത്താവിന്‍റെ കാല്‍ കഴുകുന്ന ജലമെടുത്ത് സന്യാസവേഷധാരികളുടെ മേല്‍ തളിച്ചു. അനുസൂയയുടെ പാതിവ്രത്യ ശക്തിമൂലം മൂവരും പിഞ്ചു കുഞ്ഞുങ്ങളായി. അതോടെ അനുസൂയയുടെ മുലകളില്‍ പാല്‍ നിറഞ്ഞു. അതവര്‍ കുഞ്ഞുങ്ങളെ ഊട്ടി. സ്വന്തം മക്കളെന്നപോല്‍ .</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഇതോടെ രണ്ടു കാര്യങ്ങള്‍ സാധിച്ചു. നഗ്നയായി ഭിഷയും നല്‍കി; ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളായും ലഭിച്ചു. തന്‍റെ ആഗ്രഹം സാധിക്കുവാന്‍ ത്രിമൂര്‍ത്തികള്‍ കുഞ്ഞുങ്ങളായതാണെന്നും അനുസൂയയ്ക്ക് ബോധ്യമായി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അത്രി മഹര്‍ഷി വന്നയുടന്‍ കുഞ്ഞുങ്ങളെ കണ്ട് സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.അപ്പോള്‍ മൂന്നു കുഞ്ഞുങ്ങളും ചേര്‍ന്ന് ഒരു കുഞ്ഞായി മാറി -ഒരു തലയും ആറു കൈകളും രണ്ടു കാലുകളുമുള്ള  രൂപമായി അവര്‍  മാറി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനിടെ സ്വന്തം ഭര്‍ത്താക്കന്മാരെ വിട്ടുതരണമെന്ന അപേക്ഷയുമായി ത്രിമൂര്‍ത്തികളുടെ പത്നി മാര്‍    അനുസൂയയുടെ അടുത്തെത്തി. അത്രി മഹര്‍ഷിയോട് യാചിച്ചു. മഹര്‍ഷി സമ്മതിച്ചു </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ത്രിമൂര്‍ത്തികള്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ കുഞ്ഞ് ദത്താത്രേയന്‍ എന്നറിയപ്പെടുമെന്നും അവനില്‍ ത്രിമൂര്‍ത്തികളുടെ തേജസ്സ് ഉണ്ടായിരിക്കുമെന്നും അരുളി ചെയ്തു. യുവാവായി വളര്‍ന്ന ദത്താത്രേയന്‍  വലിയ ജ്ഞാനിയായ്  മാറി.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 04 Jun 2008 17:31:49 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:49:20 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ജോന്‍ ഓഫ് ആര്‍ക് - ജ്വലിക്കുന്ന ഓര്‍മ്മ]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ജോന്‍-ഓഫ്-ആര്‍ക്-ജ്വലിക്കുന്ന-ഓര്‍മ്മ-108053000036_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ജോന്‍-ഓഫ്-ആര്‍ക്-ജ്വലിക്കുന്ന-ഓര്‍മ്മ-108053000036_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഫ്രാന്‍സിലെ ദോംറെമിയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് ജോനിന്‍റെ ജനനം. നൂറ്റാണ്ട് യുദ്ധകാലത്ത് ജോന്‍ ഓഫ് ആര്‍ക്കിന്‍റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യം ഓര്‍ലിയന്‍സ് യുദ്ധത്തിലും പിന്നീട് മറ്റനേകം യുദ്ധങ്ങളിലും വിജയിക്കാനായി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ജോന്‍ ഓഫ് ആര്‍ക് ഫ്രാന്‍സിലെ ദേശീയ നായികയും കത്തോലിക്ക സഭയുടെ പുരോഹിതയുമാണ്. അവരുടെ ആത്മത്യാഗ ദിനമാണ് മെയ് 30.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജോനിന് പല വെളിപാടുകള്‍ ലഭിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. യുദ്ധത്തില്‍ ഫ്രഞ്ച് സേനയെ പലപ്പോഴും ഈ ധീരവനിത നയിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫ്രാന്‍സിലെ ദോംറെമിയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് ജോനിന്‍റെ ജനനം. നൂറ്റാണ്ട് യുദ്ധകാലത്ത് ജോന്‍ ഓഫ് ആര്‍ക്കിന്‍റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യം ഓര്‍ലിയന്‍സ് യുദ്ധത്തിലും പിന്നീട് മറ്റനേകം യുദ്ധങ്ങളിലും വിജയിക്കാനായി. ഓര്‍ലിയന്‍സ് യുദ്ധം ജയിക്കുക വഴി ചാള്‍സ് ഏഴാമന്‍ രാജാവാകാന്‍ സഹായിക്കുകയായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് ജോനിനെ ബര്‍ഗണ്ടില്‍ പിടിക്കുകയും ഇംഗ്ളണ്ടിന് കൈമാറുകയും ചെയ്തിരുന്നു. ഇംഗ്ളീഷ് മതപുരോഹിതര്‍ അവരെ മതനിന്ദയ്ക്ക് ശിക്ഷിക്കുകയും പിന്നീട് റുവനില്‍ വച്ച് കത്തിച്ചു കൊല്ലുകയുമാണുണ്ടായത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജോനിന്‍റെ അഭിപ്രായത്തില്‍ 1424ല്‍ സെന്‍റ് മൈക്കലില്‍ നിന്നും സെന്‍റ് കാത്തറിനില്‍ നിന്നും സെന്‍റ് മാര്‍ഗ്രറ്റില്‍ നിന്നും ഇംഗ്ളീഷുകാരെ ഫ്രാന്‍സില്‍ നിന്നും പുറന്തള്ളാനും അതുവഴി റെയിംസിലെ രാജകുമാരനെ രാജാവാക്കാനും വെളിപാടുണ്ടായി. </font><br/><font  style='font-size:12pt; color:#000000'></font><br/>1428<font  style='font-size:12pt; color:#000000'>ല്‍ അവര്‍ ചിനനിലെ കൊട്ടരിത്തിലേക്ക് പോകാന്‍ അകമ്പടി ആവശ്യപ്പെട്ടു. അകമ്പടി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ആറുപേരെ ഇതിനായി നിയോഗിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>1429 <font  style='font-size:12pt; color:#000000'>ഏപ്രില്‍ 29ന് ഓര്‍ലിയന്‍സില്‍ അവര്‍ എത്തി. ഇംഗ്ളീഷ് സൈനികര്‍ മെയ് എട്ട് ആയപ്പോഴേയ്ക്കും പൂര്‍ണമായും പിന്‍വാങ്ങി. ഈ പിന്‍വാങ്ങല്‍ ജോന്‍ ഓഫ് ആര്‍ക് നേരത്തെ പ്രവചിച്ചിരുന്നു. ഇതുകാരണം അവരെ ഒരു പ്രവാചകയായി ജനം അംഗീകരിക്കുകയും എംബ്രണിലെ ആര്‍ച്ച് ബിഷപ്പിന്‍റെ പിന്തുണ ലഭിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെയ്തു.</font>18-<font  style='font-size:12pt; color:#000000'>ാം തീയതി ഒരു വലിയ വിജയവും ആര്‍ക്കിന് നേടാനായി. പാട്ടായില്‍ നടന്ന 2,200 പേര്‍ വരുന്ന ഇംഗ്ളീഷ് സൈന്യത്തെ ഏകദേശം 20 പേര്‍ വരുന്ന ഫ്രഞ്ച് സൈന്യത്തിന് തുരത്താനായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മെയ് 23ന് ബര്‍ഗണ്ടിയന്‍ സൈന്യത്തിന്‍റെ കൈയ്യില്‍ ജോന്‍ അകപ്പെട്ടു. ചാള്‍സ് രാജാവ് ജോനിനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബര്‍ഗണ്ടി സൈന്യം അത് നിഷേധിച്ചു. പകരം അവര്‍ ജോനിനെ ഇംഗ്ളീഷ് സൈന്യത്തിന് കൈമാറി. ബുവായ്സിലെ ബിഷപ്പായ പിയറി കൗചണിനാണ് കൈമാറിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇംഗ്ളീഷുകാരെ പിന്തുണയ്ക്കുന്ന വൈദികന്‍മാര്‍ റുവന്‍നില്‍ വച്ചാണ് ജോന്‍ ആര്‍ക്കിനെ ചോദ്യം ചെയ്തത്. ജോന്‍ പോപ്പിനോട് വെറുതെ വിടാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അത് നിരസിച്ചു. അവരെ ഒരു കൊലയാളിയായി പ്രഖ്യാപിക്കുകയും തുറങ്കലിലടയ്ക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/>1431 <font  style='font-size:12pt; color:#000000'>മെയ് 30ന് ഒരു വലിയ തൂണില്‍ ജോനിനെ കെട്ടിയിടുകയും പിന്നീട് തീ വയ്ക്കുകയുമാണുണ്ടായത്. ഒരു ഇംഗ്ളീഷ് സൈനികന്‍ ഒരു മരക്കഷണമെടുത്ത് ജോനിന്‍റെ ശരീരത്ത് എറിയാന്‍ തുടങ്ങിയപ്പോള്‍ ഒരു പ്രാവ് ശരീരത്തില്‍ നിന്ന് പറന്നുപോകുന്നതാണ് കണ്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജോനിന്‍റെ കൊലയാളികള്‍ക്ക് ഇതോടെ അവര്‍ കൊന്നത് ഒരു പുരോഹിതയെയാണ് എന്ന് ഉറപ്പാവുകയും </font>]]></content:encoded>
      <pubDate>Fri, 30 May 2008 11:59:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ജിദ്ദു‌: ആത്മീയതയുടെ സൌരഭം]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ജിദ്ദു‌-ആത്മീയതയുടെ-സൌരഭം-108052900036_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ജിദ്ദു‌-ആത്മീയതയുടെ-സൌരഭം-108052900036_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഭൂതകാലത്തില്‍ നിന്നും സമയത്തില്‍ നിന്നും വേര്‍പെടുത്താനാവാത്ത അനുഭവങ്ങളില്‍ നിന്നും ലാകജ്ഞാനത്തില്‍ നിന്നുമാണ് ചിന്ത ജനിക്കുന്നത്. മനുഷ്യനും അവന്‍റെയുള്ളിലെ ചിന്തയും തമ്മിലുള്ള അകലം കുറയുന്നത് അവന്‍ അവയുടെ ചലനങ്ങള്‍ മനസിലാക്കുന്പോഴാണ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഇന്ത്യയിലെ ആത്മീയ ആചാര്യന്മാരില്‍ പ്രമുഖനാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി. തിയോസഫിക്കല്‍ സൊസൈറ്റിയില്‍ നിന്ന് തുടങ്ങി സ്വതന്ത്രമായ തത്വചിന്താ പദ്ധതികളുമായി നീങ്ങിയ അദ്ദേഹം ഒരു കാലത്ത് ബുദ്ധന്‍റെ രണ്ടാം അവതാരമാണ് കൃഷ്ണമൂര്‍ത്തി എന്നു വരെ ലോകം വിശ്വസിച്ചിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരുവും ശിഷ്യനും ആത്മജ്ഞാന പാതയില്‍ ഒരുമിച്ച് സഞ്ചരിക്കുന്ന രണ്ട് സുഹൃത്തുക്കളാണെന്നാണ്  ിദ്ദു കൃഷ്ണമൂര്‍ത്തി വിശ്വസിച്ചിരുന്നത്. ആത്മീയ അന്വേഷണത്തിന് ഗുരുവിന്‍റെ ആവശ്യമില്ലെന്നും അത് ദൈവവിരുദ്ധമാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു. ബുദ്ധന്‍റെ പിന്‍ഗാമിയായി അറിയപ്പെടാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൂതകാലത്തില്‍ നിന്നും സമയത്തില്‍ നിന്നും വേര്‍പെടുത്താനാവാത്ത അനുഭവങ്ങളില്‍ നിന്നും ലാകജ്ഞാനത്തില്‍ നിന്നുമാണ് ചിന്ത ജനിക്കുന്നത്. മനുഷ്യനും അവന്‍റെയുള്ളിലെ ചിന്തയും തമ്മിലുള്ള അകലം കുറയുന്നത് അവന്‍ അവയുടെ ചലനങ്ങള്‍ മനസിലാക്കുന്പോഴാണ്. അജ്ഞാത ചിന്തയുമായി ഏകോപിപ്പിച്ച് ജ്ഞാനത്തിന്‍റെ പാതയില്‍ അദ്ദേഹം ചരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1895 <font  style='font-size:12pt; color:#000000'>മേയ് 11ന് മദനപ്പള്ളിയിലാണ് കൃഷ്ണമൂര്‍ത്തി ജനിച്ചത്. മദ്രാസില്‍ നിന്നും 150 മൈലുകള്‍ അകലെയുള്ള ഒരു കുന്നിന്‍ മുകളിലെ ചെറിയ പട്ടണമായിരുന്നു മദനപ്പള്ളി. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>തെലുങ്ക് - ബ്രാഹ്മണരായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം. ബ്രിട്ടീഷ് ഭരണത്തിലെ റവന്യൂ വകുപ്പിലെ ഓഫീസറും കളക്ടറും, മജിസ്ട്രേറ്റുമൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛന്‍ ജിദ്ദു നാരായണ്യ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൃഷ്ണമൂര്‍ത്തിയുടെ പത്താം വയസ്സില്‍ അമ്മ ജിദ്ദു സഞ്ജീവമ്മ മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ 1881ല്‍ തിയോസഫിക്കല്‍ സൊസൈറ്റിയില്‍ ചേര്‍ന്നു. 1909 ല്‍ കൃഷ്ണമൂര്‍ത്തിയും അച്ഛന്‍റൈയൊപ്പം അഡയാറിലെ തിയോസഫിക്കല്‍ സൊസൈറ്റി ഹെഡ്കോര്‍ട്ടേഴ്സില്‍ താമസമാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെറിയ കുട്ടിയായിരുന്ന കൃഷ്ണമൂര്‍ത്തിയുടെ കഴിവിനെ സി.ഡബ്ള്യു. ലെഡ്ബീറ്റര്‍ കണ്ടെത്തിയത് അവിടെ വച്ചാണ്. ലോകമൊട്ടുക്ക് വ്യാപിച്ചു കിടക്കുന്ന തിയോസഫിക്കല്‍ സൊസൈറ്റിയുടെ മുഖ്യപ്രവര്‍ത്തകനായി അദ്ദേഹത്തെ വളര്‍ത്തിയെടുത്തത് ആനിബസന്‍റും ലെഡ്ബീറ്ററും ചേര്‍ന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ജിദ്ദു കൃഷ്ണമൂര്‍ത്തി വിദ്യാഭ്യാസത്തിനും സമയം കണ്ടെത്തി. ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹംഇംഗ്ളണ്ടിലേക്ക് പോയി. പഠനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ആത്മീയകാര്യങ്ങളിലേക്ക് തിരിഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>സ്റ്റാര്‍ ഓഫ് ദി ഈസ്റ്റ് എന്ന വിഭാഗത്തിന്‍റെ മേധാവിയായി. തിയോസഫിക്കല്‍ സൊസൈറ്റിയുടെ അടുത്ത ലോകനേതാവായി അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ അതിന് താന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തീര്‍ത്തും വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ വിശ്വാസപ്രമാണങ്ങളെ മുഴുവന്‍ തകര്‍ക്കുന്നതായിരുന്നു സഹോദരന്‍റെ മരണവാര്‍ത്ത. ദൈവീകമായ വിധിയില്‍ അദ്ദേഹത്തിന് വിശ്വാസം നഷ്ടപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തിയോസഫിക്കല്‍ സൊസൈറ്റിയില്‍ നിന്നും അദ്ദേഹം പിന്മാറി. 1929-ലായിരുന്നു അത്. നടപ്പാതയില്ലാത്ത ഭൂമിയാണ് സത്യം എന്ന രീതിയിലദ്ദേഹം വിടവാങ്ങല്‍ പ്രസംഗം നടത്തി. സൊസൈറ്റിയുടെ ദൈവീക ദര്‍ശനത്തിന് എതിരായിരുന്നു അദ്ദേഹത്തിന്‍റേത്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിയോസഫിക്കല്‍ സൊസൈറ്റിയില്‍ നിന്നും പിരിഞ്ഞ് സ്വതന്ത്രനായി സഞ്ചരിച്ചും ചിന്തിച്ചും അദ്ദേഹം ജീവിതം നയിച്ചു. ആത്മീയ പ്രഭാഷണങ്ങളും പൊതുജനങ്ങളുമായി ഇടപഴകിയും സത്യത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ദുഖം , സ്വാതന്ത്ര്യം എന്നിവയുടെ സത്യത്തെ കുറിച്ചും   സ്വന്തം ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>1986 <font  style='font-size:12pt; color:#000000'>ഫെബ്രുവരി 17ന് കാലിഫോര്‍ണിയയില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി അന്തരിച്ച</font><font style='font-size:11pt;'>ു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 29 May 2008 11:33:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്വാമി സുകൃതീന്ദ്ര തീര്‍ഥയ്ക്ക് 83]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-സുകൃതീന്ദ്ര-തീര്‍ഥയ്ക്ക്-83-108052000020_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-സുകൃതീന്ദ്ര-തീര്‍ഥയ്ക്ക്-83-108052000020_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഭാരത പൈതൃകത്തില്‍ ദ്വൈത ദര്‍ശനത്തിന്‍റെ മധു പകര്‍ന്ന മാധ്വാചാര്യയുടെ  പിന്‍തലമുറക്കാരനാണ് സ്വാമി സുകൃതീന്ദ്ര തീര്‍ത്ഥ. ഗൗഢ സാരസ്വത സമൂഹത്തിന് മാത്രമല്ല ഹൈന്ദവ സമൂഹത്തിന് ആകമാനം പ്രഭ ചൊരിയുന്ന തേജസ്സാണ് സുകൃതീന്ദ്ര തീര്‍ത്ഥ സ്വാമികള്‍.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാരണാസിയിലെ കാശിമഠത്തിന്‍റെ 20-ാമത്തെ അധിപതിയും ഗൗഢ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്‍റെ ആധ്യാത്മിക ആചാര്യനും സനാതനധര്‍മ്മത്തിന്‍റെ പ്രചാരകനുമായ സ്വാമി സുകൃതീന്ദ്ര  തീര്‍ഥയ്ക്ക് മേയ് 20ന് 83 വയസ്സാവുന്നു. 2008 മേയ് 24 സ്വാമികളുടെ സന്യാസ ജീവിതത്തിന്‍റെ 63 വര്‍ഷം പൂര്‍ത്തിയാവുന്ന ദിനം കൂടിയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരത പൈതൃകത്തില്‍ ദ്വൈത ദര്‍ശനത്തിന്‍റെ മധു പകര്‍ന്ന മാധ്വാചാര്യയുടെ  പിന്‍തലമുറക്കാരനാണ് സ്വാമി സുകൃതീന്ദ്ര തീര്‍ത്ഥ. ഗൗഢ സാരസ്വത സമൂഹത്തിന് മാത്രമല്ല ഹൈന്ദവ സമൂഹത്തിന് ആകമാനം പ്രഭ ചൊരിയുന്ന തേജസ്സാണ് സുകൃതീന്ദ്ര തീര്‍ത്ഥ സ്വാമികള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എറണാകുളത്ത് രാമദാസ ഷേണായിയുടെയും ദ്രൗപതി ഷേണായിയുടെയും മകനായി 1926 മേയില്‍ ഇടവത്തിലെ ചോതി നക്ഷത്രത്തില്‍ ജനിച്ച സദാശിവ ഷേണായിയാണ് 1944 മേയ് 24ന് സ്വാമി സുകൃതീന്ദ്ര  തീര്‍ഥയായി മാറിയത്. നാള്‍ പ്രകാരമുള്‍ല പിറന്നാള്‍ 18 ന് ആയിരുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/>1949<font  style='font-size:12pt; color:#000000'>ല്‍ ഗുരുസ്വാമിയായ സുകൃതീന്ദ്ര തീര്‍ഥ സമാധിയായപ്പോള്‍ 23 കാരനായ സദാനന്ദയുടെ ചുമലില്‍ ആശ്രമത്തിന്‍റെ മുഴുവന്‍ ചുമതലകളും വന്നു ചേര്‍ന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>പൗരാണിക വിശ്വാസങ്ങളെ ആധുനിക കാഴ്ചപ്പാടില്‍ അവതരിപ്പിക്കുക സ്വാമികളുടെ സവിശേഷതയാണ്. ലാഭചിന്തകള്‍ വെടിഞ്ഞ് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മാനവരാശിയെ ഉദ്ബോധിപ്പിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ പല ഭാഗത്തും സ്വാമികള്‍ ആശ്രമങ്ങളും ആതുരാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. ഹരിദ്വാറിലെ വ്യാസമന്ദിര്‍, കല്‍പിയിലെ ബാല വേദവ്യാസ മന്ദിര്‍, നാസിക്കിലെയും ബദരീനാഥിലെയും കാശി മഠങ്ങള്‍, കൊച്ചിയിലെ സുകൃതീന്ദ്ര ഗവേഷണ കേന്ദ്രം ചോറ്റാനിക്കരയിലെ ഹോമിയോ കോളജ് ബാലാശ്രമങ്ങള്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാധവേന്ദ്ര തീര്‍ത്ഥ സ്വാമികളുടെ പേരില്‍ ഇപ്പോഴും പത്തു കോടി ചെലവില്‍ മുംബൈയില്‍ മെഡിക്കല്‍ സെന്‍റര്‍ പണിയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വാമിയുടെ 83-ാം പിറന്നാളിനോട് അനുബന്ധിച്ച് ഹരിദ്വാറില്‍ സഹസ്രശംഖാഭിഷേകവും, വിശേഷ പൂജകളും  പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 20 May 2008 11:13:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീബുദ്ധന്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീബുദ്ധന്‍-108052000015_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീബുദ്ധന്‍-108052000015_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്‍റെ മകനായി സിദ്ധാര്‍ത്ഥന്‍ ജനിച്ചതും വൈശാഖ പൗര്‍ണമിയിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ദുഖത്തിന് നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീ ബുദ്ധന്‍ കലിയുഗത്തിന്‍റെ വഴികാട്ടിയാകുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭഗവാന്‍ ശ്രീബുദ്ധന്‍റെ ജന്മദിനമാണ് ബുദ്ധപൂര്‍ണിമ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബുദ്ധന്‍റെ ജനനം കൃത്യമായി അറിയാത്തത്കൊണ്ട് ഇന്ത്യയില്‍ വൈശാഖ പൂര്‍ണിമ ബുദ്ധന്‍റെ ജന്മദിനമായും ബുദ്ധപൂര്‍ണിമയായും ആഘോഷിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊറിയയിലും മറ്റും എല്ലാ കൊല്ലവും മെയ് 26ന് ബുദ്ധജയന്തിയായി ആഘോഷിച്ച് വരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1950<font  style='font-size:12pt; color:#000000'>ല്‍ ശ്രീലങ്കയില്‍ നടന്ന ബുദ്ധമതക്കാരുടെ ലോക സമ്മേളനമാണ് വേശക് - വൈശാഖ പൂര്‍ണിമ - ബുദ്ധ ജയന്തിയായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേശക് ദിവസം ബുദ്ധജയന്തി, ബുദ്ധ ജാഞാനോദയ ദിനം, ബുദ്ധന്‍റെ നിര്യാണം എന്നിവയായും ആചരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ദിവസം ബുദ്ധമതക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ പതാക ഉയര്‍ത്തുന്നു. ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി തുടങ്ങിയ മന്ത്രങ്ങള്‍ ഉരുവിട്ട് പുഷ്പാര്‍ച്ചന നടത്തും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീബുദ്ധന്‍റെ ജയന്തിദിനം കൊറിയയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും മറ്റും നടക്കാറുണ്ട്. ദക്ഷിണ കൊറിയയില്‍ ഈ ദിനം പൊതു അവധിയുമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖ നക്ഷത്രവും  പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ഇന്ത്യയില്‍ ബുദ്ധ പൂര്‍ണിമയായി ആഘോഷിക്കുന്നത്. സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണത നേടിയ ദിവസമാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്‍റെ മകനായി സിദ്ധാര്‍ത്ഥന്‍ ജനിച്ചതും വൈശാഖ പൗര്‍ണമിയിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ദുഖത്തിന് നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീ ബുദ്ധന്‍ കലിയുഗത്തിന്‍റെ വഴികാട്ടിയാകുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍ നിന്ന് ലോകത്തിന്‍റെ ദുഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീ ബുദ്ധനാക്കിയത്. ദുഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാവകുയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണവുമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍ നിന്ന് ജനമധ്യത്തിലേക്ക് നയിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദുരിതങ്ങളില്‍ നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലിനെയും രാജ്യത്തെ തന്നെയും വെടിഞ്ഞ് പരിവ്രാജകനാവുകയായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറു വര്‍ഷത്തെ നിരന്തര ധ്യാനത്തിന് ശേഷം ഗയയിലെ ബോധി വൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും വര്‍ദ്ധിക്കുന്ന നാളുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്വേഷിക്കാനോ പറഞ്ഞ് കൊടുക്കാനോ ബുദ്ധന്മാരില്ലാതെ ലോകം ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്ക് നീങ്ങുമ്പോള്‍ ബുദ്ധ പൂര്‍ണിമ നല്‍കുന്നത് മഹത്തായ സന്ദേശമാണ്. മേധയില്‍ തെളിയാത്തതും ദര്‍ശനങ്ങളില്‍ മാത്രം വെളിപ്പെടുന്നതുമായി അപൂര്‍വ്വ സന്ദേശം. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 20 May 2008 11:02:59 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീ ശ്രീ രവിശങ്കര്‍ ലോകാരാധ്യനായ സദ്ഗുരു]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീ-ശ്രീ-രവിശങ്കര്‍-ലോകാരാധ്യനായ-സദ്ഗുരു-108051300008_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീ-ശ്രീ-രവിശങ്കര്‍-ലോകാരാധ്യനായ-സദ്ഗുരു-108051300008_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA["ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തമിഴ്നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള പാപനാശം എന്ന ഗ്രാമത്തില്‍ പ്രശസ്ത വേദപണ്ഡിതനും മെഡിക്കല്‍ അസ്ട്രോളജറുമായ കെ.എസ്. വെങ്കിടരത്നത്തിന്‍റെയും ഉത്തമഭക്തയും വീണ വിദുഷിയുമായിരുന്ന വിശാലാക്ഷി വെങ്കിടരത്നത്തിന്‍റെയും മകനായി 1956 മെയ്  13-ാം തീയതി ശ്രീശ്രീ രവിശങ്കര്‍ ജനിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തിന്‍റെ പാപങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ജന്മമെടുത്ത അദ്ദേഹം പാപനാശം എന്ന പേര് അന്വര്‍ത്ഥമാക്കുകതന്നെ ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാല്യത്തിന്‍റെ നല്ലൊരുഭാഗം ബാംഗ്ളൂരില്‍ ചെലവഴിച്ച അദ്ദേഹം നാലു വയസ്സായിരിക്കുമ്പോള്‍ തന്നെ അനായസമായി ഭഗവത്ഗീതയും മന്ത്രങ്ങളും ചൊല്ലുന്നത് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വേദപാഠങ്ങളൊക്കെ ഹൃദിസ്ഥമാക്കിയ ഈ കൊച്ചുകുട്ടിയെ മറ്റുള്ളവര്‍ തിരിച്ചറിയുകയും അദ്ദേഹം എല്ലാവരുടെയും ആദരവിന് പാത്രമാവുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/> "<font  style='font-size:12pt; color:#000000'>ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ അന്വേഷണബോധവും അനുകമ്പയും പ്രകടമാക്കിയിരുന്നു. ഇടയ്ക്കിടെ സ്പോര്‍ട്സ് ക്ളാസില്‍ കയറാതെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അമ്മ അദ്ദേഹത്തോട് പോയി കളിക്കാന്‍ പറയുമ്പോള്‍ "ഈ പാദങ്ങള്‍ക്ക് ആരെയും ചവിട്ടാന്‍ കഴിയുകയില്ല. ഒരു പന്തിനെപ്പോലും' എന്നദ്ദേഹം മറുപടി പറയുമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സഹോദരന്മാര്‍ ചുരുങ്ങിയ സമയംകൊണ്ട് ധ്യാനവും സന്ധ്യാവന്ദനവും പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം ഒന്നര മണിക്കൂര്‍ എടുത്താണ് കര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്തിരുന്നത്. ഓരോ മന്ത്രജപത്തിന് ശേഷവും അദ്ദേഹം ആകാശത്തേക്കു നോക്കി ഉത്തരത്തിന് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഓരോ തവണയും അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ആധുനിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1982ല്‍ പത്തുദിവസത്തെ അഗാധമൗനത്തിന് ശേഷം കണ്ടെത്തിയ സുദര്‍ശനക്രിയ എന്ന യോഗവിദ്യ ലോക കല്യാണത്തിനായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും തീരുമാനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സ്നേഹത്തിന്‍റെയും ശാന്തിയുടെയും പരസ്പര സൗഹാര്‍ദ്ദത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കുന്നതിന് മനുഷ്യനെ പ്രാപ്തനാക്കുന്ന അനവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ വേദവിജ്ഞാന മഹാവിദ്യാപീഠം, വ്യക്തിവികാസ് കേന്ദ്ര എന്നീ സംഘടനകള്‍ ബാംഗ്ളൂര്‍ ആസ്ഥാനമായി രൂപം കൊണ്ടു. സ്വന്തം ജ്ഞാനം ഈ ലോകത്തോട് പങ്കുവയ്ക്കാനാഗ്രഹിച്ച അദ്ദേഹം ദി ആര്‍ട്ട് ഓഫ് ലിംവിംഗ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് അടിത്തറയിട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തെ ധാരാളം രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ചുറ്റിസഞ്ചരിച്ച്കൊണ്ട് മഹത്തായ ജ്ഞാനത്താല്‍ അദ്ദേഹം ഈ പ്രപഞ്ചത്തെ ആവരണം ചെയ്യുന്നു. സ്വീഡിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>യേല്‍ സര്‍വ്വകലാശാലയിലെ ബെര്‍ക്ക്ലി ഡിവിനിറ്റി സ്കൂളിന്‍റെ ഉപദേശക സമിതിയില്‍ അംഗങ്ങളായ ഓരേയൊരു പൗരസ്ത്യ ദേശക്കാരനാണ് രവിശങ്കര്‍.  യോഗശിരോമണി എന്ന പട്ടം നല്‍കി ഇന്ത്യന്‍ പ്രസിഡന്‍റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമഗ്രവ്യക്തിത്വ വികസനവും മാനസികവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കോഴ്സുകള്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സുദര്‍ശന ക്രിയായോഗം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ബേസിക് കോഴ്സ് . പലതരം ധ്യാനരീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ കോഴ്സ്. ഓരോ നിമിഷവും സേവനത്തിനുള്ളതാണെന്നും ഭക്തി, വിശ്വാസം, സേവനമനോഭാവം, മാനുഷിക മൂല്യങ്ങളിലുള്ള ആശ്രയം ഇവയൊക്കെ നമ്മുടെ നിലനില്പിന് തന്നെ അത്യന്താപേക്ഷിതമാണെന്നും പഠിപ്പിക്കുന്നു. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ദിവ്യസമാജ നിര്‍മ്മാണശിബിരം, എട്ട് വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ആര്‍ട്ട് എക്സല്‍ കോഴ്സ്, 16 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്കു വേണ്ടിയുള്ള യംഗ് അഡള്‍ട്ട് കോഴ്സ്, ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള പ്രിസണ്‍ സ്മാര്‍ട്ട്  കോഴ്സ് , സഹജസമാധി മെഡിറ്റേഷന്‍ കോഴ്സ്, കമ്പനി എക്സിക്യുട്ടീവിന് വേണ്ടിയുള്ള കോര്‍പ്പറേറ്റ് വര്‍ക്ക്ഷോപ്പ്, യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം തുടങ്ങിയവയ്ക്ക് ഇന്ന് വളരെ പ്രചാരം ലഭിച്ചു കഴിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കൂടാതെ 5എച്ച് പ്രോഗ്രാം എന്ന പേരില്‍ ആരോഗ്യം, ശുചിത്വം, ഭവനം, മാനുഷിക മൂല്യങ്ങള്‍ മനസ്സിന്‍റെ വിവിധതലങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം എന്നിവയെക്കുറിച്ചെല്ലാം ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി നവചേതനാശിബിരം എന്ന പേരില്‍ ആരംഭിച്ച സേവനപ്രവര്‍ത്തനം ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പരിപാടി, ശ്രീ ശ്രീ വിദ്യാമന്ദിര്‍ എന്ന പേരില്‍ ആരംഭിച്ച പുതിയ വിദ്യാലയങ്ങള്‍ ... അങ്ങനെ തുടരുന്നു ആര്‍ട്ട് ഓഫ് ലിംവിംഗ് പ്രവര്‍ത്തനങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംഘര്‍ഷവിമുക്തമായ സമൂഹവും, രോഗമില്ലാത്ത ശരീരവും, താളാത്മകമായ ശ്വാസവും, ആശങ്കകളില്‍ നിന്നും മുക്തമായ മനസ്സും, മുന്‍വിധിയില്ലാത്ത ബുദ്ധിയും, വിസ്മൃതമല്ലാത്ത ഓര്‍മ്മയും, ഓരോരുത്തരുടെയും ജന്മാവകാശമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും നാഥന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കരുതിക്കൊള്ളുക. ഈ പ്രപഞ്ചമത്രയും നിങ്ങള്‍ക്ക് സ്വന്തമാണെന്ന് കരുതിക്കൊള്ളുക. ജ്ഞാനത്തിന്‍റെ ദീപസ്തംഭങ്ങളാവുക. എല്ലാവരുടെയും ജീവിതത്തിലേക്ക് ആനന്ദം പകര്‍ന്നു നല്‍കുക. പിന്നെ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 13 May 2008 09:50:57 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശങ്കരാചാര്യ ജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശങ്കരാചാര്യ-ജയന്തി-108050900012_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശങ്കരാചാര്യ-ജയന്തി-108050900012_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[കേരളം ശങ്കര ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കും.മേടത്തിലെ തിരുവാതിര നക്ഷത്രത്തില്‍ ആലുവായ്ക്കടുത്തുള്ള കാലടിയിലാണ് ശങ്കരചാര്യ ജനിച്ചത്. അദ്ദേഹം പരമശിവന്‍റെ അവതാരമണെന്നും വിശ്വാസമുണ്ട്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/09/images/img1080509012_1_1.jpg' Alt='Sankaracharya' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കാലടി: കേരളം ശങ്കര ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കും.മേടത്തിലെ തിരുവാതിര നക്ഷത്രത്തില്‍ ആലുവായ്ക്കടുത്തുള്ള കാലടിയിലാണ് ശങ്കരചാര്യ ജനിച്ചത്. അദ്ദേഹം പരമശിവന്‍റെ അവതാരമണെന്നും വിശ്വാസമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/>2008 <font  style='font-size:12pt; color:#000000'>ല്‍ മെയ് 9 നാണ് മേടത്തിലെ തിരുവാതിര. അന്ന് ശങ്കരജയന്തി ആഘോഷിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീശങ്കരന്‍റെ ജനനം സംബന്ധിച്ച് ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഏതുവര്‍ഷമാണ്  ജനിച്ചത് എന്നതാണ്  പ്രധാന തര്‍ക്കവിഷയം. ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്നാണ് ഇന്ത്യയിലെ ശങ്കര ശിഷ്യന്മാര്‍ അംഗീകരിച്ചത്.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മദ്, ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. തീയതിയുടെ പേരില്‍ ഇനിയൊരു തര്‍ക്കമോ വിവാദമോ ആവശ്യമില്ലെന്നും അവര്‍ അറിയിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ക്രിസ്തുവിന് ശേഷം എഴാം നൂറ്റണ്ടിലാണ് ശ്രീശങ്കരന്‍ ജനിച്ചത് എന്നാണ് കേരളത്തിലെ വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദ ശാസ്ത്ര പണ്ഡിറ്റ് രക്ഷാ സഭാ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കവെ ശങ്കരാചാര്യരുടെ ജന്മദിനം 509 ബി. സിയിലാണെന്ന് ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും സമ്മതിക്കുന്നതായി ഡോക്ടര്‍ ശ്രീകാന്ത്‌ജിക്കാര്‍ പറഞ്ഞ</font><font style='font-size:11pt;'>ു.</font>]]></content:encoded>
      <pubDate>Fri, 09 May 2008 12:33:49 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചട്ടന്പിസ്വാമി ജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ചട്ടന്പിസ്വാമി-ജയന്തി-108050900043_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ചട്ടന്പിസ്വാമി-ജയന്തി-108050900043_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1853 ആഗസ്റ്റ് 25-ാം തീയതി വാസുദേവ ശര്‍മ്മയുടെയും നങ്ങേമപ്പിള്ളയുടെയും മകനായി ജനിച്ചു. തിരുവനന്തപുരത്ത് കണ്ണമൂലക്കടുത്തുള്ള കൊല്ലൂര്‍ ഗ്രാമത്തിലെ ഉളളൂര്‍ക്കോട് ഭവനമാണ് ജനനസ്ഥലം]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ബഹുമുഖ വ്യക്തിത്വമുള്ള സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയഗുരുവുമായിരുന്നു വിദ്യാധിരാജ പരമഭട്ടാരക ചട്ടന്പിസ്വാമികള്‍. സ്വന്തം ജീവിതചര്യകൊണ്ട്, ഭിന്നസമുദായങ്ങള്‍ക്കു തമ്മില്‍ സൗഹാര്‍ദ്ദബന്ധം സ്ഥാപിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ദീര്‍ഘമായ ഗുരുമുഖാഭ്യാസം ലഭിച്ചില്ലെങ്കിലും സര്‍വ്വവിധ അറിവുകളും അദ്ദേഹം നേടിയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1853 <font  style='font-size:12pt; color:#000000'>ആഗസ്റ്റ് 25-ാം തീയതി വാസുദേവ ശര്‍മ്മയുടെയും നങ്ങേമപ്പിള്ളയുടെയും മകനായി ജനിച്ചു. തിരുവനന്തപുരത്ത് കണ്ണമൂലക്കടുത്തുള്ള കൊല്ലൂര്‍ ഗ്രാമത്തിലെ ഉളളൂര്‍ക്കോട് ഭവനമാണ് ജനനസ്ഥലം. അയ്യപ്പന്‍ എന്ന യഥാര്‍ത്ഥ നാമധേയത്തേക്കാള്‍ പ്രസിദ്ധമായത് കുഞ്ഞന്‍ എന്ന ഓമനപ്പേരാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/>1924 <font  style='font-size:12pt; color:#000000'>മേയ് 5-ാം തീയതി തിങ്കളാഴ്ച ചട്ടന്പിസ്വാമികള്‍ പന്മനയില്‍ വെച്ച് സമാധിയടഞ്ഞു. ആ സമാധിസഥലത്താണ് കുന്പളത്ത് ശങ്കുപ്പിള്ള നിര്‍മ്മിച്ച ശ്രീ ബാലഭട്ടാരകക്ഷേത്രവും ആശ്രമവും സ്ഥിതിചെയ്യുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുടുംബത്തിലെ ദാരിദ്യ്രം മൂലം യഥാവിധി വിദ്യാഭ്യാസം നടത്താന്‍ കുഞ്ഞപ്പന് കഴിഞ്ഞില്ല. എങ്കിലും മലയാള അക്ഷരമാലയും, തമിഴും മലയാളവും കൂട്ടിവായിക്കാനും പഠിച്ചു. പഠിത്തത്തിലുള്ള താല്പര്യം കണ്ട് കൊല്ലൂര്‍മഠത്തിലെ ശാസ്ത്രികള്‍ അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങള്‍ എന്നിവ പഠിപ്പിച്ചു. പിന്നീട് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ നടത്തുന്ന കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂട്ടത്തില്‍ പ്രായം കൂടിയവനും സമര്‍ത്ഥനുമായ കുഞ്ഞനെ ആശാന്‍ കളരിയിലെ "ചട്ടന്പി' ആയി നിയമിച്ചു. ചട്ടന്പി എന്നാല്‍ മോണിറ്റര്‍ എന്നാണര്‍ത്ഥം. ഈ ചട്ടന്പി സ്ഥാനം അദ്ദേഹം ചട്ടന്പിസ്വാമികള്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെടുവാന്‍ ഇടയാക്കി.  </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു സന്യാസിയില്‍ നിന്നും "ബാലസുബ്രഹ്മണ്യമന്ത്രം' ഗ്രഹിച്ച് അക്ഷരലക്ഷം ജപിച്ച് കുഞ്ഞന്‍ സിദ്ധി വരുത്തി. പലതരം ജോലികള്‍ ചെയ്തു നോക്കിയെങ്കിലും ഒന്നിലും ഉറച്ചുനിന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>തൈക്കാട്ട് അയ്യാവ് എന്ന് പ്രസിദ്ധനും സുബ്രഹ്മണ്യോപാസകനുമായ ഹഠയോഗിയില്‍ നിന്നും ഹഠയോഗ വിദ്യകളും തമിഴ്വേദാന്തപദ്ധതിയുടെ ചില പ്രാഥമികപാഠങ്ങളും വശമാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രസിദ്ധ ദ്രാവിഡഭാഷാ പണ്ഡിതനായിരുന്ന സ്വാമിനാഥദേശികര്‍, ദക്ഷിണേന്ത്യയിലെ പ്രശസ്തപണ്ഡിതനായ കല്ലടൈക്കുറിച്ചി സുബ്ബജടാപഠികര്‍ എന്നിവരില്‍ നിന്നും തമിഴ്, സംസ്കൃതം എന്നീ വിഷയങ്ങളിലും തര്‍ക്കം, വ്യാകരണം, വേദാന്തം മുതലായവയിലും അവഗാഹം നേടി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവിധ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ വശമുണ്ടായിരുന്നു. മരുത്വാമലയില്‍ വച്ച് ആത്മാനന്ദസ്വാമികളില്‍ നിന്ന് യോഗവിദ്യയുടെ ഉപരിപാഠങ്ങള്‍ വശമാക്കി.  </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഷണ്‍മുഖദാസന്‍ എന്ന പേരോടുകൂടി തന്‍െറ 28-ാംമത്തെ വയസില്‍ ചട്ടന്പിസ്വാമികള്‍ സ്വദേശത്ത് തിരിച്ചെത്തി. അദ്ദേഹത്തിന്‍െറ നാനാവിഷയങ്ങളിലുള്ള പ്രതിഭാവിലാസത്തില്‍ അത്ഭുതപ്പെട്ടുപോയ കൂപക്കരമഠത്തിലെ പോറ്റിയാണ് "വിദ്യാധിരാജ'നെന്ന് വിശേഷിപ്പിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വടിവീശ്വരത്ത് വെച്ചു കണ്ടുമുട്ടിയ ഒരവധൂതന്‍െറ അനുഗ്രഹത്താല്‍ ഷണ്‍മുഖദാസന് ജ്ഞാനോദയമുണ്ടായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചട്ടന്പിസ്വാമികള്‍ക്ക് ഏകദേശം മുപ്പതു വയസ്സു പ്രായമുള്ളപ്പോള്‍, ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടു. നാണുവാശാനെന്നായിരുന്നു അന്ന് നാരായണഗുരു അറിയപ്പെട്ടിരുന്നത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാചീനമലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യ നിരൂപണം, നിജാനന്ദവിലാസം, മുതലായവയാണ് കൃതികള്‍. നീലകണ്ഠ തീര്‍ത്ഥ പാദ സ്വാമികള്‍, ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ എന്നിവര്‍ ശിഷ്യന്മാരാണ്. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 09 May 2008 12:13:09 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്വാമി രംഗനാഥാനന്ദ - ജീവിതരേഖ]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-രംഗനാഥാനന്ദ-ജീവിതരേഖ-108042500015_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-രംഗനാഥാനന്ദ-ജീവിതരേഖ-108042500015_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[.സ്വാമി രംഗനാഥാനന്ദ - ജീവിതരേഖ                                                                                                                            

വിശേഷണങ്ങള്‍
രാമകൃഷ്ണ മിഷന്‍റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്‍റെ വിവേകാനന്ദന്‍,]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/25/images/img1080425015_1_1.jpg' Alt='swami ranganathananda' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->                                                                                                                           <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജനനം		-	1908 ഡിസംബര്‍ 15</font><br/><font  style='font-size:12pt; color:#000000'>സ്ഥലം		-	തൃശൂരിലെ തൃക്കൂര്‍</font><br/><font  style='font-size:12pt; color:#000000'>മാതാപിതാക്കള്‍	-	ചിങ്ങപുരത്ത് വീട്ടില്‍ ലക്സ്മിക്കുട്ടിയമ്മയും നീലകണ്ഠ ശാസ്ത്രികളുടെയും പത്ത് മക്കളില്‍ ഏഴാമന്‍.</font><br/><font  style='font-size:12pt; color:#000000'>പൂര്‍വ്വനാമം	-	ശങ്കരന്‍</font><br/><font  style='font-size:12pt; color:#000000'>സ്കൂള്‍ജീവിതം 	-ഒല്ലൂരില്‍</font><br/>1926 <font  style='font-size:12pt; color:#000000'>	-	മൈസൂരില്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ ചേര്‍ന്നു സ്വാമിയായി.</font><br/>1939<font  style='font-size:12pt; color:#000000'>	-	മ്യാന്‍മാറിലെ യാങ്കോണിലെ രാമകൃഷ്ണമിഷന്‍റെസെക്രട്ടറി </font><br/>1942<font  style='font-size:12pt; color:#000000'>	-	കറാച്ചി മിഷന്‍റെ പ്രസിഡന്‍റായി. </font><br/>1949<font  style='font-size:12pt; color:#000000'>	-	ഡല്‍ഹി രാമകൃഷ്ണ മഠം അധ്യക്ഷന്‍</font><br/>1961<font  style='font-size:12pt; color:#000000'>	-	ഭരണസമിതി അംഗവും ട്രസ്റ്റിയും.</font><br/>1967<font  style='font-size:12pt; color:#000000'>	-	കൊല്‍ക്കത്ത രാമകൃഷ്ണ മിഷന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരമാധികാരി.</font><br/>1973<font  style='font-size:12pt; color:#000000'>	-	ഹൈദരാബാദ് മഠത്തിന്‍റെ അധ്യക്ഷന്‍.</font><br/>1986<font  style='font-size:12pt; color:#000000'>	-	ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയോദ്ഗ്രഥന പുരസ്കാരം ലഭിച്ച ആദ്യവ്യക്തി.</font><br/>1989<font  style='font-size:12pt; color:#000000'>	-	മിഷന്‍റെയും മഠത്തിന്‍റെയും വൈസ് പ്രസിഡന്‍റ്. </font><br/>1998 <font  style='font-size:12pt; color:#000000'>	-	മിഷന്‍റെയും മഠത്തിന്‍റെയും 13-ാമത്തെ പ്രസിഡന്‍റ്.</font><br/>2005     -<font  style='font-size:12pt; color:#000000'>	കൊല്‍ക്കത്തയില്‍ സമാധിയായി.അന്ത്യം - വുഡ്ലാന്‍റ് നേഴ്സിംഗ് ഹോം, കൊല്‍ക്കത്ത. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാത്രമല്ല, ശാസ്ത്രം കൂടിയാണ്.</font><font  style='font-size:12pt; color:#000000'><b>സ്വാമി രംഗനാഥാനന്ദ വിശേഷണങ്ങള്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാമകൃഷ്ണ മിഷന്‍റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്‍റെ വിവേകാനന്ദന്‍, ഭാരതത്തിന്‍റെ ആത്മീയ അംബാസഡര്‍, രണ്ടാമത്തെ ശങ്കരന്‍.</font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b>രചനകള്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉപനിഷത്തിന്‍റെ സന്ദേശം, ലോകം ഒരു തീര്‍ത്ഥാടകന്‍റെ കണ്ണില്‍, മാറുന്ന സമൂഹത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ - പ്രഭാഷണങ്ങള്‍ നാല് വാല്യങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്മശ്രീ, പത്മവിഭൂഷണ്‍ നിരാകരിച്ചു. വ്യക്തിപരമായതിനാല്‍ അവ സ്വീകരിച്ചില്ല. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>രംഗനാഥാനന്ദയുടെ വാക്കുകള്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യന്‍ ജ്ഞാനത്തിലെന്നപോലെ വിവേകത്തിലും വളരുന്നില്ലെങ്കില്‍ ജ്ഞാനത്തിന്‍റെ വര്‍ധന ദുഖത്തിന്‍റേതായിരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യന്‍ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ വേദാന്തം. അത് തത്വചിന്ത </font>]]></content:encoded>
      <pubDate>Fri, 25 Apr 2008 10:41:30 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നിത്യചൈതന്യമായ  സ്വാമി   രംഗനാഥാനന്ദ]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/നിത്യചൈതന്യമായ-സ്വാമി-രംഗനാഥാനന്ദ-108042400095_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/നിത്യചൈതന്യമായ-സ്വാമി-രംഗനാഥാനന്ദ-108042400095_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[മനുഷ്യന്‍ ജ്ഞാനത്തിലെന്നപോലെ വിവേകത്തിലും വളരുന്നില്ലെങ്കില്‍ ജ്ഞാനത്തിന്‍റെ വര്‍ധന ദുഖത്തിന്‍റേതായിരിക്കും. 
മനുഷ്യന്‍ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ വേദാന്തം. അത് തത്വചിന്ത മാത്രമല്ല, ശാസ്ത്രം കൂടിയാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/24/images/img1080424095_1_1.jpg' Alt='swami ranganathananda' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാമകൃഷ്ണ മിഷന്‍റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്‍റെ വിവേകാനന്ദന്‍, ഭാരതത്തിന്‍റെ ആത്മീയ അംബാസഡര്‍, രണ്ടാമത്തെ ശങ്കരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്ന് സ്വാമി രംഗനഥാനന്ദ സമാധിയാഞ്ഞിട്ട്  20068ഏപ്രില്‍ 25 ന് 3 വര്‍ഷമാവുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യന്‍ ജ്ഞാനത്തിലെന്നപോലെ വിവേകത്തിലും വളരുന്നില്ലെങ്കില്‍ ജ്ഞാനത്തിന്‍റെ വര്‍ധന ദുഖത്തിന്‍റേതായിരിക്കും. </font><br/><font  style='font-size:12pt; color:#000000'>മനുഷ്യന്‍ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ വേദാന്തം. അത് തത്വചിന്ത മാത്രമല്ല, ശാസ്ത്രം കൂടിയാണ്. എന്ന  രംഗനാഥാനന്ദയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വാമിജിയുടെ ഉപനിഷത് പഠനങ്ങള്‍ ഇന്ത്യയിലെയും ലോകത്തെയും ജിജ്ഞാസുക്കള്‍ക്ക് എന്നും പരമാര്‍ത്ഥജ്ഞാനം എത്തിച്ചുകൊടുക്കുന്ന അറിവിന്‍റെ സ്രോതസ്സുകളായി വര്‍ത്തിക്കുകയും ചെയ്യും </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഹുഭാഷാ പണ്ഡിതനും അഗാധമായ ആത്മീയജ്ഞാനം, അന്യാദൃളശമായ വാഗ്മിത, അതിശയകരമായ പ്രവര്‍ത്തനരീതി തുടങ്ങിയ വിശിഷ്ട ഗുണങ്ങളാല്‍ അദ്ദേഹം സന്യാസി പാരമ്പര്യത്തില്‍ തന്നെ സ്വന്തമായ വ്യക്തിത്വം ഉറപ്പിച്ചെടുത്തു.  </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>സ്വാമികളില്‍ യാഥാസ്ഥിതികമായ പാണ്ഡിത്യം ആധുനികവും ശാസ്ത്രീയവുമായ ജീവിതവീക്ഷണം വിപുലമായ ലോകപരിചയം സന്യാസിവൃത്തിക്ക് അനുഗുണമായ ജീവിതനിഷ്ഠകളാല്‍ പരിപക്വമായ സമദര്‍ശനപരത തുടങ്ങിയ ഗുണങ്ങള്‍ സമ്മേളിതമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ സമാധിയില്‍ സനാതന ധര്‍മ്മത്തിന് ശക്തനായ ഒരു സന്ദേശ വാഹകനും ധര്‍മ്മത്തിന് ശക്തനായ ഒരു സന്ദേശവാഹകനും ലോകത്തിന് പ്രഥമഗണനീയനായ ഒരു ദാര്‍ശനികനും നഷ്ടപ്പെട്ടിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എത്ര ഗഹനമായ വിഷയവും അനായസമായ രീതിയില്‍ കാവ്യാത്മകമായ ശൈലിയില്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്താനുള്ള അനുഗ്രഹീതമായ കഴിവിന്‍റെ ഉടമയായിരുന്നു അദ്ദേഹം. വ്യക്തിപരമായ ബന്ധത്തിലൂടെ അസംഖ്യം ആളുകളുടെ ജീവിതത്തെ അദ്ദേഹം രൂപപ്പെടുത്തുകയും പാകപ്പെടുത്തുകയും ചെയ്തിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>1908 <font  style='font-size:12pt; color:#000000'>ഡിസംബര്‍ പതിനഞ്ചിന് തൃശ്ശൂരിനു സമീപമുള്ള തൃക്കൂരിലാണ് സ്വാമി ജനിച്ചത്. പൂര്‍വാശ്രമത്തില്‍ ശങ്കരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ഒല്ലൂരിലെ സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ശ്രീരാമകൃഷ്ണപരമഹംസന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും രചനകള്‍ ശങ്കരന്‍ വായിക്കാനിടയായി. അങ്ങനെയാണ് ശ്രീരാമകൃഷ്ണ മിഷനുമായി അടുക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/>1926 <font  style='font-size:12pt; color:#000000'>ജൂലായില്‍ മൈസൂരിലെത്തി ശ്രീരാമകൃഷ്ണമഠത്തില്‍ ചേര്‍ന്നു. 1933ല്‍ ശ്രീരാമകൃഷ്ണന്‍റെ ശിഷ്യനായ സ്വാമി ശിവാനന്ദയില്‍നിന്ന് ശങ്കരന്‍ സംന്യാസം സ്വീകരിച്ച് സ്വാമി രംഗനാഥാനന്ദയായി.</font><br/><font  style='font-size:12pt; color:#000000'></font><br/>1939<font  style='font-size:12pt; color:#000000'>ല്‍ മ്യാന്‍മറിലെ യാങ്കോണിലെത്തിയ സ്വാമി രംഗനാഥാനന്ദ അവിടെ രാമകൃഷ്ണ മിഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി. യാങ്കോണിലെ മൂന്നു വര്‍ഷത്തിനുശേഷം 1942ല്‍ കറാച്ചിയിലെ മിഷന്‍ പ്രസിഡന്‍റു സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. </font><br/><font  style='font-size:12pt; color:#000000'></font><br/></font>1949<font  style='font-size:12pt; color:#000000'>ല്‍ സ്വാമി ഡല്‍ഹിയിലെ ശ്രീരാമകൃഷ്ണ മഠത്തിന്‍റെ അധ്യക്ഷനായി. 61ലാണ് ശ്രീരാമകൃഷ്ണ മിഷന്‍റെ ഭരണസമിതിയംഗവും മഠത്തിന്‍റെ ട്രസ്റ്റിയുമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/> 67<font  style='font-size:12pt; color:#000000'>ല്‍ കൊല്‍ക്കത്തയിലെത്തിയ സ്വാമി അവിടത്തെ ശ്രീരാമകൃഷ്ണ മിഷന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ  അധ്യക്ഷനായി. 73ല്‍ ഹൈദരാബാദിലെ മഠത്തിന്‍റെ തലവനായി. </font><br/><font  style='font-size:12pt; color:#000000'></font><br/>1989<font  style='font-size:12pt; color:#000000'>ല്‍ അദ്ദേഹം ശ്രീരാമകൃഷ്ണ മിഷന്‍റെയും മഠത്തിന്‍റെയും വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. '98 സപ്തംബറിലാണ് മിഷന്‍റെയും മഠത്തിന്‍റെയും പതിമൂന്നാമത്തെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്നുമുതല്‍ മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി കഴിയുന്ന അദ്ദേഹം സാംസ്കാരിക തലത്തില്‍ നിരവധി സംഭവാനകള്‍ രാജ്യത്തിനും ലോകത്തിനും നല്‍കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയോദ്ഗ്രഥന പുരസ്കാരം 1986ല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ലഭിച്ചത് സ്വാമി രംഗനാഥാനന്ദയ്ക്കാണ്.  രാഷ്ട്രപതിയുടെ പദ്മശ്രീ, പദ്മവിഭൂഷണ്‍ ബഹുമതികള്‍ അദ്ദേഹം നിരാകരിച്ചു. ഈ ബഹുമതികള്‍ വ്യക്തിപരമായതിനാലാണ് സ്വാമി സ്വീകരിക്കാതിരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉപനിഷത്തിന്‍റെ സന്ദേശം, ലോകം ഒരു തീര്‍ത്ഥാടകന്‍റെ കണ്ണില്‍, മാറുന്ന സമൂഹത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ - പ്രഭാഷണങ്ങള്‍ നാല് വാല്യങ്ങള്‍. എന്നീ രചനകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട</font><font style='font-size:11pt;'>്</font><br/></font>]]></content:encoded>
      <pubDate>Thu, 24 Apr 2008 20:16:21 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചിരഞ്ജീവിയായ ഹനുമാന്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ചിരഞ്ജീവിയായ-ഹനുമാന്‍-108042400093_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ചിരഞ്ജീവിയായ-ഹനുമാന്‍-108042400093_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ചൈത്ര ചന്ദ്രമാസം ശുക്ളപക്ഷത്തിലെ പൗര്‍ണ്ണമി രാവില്‍ ഹനുമാന്‍ ജനിച്ചു എന്ന് വിശ്വാസം, അതല്ല കാര്‍ത്തികമാസത്തിലെ നരക   ചതുര്‍ദശി ദിനത്തിലാണെന്ന് മറ്റൊരു പക്ഷം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ചിരഞ്ജീവിയാണ് ഹനുമാന്‍. രാമദാസനും ധീര യോദ്ധാവും മാത്രമല്ല സര്‍വ്വ ശാസ്ത്ര- വിദ്യാപാരംഗതനും   ഗായകനുമാണ് ഹനുമാന്‍. ബ്രഹ്മത്തെ സേവിക്കാന്‍ ഹനുമാന്‍ നമ്മെ പഠിപ്പിക്കുന്നു. ദൈവീക സവിശേഷതയുള്ള വ്യക്തിയുടെ ജനനത്തിനാണ് പ്രാധാന്യം; ദിനത്തിനല്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൈത്ര ചന്ദ്രമാസം ശുക്ളപക്ഷത്തിലെ പൗര്‍ണ്ണമി രാവില്‍ ഹനുമാന്‍ ജനിച്ചു എന്ന് വിശ്വാസം, അതല്ല കാര്‍ത്തികമാസത്തിലെ നരക   ചതുര്‍ദശി ദിനത്തിലാണെന്ന് മറ്റൊരു പക്ഷം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹനുമാന്‍റെ ജനനത്തെ സംബന്ധിച്ച് പുരാണങ്ങളില്‍ പല ഐതീഹ്യങ്ങളുമുണ്ട്. ശിവന് പാര്‍വ്വതിയിലുണ്ടായ സന്താനമാണ് ഹനുമാന്‍ എന്നാണ് ഐതീഹ്യം. ശിവന് മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിലുണ്ടായ സന്താനമാണെന്നാണ് മറ്റൊരു ഐതീഹ്യം.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദശരഥന്‍ പുത്രികാമോഷ്ടി യാഗം നടത്തിയപ്പോള്‍ കിട്ടിയ ദിവ്യ പായസത്തില്‍ കുറച്ച് പരുന്ത് അഹരിച്ചുകൊ</font><font style='font-size:12pt;'>മ</font><font style='font-size:12pt;'>ﾛു പോകവേ അതിലല്പം അജ്ഞനയുടെ വിരലുകളില്‍ വീണുവെന്നും അതിന്‍റെ ഫലമായി ഹനുമാന്‍ പിറന്നുവെന്നും വേറൊരു ഐതീഹ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>ഹനുമാന്‍റെ ജനനം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഐതീഹ്യങ്ങള്‍ ഹനുമാന്‍റെ പിതൃത്വം നല്‍കിയിരിക്കുന്നത് ശിവനാണ്. മാതൃത്വം അഞ്ജനയ്ക്കും. ഭവിഷ്യല്‍ പുരാണത്തില്‍ ഹനുമാന്‍റെ ജന്മത്തെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരിക്കല്‍ ശിവന്‍ രൗദ്രതേജോരൂപത്തില്‍ അഞ്ജനാ ഭര്‍ത്താവായ കേസരിയില്‍ പ്രവേശിച്ച്, അഞ്ജനയുമായി രമിച്ചു. അതിനു ശേഷം വായുദേവനും അഞ്ജനയുമായി രമിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ രണ്ട് ദേവന്മാരുടെയും സംയോഗഫലമായി അഞ്ജന ഗര്‍ഭവതിയായി. അവള്‍ വാനരമുഖമുള്ള ഒരു കുട്ടിയെ പ്രസവിച്ചു. ഇതില്‍ ദുഖിതയായ അഞ്ജന കുഞ്ഞിനെ പര്‍വ്വതത്തിന്‍റെ താഴ്വരയില്‍ എറിയാന്‍ ഒരുങ്ങി. വായുദേവന്‍ ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബൃഹസ്പതിയുടെ ശാപം മൂലമാണ് അഞ്ജന വാനരസ്ത്രീയായി മാറിയത്. ശിവനില്‍ നിന്നും സന്താനം ലഭിച്ചാല്‍ അവള്‍ക്ക് ശാപമോക്ഷവും ലഭിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശിവനില്‍ നിന്നും ഹനുമാന്‍ അഞ്ജനയില്‍ ജന്മമെടുത്തതോടുകൂടി അവള്‍ ശാപമോക്ഷയായി സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉണ്ണിക്കുരങ്ങന് നാശമുണ്ടാവുകയില്ലെന്നും സൂര്യനെപ്പോലെ പഴുത്തു നില്‍ക്കുന്ന ഫലങ്ങള്‍ ആഹാരമായി ലഭിക്കുമെന്നും പറഞ്ഞ് അവള്‍ സൂര്യനെ ചൂണ്ടിക്കാട്ടി. സൂര്യന്‍ ചുവന്നപഴമാണെന്ന് നിനച്ച് അതിന്‍റടുത്തേയ്ക്ക് യാത്രയായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വഴിയില്‍ ഐരാവതത്തെ കണ്ട ഹനുമാന്‍ അതിനെ വിഴുങ്ങാനൊരുങ്ങി. അതു കണ്ട ഇന്ദ്രന്‍ വജ്രായുധം കൊണ്ട് ഹനുമാന്‍റെ താടിയ്ക്ക് വെട്ടി. താടി മുറിഞ്ഞ ഹനുമാന്‍ ഭൂമിയിലേക്ക് വീണു. വജ്രായുധം ഹനുവില്‍ - താടിയെല്ല് - തട്ടി ക്ഷതമുദ്ര പതിഞ്ഞതിനാല്‍ ഉണ്ണിക്കുരങ്ങിന് ഹനുമാന്‍ എന്ന പേരുവന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഷം പൂണ്ട വായുദേവന്‍ ഹനുമാനെ എടുത്ത് പാതാളത്തിലേക്ക് പോയി. വായുവില്ലാതെ നിര്‍ജ്ജീവമായ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് തിരികെ എത്തണമെന്ന് അപേക്ഷിച്ച് ദേവന്മാര്‍ പാതളത്തിലെത്തി വായുദേവനെ തിരിച്ചു കൊണ്ടു വന്നു. </font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'><b>സര്‍വ്വശാസ്ത്ര വിദ്വാനും  ഗായകനും</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൂര്യദേവനെ ഗുരുവായി തെരഞ്ഞെടുത്ത്, ഗുരുമുഖത്ത് കേന്ദ്രീകരിച്ച് ശൂന്യാകാശത്തില്‍ സൂര്യാഭിമുഖമായി പുറകോട്ട് സൂര്യഗതിക്കൊപ്പം അതിവേഗം സഞ്ചരിച്ചു സകല വേദശാസ്ത്രങ്ങളും 60 നാഴികയ്ക്കുള്ളില്‍ ഹനുമാന്‍ പഠിച്ചു തീര്‍ത്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹനുമാന്‍ മികച്ച ഗായകനാണ്. പ്രകൃതിയെപ്പോലും ലയിപ്പിക്കുന്ന ഗായകനാണ് അദ്ദേഹം. ഗാനഗന്ധര്‍വന്‍ എന്ന് വിശേഷിപ്പിക്കുന്ന നാരദനെപ്പോലും ഹനുമാന്‍ തോല്‍പ്പിച്ചിട്ടുണ്ട്. അത്ഭുത രാമായണത്തില്‍ ആ കഥ വിവരിക്കുന്നത് ഇപ്രകാരമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരിക്കല്‍ നാരദനും ഹനുമാനും കണ്ടുമുട്ടാനിടയായി. അപ്പോള്‍ ഹനുമാന്‍ ഒരു പാട്ടു പാടി. നാരദന്‍ തന്‍റെ വീണ അടുത്തുള്ള ഒരു പാറമേല്‍ വച്ചു. ഹനുമാന്‍റെ പാട്ട് കേട്ട് പാറ അലിഞ്ഞ് തുടങ്ങി. അതിന്‍റെ നാരദന്‍റെ വീണ ആഴ്ന്നിറങ്ങി. ഗാനമവസാനിച്ചതോടെ പാറ പൂര്‍വ്വസ്ഥിതിയിലായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാട്ടുപാടി പാറയെ അലിയിച്ച് വീണു പുറത്തെുടക്കാന്‍ ഹനുമാന്‍ നാരദനോട് പറഞ്ഞു. നാരദന്‍ ഗാനാലാപനം തുടങ്ങി. ശ്രമം വിഫലമായി. ഹനുമാന്‍ വീണ്ടും പാടി. പാറ അലിഞ്ഞു. നാരദന്‍ വീണ സ്വന്തമാക്കി.</font><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'><b>ഹനുമാന്‍ ബ്രഹ്മചാരിയോ?</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഞ്ജനേയന് ഒട്ടേറെ ഭക്തരുണ്ട്. കേരളത്തില്‍ പ്രസിദ്ധമായ ഒട്ടേറെ ആഞ്ജനേയ ക്ഷേത്രങ്ങളുണ്ട്. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഹനുമാന്‍ കോവിലാണ് വികാസ് ഭവനിലെ ഹനുമാന്‍ കോവില്‍. ഹനുമാന്‍ ബ്രഹ്മചാരിയായ ദൈവമെന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ഹനുമത മംഗാഷ്ടമം എന്ന ഹനുമല്‍ ശ്ളോകത്തിന്‍റെ മൂന്നാം ശ്ളോകത്തില്‍ ഹനുമദ് പത്നിയായ സ്വര്‍ഛല ദേവിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓരോ വ്യക്തിയുടെയും ഉളളില്‍ അന്തര്‍ലീനമായി പല കഴിവുകളുമുണ്ടെന്ന് ഹനുമാന്‍ ഭക്തി നമ്മെ പഠിപ്പിക്കുന്നു. ദാസ്യരൂപമാര്‍ന്ന ഭക്തിയെ മാതൃകയാക്കാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ഇന്നത്തെ ലോകത്ത് ഹനുമാന്‍ ഭക്തിക്ക് പ്രസക്തിയേറി വരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശൂന്യവത്ക്കരണത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സര്‍വ്വതും നേട്ടമായി കാണാനും ഇത് പ്രചോദനമേകുന്നു. രാമഭക്തിയില്‍ സ്വയം ശൂന്യനായി തീര്‍ന്ന ഹനുമാന്‍ അതിലൂടെ സര്‍വ്വതും നേടിയെടുക്കുന്നു. ഹനുമാന്‍ ഭക്തി പഠിപ്പിക്കുന്നത് ബ്രഹ്മത്തെ തിരിച്ചറിഞ്ഞ് സേവിക്കാനാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഗ്നിപുരാണം 51-ാം അധ്യായത്തില്‍ പറയുന്നത് കൈയില്‍ വജ്രമേന്തിയും കാലുകളെക്കൊണ്ട് താന്‍ നില്‍ക്കുന്ന സ്ഥലത്തെ പീഡനം ചെയ്തുകൊണ്ടുമിരിക്കുന്ന നിലയിലാണ് ഹനുമാന്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടതെന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൈകളില്‍ അറിവിന്‍റെ വജ്രമേന്തി, നാമാകുന്ന സ്ഥലത്തെ പീഡിപ്പിച്ച് നമ്മിലെ നല്ല അംശങ്ങളെയും കഴിവുകളെയും തിരിച്ചറിയാന്‍ ഹനുമല്‍ പ്രതിഷ്ഠയും ഹനുമല്‍ ജയന്തിയും നമ്മെ സഹായിക്കട്ടെ. ഈ പൗര്‍ണ്ണമി നിലാവ് നമ്മുടെ ജീവിതത്തിന്‍റെയും പൗര്‍ണിയായി മാറട്ടെ. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 24 Apr 2008 20:10:52 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അക്ഷര ബ്രഹ്മമായ സ്വാമിനാരായണന്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/അക്ഷര-ബ്രഹ്മമായ-സ്വാമിനാരായണന്‍-108040300065_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/അക്ഷര-ബ്രഹ്മമായ-സ്വാമിനാരായണന്‍-108040300065_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രത്യേകിച്ച് സൗരാഷ്ട്രയിലെ സുപ്രധാനമായ ഹൈന്ദവ ആധ്യാത്മിക മുന്നേറ്റമാണ് സ്വാമിനാരായണ പ്രസ്ഥാനം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/03/images/img1080403065_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രത്യേകിച്ച് സൗരാഷ്ട്രയിലെ സുപ്രധാനമായ ഹൈന്ദവ ആധ്യാത്മിക മുന്നേറ്റമാണ് സ്വാമിനാരായണ പ്രസ്ഥാനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഹമ്മദാമിലെ അക്ഷര്‍ധാം എന്ന കൂറ്റന്‍ മന്ദിര സമുച്ചയം ഈ പ്രസ്ഥാനത്തിന്‍റെ ആസ്ഥാന ആരാധനാ കേന്ദ്രമാണ്. ഉത്തരപ്രദേശ് കാരനായ ഖനശ്യാം പാണ്ഡേയാണ് പിന്നീട് ഭഗവാന്‍ സ്വാമിനാരായണന്‍ എന്ന പേരില്‍ അറിയപ്പെട്ട് ഈ വിശ്വാസ പ്രസ്ഥാനത്തിന്‍റെ ആത്മീയ ആചാര്യനായി മാറിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വാമിനാരായണന്‍റെ ജന്മദിനമാണ് ഏപ്രില്‍ മൂന്ന്. 1781 ഏപ്രില്‍ മൂന്നിന് യു.പി യിലെ ഛപ്പൈയ്യ ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് സ്വാമിനാരായണന്‍ ജനിച്ചത്. ഹരിപ്രസാദ് പാണ്ഡെയും പ്രേംവതിയുമായിരുന്നു മാതാപിതാക്കള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആത്മീയ ജീവിതം തെരഞ്ഞെടുക്കുന്നതിന്‍റെ ആദ്യ പടിയായി പതിനൊന്നാം വയസില്‍ ഖനശ്യാം പാണ്ഡെ എന്നസ്വാമിനാരായണന്‍ നാടുവിട്ടു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും തീര്‍ഥങ്ങളിലും അദ്ദേഹം സഞ്ചരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏഴുവര്‍ഷവും ഒരു മാസവും പതിനൊന്നു ദിവസവും കൊണ്ട് 8000 നാഴികയിലേറേയാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്. ഇക്കാലത്ത് തീവ്രമായ തപസ്സ്, ധ്യാനം, യോഗ എന്നിവയിലൂടെ സന്യാസിമാരുടേയും ഋഷിമാരുടേയും ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറി. ഖാനശ്യാം എന്ന പേരു മാറ്റി ശിവനാമമായ നീലകണ്ഠ് എന്ന പേര് സ്വീകരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹിന്ദു ആചാരങ്ങളില്‍ വന്ന മൂല്യച്യുതിയെയും അധാര്‍മ്മികതയേയും കുറിച്</font><font style='font-size:12pt;'>ച</font><font style='font-size:12pt;'>ￜനസ്സിലാക്കാനും ആധ്യാത്മികതയെ കുറിച്ച് കൂടുതലറിയാനും അദ്ദേഹം സഞ്ചാരം തുടര്‍ന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്താണ് ജീവന്‍, ആരാണ് ഈശ്വരന്‍, എന്താണ് മായ, ബ്രാഹ്മണന്‍റെ പ്രത്യേകതയെന്ത് തുടങ്ങി ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. ഒടുവില്‍ ഗുജറാത്തിലെ ഗുരു സ്വാമി രാമാനന്ദ അദ്ദേഹത്തിനു തൃപ്തികരമായ മറുപടി നല്‍കി.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/03/images/img1080403065_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഹിന്ദു ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ധര്‍മ്മത്തിന്‍റെ ഭാഗത്ത് നിലകൊള്ളാന്‍ അദ്ദേഹം തീരുമാനിക്കുകയും സ്വാമി രാമാനന്ദയുടെ ശിഷ്യനാവുകയും ചെയ്തു. സ്വാമിയുടേ മുതിര്‍ന്ന ശിഷ്യന്മാരെയും പോലും സ്വാധീനിക്കാന്‍ പോന്ന വ്യക്തിപ്രഭാവം ഉള്ള ആളായിരുന്നു നീലകണ്ഠ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇരുപത്തിയൊന്നാം വയസില്‍ സ്വാമി രാമാനന്ദയുടെ ഉദ്ധവ് സമ്പ്രദായത്തെ അദ്ദേഹം മാറ്റിമറിച്ചു. പിന്നീടത് സ്വാമിനാരായണന്‍ സമ്പ്രദായം എന്ന പേരില്‍ അറിയപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദങ്ങളും മന്ത്രങ്ങളും പഠിച്ച നീലകണ്ഠിന് ഗുരു ഭഗവാന്‍ സ്വാമി നാരായണന്‍ എന്ന പേര് കൈവന്നു. എല്ലാ മതത്തിന്‍റെയും മത വിശ്വാസങ്ങളുടെയും ആത്മീയത മനസ്സിലാക്കിക്കൊടുക്കാന്‍ സ്വാമിനാരയണനന്‍ തന്‍റെ പ്രവര്‍ത്തനം, ഗുജറാത്ത്, സൗരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തത്വചിന്ത, ഏകദൈവാരാധന,ഏക ദൈവ വിശ്വാസം എന്നിവ വളര്‍ത്താന്‍ അദ്ദേഹം അഹമ്മദാബാദ്, ഭുജ്, മൂളി, ഝുനഗഢ്, വട്തല്‍, ധോല്‍ക്ക, ജൈതല്‍പുര്‍, ധോലേര തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വാമി നാരായണന്‍റെ 273 വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ വചനാമൃതം എന്ന പേരില്‍ ആധ്യാത്മിക ഗ്രന്ഥം തയാറാക്കിയിട്ടുണ്ട്.  തത്വചിന്ത, ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം, സാമൂഹിക പ്രവര്‍ത്തനം എന്നിവ കൊണ്ട് ബ്രാഹ്മണ സ്ഥിതിയിലെത്തി ദൈവത്തിന്‍റെ ശിഷ്യമാരാകാം എന്ന് അതില്‍ സൂചിപ്പിച്ചിട്ടുണ്ട്.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/03/images/img1080403065_3_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ ശിക്ഷപത്രി എന്നഗ്രന്ഥത്തില്‍ ധര്‍മ്മത്തെകുറിച്ചുള്ള വിവരങ്ങളും എങ്ങനെ ധാര്‍മ്മിക ജീവിതം നയിക്കാം എന്നുള്ളതുമാണ് പറയുന്നത്. ഇന്ത്യയില്‍ മതപരമായ പുനരുദ്ധാരണം നടത്താന്‍ ഹിന്ദു ആചാരങ്ങളേയും തത്വചിന്തകളേയും അക്രമണാത്മകതയില്‍ നിന്ന് മോചിപ്പിക്കാനും സ്വാമിനാരായണനു കഴിഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം രണ്ട് ആശ്രമങ്ങള്‍ അഹമ്മദാബാദിലും വട്തലിലും സ്ഥാപിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ന് നാലു വന്‍ കരകളിലും സ്വാമിനാരായണ മന്ദിരങ്ങള്‍ ഉണ്ട്. മൂവായിരത്തിലേറെ സന്യാസിമാരും 50 ലക്ഷത്തോളം അനുയായികളും ഈ പ്രസ്ഥാനത്തിനുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദൈവത്തെ ആരാധിച്ചാല്‍ മോചനം  കിട്ടും. ദൈവമാണ് ശക്തിയുടെ ഉറവിടം. അദ്ദേഹം എല്ലാം അറിയുന്നു. എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. എല്ലാമറിയുന്നവനാണ്. എന്നിവയാണ് അദ്ദേഹത്</font><font style='font-size:12pt;'>ത</font><font style='font-size:12pt;'>ￅിന്‍റെ തത്വചിന്തകള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/>1830 <font  style='font-size:12pt; color:#000000'>ലാണ് സ്വാമിനാരായണന്‍ ഇഹലോകവാസം വെടിഞ്ഞത്. </font>]]></content:encoded>
      <pubDate>Thu, 03 Apr 2008 15:57:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീ ശ്രീ രവിശങ്കര്‍ ലോകാരാധ്യനായ സദ്ഗുരു]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീ-ശ്രീ-രവിശങ്കര്‍-ലോകാരാധ്യനായ-സദ്ഗുരു-108021800087_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീ-ശ്രീ-രവിശങ്കര്‍-ലോകാരാധ്യനായ-സദ്ഗുരു-108021800087_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA["ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തമിഴ്നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള പാപനാശം എന്ന ഗ്രാമത്തില്‍ പ്രശസ്ത വേദപണ്ഡിതനും മെഡിക്കല്‍ അസ്ട്രോളജറുമായ കെ.എസ്. വെങ്കിടരത്നത്തിന്‍റെയും ഉത്തമഭക്തയും വീണ വിദുഷിയുമായിരുന്ന വിശാലാക്ഷി വെങ്കിടരത്നത്തിന്‍റെയും മകനായി 1956 മെയ്  13-ാം തീയതി ശ്രീശ്രീ രവിശങ്കര്‍ ജനിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തിന്‍റെ പാപങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ജന്മമെടുത്ത അദ്ദേഹം പാപനാശം എന്ന പേര് അന്വര്‍ത്ഥമാക്കുകതന്നെ ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാല്യത്തിന്‍റെ നല്ലൊരുഭാഗം ബാംഗ്ളൂരില്‍ ചെലവഴിച്ച അദ്ദേഹം നാലു വയസ്സായിരിക്കുമ്പോള്‍ തന്നെ അനായസമായി ഭഗവത്ഗീതയും മന്ത്രങ്ങളും ചൊല്ലുന്നത് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വേദപാഠങ്ങളൊക്കെ ഹൃദിസ്ഥമാക്കിയ ഈ കൊച്ചുകുട്ടിയെ മറ്റുള്ളവര്‍ തിരിച്ചറിയുകയും അദ്ദേഹം എല്ലാവരുടെയും ആദരവിന് പാത്രമാവുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/> "<font  style='font-size:12pt; color:#000000'>ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്ന</font><font style='font-size:11pt;'>ു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ അന്വേഷണബോധവും അനുകമ്പയും പ്രകടമാക്കിയിരുന്നു. ഇടയ്ക്കിടെ സ്പോര്‍ട്സ് ക്ളാസില്‍ കയറാതെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അമ്മ അദ്ദേഹത്തോട് പോയി കളിക്കാന്‍ പറയുമ്പോള്‍ "ഈ പാദങ്ങള്‍ക്ക് ആരെയും ചവിട്ടാന്‍ കഴിയുകയില്ല. ഒരു പന്തിനെപ്പോലും' എന്നദ്ദേഹം മറുപടി പറയുമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സഹോദരന്മാര്‍ ചുരുങ്ങിയ സമയംകൊണ്ട് ധ്യാനവും സന്ധ്യാവന്ദനവും പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം ഒന്നര മണിക്കൂര്‍ എടുത്താണ് കര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്തിരുന്നത്. ഓരോ മന്ത്രജപത്തിന് ശേഷവും അദ്ദേഹം ആകാശത്തേക്കു നോക്കി ഉത്തരത്തിന് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഓരോ തവണയും അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തിരുന്നു. </font><font  style='font-size:12pt; color:#000000'>ആധുനിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1982ല്‍ പത്തുദിവസത്തെ അഗാധമൗനത്തിന് ശേഷം കണ്ടെത്തിയ സുദര്‍ശനക്രിയ എന്ന യോഗവിദ്യ ലോക കല്യാണത്തിനായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും തീരുമാനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സ്നേഹത്തിന്‍റെയും ശാന്തിയുടെയും പരസ്പര സൗഹാര്‍ദ്ദത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കുന്നതിന് മനുഷ്യനെ പ്രാപ്തനാക്കുന്ന അനവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ വേദവിജ്ഞാന മഹാവിദ്യാപീഠം, വ്യക്തിവികാസ് കേന്ദ്ര എന്നീ സംഘടനകള്‍ ബാംഗ്ളൂര്‍ ആസ്ഥാനമായി രൂപം കൊണ്ടു. സ്വന്തം ജ്ഞാനം ഈ ലോകത്തോട് പങ്കുവയ്ക്കാനാഗ്രഹിച്ച അദ്ദേഹം ദി ആര്‍ട്ട് ഓഫ് ലിംവിംഗ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് അടിത്തറയിട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തെ ധാരാളം രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ചുറ്റിസഞ്ചരിച്ച്കൊണ്ട് മഹത്തായ ജ്ഞാനത്താല്‍ അദ്ദേഹം ഈ പ്രപഞ്ചത്തെ ആവരണം ചെയ്യുന്നു. സ്വീഡിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>യേല്‍ സര്‍വ്വകലാശാലയിലെ ബെര്‍ക്ക്ലി ഡിവിനിറ്റി സ്കൂളിന്‍റെ ഉപദേശക സമിതിയില്‍ അംഗങ്ങളായ ഓരേയൊരു പൗരസ്ത്യ ദേശക്കാരനാണ് രവിശങ്കര്‍.  യോഗശിരോമണി എന്ന പട്ടം നല്‍കി ഇന്ത്യന്‍ പ്രസിഡന്‍റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമഗ്രവ്യക്തിത്വ വികസനവും മാനസികവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കോഴ്സുകള്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സുദര്‍ശന ക്രിയായോഗം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ബേസിക് കോഴ്സ് . പലതരം ധ്യാനരീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ കോഴ്സ്. ഓരോ നിമിഷവും സേവനത്തിനുള്ളതാണെന്നും ഭക്തി, വിശ്വാസം, സേവനമനോഭാവം, മാനുഷിക മൂല്യങ്ങളിലുള്ള ആശ്രയം ഇവയൊക്കെ നമ്മുടെ നിലനില്പിന് തന്നെ അത്യന്താപേക്ഷിതമാണെന്നും പഠിപ്പിക്കുന്നു. </font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'>ദിവ്യസമാജ നിര്‍മ്മാണശിബിരം, എട്ട് വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ആര്‍ട്ട് എക്സല്‍ കോഴ്സ്, 16 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്കു വേണ്ടിയുള്ള യംഗ് അഡള്‍ട്ട് കോഴ്സ്, ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള പ്രിസണ്‍ സ്മാര്‍ട്ട്  കോഴ്സ് , സഹജസമാധി മെഡിറ്റേഷന്‍ കോഴ്സ്, കമ്പനി എക്സിക്യുട്ടീവിന് വേണ്ടിയുള്ള കോര്‍പ്പറേറ്റ് വര്‍ക്ക്ഷോപ്പ്, യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം തുടങ്ങിയവയ്ക്ക് ഇന്ന് വളരെ പ്രചാരം ലഭിച്ചു കഴിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കൂടാതെ 5എച്ച് പ്രോഗ്രാം എന്ന പേരില്‍ ആരോഗ്യം, ശുചിത്വം, ഭവനം, മാനുഷിക മൂല്യങ്ങള്‍ മനസ്സിന്‍റെ വിവിധതലങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം എന്നിവയെക്കുറിച്ചെല്ലാം ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി നവചേതനാശിബിരം എന്ന പേരില്‍ ആരംഭിച്ച സേവനപ്രവര്‍ത്തനം ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പരിപാടി, ശ്രീ ശ്രീ വിദ്യാമന്ദിര്‍ എന്ന പേരില്‍ ആരംഭിച്ച പുതിയ വിദ്യാലയങ്ങള്‍ ... അങ്ങനെ തുടരുന്നു ആര്‍ട്ട് ഓഫ് ലിംവിംഗ് പ്രവര്‍ത്തനങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംഘര്‍ഷവിമുക്തമായ സമൂഹവും, രോഗമില്ലാത്ത ശരീരവും, താളാത്മകമായ ശ്വാസവും, ആശങ്കകളില്‍ നിന്നും മുക്തമായ മനസ്സും, മുന്‍വിധിയില്ലാത്ത ബുദ്ധിയും, വിസ്മൃതമല്ലാത്ത ഓര്‍മ്മയും, ഓരോരുത്തരുടെയും ജന്മാവകാശമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും നാഥന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കരുതിക്കൊള്ളുക. ഈ പ്രപഞ്ചമത്രയും നിങ്ങള്‍ക്ക് സ്വന്തമാണെന്ന് കരുതിക്കൊള്ളുക. ജ്ഞാനത്തിന്‍റെ ദീപസ്തംഭങ്ങളാവുക. എല്ലാവരുടെയും ജീവിതത്തിലേക്ക് ആനന്ദം പകര്‍ന്നു നല്‍കുക. പിന്നെ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല. </font>]]></content:encoded>
      <pubDate>Mon, 18 Feb 2008 20:17:05 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മഹര്‍ഷി-അതീന്ദ്രിയ ധ്യാനത്തിന്‍റെ ആചാര്യന്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/മഹര്‍ഷി-അതീന്ദ്രിയ-ധ്യാനത്തിന്‍റെ-ആചാര്യന്‍-108020600091_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/മഹര്‍ഷി-അതീന്ദ്രിയ-ധ്യാനത്തിന്‍റെ-ആചാര്യന്‍-108020600091_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[പ്രയാസമില്ലാതെ ആര്‍ക്കും ശീലിക്കാനാവുന്ന ലഘുവായ ധ്യാനരീതിയായിരുന്നു മഹര്‍ഷി മഹേഷ് യോഗി ലോകത്തിനു മുമ്പില്‍  അവതരിപ്പിച്ചത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/06/images/img1080206091_1_1.jpg' Alt='maharshi mahersh yogi' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ദ്രിയാതീതമായ ധ്യാനത്തിലൂടെ ശാന്തിയും സമാധാനവും ആരോഗ്യവും ആര്‍ജ്ജിക്കാമെന്ന സന്ദേശവുമായി അറുപതുകളിലും  എഴുപതുകളിലും ലോകമെങ്ങും നിറഞ്ഞു നിന്ന ഭാരതീയ ആത്മീയ ആചാര്യനായിരുന്നു മഹര്‍ഷി മഹേഷ് യോഗി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ അതീന്ദ്രിയ ധ്യാനം (ട്രന്‍സെന്‍ഡെന്‍റല്‍ മെഡിറ്റേഷന്‍) വലിയൊരു അനുഷ്ഠാനമായി ലോകമെങ്ങും  മാറുകയുണ്ടായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രയാസമില്ലാതെ ആര്‍ക്കും ശീലിക്കാനാവുന്ന ലഘുവായ ധ്യാനരീതിയായിരുന്നു മഹര്‍ഷി മഹേഷ് യോഗി ലോകത്തിനു മുമ്പില്‍  അവതരിപ്പിച്ചത്. ജാതി മത വര്‍ഗ്ഗ ഭേദമന്യേ ആര്‍ക്കും പരിശീലിക്കാവുന്നതും എപ്പോഴും എവിടെ വച്ചും ചെയ്യാവുന്നതുമായ  ധ്യാനമായിരുന്നു അത്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതില്‍ ആത്മീയതയുടെ അംശമുണ്ടായിരുന്നു. അതോടൊപ്പം പ്രായോഗികതയുടേയും  അംശമുണ്ടായിരുന്നു. ഇന്ത്യന്‍ യോഗ വിദ്യയുടെ ലളിതമായ ഒരു ആവിഷ്കാരമായിരുന്നു അതെന്ന് കരുതുന്നവരും ഉണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതോടൊപ്പം തന്നെ അദ്ദേഹം ആയുര്‍വേദത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. വേദിക് ജ്യോതിശാസ്ത്രത്തില്‍ നിന്നും  ഉണ്ടാക്കിയ മഹര്‍ഷി ജ്യോതിഷ്, വേദ വാസ്തുവിദ്യയില്‍ നിന്നുണ്ടാക്കിയ മഹര്‍ഷി സ്ഥാപത്യവേദ, വിവിധ സംഗീതങ്ങളോട്  ബന്ധപ്പെട്ട മഹര്‍ഷി ഗാന്ധര്‍വ്വ വേദ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാരമ്പര്യ ഇന്ത്യന്‍ വിദ്യയായ അതീന്ദ്രിയ ധ്യാനത്തെ സ്വന്തം ട്രേഡ് മാര്‍ക്കായി വികസിപ്പിച്ചെടുക്കാന്‍ മഹേഷ് യോഗിക്ക്  കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്‍റെ വിജയം.  </font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/06/images/img1080206091_2_1.jpg' Alt='maharshi mahesh yogi' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശാന്തിയുടേയും ഒരുമയുടേയും ഒരു പുതിയ ലോകത്തിലേക്ക് ധ്യാനസൌഭഗത്തിലൂടെ നയിക്കാന്‍ ശ്രമിച്ച മഹര്‍ഷിക്ക്  ലോകത്തെമ്പാടുമായി 50 ലക്ഷം ശിഷ്യന്‍‌മാരുണ്ടായിരുന്നു.  കോടിക്കണക്കിന് ഡോളര്‍ ആസ്തിയുള്ള ഒരു ആഗോള  സാമ്രാജ്യത്തിന് അദ്ദേഹം ഉടമയുമായിരുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഒരു എളുപ്പവിദ്യയായിട്ടാണ് അതീന്ദ്രിയ ധ്യാനത്തെ ലോകമെമ്പാടുമുള്ള ശിഷ്യന്‍‌മാര്‍  കണ്ടിരുന്നത്.  കഴിഞ്ഞ വര്‍ഷം ഫോക്ക് ഗായകനായ ഡോനാവാനും ചലച്ചിത്ര സംവിധായകന്‍ ഡേവിഡ് ലഞ്ചും  സ്കോട്ട്‌ലന്‍റില്‍ അതീന്ദ്രിയ ധ്യാനം പഠിപ്പിക്കുന്ന ഒരു സര്‍വകലാശാലയ്ക്ക് തുടക്കമിടുമെന്നും മാനസിക സമ്മര്‍ദ്ദം, അക്രമം,  കുറ്റകൃത്യങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹേഷ് പ്രസാദ് വര്‍മ്മ എന്നും മഹേഷ് ശ്രീവാസ്തവ എന്നും അദ്ദേഹത്തെ ചെറുപ്പ കാലങ്ങളില്‍ വിളിച്ചിരുന്നു. 1918  ജനുവരി 12 ന് മധ്യപ്രദേശിലെ ജബല്‍‌പൂരിലാണ് അദ്ദേഹം ജനിച്ചത് എന്നാണ് പൊതുവേയുള്ള വിശ്വാസം. 1911, 17  എന്നിങ്ങനെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മഹര്‍ഷി എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹേഷ് യോഗിയുടെ അച്ഛന്‍ വനം വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരു ക്ഷത്രിയനായിരുന്നു. ശങ്കരന്‍റെ  പിന്‍‌ഗാമിയായതുകൊണ്ട് അദ്ദേഹം അദ്വൈത സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ചു.  ധ്യാനത്തിലൂടെ മോക്ഷം പ്രാപിക്കാം  എന്നാണ് അദ്ദേഹം പഠിപ്പിച്ചത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹോളണ്ടിലെ വ്ലോഡ്രോപ്പില്‍ 2008 ഫെബ്രുവരി അഞ്ചിന് ഈ ആത്മീയ ഗുരു നിര്‍വാണമടഞ്ഞു.  തികച്ചും  സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്‍റെ മരണം. മഹര്‍ഷിയുടെ അതീന്ദ്രിയ ധ്യാനവിദ്യകള്‍ അമേരിക്കയിലും ചീനയിലുമെല്ലാം  സ്കൂളുകളിലും സര്‍വകലാശാലകളിലുമെല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ഫിസിക്സില്‍ ബിരുദമെടുത്തു.  1939 ല്‍ അദ്ദേഹം സ്വാമി ബ്രഹ്മാനന്ദ  സരസ്വതിയുടെ ശിഷ്യനായി മാറി.  ഹിമാലയ സാനുക്കളിലുള്ള ശങ്കരാചാര്യ ജ്യോതിര്‍ മഠത്തിന്‍റെ അധിപതിയായിരുന്നു സ്വാമി  ബ്രഹ്മാനന്ദ സരസ്വതി.  ശങ്കരാചാര്യ ദര്‍ശനത്തില്‍ നിന്നാണ് താന്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടതെന്ന് മഹര്‍ഷി മഹേഷ്  പറയാറുണ്ടായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1953 <font  style='font-size:12pt; color:#000000'>ല്‍ ബ്രഹ്മാനന്ദ സരസ്വതി അന്തരിച്ചെങ്കിലും ബ്രാഹ്മണന്‍ അല്ലാത്തതുകൊണ്ട് മഹര്‍ഷി മഹേഷ് യോഗിക്ക്  മഠാധിപതിയാകാന്‍ കഴിഞ്ഞില്ല.  അതുകൊണ്ട് അദ്ദേഹം ഉത്തരകാശിയിലേക്ക് യാത്രയായി.  അവിടെ അദ്ദേഹം സ്വാമി  കൃഷ്ണാനന്ദ സരസ്വതിയുമായി പരിചയപ്പെട്ടു.  1955 ല്‍ ഉത്തരകാശിയില്‍ നിന്ന് യാത്ര തിരിച്ച അദ്ദേഹം പരമ്പരാഗത   ധ്യാന വിദ്യകള്‍ പൊതുജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി. ഇതാണ് പിന്നീട് അതീന്ദ്രിയ ധ്യാനം എന്ന പേരില്‍ പ്രസിദ്ധമായത്.</font><br/><font  style='font-size:12pt; color:#000000'></font><br/>1957 <font  style='font-size:12pt; color:#000000'>ല്‍ മദ്രാസില്‍ അദ്ദേഹം സ്പിരിച്വല്‍ റീജനറേഷന്‍ മൂവ്‌മെന്‍റ് എന്നൊരു പ്രസ്ഥാനത്തിന് തുടക്കമിട്ടു.  അവിടെ നിന്നാണ്  ധ്യാനവിദ്യകള്‍ ലോകത്തെ പഠിപ്പിക്കുന്നത് ഗുണപരമായിരിക്കും എന്ന വെളിപാട് അദ്ദേഹത്തിനുണ്ടായത്. അടുത്ത വര്‍ഷം   അദ്ദേഹം ലോകപര്യടനത്തിനിറങ്ങി.  ആദ്യം മ്യാന്‍‌മാറിലെ റംഗൂണിലേക്കും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും യാത്ര തിരിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/></font>1959 <font  style='font-size:12pt; color:#000000'>ല്‍ ഹവായില്‍ നിന്നും കാലിഫോര്‍ണിയയിലെത്തി. 1975 ല്‍ അദ്ദേഹത്തിന്‍റെ മുഖം കവര്‍ ചിത്രമായി ടൈം  മാസികയില്‍ പ്രത്യക്ഷപ്പെട്ടു.  1960 മുതല്‍ 70 വരെയുള്ള കാലത്ത് അദ്ദേഹം അതീന്ദ്രിയ ധ്യാനത്തിന്‍റെ പ്രചാരണത്തിനായി  പ്രഭാഷണങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു. ഇക്കാലത്താണ് പ്രസിദ്ധ ഗായക സംഘമായ ബീറ്റില്‍‌സ്, ബീച്ച് ബോയ്സ് എന്നിവര്‍  മഹേഷ് യോഗിയുടെ വിദ്യകള്‍ അഭ്യസിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബീച്ച് ബോയ്സിലെ മൈക്ക് ലവ് പിന്നീട് അതീന്ദ്രിയധ്യാന അദ്ധ്യാപകനായി മാറുകയുണ്ടായി.  ഹാസ്യനടന്‍ ആന്‍ഡി  കൌഫ്മാന്‍, മാന്ത്രിമാന്‍ ഡഗ് ഹെന്നിംഗ്, ക്ലിന്‍റ് ഈസ്റ്റ് വുഡ്, ഡേവിഡ് ലിഞ്ച്, ഡോനോവാന്‍ എന്നിവര്‍ മഹര്‍ഷിയുടെ  ശിഷ്യന്‍‌മാരായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കാലത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറേ പേരെ ധ്യാനവിദ്യകള്‍ പഠിപ്പിക്കുകയും അവര്‍ ഇന്ത്യയില്‍ ഉടനീളം  അതീന്ദ്രിയ ധ്യാനം പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.  മഹര്‍ഷി യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്‍റ് എന്ന  പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന മഹര്‍ഷി ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി അദ്ദേഹം കാലിഫോര്‍ണിയയില്‍ സ്ഥാപിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>1968 <font  style='font-size:12pt; color:#000000'>ലാണ് ബീറ്റില്‍‌സ് ഋഷീകേഷില്‍ ചെന്ന് മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന ക്ലാസില്‍ ചേരുന്നത്.  അദ്ദേഹത്തെ കുറിച്ച് സെക്സി സാഡി (വാട്ട് ഹാവ് യു ഡണ്‍ ? യു മെയ്ഡ് എ ഫൂള്‍ ഓഫ് എവരി വണ്‍) എന്ന പേരില്‍  പ്രസിദ്ധമായ ഗാനം ജോണ്‍ ലെനന്‍ ആവിഷ്കരിച്ചു. ഇത് പ്രധാനമായും മിയാ ഫറോവിനെയും മഹര്‍ഷിയേയും കുറിച്ച് കേട്ട  കഥകളെ കുറിച്ചുള്ളതായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതീന്ദ്രിയ ധ്യാന സമയത്ത് മഹര്‍ഷി തന്നെ മുറുകെ പുണര്‍ന്നുവെന്നും താന്‍ അതുകൊണ്ട് പേടിച്ചോടിപ്പോന്നു എന്നും മിയാ  ഫെറോ ആത്മകഥയില്‍ വളരെ വ്യക്തമല്ലാത്ത ചില സൂചനകള്‍ നല്‍കുന്നുണ്ട്. മഹര്‍ഷി ലൈംഗികമായ ചില  കുസൃതിത്തരങ്ങള്‍ ഫെറോവിനോട് കാട്ടി എന്നായിരുന്നു ആരോപണം.  എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് പിന്നീടുള്ള  ജീവചരിത്രകാരന്‍‌മാരുടെ വിലയിരുത്തല്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതീന്ദ്രിയ ധ്യാനത്തിലൂടെ ചമ്രം പടഞ്ഞ് വായുവില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയുമെന്ന് മഹേഷ് യോഗി പറഞ്ഞിരുന്നു. ഇത്  വാസ്തവത്തില്‍ ആളെ പറ്റിക്കുന്ന പരിപാടിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ആകാശത്തിലേക്ക് ഉയരുകയല്ല,  ഇരുന്നിടത്തു നിന്ന് കുതിച്ചുപൊങ്ങുകയാണെന്നായിരുന്നു ആരോപണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ആരോപണം വന്നശേഷവും മഹര്‍ഷിയുടെ പ്രശസ്തിയും പ്രസക്തിയും ഒട്ടും കുറഞ്ഞില്ല.  ഐ.ബി.എം., ടയോട്ട  തുടങ്ങിയ വമ്പന്‍ കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ മഹര്‍ഷിയുടെ അതീന്ദ്രിയ ധ്യാനം അഭ്യസിച്ചതോടെ ഉല്‍പ്പാദനക്ഷമത  വളരെയേറെ കൂടി. ഇതിനെ തുടര്‍ന്ന് ലോകത്തിലെ വലിയ വലിയ കമ്പനികള്‍ അതീന്ദ്രിയ ധ്യാനത്തിനായി സ്വന്തം ജോലിക്കാരെ  മഹര്‍ഷിയുടെ അടുത്തേക്ക് അയയ്ക്കാന്‍ തുടങ്ങി. 1955 ലായിരുന്നു അദ്ദേഹം ആദ്യമായി കേരളത്തില്‍ വന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 06 Feb 2008 17:52:15 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലോകമറിഞ്ഞ ആത്മീയ തേജസ്]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ലോകമറിഞ്ഞ-ആത്മീയ-തേജസ്-108011200035_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ലോകമറിഞ്ഞ-ആത്മീയ-തേജസ്-108011200035_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഓരോ മനുഷ്യനും പൊട്ടക്കുളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണെന്ന്, മതാന്ധതയുടെ ലോകത്തു നിന്ന് വിളിച്ചു പറഞ്ഞ  മഹാനുഭാവനായ ഒരു വേദാന്തിയുടെ നൂറ്റിനാല്‍പ്പത്തെട്ടാം  ജന്മദിനമാണ് 2008 ജനുവരി 12.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/12/images/img1080112035_1_1.jpg' Alt='Swamy Vivekanandan' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഓരോ മനുഷ്യനും പൊട്ടക്കുളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണെന്ന്, മതാന്ധതയുടെ ലോകത്തു നിന്ന് വിളിച്ചു പറഞ്ഞ  മഹാനുഭാവനായ ഒരു വേദാന്തിയുടെ നൂറ്റിനാല്‍പ്പത്തെട്ടാം  ജന്മദിനമാണ് 2008 ജനുവരി 12. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ നിന്ന് ജനഹൃദയങ്ങളെ തന്‍റെ അഗാധപാണ്ഡിത്യവും വാത്സല്യശബ്ദവും കൊണ്ട് കീഴടക്കിയ സ്വാമി വിവേകാനന്ദന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/>1863 <font  style='font-size:12pt; color:#000000'>ജനുവരി 12ന് വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായി പില്‍ക്കാലത്ത് വിവേകാനന്ദന്‍ എന്ന് പ്രശസ്തനായിത്തീര്‍ന്ന നരേന്ദ്രന്‍ ജനിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മകനുവേണ്ടി ഒരുപാട് പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയ ദമ്പതികള്‍ക്ക് ഈശ്വരന്‍ കൊടുത്ത സൗഭാഗ്യമായിരുന്നു നരേന്ദ്രന്‍. ഇഷ്ടദേവനായ ശിവന്‍റെ  അനുഗ്രഹമാണ് പുത്രഭാഗ്യം നല്‍കിയതെന്ന് വിശ്വസിച്ച അമ്മ അവനെ ബിലേശ്വരന്‍, ബിലേ എന്ന് പേരിട്ടു വിളിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്മയുടെ ഈശ്വരഭക്തി ബാല്യത്തില്‍ തന്നെ നരേന്ദ്രനെ ഏറെ സ്വാധീനിച്ചു. ആറാം വയസില്‍ത്തന്നെ നരന്‍ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി. അതോടൊപ്പം പലവിധം ചോദ്യങ്ങളും അവന്‍റെ പിഞ്ചു മനസില്‍ മൊട്ടിട്ടു തുടങ്ങി. ഏറെ നേരം ധ്യാനത്തിലമരുക നരേന്ദ്രന്‍റെ ശീലമായിരുന്നു.</font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/12/images/img1080112035_2_1.jpg' Alt='Sree Raamakrishna Paramahamsa' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വിദേശപര്യടനങ്ങള്‍ക്ക് ശേഷം 1898ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സ്വാമിജി രാമകൃഷ്ണമിഷന് രൂപം കൊടുത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകങ്ങള്‍ക്കോ സിദ്ധാന്തങ്ങള്‍ക്കോ വിശദീകരിക്കാവുന്നതോ പഠിക്കാവുന്നതോ അല്ല മതം. അത് അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതാണ്. പുതിയ യുഗത്തില്‍ എത്രപേര്‍ സ്വാമിജിയുടെ ഈ വാക്കുകള്‍ ഓര്‍ക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/>""<font  style='font-size:12pt; color:#000000'>അനാഥാലയങ്ങളിലോ മറ്റോ കൊടുക്കുന്ന ഒരു റൊട്ടിക്കഷണത്തിലോ, ഒരു തുള്ളി കണ്ണുനീരിലോ ദൈവത്തെ കാണാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.'' ദൈവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കല്‍ വിവേകാനന്ദന്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/>1902<font  style='font-size:12pt; color:#000000'>ല്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഭാരതത്തിന്‍റെ ആത്മീയ നഭസിലേയ്ക്ക് എറിഞ്ഞ് നല്‍കിയ ചിന്തകള്‍ നിരവധി. </font><br/><font  style='font-size:12pt; color:#000000'>ലോകത്തിന് മറക്കാനാവാത്ത വ്യക്തിത്വമാണ് വിവേകാനന്ദന്‍റേതെന്ന് നെഹ്രു പറഞ്ഞത് ഏറെ അര്‍ത്ഥവത്താണെന്ന് ഇന്നത്തെ പരിസ്ഥിതികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വാമി വിവേകാനന്ദന്‍റെ പ്രസംഗങ്ങളും ചിന്തകളും യാത്രാനുഭവങ്ങളും എല്ലാം ഉള്‍പ്പെടുത്തി വിവേകാനന്ദ സാഹിത്യ സംഗ്രഹം എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0801/12/images/img1080112035_2_2.jpg' Alt='Swami Vivekananda' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആത്മതേജസിന്‍റെ നെറുകയില്‍ യുവത്വത്തിന്‍റെ സൂര്യതേജസില്‍ നില്‍ക്കുമ്പോഴാണ് സ്വാമിവിവേകാനന്ദന്‍ എന്ന വേദാന്തി ഇഹലോകവാസം വെടിയുന്നത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ആത്മജ്വാലകള്‍ നമുക്ക് ചുറ്റുമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഞാന്‍ കിടക്കുന്ന ഈ കുളമാണ് ഏറ്റവും വലുത് എന്ന പൊട്ടക്കുളത്തിലെ തവളയുടെ വിചാരം വച്ചുപുലര്‍ത്തുന്ന മനുഷ്യര്‍ വിവേകാനന്ദന്‍റെ ആത്മീയ വചനങ്ങള്‍ക്ക് ഒരു നിമിഷം കാതോര്‍ത്തിരുന്നെങ്കില്‍.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sat, 12 Jan 2008 12:42:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ജ-നുവരി 5-പ്രേമാവതാര ദിനം]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ജ-നുവരി-5-പ്രേമാവതാര-ദിനം-108010500027_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ജ-നുവരി-5-പ്രേമാവതാര-ദിനം-108010500027_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1893 ജ-നുവരി അഞ്ചിന് ഉത്തരേന്ത്യയിലെ ഗോരഖ്പൂരിലാണ് സ്വമി ജ-നിച്ചത്. ഇദ്ദേഹം സ്ഥാപിച്ച ആത്മസാക്ഷാത്കാര കൂട്ടായ്മയുടെ കീഴില്‍ ലോകം മുഴുവനും ക്ഷേത്രങ്ങളും ധ്യാനകേന്ദ്രങ്ങളുമുണ്ട്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/05/images/img1080105027_1_1.jpg' Alt='yukteswar param,ahamsa yogi' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പ്രേമാവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ പരമഹംസ യോഗാനന്ദസ്വാമിയുടെ ജ-ന്മദിനമാണ് ജ-നുവ്രരി 5. </font><br/><font  style='font-size:12pt; color:#000000'></font><br/>1893 <font  style='font-size:12pt; color:#000000'>ജ-നുവരി അഞ്ചിന് ഉത്തരേന്ത്യയിലെ ഗോരഖ്പൂരിലാണ് സ്വമി ജ-നിച്ചത്. ഇദ്ദേഹം സ്ഥാപിച്ച ആത്മസാക്ഷാത്കാര കൂട്ടായ്മയുടെ കീഴില്‍ ലോകം മുഴുവനും ക്ഷേത്രങ്ങളും ധ്യാനകേന്ദ്രങ്ങളുമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെറുപ്പത്തിലേ ആത്മീയ വിഷയങ്ങളില്‍ തത്പരനായിരുന്നു സ്വാമികള്‍. പതിനേഴാം വയസില്‍ യോഗാനന്ദന്‍ ശ്രീ യുക്തേശ്വര്‍ ഗിരിസ്വാമിയെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ച് ആദ്ധ്യാത്മിക ലോകത്തേക്ക് മാറി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കല്‍ക്കത്തയിലെ പ്രശസ്തമായ സ്കോട്ടിഷ് ചര്‍ച്ച കോളേജ-ില്‍ നിന്നും ബിരുദം നേടിയശേഷം 1915 ല്‍ മുകുന്ദലാല്‍ ഘോഷ് എന്ന പൂര്‍വനാമം ഉപേക്ഷിച്ച് പൂര്‍ണ്ണമായും സന്യാസ ജ-ീവിതം സ്വീകരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്യാസം സ്വീകരിച്ചതിനു ശേഷം റാഞ്ചിയില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ആധുനിക വിദ്യാഭ്യാസവും യോഗയും സംയോജ-ിപ്പിച്ച് ആത്മീയതയ്ക്ക് പ്രാധാന്യമുള്ള പഠനരീതി അവിടെ നടപ്പാക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>പിന്നീട് പടിഞ്ഞാറന്‍ രാജ-്യങ്ങളിലേക്ക് ചേക്കേരിയ സ്വാമികള്‍ 1920 ല്‍ പ്രശസ്തമായ ആത്മ സാക്ഷാത്കാര കൂട്ടായ്മ സ്ഥാപിച്ചു. ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള ഈ പ്രസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ശിഷ്ടകാലം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്യാസം സ്വീകരിച്ച് 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരു യുക്തേശ്വരന്‍ യോഗാനന്ദന് പരമഹംസന്‍ എന്ന നാമം നല്‍കി.</font><br/><font  style='font-size:12pt; color:#000000'></font><br/>1946 <font  style='font-size:12pt; color:#000000'>ല്‍ പ്രസിദ്ധീകരിച്ച ഒരു യോഗിയുടെ ആത്മകഥ വന്‍ ജ-നപ്രീതി നേടി. പിന്നീട് പതിനെട്ടോളം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്തു. വേദിക് ഫിലോസഫി പാശ്ചാത്യര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിക്ഷ് ഈ പുസ്തകം പ്രധാന പങ്കുവഹിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ പുസ്തകത്തില്‍ യോഗാനന്ദസ്വാമികളും ഗുരുവും ബൈബിള്‍ സൂക്തങ്ങളും സന്ദര്‍ഭങ്ങളും വിവരിക്കാന്‍ ശ്രമിക്കുന്നു. തെരേസാ ന്യൂമാന്‍, ആനന്ദമയി മാ, ടാഗോര്‍, ഗാന്ധിജ-ി, സി.വി.രാമന്‍ തുടങ്ങിയവരോടുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>1952 <font  style='font-size:12pt; color:#000000'>മാര്‍ച്ച് 7ന് അദ്ദേഹം മഹാസമാധിയായി. സമാധിയായതിനുശേശം 20 ദിവസം  കേടുപാടുകള്‍ കൂടാതെ ഈ യോഗിവര്യന്‍റെ ഭൗതിക ശരീരം നിലനിന്നു. ഇത് അദ്ദേഹത്തിന്‍റെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 05 Jan 2008 10:58:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[രമണമഹര്‍ഷിയുടെ  ജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/രമണമഹര്‍ഷിയുടെ-ജയന്തി-107123100021_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/രമണമഹര്‍ഷിയുടെ-ജയന്തി-107123100021_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[.രമണ മഹര്‍ഷിയുടെ തപശ്ചര്യയും  തപശ്ശക്തിയും പാശ്ചാത്യലോകത്തിന് അത്ഭുതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഒരു തപസ്വിയൊ? - അവര്‍ അത്ഭുതം കൂറി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മൗനത്തിലൂടെ ആത്മീയതയുടെ അവാച്യ അനുഭൂതി പകര്‍ന്ന ഋഷിവര്യനായിരുന്നു രമണ മഹര്‍ഷി. സനാതന ധര്‍മ്മത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ അദ്ദേഹം സ്വജീവിതത്തിലൂടെ ജനകോടികളോട് വിളംബരം ചെയ്തു. തപസ്സിലൂടെ അദ്ദേഹം വിജ്ഞാനവും തേജസ്സും ആര്‍ജ്ജിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രമണ മഹര്‍ഷിയുടെ സാന്നിധ്യമോ സ്പര്‍ശനമോ ലക്ഷക്കണക്കിന് അരാധകരെ അലൗകികമായ  ആനന്ദത്തില്‍ ആറാടിച്ചിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ ഋഷിശ്രേഷ്ഠന്‍റെ 128 -ാം പുണ്യ ജയന്തിയായിരുന്നു 2007 ഡിസംബര്‍ 30  ന് .1879 ഡിസമ്പര്‍ 30 നു തമിഴ്നാട്ടിലെ  തിരുച്ചുഴിയില്‍ ധനുമാസത്തിലെ  തിരുവാതിര ദിവസമായിരുന്നു മഹര്‍ഷിയുടെ ജനനം. വെങ്കിട്ടരാമന്‍ എന്നായിരുന്നു പേര്.</font><br/><font  style='font-size:12pt; color:#000000'></font><br/>1950 <font  style='font-size:12pt; color:#000000'>ഏപ്രില്‍ 14 ന് ഒരു വിഷുദിവസം 71-ാം വയസ്സില്‍ രമണ മഹര്‍ഷി സമാധിയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ എന്ന ശബ്ദം എവിടെ നിന്ന് പുറപ്പെടുന്നുവോ, അവിടം സൂക്ഷമമായി നോക്കുമ്പോള്‍  മനസ്സവിടെ ലയിക്കും - അതാണ് തപസ്സ് - രമണ മഹര്‍ഷി ശിഷ്യനോട് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂര്‍വ ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച പ്രാര</font><font style='font-size:12pt;'>ബﾜ </font><font style='font-size:12pt;'>കര്‍മ്മങ്ങള്‍ ഓരോ ജീവിതത്തിലും അനുഭവിക്കേണ്ടി വരും . അതനുഭവിക്കുകയേ നിവൃത്തിയുള്ളൂ.  അതുകൊണ്ട് എല്ലാം സഹിച്ച് മൗനം പാലിക്കുന്നതാണ് ഉത്തമം  - മഹര്‍ഷി അരുള്‍ ചെയ്തു.</font><br/></font><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോള്‍ത്തന്നെ തപസ്സിലേക്കദ്ദേഹം തിരിഞ്ഞു. 17 -ാം വയസ്സില്‍ -1896 സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം തിരുവണ്ണാമലയിലെത്തി. അവിടത്തെ അരുണാചലം ക്ഷേത്രത്തിലും, സ്കന്ദാശ്രമം, വിരൂപാക്ഷഗുഹ, പാതാളലിംഗം എന്നിവിടങ്ങളിലായിി മാറി മാറി തപസ്സു ചെയ്തു - ഒന്നല്ല , 54 കൊല്ലം !</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രമണ മഹര്‍ഷിയുടെ തപശ്ചര്യയും  തപശ്ശക്തിയും പാശ്ചാത്യലോകത്തിന് അത്ഭുതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഒരു തപസ്വിയൊ? - അവര്‍ അത്ഭുതം കൂറി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പോള്‍ ബ്രണ്ടന്‍  ‘എന്‍റെ മഹര്‍ഷിയും അദ്ദേഹത്തിന്‍റെ സന്ദേശവും‘ എന്ന പുസ്തകത്തിലൂടെ രമണ മഹര്‍ഷിയുടെ സിദ്ധികളെ ലോകത്തിനു പരിചയപ്പെടുത്തി. ഈയിടെ അന്തരിച്ച വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍ റി കാര്‍ട്ടിയര്‍ ബ്രസ്സൊന്‍   ആയിരുന്നു രമണ മഹര്‍ഷിയുടെ പ്രസിദ്ധമായ ചിത്രങ്ങള്‍ എടുത്തത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭഗവാന്‍ എന്നറിയപ്പെട്ടിരുന്ന രമണ മഹര്‍ഷിയെ കാണാന്‍ ശ്രീനാരായണ ഗുരുവും ചെന്നിരുന്നു. അതിനു ശേഷം അദ്ദേഹം എഴുതിയ കൃതികളാണ്നിര്‍വൃതി പക്ഷകവും, മുനിചര്യാ പഞ്ചകവും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കാവ്യഗണ്ഠ  ഗണപതി ശാസ്ത്രിയായിരുന്നു രമണ മഹര്‍ഷിയുടെ പ്രധാന ശിഷ്യന്‍. രമണ മഹര്‍ഷി ആശ്രമത്തിന്‍റെ സ്ഥാപകനായ സുമേശാനന്ദ സ്വാമികളാണ് മഹര്‍ഷിയെ കേരളീയര്‍ക്ക് പരിചയപ്പെടിത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Mon, 31 Dec 2007 10:55:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:14:33 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പരശുരാമജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/പരശുരാമജയന്തി-107122700046_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/പരശുരാമജയന്തി-107122700046_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[പരശുരാമന്‍ മിശ്ര വര്‍ണ്ണക്കാരനാണ് ;സങ്കരജാതിക്കാരന്‍അച്ഛന്‍ ജമദഗ്നി മഹര്‍ഷി ബ്രാഹ്മണനാണ്, അമ്മ രേണുക രാജര്‍ഷിയും പ്രതാപശാലിയായ ആജാവുമായിരുന്ന വിശ്വാമിത്രന്‍റെ സഹോദരിയായിരുന്നു. അങ്ങനെ അമ്മവഴി ക്ഷത്രിയനും, അച്ഛന്‍ വഴി ബ്രാഹ്മണനുമായിരുന്നു അദ്ദേഹം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ സ്രഷ്ടാവായ പരശുരാമന്‍ - വിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍ ചിരഞ്ജീവിയായ പരശുരാമന്‍ - 2007 താ പരശുരാമ ജയന്തി ഡിസംബര്‍ 25 ന് ആയിരുന്നു   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുന്‍കോപക്കാരനും അടങ്ങാത്ത പകയുള്ളവനും അതീവ യുദ്ധനിപുണതയുമുള്ള ആളുമായിരുന്നു പരശുരാമന്‍. ജമദഗ്നി മഹര്‍ഷിയുടെ മകനായിരുന്നു അദ്ദേഹം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരശുരാമന്‍ മിശ്ര വര്‍ണ്ണക്കാരനാണ് ;സങ്കരജാതിക്കാരന്‍അച്ഛന്‍ ജമദഗ്നി മഹര്‍ഷി ബ്രാഹ്മണനാണ്, അമ്മ രേണുക രാജര്‍ഷിയും പ്രതാപശാലിയായ ആജാവുമായിരുന്ന വിശ്വാമിത്രന്‍റെ സഹോദരിയായിരുന്നു. അങ്ങനെ അമ്മവഴി ക്ഷത്രിയനും, അച്ഛന്‍ വഴി ബ്രാഹ്മണനുമായിരുന്നു അദ്ദേഹം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആയുധമേന്തുന്ന ബ്രാഹ്മണന്‍ എന്നദ്ദേഹത്തെ വിളിക്കാം. അതുപോലെ  വിഷ്ണുവിന്‍റെ പൂര്‍ണ്ണ അവതാരമല്ല പരശുരാമന്‍, അവശേഷ അവതാരമാണ്. വിഷ്ണു ചൈത്ന്യം പരശുരാമനില്‍ പകര്‍ന്നു കൊടൂത്തിട്ടേ ഉള്ളൂ .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരശുരാമന്‍ ബ്രാഹ്മണനും മഹര്‍ഷിയുമായിരുന്നുവെങ്കിലും കൊല്ലും കൊലയും രാഗദ്വേഷങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ പരശുരാമന്‍ ശിവനെ തപസ്സ് ചെയ്ത് നേടിയതാണ് പരശു (മഴു). ആ മഴുവെറിഞ്ഞാണ് കേരളമെന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശം രാമന്‍ കടലില്‍ നിന്ന് വീണ്ടെടുത്തത് എന്നാണ് വിശ്വാസം. </font><font  style='font-size:12pt; color:#000000'>ഭാര്യയുടെ ചാരിത്യ്രത്തില്‍ സംശയിച്ച ജമദഗ്നി അമ്മയെ വെട്ടിക്കൊല്ലാന്‍ കല്പിച്ചുവെന്നും പരശുരാമന്‍ തെല്ലും കൂസാതെ അമ്മയെ കൊന്നുവെന്നും, അച്ഛനോട് വരം ചോദിച്ച് അമ്മയെ വീണ്ടും ജീവിപ്പിച്ചുവെന്നും കഥയുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാതൃഹത്യ കൊടിയ പാപമാണ്. ആ പാപത്തില്‍ നിന്നും മുക്തി കിട്ടുന്നതിനായി പരശുരാമന്‍റെ മനസ്സ് തപിച്ചു കൊണ്ടിരുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷത്രിയ വിരോധിയായിരുന്നു പരശുരാമന്‍. അതാണ് ത്രേതായുഗത്തില്‍ ശ്രീരാമന്‍റെ വിവാഹഘോഷയാത്രയെ തടഞ്ഞു നിര്‍ത്തി യുദ്ധത്തിന് വെല്ലുവിളിക്കാന്‍ പരശുരാമനെ പ്രേരിപ്പിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരശുരാമന്‍റെ ശൈവചാപം രാമന്‍ ജയിച്ചതോടെ ശ്രീരാമന്‍ വിഷ്ണുവാണെന്ന് മനസ്സിലാക്കുകയും തന്‍റെ വിദ്വോഷവും കോപവും അക്രമവാസനയും വെടിഞ്ഞ് ബ്രഹ്മര്‍ഷിയായി ജീവിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരശുരാമന്‍റെ ക്ഷത്രിയരോടുള്ള വിരോധത്തിന് വലിയൊരു കാരണമുണ്ട്. ഒരിക്കല്‍ കാര്‍ത്ത്യവീരാര്‍ജുനന്‍ എന്ന രാജാവ് നായാട്ടിനായി സൈന്യ സമേതം ജമദഗ്നി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. </font><font  style='font-size:12pt; color:#000000'>തന്‍റെ പക്കലുള്ള ദിവ്യ പശുവിനെ കൊണ്ട് മഹര്‍ഷി എല്ലാവര്‍ക്കും ആഹാരമൊരുക്കി. പശുവിനെ സ്വന്തമാക്കാന്‍ രാജാവിന് കലശലായ മോഹം. മഹര്‍ഷി കൊടുക്കാന്‍ തയാറല്ലായിരുന്നു. പശുവിനെ ബലാല്‍ക്കാരമായി രാജാവ് കൊണ്ടുപോയി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവരമറിഞ്ഞ പരശുരാമന്‍ കോപിഷ്ടനായി കൊട്ടാരത്തിലെത്തി പശുവിനെ മോചിപ്പിച്ചു. എതിര്‍ത്ത രാജാവിനെ കൊല്ലുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാര്‍ത്ത്യവീരാര്‍ജുനന്‍റെ മക്കള്‍ അവിടെയുണ്ടായിരുന്നില്ല. പരശുരാമന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി അവര്‍ ജമദഗ്നി മഹര്‍ഷിയെ കഴുത്തറുത്ത് കൊന്നു.  ഇതിനു പകരം വീട്ടാന്‍ രാമന്‍ പരശുവുമായി 21 വട്ടം ഭാരതം ചുറ്റിക്കറങ്ങി. കണ്ണില്‍ക്കണ്ട ക്ഷത്രിയരെയെല്ലാം കൊന്നൊടുക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊലപാതകത്തിന്‍റെ പാപം തീര്‍ക്കാന്‍ കൈയടക്കിയ സ്ഥലം മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അങ്ങനെ ആ യാത്രക്കൊടുവില്‍ ഗോകര്‍ണത്ത് നിന്നും പരശു വീശിയെറിഞ്ഞപ്പോള്‍ കടലില്‍ നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്നാണ് സങ്കല്പം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുകൊണ്ട് കേരളത്തെ ഭാര്‍ഗ്ഗവ ക്ഷേത്രം, പരശുരാമ ക്ഷേത്രം എന്നൊക്കെ വിളിക്കാറുണ്ട്. </font>]]></content:encoded>
      <pubDate>Thu, 27 Dec 2007 13:32:43 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സത്യാനന്ദ - സനാതനധര്‍മ്മ പ്രചാരകന്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സത്യാനന്ദ-സനാതനധര്‍മ്മ-പ്രചാരകന്‍-107112500019_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സത്യാനന്ദ-സനാതനധര്‍മ്മ-പ്രചാരകന്‍-107112500019_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ആധുനിക സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തിയ സന്യാസ വര്യനായിരുന്നു ചേങ്കോട്ടുകോണം ആശ്രമം അധിപതി  സ്വാമി സത്യാനന്ദ സരസ്വതി.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/25/images/img1071125019_1_1.jpg' Alt='Swami Sathyananda Saraswathi' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആധുനിക സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തിയ സന്യാസ വര്യനായിരുന്നു ചേങ്കോട്ടുകോണം ആശ്രമം അധിപതി  സ്വാമി സത്യാനന്ദ സരസ്വതി. അദ്ദേഹത്തിന്‍റെ ഒന്നാം ചരമ വാര്‍ഷികമാണ് 2007 നവംബര്‍ 24 ന്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണത്ത് 1933 സെപ്തംബര്‍ 25 ന് ജനിച്ച സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര്  ശേഖരന്‍ എന്നായിരുന്നു. പണിമൂല ദേവീക്ഷേത്രത്തില്‍ പതിവായി ദര്‍ശനത്തിനെത്താറുണ്ടായിരുന്ന ശേഖരന് കൃഷ്ണസ്വാമിയുടെ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന് സന്യാസം സ്വീകരിക്കുകയായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചെങ്കിലും മാനസികമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായതിനാല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം ഋഷീകേശിലേക്ക് പോയി. അതിന് മുമ്പ് അദ്ദേഹത്തിന് ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ഉപദേശം ലഭിച്ചു. എല്ലാവരുടേയും മനസുകളില്‍ ദൈവം ഉണ്ടെന്നായിരുന്നു ആ ഉപദേശം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരുപാദരുടെ സമാധിക്ക് ശേഷം സത്യാനന്ദസരസ്വതി അദ്ദേഹത്തിന്‍റെ ഉപദേശം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിനിടയില്‍ ശ്രീരാമദാസ ട്രസ്റ്റ് രൂപീകരിച്ച സ്വാമി  ഹിന്ദുമത ധര്‍മ്മങ്ങളെ ആധാരമാക്കി സനാതനധര്‍മ്മം പ്രചരിപ്പിക്കാനായി  ശ്രീരാമദാസ മിഷന്‍ സ്ഥാപിച്ചു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സനാതനധര്‍മ്മത്തിലൂടെ ജനത്തെ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. വേദങ്ങളിലെയും ഉപനിഷത്തുക്കളിലെയും സാരാംശങ്ങളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.</font><font  style='font-size:12pt; color:#000000'>ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥാപിച്ച സ്വാമി സത്യാനന്ദ സരസ്വതി വടക്കന്‍ കേരളത്തിലെ പാലുകാച്ചി മലയില്‍ പുരാതന ഹിന്ദുക്ഷേത്രം നിന്ന സ്ഥാനത്ത് ശ്രീരാമന്‍, സീതാദേവി, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടക്കാറുള്ള ആറാട്ടിനായി ശംഖുമുഖത്ത് സ്ഥാപിച്ചിരുന്ന പ്രത്യേക സ്ഥലം 1993 ല്‍  മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ സ്വാമി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഹിന്ദുക്കളെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂരില്‍ നിന്ന് കന്യാകുകുമാരിയിലേക്ക് ഒരു ജാഥ സംഘടിപ്പിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹിന്ദുത്വ ഏകതാ സമാജിന്‍റെ പ്രസിഡന്‍റായ സ്വാമി കേരള പുലയര്‍ മഹാസഭയുടെ ആത്മീയ നേതാവു കൂടിയാണ്. ശിവതാണ്ഡവം, ഗുരുസങ്കല്‍പ്പം, ചാതുര്‍വര്‍ണ്ണ്യം എന്നിവ ഉള്‍പ്പൈടെ നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് ഇദ്ദേഹം. ഹിന്ദുക്കളുടെ ദേശീയ ഉന്നമനത്തിനായി അദ്ദേഹം ആരംഭിച്ച വര്‍ത്തമാനപ്പത്രമാണ് പുണ്യഭൂമി.</font>]]></content:encoded>
      <pubDate>Sun, 25 Nov 2007 14:55:51 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സത്യസായിബാബ ആത്മീയതയുടെ ദിവ്യ ജ്യോതിസ്]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സത്യസായിബാബ-ആത്മീയതയുടെ-ദിവ്യ-ജ്യോതിസ്-107112300056_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സത്യസായിബാബ-ആത്മീയതയുടെ-ദിവ്യ-ജ്യോതിസ്-107112300056_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[താന്‍ 96 വയസുവരെ (2022 എ.ഡി) ജീവിക്കുമെന്നും അടുത്ത വര്‍ഷം കര്‍ണാടകയില്‍ പ്രേം സായിയായി പനര്‍ജനിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. അന്നു മുതല്‍ ബാലസായിയെ കാണാന്‍ ഭക്തര്‍ പ്രവഹിച്ചു തുടങ്ങി.]]></description>
      <content:encoded><![CDATA[1872 <font  style='font-size:12pt; color:#000000'>നടുത്ത് എപ്പോഴോ ഷിര്‍ദിയിലെത്തിയ സായിബാബ 1918ല്‍ സമാധിയാകും മുന്‍പ് ഭക്തരോട് വെളിപ്പെടുത്തി. എട്ടു വര്‍ഷത്തിനു ശേഷം മദ്രാസ് പ്രവിശ്യയില്‍ ഞാന്‍ പുനര്‍ജനിക്കും..</font><br/><font  style='font-size:12pt; color:#000000'></font><br/>1926<font  style='font-size:12pt; color:#000000'>ല്‍ ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി ഗ്രാമത്തില്‍ ഈശ്വരമ്മ എന്ന വീട്ടമ്മ ആകാശത്തു നിന്ന് ഒരു തീഗോളം പറന്നു വന്ന് തന്‍റെ ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ചതായി പറഞ്ഞു. അതേ വര്‍ഷം നവംബര്‍ 23ന് ഈശ്വരമ്മ സത്യസായിബാബയ്ക്ക് ജന്മം കൊടുത്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടുതല്‍ ശക്തമായ ഒരു അവതാരം ഭൂമിയില്‍ ജന്മമെടുത്തതായും കുറെ വര്‍ഷങ്ങളായി പരം പൊരുളിന്‍റെ മനുഷ്യാവതാരത്തിനായി താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും പോണ്ടിച്ചേരിയില്‍ ശ്രീ അരവിന്ദന്‍ പ്രഖ്യപിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സത്യസായിബാബയുടെ (സത്യനാരായണ എന്ന് വീട്ടുകാര്‍ ഇട്ട പേര്) ജനനത്തോടെ ഗൃഹോപകരണങ്ങള്‍ക്ക് സ്വയം സ്ഥാനചലനം  വരാനും സംഗീതോപകരണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കാനും തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുടുംബാംഗങ്ങള്‍ സസ്യാഹാരികളല്ലാഞ്ഞിട്ടും സത്യനാരായണ ചെറുപ്പത്തില്‍ തന്നെ മാംസ ഭക്ഷണം ഉപേക്ഷിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ അന്തരീക്ഷത്തില്‍ നിന്ന് മധുരവും പെന്‍സിലും പുസ്തകങ്ങളും മറ്റും സൃഷ്ടിച്ച് കൂട്ടുകാര്‍ക്ക്  നല്‍കിയിരുന്നു. 1940ല്‍ 13 വയസുള്ളപ്പോള്‍ 12  മണിക്കൂര്‍ അബോധാവസ്ഥയില്‍ കിടന്നശേഷം ഉണര്‍ന്ന സത്യനാരായണ അസാധാരണമായി പെരുമാറി തുടങ്ങി. പെട്ടെന്ന് പാട്ടുപാടുകയും കേട്ടിട്ടില്ലാത്ത പദ്യങ്ങള്‍ ചൊല്ലുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതേവര്‍ഷം മെയ് 23 ന് സത്യ ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തി. ""ഞാന്‍ ഭരദ്വജ ഗോത്രത്തില്‍പ്പെട്ട സായിബാബയാണ്. നിങ്ങളെ അപകടങ്ങളില്‍ നിന്നു രക്ഷിയ്ക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിങ്ങളുടെ വീടുകള്‍ വൃത്തിയും ശുദ്ധിയുമുള്ളതായി സൂക്ഷിയ്ക്കുക.'' ഇതു തെളിയിക്കാന്‍  വേണ്ടി അദ്ദേഹം അന്തരീക്ഷത്തില്‍ നിന്ന് പു</font><font style='font-size:12pt;'>ഷ</font><font style='font-size:12pt;'>ￗങ്ങളും ഫലങ്ങളും വിഭൂതിയും നിര്‍മ്മിച്ചു കാണിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/>""<font  style='font-size:12pt; color:#000000'>ഞാന്‍ സത്യയല്ല, സായ്യാണ്. എന്നെ ഭക്തര്‍ വിളിക്കുന്നു, എനിക്ക് ജോലിയുണ്ട്'' എന്ന് വീട്ടുകാരോട് പറഞ്ഞ് സായിബാബ വീടുവിട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താന്‍ 96 വയസുവരെ (2022 എ.ഡി) ജീവിക്കുമെന്നും അടുത്ത വര്‍ഷം കര്‍ണാടകയില്‍ പ്രേം സായിയായി പനര്‍ജനിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. അന്നു മുതല്‍ ബാലസായിയെ കാണാന്‍ ഭക്തര്‍ പ്രവഹിച്ചു തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/>1944<font  style='font-size:12pt; color:#000000'>ല്‍ "പുരാതന മന്ദിരം' എന്ന് ബാബ വിളിക്കുന്ന ക്ഷേത്രത്തിന് അസ്ഥിവാരം കുഴിക്കുമ്പോള്‍ ഒട്ടേറെ ശിവലിംഗപീഠങ്ങള്‍  കണ്ടെടുത്തു. ശിവലിംഗങ്ങള്‍ തന്‍റെ വയറ്റിലാണ്. സ്വാമി അന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ശിവരാത്രിതോറും വായില്‍ നിന്ന് ശിവലിംഗങ്ങള്‍ പുറത്തെടുക്കാനും തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്തരീക്ഷത്തില്‍ നിന്ന് എന്തും സൃഷ്ടിക്കുന്ന സ്വാമി ഏറ്റവുമധികം നല്‍കുന്നത് വിഭൂതിയാണ്. കിലോമീറ്ററുകള്‍ക്കകലെ ബാബയുടെ ചില്ലിട്ട ചിത്രങ്ങള്‍ പോലും വിഭൂതി സൃഷ്ടിയ്ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആത്മശക്തിയുടെ പ്രദര്‍ശനം ആത്മജ്ഞാനവുമാണ് സ്വാമി തന്‍റെ അത്ഭുത പ്രവൃത്തികളിലൂടെ നല്‍കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ശ്രീ സത്യസായി ബാബയുടെ  ജന്മദിനം. </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകപ്രശസ്തനായ ആദ്ധ്യാത്മികാചാര്യനാണ് ശ്രീ സത്യസായി ബാബ. ശ്രീ ശിര്‍ദ്ദിസായി ബാബയുടെ അവതാരമായി അനുയായികള്‍ അദ്ദേഹത്തെ ആരാധിക്കുന്നു. ലോകമെമ്പാടും ഭക്തന്‍മാരുള്ള ശ്രസത്യസായിബാബ 23-11-1926 -ല്‍ ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി ഗ്രാമത്തില്‍ ജനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എട്ടാമത്തെ വയസ്സില്‍ താന്‍ "ശിര്‍ദ്ദിബാബയുടെ അവതാരമാണെന്ന്' സ്വയം പ്രഖ്യാപിച്ച് സായിബാബ അനേകം അത്ഭുതലീലകള്‍ കാണിച്ചു തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുട്ടപര്‍ത്തിയിലെ പ്രാശാന്തിനിലയമാണ്  ഇദ്ദേഹത്തിന്‍െറ ആശ്രമം. സത്യസംഘടനയ്ക്ക് വിവിധ രാഷ്ട്രങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.  പുട്ടപര്‍ത്തി, അനന്തപ്പൂര്‍, വൈറ്റ്ഫീല്‍ഡ് എന്നീ മൂന്ന് കേന്ദ്രങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന സത്യസായി ഉന്നത പഠന കേന്ദ്രത്തിന്‍െറ ചാന്‍സലര്‍ കൂടിയാണ് ശ്രീ സത്യസായി ബാബ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടാതെ ഏറ്റവും ആധുനികമായ വൈദ്യസഹായം ലഭിക്കുന്ന ശ്രീ സത്യസായി മെഡിക്കല്‍ ട്രസ്റ്റും അദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തിലാണ്.ഈ രണ്ട് കേന്ദ്രങ്ങളും സൗജന്യ സേവനം നടത്തുന്നു.ലക്ഷക്കണക്കിന് ആളുകള്‍ ശ്രീ സത്യസായി ബാബയെ അവതാരമായും, ഗുരുവായും , ഈശ്വരനായും ആരാധിക്കുന്നു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sat, 24 Nov 2007 09:52:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീസത്യസായിബാബയുടെ പിറന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീസത്യസായിബാബയുടെ-പിറന്നാള്‍-107112300004_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീസത്യസായിബാബയുടെ-പിറന്നാള്‍-107112300004_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[രാവിലെ ഏഴു മണിക്ക് സത്യസായിബാബ കുല്‍‌വന്ദ് ഹാളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം  അരുളി. അതിനു ശേഷം പ്രസാദ വിതരണം നടന്നു.  സത്യസായി സേവാ സമിതി പ്രവര്‍ത്തകരുടെ  ഭജനയായിരുന്നു മറ്റൊരിനം.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/23/images/img1071123004_1_1.jpg' Alt='Sree sathya Saibaba' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>ഭഗവാന്‍ ശ്രീസത്യസായി ബാബയുടെ എണ്‍‌പത്തിരണ്ടാം പിറന്നാളാണ് ഇന്ന്.  ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പുട്ടപര്‍ത്തിയില്‍ ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നും  ജനസഹസ്രങ്ങളാണ് എത്തിയിട്ടുള്ളത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാവിലെ ഏഴു മണിക്ക് സത്യസായിബാബ കുല്‍‌വന്ദ് ഹാളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം  അരുളി. അതിനു ശേഷം പ്രസാദ വിതരണം നടന്നു.  സത്യസായി സേവാ സമിതി പ്രവര്‍ത്തകരുടെ  ഭജനയായിരുന്നു മറ്റൊരിനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏഴുമണിക്ക് പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ പിറന്നാളിന് തിരി തെളിയുമ്പോള്‍  രാജ്യത്തെ വിവിധ സത്യസായി കേന്ദ്രങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള  കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. </font><br/><font  style='font-size:12pt; color:#000000'></font><br/>150 <font  style='font-size:12pt; color:#000000'>ഓളം രാഷ്ട്രങ്ങളിലെ സായി സംഘടനകള്‍ വിവിധ അദ്ധ്യാത്മിക സാംസ്കാരിക  പരിപാടികളോടെയാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കു ചേരുന്നത്.  1926 നവംബര്‍ 23 ന്  പുട്ടപര്‍ത്തിയിലാണ് സത്യസായി ബാബ ജനിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിസ്വാര്‍ത്ഥ സേവനമാണ് ഈശ്വരനിലേക്കുള്ള എളുപ്പ വഴി. ത്യാഗത്തിലൂടെ മാത്രമേ നേട്ടവും  ശാന്തിയും കൈവരിക്കാനാവൂ എന്നതാണ് ബാബയുടെ സന്ദേശം.  </font><br/>                                                                                                                    <font  style='font-size:12pt; color:#000000'>പ്രമുഖരും സാധാരണക്കാരില്‍ സാധാരണക്കാരും ഉള്‍പ്പൈടെ 170-ലേറെ രാജ്യങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ബാബാഭക്തന്മാര്‍ പുട്ടപര്‍ത്തിയില്‍ എത്തിക്കഴിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സേവനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദീനാനുകമ്പയുടേയും ഉദാത്തഭാവങ്ങള്‍ സാമാന്യജനങ്ങളില്‍ എത്തിക്കാനും  സന്നിവേശിപ്പിക്കുവാനുള്ള അമാനുഷികമായ കഴിവാണ് ഏറ്റവും വലിയ അത്ഭുതം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു സര്‍ക്കാറിനോ സ്ഥാപനത്തിനോ ചെയ്യാന്‍ കഴിയാത്തത്ര വലിയ സേവനമാണ് വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹികക്ഷേമം എന്നീ മേഖലകളില്‍ സത്യസായിബാബ ചെയ്തിട്ടുള്ളത്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തെക്കന്‍ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തിന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ സത്യസായിബാബ ചെയ്തിട്ടുള്ള സേവനങ്ങള്‍ അത്രത്തോളം വലുതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>കൃഷ്ണാനദീജലം ചെന്നൈ നിവാസികള്‍ക്കായി എത്തിച്ചുകൊടുക്കുന്ന സത്യസായി ഗംഗ, റായലസീമ മേഖലയിലെ അനന്തപ്പൂര്‍, മേഡക്, മെഹബൂബ് നഗര്‍ ജില്ലകളിലെ സത്യസായി കുടിവെള്ള പദ്ധതി എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കിഴക്ക് , പടിഞ്ഞാറ് ഗോദാവരി ജില്ലകളിലേക്കുള്ള കുടിവെള്ള പദ്ധതി അടുത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസായി ബാബ ചെയ്തിട്ടുള്ള മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിങ്ങ് എന്ന കല്‍പിത സര്‍വകലാശാല. ബാബയാണ് ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍. മൂല്യാധിഷ്ഠിതമായ ഇവിടത്തെ വിദ്യാഭ്യാസ രീതി മറ്റു പല രാഷ്ട്രങ്ങളും മാതൃകയാക്കിയിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തില്‍ നടപ്പാക്കിയിരിക്കുന്ന ആതുരസേവനം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന രീതിയിലുള്ളതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ലോക നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിവരെയുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പ്രശാന്തി നിലയത്തില്‍. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന അതിസങ്കീര്‍ണമായ കാര്‍ഡിയോളജി, യൂറോളജി, ന്യൂറോളജി വിഭാഗങ്ങളില്‍പ്പെടുന്ന ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>170 <font  style='font-size:12pt; color:#000000'>ഓളം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന സത്യസായി സംഘങ്ങള്‍ വിവിധ മേഖലകളില്‍ ചെയ്തുവരുന്ന സേവനം അത്രത്തോളം മഹത്തരമാണ്. സത്യസായിബാബയുടെ ഉപദേശ പ്രകാരം ഇത്തരം മേഖലകളില്‍ കടന്നുവരുന്ന ഏവരും ലോകോപകാര പ്രവര്‍ത്തികളില്‍ സദാ മുഴുകുന്ന പ്രവര്‍ത്തനമാണ് കണ്ടുവരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തിലെ 170 -ലേറെ രാഷ്ട്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സത്യസായി സേവാസംഘടനകള്‍ ഇതേ മാതൃകയില്‍ സേവനരംഗത്ത് നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സേവനപ്രവൃത്തിക്ക് സാധാരണ മനുഷ്യരെ സജ്ജരാക്കിയെടുക്കുന്ന പരിവര്‍ത്തന പ്രക്രിയയാണ് സത്യസായിബാബയുടെ അത്ഭുത കര്‍മങ്ങളില്‍വെച്ചുള്ള അത്ഭുത കര്‍മം.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 23 Nov 2007 12:03:40 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബഹാവുള്ള]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ബഹാവുള്ള-107061400064_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ബഹാവുള്ള-107061400064_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ബാബി പ്രവചനത്തിന്‍റെ വക്താവായാണ് ബഹാവുള്ള അറിയപ്പെടുന്നത്. ലോകത്ത് ഇതുവരെയുണ്ടായ എല്ലാ മതപ്രവചനങ്ങളുടെയും സന്ദേശവാഹകനായും അദ്ദേഹം സ്വയം വ്യാഖ്യാനിച്ചു.]]></description>
      <content:encoded><![CDATA[<!--Image--><table cellspacing='0' cellpadding='0' border='0'  Align=Left><tr><td align='left'><img src='/ml/articles/0706/14/images/img1070614064_1_1.jpg' Alt='Bahavulla' Border=2 class='imgArticle'></td></tr><tr> <td><table width='100%' cellpadding='0' cellspacing='0' border='0'><tr><td class='imgSource'>file</td><td width='8'></td></tr></table></td></tr></table><!--endImage--> <font  style='font-size:12pt; color:#000000'>ലോകത്തിലെ പുതിയ മതങ്ങളില്‍ ഒന്നാണ് ബഹായി മതം. അതിന്‍റെ ഉപജ്ഞാതാവ് മിര്‍സ ഹുസൈന്‍ അലി എന്ന ബഹാവുള്ളയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹം ജനിച്ചത് ഇപ്പോള്‍ ഇറാന്‍റെ ഭാഗമായ പേര്‍ഷ്യയിലെ ടെഹറാനിലാണ്- 1817 നവംബര്‍ 12 ന്. 1892 മെയ് 29 ന് ഓട്ടോമാന്‍ സാമ്രാജ്യത്തിലെ തടവുകാരനായി ഇസ്രയേലിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാബി പ്രവചനത്തിന്‍റെ വക്താവായാണ് ബഹാവുള്ള അറിയപ്പെടുന്നത്. ലോകത്ത് ഇതുവരെയുണ്ടായ എല്ലാ മതപ്രവചനങ്ങളുടെയും സന്ദേശവാഹകനായും അദ്ദേഹം സ്വയം വ്യാഖ്യാനിച്ചു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏകദൈവം, ഏക പ്രവാചക സങ്കല്‍പം, എക മാനവികത എന്നിവയാണ് ബഹായി വിശ്വാസത്തിന്‍റെ പൊരുള്‍. വിശാലമായ അര്‍ത്ഥത്തില്‍ മാനവരെല്ലാം ഒന്ന് എന്ന സങ്കല്‍പമാണ് ബഹായികള്‍ പുലര്‍ത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദില്ലിയിലെ ലോട്ടസ് ടെമ്പിള്‍ ബഹായികളുടെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമാണ്. ഇറാനിലും ഇസ്രയേലിലും ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും ഇതുപോലുള്ള ക്ഷേത്ര സമുച്ചയങ്ങള്‍ കാണാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദ്യാഭ്യാസത്തെ ക്രമാനുഗതമായി അനാവരണം ചെയ്യുന്ന ഒരുപ്രക്രിയയാണ് മതം എന്ന് ബഹാവുള്ള പറഞ്ഞു. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന മാനവിക കുടുംബത്തിലേക്ക് ഇതിനായി ദൈവം പ്രവാചകരെ അയച്ചുകൊണ്ടേയിരിക്കും. താനും ഒരു പ്രവാചകന്‍. എന്നാല്‍ അന്തിമ പ്രവാചകനല്ല എന്ന് ബഹാവുള്ള പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഡം, നോവ, സൊരാഷ്ട്രര്‍, കൃഷ്ണ, എബ്രഹാം, മോസസ്, ബുദ്ധ, ജീസസ്, മുഹമ്മദ് എന്നിവരെല്ലാം ബഹായി വിശ്വാസം ഉള്‍ക്കൊള്ളുന്നു. ഇവരെല്ലാം ദൈവത്തിന്‍റെ പ്രവാചകരാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഹാവുള്ള ഒരേ സമയത്ത് മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചു. അസിയ, ഫാത്തിമി, ഗൗഹര്‍ എന്നിവരായിരുന്നു ഭാര്യമാര്‍. ബഹാവുള്ളയും അസിയയും പാവങ്ങളുടെ മാതാപിതാക്കളായാണ് അറിയപ്പെട്ടിരുന്നത്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 12 Nov 2007 13:23:56 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:52:53 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആദ്ധ്യാത്മികതയുടെ നിത്യചൈതന്യം]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ആദ്ധ്യാത്മികതയുടെ-നിത്യചൈതന്യം-107110200039_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ആദ്ധ്യാത്മികതയുടെ-നിത്യചൈതന്യം-107110200039_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[പാശ്ചാത്യ - പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരു നിത്യ ചൈതന്യ യതി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/02/images/img1071102039_1_1.jpg' Alt='Nithya Chaithanya Yathi' Border=3 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പാശ്ചാത്യ - പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരു നിത്യ ചൈതന്യ യതി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്‌ ആത്മീയതയുടെ ഉന്നത ശൃംഗങ്ങളില്‍ എത്തി ലോക ആചാര്യനായി മാറിയ അദ്ദേഹത്തിന്‍റെ ജീ‍വിതം  വിശുദ്ധിയുടേയും സ്‌നേഹത്തിന്‍റെയും സാക്‍ഷിപത്രമാണ്‌. നവംബര്‍ രണ്ട്‌ അദ്ദേഹത്തിന്‍റെ ജയന്തി ദിനമാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/>1924 <font  style='font-size:12pt; color:#000000'>നവംബര്‍ രണ്ടിന്‌ പത്തനംതിട്ട ജി‍ല്ലയിലെ മുറിഞ്ഞകല്ലിലാണ്‌ യതി ജനിച്ചത്‌. ജയചന്ദ്രന്‍ എന്നായിരുന്നു പേര്‌ .1999 മെയ്‌ 14 ന്‌ ആ  പുണ്യാത്മാവ്‌ നമ്മെ വിട്ടു പിരിഞ്ഞു .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നടരാജഗുരുവിന്‍റെ ശിഷ്യനായിരുന്നു നിത്യ ചൈതന്യ യതി. ഭാരതീയവും പാശ്ചാത്യവുമായ തത്വചിന്താപദ്ധതികളില്‍ അദ്ദേഹത്തിന്‌ നല്ല അവഗാഹം  ഉണ്ടായിരുന്നു. പ്രാചീനമായ ചിന്താധാരകളെ ആധുനിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനും അവയെ സമന്വയിപ്പിച്ച്‌ സ്വകീയമായ  ഉപദര്‍ശനങ്ങള്‍ അവതരിപ്പിക്കാനുമാണ് യതി ശ്രമിച്ചത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയപോലെ 70 കളിലും 80കളിലും നിത്യചൈതന്യ യതി ഭാരതീയ തത്വചിന്താ  ആചാര്യനായി ദിഗ്‌ വിയയം നേടി. പല പാശ്ചാത്യ സര്‍വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യ ജീ‍വിതത്തെ ധന്യമാക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ വൈകാരിക ഭാവം സ്‌നേഹമാണെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. സ്‌നേഹത്തിന്‍റെ പരിശുദ്ധവും  തീവ്രവുമായ അവസ്ഥയാണ്‌ ഭക്തി. ഇതാണ്‌ മോക്ഷത്തെ പ്രദാനം ചെയ്യുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്‌നേഹവും ഭക്തിയും തമ്മിലുള്ളബന്ധമായിരുന്നു യതിയുടെ പ്രധാന അന്വേഷണ വിഷയം എന്നു വേണമെങ്കില്‍ പറയാം. ജയദേവന്‍റെ ഗീതാ  ഗോവിന്ദത്തെ ആസ്‌പദമാക്കി പ്രേമവും ഭക്തിയും എന്നൊരു പുസ്തകം യതി എഴുതിയിട്ടുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിത്യ ചൈതന്യ യതി കൃതഹസ്തനായ കവി ആയിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. 1977 ല്‍  അദ്ദേഹത്തിന്‍റെ നളിനി എന്ന കാവ്യശില്‍പം കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നേടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തത്വശാസ്ത്രത്തില്‍ എം എ ബിരുദം നേടിയശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണ കോളജി‍ലും മദ്രാസ്‌ വിവേകാനന്ദ കോളജി‍ലും അദ്ധ്യാപകനായി  ജോ‍ലിചെയ്‌തു.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/02/images/img1071102039_1_2.jpg' Alt='Premavum Bhakthiyum - book' Border=3 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> 1952 <font  style='font-size:12pt; color:#000000'>ല്‍ ആണ്‌ നടരാജ ഗുരുവിന്‍റെ ശിഷ്യനാവുന്നത്‌. 56 മുതല്‍ 59 വരെ ജി‍ജ്ഞാസുവിന്‍റെ തീര്‍ഥാടനമായിരുന്നു. കാശി ഋഷികേശ്‌,  ഹരിദ്വാര്‍ ബോംബേ എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച്‌ അവിടങ്ങളിലെ ആശ്രമങ്ങളിലെ അന്തേവാസിയായി അദ്ദേഹം വേദന്തവും യോഗവും  ന്യായവുമെല്ലാം അഭ്യസിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീടങ്ങോട്ട്‌ അത്മീയ തീര്‍ഥയാത്രയായിരുന്നു.1969 തൊട്ട്‌ 84 വരെ പല വിദേശരാജ്യങ്ങളിലും വിസിറ്റിംഗ്‌ പ്രൊഫസറായിരുന്നു. 1984  മുതല്‍ മരിക്കുന്നതു വരെ ഊട്ടി ഫേണ്‍ ഹില്ലില്‍ നാരായണഗുരുകുലത്തിന്‍റെയും ഈസ്റ്റ്‌ വെസ്റ്റ്‌ യൂണിവേഴ്‌സിറ്റിയുടെയും അധിപനായിരുന്നു അദ്ദേഹം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രധാന കൃതികള്‍:</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദാന്ത പരിചയം</font><br/><font  style='font-size:12pt; color:#000000'>കുടുംബശാന്തി - മനശാസ്ത്ര സാധന</font><br/><font  style='font-size:12pt; color:#000000'>ഭഗവത്‌ ഗീത സ്വാദ്ധ്യായം</font><br/><font  style='font-size:12pt; color:#000000'>ഇമ്പം ദാമ്പത്യത്തില്‍</font><br/><font  style='font-size:12pt; color:#000000'>നടരാജഗുരുവും ഞാനും</font><br/><font  style='font-size:12pt; color:#000000'>രോഗം ബാധിച്ച വൈദ്യ രംഗം</font><br/><font  style='font-size:12pt; color:#000000'>പ്രേമവും ഭക്തിയും</font><br/><font  style='font-size:12pt; color:#000000'>ജനനി നവരത്നമഞ്ജരി</font><br/><font  style='font-size:12pt; color:#000000'>മൂല്യങ്ങളുടെ കുഴമറച്ചില്‍</font><br/><font  style='font-size:12pt; color:#000000'>ദൈവം സത്യമോ മിഥ്യയോ</font><br/><font  style='font-size:12pt; color:#000000'>മന:ശാസ്ത്രം ജീ‍വിതത്തില്‍</font><br/><font  style='font-size:12pt; color:#000000'>സത്യത്തിന്‍റെ മുഖങ്ങള്‍</font><br/><font  style='font-size:12pt; color:#000000'>തത്വമസി - തത്വവും അനുഷ്ഠാനവും</font><br/><font  style='font-size:12pt; color:#000000'>ബൃഹദാരണ്യകോപനിഷദ്‌</font><br/><font  style='font-size:12pt; color:#000000'>യോഗം എന്ന സഹജാ‍വസ്ഥ</font><br/><font  style='font-size:12pt; color:#000000'>ലവ്‌ ആന്‍റ് ഡിവോഷന്‍ </font><br/><font  style='font-size:12pt; color:#000000'>സൈക്കോളജി‍ ഓഫ്‌ ദര്‍ശനമാല</font><br/><font  style='font-size:12pt; color:#000000'>നീതര്‍ ദിസ്‌ നോര്‍ ദാറ്റ്‌ ബട്ട്‌...ഓം</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 02 Nov 2007 12:50:43 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദയാനന്ദസരസ്വതി:ഹിന്ദു നവോത്ഥാന വക്താവ്]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ദയാനന്ദസരസ്വതി-ഹിന്ദു-നവോത്ഥാന-വക്താവ്-107103000093_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ദയാനന്ദസരസ്വതി-ഹിന്ദു-നവോത്ഥാന-വക്താവ്-107103000093_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1883 ല്‍ ജോധ്‌പ്പൂര്‍ മഹാരാജാവിന്‍റെ അതിഥിയായി താമസിക്കുമ്പോള്‍ ദയാനന്ദയുടെ ആശയങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന കൊട്ടാരത്തിലെ പാചകക്കാരന്‍ അദ്ദേഹത്തിന് വിഷം നല്‍കി. മരണ കിടക്കയില്‍ വച്ച് ദയാനന്ദ പാചകക്കാരന് മാപ്പു നല്‍കി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഹിന്ദുമതം.‘അഹം ബ്രഹ്‌മസാമി’യാണെന്ന് , മാനവസേവ തന്നെ ഏറ്റവും വലിയ മാധവസേവയെന്ന് ലോകത്തെ പഠിപ്പിച്ച വിശാല മതം.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നന്മകള്‍ എവിടെ നിന്നും ആയിക്കോട്ടെ ഈ മതം തന്‍റെ യാഗകുണ്‌ഠത്തിലേക്ക് അവ വലിച്ചെടുത്ത് ഹവിസാക്കി മാറ്റുന്നു. ആസക്തിയുടെ അന്ധകാരയുഗത്തില്‍ വെളിച്ചം തേടി പാശ്ചാത്യര്‍ ഇവിടെയെത്തുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, ഈ മത ശരീരത്തിലും ചില കാലഘട്ടങ്ങളില്‍ അര്‍ബുദം ബാധിച്ചിരുന്നു. എന്നാല്‍, ചികിത്സ നടത്തുന്നതിനായി അവധൂതന്‍‌മാര്‍ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അങ്ങനെ ഒരാളായിരുന്നു ദയാനന്ദസരസ്വതി. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്‍റെ കടമയോടെ അദ്ദേഹം ഈ മതത്തെ ബാധിച്ചിരിക്കുന്ന അര്‍ബുദത്തെ കരിച്ചുകളയുവാന്‍  ചികിത്സ ആരംഭിച്ചു. ഇപ്പോള്‍  ഈ മതത്തിന് കൈവന്നിരിക്കുന്ന ആരോഗ്യത്തിന് കാരണക്കാരന്‍ ഈ ക്രാന്തദര്‍ശിയാണ്</font><br/><font  style='font-size:12pt; color:#000000'></font><br/>.<font  style='font-size:12pt; color:#000000'>ഗുജറാത്തിലെ തങ്കാരയില്‍ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ 1824 നണ് ദയാനന്ദ സരസ്വതി ജനിച്ചത്.</font><br/><font  style='font-size:12pt; color:#000000'>ദ്യം മൂല്‍ശങ്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ഒരു ഹിന്ദു പുരോഹിതനാകുവാന്‍ വേണ്ടി അദ്ദേഹം സംസ്‌കൃതവും വേദങ്ങളും പഠിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് ദയാനന്ദസരസ്വതി ഇന്ത്യയില്‍ ഒട്ടാകെ സഞ്ചരിച്ചു. പല മതപണ്ഡിതരുമായി സംസാരിച്ചു. ഈ സമയം ഹിന്ദു മതത്തില്‍ വളരെയധികം ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. മൃഗബലി,പുരോഹിത ആധിപത്യം, വിഗ്രഹ ആരാധന എന്നിവ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവയെ പ്രതിരോധിച്ച് ഹിന്ദു മതത്തെ പുനര്‍ജീവിപ്പിക്കുവാനാണ് 1875 ല്‍ ആര്യസമാജം ദയാനന്ദസരസ്വതി സ്ഥാപിച്ചത്. ഇതിനു പുറമെ അയിത്തം,ബാല്യ വിവാഹം,സ്‌ത്രീ‍വിവേചനം എന്നിവയേയും ആര്യസമാജം എതിര്‍ത്തിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കാലത്ത് തിയോസഫിക്കല്‍ സൊസൈറ്റിയും ആര്യ സമാജവും ഒന്നിച്ച് തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ദി ആര്യ സമാജ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നു.മറ്റ് മതങ്ങളിള്‍ നിന്ന് ഹിന്ദു മതത്തിലേക്കുള്ള പരിവര്‍ത്തനം ആര്യസമാജം നടത്തിവരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദങ്ങളുടെ പ്രാമാണിത്വത്തില്‍ ദയാനന്ദ വളരെയധികം വിശ്വസിച്ചിരുന്നു. സ്‌ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യ പദവി നല്‍കണമെന്ന പക്ഷക്കാരനായിരുന്നു ദയാനന്ദ സരസ്വതി. ഇന്ത്യന്‍ ആത്മീയ രചനകള്‍ അവര്‍ വായിക്കണമെന്നമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥന ആര്യസമാജം അനുവദിച്ചു വരുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദങ്ങള്‍ സം‌സ്‌കൃതത്തില്‍ നിന്ന് ഹിന്ദിയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്തു. സാധാരണക്കാരനായ മനുഷ്യന്‍ അതു വായിക്കണമെന്ന ആഗ്രഹത്തോടെയാണ് ദയാനന്ദ ഇതു ചെയ്തത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജാറം മോഹന്‍ റായിയുടെ ആശയങ്ങള്‍ ദയാനന്ദയെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെ അദ്ദേഹം സത്യാര്‍ത്ഥ പ്രകാശ് എന്ന തന്‍റെ പുസ്തകത്തില്‍ ദയാനന്ദ വിമര്‍ശിച്ചിട്ടുണ്ട്.  </font><br/>60 <font  style='font-size:12pt; color:#000000'>ലധികം പുസ്തകങ്ങള്‍ ദയാനന്ദസരസ്വതി രചിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദയാനന്ദസരസ്വതിയുടെ ആശയങ്ങള്‍ 1857 ലെ ശിപായി ലഹളക്ക് നേതൃത്വം നല്‍കിയ നേതാക്കന്‍‌മാര്‍ക്ക് പ്രചോദനം നല്‍കിയിരുന്നു. ഇതിനു പുറമെ ഭഗത് സിംഗ്, ലാല ലജ്‌പത് റോയ് എന്നിവരെയും ദയാനന്ദസരസ്വതിയുടെ ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/>1883 <font  style='font-size:12pt; color:#000000'>ല്‍ ജോധ്‌പ്പൂര്‍ മഹാരാജാവിന്‍റെ അതിഥിയായി താമസിക്കുമ്പോള്‍ ദയാനന്ദയുടെ ആശയങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന കൊട്ടാരത്തിലെ പാചകക്കാരന്‍ അദ്ദേഹത്തിന് വിഷം നല്‍കി. മരണ കിടക്കയില്‍ വച്ച് ദയാനന്ദ പാചകക്കാരന് മാപ്പു നല്‍കി. കൊട്ടാരത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ പണം നല്‍കുകയും ചെയ്തു. 1883 ഒക്‍ടോബര്‍ 30 നാണ് ദയാനന്ദസരസ്വതി മരിച്ചത്.</font>]]></content:encoded>
      <pubDate>Tue, 30 Oct 2007 17:45:34 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആദികവിയുടെ ജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ആദികവിയുടെ-ജയന്തി-107102500078_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ആദികവിയുടെ-ജയന്തി-107102500078_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ആദികവിയായ വാത്‌മീകി മഹര്‍ഷിയുടെ ജയന്തി ഇക്കൊല്ലം ഒക്‍ടോബര്‍ 26 നാണ്. കാര്‍ത്തിക മാസത്തിലെ പൌര്‍ണ്ണമി നാളാണ് വാത്മീകി ജയന്തിയായി ആഘോഷിക്കുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/25/images/img1071025078_1_1.jpg' Alt='valmiki maharshi' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>SASI</td><td valign='top'>SASI</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആദികവിയായ വാത്‌മീകി മഹര്‍ഷിയുടെ ജയന്തി ഇക്കൊല്ലം ഒക്‍ടോബര്‍ 26 നാണ്. ആസ്വിന -കാര്‍ത്തിക മാസത്തിലെ പൌര്‍ണ്ണമി നാളാണ് വാത്മീകി ജയന്തിയായി ആഘോഷിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാത്മീകി ജയന്തി ഉത്തരേന്ത്യയില്‍  പലയിടത്തും പ്രഗത് ദിവസ് എന്നപേരിലും ബാല്‍മീകി ഉത്സവം എന്നപേരിലും ആഘോഷിക്കുന്നു. വാത്മീകി മഹര്‍ഷിയെ ഈശ്വരനായി കാണൂന്ന ഒരു വിഭാഗവും ഉണ്ട്. അന്നു നഗരങ്ങളില്‍ വാത്മീകി മഹര്‍ഷിയുടെ ചിത്രങ്ങളെതിയ ശോഭായാത്രകളും ഭജനയും പ്രാര്‍ഥനയും നടക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബ്രാഹ്മണനായി ജനിക്കുകയും ശൂദ്രസ്ത്രീയെ വിവാഹം ചെയ്യുക വഴി സാംസ്കാരികമായി വഴിവിട്ട് അധ:പതിക്കുകയും പിന്നീട് സപ്തര്‍ഷിമാരുടെ അനുഗ്രഹാശിസ്സുകളോടെ തേജസ്വിയായ ഋഷീശ്വരനായി മാറുകയും ചെയ്ത വ്യക്തിയാണ് വാത്മീകിഎന്നൊരു പക്ഷമുണ്ട്. നേപ്പാളി ആദിവാസി വിഭാഗമാ‍ായ കിരാത് വംശജനാണെന്നു ചിലര്‍ പറയുന്നു </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വത്മീകത്തില്‍ നിന്ന് - മണ്‍‌‌പുറ്റില്‍ നിന്ന് - ഉണ്ടായവന്‍  എന്നാണ് വാത്മീകിയുടെ അര്‍ത്ഥം. കാട്ടാളനായി ജീവിച്ച് സകല പോക്കിരിത്തരങ്ങളും കൊള്ളരുതായ്മകളും കാട്ടിയിരുന്ന രത്നാകരന്‍ ആണ് രാമ എന്ന ദിവ്യമന്ത്രത്തിന്‍റെ ശക്തിയില്‍ സ്വയം പുറ്റില്‍ അകപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് പരിപൂതനായി പുറത്തു വരികയും ചെയ്തത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാമായണ കാവ്യം രചിക്കുന്നത് വാത്മീകിയുടെ ആശ്രമത്തിലാണ്. ഈ ആശ്രമമായിരുന്നു രാമന്‍ ഉപേക്ഷിച്ചപ്പോള്‍ സീതാദേവിയുടെ അഭയകേന്ദ്രം.  രാമന്‍റെ ഇരട്ടക്കുട്ടികളായ ലവനും കുശനും പിറന്നതും പഠിച്ചതും അഭ്യാസ മുറകള്‍ അഭ്യസിച്ചതും എല്ലാം വാത്മീകി ആശ്രമത്തില്‍ തന്നെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാത്മീകിയുടെ ജന്‍‌മസ്ഥലം മുമ്പ് ബ്രഹ്മഘട്ട് എന്നറിയപ്പെട്ടിരുന്ന ബൈത്തൂര്‍ ആണെന്നാണ് വിശ്വാസം. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന കൊച്ചുനഗരം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ ചെറുപട്ടണത്തിലായിരുന്നു ആദികവിയായ വാല്‍മീകി ജീവിച്ചിരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>വ്യാസകൃതികളില്‍ എന്നപോലെ കാവ്യരചയിതാവ് കഥാപാത്രമാവുന്ന കവന രീതിയാണ് വാത്മീകിയുടെ രാമായണത്തിലും കാണാന്‍ കഴിയുക. വാത്മീകി രാമായണത്തിന്‍റെ ആദ്യത്തെ ശ്ലോകത്തില്‍ തന്നെ വാത്മീകിയെ പരാമര്‍ശിക്കുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏറ്റവും ഉത്തമനായ മനുഷ്യന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് വാത്മീകി നാരദനോട് ചോദിക്കുന്നതായാണ് സന്ദര്‍ഭം. അപ്പോള്‍ നാരദന്‍ രാമകഥ ചുരുക്കി പറഞ്ഞുകൊടുക്കുന്നു. ഇതിനു ശേഷമാണ് ക്രൌഞ്ച മിഥുനങ്ങളില്‍ ഒന്നിനെ വേടന്‍ കൊന്നിടുന്നതും മാ നിഷാദ.... എന്ന് തുടങ്ങുന്ന ശ്ലോകം വാത്മീകിയില്‍ നിന്ന് ഉറവ പൊട്ടുന്നതും എല്ലാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ശ്ലോകം ഉണ്ടായതില്‍ പിന്നെയാണ് ബ്രഹ്മാവ് വന്ന് രാമകഥ എഴുതണം എന്ന് വാത്മീകിയോട് ആവശ്യപ്പെടുന്നത്. 24,000 ശ്ലോകങ്ങളിലാണ് അദ്ദേഹം രാമായണം അവതരിപ്പിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വാത്മീകിയുടെ രാമായണത്തില്‍ സ്വന്തം കഥ പറയുന്നില്ല. പക്ഷെ, എഴുത്തച്ചന്‍ അതിനെ ഉപജീവിച്ച് അദ്ധ്യാത്മ രാമായണം എഴുതിയപ്പോള്‍ അതില്‍ വാത്മീകിയുടെ ജീവിതകഥ അദ്ദേഹത്തിന്‍റെ തന്നെ ഓര്‍മ്മക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്‍‌മാരും സീതയും വാത്മീകിയുടെ ശിഷ്യരിലൊരാളായ ഭരദ്വാജ മുനിയുടെ ആശ്രമത്തിലാണ് എത്തുന്നത്.  പിന്നീടവര്‍ വാത്മീകിയുടെ ആശ്രമത്തിലും എത്തുന്നു.  അപ്പോഴാണ് വാത്മീകി തന്‍റെ പൂര്‍വ്വ കഥ വിവരിക്കുന്നത്. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 25 Oct 2007 18:10:06 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[പ്രേമവര്‍ഷവുമായി മാതാഅമൃതാനന്ദമയി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/പ്രേമവര്‍ഷവുമായി-മാതാഅമൃതാനന്ദമയി-107092600090_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/പ്രേമവര്‍ഷവുമായി-മാതാഅമൃതാനന്ദമയി-107092600090_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഭാരതത്തിന്‍റെ  ആത്മീയ പരമ്പയില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ദിവ്യ ജ്യോതിസ്സാണ് ഭക്തര്‍ക്ക് മാതാ അമൃതാനന്ദമയീ. അനേകര്‍ക്ക് അമ്മ ജഗദ്മാതാവും  ജഗദ് ഗുരുവുമാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/26/images/img1070926090_1_1.jpg' Alt='amma' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രതത്തിന്‍റെ  ആത്മീയ പരമ്പയില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ദിവ്യ ജ്യോതിസ്സാണ് ഭക്തര്‍ക്ക് മാതാ അമൃതാനന്ദമയീ. അനേകര്‍ക്ക് അമ്മ ജഗദ്മാതാവും  ജഗദ് ഗുരുവുമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിസ്വാര്‍ത്ഥപ്രേമം, ത്യാഗം, സേവനം, സ്നേഹം, ആത്മീയ സാധന ഇവയിലധിഷ്ഠിതമായ ജീവിതമാണ് അമ്മയുടെത്. തന്‍റെയടുക്കലെത്തുന്ന ഓരോരുത്തരും തിരിച്ച് പോകുമ്പോള്‍ നിസ്വാര്‍ത്ഥ പ്രേമത്തിലേക്കും സത്യത്തിലേക്കും കൂടുതലടുക്കുന്നു എന്ന് അമ്മ തന്‍െറ സ്നേഹമസൃണമായ സാന്നിദ്ധ്യം കൊണ്ടും വാത്സല്യ സ്പര്‍ശം കൊണ്ടും ഉറപ്പ് വരുത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍  കൊല്ലം ജില്ലയിലുളള വളളിക്കാവിനടുത്ത് പറയക്കടവ് എന്ന  കായലോര ഗ്രാമത്തില്‍  1953  സെപ് തംബര്‍  27 ന്  അമൃതാനന്ദമയി ജനിച്ചു. ദമയന്തിയും  സുഗുണാനന്ദനുമാണ് മാതാപിതാക്കള്‍.  സുധാമണിയെന്നായിരുന്നു പേര്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലഞ്ച് വയസ്സുളളപ്പോള്‍ മുതല്‍  സുധാമണി അതികഠിനമായ ആത്മീയ സാധനകള്‍ ചെയ്തു തുടങ്ങി.  പലപ്പോഴും  ഈശ്വര ഭാവത്തില്‍ തിരിച്ചറിയാന്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ കഴിഞ്ഞില്ല. ആത്മനിഷ്ഠയായിരുന്ന കുട്ടിയെ  സമൂഹം പല തരത്തില്‍ ഉപദ്രവിക്കുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതൊന്നുംകൊണ്ട് അല്‍പം പോലും തന്‍റെ മാര്‍"ത്തില്‍ നിന്ന്  സുധാമണി ചലിച്ചില്ല. തനിക്ക് ചുറ്റുമുളള  സകലതും ഈശ്വര സ്വരൂപമായി  കണ്ട് ആനന്ദമഗ്നയായിരുന്നു അവര്‍.  </font><br/> <font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>സുധാമണി ഏവര്‍ക്കും അമ്മയാകുന്നു</b></font><br/><font  style='font-size:12pt; color:#000000'></font><br/>1975<font  style='font-size:12pt; color:#000000'>ല്‍ ഇരുപത്തിരണ്ടാം വയസ്സ് മുതലാണ് അമ്മയുടെ ദിവ്യത്വം ബാഹ്യലോകത്തിന് പ്രകടമായിത്തുടങ്ങിയത്.  സമൂഹത്തിന്‍റെ  കടുത്ത എതിര്‍പ്പുകളെ നിഷ്പ്രഭമാക്കി സുധാമണി എന്ന യുവതി സ്വന്തം വീട്  ആശ്രമമാക്കി മാറ്റി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പ്രാഥമിക വിദ്യാഭ്യാസം പോലും സിദ്ധിക്കാത്ത സുധാമണി അതിഗഹനങ്ങളായ ആത്മീയ തത്വങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ  വെളിവാക്കിത്തുടങ്ങിയതോടെ വിദ്യാസമ്പന്നരായ  അനേകം സ്വദേശികളും  പരദേശികളും ആത്മീയ ശിക്ഷണത്തിനായി അമ്മയുടെ അടുക്കലെത്തിത്തുടങ്ങി. തന്‍റെയടുക്കല്‍  ഭൗതികവും ആത്മീയവുമായ സഹായം തേടിയെത്തുന്ന ആരെയും അമ്മ കൈവിട്ടില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമീപിക്കുന്ന ഏതൊരാള്‍ക്കും പെറ്റമ്മയോടെന്ന പോലെ സുധാമണിയെന്ന മാതാ അമൃതാനന്ദമയിയോട് തങ്ങളുടെ ജീവിതത്തെ ക്കുറിച്ചും , നിരാശകളെക്കുറിച്ചും  പ്രതീക്ഷകളെക്കുറിച്ചും  സംസാരിക്കാമെന്നത്  അനേകം പേര്‍ക്ക് അനന്യ സുലഭമായ അനുഗ്രഹമായി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ചെറുപ്രായത്തില്‍ തന്നെ ഇത്രയും  മഹത്തും ബൃഹത്തുമായ  ആത്മീയശക്തി പ്രദര്‍ശിപ്പിച്ച മറ്റൊരു സ്ത്രീ ലോക ആത്മീയ ചരിത്രത്തലില്ല എന്ന്  കരുതപ്പെടുന്നു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 27 Sep 2007 08:38:37 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അമൃതാനന്ദമയിക്ക് വിശിഷ്ട പൗരത്വം]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/അമൃതാനന്ദമയിക്ക്-വിശിഷ്ട-പൗരത്വം-107092600091_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/അമൃതാനന്ദമയിക്ക്-വിശിഷ്ട-പൗരത്വം-107092600091_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ചിക്കാഗോ നഗരമായ നാപര്‍വില്ലിയുടെ വിശിഷ്ട പൗരത്വത്തിന് മാതാ അമൃതാനന്ദമയി അര്‍ഹയായി. അമൃതാനന്ദമയിയുടെ ചിക്കാഗോ പര്യടനത്തിനിടെയാണ് നാപര്‍വില്ലി വിശിഷ്ട പൗരത്വം നല്‍കി ആദരിച്ചത്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ചിക്കാഗോ:,19/ജൂലായ്2003: ചിക്കാഗോ നഗരമായ നാപര്‍വില്ലിയുടെ വിശിഷ്ട പൗരത്വത്തിന് മാതാ അമൃതാനന്ദമയി അര്‍ഹയായി. അമൃതാനന്ദമയിയുടെ ചിക്കാഗോ പര്യടനത്തിനിടെയാണ് നാപര്‍വില്ലി വിശിഷ്ട പൗരത്വം നല്‍കി ആദരിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമേരിക്ക സന്ദര്‍ശിക്കുന്ന അമൃതാനന്ദമയിയെ സ്വാഗതം ചെയ്ത നാപര്‍വില്ലിയുടെ മേയര്‍ ജോര്‍ജ് പ്രദേല്‍ ആ ദിവ്യ സാന്നിധ്യത്തിന് കൃതജ്ഞത പറഞ്ഞു. ആത്മീയതയുടെ സന്ദേശം അരുള്‍ ചെയ്യുന്ന മാതാ അമൃതാനന്ദമയിയ്ക്ക് നാപര്‍വില്ലിയുടെ വിശിഷ്ട പൗരത്വം നല്‍കുന്നതായി മേയര്‍ പ്രഖ്യാപിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശിഷ്ട പൗരത്വത്തിനുള്ള ഔദ്യോഗിക സര്‍ട്ടിഫിക്ക് അമൃതാനന്ദമയിയ്ക്ക് നല്‍കിയ മേയര്‍ നാപര്‍വില്ലി അമ്മയുടെ സാന്ത്വനിപ്പിക്കുന്ന ആലിംഗനത്തിന് കൊതിക്കുന്നതായി അറിയിച്ചു.</font>]]></content:encoded>
      <pubDate>Wed, 26 Sep 2007 20:34:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/മാതാ-അമൃതാനന്ദമയിയുടെ-പിറന്നാള്‍-107092600048_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/മാതാ-അമൃതാനന്ദമയിയുടെ-പിറന്നാള്‍-107092600048_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[മതാ അമൃതാനന്ദമയിയുടെ 54-ാം ജന്മദിനാഘോഷം വ്യാഴാഴ്ച  വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ നടക്കും ( ലേഖനത്തോടൊപ്പമുള്ള .
വീഡിയോ കാണുക)]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/26/images/img1070926048_1_1.jpg' Alt='matha amRuthananda mayi' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മാതാ അമൃതാനന്ദമയിയുടെ അമ്പത്തിനാലാം ജന്മദിനാഘോഷം വ്യാഴാഴ്ച വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ നടക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിന്‍റെ മുന്നോടിയായി ബുധനാഴ്ച രാത്രി ആശ്രമത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. അമൃത വിശ്വ വിദ്യാപീഠത്തിലെയും അമൃത വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളാണ് നടക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യാഴാഴ്ച രാവിലെ പാദപൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്‍കും.</font><br/><font  style='font-size:12pt; color:#000000'>പൊതുസമ്മേളനത്തില്‍ ആശ്രമത്തിന്‍റെ പുതിയ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കര്‍ഷകരുടെ കുട്ടികള്‍ക്കായുള്ള 30,000 സ്കോളര്‍ഷിപ്പുകളും കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ള 5,000 വനിതാ സംഘങ്ങള്‍ക്കുള്ള പരിശീലന പരിപാടിയുടെയും വായ്പാ പദ്ധതിയുടെയും ഉദ്ഘാടനവും അഗതികള്‍ക്കുള്ള വസ്ത്ര വിതരണവും നടക്കും. <!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Right><tr><td valign='top'><img src='/ml/articles/0709/26/images/img1070926048_1_2.jpg' Alt='matha Amrithanandamayi' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കളുടെ സമൂഹ വിവാഹമാണ് മറ്റൊരു പരിപാടി. പിന്നീട് അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. പിറന്നാള്‍ ദിവസം രാത്രിയും കലാ പരിപാടികള്‍ ഉണ്ട്.</font>]]></content:encoded>
      <pubDate>Wed, 26 Sep 2007 20:18:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീനാരായണഗുരു- ജീവിതരേഖ]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീനാരായണഗുരു-ജീവിതരേഖ-107092100011_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീനാരായണഗുരു-ജീവിതരേഖ-107092100011_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1856ല്‍ ചിങ്ങമാസത്തിലെ ചതയംനാളില്‍ തിരുവനന്തപുരത്ത് ചെന്പഴന്തിയില്‍ മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി നാരായണഗുരു ജനിച്ചു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഇന്ന് കന്നി 5;  ശ്രീനാരായണ ഗുരു സമാധി ദിനം. ഗുരുവിണ്ടെ ജീവിതത്ം ഒറ്റ നൊട്റ്റത്തില്‍ </font><br/>1856<font  style='font-size:12pt; color:#000000'>ല്‍ ചിങ്ങമാസത്തിലെ ചതയംനാളില്‍ തിരുവനന്തപുരത്ത് ചെന്പഴന്തിയില്‍ മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി നാരായണഗുരു ജനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>നാണുവെന്നായിരുന്നു അദ്ദേഹത്തിനു അച്ഛനമ്മമാര്‍ നല്‍കിയ പേര്.</font><br/><font  style='font-size:12pt; color:#000000'></font><br/> 1860<font  style='font-size:12pt; color:#000000'>ല്‍, വിദ്യാരംഭംകുറിച്ച നാണു ചെന്പഴന്തിപിള്ളയില്‍ നിന്ന് എഴുത്തും വായനയും അഭ്യസിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്താം വയസ്സുവരെ സ്കൂളില്‍ ചേര്‍ന്നു പഠിച്ചശേഷം കായംകുളത്ത് കുമ്മണിള്ളിയില്‍ രാമന്‍പിള്ളയാശാന്‍റെയടുത്ത് ചേര്‍ന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംസ്കൃതം, വേദാന്തം, മഹാഭരതം രാമായണം തുടങ്ങിയവയില്‍ അവഗാഹം നേടി.</font><br/><font  style='font-size:12pt; color:#000000'></font><br/>1881<font  style='font-size:12pt; color:#000000'>ല്‍ നാണുഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. അതോടെ നാണു ആശാന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം 1882ല്‍ വിവാഹം കഴിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ കുടുംബ ജീവിതത്തിനു  നില്ക്കാതെ അദ്ദേഹം സന്യാസ ജീവിതത്തിനായി ഇറങ്ങിപ്പുറപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/>1884<font  style='font-size:12pt; color:#000000'>ല്‍ മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹയില്‍ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.  </font><br/><font  style='font-size:12pt; color:#000000'>മൂന്നു വര്‍ഷത്തോളം ഇവിടെ ധ്യാനത്തിലിരുന്നു. കാലിമേയ്ക്കാനെത്തിയ ഇടയബാലനാണ് ആദ്യം അദ്ദേഹത്തെ കാണുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് നിരവധിയാളുകള്‍ ഇവിടേയ്ക്കെത്താന്‍  തുടങ്ങി. ജാതിമതഭേദമന്യേ അദ്ദേഹം എല്ലാവര്‍ക്കും ദര്‍ശനമരുളി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയുയര്‍ന്ന സ്വാമിയുടെ കൈയില്‍ ഒരു ശിലാഖണ്ഡമുണ്ടായിരുന്നു. നേരത്തെ സജ്ജമാക്കിയ പീഠത്തില്‍ ആ ശിലാഖണ്ഡം പ്രതിഷ്ഠിച്ചു. അതാണ് ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ</font><br/><font  style='font-size:12pt; color:#000000'></font><br/>.<font  style='font-size:12pt; color:#000000'>ക്ഷേത്രത്തില്‍ അദ്ദ</font><font style='font-size:12pt;'>േ￉</font><font style='font-size:12pt;'>ഹം</font><br/><font  style='font-size:12pt; color:#000000'>ജാതി ഭേദം മതദ്വേഷം</font><br/><font  style='font-size:12pt; color:#000000'>ഏതുമില്ലാതെ സര്‍വ്വത്ധം</font><br/><font  style='font-size:12pt; color:#000000'>സോദരത്വേന വാഴുന്ന</font><br/><font  style='font-size:12pt; color:#000000'>മാതൃകാ സ്ഥാനമാണിത് എന്നെഴുതി വച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലുടനീളം ഏക മത പ്രചരണം നടത്തിയ ഗുരുദേവന്‍ ഒട്ടനവധി ക്ഷേത്രങ്ങള്‍ക്ക് പ്രതിഷ്ഠ നടത്തുകയുണ്ടായി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മഹാകവി കുമാരനാശാന്‍, ഡോക്ടര്‍ പല്‍പു, സത്യവ്രത സ്വാമികള്‍, ടി. കെ. മാധവന്‍, സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംനിന്ന് സഹകരിച്ചവരില്‍ പ്രമുഖരാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം (എസ്.എന്‍.ഡി.പി) രൂപീകരിച്ച സ്വാമികള്‍ ശിവഗിരിയില്‍ മഠം സ്ഥാപിക്കുകയും അത് സ്വന്തം ആസ്ഥാനമാക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/>1904<font  style='font-size:12pt; color:#000000'>ല്‍ ഹരിജനങ്ങള്‍ക്കായി നിശാപാഠശാലയും ഇവിടെ ആരംഭിച്ചു. ഏകദേശം അറുപതോളം ഗ്രന്ഥങ്ങള്‍ മലയാളത്തിലും തമിഴിലുമായി അദ്ദേഹം രചിച്ചിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹം ഒട്ടനവധി വിദ്യാലയങ്ങളും (പാഠശാലകള്‍) ക്ഷേത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. </font><br/><font  style='font-size:12pt; color:#000000'></font><br/>1924 <font  style='font-size:12pt; color:#000000'>ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1922<font  style='font-size:12pt; color:#000000'>ല്‍ രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ വന്നു കണ്ടിരുന്നു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം ലോകത്തിനു കാഴ്ചവച്ചതും ഈ കാലയളവിലായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> 1920<font  style='font-size:12pt; color:#000000'>ല്‍ കാരമുക്കു ക്ഷേത്രത്തില്‍ വിഗ്രഹത്തിനുപകരം ദീപം പ്രതിഷ്ഠിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതേവര്‍ഷം തന്നെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവും  അദ്ദേഹം നല്‍കി.</font><br/><font  style='font-size:12pt; color:#000000'></font><br/>1925<font  style='font-size:12pt; color:#000000'>ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിനു തറകല്ലിട്ടു. ഇതേവര്‍ഷം തന്നെ കേരളത്തിലെത്തിയ ഗാന്ധിജി ഗുരുവിനെ സന്ദര്‍ശിക്കുകയും പിന്നീട് ഹരിജനോദ്ധാരണം ജീവിതവ്രതമായി സ്വീകരിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിനുശേഷമാണ് ഗാന്ധിജി ഹരിജന്‍ എന്ന പത്രം തുടങ്ങിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രം ശിവഗിരി ഫ്രീ ഇന്‍ഡസ്ര്സിയല്‍ ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം  ആരംഭിച്ച ഗുരുവിനെ ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ പിതാവായി കണക്കാക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതേവര്‍ഷം തന്നെ ഗുരു വില്‍പത്രം എഴുതുകയും അവസാന പ്രതിഷ്ഠ കളവുകോടത്ത് നടത്തുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധര്‍മ്മസംഘം രജിസ്റ്റര്‍ ചെയ്യുന്നതും ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയതും 1928ലായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബോധാനന്ദ സ്വാമികളെ നേരത്തെതന്നെ തന്‍റെ പിന്‍ഗാമിയാക്കിയിത്ധന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീനാരായണഗുരു 1928 സെപ്റ്റംബര്‍ 20 (കന്നി 5)ന് വൈകുന്നേരം സമാധിയായി.</font>]]></content:encoded>
      <pubDate>Fri, 21 Sep 2007 10:17:39 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചട്ടമ്പി സ്വാമി-മഹാപ്രസ്ഥാനത്തിന്‍റെ ഗുരു]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ചട്ടമ്പി-സ്വാമി-മഹാപ്രസ്ഥാനത്തിന്‍റെ-ഗുരു-107091500079_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ചട്ടമ്പി-സ്വാമി-മഹാപ്രസ്ഥാനത്തിന്‍റെ-ഗുരു-107091500079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[തമിഴ്ഭാഷയോട് തോന്നിയ പ്രത്യേകത തമിഴ് ഭാഷാപഠനത്തിനായുള്ള നീണ്ടകാലത്തെ യാത്രക്കിടയാക്കി. സ്വാമി നാഥദേശികനില്‍നിന്ന് തമിഴ് വേദാന്തവും സുബ്ബാജടാപാഠികളുടെയടുക്കല്‍നിന്ന് ആദ്ധ്യാത്മശാസ്ത്ര ഗ്രന്ഥങ്ങളും പഠിക്കുകയുണ്ടായി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ബഹുമുഖ വ്യക്തിത്വമുള്ള സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയഗുരുവുമായിരുന്നു വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വന്തം ജീവിതചര്യകൊണ്ട്, ഭിന്നസമുദായങ്ങള്‍ക്കു  തമ്മില്‍ സൗഹാര്‍ദ്ദബന്ധം സ്ഥാപിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ദീര്‍ഘമായ ഗുരുമുഖാഭ്യാസം ലഭിച്ചില്ലെങ്കിലും സര്‍വ്വവിധ അറിവുകളും അദ്ദേഹം നേടിയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിനെ പുനരുത്ഥാനത്തിലേക്ക് നയിച്ച മഹാപ്രസ്ഥാനത്തിന്‍റെ ഗുരുവായ ചട്ടമ്പിസ്വാമികള്‍ ഉളളൂര്‍ക്കോട് ഭവനത്തില്‍  വാസുദേവശര്‍മ്മയുടെയും നങ്ങാദേവിയുടെയും മകനായി തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂരിലാണ് ജ-നിച്ചത്. 1853 ഓഗസ്റ്റ് 25നായിരുന്നു ജനനം.   </font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>കൊല്ലവര്‍ഷം 1029 ലെ ചിങ്ങമാസം 11ന് ഭരണി നക്ഷത്രത്തിലായിരുന്നു ജനനം  എല്ലാ കൊല്ലവും ചിങ്ങത്തിലെ ഭരണിക്കാണ് വിധ്യാധിരാജ ജയന്തി ആഘോഷിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദാരിദ്യ്രം നിറഞ്ഞതായിരുന്നു കുഞ്ഞനെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സ്വാമികളുടെ ബാല്യകാലം.  വടിവീശ്വരം വേലുപിള്ള ആശാനും കൊല്ലൂര്‍ ക്ഷേത്രത്തിലെ സംസ്കൃതാധ്യാപകനുമായിരുന്നു സ്വാമികളുടെ ബാല്യത്തിലെ ഗുരുക്കന്മാര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്ന് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ പള്ളിപ്പുരയില്‍ ഉപരിപഠനം. ഗുരു ലീഡറാക്കി. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ലീഡറെന്നാല്‍ ചട്ടമ്പിയെന്നാണ് വിളിക്കുക. അങ്ങിനെ കുഞ്ഞന്‍ ചട്ടമ്പിയായി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സകലാകലാവല്ലഭനായിരുന്നു സ്വാമികള്‍. കലകളിലുള്ള പ്രാവീണ്യത്തിന് പുറമെ  പ്രസിദ്ധ യോഗിയായ അയ്യാ സ്വാമികളെ പരിചയപ്പെടുകയും അലൂഹത്തില്‍നിന്നും ഹഠയോഗത്തില്‍ അഭ്യസിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമിഴ്ഭാഷയോട് തോന്നിയ പ്രത്യേകത തമിഴ് ഭാഷാപഠനത്തിനായുള്ള നീണ്ടകാലത്തെ യാത്രക്കിടയാക്കി. സ്വാമി നാഥദേശികനില്‍നിന്ന് തമിഴ് വേദാന്തവും സുബ്ബാജടാപാഠികളുടെയടുക്കല്‍നിന്ന് ആദ്ധ്യാത്മശാസ്ത്ര ഗ്രന്ഥങ്ങളും പഠിക്കുകയുണ്ടായി.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>സ്വാമികള്‍ക്ക് ഇരുപത്തിയെട്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. മുപ്പതാമത്തെ വയസ്സില്‍ കന്യാകുമാരിയില്‍വച്ച് ഷണ്‍മുഖദാസ സ്വാമികളെ കാണുകയും അദ്ദേഹം കുഞ്ഞന് ജ്ഞാനോപദേശം  നല്‍കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതോടെ സ്വാമികള്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.  അബ്രാഹ്മണര്‍ക്ക് വേദങ്ങള്‍ പഠിക്കുന്നതിനും പൂജ നടത്തുന്നതിനും അധികാരമില്ലെന്ന സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ഗ്രന്ഥമാണ് വേദാധികാര നിരൂ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജാതി വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായി നടത്തിയ പ്രചാരണങ്ങളില്‍ അദ്ദേഹവും യുഗപ്രഭാവനായ ശ്രീനാരായണഗുരുവും ഒരുമിച്ച് യത്നിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമിയെ കണ്ടതായി ചരിത്ര രേഖകള്‍ പറയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചട്ടമ്പിസ്വാമികള്‍ക്ക് ഏകദേശം മുപ്പതു വയസ്സു പ്രായമുള്ളപ്പോള്‍, ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടു. നാണുവാശാനെന്നായിരുന്നു അന്ന് നാരായണഗുരു അറിയപ്പെട്ടിരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/>1924 <font  style='font-size:12pt; color:#000000'>മേയ് 5-ാം തീയതി തിങ്കളാഴ്ച ചട്ടമ്പിസ്വാമികള്‍ പന്മനയില്‍ സമാധിയടഞ്ഞു. ആ സമാധിസഥലത്താണ് കുമ്പളത്ത് ശങ്കുപ്പിള്ള നിര്‍മ്മിച്ച ശ്രീ ബാലഭട്ടാരകക്ഷേത്രവും ആശ്രമവും സ്ഥിതിചെയ്യുന്നത്.  ആദ്ധ്യാത്മികാന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന ഈ തപോവനം സത്യാന്വേഷികളുടെ പുണ്യഭൂമിയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാചീനമലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യ നിരൂപണം., നിജാനന്ദവിലാസം, മുതലായവയാണ് കൃതികള്‍. ശ്രീനാരായണ ഗുരു, നീലകണ്ഠ തീര്‍ത്ഥ പാദ സ്വാമികള്‍, ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ എന്നിവര്‍ ശിഷ്യന്മാരാണ</font><font style='font-size:11pt;'>്.</font><br/></font>]]></content:encoded>
      <pubDate>Sat, 15 Sep 2007 17:11:35 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മദര്‍ തെരേസ - കരുണയുടെ മാലാഖ]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/മദര്‍-തെരേസ-കരുണയുടെ-മാലാഖ-107090500031_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/മദര്‍-തെരേസ-കരുണയുടെ-മാലാഖ-107090500031_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഇന്ത്യ ഈ മഹതിയെ ഭാരതരത്നം നല്‍കി ആദരിച്ചു. കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികള്‍ക്കായി സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയ  ഈ സന്യാസിനിയമ്മ ലോകത്തിനു തന്നെ വഴികാട്ടിയിരുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/05/images/img1070905031_1_2.jpg' Alt='mother Theresa' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അഗതികളുടെ അമ്മ - മദര്‍ തെരേസ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യയില്‍ കര്‍മ്മകാണ്ഡം കഴിച്   , വാഴ്ത്തപ്പെട്ടവളായി  മാറിയ   ഈ സന്യാസിനി 1997 സെപ്റ്റംബര്‍ അഞ്ചിന്  87-ാം വയസിലാണ് അന്തരിച്ചത്.ജനനം 1910 ഓഗസ്റ്റ്  27ന് .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യ ഈ മഹതിയെ ഭാരതരത്നം നല്‍കി ആദരിച്ചു. കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികള്‍ക്കായി സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയ  ഈ സന്യാസിനിയമ്മ ലോകത്തിനു തന്നെ വഴികാട്ടിയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1910 <font  style='font-size:12pt; color:#000000'>ഓഗസ്റ്റ്  27ന്  മാഴ്സെഡോണിയയിലെ   സ്കോപ് ജെയില്‍ നിക്കോളയുടെയും ഡ്രാന്‍ന്‍റിഫില്ലെ ബൊജ-ക്സിയുവിന്‍റേയും  മകളായാണ് മദറിന്‍റെ ജനനം. ഗോണ്‍സ്കി  ബൊജ-ക്സിയു എന്നായിരുന്നു യഥാര്‍ത്ഥ പേര്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുടുംബത്തിന്‍റെ ഔദാര്യവും  ദീനാനുകമ്പയും കുട്ടിയായ ഗേണ്‍ക്സിയെ സ്വാധീനിച്ചു. തന്‍റെ ജീവിത ദൗത്യം പാവപ്പെട്ടവരെ സഹായിക്കലാണെന്ന് 12-ാം വയസില്‍ കുട്ടി തിരിച്ചറിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കന്യാസ്ത്രീയാവാന്‍ തീരുമാനിച്ച ഗോണ്‍ക്സി അയര്‍ലാന്‍റിലെ ഡബ്ളില്‍ലിറെറ്റോ വിഭാഗത്തിലെ കന്യാസ്ത്രീയായി. ഒരു കൊല്ലം അയര്‍ലാന്‍റില്‍ കഴിഞ്ഞ ശേഷം മദര്‍ ഇന്ത്യയിലേക്ക് വന്നു. ഡാര്‍ജിലിങ്ങിലെ ലോറെറ്റോ കോണ്‍വെന്‍റിലെത്തി. 17 കൊല്ലം അവിടെ അധ്യാപികയായിരുന്നു. കൊല്‍ക്കത്ത സെന്‍റ് മേരീസ് സ്കൂളിന്‍റെ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഡാര്‍ജിലിങ്ങിലേക്ക് തീവണ്ടിയില്‍ പോകവേ 1946 സെപ്റ്റംബര്‍ 10ന് മദറിന് ഉള്‍വിളിയുണ്ടായി. പാവങ്ങളില്‍ പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ദൈവം കല്പിച്ചു. അങ്ങനെ ലോറ്റേേ സന്യാസി സമൂഹം ഉപേക്ഷിച്ച് മദര്‍ കൊല്‍ക്കത്തയിലെ ചേരികളിലേക്കിറങ്ങി. മുന്‍ വിദ്യാര്‍ത്ഥിയായ ആഗ്നസ് മദറിന്‍റെ പിന്‍ഗാമിയായി എത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിഷണറീസ് ഓഫ് ചാരിറ്റി എന്നൊരു കന്യാസ്ത്രീ വിഭാഗം ഉണ്ടാക്കാനായി പോപ്പിന്‍റെ അനുമതി ഉണ്ടാകാന്‍ താമസമുണ്ടായില്ല. നീല വരകളുള്ള വെള്ളസാരിയും ശിരോവസ്ത്രവും ഇടതു ചുമലില്‍ നീല കുരിശുമായിരുന്നു ഈ വിഭാഗത്തിന്‍റെ ചിഹ്നം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊല്‍ക്കത്തിയിലെ ഉപേക്ഷിക്കപ്പെട്ട കാളി ക്ഷേത്രത്തിന്‍റെ ഒരു ഭാഗത്തായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റീസ് പാവങ്ങള്‍ക്കായി മന്ദിരം തുറന്നത്. പിന്നെ നിര്‍മ്മല ഹൃദയം ശാന്തിവന്‍ തുടങ്ങിയ പേരില്‍ ഒട്ടേറെ ആതുരാലയങ്ങള്‍ കൊല്‍ക്കത്തയിലിവര്‍ പാവങ്ങള്‍ക്കും അശരണര്‍ക്കുമായി തുറന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1965<font  style='font-size:12pt; color:#000000'>ല്‍ മദറിന്‍റെ പ്രവര്‍ത്തനം ലോകത്തെങ്ങും വ്യാപിച്ചു. പോപ്പ് പോള്‍ രണ്ടാമന്‍ ഇതിന് അനുമതി നല്‍കി. </font><br/><font  style='font-size:12pt; color:#000000'></font><br/>1962<font  style='font-size:12pt; color:#000000'>ല്‍ പത്മശ്രീ, 1971ല്‍ പോപ്പ് സമാധാന സമ്മാനം, 72ല്‍ അന്താരാഷ്ട്രധാരണക്കുള്ള നെഹ്റു സമ്മാനം. 1979ല്‍ നോബെല്‍ സമ്മാനം. 85ല്‍ അമേരിക്കയിലെ ഉന്നത ബഹുമതിയായ മെഡല്‍ ഓഫ് ഫ്രീഡം. 1985ല്‍ ആദരസൂചകമായി അമേരിക്കന്‍ പൗരത്വം എന്നിവ മദറിന് ലഭിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തേറ്റവും ബഹുമാനിക്കുന്ന സ്ത്രീകളില്‍ ഒരാളായിരുന്നു മദര്‍ തെരേസ. 1985ല്‍ റോമില്‍ വച്ചവര്‍ക്ക് ഹൃദയാഘാതമുണ്ടായി. 1991ല്‍ മെക്സിക്കോയില്‍ ന്യൂമോണിയ പിടിച്ച് വീണ്ടും ഹൃദയാഘാതം വന്നു. 1996ല്‍ മലേറിയ പിടിപെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/>1997<font  style='font-size:12pt; color:#000000'>മാര്‍ച്ച് 13ന് സിസ്റ്റര്‍ നിര്‍മ്മലയെ പിന്‍ഗാമിയാക്കി. കരുണയുടെ മാലാഖയായ മദര്‍ അടുത്ത കൊല്ലം സെപ്റ്റംബര്‍ അഞ്ചിന് അന്തരിച്ചു. </font>]]></content:encoded>
      <pubDate>Wed, 05 Sep 2007 12:02:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[പരമഹംസര്‍:സമന്വയത്തിന്റെ ആത്മീയത]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/പരമഹംസര്‍-സമന്വയത്തിന്റെ-ആത്മീയത-107081600029_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/പരമഹംസര്‍-സമന്വയത്തിന്റെ-ആത്മീയത-107081600029_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഭാരതീയ ആത്മീയ ചിന്തയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കിയ സന്യാസി വര്യനാണ് പരമഹംസന്‍. അദ്ദേഹത്തിന്‍റെ സമാധിദിനമാണ് 2003 ഓഗസ്റ്റ് 16.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0708/16/images/img1070816029_1_1.jpg' Alt='Sreeramakrishna Paramahamsar' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആധുനിക ഭാരതത്തിലെ ആധ്യാത്മിക നേതാക്കന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതീയ ആത്മീയ ചിന്തയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കിയ സന്യാസി വര്യനാണ് പരമഹംസന്‍. അദ്ദേഹത്തിന്‍റെ സമാധിദിനമാണ് 2003 ഓഗസ്റ്റ് 16. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബംഗാളിലെ ഹൂഗ്ളി ജില്ലയിലുള്ള കാമാര്‍പൂക്കൂര്‍ ഗ്രാമത്തില്‍ 1836 ഫെബ്രുവരി 18 നായിരുന്നു പരമഹംസന്‍റെ ജനനം. കുദ്ദിരാം - ചന്ദ്രമണി ദന്പതികളുടെ പുത്രനായ ജനിച്ച പരമഹംസന്‍റെ പൂര്‍വ്വാശ്രമത്തിലെ പേര് ഗദാധരന്‍ എന്നായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതീയവും ഇതരങ്ങളുമായി സര്‍വ മതങ്ങളുടെയും സത്യം സാക്ഷാത്ക്കരിക്കുകയും വിഭിന്നോപാസനകളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്ത ആചാര്യവര്യനായിരുന്നു ഇദ്ദേഹം. </font><br/><font  style='font-size:12pt; color:#000000'></font><br/>1859<font  style='font-size:12pt; color:#000000'>ല്‍ ശാരദാദേവിയെന്ന ബാലികയെ വിവാഹം കഴിച്ചു. യുവതിയായിട്ടും അവരെ ഭാര്യയെന്ന നിലയിലല്ല ലോകജനനിയായ ദേവിയെന്ന നിലയിലാണ് പെരുമാറിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാമകൃഷ്ണന്‍റെ നിഷ്കളങ്കമായ ഭക്തിയും തീവ്രമായ ഈശ്വര ഭക്തിയും കേട്ടറിഞ്ഞ ധാരാളം പേര്‍ അദ്ദേഹത്തിന്‍റെയടുത്തെത്തി. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നരേന്ദ്രദത്തന്‍. പില്‍ക്കാലത്ത് സ്വാമിവിവേകാനന്ദന്‍ എന്ന പേരില്‍ ലോകപ്രശസ്തനായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എത്ര ഗഹനമായ വേദാന്തതത്വവും ലളിതമായ ഭാഷയില്‍ ഉചിതോദാഹരണങ്ങള്‍ കൊണ്ട് വിശദീകരിക്കാനുള്ള അസാമാന്യ വൈഭവം രാമകൃഷ്ണനുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>16-<font  style='font-size:12pt; color:#000000'>ാമത്തെ വയസ്സില്‍ കല്‍ക്കട്ടയിലെത്തി. ചില ഭവനക്ഷേത്രങ്ങളില്‍ പുരോഹിതവൃത്തി അനുഷ്ഠിച്ചു. പിന്നീട് ദക്ഷിണേശ്വരത്തുള്ള കാളീ ക്ഷേത്രത്തില്‍ പുരോഹിതനായി കാളിയെ സ്വന്തം മാതാവിനെപ്പോലെ കരുതിയാണ് ഇദ്ദേഹം ആരാധിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൈരവിബ്രാഹ്മണി, തോതാപുരി തുടങ്ങിയ ഗുരുക്കന്മാരില്‍ നിന്ന് ഹിന്ദു മതത്തിലെ വിവിധ മാര്‍ഗങ്ങള്‍ പരിചയിക്കുകയും അവയെല്ലാം സ്വയം പരീക്ഷിച്ചറിയുകയും ചെയ്തു. തോതാപുരിയാണ് ഗദാധരന് രാമകൃഷ്ണന്‍ എന്ന സന്യാസ നാമം നല്‍കിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രത്യക്ഷപ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കുകയും വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍, മതസിദ്ധാന്തങ്ങള്‍ക്ക് പ്രാമാണികത വീണ്ടെടുത്തത് രാമകൃഷ്ണനാണ്. 1886 ഓഗസ്റ്റ് 16നാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍ മഹാസമാധിയായത്. </font>]]></content:encoded>
      <pubDate>Thu, 16 Aug 2007 12:07:17 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്വാമി ചിന്മയാനന്ദന്‍ സമാധിദിനം]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-ചിന്മയാനന്ദന്‍-സമാധിദിനം-107080300066_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-ചിന്മയാനന്ദന്‍-സമാധിദിനം-107080300066_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[അദ്വൈത തത്വത്തിന്‍റെ പ്രവാചകനായിരുന്നു അദ്ദേഹം. സ്വാമിയുടെ സമാധി ദിനമാണ്‌ ഓഗസ്റ്റ്‌ മൂന്ന്‌.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0708/03/images/img1070803066_1_1.jpg' Alt='Swamy Chinmayanandan' Border=3 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അദ്വൈത സിദ്ധാന്ത ദര്‍ശനത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത്‌ ഇന്ത്യയ്ക്കകത്തും പുറത്തും പ്രഭാഷണങ്ങള്‍ നടത്തിവന്ന ആത്മീയ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. അദ്വൈത തത്വത്തിന്‍റെ പ്രവാചകനായിരുന്നു അദ്ദേഹം. സ്വാമിയുടെ സമാധി ദിനമാണ്‌ ഓഗസ്റ്റ്‌ മൂന്ന്‌.</font><br/><font  style='font-size:12pt; color:#000000'></font><br/>1916 <font  style='font-size:12pt; color:#000000'>മേയ്‌ എട്ടിന്‌ എറണാകുളത്താണ്‌ ജനിച്ച ചിന്മയാനന്ദന്‍റെ യഥാര്‍ത്ഥ പേര്‌ ബാലകൃഷ്ണമേനോന്‍ എന്നാണ്‌. എറണാകുളത്തായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലഖ്‌നൗവില്‍ നിന്ന്‌ ഉന്നത ബിരുദം നേടിയ ശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തകനായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബറോഡയില്‍ വച്ച്‌ സ്വാമി ശിവാനന്ദ സരസ്വതിയുമായുണ്ടായ സമ്പര്‍ക്കമാണ്‌ ബാലകൃഷ്ണ മേനോനെ ആദ്ധ്യാത്മിക മാര്‍ഗത്തിലേക്ക്‌ നയിച്ചത്‌. ഇരുപത്താറാം  വയസില്‍ സന്യാസം സ്വീകരിച്ച അദ്ദേഹം പേര്‌ ചിന്മയാനന്ദന്‍ എന്ന്‌ മാറ്റി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തപോവന സ്വാമികളുടെ ശിഷ്യനായി 10 വര്‍ഷം ഹിമാലയത്തില്‍ തപസനുഷ്ഠിച്ചു. ഭഗവത്ഗീതയെ ഏകാഗ്രമായ പഠന മനനങ്ങള്‍ക്ക്‌ വിഷയമാക്കുകയും ഗീതാ വ്യാഖ്യാതാവെന്ന നിലയില്‍ വിഖ്യാതനാവുകയും ചെയ്തു സ്വാമി ചിന്മയാനന്ദന്‍. </font><br/><font  style='font-size:12pt; color:#000000'></font><br/>1993 <font  style='font-size:12pt; color:#000000'>ഓഗസ്റ്റ്‌ മൂന്നിന്‌ സ്വാമി ചിന്മയാനന്ദന്‍ സമാധിയായി. അദ്ദേഹത്തിന്‍റെ ആശയ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി രൂപീകരിച്ച ചിന്മയാ മിഷന്‌ ലോകമെങ്ങും ശാഖകളുണ്ട്‌. സാന്ദീപനി സാധനാലയം എന്ന ആധ്യാത്മിക പരിശീലന കേന്ദ്രവും തപോവന പ്രസാദം എന്ന മാസികയും ചിന്മയ മിഷന്‍ നടത്തുന്നുണ്ട്‌.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 03 Aug 2007 16:40:53 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്വാമി ചിന്മയാനന്ദന്‍ സമാധി ദിനം]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-ചിന്മയാനന്ദന്‍-സമാധി-ദിനം-107080200060_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമി-ചിന്മയാനന്ദന്‍-സമാധി-ദിനം-107080200060_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1916 മേയ് എട്ടിന് എറണാകുളത്താണ് ജനിച്ച ചിന്മയാനന്ദന്‍റെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണമേനോന്‍ എന്നാണ്. എറണാകുളത്തായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലഖ്നൗവില്‍ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തകനായി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അദ്വൈത സിദ്ധാന്ത ദര്‍ശനത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത് ഇന്ത്യയ്ക്കകത്തും പുറത്തും പ്രഭാഷണങ്ങള്‍ നടത്തിവന്ന ആത്മീയ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. അദ്വൈത തത്വത്തിന്‍റെ പ്രവാചകനായിരുന്നു അദ്ദേഹം. സ്വാമിയുടെ സമാധി ദിനമാണ് ഓഗസ്റ്റ് മൂന്ന്.</font><br/><font  style='font-size:12pt; color:#000000'></font><br/>1916 <font  style='font-size:12pt; color:#000000'>മേയ് എട്ടിന് എറണാകുളത്താണ് ജനിച്ച ചിന്മയാനന്ദന്‍റെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണമേനോന്‍ എന്നാണ്. എറണാകുളത്തായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലഖ്നൗവില്‍ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തകനായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബറോഡയില്‍ വച്ച് സ്വാമി ശിവാനന്ദ സരസ്വതിയുമായുണ്ടായ സമ്പര്‍ക്കമാണ് ബാലകൃഷ്ണ മേനോനെ ആദ്ധ്യാത്മിക മാര്‍ഗത്തിലേക്ക് നയിച്ചത്. 26-ാം വയസില്‍ സന്യാസം സ്വീകരിച്ച അദ്ദേഹം പേര് ചിന്മയാനന്ദന്‍ എന്ന് മാറ്റി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തപോവന സ്വാമികളുടെ ശിഷ്യനായി 10 വര്‍ഷം ഹിമാലയത്തില്‍ തപസനുഷ്ഠിച്ചു. ഭഗവത്ഗീതയെ ഏകാഗ്രമായ പഠന മനനങ്ങള്‍ക്ക് വിഷയമാക്കുകയും ഗീതാ വ്യാഖ്യാതാവെന്ന നിലയില്‍ വിഖ്യാതനാവുകയും ചെയ്തു സ്വാമി ചിന്മയാനന്ദന്‍. </font><br/><font  style='font-size:12pt; color:#000000'></font><br/>1993 <font  style='font-size:12pt; color:#000000'>ഓഗസ്റ്റ് മൂന്നിന് സ്വാമി ചിന്മയാനന്ദന്‍ സമാധിയായി. അദ്ദേഹത്തിന്‍റെ ആശയ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി രൂപീകരിച്ച ചിന്മയാ മിഷന് ലോകമെങ്ങും ശാഖകളുണ്ട്. സാന്ദീപനി സാധനാലയം എന്ന ആധ്യാത്മിക പരിശീലന കേന്ദ്രവും തപോവന പ്രസാദം എന്ന മാസികയും ചിന്മയ മിഷന്‍ നടത്തുന്നുണ്ട്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 02 Aug 2007 16:58:14 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വേദവ്യാസജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/വേദവ്യാസജയന്തി-107072800062_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/വേദവ്യാസജയന്തി-107072800062_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[വേദവ്യാസന്‍റെ ജയന്തി മാര്‍ച്ച്-ഏപ്രില്‍ മാസങളിളാണ് വരുക. എന്നാല്‍   ജൂലയിലാണ് വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ .ആഷാഢത്തിലെ വെളുത്തവാവിനാണ് ഗുരുപൂര്‍ണ്ണിമ  ആഘോഷിക്കുന്നത്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0707/28/images/img1070728062_1_1.gif' Alt='vEdavyasan' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ബൃഹത്തും മഹത്തുമായ ഇതിഹാസമാണ് മഹാഭാരതം ;അതിന്‍റെ കര്‍ത്തവാണ് വ്യാസന്‍ എന്ന കൃഷ്ണദ്വൈപായനന്‍ .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാവിഷ്ണുവിന്‍റെ വംശാവലിയിലെ മുനിപ്രവരന്‍, കൗരവരുടേയും പാണ്ഡവരുടേയും മുത്തശ്ശന്‍ എന്നീനിലകളിലെല്ലാം അറി യപ്പെടുന്ന വ്യാസമുനി ഭാരതീയമായ മഹനീയ സംസ്കൃതിയുടെ പ്രതീകമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബ്രഹ്മസൂത്രം രചിച്ചത് വ്യാസനാണ് ഭാഗവതവും 18 പുരണങ്ങളും അദ്ദേഹം എഴുതി. ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനണെന്നണ്‍ വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദവ്യാസന്‍റെ ജയന്തി മാര്‍ച്ച്--ഏപ്രില്‍ മാസങളിലാണ് വരുക. എന്നാല്‍ ജൂലായിലാണ് വ്യാസസ്മരണക്കായി ഉള്ള വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈശാഖത്തിലെ ശുക്ളപക്ഷ ത്രയോദശിയാണ് വ്യാസ ജയന്തി എന്ന് ചിലര്‍ വിശ്വസിക്കുന്നു.അങ്ങനെയെങ്കില്‍ മേയിലാണ് വ്യാസജയന്തി വരേണ്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/>.<font  style='font-size:12pt; color:#000000'>ആഷാഢപൂര്‍ണ്ണിമയായ ഗുരു പൂര്‍ണ്ണിമയാണ് വ്യാസ ജയന്തി എന്നു ചിലര്‍ കണക്കക്കുന്നു എങ്കില്‍ വ്യാസജയന്തി ജൂലായിലേ വരൂ. </font><br/>                                                                                                                          <font  style='font-size:12pt; color:#000000'>വ്യാസന്ടെ സ്മരണയ്ക്കായാണ് ഗുരു പൂര്‍ണ്ണിമ ആഘോഷിക്കുന്നത്. ഭാരതത്തിണ്ടെ ഗുരുസ്ഥാനീയനാണല്ലോ ഈ മഹാമുനി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൈത്രമാസത്തിലെ വെളുത്തപക്ഷത്തിലാണ് വേദവ്യാസന്‍റേ ജനനം. ഇത് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആണ് 2007 ല്‍ മാര്‍ച്ച് 20 നു ആയിരുന്നു വേദവ്യാസന് ജയന്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയി ലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്   </font><br/><font  style='font-size:12pt; color:#000000'></font><br/> "<font  style='font-size:12pt; color:#000000'><b>കൃഷ്ണദ്വൈപായനന്‍ വേദ വ്യാസനായത് '</b></font><br/><font  style='font-size:12pt; color:#000000'>ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്‍ കാണുന്നു.ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി  വ്യസിച്ചു- അഥവാ വിഭജിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ്   "വേദവ്യാസനായി' അറിയപ്പെടുന്നത്. ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്.</font><br/><font  style='font-size:12pt; color:#000000'></font><br/>18 <font  style='font-size:12pt; color:#000000'>പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള .ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല,  ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>വ്യാസന്മാര്‍ പുരാണങ്ങളില്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്നാമത്തെ ദ്വാപരയുഗത്തില്‍ വേദത്തെ വേര്‍തിരിച്ചത് ബ്രഹ്മാവായിരുന്നു. രണ്ടാമത്തേതില്‍ വേദവ്യാസന്‍ പ്രജാപതിയായിരുന്നു. ഒടുവിലായി കൃഷ്ണദ്വൈപായനന്‍ ഉള്‍പ്പെട്ട ഇരുപത്തെട്ടുപേര്‍ വേദത്തെ വേര്‍തിരിച്ച് വേദവ്യാസന്മാരായി തീര്‍ന്നതായി പുരാണങ്ങള്‍ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരോ മന്വന്തരത്തിലും ഓരോ വ്യാസന്‍ ജനിക്കുമെന്ന് വിഷ്ണു പുരാണത്തിലെ മൂന്നാം അംശം പറയുന്നു. . ഇനിയത്തെ ദ്വാപരയുഗത്തില്‍ വേദവ്യാസനാകാന്‍ പോകുന്നത് ദ്രോണരുടെ പുത്രനായ അശ്വന്മാവാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><a href='http://malayalam.webdunia.com/entertainment/artculture/heritage/0707/28/1070728063_1.htm' target=_blank>ഗുരു പൂര്‍ണ്ണിമ</a></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0707/28/images/img1070728062_2_1.gif' Alt='vyaasa poornnima' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>ANI</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>വ്യാസന്‍റെ ജനനം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരാശരമുനിക്ക് കാളീ എന്ന മുക്കുവ കന്യകയില്‍ ജനിച്ച പുത്രനാണ് വേദവ്യാസന്‍. മഹാഭാരതത്തില്‍ ഇദ്ദേഹത്തിന്‍റെ ജനനവുമായി ബന്ധപ്പെടുത്തി അനേകം കഥകളും ഉപകഥകളും കാണപ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ അമ്മയായ കാളിയുടെ ജനനം വിവരിക്കുന്നതും ഇത്തരമൊരു കഥയിലൂടെയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാളിന്ദീ തീരത്ത് താമസിച്ചിരുന്ന മുക്കുവന്‍റെ വലയില്‍ ഒരിക്കല്‍ ഒരു വലിയ മത്സ്യം അകപ്പെട്ടു. അതിനെ മുറിച്ചപ്പോള്‍ വയറ്റില്‍ നിന്നും രണ്ടു കുഞ്ഞുങ്ങളെ കിട്ടി. ഒരാണും ഒരു പെണ്ണും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതില്‍ ആണ്‍കുട്ടിയെ ചേദീ രാജാവായ വസു ഏറ്റെടുക്കുകയും പെണ്‍കുഞ്ഞിനെ മുക്കുവനു നല്‍കുകയും ചെയ്തു. ആ കുഞ്ഞാണ് കാളി. അവള്‍ക്ക് മത്സ്യഗന്ധമുള്ളതിനാല്‍ മത്സ്യഗന്ധി എന്നും പേരുണ്ടായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാളി അച്ഛനെ സഹായിക്കാനായി കടത്ത് ജോലി ഏറ്റെടുക്കാറുണ്ടായിരുന്നു. അന്നൊരിക്കല്‍ കടത്ത് കടക്കുന്നതിനായി പരാശരമുനി ആ വഴിക്കു വന്നു. "വിഷ്ണുവിന്‍റെ' അംശമായി പരിശുദ്ധനായി മൂന്നു ലോകത്തും കീര്‍ത്തിക്കപ്പെട്ടവനായി അതിവിദ്വാനായി ലോകാചാര്യനായി ഒരു പുത്രന്‍ നിനക്ക് ജനിക്കും. അവന്‍ വേദത്തെ പകുക്കുന്നവനും ലോകാരാധ്യനുമായിത്തീരുമെന്ന് അനുഗ്രഹിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപ്രകാരം ജനിച്ച മകനാണ് വ്യാസന്‍. മുനിയുടെ അനുഗ്രഹത്താല്‍ മത്സ്യഗന്ധിയുടെ മത്സ്യഗന്ധം മാറുകയും കസ്തൂരി ഗന്ധം ഉണ്ടാകുകയും ചെയ്തു. കാളിന്ദീ മധ്യത്തിലെ ദ്വീപില്‍ ജനിച്ചതിനാല്‍ ദ്വൈപാനന്‍ എന്നും കറുത്ത നിറമായതിനാല്‍ കൃഷ്ണന്‍ എന്നും പേരുണ്ടായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചന്ദ്രവംശം രാജാവായ ശന്തനു മഹാരാജാവ് വ്യാസന്‍റെ മാതാവായ കാളി (സത്യവതി)യെ വിവാഹം കഴ വഴിയാണ് ഹസ്തിനപുരവുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടാകുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ശന്തനുവിന് സത്യവതിയിലുണ്ടായ ചിത്രാംഗദനും വിചിത്രവീര്യനും വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചതിനാല്‍ വംശം അന്യം നിന്നുപോകുന്നത് തടയാന്‍ അമ്മയുടെ ആവശ്യപ്രകാരമാണ് വ്യാസന്‍ ഹസ്തിനപുരത്തെത്തുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സത്യവതിയുടെ നിര്‍ദ്ദേശപ്രകാരം വ്യാസനില്‍ നിന്നും അംബികയ്ക്കും അംബാലികയ്ക്കും ജനിച്ച പുത്രന്മാരാണ് ധൃതരാഷ്ട്രരും പാണ്ഡുവും.ഇവരിലൂടെയാണ് മഹാഭാരതം കഥക്ക് നിദാനമായ സംഭവങ്ങള്‍ ഉണ്ടാവുന്നത്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sun, 29 Jul 2007 16:15:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[ശാരദാദേവി---ആത്മീയതയുടെ ധന്യത]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശാരദാദേവി-ആത്മീയതയുടെ-ധന്യത-107072000082_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശാരദാദേവി-ആത്മീയതയുടെ-ധന്യത-107072000082_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[1920 ജൂലൈ 21നാണ് ഭാരതത്തിന്‍റെ അമ്മ മഹാസമാധിയായത്. ആധുനിക ലോകത്തിന് ഏറെ ഗുണപാഠങ്ങള്‍ നല്കിയ ജീവിതമായിരുന്നു ശാരദാദേവിയുടേത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ആത്മീയ ജ്യോതിസാല്‍ തിളങ്ങിനില്ക്കുന്ന ശാരദാ ദേവിയുടെ മഹാസമാധിദിനമാണ് ജൂലൈ 21. </font><br/><font  style='font-size:12pt; color:#000000'></font><br/>1920 <font  style='font-size:12pt; color:#000000'>ജൂലൈ 21നാണ് ഭാരതത്തിന്‍റെ അമ്മ മഹാസമാധിയായത്. ആധുനിക ലോകത്തിന് ഏറെ ഗുണപാഠങ്ങള്‍ നല്കിയ ജീവിതമായിരുന്നു ശാരദാദേവിയുടേത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതീയ ആത്മീയ ചിന്തകള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്കിയ സന്യാസിവര്യയാണ് ശാരദാദേവി.  ഭാരതത്തിന്‍റെ വിശുദ്ധ അമ്മ എന്നറിയപ്പെടുന്ന ശാരദാദേവി ആത്മീയാചാര്യനായ ശ്രീ രാമകൃഷ്ണപരമഹംസന്‍റെ ഭാര്യയാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരമഹംസന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധപിന്തുണയും നല്കി അദ്ദേഹത്തെ ശുശ്രൂഷിച്ച് കഴിഞ്ഞ ശാരദാദേവി ഭര്‍ത്താവിന്‍റെ മരണ ശേഷം ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ചു. ബംഗാളിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തില്‍ 1853 ഡിസംംബര്‍ 22നാണ് ശാരദാദേവി ജനിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സധാരണ ഗ്രാമീണ പെണ്‍കുട്ടികളെപ്പോലെ പ്രാഥമിക വിദ്യാഭാസം മാത്രമാണ് ശാരദാദേവിയ്ക്ക് ലഭിച്ചത്. കൂടുതലും വീട്ടു ജോലികളും മറ്റും ചെയ്ത് കഴിഞ്ഞ ശാരദാദേവിയെ ശ്രീരാമകൃഷ്ണപരമഹംസന്‍ വിവാഹം ചെയ്തത് അവര്‍ക്ക് ആറ് വയസുള്ളപ്പോഴായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വിവാഹം കഴിഞ്ഞെങ്കിലും പതിനെട്ട് വയസുതികയുന്നതുവരെ മാതാപിതാക്കളോടൊപ്പമായിരുന്നു ശാരദാദേവി കഴിഞ്ഞത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനെട്ടാം വയസില്‍ വീടുവിട്ട് പരമഹംസന്‍ താമസിച്ചിരുന്ന ദക്ഷിണേശ്വര്‍ എന്ന സ്ഥലത്തെത്തി. അപ്പോഴേയ്ക്കും പരമഹംസര്‍  പൂര്‍ണ്ണമായ ആത്മീയജീവിതം ആരംഭിച്ചിരുന്നു. </font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'>ശാരദാദേവിയെ കണ്ടയുടന്‍ ലൗകിക ജീവിതത്തിലേയ്ക്ക് തന്നെ തിരിച്ചു കൊണ്ടു പോകാന്‍ എന്തിനു വന്നു എന്നായിരുന്നു പരമഹംസന്‍റെ ചോദ്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനാവിടെയെത്തിയിരിയ്ക്കുന്നത് അതിനല്ലെന്നും തികച്ചും യുക്തമായതാണ് തെരഞ്ഞെടുത്തതെന്ന് താങ്കളെ ബോധ്യപ്പെടുത്തുകയാണ് തന്‍റെ ലക്ഷ്യമെന്നുമായിരുന്നു അവരുടെ മറുപടി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് ശാരദാദേവി രാമകൃഷ്ണപരമഹംസനെ ശുശ്രൂഷിച്ച് അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. രാമകൃഷ്ണപരമഹംസനെ സംബന്ധിച്ചിടത്തോളം തന്‍റെ മാതാവിന്‍റെയും താനാരാധിയ്ക്കുന്ന ദേവിയുടേയും പുനരവതരണമായിരുന്നു ശാരദാദേവി. </font><br/><font  style='font-size:12pt; color:#000000'></font><br/>1886-<font  style='font-size:12pt; color:#000000'>ല്‍ രാമകൃഷ്ണ പരമഹംസര്‍ മഹാസമാധിയാകും വരെ അദ്ദേഹത്തിന്‍റെ ഭാര്യയും ശിഷ്യയും വഴിക്കാട്ടിയും വിവേകാന്ദനെ പോലുള്ള ശിഷ്യഗണങ്ങള്‍ക്ക് അമ്മയും പരിചാരകയുമെല്ലാമായിരുന്നു ദേവി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനാലുകൊല്ലത്തെ കുടുംബജീവിതത്തിനിടയിലൊരിക്കലും കാമമെന്ന വികാരത്തിന് പരമഹംസരെ പ്രേരിപ്പിയ്ക്കുകയോ സ്വയം അതിലേയ്ക്ക് വീഴുകയോ ശാരദാദേവി ചെയ്തിട്ടില്ല. ഭര്‍ത്താവിനെ ശുശ്രൂഷിയ്ക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനാലു കൊല്ലത്തെ കുടുംബജീവിതത്തിനിടെ അളവറ്റ ജ്ഞാനവും അവര്‍ സമ്പാദിച്ചു. ആത്മീയമായ അറിവുകള്‍ ഭാര്യയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ പരമഹംസരും സമയം കണ്ടെത്തിയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരമഹംസര്‍ സമാധിയാകുമ്പോള്‍ 33 വയസുമാത്രമുണ്ടായിരുന്ന ദേവി പിന്നീട് നയിച്ചത് അത്മീയവും പരോപകാരപ്രധവുമായ ജീവിതമായിരുന്നു, ഇക്കാലയളവില്‍ പരമഹംസരുടെ ദര്‍ശനങ്ങള്‍ ലോകജനതയ്ക്കു മുന്നിലെത്തിയ്ക്കാന്‍ ദേവിയ്ക്കായി. ധാരാളം ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായി.</font>]]></content:encoded>
      <pubDate>Fri, 20 Jul 2007 18:15:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നിസ്വാര്‍ത്ഥ സേവനത്തിന്‍റെ നിറകുടം - സ്വാമി ആതുരദാസ്]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/നിസ്വാര്‍ത്ഥ-സേവനത്തിന്‍റെ-നിറകുടം-സ്വാമി-ആതുരദാസ്-107070500032_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/നിസ്വാര്‍ത്ഥ-സേവനത്തിന്‍റെ-നിറകുടം-സ്വാമി-ആതുരദാസ്-107070500032_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[സ്വാമി ആതുരദാസ് തന്‍റെ ജീവിതം സമൂഹ സേവനത്തിനായി ഉഴിഞ്ഞുവച്ചു. ഒരര്‍ത്ഥത്തില്‍ സ്വന്തം പേര് കര്‍മ്മത്തിലൂടെ അന്വര്‍ഥവും അനശ്വരവുമാക്കിയ വ്യക്തി ഉണ്ടാവില്ല.]]></description>
      <content:encoded><![CDATA[2007 <font  style='font-size:12pt; color:#000000'>ജൂലൈ രണ്ട് ഃ മിഥുനത്തിലെ ഉത്രാടം - & കുറിച്ചിയിലെ സ്വാമി ആതുരദാസിന്‍റെ പിറന്നാള്‍ അന്നായിരുന്നു. അദ്ദേഹത്തിന് 94 വയസായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചട്ടമ്പി സ്വാമിയുടെ ശിഷ്യനായ ഭക്താനന്ദസ്വാമിയുടെ ശിഷ്യനായി സ്വാമി ആതുരദാസ് തന്‍റെ ജീവിതം സമൂഹ സേവനത്തിനായി ഉഴിഞ്ഞുവച്ചു. ഒരര്‍ത്ഥത്തില്‍ സ്വന്തം പേര് കര്‍മ്മത്തിലൂടെ അന്വര്‍ഥവും അനശ്വരവുമാക്കിയ വ്യക്തി ഉണ്ടാവില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്യാസം ആത്മീയ സാക്ഷാത്കാരത്തിനു മാത്രമുള്ളതല്ല എന്ന് തെളിയിച്ച വ്യക്തിയായിരുന്നു സ്വാമി ആതുരദാസ്. അദ്ദേഹം ത്യാഗം കൊണ്ടേ ശാന്തിയുണ്ടാവൂ എന്ന് വിശ്വസിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി കര്‍മ്മം ചെയ്യുകയാണ് ത്യാഗമെന്നും വിശ്വസിച്ചു. മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ അത് തെളിയിച്ചു കാട്ടുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/>1913 <font  style='font-size:12pt; color:#000000'>മിഥുനമാസത്തിലെ ഉത്രം നാളില്‍ ചന്നാനിക്കാട് ചേട്ടിയാത്ത് അയ്യപ്പക്കുറുപ്പിന്‍റെയും കുഞ്ഞുപെണ്ണമ്മയുടെയും മകനായി ജനിച്ചു. ഭക്താനന്ദസ്വാമിയുടെ ശിഷ്യനായി സന്യാസിയായി.  ഇത്തിത്താനത്തെ കൊരട്ടി മലയിലായിരുന്നു ആദ്യം അദ്ദേഹം ആശ്രമം സ്ഥാപിച്ചത്. ആതുരാശ്രമം. </font><br/><font  style='font-size:12pt; color:#000000'></font><br/>1952 <font  style='font-size:12pt; color:#000000'>ല്‍ കുറിച്ചി സചിവോത്തമപുരത്ത് ചികിത്സാ കേന്ദ്രം തുടങ്ങി. മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ ഈ ആതുരസേവാസംഘം സര്‍ക്കാരിന്‍റെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‍റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് ഹോമിയോ മെഡിക്കല്‍ കോളേജിനായുള്ള പ്രവര്‍ത്തനം തുടങ്ങിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടു കൂടി ഈ ആശുപത്രിയില്‍ ഗവേഷണ കേന്ദ്രവും പിന്നീട് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/>1978 <font  style='font-size:12pt; color:#000000'>ല്‍ മെഡിക്കല്‍ കോളേജിന്‍റെ ഭരണം സ്വാമി എന്‍.എസ്.എസിനു നല്‍കി. ഇതിനിടെ സ്വാമി കേരളത്തിലും തമിഴ്നാട്ടിലുമായി പതിനെട്ടിടത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി ഹോസ്റ്റലുകള്‍ ഒരുക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആതുരാശ്രമത്തിന്‍റെ നെടും തൂണായി സ്വാമി തുടരുകയാണ്. കുറിച്ചി ആതുരാശ്രമം ഹോമിയോ കോളേജ്, ആതുരസേവാ സംഘം, വിദ്യാധിരാജ ബ്രഹ്മ വിദ്യാശ്രമം ട്രസ്റ്റ് എന്നിവയെല്ലാം ഇദ്ദേഹം സ്ഥാപിച്ചതാണ്.</font>]]></content:encoded>
      <pubDate>Thu, 05 Jul 2007 12:47:09 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്വാമിവിവേകാന്ദനെ സ്മരിയ്ക്കുമ്പോള്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമിവിവേകാന്ദനെ-സ്മരിയ്ക്കുമ്പോള്‍-107070300058_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/സ്വാമിവിവേകാന്ദനെ-സ്മരിയ്ക്കുമ്പോള്‍-107070300058_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ചിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ നിന്ന് ഹൃദയങ്ങളെ തന്‍റെ അഗാധപാണ്ഡിത്യവും വാത്സല്യശബ്ദവും കൊണ്ട് കീഴടക്കിയ അപൂര്‍വ്വ പ്രതിഭയാണ് സ്വാമിജി.]]></description>
      <content:encoded><![CDATA[<!--Image--><table cellspacing='0' cellpadding='0' border='0'  Align=Left><tr><td align='left'><img src='/ml/articles/0707/03/images/img1070703058_1_1.gif' Alt='Swami Vivekanandan' Border=2 class='imgArticle'></td></tr><tr> <td><table width='100%' cellpadding='0' cellspacing='0' border='0'><tr><td class='imgSource'>file</td><td width='8'></td></tr></table></td></tr></table><!--endImage--> <font  style='font-size:12pt; color:#000000'>ഭാരതത്തിന്‍റെ ആദ്ധ്യ ാത്മിക നവോത്ഥാനത്തിന്‍റെ ചരിത്രത്തില്‍  തെളിഞ്ഞ കര്‍മ്മവും തീക്ഷ്ണ ജ്ഞാനപ്രഭയുംകൊണ്ട്  അതിപ്രഭാവത്തോടെ ഉദിച്ച് നില്‍ക്കുന്ന സൂര്യനാണ് സ്വാമി വിവേകാനന്ദന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ചിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ നിന്ന് ഹൃദയങ്ങളെ തന്‍റെ അഗാധപാണ്ഡിത്യവും വാത്സല്യശബ്ദവും കൊണ്ട് കീഴടക്കിയ അപൂര്‍വ്വ പ്രതിഭയാണ് സ്വാമിജി. </font><br/><font  style='font-size:12pt; color:#000000'></font><br/>1863 <font  style='font-size:12pt; color:#000000'>ജനുവരി 12ന് വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായി പില്‍ക്കാലത്ത് വിവേകാനന്ദന്‍ എന്ന് പ്രശസ്തനായ നരേന്ദ്രന്‍ ജനിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു മകനുവേണ്ടി ഒരുപാട് പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയ ദമ്പതികള്‍ക്ക് ഈശ്വരന്‍ കൊടുത്ത സൗഭാഗ്യമായിരുന്നു നരേന്ദ്രന്‍. ഇഷ്ടദേവനായ ശിവന്‍റെ  അനുഗ്രഹമാണ് പുത്രഭാഗ്യം നല്‍കിയതെന്ന് വിശ്വസിച്ച അമ്മ അവനെ ബിലേശ്വരന്‍, ബിലേ എന്ന് പേരിട്ടു വിളിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്മയുടെ ഈശ്വരഭക്തി ബാല്യത്തില്‍ തന്നെ നരേന്ദ്രനെ ഏറെ സ്വാധീനിച്ചു. ആറാം വയസില്‍ത്തന്നെ നരേന്ദ്രന്‍ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതോടൊപ്പം പലവിധം ചോദ്യങ്ങളും അവന്‍റെ പിഞ്ചു മനസില്‍ മൊട്ടിട്ടു തുടങ്ങി. ഏറെ നേരം ധ്യാനത്തിലമരുക നരേന്ദ്രന്‍റെ ശീലമായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആരാണ് ഈശ്വരന്‍? എവിടെയാണ് ഈശ്വരന്‍? ഈ ചോദ്യങ്ങള്‍ നരേന്ദ്രനെ അലട്ടിക്കൊണ്ടിരുന്നു. അച്ഛന്‍റെ സുഹൃത്തുക്കളായ വ്യത്യസ്ത മതവിഭാഗക്കാരോടെല്ലാം അവന്‍ തന്‍റെ സംശയങ്ങള്‍ അവന്‍ പങ്കുവച്ചു. അവര്‍ക്കാര്‍ക്കും ആ ബാലന്‍റെ സംശയം തീര്‍ക്കാനായില്ല.</font><font  style='font-size:12pt; color:#000000'><b></b></font><br/><!--Image--><table cellspacing='0' cellpadding='0' border='0'  Align=Left><tr><td align='left'><img src='/ml/articles/0707/03/images/img1070703058_2_1.gif' Alt='swami vivekananda' Border=2 class='imgArticle'></td></tr><tr> <td><table width='100%' cellpadding='0' cellspacing='0' border='0'><tr><td class='imgSource'>file</td><td width='8'></td></tr></table></td></tr></table><!--endImage--> <font  style='font-size:13pt; color:#000000'><b>നരേന്ദ്രന്‍ വിവേകാന്ദനായ</font><font style='font-size:12pt;'>ി</b></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഉത്തരം തേടിയലഞ്ഞ നരേന്ദ്രന്‍ താമസിയാതെ ശ്രീരാമകൃഷ്ണ പരമഹംസന്‍റെ മുന്നിലെത്തി. ആത്മീയതുടെ ആഴങ്ങള്‍ ദര്‍ശിച്ച പരമഹംസന്‍ നരേന്ദ്രന്‍റെ ജ്ഞാനതൃഷ്ണ തിരിച്ചറിഞ്ഞു. തന്‍റെ ആത്മീയഗുരുവിലൂടെ നരേന്ദ്രന്‍ ഉത്തരങ്ങള്‍ തിരിച്ചറിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദയയല്ല സേവനതല്‍പരതയാണ് ഉണ്ടാവേണ്ടതെന്ന ു പഠിപ്പിച്ച പരമഹംസര്‍ തന്നെയാണ് തന്‍റെ ശിഷ്യന് വിവേകാനന്ദന്‍ എന്ന പേര് നിര്‍ദേശിച്ചത്. ലോകമറിഞ്ഞ ഒരു ആത്മീയ തേജസ് അവിടെ ഉദയം കൊള്ളുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>1886<font  style='font-size:12pt; color:#000000'>ല്‍ ശ്രീരാമകൃഷ്ണപരമഹംസന്‍റെ മരണശേഷം വിവേകാനന്ദന്‍ ഭിക്ഷാം ദേഹിയായി അഞ്ചു കൊല്ലം ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നശിച്ചുപോയ സനാതന മൂല ്യങ്ങള്‍ക്കും കര്‍മ്മശേഷിക്കും വേണ്ടിയും സ്വയം ബലഹീനരെന്നു കരുതുന്ന ഇന്ത്യന്‍ ജനതയോട് അദ്ദേഹം സംസാരിച്ചു. അന്ധവിശ്വാസങ്ങളെയും ജാതി മേധാവിത്വത്തെയും അയിത്തം തുടങ്ങിയ അനാചാരങ്ങളെയും എതിര്‍ത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭയത്തില്‍ നിന്നുളേള മോചനമാണ് യഥാര്‍ത്ഥ അദ്ധ്യാത്മികത. എല്ലാ ദൗര്‍ബല്യങ്ങളെയും പാപവും മരണവും കര്‍മ്മദോഷങ്ങളുമായി കാണുന്ന അന്ധവിശ്വാസികളാകുന്നതിനേക്കാള്‍, നിരീശ്വരവാദിയാകുന്നതാണ് നന്ന്  എന്ന്  അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിന് പ്രാധാന്യം  നല്‍കിയ വിവേകാനന്ദന്‍, മതത്തിന്‍റെ കേന്ദ്ര ബിന്ദുവായി മനുഷ്യനെ കണ്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് വിവേകാനന്ദന്‍ ആത്മീയ പ്രഭാഷണങ്ങളുമായി ലോകം ചുറ്റി. നിരവധിപ്പേര്‍ അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ഹിന്ദുമാനവീകതയെ ലോകത്തിന് പരിചയപ്പെടുത്താന്‍ വിവേകാനന്ദന് അവസരം ലഭിയ്ക്കുന്നത് ആ സമയത്താണ്. ഭാരതത്തിന്‍റെ ആധ്യാത്മികത ലോകത്തിന് മുമ്പില്‍ തുറന്നുകാണിയ്ക്കാന്‍ സ്വാമിജിയുടെ പര്യടനങ്ങള്‍ സഹായിച്ച</font><font style='font-size:11pt;'>ു.</font><font  style='font-size:13pt; color:#000000'><b>ചിക്കാഗോയിലേത് ആത്മീയ തേജസിന്‍റെ ഉദയ</font><font style='font-size:12pt;'>ം</b></font><br/><font  style='font-size:12pt; color:#000000'></font><br/> 1893 <font  style='font-size:12pt; color:#000000'>സെപ്റ്റംബര്‍ 11, ലോകം മറക്കാത്ത മുഹൂര്‍ത്തം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിക്കാഗോയില്‍  നടന്ന സര്‍വ്വമത സമ്മേളനവേദിയില്‍ നിന്ന് ഹിന്ദുമതത്തെയും സംസ്കാരത്തെയും ഭാരതീയ പാരമ്പര്യത്തെയും  അവതരിപ്പിച്ചുകൊണ്ട് സ്വാമിജി നടത്തിയ പ്രഭാഷണം ഇതിഹാസമായി മാറി. സ്വാമിജി പറഞ്ഞവാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ലോകം എതിരേറ്റത്. ഒരു ആത്മീയ തേജസിന്‍റെ ഉദയം ലോകം ദര്‍ശിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുവരെ ലോകം അറിയാത്ത ഭാരതത്തെ അദ്ദേഹം ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തു. ചിക്കാഗോ പ്രസംഗത്തിനു ശേഷം സ്വാമി വിവേകാനന്ദന്‍ വിശ്വവിശ്രുതനായി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അമേരിക്കയിലേയും ബ്രിട്ടനിലേയും ഫ്രാന്‍സിലേയും എല്ലാ പ്രധാന പത്രങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് എഴുതി. യൂറോപ്പ്യന്‍ പണ്ഡിതന്മാരും തത്വചിന്തകരും അദ്ദേഹവുമായി സംഭാഷണത്തിനെത്തി. യൂറോപ്പിന്‍റെ പല ഭാഗത്തും അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാശ്ഛാത്യ രാജ്യങ്ങളില്‍, ഇന്ത്യന്‍ സന്യാസിയുടെ യഥാര്‍ത്ഥബോധത്തോടെയും, നിര്‍മ്മതയോടെയും  സഞ്ചരിച്ച വിവേകാനന്ദന്‍ പാശ്ഛാത്യ സമ്പ്രദായങ്ങളെ പാടെ   നിരാകരിച്ചില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സമത്വഭാവനയിലും സ്വാതന്ത്ര്യത്തിലും കര്‍മ്മത്തിലും ചൈതന്യത്തിലും പാശ്ഛാത്യരില്‍ വെച്ച് പാശ്ഛാത്യരാവുക. അതേ സമയം മതപരമായ സംസ്കാരത്തിലും  പ്രവണതകളിലും നിങ്ങള്‍ അങ്ങേയറ്റം ഭാരതീയനായിരിക്കുക. എന്ന് വിവേകാനന്ദന്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍മ്മയോഗം,ഭക്തിയോഗം, ജ്ഞാനയോഗം, രാജയോഗം എന്നിവകളക്കെുറിച്ച് ഉളള സമഗ്ര ഗ്രന്ഥങ്ങള്‍ , വിവേകാനന്ദ സാഹിത്യ സര്‍വസ്വം, അനേകം  പ്രഭാഷണങ്ങള്‍ തുടങ്ങി അനേകം കൃതികള്‍ സ്വാമി വിവേകാനന്ദന്‍െറതായിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദേശപര്യടനങ്ങള്‍ക്ക് ശേഷം 1898ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സ്വാമിജി രാമകൃഷ്ണമിഷന് രൂപം കൊടുത്തു. സന്യാസാശ്രമമായി തുടങ്ങിയ രാമകൃഷ്ണ മിഷന്‍ പിന്നീട് ജനസവേനത്തിന്‍റെയും ആതുര ശുശ്രൂഷയുടെയും മാതൃകാസ്ഥാപനമായി മാറി. </font><br/><font  style='font-size:12pt; color:#000000'></font><br/>1902 <font  style='font-size:12pt; color:#000000'>ജൂലൈ നാലാം തീയതി 39-ാംമത്തെ വയസ്സില്‍ സ്വാമി വിവേകാനന്ദന്‍ സമാധിയായി.</font>]]></content:encoded>
      <pubDate>Tue, 03 Jul 2007 19:42:06 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആശ്വിനപൗര്‍ണ്ണമി വാത്മീകി ജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ആശ്വിനപൗര്‍ണ്ണമി-വാത്മീകി-ജയന്തി-107052100156_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ആശ്വിനപൗര്‍ണ്ണമി-വാത്മീകി-ജയന്തി-107052100156_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ആശ്വിന മാസത്തിലെ ( സെപ്റ്റംബര്‍-ഒക്റ്റോബര്‍) പൗര്‍ണ്‍നമി നാളിലാണ് വാത്മീകി ജയന്തി ആഘോഷിക്കുന്നത്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മഹാപണ്ഡിതനായിരുന്നു വാത്മീകി മഹര്‍ഷി  . ആദികവിയായ അദ്ദേഹം. അദ്ദേഹം രചിച്ച രമായണം ലോകത്തിലെ തന്നെ മഹത്തായ കാവ്യമാണ്.ആദ്യത്തെ സംഗീതകാരനായ ഋഷിയും വാത്മീകി തന്നെ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആശ്വിന മാസത്തിലെ ( സെപ്റ്റംബര്‍-ഒക്റ്റോബര്‍) പൗര്‍ണ്ണമി നാളിലാണ് വാത്മീകി ജയന്തി ആഘോഷിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന കൊച്ചുനഗരം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ ചെറുപട്ടണത്തിലായിരുന്നു ആദികവിയായ വാല്‍മീകി ജീവിച്ചിരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് വസിച്ചിരുന്ന ഒരു കൊള്ളക്കാരനായിരുന്ന രത്നാകര്‍ പിന്നീട് വാല്‍മീകിയായി എന്നും. ഇവിടെ വച്ചാണ് രാമായണം രചിച്ചതെന്നുമാണ് വിശ്വസിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വത്മീകത്തില്‍ നിന്ന് ഉണ്ടായവന്‍ എന്ന അര്‍ഥത്തിലാണ് ആദികവിക്ക്   വാത്മീകി എന്നപേര്‍ നല്‍കിയത്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിഹാസ കാവ്യമായ രാമായണത്തി ന്‍റെ കര്‍ത്താവിന് പൂര്‍വാ ശ്രമത്തില്‍ രത്നാകരന്‍ എന്നു പേര്‍. കാട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമായി കഴിയുകയായിരുന്നു രത്നാകരന്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരിക്കല്‍ സപ്ത ഋഷികള്‍ ആവഴിക്കു വന്നു. മറ്റുള്ള ജീവികളെ   കൊന്നു കാട്ടാളനായി ജീവിക്കുന്നത് പാപമാണെന്നും താങ്ക ള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭാര്യയ്ക്കും ഈ പാപഭാരം ചുമക്കേണ്ടി വരുമെന്നു അവര്‍ ഓര്‍മപ്പെടുത്തി. രത്നാകരന്‍ ഇതു വിശ്വസിക്കു ന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താന്‍ ചെയ്യുന്ന പാപത്തിന് തന്‍റെ കുഞ്ഞുങ്ങളും ഭാര്യയും പാപം ചുമക്കുമോ എന്നു ഋഷികള്‍ ചോദിക്കുന്നു. എന്നാല്‍ തന്‍റെ ഉറ്റവര്‍ അതിനു തയ്യാറാകുന്നില്ല എന്നു കണ്ട കാട്ടാളന്‍ മുനിമാരുടെ കാല്‍ക്കല്‍ വീണ് ക്ഷമ ചോദിക്കുകയും ഋഷികള്‍ രാമനാപം ഉപദേശി ക്കുകയും ചെയ്തു. വ</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഋഷികളുടെ വാക്കില്‍ വിശ്വസിച്ച് അചഞ്ചലഭക്തിയോടെ രാമനാപം ജപിച്ച് അനേക വര്‍ഷം തപസ്സനുഷ്ടിച്ചു. തല്‍ഫലമായി അദ്ദേഹത്തിന്‍റെ ദേഹമാസകലം പുറ്റ് (വാല്‍മീകം) നിറഞ്ഞു. പുറ്റില്‍ നിന്ന് രാമശബ്ദം കേട്ട ഋഷികള്‍ പുറ്റുമാറ്റി  രത്നാകരെ പുറത്തേക്കു കൊണ്ടുവരികയും 'വാല്‍മീകി എന്ന പേര്‍ കൊടുത്ത് അനുഗ്രഹിക്കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇവരുടെ പ്രചോദനത്തിലാണ് രാമായണം എഴുതപ്പെട്ടത്. രാമാണം വാല്‍മീകി പറഞ്ഞുകൊടുത്ത് ഗണപതി എഴുതി എടുത്തുവെന്നാണ് ഐതീഹ്യം. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 23 May 2007 19:53:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആധ്യാത്മികതയുടെ പരമാചാര്യന്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ആധ്യാത്മികതയുടെ-പരമാചാര്യന്‍-107052100143_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ആധ്യാത്മികതയുടെ-പരമാചാര്യന്‍-107052100143_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഭാരതീയ ആത്മീയ ചിന്തയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കിയ സന്യാസി വര്യനാണ് പരമഹംസന്‍. അദ്ദേഹത്തിന്‍റെ  സമാധിദിനമാണ് 2003 ഓഗസ്റ്റ് 16.  1886 ഓഗസ്റ്റ് 16നാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍ മഹാസമാധിയായത്.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആധുനിക ഭാരതത്തിലെ ആധ്യാത്മിക നേതാക്കന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ഭാരതീയ ആത്മീയ ചിന്തയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കിയ സന്യാസി വര്യനാണ് പരമഹംസന്‍. അദ്ദേഹത്തിന്‍റെ  സമാധിദിനമാണ് 2003 ഓഗസ്റ്റ് 16.  1886 ഓഗസ്റ്റ് 16നാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍ മഹാസമാധിയായത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഭാരതീയവും ഇതരങ്ങളുമായി സര്‍വ മതങ്ങളുടെയും സത്യം സാക്ഷാത്ക്കരിക്കുകയും വിഭിന്നോപാസനകളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്ത ആചാര്യവര്യനായിരുന്നു ഇദ്ദേഹം. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എത്ര ഗഹനമായ വേദാന്തതത്വവും ലളിതമായ ഭാഷയില്‍ ഉചിതോദാഹരണങ്ങള്‍ കൊണ്ട് വിശദീകരിക്കാനുള്ള അസാമാന്യ വൈഭവം രാമകൃഷ്ണനുണ്ടായിരുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ബംഗാളിലെ ഹൂഗ്ളി ജില്ലയിലുള്ള കാമാര്‍പൂക്കൂര്‍ ഗ്രാമത്തില്‍ 1836 ഫെബ്രുവരി 18  നായിരുന്നു പരമഹംസന്‍റെ ജനനം. കുദ്ദിരാം - ചന്ദ്രമണി ദമ്പതികളുടെ പുത്രനായ ജനിച്ച പരമഹംസന്‍റെ പൂര്‍വ്വാശ്രമത്തിലെ പേര് ഗദാധരന്‍ എന്നായിരുന്നു.  </font><br/><font  style='font-size:11pt; color:#000000'></font><br/>16-<font  style='font-size:11pt; color:#000000'>ാമത്തെ വയസ്സില്‍ കല്‍ക്കട്ടയിലെത്തി. ചില ഭവനക്ഷേത്രങ്ങളില്‍ പുരോഹിതവൃത്തി അനുഷ്ഠിച്ചു. പിന്നീട് ദക്ഷിണേശ്വരത്തുള്ള കാളീ ക്ഷേത്രത്തില്‍ പുരോഹിതനായി കാളിയെ സ്വന്തം മാതാവിനെപ്പോലെ കരുതിയാണ് ഇദ്ദേഹം ആരാധിച്ചത്. </font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:11pt; color:#000000'>ഭൈരവിബ്രാഹ്മണി, തോതാപുരി തുടങ്ങിയ ഗുരുക്കന്മാരില്‍ നിന്ന് ഹിന്ദു മതത്തിലെ വിവിധ മാര്‍ഗങ്ങള്‍ പരിചയിക്കുകയും അവയെല്ലാം സ്വയം പരീക്ഷിച്ചറിയുകയും ചെയ്തു. തോതാപുരിയാണ് ഗദാധരന് രാമകൃഷ്ണന്‍ എന്ന സന്യാസ നാമം നല്‍കിയത്. </font><br/><font  style='font-size:11pt; color:#000000'></font><br/>1859<font  style='font-size:11pt; color:#000000'>ല്‍ ശാരദാദേവിയെന്ന ബാലികയെ വിവാഹം കഴിച്ചു. യുവതിയായിട്ടും അവരെ ഭാര്യയെന്ന നിലയിലല്ല കണ്ടത്.ലോകജനനിയായ ദേവിയെന്ന നിലയിലാണ് അദ്ദേഹം അവരോട് പെരുമാറിയത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>രാമകൃഷ്ണന്‍റെ നിഷ്കളങ്കമായ ഭക്തിയും തീവ്രമായ ഈശ്വര ഭക്തിയും കേട്ടറിഞ്ഞ ധാരാളം പേര്‍ അദ്ദേഹത്തിന്‍റെയടുത്തെത്തി. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നരേന്ദ്രദത്തന്‍. പില്‍ക്കാലത്ത് സ്വാമിവിവേകാനന്ദന്‍ എന്ന പേരില്‍ ലോകപ്രശസ്തനായി. </font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പ്രത്യക്ഷപ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കുകയും വിശ്വാസപ്രമാണങ്ങളെ  വെല്ലുവിളിക്കുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍, മതസിദ്ധാന്തങ്ങള്‍ക്ക് പ്രാമാണികത വീണ്ടെടുത്തത് രാമകൃഷ്ണനാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 23 May 2007 17:42:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഭക്തരുടെ ആശ്രയം വിശുദ്ധ അന്തോണിസ്]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ഭക്തരുടെ-ആശ്രയം-വിശുദ്ധ-അന്തോണിസ്-107052100135_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ഭക്തരുടെ-ആശ്രയം-വിശുദ്ധ-അന്തോണിസ്-107052100135_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[യേശുവിനെ അതേപടി പകര്‍ത്തിയ ആത്മീയ തേജസാണ് സെന്‍റ് ആന്‍റണി]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>ഭക്തരുടെ ആശ്രയം വിശുദ്ധ അന്തോണിസ്                                                                                                                            </font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>പാദുവയിലെ അന്തോണി പുണ്യവാളന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ശക്തിയാണ്. നഷ്ടപ്പെട്ടതെന്തും - സാധനങ്ങളാകട്ടെ, മനസ്സമാധാനമാകട്ടെ, ധൈര്യമാകട്ടെ എന്തും വീണ്ടെടുക്കാനും തിരിച്ചു നല്‍കാനും ആ പുണ്യാത്മാവ് സഹായമേകുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>യേശുവിനെ അതേപടി പകര്‍ത്തിയ ആത്മീയ തേജസാണ് സെന്‍റ് ആന്‍റണി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1195ല്‍ ജനിച്ച അദ്ദേഹം 36-ാം വയസ്സില്‍ കാലം ചെയ്തു - 1231 ജൂണ്‍ 13ന്. അദ്ദേഹത്തിന്‍റെ തിരുനാള്‍ ജൂണ്‍ 13ന് ആചരിക്കുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സെന്‍റ് ആന്‍റണി ഓഫ് ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. മരിച്ച് ഒരു കൊല്ലം തികയുന്നതിന് മുമ്പ് വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് സെന്‍റ് ആന്‍റണി.</font><br/><font  style='font-size:11pt; color:#000000'></font><br/> 1232 <font  style='font-size:11pt; color:#000000'>മെയ് 30ന്  ഒമ്പതാം പീയുസ് മാര്‍പ്പാപ്പ (ഗ്രിഗോറി) ഇദ്ദേഹത്തെ വിശുദ്ധനെന്ന് പ്രഖ്യാപിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് വിശുദ്ധ അന്തോണിസിനെയാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വിശുദ്ധ അന്തോനീസിന്‍റെ ജ്ഞാനസ്നാന നാമം ഫെര്‍ഡിനന്‍റ് എന്നായിരുന്നു. 17-ാം വയസ്സില്‍ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്ന ഇദ്ദേഹം അവിടുത്തെ സന്യാസികളെ ശുശ്രൂഷിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വധിക്കപ്പെട്ട് രക്തസാക്ഷികളായ അഞ്ച് ഫ്രാന്‍സിസ്കന്‍ സന്യാസികളെ അനുകരിച്ചാണ് അദ്ദേഹം സഭയില്‍ ചേര്‍ന്നത്. ഈ സഭയില്‍ വച്ചാണ് അദ്ദേഹം അന്തോനീസ് എന്ന നാമം സ്വീകരിച്ചത്. </font><br/><font  style='font-size:11pt; color:#000000'></font><br/>25-<font  style='font-size:11pt; color:#000000'>ാം വയസ്സില്‍ അന്തോനീസ് വൈദികനായി. ഇദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേട്ട ധാരാളം പേര്‍ക്ക് മാനസാന്തരം ഉണ്ടാവുകയും ഇദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍ വഴി ഒട്ടേറെ അത്ഭുത സിദ്ധികള്‍ സംഭവിക്കുകയും ചെയ്തു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇദ്ദേഹം പല ഭാഷകള്‍ സംസാരിക്കുകയും ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളില്‍ സന്നിഹിതരാവുകയും ചെയ്തിരുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വയ്ക്കാനുള്ള ധര്‍മ്മവും ഇടുന്നു. ചൊവ്വാഴ്ച തോറും ഈ പുണ്യവാന്‍റെ പീഠത്തിങ്കല്‍ കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു.</font><font  style='font-size:11pt; color:#000000'>നിരന്തരമായ അധ്വാനത്തിന്‍റെയും തന്മൂലമുണ്ടായ രോഗത്തിന്‍റെയും ഫലമായി 36-ാം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്‍റെ തിരു ശരീരം പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ് അടക്കിയത്. അവിടെക്കൂടി സഹായം അപേക്ഷിച്ച അനേകം പേര്‍ക്ക് അദ്ദേഹം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇത് സംഭവിച്ചത് ഒരു ചൊവ്വാഴ്ചയാണ്. അതുകൊണ്ടാണ് ഭക്തര്‍ ചൊവ്വാഴ്ച ഈ വിശുദ്ധന്‍റെ ദിനമായി കണക്കാക്കുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വിശുദ്ധ അന്തോണിസിന്‍റെ പക്കല്‍ അപ്പവും പുസ്തകവും ലില്ലിപ്പൂവും ഉണ്ണിയേശുവിനെയും കാണിച്ചിരിക്കുന്നു. ദൈവമാതാവ് ഉണ്ണീശോയെ ഈ വിശുദ്ധന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതായി ഒരാള്‍ക്ക് അനുഭവപ്പെട്ടു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അതുകൊണ്ടാണ് വിശുദ്ധന്‍റെ കൈയ്യില്‍ ഉണ്ണീശോയെ പിടിച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കേരളത്തിലെ വിശുദ്ധ അന്തോണിസിന്‍റെ പേരിലുള്ള ദേവാലയം തിരുവനന്തപുരത്തെ മംഗലപുരത്താണ്. 1898 ജൂണ്‍ 12-ാം തീയതി മംഗലപുരത്തെ മിലാഗ്രെസ് പള്ളിയില്‍ അന്തോനീസിനെ സ്ഥാപിച്ചു. ഈ ഭക്തി ലോകമെങ്ങും പരന്നു. ധാരാളം പേര്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അഗതികള്‍ക്ക് അപ്പം ദാനം ചെയ്ത്കൊള്ളാമെന്ന പ്രതിജ്ഞയുമായി സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെയും മേല്‍ ഈ വിശുദ്ധന്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്ന് വിശ്വാസം. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മംഗലപുരം പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടികളിലൊന്നില്‍ അപേക്ഷാ ഹര്‍ജ്ജികളും മറ്റൊന്നില്‍ അപ്പം </font>]]></content:encoded>
      <pubDate>Mon, 21 May 2007 16:53:46 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശങ്കരാചാര്യ ജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശങ്കരാചാര്യ-ജയന്തി-107052100129_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശങ്കരാചാര്യ-ജയന്തി-107052100129_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[കേരളം ശങ്കര ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കും.മേടത്തിലെ തിരുവാതിര നക്ഷത്രത്തില്‍ ആലുവായ്ക്കടുത്തുള്ള കാലടിയിലാണ് ശങ്കരചാര്യ ജനിച്ചത്]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>കാലടി: കേരളം ശങ്കര ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കും.മേടത്തിലെ തിരുവാതിര നക്ഷത്രത്തില്‍ ആലുവായ്ക്കടുത്തുള്ള കാലടിയിലാണ് ശങ്കരചാര്യ ജനിച്ചത്. അദ്ദേഹം പരമശിവന്‍റെ അവതാരമണെന്നും വിശ്വാസമുണ്ട്. 2006 ല്‍ മെയ് രണ്ടിനാണ് മേടത്തിലെ തിരുവാതിര . അന്ന് ശങ്കരജയന്തി ആഘോഷിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/>2004 <font  style='font-size:11pt; color:#000000'>മേട തിരുവാതിരയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രീശങ്കരജയന്തി തത്ത്വജ്ഞാനി ദിനമായി പ്രഖ്യാപിച്ചു. ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ശ്രംഗേരി ശ്രീശാരദാപീഠം മഠാധിപതി ശ്രീഭാരതീ തീര്‍ത്ഥ ശങ്കരാചാര്യരുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇന്ത്യയുടെ നാനാഭാഗത്തുനിന്നും പുറപ്പെട്ട ശങ്കരതീര്‍ത്ഥ യാത്രകളും വെള്ളിയാഴ്ച ഇവിടെ സംഗമിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ശ്രീശങ്കരന്‍റെ ജനനം സംബന്ധിച്ച് ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഏതുവര്‍ഷമാണ്  ജനിച്ചത് എന്നതാണ്  പ്രധാന തര്‍ക്കവിഷയം.. ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്ന് ശങ്കരാചാര്യ ശിഷ്യന്മാര്‍ അംഗീകരിച്ചത്. എന്നല്‍ ക്രിസ്തുവിന് ശേഷം എഴാം നൂറ്റണ്ടിലാണ് ശ്രീശങ്കരന്‍ ജനിച്ചറ്റ് എന്നണ്‍ കേരളത്തിലെ വിശ്വാസം..</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മഠ് ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. തീയതിയുടെ പേരില്‍ ഇനിയൊരു തര്‍ക്കമോ വിവാദമോ ആവശ്യമില്ലെന്നും അവര്‍ അറിയിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വേദ ശാസ്ത്ര പണ്ഡിറ്റ് രക്ഷാ സഭാ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കവെ ശങ്കരാചാര്യരുടെ ജന്മദിനം 509 ബി. സിയിലാണെന്ന് ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും സമ്മതിക്കുന്നതായി ഡോക്ടര്‍ ശ്രീകാന്ത് ജിക്കാര്‍ പറഞ്ഞു.</font>]]></content:encoded>
      <pubDate>Mon, 21 May 2007 16:44:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീ ശ്രീ രവിശങ്കര്‍ ലോകാരാധ്യനായ സദ്ഗുരു]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീ-ശ്രീ-രവിശങ്കര്‍-ലോകാരാധ്യനായ-സദ്ഗുരു-107052100056_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ശ്രീ-ശ്രീ-രവിശങ്കര്‍-ലോകാരാധ്യനായ-സദ്ഗുരു-107052100056_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[വേദപണ്ഡിതനും മെഡിക്കല്‍ അസ്ട്രോളജറുമായ കെ.എസ്. വെങ്കിടരത്നത്തിന്‍റെയും ഉത്തമഭക്തയും വീണ വിദുഷിയുമായിരുന്ന വിശാലാക്ഷി വെങ്കിടരത്നത്തിന്‍റെയും മകനായി 1956 മെയ്  13-ാം തീയതി ശ്രീശ്രീ രവിശങ്കര്‍ ജനിച്ചു]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>തമിഴ്നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള പാപനാശം എന്ന ഗ്രാമത്തില്‍ പ്രശസ്ത വേദപണ്ഡിതനും മെഡിക്കല്‍ അസ്ട്രോളജറുമായ കെ.എസ്. വെങ്കിടരത്നത്തിന്‍റെയും ഉത്തമഭക്തയും വീണ വിദുഷിയുമായിരുന്ന വിശാലാക്ഷി വെങ്കിടരത്നത്തിന്‍റെയും മകനായി 1956 മെയ്  13-ാം തീയതി ശ്രീശ്രീ രവിശങ്കര്‍ ജനിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ലോകത്തിന്‍റെ പാപങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ജന്മമെടുത്ത അദ്ദേഹം പാപനാശം എന്ന പേര് അന്വര്‍ത്ഥമാക്കുകതന്നെ ചെയ്തു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ബാല്യത്തിന്‍റെ നല്ലൊരുഭാഗം ബാംഗ്ളൂരില്‍ ചെലവഴിച്ച അദ്ദേഹം നാലു വയസ്സായിരിക്കുമ്പോള്‍ തന്നെ അനായസമായി ഭഗവത്ഗീതയും മന്ത്രങ്ങളും ചൊല്ലുന്നത് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വേദപാഠങ്ങളൊക്കെ ഹൃദിസ്ഥമാക്കിയ ഈ കൊച്ചുകുട്ടിയെ മറ്റുള്ളവര്‍ തിരിച്ചറിയുകയും അദ്ദേഹം എല്ലാവരുടെയും ആദരവിന് പാത്രമാവുകയും ചെയ്തു.</font><br/><font  style='font-size:11pt; color:#000000'></font><br/> "<font  style='font-size:11pt; color:#000000'>ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ അന്വേഷണബോധവും അനുകമ്പയും പ്രകടമാക്കിയിരുന്നു. ഇടയ്ക്കിടെ സ്പോര്‍ട്സ് ക്ളാസില്‍ കയറാതെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അമ്മ അദ്ദേഹത്തോട് പോയി കളിക്കാന്‍ പറയുമ്പോള്‍ "ഈ പാദങ്ങള്‍ക്ക് ആരെയും ചവിട്ടാന്‍ കഴിയുകയില്ല. ഒരു പന്തിനെപ്പോലും' എന്നദ്ദേഹം മറുപടി പറയുമായിരുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>സഹോദരന്മാര്‍ ചുരുങ്ങിയ സമയംകൊണ്ട് ധ്യാനവും സന്ധ്യാവന്ദനവും പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം ഒന്നര മണിക്കൂര്‍ എടുത്താണ് കര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്തിരുന്നത്. ഓരോ മന്ത്രജപത്തിന് ശേഷവും അദ്ദേഹം ആകാശത്തേക്കു നോക്കി ഉത്തരത്തിന് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഓരോ തവണയും അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തിരുന്നു. </font><br/></font><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആധുനിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1982ല്‍ പത്തുദിവസത്തെ അഗാധമൗനത്തിന് ശേഷം കണ്ടെത്തിയ സുദര്‍ശനക്രിയ എന്ന യോഗവിദ്യ ലോക കല്യാണത്തിനായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും തീരുമാനിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>സ്നേഹത്തിന്‍റെയും ശാന്തിയുടെയും പരസ്പര സൗഹാര്‍ദ്ദത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കുന്നതിന് മനുഷ്യനെ പ്രാപ്തനാക്കുന്ന അനവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അങ്ങനെ വേദവിജ്ഞാന മഹാവിദ്യാപീഠം, വ്യക്തിവികാസ് കേന്ദ്ര എന്നീ സംഘടനകള്‍ ബാംഗ്ളൂര്‍ ആസ്ഥാനമായി രൂപം കൊണ്ടു. സ്വന്തം ജ്ഞാനം ഈ ലോകത്തോട് പങ്കുവയ്ക്കാനാഗ്രഹിച്ച അദ്ദേഹം ദി ആര്‍ട്ട് ഓഫ് ലിംവിംഗ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് അടിത്തറയിട്ടു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ലോകത്തെ ധാരാളം രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ചുറ്റിസഞ്ചരിച്ച്കൊണ്ട് മഹത്തായ ജ്ഞാനത്താല്‍ അദ്ദേഹം ഈ പ്രപഞ്ചത്തെ ആവരണം ചെയ്യുന്നു. സ്വീഡിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>യേല്‍ സര്‍വ്വകലാശാലയിലെ ബെര്‍ക്ക്ലി ഡിവിനിറ്റി സ്കൂളിന്‍റെ ഉപദേശക സമിതിയില്‍ അംഗങ്ങളായ ഓരേയൊരു പൗരസ്ത്യ ദേശക്കാരനാണ് രവിശങ്കര്‍.  യോഗശിരോമണി എന്ന പട്ടം നല്‍കി ഇന്ത്യന്‍ പ്രസിഡന്‍റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സമഗ്രവ്യക്തിത്വ വികസനവും മാനസികവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കോഴ്സുകള്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>സുദര്‍ശന ക്രിയായോഗം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ബേസിക് കോഴ്സ് . പലതരം ധ്യാനരീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ കോഴ്സ്. ഓരോ നിമിഷവും സേവനത്തിനുള്ളതാണെന്നും ഭക്തി, വിശ്വാസം, സേവനമനോഭാവം, മാനുഷിക മൂല്യങ്ങളിലുള്ള ആശ്രയം ഇവയൊക്കെ നമ്മുടെ നിലനില്പിന് തന്നെ അത്യന്താപേക്ഷിതമാണെന്നും പഠിപ്പിക്കുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:11pt; color:#000000'>ദിവ്യസമാജ നിര്‍മ്മാണശിബിരം, </font><br/><font  style='font-size:11pt; color:#000000'>എട്ട് വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ആര്‍ട്ട് എക്സല്‍ കോഴ്സ്,</font><br/>16 <font  style='font-size:11pt; color:#000000'>മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്കു വേണ്ടിയുള്ള യംഗ് അഡള്‍ട്ട് കോഴ്സ്, </font><br/><font  style='font-size:11pt; color:#000000'>ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള പ്രിസണ്‍ സ്മാര്‍ട്ട്  കോഴ്സ് , </font><br/><font  style='font-size:11pt; color:#000000'>സഹജസമാധി മെഡിറ്റേഷന്‍ കോഴ്സ്, </font><br/><font  style='font-size:11pt; color:#000000'>കമ്പനി എക്സിക്യുട്ടീവിന് വേണ്ടിയുള്ള കോര്‍പ്പറേറ്റ് വര്‍ക്ക്ഷോപ്പ്, </font><br/><font  style='font-size:11pt; color:#000000'>യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>തുടങ്ങിയവയ്ക്ക് ഇന്ന് വളരെ പ്രചാരം ലഭിച്ചു കഴിഞ്ഞു. </font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>കൂടാതെ 5എച്ച് പ്രോഗ്രാം എന്ന പേരില്‍ ആരോഗ്യം, ശുചിത്വം, ഭവനം, മാനുഷിക മൂല്യങ്ങള്‍ മനസ്സിന്‍റെ വിവിധതലങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം എന്നിവയെക്കുറിച്ചെല്ലാം ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി നവചേതനാശിബിരം എന്ന പേരില്‍ ആരംഭിച്ച സേവനപ്രവര്‍ത്തനം ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പരിപാടി, ശ്രീ ശ്രീ വിദ്യാമന്ദിര്‍ എന്ന പേരില്‍ ആരംഭിച്ച പുതിയ വിദ്യാലയങ്ങള്‍ ... അങ്ങനെ തുടരുന്നു ആര്‍ട്ട് ഓഫ് ലിംവിംഗ് പ്രവര്‍ത്തനങ്ങള്‍. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സംഘര്‍ഷവിമുക്തമായ സമൂഹവും, രോഗമില്ലാത്ത ശരീരവും, താളാത്മകമായ ശ്വാസവും, ആശങ്കകളില്‍ നിന്നും മുക്തമായ മനസ്സും, മുന്‍വിധിയില്ലാത്ത ബുദ്ധിയും, വിസ്മൃതമല്ലാത്ത ഓര്‍മ്മയും, ഓരോരുത്തരുടെയും ജന്മാവകാശമാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും നാഥന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കരുതിക്കൊള്ളുക. ഈ പ്രപഞ്ചമത്രയും നിങ്ങള്‍ക്ക് സ്വന്തമാണെന്ന് കരുതിക്കൊള്ളുക. ജ്ഞാനത്തിന്‍റെ ദീപസ്തംഭങ്ങളാവുക. എല്ലാവരുടെയും ജീവിതത്തിലേക്ക് ആനന്ദം പകര്‍ന്നു നല്‍കുക. പിന്നെ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല. </font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Mon, 21 May 2007 16:31:41 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അക്ഷര ബ്രഹ്മമായ സ്വാമിനാരായണന്‍]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/അക്ഷര-ബ്രഹ്മമായ-സ്വാമിനാരായണന്‍-107052100027_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/അക്ഷര-ബ്രഹ്മമായ-സ്വാമിനാരായണന്‍-107052100027_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഉത്തരപ്രദേശ് കാരനായ ഖനശ്യാം പാണ്ഡേയാണ് പിന്നീട് ഭഗവാന്‍ സ്വാമിനാരായണന്‍ എന്ന പേരില്‍ അറിയപ്പെട്ട് ഈ വിശ്വാസ പ്രസ്ഥാനത്തിന്‍റെ ആത്മീയ ആചാര്യനായി മാറിയത്]]></description>
      <content:encoded><![CDATA[<!--Image--><table cellspacing='0' cellpadding='0' border='0'  Align=Left><tr><td align='left'><img src='/ml/articles/0705/21/images/img1070521027_1_1.gif' Alt='Akshardham, Ahammadabad' Border=2 class='imgArticle'></td></tr><tr> <td><table width='100%' cellpadding='0' cellspacing='0' border='0'><tr><td class='imgSource'>WD</td><td width='8'></td></tr></table></td></tr></table><!--endImage--> <font  style='font-size:11pt; color:#000000'>വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രത്യേകിച്ച് സൗരാഷ്ട്രയിലെ സുപ്രധാനമായ ഹൈന്ദവ ആധ്യാത്മിക മുന്നേറ്റമാണ് സ്വാമിനാരായണ പ്രസ്ഥാനം. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അഹമ്മദാബാദിലെ അക്ഷര്‍ധാം എന്ന കൂറ്റന്‍ മന്ദിര സമുച്ചയം ഈ പ്രസ്ഥാനത്തിന്‍റെ ആസ്ഥാന ആരാധനാ കേന്ദ്രമാണ്. ഉത്തരപ്രദേശ് കാരനായ ഖനശ്യാം പാണ്ഡേയാണ് പിന്നീട് ഭഗവാന്‍ സ്വാമിനാരായണന്‍ എന്ന പേരില്‍ അറിയപ്പെട്ട് ഈ വിശ്വാസ പ്രസ്ഥാനത്തിന്‍റെ ആത്മീയ ആചാര്യനായി മാറിയത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സ്വാമിനാരായണന്‍റെ ജന്മദിനമാണ് ഏപ്രില്‍ മൂന്ന്. 1781 ഏപ്രില്‍ മൂന്നിന് യു.പി യിലെ ഛപ്പൈയ്യ ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് സ്വാമിനാരായണന്‍ ജനിച്ചത്. ഹരിപ്രസാദ് പാണ്ഡെയും പ്രേംവതിയുമായിരുന്നു മാതാപിതാക്കള്‍.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആത്മീയ ജീവിതം തെരഞ്ഞെടുക്കുന്നതിന്‍റെ ആദ്യ പടിയായി പതിനൊന്നാം വയസില്‍ ഖനശ്യാം പാണ്ഡെ എന്നസ്വാമിനാരായണന്‍ നാടുവിട്ടു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും തീര്‍ഥങ്ങളിലും അദ്ദേഹം സഞ്ചരിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഏഴുവര്‍ഷവും ഒരു മാസവും പതിനൊന്നു ദിവസവും കൊണ്ട് 8000 നാഴികയിലേറേയാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്. ഇക്കാലത്ത് തീവ്രമായ തപസ്സ്, ധ്യാനം, യോഗ എന്നിവയിലൂടെ സന്യാസിമാരുടേയും ഋഷിമാരുടേയും ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറി. ഖാനശ്യാം എന്ന പേരു മാറ്റി ശിവനാമമായ നീലകണ്ഠ് എന്ന പേര് സ്വീകരിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഹിന്ദു ആചാരങ്ങളില്‍ വന്ന മൂല്യച്യുതിയെയും അധാര്‍മ്മികതയേയും കുറിച്</font><font style='font-size:11pt;'>ച</font><font style='font-size:11pt;'>ￜനസ്സിലാക്കാനും ആധ്യാത്മികതയേ കുറിച്ച് കൂടുതലറിയാനും അദ്ദേഹം സഞ്ചാരം തുടര്‍ന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്താണ് ജീവന്‍, ആരാണ് ഈശ്വരന്‍, എന്താണ് മായ, ബ്രാഹ്മണന്‍റെ പ്രത്യേകതയെന്ത് തുടങ്ങി ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. ഒടുവില്‍ ഗുജറാത്തിലെ ഗുരു സ്വാമി രാമാനന്ദ അദ്ദേഹത്തിനു തൃപ്തികരമായ മറുപടി നല്‍കി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഹിന്ദു ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ധര്‍മ്മത്തിന്‍റെ ഭാഗത്ത് നിലകൊള്ളാന്‍ അദ്ദേഹം തീരുമാനിക്കുകയും സ്വാമി രാമാനന്ദയുടെ ശിഷ്യനാവുകയും ചെയ്തു. സ്വാമിയുടേ മുതിര്‍ന്ന ശിഷ്വന്മാരെയും പോലും സ്വാധീനിക്കാന്‍ പോന്ന വ്യക്തിപ്രഭാവം ഉള്ള ആളായിരുന്നു നീലകണ്ഠ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇരുപത്തിയൊന്നാം വയസില്‍ സ്വാമി രാമാനന്ദയുടെ ഉദ്ധവ് സമ്പ്രദായത്തെ അദ്ദേഹം മാറ്റിമറിച്ഛു. പിന്നീടത് സ്വാമിനാരായണന്‍ സമ്പ്രദായം എന്ന പേരില്‍ അറിയപ്പെട്ടു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വേദങ്ങളും മന്ത്രങ്ങളും പഠിച്ച നീലകണ്ഠിന് ഗുരു ഭഗവാന്‍ സ്വാമി നാരായണന്‍ എന്ന പേര് കൈവന്നു. എല്ലാ മതത്തിന്‍റെയും മത വിശ്വാസങ്ങളുടെയും ആത്മീയത മനസ്സിലാക്കിക്കൊടുക്കാന്‍ സ്വാമിനാരയണനന്‍ തന്‍റെ പ്രവര്‍ത്തനം, ഗുജറാത്ത്, സൗരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>തത്വചിന്ത, ഏകദൈവാരാധന,ഏക ദൈവ വിശ്വാസം എന്നിവ വളര്‍ത്താന്‍ അദ്ദേഹം അഹമ്മദാബാദ്, ഭുജ്, മൂളി, ഝുനഗഢ്, വട്തല്‍, ധോല്‍ക്ക, ജൈതല്‍പുര്‍, ധോലേര തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സ്വാമി നാരായണന്‍റെ 273 വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ വചനാമൃതം എന്ന പേരില്‍ ആധ്യാത്മിക ഗ്രന്ഥം തയാറാക്കിയിട്ടുണ്ട്.  തത്വചിന്ത, ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം, സാമൂഹിക പ്രവര്‍ത്തനം എന്നിവ കൊണ്ട് ബ്രാഹ്മണ സ്ഥിതിയിലെത്തി ദൈവത്തിന്‍റെ ശിഷ്യമാരാകാം എന്ന് അതില്‍ സൂചിപ്പിച്ചിട്ടുണ്ട്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അദ്ദേഹത്തിന്‍റെ ശിക്ഷപത്രി എന്നഗ്രന്ഥത്തില്‍ ധര്‍മ്മത്തെകുറിച്ചുള്ള വിവരങ്ങളും എങ്ങനെ ധാര്‍മ്മിക ജീവിതം നയിക്കാം എന്നുള്ളതുമാണ് പറയുന്നത്. ഇന്ത്യയില്‍ മതപരമായ പുനരുദ്ധാരണം നടത്താന്‍ ഹിന്ദു ആചാരങ്ങളേയും തത്വചിന്തകളേയും അക്രമണാത്മകതയില്‍ നിന്ന് മോചിപ്പിക്കാനും സ്വാമിനാരായണനു കഴിഞ്ഞു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>തന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം രണ്ട് ആശ്രമങ്ങള്‍ അഹമ്മദാബാദിലും വട്തലിലും സ്ഥാപിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇന്ന് നാലു വന്‍ കരകളിലും സ്വാമിനാരായണ മന്ദിരങ്ങള്‍ ഉണ്ട്. മൂവായിരത്തിലേറെ സന്യാസിമാരും 50 ലക്ഷത്തോളം അനുയായികളും ഈ പ്രസ്ഥാനത്തിനുണ്ട്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ദൈവത്തെ ആരാധിച്ചാല്‍ മോചനം  കിട്ടും. ദൈവമാണ് ശക്തിയുടെ ഉറവിടം. അദ്ദേഹം എല്ലാം അറിയുന്നു. എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. എല്ലാമറിയുന്നവനാണ്. എന്നിവയാണ് അദ്ദേഹത്</font><font style='font-size:11pt;'>ത</font><font style='font-size:11pt;'>ￅിന്‍റെ തത്വചിന്തകള്‍.</font><br/><font  style='font-size:11pt; color:#000000'></font><br/>1830 <font  style='font-size:11pt; color:#000000'>ലാണ് സ്വാമിനാരായണന്‍ ഇഹലോകവാസം വെടിഞ്ഞത്. </font><br/></font>]]></content:encoded>
      <pubDate>Mon, 21 May 2007 12:22:50 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഏപ്രില്‍ 14 ന് അംബേദ്കര്‍ ജയന്തി]]></title>
      <link>https://malayalam.webdunia.com/article/personality-religion-in-malayalam/ഏപ്രില്‍-14-ന്-അംബേദ്കര്‍-ജയന്തി-107052000065_1.htm</link>
      <guid>https://malayalam.webdunia.com/article/personality-religion-in-malayalam/ഏപ്രില്‍-14-ന്-അംബേദ്കര്‍-ജയന്തി-107052000065_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/23/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1563874792-0501.jpg</image>
      <description><![CDATA[ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 112- ജന്മദിനമാണ് 2003 ഏപ്രില്‍ 14. 1891 ഏപ്രില്‍ 14 നാണ് മധ്യപ്രദേശിലെ മോയില്‍ ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><table cellspacing='0' cellpadding='0' border='0'  Align=Left><tr><td align='left'><img src='/ml/articles/0705/20/images/img1070520065_1_1.gif' Alt='B R Ambedkar' Border=2 class='imgArticle'></td></tr><tr> <td><table width='100%' cellpadding='0' cellspacing='0' border='0'><tr><td class='imgSource'>p i b</td><td width='8'></td></tr></table></td></tr></table><!--endImage--> <font  style='font-size:11pt; color:#000000'>ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 112-ാം ജന്മദിനമാണ് 2003 ഏപ്രില്‍ 14. 1891 ഏപ്രില്‍ 14 നാണ് മധ്യപ്രദേശിലെ മോയില്‍ ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്. ഇന്ത്യയില്‍ ദളിതരെ കൂട്ടത്തോടെ അദ്ദേഹം ബുദ്ധമതത്തിലേക്ക് മറ്റി.ബുദ്ധമതത്തിലെ പ്രമുഖ വ്യതിത്വമായി അംബേദ്കറെ കണക്കാക്കാം</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>തൊട്ടുകൂടാത്തവനായി പിറന്ന അംബേദ്കറുടെ ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു. ക്ളാസ് മുറിയുടെ മൂലയ്കായിരുന്നു സ്ഥാനം. എല്ലാ ദുരിതങ്ങളും അതിജീവിച്ച അംബേദ്കര്‍ 1908-ല്‍ ഹൈസ്കൂള്‍ ജയിച്ചു, ഒത്ധ അധകൃതന് അക്കാലത്ത് സ്വപ്നം കണാന്‍ പോലുമാകാത്ത നേട്ടം. </font><br/><font  style='font-size:11pt; color:#000000'></font><br/>1920-<font  style='font-size:11pt; color:#000000'>ല്‍ ലണ്ടനില്‍ പോയി നിയമബിത്ധദം നേടി. വക്കീലായി തിരികെ വന്നപ്പൊഴും തൊട്ടുകൂടായ്മ തുടരുകയായിരുന്നു. പിന്നീട് ജാതിമത രഹിതമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പോരാട്ടം. രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളുടെ വളര്‍ച്ചയായിരുന്നു അത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ജാതിവ്യവസ്ഥയുടെ തകര്‍ച്ചകൂടാതെ ദളിതരുടെ ഉന്നമനം സാധ്യമാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ''ഞാന്‍ ഹിന്ദുവായാണ് ജനിച്ചത്. പക്ഷേ, ഹിന്ദുവായി മരിക്കില്ല'', അംബേദ്കര്‍ പ്രഖ്യാപിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ദളിതരുടെ ഉന്നമനത്തിനായി അദ്ദേഹം 1924-ല്‍ ബഹിഷ്കൃത് ഹിതകാരിണി സഭയും 1942-ല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷനും രൂപീകരിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/>1947-<font  style='font-size:11pt; color:#000000'>ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം സ്വതന്ത്ര ഭരണഘടന  എഴുതാന്‍ രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബെദ്കറായിരുന്നു. ആദ്യമന്ത്രിസഭയില്‍ നിയമമന്ത്രിയായും അദ്ദേഹം നിയമിതനായി. സ്ത്രീ അവകാശ ബില്ല് പാസാക്കാന്‍ നെഹ്രു മന്ത്രിസഭ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഹിന്ദുമതത്തിലെ ദുരാചാരങ്ങളില്‍ മനം മടുത്ത അംബെദ്കര്‍ 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. 1956-ഡിസംബര്‍ ആറിന് അദ്ദേഹം അന്തരിച്ചു.</font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Mon, 21 May 2007 12:22:25 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Personality]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
