<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[ക്രിസ്ത്യന്‍]]></title>
    <link>https://malayalam.webdunia.com/christian-religion-in-malayalam</link>
    <description><![CDATA[ആത്മീയത ആനന്ദത്തിന്‍റെ ഉറവിടം]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Fri, 05 Jun 2026 07:41:44 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>ക്രിസ്ത്യന്‍</title>
      <url>https://malayalam.webdunia.com/christian-religion-in-malayalam</url>
      <link>https://malayalam.webdunia.com/christian-religion-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/christian-religion-in-malayalam-1040102.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[Maundy Thursday: ഇന്ന് പെസഹ വ്യാഴം, അറിയാം ചരിത്രം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/maundy-thursday-history-126040200003_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/maundy-thursday-history-126040200003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg</image>
      <description><![CDATA[Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകൾ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവൻ കുരിശിൽ മരിക്കുന്നതിനു മുൻപ് തന്റെ 12 ശിഷ്യൻമാർക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/full/1680756276-0897.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Maundy Thursday" width="1200" /></p>
	<br />
	Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകൾ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവൻ കുരിശിൽ മരിക്കുന്നതിനു മുൻപ് തന്റെ 12 ശിഷ്യൻമാർക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യൻമാരുടെ പാദം കഴുകി ചുംബിച്ചു. ഞാൻ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ എന്ന കൽപ്പന നൽകി കൊണ്ടാണ് യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയത്. </p>
<p>
	 </p>
<p>
	അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുർബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയിൽ അപ്പം മുറിച്ച് യേശു ശിഷ്യൻമാർക്ക് നൽകി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓർമയ്ക്കാണ് ക്രൈസ്തവർ കുർബാന അർപ്പിക്കുന്നതും കുർബാന മധ്യേ പുരോഹിതൻ അപ്പം മുറിക്കുന്നതും. </p>
<p>
	 </p>
<p>
	ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തിൽ നൽകുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.</p>
<p>
	 </p>
<p>
	ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ പ്രത്യേക പ്രാർഥനകൾ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്ക്ക് കാൽകഴുകൽ ശുശ്രൂഷ ദേവാലയങ്ങളിൽ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാൽ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.</p>
<p>
	 </p>
<p>
	പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കൽ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തിൽ നൽകുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആൾ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങൾക്ക് നൽകുന്നതാണ് അപ്പം മുറിക്കൽ ചടങ്ങ്. </p>]]></content:encoded>
      <pubDate>Thu, 02 Apr 2026 09:00:00 +0530</pubDate>
      <updatedDate>Thu, 02 Apr 2026 09:01:59 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[August 15, Our Lady of Assumption: ഓഗസ്റ്റ് 15, മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/our-lady-of-assumption-feast-125081400007_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/our-lady-of-assumption-feast-125081400007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/14/thumb/1_1/1755144874-2753.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/14/thumb/1_1/1755144874-2753.jpg</image>
      <description><![CDATA[August 15, Our Lady of Assumption: ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Mariyam, Our Lady of Assumption Feast, Mary, August 15 Our Lady of Assumption, മാതാവ്, മറിയം, സ്വര്‍ഗാരോപണ തിരുന്നാള്‍" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/14/full/1755144874-2753.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Our Lady of Assumption" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Our Lady of Assumption</p>
	</p>
	<br />
	August 15, Our Lady of Assumption: ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓഗസ്റ്റ് 15 നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. </p>
<p>
	 </p>
<p>
	യേശുക്രിസ്തുവിന്റെ അമ്മയായ മറിയത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഓര്‍മയ്ക്കാണ് ഈ തിരുന്നാള്‍ ആഘോഷിക്കുന്നത്. 1950 നവംബര്‍ ഒന്നിനാണ് ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കാന്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ പ്രഖ്യാപിച്ചത്. </p>
<p>
	 </p>
<p>
	മറിയം ദൈവത്താല്‍ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടു എന്ന വിശ്വാസത്തിലാണ് ക്രൈസ്തവര്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. </p>]]></content:encoded>
      <pubDate>Thu, 14 Aug 2025 09:39:00 +0530</pubDate>
      <updatedDate>Thu, 14 Aug 2025 09:44:44 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[St. Alphonsa Feast: ഇന്ന് വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-alphonsa-feast-125072800001_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-alphonsa-feast-125072800001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/23/thumb/1_1/1753253511-1538.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/23/thumb/1_1/1753253511-1538.jpg</image>
      <description><![CDATA[St. Alphonsa Feast: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആണിന്ന്. ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="St Alphonsa Feast, St Alphonsa Feast July 28, വിശുദ്ധ അല്‍ഫോണ്‍സ, അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍" class="imgCont" height="939" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/23/full/1753253511-1538.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Alphonsa" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			St Alphonsa</p>
	</p>
	<br />
	St. Alphonsa Feast: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആണിന്ന്. ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ. </p>
<p>
	 </p>
<p>
	ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്. </p>
<p>
	 </p>
<p>
	2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം. </p>]]></content:encoded>
      <pubDate>Mon, 28 Jul 2025 08:17:00 +0530</pubDate>
      <updatedDate>Mon, 28 Jul 2025 08:19:47 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[St.Alphonsa Feast: വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-alphonsa-feast-july-28-125072300017_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-alphonsa-feast-july-28-125072300017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/23/thumb/1_1/1753253511-1538.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/23/thumb/1_1/1753253511-1538.jpg</image>
      <description><![CDATA[St.Alphonsa: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 28 നാണ്. ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="St Alphonsa Feast, St Alphonsa Feast July 28, വിശുദ്ധ അല്‍ഫോണ്‍സ, അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍" class="imgCont" height="939" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/23/full/1753253511-1538.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Alphonsa" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			St Alphonsa</p>
	</p>
	<br />
	St.Alphonsa: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 28 നാണ്. ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ. </p>
<p>
	 </p>
<p>
	ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്. </p>
<p>
	 </p>
<p>
	2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം. </p>]]></content:encoded>
      <pubDate>Wed, 23 Jul 2025 12:17:00 +0530</pubDate>
      <updatedDate>Wed, 23 Jul 2025 12:21:58 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[St.Thomas Day: ഇന്ന് ജൂലൈ 3, ദുക്‌റാന തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-2025-125070300002_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-2025-125070300002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751294871-0571.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751294871-0571.jpg</image>
      <description><![CDATA[St.Thomas Day: ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="St Thomas Day, July 3 St Thomas Day, St Thomas Day History, What is St Thomas Day, St Thomas Day Holiday, സെന്റ് തോമസ് ഡേ, വിശുദ്ധ തോമാശ്ലീഹാ, സെന്റ് തോമസ് ഡേ ചരിത്രം, ദുക്‌റാന തിരുന്നാള്‍, ആരാണ് സെന്റ് തോമസ്‌" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/full/1751294871-0571.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="July 3 St Thomas Day" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			St Thomas Day</p>
	</p>
	<br />
	St.Thomas Day: ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>]]></content:encoded>
      <pubDate>Thu, 03 Jul 2025 07:35:00 +0530</pubDate>
      <updatedDate>Thu, 03 Jul 2025 06:51:26 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-wishes-in-malayalam-125070200035_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-wishes-in-malayalam-125070200035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/02/thumb/1_1/1751457136-5896.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/02/thumb/1_1/1751457136-5896.jpg</image>
      <description><![CDATA[St.Thomas Day Wishes in Malayalam: ജൂലൈ 3, സെന്റ് തോമസ് ഡേ. ഭാരത കത്തോലിക്കര്‍ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന തിരുന്നാളാണിത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇതിനു പേരുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="July 3, St Thomas Day, St Thomas Day Wishes in Malayalam, St Thomas Day July 3, സെന്റ് തോമസ് ഡേ ആശംസകള്‍, ദുക്‌റാന തിരുന്നാള്‍ ആശംസകള്‍, ജൂലൈ മൂന്ന് സെന്റ് തോമസ് ഡേ" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/02/full/1751457136-5896.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Thomas Day Wishes" width="740" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			St Thomas Day Wishes</p>
	</p>
	<br />
	St.Thomas Day Wishes in Malayalam: ജൂലൈ 3, സെന്റ് തോമസ് ഡേ. ഭാരത കത്തോലിക്കര്‍ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന തിരുന്നാളാണിത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇതിനു പേരുണ്ട്. </p>
<p>
	 </p>
<p>
	<strong>സെന്റ് തോമസ് ഡേ ആശംസകള്‍ </strong></p>
<p>
	 </p>
<p>
	വിശ്വാസത്തിന്റെ ദീപം കൊളുത്തിയ വിശുദ്ധ തോമാശ്ലീഹ നമുക്ക് മാര്‍ഗദീപമാകട്ടെ, ഏവര്‍ക്കും ദുക്‌റാന തിരുന്നാള്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്നതില്‍ വിശുദ്ധ തോമ മാതൃകയാണ്. ഏവര്‍ക്കും സെന്റ് തോമസ് ഡേ ആശംസകള്‍ </p>
<p>
	 </p>
<p>
	ക്രിസ്തുവിന്റെ സുവിശേഷം ഭാരതത്തിലെത്തിച്ച തോമാശ്ലീഹായുടെ ഓര്‍മ നമുക്ക് ആഘോഷിക്കാം. ദുക്‌റാന തിരുന്നാളിന്റെ പ്രാര്‍ത്ഥനാമംഗങ്ങള്‍ നേരുന്നു </p>
<p>
	 </p>
<p>
	സെന്റ് തോമസിനെ പോലെ ഏത് പ്രതിസന്ധി ഘട്ടത്തിലും &#39;എന്റെ കര്‍ത്താവെ, എന്റെ ദൈവമേ&#39; എന്നു പ്രാര്‍ത്ഥിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും തോമാശ്ലീഹായുടെ തിരുന്നാള്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	ക്രിസ്തു ശിഷ്യന്‍മാരില്‍ ഏറ്റവും ധൈര്യശാലിയായിരുന്നു തോമസ്. ജീവിതത്തിലെ പ്രതിസന്ധികളെ തോമസിനെ പോലെ നേരിടാന്‍ നമുക്കും പ്രാര്‍ഥിക്കാം. ഏവര്‍ക്കും ദുക്‌റാനയുടെ പ്രാര്‍ത്ഥനാശംസകള്‍ </p>
<p>
	 </p>
<p>
	വിശുദ്ധ തോമയെ പോലെ നമുക്കും ക്രിസ്തുവിനെ പ്രഘോഷിക്കാം. ഏവര്‍ക്കും സെന്റ് തോമസ് ഡേ ആശംസകള്‍ </p>]]></content:encoded>
      <pubDate>Wed, 02 Jul 2025 17:16:00 +0530</pubDate>
      <updatedDate>Wed, 02 Jul 2025 17:22:22 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[July 3, St.Thomas Day History: സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍; അറിയാം ചരിത്രം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-history-125063000052_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-history-125063000052_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751294871-0571.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751294871-0571.jpg</image>
      <description><![CDATA[St.Thomas Day History in Malayalam: എല്ലാ വര്‍ഷവും ജൂലൈ മൂന്നിനാണ് സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെയാണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ ആചരിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ കാലത്തിനൊപ്പം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="St Thomas Day, July 3 St Thomas Day, St Thomas Day History, What is St Thomas Day, St Thomas Day Holiday, സെന്റ് തോമസ് ഡേ, വിശുദ്ധ തോമാശ്ലീഹാ, സെന്റ് തോമസ് ഡേ ചരിത്രം, ദുക്‌റാന തിരുന്നാള്‍, ആരാണ് സെന്റ് തോമസ്‌" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/full/1751294871-0571.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="July 3 St Thomas Day" width="740" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			July 3 St Thomas Day</p>
	</p>
	<br />
	St.Thomas Day History in Malayalam: എല്ലാ വര്‍ഷവും ജൂലൈ മൂന്നിനാണ് സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെയാണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ ആചരിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് &#39;സെന്റ് തോമസ് ഡേ&#39; എന്നറിയപ്പെടുകയായിരുന്നു. </p>
<p>
	 </p>
<p>
	കേരളത്തിലെ ക്രൈസ്തവര്‍ ഇപ്പോഴും ദുക്‌റാന തിരുന്നാള്‍ എന്ന പ്രയോഗമാണ് ഉപയോഗിക്കുന്നത്. പ്രചീനകാലം മുതല്‍ അങ്ങനെയാണ് അവര്‍ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാളിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. </p>
<p>
	 </p>
<p>
	തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ദുക്‌റാനയ്ക്ക് കേരളത്തില്‍ &#39;തോറാന പെരുന്നാള്‍&#39; എന്ന പേരും ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയുമായി &#39;തോറാന&#39; എന്ന വാക്കിനു വലിയ ബന്ധമുണ്ട്. കാലവര്‍ഷം അതിശക്തമായി നില്‍ക്കുന്ന സമയത്താണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ വരുന്നത്. ശക്തമായ മഴയും പെരുവെള്ളപ്പാച്ചിലുമാണ് ആ സമയത്ത്. തോരാതെ മഴ പെയ്യുന്ന കാലം ആയതിനാല്‍ മലയാളികള്‍ ദുക്‌റാനയെ &#39;തോറാന പെരുന്നാള്‍&#39; എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി. </p>
<p>
	 </p>
<p>
	തോരാതെ മഴ പെയ്യുന്ന തോറാന എന്നാണ് പഴമക്കാരുടെ വിശേഷണം. തൃശൂര്‍ക്കാരിയായ എഴുത്തുകാരി സാറ ജോസഫ് തന്റെ പുസ്തകങ്ങളില്‍ പലയിടത്തും തോറാനയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് ദുക്‌റാന തിരുന്നാള്‍ ദിവസം നിര്‍ത്താതെ മഴ പെയ്യുമെന്നാണ് ക്രൈസ്തവരുടെ വിശ്വാസം. തോറാന പെരുന്നാള്‍ ദിവസം പെരുവെള്ളപ്പാച്ചിലില്‍ കാട്ടില്‍ നിന്ന് ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ ഒലിച്ചുവരുമെന്ന് പഴമക്കാര്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കല്‍ ശക്തമായ മഴയെ തുടര്‍ന്ന് ദുക്‌റാന തിരുന്നാള്‍ ദിവസം കാട്ടില്‍ നിന്ന് മൃഗങ്ങള്‍ ഒലിച്ചുവന്നതിനു ശേഷമാണ് ഇങ്ങനെയൊരു കഥ പഴമക്കാര്‍ക്കിടയില്‍ സജീവമായത്. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>]]></content:encoded>
      <pubDate>Mon, 30 Jun 2025 20:12:00 +0530</pubDate>
      <updatedDate>Mon, 30 Jun 2025 20:18:13 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Easter Wishes in Malayalam: ക്രിസ്തുവിന്റെ ഉയിര്‍പ്പ് ആഘോഷിക്കാം; ഈസ്റ്റര്‍ ആശംസകള്‍ മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/easter-wishes-125041800032_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/easter-wishes-125041800032_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-04/18/thumb/1_1/1744974075-9972.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-04/18/thumb/1_1/1744974075-9972.jpg</image>
      <description><![CDATA[Easter Wishes in Malayalam: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഏപ്രില്‍ 20 ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Easter Wishes, Easter Wishes Malayalam, Happy Easter, Easter Wishes in English, അമ്പത് നോമ്പാചരണത്തിനു ഈസ്റ്റര്‍ ആശംസകള്‍, ഈസ്റ്റര്‍ ആശംസകള്‍ മലയാളത്തില്‍, ഹാപ്പി ഈസ്റ്റര്‍, ഈസ്റ്റര്‍ ആഘോഷം, ഈസ്റ്റര്‍ ഞായര്‍" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-04/18/full/1744974075-9972.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Easter Wishes in Malayalam" width="600" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Easter Wishes in Malayalam</p>
	</p>
	<br />
	Easter Wishes in Malayalam: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പത് നോമ്പാചരണത്തിനു ആചരണത്തിനു അവസാനമാകും. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. </p>
<p>
	 </p>
<p>
	<strong>Easter Wishes: പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍...</strong></p>
<p>
	 </p>
<p>
	<em>ഉത്ഥാനം ചെയ്ത മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ഏവര്‍ക്കും സമാധാനത്തിന്റെയും ശാന്തിയുടെയും ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ലോകത്തെ രക്ഷിച്ച മിശിഹ നിങ്ങള്‍ക്ക് മാര്‍ഗദീപമായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അനുഗ്രഹം നിറഞ്ഞ ഈസ്റ്റര്‍ ദിനാശംസകള്‍</em></p>
<p>
	 </p>
<p>
	<em>ഉത്ഥാനം ചെയ്ത മിശിഹായുടെ അനുഗ്രഹം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ടായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>എല്ലാ വേദനകള്‍ക്കും പീഡകള്‍ക്കും ശേഷം ഉത്ഥാനമുണ്ട്. പ്രത്യാശയോടെ നമുക്ക് ജീവിക്കാം. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ഈസ്റ്റര്‍ ദിനം നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും അനുഗ്രവും നിറയ്ക്കട്ടെ, ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ഏവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ഇരട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, മരണത്തില്‍ നിന്ന് ഉയിര്‍പ്പിലേക്ക്..! ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ഉത്ഥിതനായ ക്രിസ്തു നിങ്ങള്‍ക്കു ജീവിതവഴിയില്‍ വെളിച്ചമാകട്ടെ, ഹാപ്പി ഈസ്റ്റര്‍ </em></p>
<p>
	 </p>
<p>
	<em>പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിന്റെ നിറവിലും ആകട്ടെ ഈസ്റ്റര്‍ ആഘോഷം. ഏവര്‍ക്കും ഉത്ഥാന തിരുന്നാള്‍ ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>അടിച്ചമര്‍ത്തപ്പെട്ട സഹോദരങ്ങള്‍ക്കു പ്രത്യാശ നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കുമ്പോള്‍ ഉയിര്‍പ്പു തിരുന്നാള്‍ പൂര്‍ണതയിലെത്തും, ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍</em></p>]]></content:encoded>
      <pubDate>Fri, 18 Apr 2025 16:26:00 +0530</pubDate>
      <updatedDate>Sat, 19 Apr 2025 17:28:23 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Good Friday: ദുഃഖവെള്ളി അഥവാ നല്ല വെള്ളി; ചരിത്രം അറിയാം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/good-friday-history-125041700008_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/good-friday-history-125041700008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/25/thumb/1_1/1458881248-1637.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/25/thumb/1_1/1458881248-1637.jpg</image>
      <description><![CDATA[Good Friday: യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ നാളെ ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="367" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/25/full/1458881248-1637.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="450" /></p>
	<br />
	Good Friday: യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ നാളെ ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. &#39;നല്ല വെള്ളി&#39; എന്നും ഈ ദിവസം അറിയപ്പെടുന്നു. തന്റെ രക്തത്താല്‍ ക്രിസ്തു ദേവന്‍ ഈ ലോകത്തെ വീണ്ടെടുത്തു എന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അതിന്റെ അനുസ്മരണം കൂടിയാണ് ഓരോ ദുഃഖവെള്ളിയും. </p>
<p>
	 </p>
<p>
	ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ ചരിത്ര വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണ് ദേവാലയങ്ങളിലെ പ്രധാന ചടങ്ങുകള്‍. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തുന്ന ദിവസം കൂടിയാണ് ദുഃഖവെള്ളി. </p>
<p>
	 </p>
<p>
	ദുഃഖവെള്ളിയാഴ്ച ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയാണ്. സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല, ബാറുകളും പ്രവൃത്തിക്കില്ല. </p>]]></content:encoded>
      <pubDate>Thu, 17 Apr 2025 10:18:00 +0530</pubDate>
      <updatedDate>Thu, 17 Apr 2025 10:21:27 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Maundy Thursday: പെസഹവ്യാഴം ചരിത്രം, ആശംസകള്‍ മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/maundy-thursday-125041600003_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/maundy-thursday-125041600003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg</image>
      <description><![CDATA[Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് പെസഹ. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Maundy Thursday, Maundy Thursday History, Maundy Thursday 2025, Maundy Thursday Menaing, Pesaha Vyazham, Christian religion, Hindu Religion, Christian festivals, Hindu Festivals, Easter, Happy Easter, പെസഹവ്യാഴം തിരുന്നാള്‍, ഈസ്റ്റര്‍, ഹിന്ദു ആഘോഷങ്ങ" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/full/1680756276-0897.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Maundy Thursday" width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Maundy Thursday</p>
	</p>
	<br />
	Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് പെസഹ. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യന്‍മാരുടെ പാദം കഴുകി ചുംബിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന കല്‍പ്പന നല്‍കി കൊണ്ടാണ് യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയത്. </p>
<p>
	 </p>
<p>
	അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ അപ്പം മുറിച്ച് യേശു ശിഷ്യന്‍മാര്‍ക്ക് നല്‍കി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓര്‍മയ്ക്കാണ് ക്രൈസ്തവര്‍ കുര്‍ബാന അര്‍പ്പിക്കുന്നതും കുര്‍ബാന മധ്യേ പുരോഹിതന്‍ അപ്പം മുറിക്കുന്നതും. </p>
<p>
	 </p>
<p>
	ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.</p>
<p>
	 </p>
<p>
	ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.</p>
<p>
	 </p>
<p>
	പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആള്‍ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ് അപ്പം മുറിക്കല്‍ ചടങ്ങ്. </p>
<iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" referrerpolicy="strict-origin-when-cross-origin" src="https://www.youtube.com/embed/vDtToQBi4L8?si=KK1P50xezGn-sX9I" title="YouTube video player" width="560"></iframe><strong>പെസഹവ്യാഴം ആശംസകള്‍ മലയാളത്തില്‍: </strong>
<p>
	 </p>
<p>
	<em>നമ്മുടെ കര്‍ത്താവിന്റെ പെസഹ നമുക്ക് ഒരുമയോടെ ആഘോഷിക്കാം. ഏവര്‍ക്കും പെസഹായുടെ അനുഗ്രഹങ്ങള്‍ നേരുന്നു </em></p>
<p>
	 </p>
<p>
	<em>വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ഈശോയെ നമുക്ക് ഓര്‍ക്കാം. ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയമാണ് ബലിയര്‍പ്പണം. ഏവര്‍ക്കും പെസഹവ്യാഴം ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയ ക്രിസ്തുവിനെ നമുക്ക് മാതൃകയാക്കാം. പരസ്പരം ക്ഷമിച്ച് നമുക്ക് ഈ പെസഹ ആചരിക്കാം </em></p>
<p>
	 </p>
<p>
	<em>ക്രിസ്തു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത് തന്റെ അജഗണത്തിനു വേണ്ടിയാണ്. ഈ നല്ല ദിവസത്തെ പ്രാര്‍ത്ഥനയോടെ ഓര്‍ക്കാം. ഏവര്‍ക്കും പെസഹ തിരുന്നാളിന്റെ ആശംസകള്‍</em></p>
<p>
	 </p>
<p>
	<em>ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്നു ആഹ്വാനം ചെയ്ത മിശിഹായുടെ പാത പിന്തുടരാം. ഈ പെസഹ നിങ്ങള്‍ക്കൊരു അനുഗ്രഹമാകട്ടെ </em></p>
<p>
	 </p>
<p>
	<em>ഓരോ പെസഹ ആചരണവും സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും ആഘോഷമാകട്ടെ. ഏവര്‍ക്കും ഈ ദിവസത്തിന്റെ ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു </em></p>]]></content:encoded>
      <pubDate>Wed, 16 Apr 2025 08:58:00 +0530</pubDate>
      <updatedDate>Wed, 16 Apr 2025 09:05:06 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/merry-christmas-to-webdunia-malayalam-readers-124122500005_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/merry-christmas-to-webdunia-malayalam-readers-124122500005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg</image>
      <description><![CDATA[യേശുദേവന്‍ കാലിത്തൊഴുത്തില്‍ ഭൂജാതനായതിന്റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ദേവാലയങ്ങളില്‍ രാത്രിയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചയോടെയാണ്. കരോള്‍ ഗാനങ്ങള്‍ പാടിയും വീടുകളില്‍ പുല്‍ക്കൂടുകള്‍ ഒരുക്കിയുമാണ് ലോകം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/full/1671771727-7454.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Christmas" width="600" /></p>
	<br />
	യേശുദേവന്‍ കാലിത്തൊഴുത്തില്‍ ഭൂജാതനായതിന്റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ദേവാലയങ്ങളില്‍ രാത്രിയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചയോടെയാണ്. കരോള്‍ ഗാനങ്ങള്‍ പാടിയും വീടുകളില്‍ പുല്‍ക്കൂടുകള്‍ ഒരുക്കിയുമാണ് ലോകം ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ചത്. ഇന്നലെ ഉച്ചമുതല്‍ കേരളത്തിലെ നിരത്തുകളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. </p>
<p>
	 </p>
<p>
	മറിയം-യൗസേപ്പ് ദമ്പതികള്‍ക്ക് പരിശുദ്ധാത്മാവിന്റെ നിറവിനാല്‍ പിറന്ന കുഞ്ഞിന് യേശു എന്ന് പേരിടുകയായിരുന്നു. പിറന്നുവീഴാന്‍ ഒരു സത്രം പോലും ലഭിക്കാതെ അവസാനം കാലികളുടെ സങ്കേതമായ ഒരു തൊഴുത്തിലാണ് ക്രിസ്തുദേവന്‍ പിറന്നുവീണതെന്നാണ് ബൈബിള്‍ പറയുന്നത്. ഈ ഓര്‍മ പുതുക്കലാണ് ഓരോ ക്രിസ്മസും. </p>
<p>
	 </p>
<p>
	വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് മംഗളാശംസകള്‍...</p>]]></content:encoded>
      <pubDate>Wed, 25 Dec 2024 08:48:00 +0530</pubDate>
      <updatedDate>Wed, 25 Dec 2024 08:50:33 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-wishes-in-malayalam-124122400016_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-wishes-in-malayalam-124122400016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/25/thumb/1_1/1671938596-1097.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/25/thumb/1_1/1671938596-1097.jpg</image>
      <description><![CDATA[Christmas Wishes in Malayalam: യേശുദേവന്റെ പിറന്നാളായ ക്രിസ്മസ് ആഘോഷിക്കുകയാണ് ലോകം മുഴുവന്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/25/full/1671938596-1097.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Christmas" width="600" /></p>
	Christmas Wishes in Malayalam: യേശുദേവന്റെ പിറന്നാളായ ക്രിസ്മസ് ആഘോഷിക്കുകയാണ് ലോകം മുഴുവന്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്. ഏതാനും മലയാളം ആശംസകള്‍ ഇതാ...</p>
<p>
	 </p>
<p>
	<strong>ഏവര്‍ക്കും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും അനുഗ്രഹവും നേരുന്നു. മെറി ക്രിസ്മസ് ! </strong></p>
<p>
	 </p>
<p>
	<strong>ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ...ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>ക്രിസ്തുവിന്റെ വരവ് നിങ്ങള്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കട്ടെ...അനുഗ്രഹപൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കുന്നു...മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണതയിലെത്തട്ടെ..മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>ദിവ്യരക്ഷകന്‍ പ്രദാനം ചെയ്യുന്ന സന്തോഷം എന്നും നിങ്ങളില്‍ കുടികൊള്ളട്ടെ..മെറി ക്രിസ്മസ് ! </strong></p>
<p>
	 </p>
<p>
	<strong>യേശുദേവന്റെ തിരുപ്പിറവി നമുക്ക് ഒരുമയോടെ ആഘോഷിക്കാം..ഏവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് സുദിനത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ </strong></p>]]></content:encoded>
      <pubDate>Tue, 24 Dec 2024 12:48:00 +0530</pubDate>
      <updatedDate>Tue, 24 Dec 2024 12:50:53 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-crib-making-tips-124122000032_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-crib-making-tips-124122000032_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg</image>
      <description><![CDATA[വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/full/1671771727-7454.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Christmas" width="600" /></p>
	<br />
	വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. </p>
<p>
	 </p>
<p>
	ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. </p>
<p>
	 </p>
<p>
	പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്‌ക്കേണ്ടത്. </p>
<p>
	 </p>
<p>
	ഡിസംബര്‍ 24 ന് അര്‍ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞ ശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്ക്കാന്‍. </p>
<p>
	 </p>
<p>
	മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്. </p>
<p>
	 </p>
<p>
	മൂന്ന് ആട്ടിടന്‍മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്‌ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്‍മാരുടെ രൂപത്തിനു അരികില്‍ വയ്ക്കണം. </p>
<p>
	 </p>
<p>
	ജെറുസലേമില്‍ നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് രാജാക്കന്‍മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്‌ക്കേണ്ടത്. ഒട്ടകത്തിന്റെ രൂപങ്ങള്‍ രാജാക്കന്‍മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്‍മാരുടെ രൂപം വയ്‌ക്കേണ്ടത്. </p>
<p>
	 </p>
<p>
	കാലിത്തൊഴുത്തിനു സമാനമായ പുല്‍ക്കൂടാണ് വീട്ടില്‍ ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളില്‍ ആണ് കാലികളുടെ രൂപം വയ്‌ക്കേണ്ടത്.</p>]]></content:encoded>
      <pubDate>Fri, 20 Dec 2024 13:42:00 +0530</pubDate>
      <updatedDate>Fri, 20 Dec 2024 13:44:47 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/arimpur-church-st-george-thirunnal-124100600005_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/arimpur-church-st-george-thirunnal-124100600005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-10/14/thumb/1_1/1665762444-7168.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-10/14/thumb/1_1/1665762444-7168.jpg</image>
      <description><![CDATA[അരിമ്പൂര്‍ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 (ശനി, ഞായര്‍) തിയതികളില്‍. ഒക്ടോബര്‍ 20 ഞായറാഴ്ച എട്ടാമിടം ഊട്ടുനേര്‍ച്ച. പ്രധാന തിരുന്നാള്‍ ദിവസമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാത്രി ഏഴ് മുതല്‍ പ്രസിദ്ധമായ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-10/14/full/1665762444-7168.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Arimpur" width="600" /></p>
	<br />
	അരിമ്പൂര്‍ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 (ശനി, ഞായര്‍) തിയതികളില്‍. ഒക്ടോബര്‍ 20 ഞായറാഴ്ച എട്ടാമിടം ഊട്ടുനേര്‍ച്ച. പ്രധാന തിരുന്നാള്‍ ദിവസമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാത്രി ഏഴ് മുതല്‍ പ്രസിദ്ധമായ അങ്ങാടി വളയെഴുന്നളിപ്പ് നടക്കും. കേരളത്തിലെ പ്രഗത്ഭരായ മേള കലാകാരന്‍മാര്‍ അണിനിരക്കുന്ന അങ്ങാടി വളയെഴുന്നള്ളിപ്പില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുക്കും. </p>
<p>
	 </p>
<p>
	ഒക്ടോബര്‍ 12 ശനിയാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന വി.കുര്‍ബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കല്‍ ശുശ്രൂഷകള്‍ക്ക് തൃശൂര്‍ ബസിലിക്ക വികാരി ഫാ.ഫ്രാന്‍സീസ് പള്ളിക്കുന്നത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഹാരാര്‍പ്പണ ചടങ്ങും, ഇടവക പള്ളിയിലേക്കുള്ള രൂപം എഴുന്നള്ളിപ്പും അന്നേ ദിവസം നടക്കും. </p>
<p>
	 </p>
<p>
	പ്രധാന തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ 5.30, 7.00, 8.30 എന്നീ സമയങ്ങളില്‍ ദിവ്യബലി. രാവിലെ 10 നു നടക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്കു ഷംഷാബാദ് രൂപത മെത്രാനും അരിമ്പൂര്‍ ഇടവകാംഗവുമായ മാര്‍.പ്രിന്‍സ് പാണേങ്ങാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് നാലിന് കുര്‍ബാന. 4.45 നു തിരുന്നാള്‍ പ്രദക്ഷിണം. തുടര്‍ന്ന് ആകാശവര്‍ണ വിസ്മയം. തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിലാണ് ഒക്ടോബര്‍ നാല് വെള്ളിയാഴ്ച തിരുന്നാളിനു കൊടിയേറ്റം നടത്തിയത്. എട്ടാമിടം തിരുന്നാള്‍ ആചരിക്കുന്ന ഒക്ടോബര്‍ 20 ഞായറാഴ്ച രാവിലെ ഒന്‍പത് മണിയുടെ ദിവ്യബലിക്കു ശേഷം ആരംഭിക്കുന്ന നേര്‍ച്ച ഊട്ട് ഉച്ചയ്ക്കു രണ്ട് മണി വരെ തുടരും. അന്നേ ദിവസം വൈകിട്ട് നടക്കുന്ന ദിവ്യബലിക്കു ശേഷം ഇടവക പള്ളിയില്‍ നിന്ന് തീര്‍ത്ഥകേന്ദ്രത്തിലേക്ക് രൂപം എഴുന്നള്ളിപ്പും നടക്കും. </p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 06 Oct 2024 09:27:00 +0530</pubDate>
      <updatedDate>Sun, 06 Oct 2024 09:30:20 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ആരായിരുന്നു മദര്‍ തെരേസ?]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/mother-teresa-life-history-124090600030_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/mother-teresa-life-history-124090600030_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/03/thumb/1_1/1583233180-6221.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/03/thumb/1_1/1583233180-6221.jpg</image>
      <description><![CDATA[ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്. അത് അങ്ങനെയായിരുന്നു താനും. അല്‍ബേനിയയില്‍ ജനിച്ച ആഗ്നസ് പ്രേഷിതപ്രവര്‍ത്തനം ഒരു സ്വപ്നമായി മനസ്സില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/03/full/1583233180-6221.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്. അത് അങ്ങനെയായിരുന്നു താനും. അല്‍ബേനിയയില്‍ ജനിച്ച ആഗ്നസ് പ്രേഷിതപ്രവര്‍ത്തനം ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ആണ് ഏഷ്യയിലെ ഇന്ത്യ എന്നൊരു ദരിദ്ര്യരാജ്യത്തെക്കുറിച്ച് അറിയുന്നത്. ഇന്ത്യയില്‍ ചാരിറ്റിപ്രവര്‍ത്തനം നടത്തിവന്ന ഒരു വൈദികനില്‍ നിന്നാണ് ഇക്കാര്യം കുഞ്ഞു ആഗ്നസ് അറിഞ്ഞത്. പിന്നീട്, പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്‌നസ് സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നു.</p>
<p>
	 </p>
<p>
	സഭയില്‍ ചേര്‍ന്നെങ്കിലും പ്രേഷിതപ്രവര്‍ത്തനവും ഇന്ത്യയും മനസ്സില്‍ തന്നെയുണ്ടായിരുന്നു. സന്യാസിനിസമൂഹം ഇംഗ്ലീഷ് പഠിപ്പിച്ചതിനു ശേഷം ഇന്ത്യയിലേക്ക് അധ്യാപികയായി അയച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ ആയിരുന്നു അവര്‍ അത് സ്വീകരിച്ചത്. തുടര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ച് ആഗ്നസ് തെരേസയായി മാറി. കാരണം, കാത്തു കാത്തിരുന്ന ഒരു അവസരമാണ് വന്നെത്തിയത്. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ അദ്ധ്യാപികയായിരിക്കേ ബംഗാളിഭാഷ അവര്‍ കൈവശമാക്കി. കൊല്‍ക്കത്തയിലെ ദരിദ്രജീവിതങ്ങള്‍ തെരേസയുടെ മനസ്സിനെ അസ്വസ്ഥമാക്കി.</p>
<p>
	 </p>
<p>
	1946 സെപ്റ്റംബര്‍ 10നു വാര്‍ഷിക ധ്യാനത്തിനായി ഡാര്‍ജിലിങ്ങിലെ ലൊറേറ്റോ കോണ്‍വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തന്റെ സന്യാസജീവിതത്തിന്റെ ദിശ മാറ്റിവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ലൊറെറ്റോ സഭ വിട്ടിറങ്ങിയ അവരുടെ ലക്ഷ്യം പാവങ്ങള്‍ക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു.</p>
<p>
	 </p>
<p>
	1948 മുതലാണ് തെരേസ പാവങ്ങള്‍ക്കിടയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങള്‍ ഉപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടണ്‍ സാരി വേഷമായി സ്വീകരിച്ചു. കൊല്‍ക്കത്ത നഗരസഭയില്‍ ഓട വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ആതുരസേവനം തുടങ്ങുന്നതിനു മുന്നോടിയായി പാട്നയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പരിശീലനം നേടി. അമ്പതോളം കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ക്കൊപ്പം പാലും ഉച്ചഭക്ഷണവും നല്കിയാണ് തെരേസ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. ഇത്, പിന്നീട് ദരിദ്രരുടെയും പട്ടിണി പാവങ്ങളുടെയും ഇടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് വരെയെത്തി.</p>
<p>
	 </p>
<p>
	1950 ഒക്ടോബര്‍ ഏഴിന് കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനി സഭ ആരംഭിക്കാന്‍ വത്തിക്കാന്‍ തെരേസയ്ക്ക് അനുവാദം നല്കി. മിഷണറീസ് ഓഫ് ചാരിറ്റി അങ്ങനെ രൂപീകൃതമായി. തുടക്കത്തില്‍; പതിമൂന്നോളം അംഗങ്ങള്‍ മാത്രം പ്രവര്‍ത്തകരായി ഉണ്ടായിരുന്ന മിഷണറീസ് ഓഫ് ചാരിറ്റിക്ക് 1990കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാര്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.</p>
<p>
	 </p>
<p>
	1970ല്‍ മദര്‍ തെരേസയെക്കുറിച്ച് ബിബിസി ടെലിവിഷന്‍ നിര്‍മ്മിച്ച ഒരു ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയത് അറുന്നൂറോളം യുവതികള്‍ ആയിരുന്നു. എന്നാല്‍, ഇക്കൂട്ടത്തില്‍ നിന്നും 139 പേരെ മാത്രമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്കായി മദര്‍ തെരേസ തെരഞ്ഞെടുത്തത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണമില്ലാതെ പലരുടെയും മുമ്പില്‍ കൈ നീട്ടേണ്ടി വന്നിട്ടുണ്ട് മദര്‍ തെരേസയ്ക്ക്. അതിനെക്കുറിച്ചുള്ള ഏറെ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായത്തിനു വേണ്ടി ഒരു ധനികന്റെ വീട്ടില്‍ ചെന്നു. വീടിനു മുന്നില്‍ സാമ്പത്തികസഹായം യാചിച്ചു നില്‍ക്കുന്ന മദര്‍ തെരേസയെ പരിഹസിച്ച അദ്ദേഹം അവരുടെ നേരെ തുപ്പുകയും ചെയ്തു. തുപ്പല്‍ തുവാല കൊണ്ട് തുടച്ച മദര്‍ അതിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, &#39;എനിക്കുള്ളത് കിട്ടി. ഇനി എന്റെ മക്കള്‍ക്ക് വല്ലതും തരിക&#39;. ഇതായിരുന്നു മദര്‍ തെരേസ.</p>
<p>
	 </p>
<p>
	1910 ഓഗസ്റ്റ് 26 നാണ് തെരേസയുടെ ജനനം. 1997 സെപ്റ്റംബര്‍ അഞ്ചിന് തെരേസ അന്തരിച്ചു. </p>]]></content:encoded>
      <pubDate>Fri, 06 Sep 2024 15:12:00 +0530</pubDate>
      <updatedDate>Fri, 06 Sep 2024 15:15:26 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[August 15, Our Lady of Assumption: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/മറിയത്തിന്റെ-സ്വര്‍ഗാരോപണ-തിരുന്നാള്‍-124081300005_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/മറിയത്തിന്റെ-സ്വര്‍ഗാരോപണ-തിരുന്നാള്‍-124081300005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-08/13/thumb/1_1/1723520895-3038.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-08/13/thumb/1_1/1723520895-3038.jpg</image>
      <description><![CDATA[ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓഗസ്റ്റ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Our Lady of Assumption" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-08/13/full/1723520895-3038.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Our Lady of Assumption" width="600" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Our Lady of Assumption</p>
	</p>
	<br />
	ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓഗസ്റ്റ് 15 നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. </p>
<p>
	 </p>
<p>
	യേശുക്രിസ്തുവിന്റെ അമ്മയായ മറിയത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഓര്‍മയ്ക്കാണ് ഈ തിരുന്നാള്‍ ആഘോഷിക്കുന്നത്. 1950 നവംബര്‍ ഒന്നിനാണ് ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കാന്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ പ്രഖ്യാപിച്ചത്. </p>
<p>
	 </p>
<p>
	മറിയം ദൈവത്താല്‍ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടു എന്ന വിശ്വാസത്തിലാണ് ക്രൈസ്തവര്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 13 Aug 2024 09:12:00 +0530</pubDate>
      <updatedDate>Tue, 13 Aug 2024 09:18:53 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[അല്‍ഫോണ്‍സാമ്മ: കുട്ടികളുടെ വിശുദ്ധ]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/alphonsamma-feast-july-28-124072700007_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/alphonsamma-feast-july-28-124072700007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg</image>
      <description><![CDATA[കുട്ടികളിലൂടെ ആയിരുന്നു അല്‍ഫോണ്‍സാമ്മയുടെ അത്ഭുത സിദ്ധിയുടെ ചന്ദന സുഗന്ധം പരന്നത്. കുട്ടികളെ അല്‍ഫോണ്‍സാമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. അല്‍ഫോണ്‍സാമ്മ എന്നും കുട്ടികളുടെ വിശുദ്ധയാണ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/full/1658414849-9245.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Alphonsa" width="600" /></p>
	<br />
	കുട്ടികളിലൂടെ ആയിരുന്നു അല്‍ഫോണ്‍സാമ്മയുടെ അത്ഭുത സിദ്ധിയുടെ ചന്ദന സുഗന്ധം പരന്നത്. കുട്ടികളെ അല്‍ഫോണ്‍സാമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. അല്‍ഫോണ്‍സാമ്മ എന്നും കുട്ടികളുടെ വിശുദ്ധയാണ്.</p>
<p>
	 </p>
<p>
	ഭരണങ്ങാനത്തെ കബറിടത്തില്‍ അനുഗ്രഹവും മാധ്യസ്ഥ്യവും തേടിയെത്തുത് അധികവും കുട്ടികള്‍ക്കു വേണ്ടിയാണ്. അമ്മയെ വിശുദ്ധയാക്കിയ നടപടി തന്നേ കുട്ടിയോടു കാണിച്ച കാരുണ്യത്തിന്റെ പേരിലാണല്ലോ.</p>
<p>
	 </p>
<p>
	ഭരണങ്ങാനത്തെ ആനക്കല്ല് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കംചെയ്ത അല്‍ഫോണ്‍സയെന്ന കന്യാസ്ത്രീ ദിവ്യയും വിശുദ്ധയുമാണെന്നും ആ അമ്മയ്ക്ക് മുമ്പില്‍ പ്രാര്‍ഥിച്ചാല്‍ എല്ലാ സങ്കടങ്ങളും ദുരിതങ്ങളും മാറുമെന്ന വിശ്വാസം സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെയാണ് പ്രചരിച്ചത്; നാടറിഞ്ഞത്..</p>
<p>
	 </p>
<p>
	അല്‍ഫോണ്‍സാ ചാപ്പലിനോടു ചേര്‍ന്നുള്ള മ്യൂസിയത്തില്‍ ഉദ്ദിഷ്ടകാര്യ സാധ്യത്തിന്റെ കൃതജ്ഞതയായി അര്‍പ്പിച്ച സ്മരണികകളില്‍ കുട്ടികളോടുള്ള കാരുണ്യത്തിന്റെ സൂചനകള്‍ കാണാം. ജൂലൈ 28 നാണ് അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആചരിക്കുന്നത്. </p>]]></content:encoded>
      <pubDate>Sat, 27 Jul 2024 10:31:00 +0530</pubDate>
      <updatedDate>Sat, 27 Jul 2024 10:33:43 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ജൂലൈ 28: വി.അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/അല്‍ഫോണ്‍സാമ്മയുടെ-തിരുന്നാള്‍-124072300046_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/അല്‍ഫോണ്‍സാമ്മയുടെ-തിരുന്നാള്‍-124072300046_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg</image>
      <description><![CDATA[ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 28 നാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/full/1658414849-9245.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Alphonsa" width="600" /></p>
	<br />
	ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 28 നാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ. </p>
<p>
	 </p>
<p>
	ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്. </p>
<p>
	 </p>
<p>
	2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം. </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 23 Jul 2024 20:15:00 +0530</pubDate>
      <updatedDate>Tue, 23 Jul 2024 20:17:37 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[തോരാതെ മഴ പെയ്യുന്ന തോറാന; ദുക്‌റാനയുടെ ഐതിഹ്യം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/തോറാന-പെരുന്നാള്‍-124070300002_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/തോറാന-പെരുന്നാള്‍-124070300002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/03/thumb/1_1/1719975123-525.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/03/thumb/1_1/1719975123-525.jpg</image>
      <description><![CDATA[ഇന്ന് ജൂലൈ മൂന്ന്. ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് 'സെയ്ന്റ് തോമസ് ഡേ' എന്നാണ് ഈ ദിനം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="സെന്റ് തോമസ് ഡേ - തോറാന പെരുന്നാള്‍" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/03/full/1719975123-525.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="സെന്റ് തോമസ് ഡേ - തോറാന പെരുന്നാള്‍" width="600" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			സെന്റ് തോമസ് ഡേ - തോറാന പെരുന്നാള്‍</p>
	</p>
	<br />
	ഇന്ന് ജൂലൈ മൂന്ന്. ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് &#39;സെയ്ന്റ് തോമസ് ഡേ&#39; എന്നാണ് ഈ ദിനം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഇപ്പോഴും ഇത് ദുക്‌റാന തിരുന്നാളാണ്. പ്രചീനകാലം മുതല്‍ അങ്ങനെയാണ് അവര്‍ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാളിനെ വിശേഷിപ്പിച്ചിരുന്നത്. </p>
<p>
	 </p>
<p>
	ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ദുക്‌റാനയ്ക്ക് കേരളത്തില്‍ &#39;തോറാന പെരുന്നാള്‍&#39; എന്ന പേരും ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയുമായി &#39;തോറാന&#39; എന്ന വാക്കിനു വലിയ ബന്ധമുണ്ട്. കാലവര്‍ഷം അതിശക്തമായി നില്‍ക്കുന്ന സമയത്താണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ വരുന്നത്. ശക്തമായ മഴയും പെരുവെള്ളപ്പാച്ചിലുമാണ് ആ സമയത്ത്. തോരാതെ മഴ പെയ്യുന്ന കാലം ആയതിനാല്‍ മലയാളികള്‍ ദുക്‌റാനയെ &#39;തോറാന പെരുന്നാള്‍&#39; എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി. </p>
<p>
	 </p>
<p>
	തോരാതെ മഴ പെയ്യുന്ന തോറാന എന്നാണ് പഴമക്കാരുടെ വിശേഷണം. തൃശൂര്‍ക്കാരിയായ എഴുത്തുകാരി സാറ ജോസഫ് തന്റെ പുസ്തകങ്ങളില്‍ പലയിടത്തും തോറാനയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് ദുക്‌റാന തിരുന്നാള്‍ ദിവസം നിര്‍ത്താതെ മഴ പെയ്യുമെന്നാണ് ക്രൈസ്തവരുടെ വിശ്വാസം. തോറാന പെരുന്നാള്‍ ദിവസം പെരുവെള്ളപ്പാച്ചിലില്‍ കാട്ടില്‍ നിന്ന് ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ ഒലിച്ചുവരുമെന്ന് പഴമക്കാര്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കല്‍ ശക്തമായ മഴയെ തുടര്‍ന്ന് ദുക്‌റാന തിരുന്നാള്‍ ദിവസം കാട്ടില്‍ നിന്ന് മൃഗങ്ങള്‍ ഒലിച്ചുവന്നതിനു ശേഷമാണ് ഇങ്ങനെയൊരു കഥ പഴമക്കാര്‍ക്കിടയില്‍ സജീവമായത്. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 03 Jul 2024 08:17:00 +0530</pubDate>
      <updatedDate>Wed, 03 Jul 2024 08:22:20 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ദുക്‌റാന തിരുന്നാള്‍: വി.തോമാശ്ലീഹയുടെ ഓര്‍മ]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ദുക്‌റാന-തിരുന്നാള്‍-തോമാശ്ലീഹയുടെ-ഓര്‍മ-124070300001_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ദുക്‌റാന-തിരുന്നാള്‍-തോമാശ്ലീഹയുടെ-ഓര്‍മ-124070300001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/03/thumb/1_1/1719974512-8411.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/03/thumb/1_1/1719974512-8411.jpg</image>
      <description><![CDATA[ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്റാന തിരുന്നാള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="St.Thomas" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/03/full/1719974512-8411.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St.Thomas" width="600" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			St.Thomas</p>
	</p>
	<br />
	ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ഭാരത കത്തോലിക്കാ സഭയില്‍ ദുക്റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 03 Jul 2024 08:08:00 +0530</pubDate>
      <updatedDate>Wed, 03 Jul 2024 08:12:04 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[എന്താണ് തോറാന പെരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/എന്താണ്-തോറാന-പെരുന്നാള്‍-124070100017_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/എന്താണ്-തോറാന-പെരുന്നാള്‍-124070100017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/03/thumb/1_1/1656817555-3202.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/03/thumb/1_1/1656817555-3202.jpg</image>
      <description><![CDATA[ജൂലൈ മൂന്നിനാണ് ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് 'സെയ്ന്റ് തോമസ് ഡേ' എന്നാണ് ഈ ദിനം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/03/full/1656817555-3202.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Thomas" width="600" /></p>
	<br />
	ജൂലൈ മൂന്നിനാണ് ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് &#39;സെയ്ന്റ് തോമസ് ഡേ&#39; എന്നാണ് ഈ ദിനം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഇപ്പോഴും ഇത് ദുക്‌റാന തിരുന്നാളാണ്. പ്രചീനകാലം മുതല്‍ അങ്ങനെയാണ് അവര്‍ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാളിനെ വിശേഷിപ്പിച്ചിരുന്നത്. </p>
<p>
	 </p>
<p>
	ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ദുക്‌റാനയ്ക്ക് കേരളത്തില്‍ &#39;തോറാന പെരുന്നാള്‍&#39; എന്ന പേരും ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയുമായി &#39;തോറാന&#39; എന്ന വാക്കിനു വലിയ ബന്ധമുണ്ട്. കാലവര്‍ഷം അതിശക്തമായി നില്‍ക്കുന്ന സമയത്താണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ വരുന്നത്. ശക്തമായ മഴയും പെരുവെള്ളപ്പാച്ചിലുമാണ് ആ സമയത്ത്. തോരാതെ മഴ പെയ്യുന്ന കാലം ആയതിനാല്‍ മലയാളികള്‍ ദുക്‌റാനയെ &#39;തോറാന പെരുന്നാള്‍&#39; എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി. </p>
<p>
	 </p>
<p>
	തോരാതെ മഴ പെയ്യുന്ന തോറാന എന്നാണ് പഴമക്കാരുടെ വിശേഷണം. തൃശൂര്‍ക്കാരിയായ എഴുത്തുകാരി സാറ ജോസഫ് തന്റെ പുസ്തകങ്ങളില്‍ പലയിടത്തും തോറാനയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് ദുക്‌റാന തിരുന്നാള്‍ ദിവസം നിര്‍ത്താതെ മഴ പെയ്യുമെന്നാണ് ക്രൈസ്തവരുടെ വിശ്വാസം. തോറാന പെരുന്നാള്‍ ദിവസം പെരുവെള്ളപ്പാച്ചിലില്‍ കാട്ടില്‍ നിന്ന് ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ ഒലിച്ചുവരുമെന്ന് പഴമക്കാര്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കല്‍ ശക്തമായ മഴയെ തുടര്‍ന്ന് ദുക്‌റാന തിരുന്നാള്‍ ദിവസം കാട്ടില്‍ നിന്ന് മൃഗങ്ങള്‍ ഒലിച്ചുവന്നതിനു ശേഷമാണ് ഇങ്ങനെയൊരു കഥ പഴമക്കാര്‍ക്കിടയില്‍ സജീവമായത്. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>]]></content:encoded>
      <pubDate>Mon, 01 Jul 2024 11:58:00 +0530</pubDate>
      <updatedDate>Mon, 01 Jul 2024 12:00:43 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Easter Wishes in Malayalam: ക്രിസ്തു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തു ! പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/easter-wishes-in-malayalam-124033000027_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/easter-wishes-in-malayalam-124033000027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg</image>
      <description><![CDATA[Easter Wishes in Malayalam: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കും. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="400" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/full/1492314429-3867.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	<br />
	Easter Wishes in Malayalam: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കും. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പ് നോമ്പ് ആചരണത്തിനു അവസാനമാകും. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...! </p>
<p>
	 </p>
<p>
	<strong>പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍...</strong></p>
<p>
	 </p>
<p>
	ഉത്ഥാനം ചെയ്ത മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	ഏവര്‍ക്കും സമാധാനത്തിന്റെയും ശാന്തിയുടെയും ഈസ്റ്റര്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ലോകത്തെ രക്ഷിച്ച മിശിഹ നിങ്ങള്‍ക്ക് മാര്‍ഗദീപമായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അനുഗ്രഹം നിറഞ്ഞ ഈസ്റ്റര്‍ ദിനാശംസകള്‍</p>
<p>
	 </p>
<p>
	ഉത്ഥാനം ചെയ്ത മിശിഹായുടെ അനുഗ്രഹം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ടായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	എല്ലാ വേദനകള്‍ക്കും പീഡകള്‍ക്കും ശേഷം ഉത്ഥാനമുണ്ട്. പ്രത്യാശയോടെ നമുക്ക് ജീവിക്കാം. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	ഈസ്റ്റര്‍ ദിനം നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും അനുഗ്രവും നിറയ്ക്കട്ടെ, ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ </p>
<p>
	 </p>
<p>
	ഏവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 30 Mar 2024 15:05:00 +0530</pubDate>
      <updatedDate>Sat, 30 Mar 2024 15:07:16 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Good Friday: ഇന്ന് ദുഃഖവെള്ളി; ബാങ്ക് അവധി]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/good-friday-holiday-124032900010_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/good-friday-holiday-124032900010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/25/thumb/1_1/1458881248-1637.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/25/thumb/1_1/1458881248-1637.jpg</image>
      <description><![CDATA[Good Friday: യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="367" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/25/full/1458881248-1637.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="450" /></p>
	<br />
	Good Friday: യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്.</p>
<p>
	 </p>
<p>
	ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ ചരിത്ര വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണ് ദേവാലയങ്ങളിലെ ഇന്നത്തെ ചടങ്ങുകള്‍. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തുന്ന ദിവസമാണ് ഇന്ന്. </p>
<p>
	 </p>
<p>
	ദുഃഖവെള്ളിയാഴ്ച ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയാണ്. സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല, ബാറുകളും പ്രവൃത്തിക്കില്ല. </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 29 Mar 2024 09:58:00 +0530</pubDate>
      <updatedDate>Fri, 29 Mar 2024 10:00:05 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Maundy Thursday: ഇന്ന് പെസഹ വ്യാഴം; ചരിത്രം അറിയാം, അപ്പം മുറിക്കാന്‍ മറക്കരുത് !]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/maundy-thursday-history-124032800009_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/maundy-thursday-history-124032800009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg</image>
      <description><![CDATA[Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/full/1680756276-0897.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Maundy Thursday" width="600" /></p>
	<br />
	Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യന്‍മാരുടെ പാദം കഴുകി ചുംബിച്ചു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്ന കല്‍പ്പന നല്‍കി കൊണ്ടാണ് യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയത്. </p>
<p>
	 </p>
<p>
	അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ അപ്പം മുറിച്ച് യേശു ശിഷ്യന്‍മാര്‍ക്ക് നല്‍കി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓര്‍മയ്ക്കാണ് ക്രൈസ്തവര്‍ കുര്‍ബാന അര്‍പ്പിക്കുന്നതും കുര്‍ബാന മധ്യേ പുരോഹിതന്‍ അപ്പം മുറിക്കുന്നതും. </p>
<p>
	 </p>
<p>
	ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.</p>
<p>
	 </p>
<p>
	ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.</p>
<p>
	 </p>
<p>
	പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആള്‍ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ് അപ്പം മുറിക്കല്‍ ചടങ്ങ്. </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 28 Mar 2024 09:55:00 +0530</pubDate>
      <updatedDate>Thu, 28 Mar 2024 09:59:41 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്മസ് പണ്ട് സൂര്യദേവന്‍റെ ജന്‍‌മദിനമായിരുന്നു! പിന്നീട് സംഭവിച്ചത് ഇങ്ങനെ]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/the-evolution-of-xmas-day-celebration-123122500007_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/the-evolution-of-xmas-day-celebration-123122500007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/23/thumb/1_1/1577107259-3498.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/23/thumb/1_1/1577107259-3498.jpg</image>
      <description><![CDATA[25 ദിവസത്തെ നോമ്പ് അനുഷ്ഠിച്ച് ഓരോ ക്രൈസ്തവനും ക്രിസ്മസിനായി കാത്തിരിക്കുകയാണ്. സമ്മാനങ്ങളുടെയും സൗഹൃദങ്ങളുടെയും കൈമാറ്റത്തിന്‍റെ കാലംകൂടിയാണ് ക്രിസ്മസ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/23/full/1577107259-3498.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	ക്രിസ്തീയ കലണ്ടര്‍ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്‍റെ ജനനമാണ് ക്രിസ്മസായി ആചരിക്കപ്പെടുന്നത്. 25 ദിവസത്തെ നോമ്പ് അനുഷ്ഠിച്ച് ഓരോ ക്രൈസ്തവനും ക്രിസ്മസിനായി കാത്തിരിക്കുകയാണ്. സമ്മാനങ്ങളുടെയും സൗഹൃദങ്ങളുടെയും കൈമാറ്റത്തിന്‍റെ കാലംകൂടിയാണ് ക്രിസ്മസ്.</p>
<p>
	 </p>
<p>
	ചരിത്രപരമായി നോക്കുകയാണെങ്കില്‍ ക്രിസ്മസിന് രേഖകളില്ല. ഡിസംബര്‍ 25 എങ്ങനെ അപ്പോള്‍ ക്രിസ്മസായി എന്നല്ലേ നിങ്ങള്‍ ചോദിക്കാന്‍ വരുന്നത്? പറഞ്ഞുതരാം. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ട് മുതലാണ് ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ഏറ്റവും ശക്തമായ വാദം.</p>
<p>
	 </p>
<p>
	ഇനി ഒരു ചെറിയ കഥ പറഞ്ഞുതരാം. റോമിലെ രാജാവായിരുന്നു കോണ്‍സ്റ്റന്‍റൈന്‍. അദ്ദേഹം സോള്‍ഇന്‍ വിക്റ്റസ് മതവിശ്വാസിയായിരുന്നു. പേര് കേട്ട് പേടിക്കണ്ട, നാലാം നൂറ്റാണ്ടു വരെ റോമാക്കാരുടെ ഔദ്യോഗിക മതത്തിന്‍റെ പേരാണിത്. സോള്‍ ഇന്‍വിക്റ്റസ് എന്നാല്‍ മറഞ്ഞിരിക്കുന്ന സൂര്യന്‍. റോമന്‍ മതത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്‍റെ ജന്മദിനമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ ആഘോഷിച്ചിരുന്നത്. </p>
<p>
	 </p>
<p>
	എന്നാല്‍ രാജാവായ കോണ്‍സ്റ്റൈന്‍റൈന്‍ ക്രിസ്തുമതം സ്വികരിച്ചതോടെ ആഘോഷങ്ങളും മാറി. സൂര്യദേവന്‍റെ ജന്മദിനമായ ഡിസംബര്‍ 25 അദ്ദേഹം ക്രിസ്തുമസായി പ്രഖ്യാപിച്ചു. അങ്ങനെ ഡിസംബര്‍ 25 ക്രൈസ്തവര്‍ക്കും പേഗന്‍ മാര്‍ക്കും പൊതു ആഘോഷദിവസമായി. പക്ഷേ ഡിസംബര്‍ 25 അടിസ്ഥാനപരമായി പേഗന്‍മാരുടെ ആഘോഷ ദിനമായതിനാല്‍ പല പ്രൊട്ടസ്റ്റന്‍റുകാരും ഡിസംബര്‍ 25 പിറവിത്തിരുന്നാളായി ആചരിച്ചില്ല. ഇന്നും ചില പ്രൊട്ടസ്റ്റ്ന്‍റുകാര്‍ ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കാറില്ല.</p>
<p>
	 </p>
<p>
	ചരിത്രപരമായി വേറോരു വസ്തുത കൂടി ക്രിസ്മസിന് പിന്നിലുണ്ട്. ലൂയിസ് ഡച്ചന്‍സിന്‍റെ (1889) അഭിപ്രായപ്രകാരം മറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണത്തിനു ശേഷം ഒന്‍പത് മാസം കഴിഞ്ഞ് വരുന്ന ദിവസമാണ് ക്രിസ്മസ്. മാര്‍ച്ച 25 ആണ് കന്യകാമറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണ ദിനമായി കണക്കാക്കപ്പെടുന്നത്.</p>]]></content:encoded>
      <pubDate>Mon, 25 Dec 2023 10:44:00 +0530</pubDate>
      <updatedDate>Mon, 25 Dec 2023 10:47:34 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>വെബ്ദുനിയ ലേഖകൻ</authorname>
    </item>
    <item>
      <title><![CDATA[Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-wishes-in-malayalam-123122500002_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-wishes-in-malayalam-123122500002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg</image>
      <description><![CDATA[Christmas Wishes in Malayalam: വീണ്ടും ഒരു ക്രിസ്മസ് കാലം വന്നെത്തി. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/full/1671771727-7454.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Christmas" width="600" /></p>
	<br />
	Christmas Wishes in Malayalam: വീണ്ടും ഒരു ക്രിസ്മസ് കാലം വന്നെത്തി. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്. ഏതാനും മലയാളം ആശംസകള്‍ ഇതാ...</p>
<p>
	 </p>
<p>
	<strong>ഏവര്‍ക്കും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവും അനുഗ്രഹവും നേരുന്നു. മെറി ക്രിസ്മസ് ! </strong></p>
<p>
	 </p>
<p>
	<strong>ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ...ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>ക്രിസ്തുവിന്റെ വരവ് നിങ്ങള്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കട്ടെ...അനുഗ്രഹപൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കുന്നു...മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണതയിലെത്തട്ടെ..മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>ദിവ്യരക്ഷകന്‍ പ്രദാനം ചെയ്യുന്ന സന്തോഷം എന്നും നിങ്ങളില്‍ കുടികൊള്ളട്ടെ..മെറി ക്രിസ്മസ് ! </strong></p>
<p>
	 </p>
<p>
	<strong>യേശുദേവന്റെ തിരുപ്പിറവി നമുക്ക് ഒരുമയോടെ ആഘോഷിക്കാം..ഏവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് സുദിനത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ </strong></p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 25 Dec 2023 08:18:00 +0530</pubDate>
      <updatedDate>Mon, 25 Dec 2023 08:20:12 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/how-to-make-cristmas-crib-in-home-123122000054_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/how-to-make-cristmas-crib-in-home-123122000054_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-12/20/thumb/1_1/1703080515-136.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-12/20/thumb/1_1/1703080515-136.jpg</image>
      <description><![CDATA[വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-12/20/full/1703080515-136.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Cristmas Crib" width="600" /></p>
	</p>
	<br />
	വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. </p>
<p>
	 </p>
<p>
	ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. </p>
<p>
	 </p>
<p>
	പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്ക്കേണ്ടത്. </p>
<p>
	 </p>
<p>
	ഡിസംബര്‍ 24 ന് അര്‍ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞ ശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്ക്കാന്‍. </p>
<p>
	 </p>
<p>
	മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്. </p>
<p>
	 </p>
<p>
	മൂന്ന് ആട്ടിടന്‍മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്‍മാരുടെ രൂപത്തിനു അരികില്‍ വയ്ക്കണം. </p>
<p>
	 </p>
<p>
	ജെറുസലേമില്‍ നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് രാജാക്കന്‍മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്ക്കേണ്ടത്. ഒട്ടകത്തിന്റെ രൂപങ്ങള്‍ രാജാക്കന്‍മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്‍മാരുടെ രൂപം വയ്ക്കേണ്ടത്. </p>
<p>
	 </p>
<p>
	കാലിത്തൊഴുത്തിനു സമാനമായ പുല്‍ക്കൂടാണ് വീട്ടില്‍ ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളില്‍ ആണ് കാലികളുടെ രൂപം വയ്ക്കേണ്ടത്. </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 20 Dec 2023 19:22:00 +0530</pubDate>
      <updatedDate>Wed, 20 Dec 2023 19:26:05 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[St.Thomas Day 2023: ഇന്ന് ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മയില്‍ ഭാരതത്തിലെ ക്രൈസ്തവര്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-2023-dukrana-thirunnal-123070300002_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-2023-dukrana-thirunnal-123070300002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/01/thumb/1_1/1656663675-7681.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/01/thumb/1_1/1656663675-7681.jpg</image>
      <description><![CDATA[St.Thomas Day 2023: ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="433" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/01/full/1656663675-7681.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Thomas" width="600" /></p>
	<br />
	St.Thomas Day 2023: ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 03 Jul 2023 07:12:00 +0530</pubDate>
      <updatedDate>Mon, 03 Jul 2023 07:15:02 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Happy Easter: ചരിത്ര നാള്‍വഴിയിലൂടെ ഈസ്റ്റര്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/happy-easter-123040900007_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/happy-easter-123040900007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg</image>
      <description><![CDATA[മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.

ലോകമെങ്ങും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/full/1586499915-2282.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.</p>
<p>
	 </p>
<p>
	ലോകമെങ്ങും ക്രിസ്ത്യാനികള്‍ വിശ്വാസപൂര്‍വ്വവും ആഘോഷിക്കുന്ന ഈസ്റ്റര്‍, ചരിത്രവും മിത്തും ഇഴപിരിക്കാനാകാത്ത വിധം ഒന്നു ചേരുന്ന പാരന്പര്യങ്ങളുടെ സമ്മേളനമാണ്. ക്രിസ്ത്യന്‍, ആഗ്‌ളോ സാക്‌സന്‍ ഹീബ്രു പാരന്പര്യങ്ങളുടെ തുടര്‍ച്ചയാണ് പ്രധാനമായും ഇപ്പോഴത്തെ ഈസ്റ്റര്‍ ആഘോഷം.</p>
<p>
	 </p>
<p>
	ആഗ്‌ളോ സാക്‌സന്‍ ജനതയുടെ വസന്തക്കാല ദേവതയായ ഇയോസ്റ്ററിലാണ് ചരിത്രപണ്ഡിതന്മാര്‍ ഈസ്റ്ററിന്റെ ആദിമമിത്ത് കണ്ടെത്തുന്നത്. ഏപ്രില്‍ മാസത്തിലെ ദേവതയായ ഇയോസ്റ്ററാണ് തങ്ങള്‍ക്ക് സര്‍വ്വെശ്വര്യങ്ങളുടെയും വസന്തക്കാലം സമ്മാനിക്കുന്നതെന്ന് ആഗ്‌ളോ സാക്‌സന്‍ ജനത വിശ്വസിച്ചുപോരുന്നു.</p>
<p>
	 </p>
<p>
	മത പരിവര്‍ത്തനത്തിനായി അവരുടെ മണ്ണില്‍ കാലു കുത്തിയ ക്രിസ്ത്യന്‍ മിഷനറി മാര്‍ക്കാകട്ടെ രൂഢമൂലമായിക്കഴിഞ്ഞ ഈ മിത്തിനെ മാമ്മോദീസാ മുക്കി ക്രിസ്തുമതത്തിലേക്ക് സ്വീകരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. ക്രിസ്തുവിന്റെ പുനരുദ്ധാരണം നടന്നത് വസന്തകാലത്തായിരുന്നുവെന്നത് ഇതിനെ എളുപ്പമാക്കി.</p>
<p>
	 </p>
<p>
	ആദ്യ കാലങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് ഇന്നത്തെപ്പോലെ ഞായറാഴ്ചയായിരുന്നില്ല. റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിന്‍ ആണ്, എ.ഡി. 325 ല്‍ ഇസ്റ്റര്‍ ആഘോഷം ഞായറാഴ്ചയായി തീരുമാനിച്ചത്. വസന്തക്കാലത്തിലെ ആദ്യപൂര്‍ണ്ണചന്ദ്രനുശേഷം വരുന്ന ഞായറാഴ്ച, കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി ഈസ്റ്ററായി പ്രഖ്യാപിക്കുകയായിരുന്നു.</p>]]></content:encoded>
      <pubDate>Sun, 09 Apr 2023 10:25:00 +0530</pubDate>
      <updatedDate>Sun, 09 Apr 2023 10:27:57 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[Happy Easter: ഈസ്റ്ററും മുട്ടയും]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/happy-easter-egg-123040900002_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/happy-easter-egg-123040900002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522244954-2749.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522244954-2749.jpg</image>
      <description><![CDATA[പുരാതന കാലം മുതല്‍ക്കേ മുട്ട പ്രപഞ്ചത്തിന്റെ പ്രതീകമായിരുന്നു. ഭാരതീയ ചിന്താ പദ്ധതികളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള 'അണ്ഡകടാഹം' എന്ന വാക്ക് അതിനുദാഹരണമാണ്.

റോമാക്കാരും ചൈനാക്കാരും വസന്തക്കാലത്ത് നടത്തുന്ന ആഘോഷങ്ങളില്‍ മുട്ടയ്ക്ക് പ്രമുഖമായ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="333" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/full/1522244954-2749.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="568" /></p>
</p>
<p>
	പുരാതന കാലം മുതല്‍ക്കേ മുട്ട പ്രപഞ്ചത്തിന്റെ പ്രതീകമായിരുന്നു. ഭാരതീയ ചിന്താ പദ്ധതികളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള &#39;അണ്ഡകടാഹം&#39; എന്ന വാക്ക് അതിനുദാഹരണമാണ്.</p>
<p>
	 </p>
<p>
	റോമാക്കാരും ചൈനാക്കാരും വസന്തക്കാലത്ത് നടത്തുന്ന ആഘോഷങ്ങളില്‍ മുട്ടയ്ക്ക് പ്രമുഖമായ സ്ഥാനമുണ്ട്. പ്രകൃതിയുടെ പുനര്‍ജ്ജന്മത്തിന്റെ പ്രതീകമായാണ് അവര്‍ മുട്ടയെ കണക്കാക്കിയിരുന്നത്.</p>
<p>
	 </p>
<p>
	ഈ മിത്തിനെയും പിന്നീട് ക്രിസ്തുമതം സ്വാംശീകരികരിക്കുകയുണ്ടായി. കൃസ്ത്യാനികള്‍ക്ക് അലങ്കരിച്ച മുട്ട മനുഷ്യവര്‍ഗ്ഗത്തിന്റെ പുനരുത്ഥാനത്തിന്റെ പ്രതീകമാണ്.</p>
<p>
	 </p>
<p>
	ഒരു പോളീഷ് നാടോടിക്കഥ പ്രകാരം, കന്യാമറിയം രാജ്യത്തെ പട്ടാളക്കാര്‍ക്ക് കുറെ മുട്ടകള്‍ സമ്മാനിച്ചത്രെ. ശത്രുക്കളെ ആക്രമിക്കുന്‌പൊഴും ദയ കൈവിടാതിരിക്കാന്‍ അപേക്ഷിച്ചുവത്രെ. വികാരഭരിതയായിരുന്ന കന്യാമറിയത്തിന്റെ കണ്ണില്‍ നിന്നു പൊഴിഞ്ഞ കണ്ണുനീര്‍തുള്ളികള്‍ മുട്ടകളില്‍ ചിതറി വീണ് ഒരു വര്‍ണ്ണപ്രപഞ്ചം രചിച്ചത്രെ.</p>
<p>
	 </p>
<p>
	ഐതീഹ്യം എന്തായാലും ഈസ്റ്ററാഘോഷത്തിന്റെ പ്രധാനഘടകമാണിന്ന് മുട്ടകള്‍. അലങ്കരിച്ച മുട്ടകള്‍ ഒളിപ്പിച്ചുവെച്ച് വീട്ടിലെ കൊച്ചുകുട്ടികളെ അതുകണ്ടുപിടിക്കാനായി പറഞ്ഞയക്കുന്ന രസകരമായ വിനോദം പല പാശ്ഛാത്യരാജ്യങ്ങളിലും നിലവിലുണ്ട്.</p>
<p>
	 </p>
<p>
	&#39;&#39;ഈസ്റ്റര്‍ മുട്ട വേട്ട&#39;&#39; എന്നറിയപ്പെടുന്ന ഈ വിനോദം ലോകത്തെന്പാടും പ്രിയംകരമാണ്.</p>]]></content:encoded>
      <pubDate>Sun, 09 Apr 2023 08:55:00 +0530</pubDate>
      <updatedDate>Sun, 09 Apr 2023 08:57:16 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[നാളെ ഈസ്റ്റര്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/happy-easter-123040800006_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/happy-easter-123040800006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg</image>
      <description><![CDATA[ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കും. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="400" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/full/1492314429-3867.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	<br />
	ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കും. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പ് നോമ്പ് ആചരണത്തിനു അവസാനമാകും. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...! </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 08 Apr 2023 08:40:00 +0530</pubDate>
      <updatedDate>Sat, 08 Apr 2023 08:45:32 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Maundy Thursday: ഇന്ന് പെസഹ വ്യാഴം, വീടുകളില്‍ അപ്പം മുറിക്കേണ്ട ദിവസം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/what-is-maundy-thursday-123040600012_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/what-is-maundy-thursday-123040600012_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/thumb/1_1/1680756276-0897.jpg</image>
      <description><![CDATA[Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-04/06/full/1680756276-0897.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Maundy Thursday" width="600" /></p>
	</p>
	<br />
	Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് ഇന്ന്. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യന്‍മാരുടെ പാദം കഴുകി ചുംബിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന കല്‍പ്പന നല്‍കി കൊണ്ടാണ് യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയത്. </p>
<p>
	 </p>
<p>
	അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ അപ്പം മുറിച്ച് യേശു ശിഷ്യന്‍മാര്‍ക്ക് നല്‍കി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓര്‍മയ്ക്കാണ് ക്രൈസ്തവര്‍ കുര്‍ബാന അര്‍പ്പിക്കുന്നതും കുര്‍ബാന മധ്യേ പുരോഹിതന്‍ അപ്പം മുറിക്കുന്നതും. </p>
<p>
	 </p>
<p>
	ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.</p>
<p>
	 </p>
<p>
	ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.</p>
<p>
	 </p>
<p>
	പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആള്‍ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ് അപ്പം മുറിക്കല്‍ ചടങ്ങ്. </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 06 Apr 2023 10:07:00 +0530</pubDate>
      <updatedDate>Thu, 06 Apr 2023 10:15:14 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Women's Day 2023: ബൈബിളും സ്ത്രീ വിരുദ്ധതയും]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/anti-women-quotes-in-bible-new-textment-123030800005_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/anti-women-quotes-in-bible-new-textment-123030800005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-03/08/thumb/1_1/1678245626-7514.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-03/08/thumb/1_1/1678245626-7514.jpg</image>
      <description><![CDATA[Women's Day 2023: ഇന്ന് വനിതാ ദിനമാണ്. മനുസ്മൃതിയായാലും ഖുര്‍ആന്‍ ആയാലും ബൈബിളായാലും മറ്റേത് മതഗ്രന്ഥങ്ങള്‍ ആയാലും അതെല്ലാം മുന്നോട്ടുവയ്ക്കുന്നത് സ്ത്രീവിരുദ്ധ ആശയങ്ങളാണ്. അത്തരം സ്ത്രീവിരുദ്ധ ആശയങ്ങളെ പ്രതിരോധിക്കാനും അവയെ ശക്തമായി എതിര്‍ക്കാനും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-03/08/full/1678245626-7514.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Holy Bible" width="600" /></p>
	</p>
	<br />
	Women&#39;s Day 2023: ഇന്ന് വനിതാ ദിനമാണ്. മനുസ്മൃതിയായാലും ഖുര്‍ആന്‍ ആയാലും ബൈബിളായാലും മറ്റേത് മതഗ്രന്ഥങ്ങള്‍ ആയാലും അതെല്ലാം മുന്നോട്ടുവയ്ക്കുന്നത് സ്ത്രീവിരുദ്ധ ആശയങ്ങളാണ്. അത്തരം സ്ത്രീവിരുദ്ധ ആശയങ്ങളെ പ്രതിരോധിക്കാനും അവയെ ശക്തമായി എതിര്‍ക്കാനും ഭാവി തലമുറയെ ബോധവാന്‍മാരാക്കുകയാണ് ഇന്നത്തെ വനിതാ ദിനത്തില്‍ ഉത്തരവാദിത്തമുള്ള ഓരോരുത്തരും ചെയ്യേണ്ടത്. മതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നത് പല തരത്തിലാണ്. അതിന്റെ ഏതാനും ഉദാഹരണങ്ങള്‍ കത്തോലിക്കര്‍ വണങ്ങുന്ന ബൈബിളില്‍ നിന്ന് തന്നെ നമുക്ക് പരിശോധിക്കാം. </p>
<p>
	 </p>
<p>
	പഴയ നിയമമെന്നും പുതിയ നിയമമെന്നും ബൈബിളിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇതില്‍ പഴയ നിയമത്തില്‍ പറയുന്നത് കാലഹരണപ്പെട്ട നിയമങ്ങളും പുതിയ നിയമത്തില്‍ സ്നേഹത്തിന്റെ സുവിശേഷങ്ങളുമാണ് പ്രതിപാദിക്കുന്നതെന്നാണ് പൊതുവെ മതപണ്ഡിതന്‍മാര്‍ കാലങ്ങളായി പഠിപ്പിക്കുന്നത്. എന്നാല്‍ പുതിയ നിയമം അത്രകണ്ട് സ്നേഹത്തിന്റെ സുവിശേഷമാണോ പഠിപ്പിക്കുന്നത്? പഴയ നിയമത്തിലെ സ്ത്രീ വിരുദ്ധതയെ പോളിഷ് ചെയ്ത് അല്‍പ്പം സുഖിപ്പിക്കുന്ന തരത്തില്‍ വിശ്വാസികളിലേക്ക് കുത്തിവയ്ക്കുക മാത്രമാണ് പുതിയ നിയമത്തില്‍ ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തി വിശ്വസിപ്പിക്കുകയെന്ന തന്ത്രമാണ് ഇവിടെ കാണാന്‍ സാധിക്കുക. </p>
<p>
	 </p>
<p>
	ക്രൈസ്തവര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന കൂദാശയാണ് വിവാഹം. ദേവാലയത്തില്‍വെച്ച് പുരോഹിതന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടക്കുക. വിവാഹമധ്യേ വായിക്കുന്ന ലേഖന ഭാഗങ്ങളില്‍ പുതിയ നിയമം എത്രത്തോളം സ്ത്രീ വിരുദ്ധമാണെന്ന് നമുക്ക് വ്യക്തമാകും. അതില്‍ ചില വാക്യങ്ങള്‍ ഇങ്ങനെയാണ്: </p>
<p>
	 </p>
<p>
	&#39; സ്ത്രീ ബലഹീന പാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിയെന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍,&#39; 1 പത്രോസ് 3:7 </p>
<p>
	 </p>
<p>
	അതായത് സ്ത്രീ ഒരു ബലഹീന പാത്രമാണെന്നും അവളോട് പുരുഷന്‍ കരുണ കാണിക്കേണ്ടത് ഔദാര്യമാണെന്നും പരോക്ഷമായി പറഞ്ഞുവയ്ക്കുന്ന ലേഖന ഭാഗമാണ് ഇത്. മറ്റ് ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്: </p>
<p>
	 </p>
<p>
	&#39; ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് യോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയരായിരിക്കുവിന്‍&#39; 1 കൊളോസോസ് 3: 18 </p>
<p>
	 </p>
<p>
	&#39;ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനെന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍, എന്തെന്നാല്‍ ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസാണ്. ക്രിസ്തു തന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിന് വിധേയമായിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം&#39; (എഫേ. 5:22-24). </p>
<p>
	 </p>
<p>
	&#39;ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്ക് കഴിയും. അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇത് സാധ്യമാകുക&#39; (1 പത്രോസ് 3:13)</p>
<p>
	 </p>
<p>
	എല്ലാ അര്‍ത്ഥത്തിലും സ്ത്രീ പുരുഷന് കീഴ്പ്പെട്ടു ജീവിക്കണമെന്ന അപരിഷ്‌കൃത ആശയമാണ് ബൈബിളിലെ പുതിയ നിയമവും മുന്നോട്ടുവയ്ക്കുന്നത്. മനുസ്മൃതിയും ഖുര്‍ആനും വിശ്വാസികളില്‍ കുത്തിവയ്ക്കുന്നതും ഈ സ്ത്രീവിരുദ്ധത തന്നെയാണ്. </p>
<p>
	 </p>
<p>
	സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമൂഹമാണ് ഇപ്പോഴത്തേത്. പുരുഷന്‍ അനുഭവിക്കുന്ന എല്ലാ പ്രിവില്ലേജുകളും ഈ സമൂഹത്തില്‍ ഒരു സ്ത്രീക്കും അവകാശപ്പെട്ടത് തന്നെയാണ്. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്‍മാര്‍ക്കും ഈ സമൂഹത്തില്‍ ഉള്ളത് ഒരേ അവകാശങ്ങളും ഒരേ സ്വാതന്ത്ര്യവുമാണ്. ആരും ആരുടേയും യജമാനന്‍മാരോ ഭൃത്യന്‍മാരോ അല്ല. സമത്വമെന്ന ആശയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വരും തലമുറയെ പഠിപ്പിക്കേണ്ട കാലത്താണ് മതഗ്രന്ഥങ്ങള്‍ മനുഷ്യരെ ആയിരം വര്‍ഷം പിന്നോട്ടുവലിക്കാന്‍ ശ്രമിക്കുന്നത് !</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 08 Mar 2023 08:47:00 +0530</pubDate>
      <updatedDate>Wed, 08 Mar 2023 08:50:34 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-wishes-in-malayalam-122122300018_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/christmas-wishes-in-malayalam-122122300018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/thumb/1_1/1671771727-7454.jpg</image>
      <description><![CDATA[Christmas Wishes in Malayalam: വീണ്ടും ഒരു ക്രിസ്മസ് കാലം വന്നെത്തി. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/23/full/1671771727-7454.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Christmas" width="600" /></p>
	</p>
	<br />
	Christmas Wishes in Malayalam: വീണ്ടും ഒരു ക്രിസ്മസ് കാലം വന്നെത്തി. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്. ഏതാനും മലയാളം ആശംസകള്‍ ഇതാ...</p>
<p>
	 </p>
<p>
	<strong>ഏവര്‍ക്കും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവും അനുഗ്രഹവും നേരുന്നു. മെറി ക്രിസ്മസ് ! </strong></p>
<p>
	 </p>
<p>
	<strong>ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ...ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>ക്രിസ്തുവിന്റെ വരവ് നിങ്ങള്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കട്ടെ...അനുഗ്രഹപൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കുന്നു...മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണതയിലെത്തട്ടെ..മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>ദിവ്യരക്ഷകന്‍ പ്രദാനം ചെയ്യുന്ന സന്തോഷം എന്നും നിങ്ങളില്‍ കുടികൊള്ളട്ടെ..മെറി ക്രിസ്മസ് ! </strong></p>
<p>
	 </p>
<p>
	<strong>യേശുദേവന്റെ തിരുപ്പിറവി നമുക്ക് ഒരുമയോടെ ആഘോഷിക്കാം..ഏവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, മെറി ക്രിസ്മസ് </strong></p>
<p>
	 </p>
<p>
	<strong>ഈ ക്രിസ്മസ് സുദിനത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ </strong></p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 23 Dec 2022 10:27:00 +0530</pubDate>
      <updatedDate>Fri, 23 Dec 2022 10:32:24 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്മസ് നോമ്പ് അവസാനിപ്പിക്കേണ്ടത് എപ്പോള്‍?]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/what-is-christmas-fasting-122122200013_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/what-is-christmas-fasting-122122200013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-12/18/thumb/1_1/1545146129-6054.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-12/18/thumb/1_1/1545146129-6054.jpg</image>
      <description><![CDATA[ക്രിസ്തു ദേവന്റെ പിറവി ആഘോഷിക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയുമാണ് എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസിന്റെ പ്രധാനപ്പെട്ട ഒരു ആചാരമാണ് 25 ദിവസത്തെ നോമ്പ്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="400" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-12/18/full/1545146129-6054.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	ക്രിസ്തു ദേവന്റെ പിറവി ആഘോഷിക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയുമാണ് എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസിന്റെ പ്രധാനപ്പെട്ട ഒരു ആചാരമാണ് 25 ദിവസത്തെ നോമ്പ്. 25 ദിവസം മത്സ്യ, മാംസാദികള്‍ വര്‍ജ്ജിച്ച് ക്രിസ്തുവിന്റെ തിരുപ്പിറവിക്കായി ഒരുങ്ങുകയാണ് 25 നോമ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. </p>
<p>
	 </p>
<p>
	ഡിസംബര്‍ ഒന്നിന് തുടങ്ങുന്ന 25 നോമ്പ് ഡിസംബര്‍ 25 നാണ് അവസാനിപ്പിക്കുക. ഡിസംബര്‍ 24 ന് പാതിരാത്രി തുടങ്ങുന്ന ക്രിസ്മസ് കുര്‍ബാന ഡിസംബര്‍ 25 ന് പുലര്‍ച്ചെ അവസാനിക്കും. ഈ കുര്‍ബാന കഴിഞ്ഞ ശേഷമായിരിക്കണം നോമ്പ് അവസാനിപ്പിക്കേണ്ടത്. കുര്‍ബാന കഴിഞ്ഞ ശേഷം വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് നോമ്പ് അവസാനിപ്പിക്കുന്ന ചടങ്ങ് പണ്ട് കാലം മുതല്‍ക്കേ ഉണ്ട്. </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 22 Dec 2022 09:00:00 +0530</pubDate>
      <updatedDate>Thu, 22 Dec 2022 09:03:24 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/how-to-place-statues-in-crib-122122000022_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/how-to-place-statues-in-crib-122122000022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-12/24/thumb/1_1/1419430704-3849.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-12/24/thumb/1_1/1419430704-3849.jpg</image>
      <description><![CDATA[വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="200" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-12/24/full/1419430704-3849.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="230" /></p>
	<br />
	വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. </p>
<p>
	 </p>
<p>
	ഡിസംബര്‍ 24 നാണ് വീടുകളില്‍ പുല്‍ക്കൂട് തയ്യാറാക്കേണ്ടത്. 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. </p>
<p>
	 </p>
<p>
	പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്‌ക്കേണ്ടത്. </p>
<p>
	 </p>
<p>
	ഡിസംബര്‍ 24 ന് അര്‍ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞ ശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്ക്കാന്‍. </p>
<p>
	 </p>
<p>
	മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്. </p>
<p>
	 </p>
<p>
	മൂന്ന് ആട്ടിടന്‍മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്‌ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്‍മാരുടെ രൂപത്തിനു അരികില്‍ വയ്ക്കണം. </p>
<p>
	 </p>
<p>
	ജെറുസലേമില്‍ നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് രാജാക്കന്‍മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്‌ക്കേണ്ടത്. ഒട്ടകത്തിന്റെ രൂപങ്ങള്‍ രാജാക്കന്‍മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്‍മാരുടെ രൂപം വയ്‌ക്കേണ്ടത്. </p>
<p>
	 </p>
<p>
	കാലിത്തൊഴുത്തിനു സമാനമായ പുല്‍ക്കൂടാണ് വീട്ടില്‍ ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളില്‍ ആണ് കാലികളുടെ രൂപം വയ്‌ക്കേണ്ടത്. </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 20 Dec 2022 11:08:00 +0530</pubDate>
      <updatedDate>Tue, 20 Dec 2022 11:14:12 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് സകല മരിച്ചവരുടെയും ഓര്‍മ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/souls-in-purgatory-day-122110200009_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/souls-in-purgatory-day-122110200009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-11/02/thumb/1_1/1667359749-8389.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-11/02/thumb/1_1/1667359749-8389.jpg</image>
      <description><![CDATA[സകല മരിച്ചവരുടെയും ഓര്‍മ ദിവസം ആചരിച്ച് കത്തോലിക്കാസഭ. പുരാതന കാലം മുതലേ നവംബര്‍ രണ്ട് മരിച്ചവരുടെ ഓര്‍മ ദിവസമായാണ് ആചരിക്കുന്നത്. അന്നേ ദിവസം മരിച്ചവരുടെ ഓര്‍മയ്ക്കായി കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്തും. കുടുംബത്തില്‍ നിന്നും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-11/02/full/1667359749-8389.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Souls" width="600" /></p>
	</p>
	<br />
	സകല മരിച്ചവരുടെയും ഓര്‍മ ദിവസം ആചരിച്ച് കത്തോലിക്കാസഭ. പുരാതന കാലം മുതലേ നവംബര്‍ രണ്ട് മരിച്ചവരുടെ ഓര്‍മ ദിവസമായാണ് ആചരിക്കുന്നത്. അന്നേ ദിവസം മരിച്ചവരുടെ ഓര്‍മയ്ക്കായി കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്തും. കുടുംബത്തില്‍ നിന്നും മരിച്ചുപോയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ട ദിവസമാണ് ഇത്. </p>
<p>
	 </p>
<p>
	നവംബര്‍ മാസം മുഴുവന്‍ മരിച്ചവരെ ഓര്‍ക്കുന്ന മാസമായാണ് കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ ആചരിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാന്‍ ഭൂമിയിലുള്ളവരുടെ പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തികളും വേണമെന്നാണ് വിശ്വാസം. ഈ വിശ്വാസം അനുസരിച്ചാണ് നവംബര്‍ മാസം മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം മാറ്റിവെച്ചിരിക്കുന്നത്. </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 02 Nov 2022 08:56:00 +0530</pubDate>
      <updatedDate>Wed, 02 Nov 2022 08:59:16 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[നവംബര്‍ രണ്ട്: സകല മരിച്ചവരുടെയും ഓര്‍മ ദിവസം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/november-2-feast-of-souls-in-purgatory-122110100049_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/november-2-feast-of-souls-in-purgatory-122110100049_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg</image>
      <description><![CDATA[കത്തോലിക്കാസഭയില്‍ നാളെ സകല മരിച്ചവരുടെയും ഓര്‍മ ദിവസം. പുരാതന കാലം മുതലേ നവംബര്‍ രണ്ട് മരിച്ചവരുടെ ഓര്‍മ ദിവസമായാണ് ആചരിക്കുന്നത്. അന്നേ ദിവസം മരിച്ചവരുടെ ഓര്‍മയ്ക്കായി കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്തും. കുടുംബത്തില്‍ നിന്നും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/full/1586499915-2282.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	കത്തോലിക്കാസഭയില്‍ നാളെ സകല മരിച്ചവരുടെയും ഓര്‍മ ദിവസം. പുരാതന കാലം മുതലേ നവംബര്‍ രണ്ട് മരിച്ചവരുടെ ഓര്‍മ ദിവസമായാണ് ആചരിക്കുന്നത്. അന്നേ ദിവസം മരിച്ചവരുടെ ഓര്‍മയ്ക്കായി കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്തും. കുടുംബത്തില്‍ നിന്നും മരിച്ചുപോയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ട ദിവസമാണ് ഇത്. നവംബര്‍ മാസം മുഴുവന്‍ മരിച്ചവരെ ഓര്‍ക്കുന്ന മാസമായാണ് കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ ആചരിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാന്‍ ഭൂമിയിലുള്ളവരുടെ പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തികളും വേണമെന്നാണ് വിശ്വാസം. ഈ വിശ്വാസം അനുസരിച്ചാണ് നവംബര്‍ മാസം മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം മാറ്റിവെച്ചിരിക്കുന്നത്. </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 01 Nov 2022 15:47:00 +0530</pubDate>
      <updatedDate>Tue, 01 Nov 2022 15:50:59 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Mother Teresa Birth Anniversary: മദര്‍ തെരേസയുടെ ജന്മവാര്‍ഷികം ഇന്ന്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/mother-teresa-birth-anniversary-122082600031_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/mother-teresa-birth-anniversary-122082600031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/03/thumb/1_1/1583233180-6221.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/03/thumb/1_1/1583233180-6221.jpg</image>
      <description><![CDATA[Mother Teresa Birth Anniversary: വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷികം ഇന്ന്. 112-ാം ജന്മവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. 1910 ഓഗസ്റ്റ് 26 നാണ് മദര്‍ തെരേസയുടെ ജനനം. മനുഷ്യത്വത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീയാണ് മദര്‍ തെരേസ. മിഷണറീസ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/03/full/1583233180-6221.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	Mother Teresa Birth Anniversary: വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷികം ഇന്ന്. 112-ാം ജന്മവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. 1910 ഓഗസ്റ്റ് 26 നാണ് മദര്‍ തെരേസയുടെ ജനനം. മനുഷ്യത്വത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീയാണ് മദര്‍ തെരേസ. മിഷണറീസ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത് മദര്‍ തെരേസയാണ്. അഗതികളുടെ അമ്മ എന്നാണ് മദര്‍ തെരേസ അറിയപ്പെടുന്നത്. 2016 സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1979 ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1997 സെപ്റ്റംബര്‍ അഞ്ചിനാണ് മദര്‍ തെരേസ മരിച്ചത്. </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 26 Aug 2022 12:09:00 +0530</pubDate>
      <updatedDate>Fri, 26 Aug 2022 12:10:50 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[August 15, Our Lady of Assumption: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മാത്രമല്ല, മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാളും]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/august-15-our-lady-of-assumption-122081300053_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/august-15-our-lady-of-assumption-122081300053_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/13/thumb/1_1/1660386120-7265.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/13/thumb/1_1/1660386120-7265.jpg</image>
      <description><![CDATA[August 15, Our Lady of Assumption: ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/13/full/1660386120-7265.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Mary" width="600" /></p>
	</p>
	<br />
	August 15, Our Lady of Assumption: ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓഗസ്റ്റ് 15 നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. യേശുക്രിസ്തുവിന്റെ അമ്മയായ മറിയത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഓര്‍മയ്ക്കാണ് ഈ തിരുന്നാള്‍ ആഘോഷിക്കുന്നത്. 1950 നവംബര്‍ ഒന്നിനാണ് ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കാന്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ പ്രഖ്യാപിച്ചത്. </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 13 Aug 2022 15:49:00 +0530</pubDate>
      <updatedDate>Sat, 13 Aug 2022 15:52:08 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[St.Alphonsa Feast: ജൂലൈ 28, ഇന്ന് വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-alphonsa-feast-july-28-122072800001_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-alphonsa-feast-july-28-122072800001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg</image>
      <description><![CDATA[St.Alphonsa Feast: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ഇന്ന്. എല്ലാ വര്‍ഷവും ജൂലൈ 28 നാണ് അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/full/1658414849-9245.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Alphonsa" width="600" /></p>
	<br />
	St.Alphonsa Feast: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ഇന്ന്. എല്ലാ വര്‍ഷവും ജൂലൈ 28 നാണ് അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ. </p>
<p>
	 </p>
<p>
	ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്. 2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം. </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 28 Jul 2022 07:14:00 +0530</pubDate>
      <updatedDate>Thu, 28 Jul 2022 07:16:23 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[July 28, ST.Alphonsa feast: ജൂലൈ 28, വിശുദ്ധ അല്‍ഫോണ്‍സയുടെ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/july-28-st-alphonsa-feast-122072100069_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/july-28-st-alphonsa-feast-122072100069_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658414849-9245.jpg</image>
      <description><![CDATA[July 28, ST.Alphonsa feast: ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/full/1658414849-9245.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Alphonsa" width="600" /></p>
	</p>
	<br />
	July 28, ST.Alphonsa feast: ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ജൂലൈ 28 ആണ് അല്‍ഫോണ്‍സയുടെ തിരുന്നാള്‍ ആയി ആഘോഷിക്കുന്നത്. 2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം. </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 21 Jul 2022 20:14:00 +0530</pubDate>
      <updatedDate>Thu, 21 Jul 2022 20:17:36 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[St.Thomas Day: ആനയും പുലിയും പെരുവെള്ളപ്പാച്ചിലില്‍ ഒഴുകിവരുന്ന തോറാന; പഴമക്കാരുടെ പെരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/july-3-st-thomas-day-history-122070300002_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/july-3-st-thomas-day-history-122070300002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/03/thumb/1_1/1656817555-3202.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/03/thumb/1_1/1656817555-3202.jpg</image>
      <description><![CDATA[ഇന്ന് ജൂലൈ മൂന്ന്. ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് 'സെയ്ന്റ് തോമസ് ഡേ' എന്നാണ് ഈ ദിനം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/03/full/1656817555-3202.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Thomas" width="600" /></p>
	</p>
	<br />
	ഇന്ന് ജൂലൈ മൂന്ന്. ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് &#39;സെയ്ന്റ് തോമസ് ഡേ&#39; എന്നാണ് ഈ ദിനം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഇപ്പോഴും ഇത് ദുക്‌റാന തിരുന്നാളാണ്. പ്രചീനകാലം മുതല്‍ അങ്ങനെയാണ് അവര്‍ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാളിനെ വിശേഷിപ്പിച്ചിരുന്നത്. </p>
<p>
	 </p>
<p>
	ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ദുക്‌റാനയ്ക്ക് കേരളത്തില്‍ &#39;തോറാന പെരുന്നാള്‍&#39; എന്ന പേരും ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയുമായി &#39;തോറാന&#39; എന്ന വാക്കിനു വലിയ ബന്ധമുണ്ട്. കാലവര്‍ഷം അതിശക്തമായി നില്‍ക്കുന്ന സമയത്താണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ വരുന്നത്. ശക്തമായ മഴയും പെരുവെള്ളപ്പാച്ചിലുമാണ് ആ സമയത്ത്. തോരാതെ മഴ പെയ്യുന്ന കാലം ആയതിനാല്‍ മലയാളികള്‍ ദുക്‌റാനയെ &#39;തോറാന പെരുന്നാള്‍&#39; എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി. </p>
<p>
	 </p>
<p>
	തോരാതെ മഴ പെയ്യുന്ന തോറാന എന്നാണ് പഴമക്കാരുടെ വിശേഷണം. തൃശൂര്‍ക്കാരിയായ എഴുത്തുകാരി സാറ ജോസഫ് തന്റെ പുസ്തകങ്ങളില്‍ പലയിടത്തും തോറാനയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് ദുക്‌റാന തിരുന്നാള്‍ ദിവസം നിര്‍ത്താതെ മഴ പെയ്യുമെന്നാണ് ക്രൈസ്തവരുടെ വിശ്വാസം. തോറാന പെരുന്നാള്‍ ദിവസം പെരുവെള്ളപ്പാച്ചിലില്‍ കാട്ടില്‍ നിന്ന് ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ ഒലിച്ചുവരുമെന്ന് പഴമക്കാര്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കല്‍ ശക്തമായ മഴയെ തുടര്‍ന്ന് ദുക്‌റാന തിരുന്നാള്‍ ദിവസം കാട്ടില്‍ നിന്ന് മൃഗങ്ങള്‍ ഒലിച്ചുവന്നതിനു ശേഷമാണ് ഇങ്ങനെയൊരു കഥ പഴമക്കാര്‍ക്കിടയില്‍ സജീവമായത്. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 03 Jul 2022 08:33:00 +0530</pubDate>
      <updatedDate>Sun, 03 Jul 2022 08:36:04 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ST.Thomas Day: ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-july-3-dukrana-122070300001_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/st-thomas-day-july-3-dukrana-122070300001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/01/thumb/1_1/1656663675-7681.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/01/thumb/1_1/1656663675-7681.jpg</image>
      <description><![CDATA[ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്റാന തിരുന്നാള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="433" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/01/full/1656663675-7681.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="St Thomas" width="600" /></p>
	<br />
	ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ഭാരത കത്തോലിക്കാ സഭയില്‍ ദുക്റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 03 Jul 2022 08:14:00 +0530</pubDate>
      <updatedDate>Sun, 03 Jul 2022 08:16:35 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA['അതെന്താ കത്തോലിക്കാസഭയിലെ ആണ്‍കുട്ടികളെ തവിട് കൊടുത്ത് വാങ്ങിയതാണോ?'; നിരീശ്വരവാദത്തിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കുറിച്ച് മാത്രം വേവലാതിപ്പെടുന്ന ബിഷപ്പ് വായിച്ചറിയാന്‍...]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/catholic-church-atheist-groups-thrissur-andrews-thazhath-122051900015_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/catholic-church-atheist-groups-thrissur-andrews-thazhath-122051900015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-05/19/thumb/1_1/1652933282-7571.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-05/19/thumb/1_1/1652933282-7571.jpg</image>
      <description><![CDATA[ഈ അടുത്ത കാലത്ത് വരെ സിറോ മലബാര്‍ സഭ തങ്ങളുടെ ഏറ്റവും വലിയ തലവേദനയായി കണ്ടത് ലൗ ജിഹാദ് ആണ്. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്താ മാര്‍.ആന്‍ഡ്രൂസ് താഴത്ത് കുറച്ചുകൂടി അപ്ഡേറ്റ് ചെയ്യപ്പെട്ട തങ്ങളുടെ വേവലാതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-05/19/full/1652933282-7571.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Andrews Thazhath" width="600" /></p>
	</p>
	<br />
	ഈ അടുത്ത കാലത്ത് വരെ സിറോ മലബാര്‍ സഭ തങ്ങളുടെ ഏറ്റവും വലിയ തലവേദനയായി കണ്ടത് ലൗ ജിഹാദ് ആണ്. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്താ മാര്‍.ആന്‍ഡ്രൂസ് താഴത്ത് കുറച്ചുകൂടി അപ്ഡേറ്റ് ചെയ്യപ്പെട്ട തങ്ങളുടെ വേവലാതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. അത് നിരീശ്വരവാദ ഗ്രൂപ്പുകളാണ്. പ്രത്യേകിച്ച് നിരീശ്വരവാദ ഗ്രൂപ്പുകളില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ ! </p>
<p>
	 </p>
<p>
	നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണെന്നാണ് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്. നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവന്‍ ശൃംഖലയുണ്ട്. വിശ്വാസികളായ പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. തൃശൂര്‍ മെത്രാനായി താന്‍ സ്ഥാനമേറ്റ ശേഷം 18 വര്‍ഷത്തിനിടെ ഇത്തരത്തില്‍ അമ്പതിനായിരത്തോളം പേര്‍ കുറഞ്ഞു. തൃശൂര്‍ അതിരൂപതയില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ നിരീശ്വരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. </p>
<p>
	 </p>
<p>
	കുഞ്ഞാടുകളെ വഴിതെറ്റാതെ നോക്കാന്‍ ഇടയന് ഉത്തരവാദിത്തമുണ്ട്. അതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ &#39;മക്കളേ നിങ്ങള്‍ നിരീശ്വരവാദത്തിലേക്കൊന്നും പോകരുതേ&#39; എന്ന് ആന്‍ഡ്രൂസ് താഴത്തിന് പഠിപ്പിക്കാനും പ്രസംഗിക്കാനുമുള്ള അവകാശമുണ്ട്. അതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ, നിരീശ്വരവാദത്തിലേക്ക് വഴി തെറ്റി പോകുന്നത് പെണ്‍കുട്ടികള്‍ മാത്രമാണെന്ന തരത്തിലുള്ള ഉട്ടോപ്യന്‍ കണ്ടുപിടുത്തങ്ങളും പെണ്‍കുട്ടികള്‍ മാത്രം കുറച്ചധികം ശ്രദ്ധിക്കണമെന്നുള്ള സാരോപദേശങ്ങളും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നതില്‍ തര്‍ക്കമൊന്നും ഇല്ല. ഇനി അതല്ല &#39;ഞങ്ങളുടെ ആണ്‍കുട്ടികള്‍ നിരീശ്വരവാദികളായാലും കുഴപ്പമില്ല, പെണ്‍കുട്ടികള്‍ നിരീശ്വരവാദത്തിലേക്ക് പോകാതിരുന്നാല്‍ മാത്രം മതി&#39; എന്ന കാഴ്ചപ്പാടാണോ നിങ്ങള്‍ക്ക് ഉള്ളത്? അതെന്താ സഭയിലെ ആണ്‍കുട്ടികളെ തവിട് കൊടുത്ത് വാങ്ങിയതാണോ? </p>
<p>
	 </p>
<p>
	ആന്‍ഡ്രൂസ് താഴത്തിനെ പോലുള്ളവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. സഭയ്ക്ക് തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാനും വിശ്വാസികളെ സംഘടിപ്പിക്കാനും അവകാശമുള്ള പോലെ തന്നെ ഇന്ത്യന്‍ ഭരണഘടന നിരീശ്വരവാദം പ്രചരിപ്പിക്കാനും അവര്‍ക്ക് സംഘടിക്കാനും അവകാശവും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. </p>
<p>
	 </p>
<p>
	ആന്‍ഡ്രൂസ് താഴത്തിന്റെ മറ്റൊരു വേദനയാണ് കൂടുതല്‍ ചര്‍ച്ചയാകേണ്ടത്. തങ്ങളുടെ രൂപതയില്‍ 35 കഴിഞ്ഞ 15,000 ത്തോളം യുവാക്കള്‍ ഇപ്പോഴും അവിവാഹിതരായി തുടരുന്നുണ്ടത്രേ! അതിന് ? അദ്ദേഹം പറഞ്ഞുവരുന്നത് വളരെ മനോഹരമായ സ്ത്രീവിരുദ്ധതയാണ്. പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നതാണ് ഇത്രത്തോളം യുവാക്കള്‍ അവിവാഹിതരായി തുടരാന്‍ കാരണമത്രേ ! പെണ്‍കുട്ടികള്‍ വ്യാപകമായി നിരീശ്വരവാദത്തിലേക്ക് പോകുന്നതും തങ്ങളുടെ യുവാക്കള്‍ അവിവാഹിതരായി തുടരുന്നതും തമ്മില്‍ വല്ലാത്തൊരു ഇന്റര്‍ കണക്ഷന്‍ ഉണ്ടെന്നാണ് ടിയാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പെണ്ണ് എന്നാല്‍ വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനും മാത്രം വേണ്ടിയുള്ള മെറ്റീരിയല്‍ ആണെന്ന എല്ലാ മതങ്ങളുടേയും പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ് ആന്‍ഡ്രൂസ് താഴത്ത് ഇവിടെ ആവര്‍ത്തിക്കുന്നത്. സ്വന്തമായി വ്യക്തിത്വമുള്ള, ഇഷ്ടമുള്ളത് വിശ്വസിക്കാനും ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കാനും ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാനും അവര്‍ക്കും അവകാശമുണ്ടെന്ന സാമാന്യബോധത്തിലേക്ക് തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പിന് ഇപ്പോഴും വണ്ടി കിട്ടിയിട്ടില്ലെന്ന് സാരം ! </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 19 May 2022 09:33:00 +0530</pubDate>
      <updatedDate>Thu, 19 May 2022 09:38:13 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[സ്ത്രീവിരുദ്ധതയ്ക്ക് പുതിയ നിയമവും മോശമല്ല ! ബൈബിള്‍ മുന്നോട്ടുവയ്ക്കുന്ന സ്ത്രീവിരുദ്ധ ആശയങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/anti-women-quotes-in-bible-122030800052_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/anti-women-quotes-in-bible-122030800052_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/06/thumb/1_1/1628230825-9018.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/06/thumb/1_1/1628230825-9018.jpg</image>
      <description><![CDATA[ഇന്ന് വനിതാ ദിനമാണ്. മനുസ്മൃതിയായാലും ഖുര്‍ആന്‍ ആയാലും ബൈബിളായാലും മറ്റേത് മതഗ്രന്ഥങ്ങള്‍ ആയാലും അതെല്ലാം മുന്നോട്ടുവയ്ക്കുന്ന സ്ത്രീവിരുദ്ധ ആശയങ്ങളാണ്. അത്തരം സ്ത്രീവിരുദ്ധ ആശയങ്ങളെ പ്രതിരോധിക്കാനും അവയെ ശക്തമായി എതിര്‍ക്കാനും ഭാവി തലമുറയെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/06/full/1628230825-9018.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Women" width="600" /></p>
	<br />
	<em><strong>Nelvin Wilson/ nelvin.wilson@webdunia.net </strong></em><br />
	<br />
	ഇന്ന് വനിതാ ദിനമാണ്. മനുസ്മൃതിയായാലും ഖുര്‍ആന്‍ ആയാലും ബൈബിളായാലും മറ്റേത് മതഗ്രന്ഥങ്ങള്‍ ആയാലും അതെല്ലാം മുന്നോട്ടുവയ്ക്കുന്നത് സ്ത്രീവിരുദ്ധ ആശയങ്ങളാണ്. അത്തരം സ്ത്രീവിരുദ്ധ ആശയങ്ങളെ പ്രതിരോധിക്കാനും അവയെ ശക്തമായി എതിര്‍ക്കാനും ഭാവി തലമുറയെ ബോധവാന്‍മാരാക്കുകയാണ് ഇന്നത്തെ വനിതാ ദിനത്തില്‍ ഉത്തരവാദിത്തമുള്ള ഓരോരുത്തരും ചെയ്യേണ്ടത്. മതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നത് പല തരത്തിലാണ്. അതിന്റെ ഏതാനും ഉദാഹരണങ്ങള്‍ കത്തോലിക്കര്‍ വണങ്ങുന്ന ബൈബിളില്‍ നിന്ന് തന്നെ നമുക്ക് പരിശോധിക്കാം. </p>
<p>
	 </p>
<p>
	പഴയ നിയമമെന്നും പുതിയ നിയമമെന്നും ബൈബിളിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇതില്‍ പഴയ നിയമത്തില്‍ പറയുന്നത് കാലഹരണപ്പെട്ട നിയമങ്ങളും പുതിയ നിയമത്തില്‍ സ്‌നേഹത്തിന്റെ സുവിശേഷങ്ങളുമാണ് പ്രതിപാദിക്കുന്നതെന്നാണ് പൊതുവെ മതപണ്ഡിതന്‍മാര്‍ കാലങ്ങളായി പഠിപ്പിക്കുന്നത്. എന്നാല്‍ പുതിയ നിയമം അത്രകണ്ട് സ്‌നേഹത്തിന്റെ സുവിശേഷമാണോ പഠിപ്പിക്കുന്നത്? പഴയ നിയമത്തിലെ സ്ത്രീ വിരുദ്ധതയെ പോളിഷ് ചെയ്ത് അല്‍പ്പം സുഖിപ്പിക്കുന്ന തരത്തില്‍ വിശ്വാസികളിലേക്ക് കുത്തിവയ്ക്കുക മാത്രമാണ് പുതിയ നിയമത്തില്‍ ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തി വിശ്വസിപ്പിക്കുകയെന്ന തന്ത്രമാണ് ഇവിടെ കാണാന്‍ സാധിക്കുക. </p>
<p>
	 </p>
<p>
	ക്രൈസ്തവര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന കൂദാശയാണ് വിവാഹം. ദേവാലയത്തില്‍വെച്ച് പുരോഹിതന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടക്കുക. വിവാഹമധ്യേ വായിക്കുന്ന ലേഖന ഭാഗങ്ങളില്‍ പുതിയ നിയമം എത്രത്തോളം സ്ത്രീ വിരുദ്ധമാണെന്ന് നമുക്ക് വ്യക്തമാകും. അതില്‍ ചില വാക്യങ്ങള്‍ ഇങ്ങനെയാണ്: </p>
<p>
	 </p>
<p>
	&#39; സ്ത്രീ ബലഹീന പാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിയെന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍,&#39; 1 പത്രോസ് 3:7 </p>
<p>
	 </p>
<p>
	അതായത് സ്ത്രീ ഒരു ബലഹീന പാത്രമാണെന്നും അവളോട് പുരുഷന്‍ കരുണ കാണിക്കേണ്ടത് ഔദാര്യമാണെന്നും പരോക്ഷമായി പറഞ്ഞുവയ്ക്കുന്ന ലേഖന ഭാഗമാണ് ഇത്. മറ്റ് ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്: </p>
<p>
	 </p>
<p>
	&#39; ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് യോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയരായിരിക്കുവിന്‍&#39; 1 കൊളോസോസ് 3: 18 </p>
<p>
	 </p>
<p>
	&#39;ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനെന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍, എന്തെന്നാല്‍ ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസാണ്. ക്രിസ്തു തന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിന് വിധേയമായിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം&#39; (എഫേ. 5:22-24). </p>
<p>
	 </p>
<p>
	&#39;ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്ക് കഴിയും. അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇത് സാധ്യമാകുക&#39; (1 പത്രോസ് 3:13)</p>
<p>
	 </p>
<p>
	എല്ലാ അര്‍ത്ഥത്തിലും സ്ത്രീ പുരുഷന് കീഴ്‌പ്പെട്ടു ജീവിക്കണമെന്ന അപരിഷ്‌കൃത ആശയമാണ് ബൈബിളിലെ പുതിയ നിയമവും മുന്നോട്ടുവയ്ക്കുന്നത്. മനുസ്മൃതിയും ഖുര്‍ആനും വിശ്വാസികളില്‍ കുത്തിവയ്ക്കുന്നതും ഈ സ്ത്രീവിരുദ്ധത തന്നെയാണ്. <br />
	<br />
	<p>
		സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമൂഹമാണ് ഇപ്പോഴത്തേത്. പുരുഷന്‍ അനുഭവിക്കുന്ന എല്ലാ പ്രിവില്ലേജുകളും ഈ സമൂഹത്തില്‍ ഒരു സ്ത്രീക്കും അവകാശപ്പെട്ടത് തന്നെയാണ്. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്‍മാര്‍ക്കും ഈ സമൂഹത്തില്‍ ഉള്ളത് ഒരേ അവകാശങ്ങളും ഒരേ സ്വാതന്ത്ര്യവുമാണ്. ആരും ആരുടേയും യജമാനന്‍മാരോ ഭൃത്യന്‍മാരോ അല്ല. സമത്വമെന്ന ആശയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വരും തലമുറയെ പഠിപ്പിക്കേണ്ട കാലത്താണ് മതഗ്രന്ഥങ്ങള്‍ മനുഷ്യരെ ആയിരം വര്‍ഷം പിന്നോട്ടുവലിക്കാന്‍ ശ്രമിക്കുന്നത് !</p>
	<p>
		 </p>
</p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 08 Mar 2022 15:20:00 +0530</pubDate>
      <updatedDate>Tue, 08 Mar 2022 15:36:39 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>നെല്‍വിന്‍ വില്‍സണ്‍</authorname>
    </item>
    <item>
      <title><![CDATA[യേശുക്രിസ്തു മരിച്ചത് എത്രാമത്തെ വയസ്സില്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/jesus-christ-death-age-121072200059_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/jesus-christ-death-age-121072200059_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg</image>
      <description><![CDATA[ക്രൈസ്തവവിശ്വാസികള്‍ യേശുക്രിസ്തുവിനെ രക്ഷകനായാണ് കാണുന്നത്. തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് യേശുക്രിസ്തു കുരിശില്‍ മരിച്ചതെന്നാണ് വിശ്വാസം. ബൈബിളില്‍ പുതിയ നിയമത്തിലാണ് യേശുക്രിസ്തുവിനെ ജീവിതം വിവരിച്ചിരിക്കുന്നത്. പുതിയ നിയമത്തിലെ നാല് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/full/1586499915-2282.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	ക്രൈസ്തവവിശ്വാസികള്‍ യേശുക്രിസ്തുവിനെ രക്ഷകനായാണ് കാണുന്നത്. തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് യേശുക്രിസ്തു കുരിശില്‍ മരിച്ചതെന്നാണ് വിശ്വാസം. ബൈബിളില്‍ പുതിയ നിയമത്തിലാണ് യേശുക്രിസ്തുവിനെ ജീവിതം വിവരിച്ചിരിക്കുന്നത്. പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളിലും യേശുക്രിസ്തുവിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 30 വയസ്സുവരെ ക്രിസ്തു രഹസ്യജീവിതമാണ് നടത്തിയതെന്ന് ബൈബിളില്‍ പറയുന്നു. 30-ാം വയസ്സില്‍ യേശുക്രിസ്തു പരസ്യജീവിതം ആരംഭിച്ചു. മൂന്ന് വര്‍ഷം മാത്രമായിരുന്നു പരസ്യജീവിതം. തന്റെ 33-ാം വയസ്സിലാണ് ക്രിസ്തു കുരിശുമരണത്തിനു വിധിക്കപ്പെട്ടതെന്നും ബൈബിളില്‍ പറയുന്നു. </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 22 Jul 2021 16:29:00 +0530</pubDate>
      <updatedDate>Thu, 22 Jul 2021 16:31:07 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[കുരിശുമരണത്തിന്‍റെ ഓര്‍മ പുതുക്കി ദുഃഖവെള്ളി]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/good-friday-special-120041000015_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/good-friday-special-120041000015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/10/thumb/1_1/1586499915-2282.jpg</image>
      <description><![CDATA[യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://media.webdunia.com/_media/ml/img/article/2020-04/10/full/1586499915-2282.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
	യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌.</p>
<p>
	 </p>
<p>
	ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തിലായതിനാല്‍ ഭക്‍തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കേണ്ടിയിരുന്നത്. അതില്‍ പലതും ചടങ്ങുകള്‍ മാത്രമായി നടത്തും . വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകേണ്ടിയിരുന്നതാണ്. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണവും നടത്തുമായിരുന്നതാണ്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇതെല്ലാം ഒഴിവാക്കിയിരിക്കുന്നു. </p>
<p>
	 </p>
<p>
	മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് ദുഃഖവെള്ളിയാഴ്‌ച പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങളുടെ പ്രവാഹമാണ് സാധാരണ ഗതിയില്‍ ഉണ്ടാവുക. അവിടെ മാര്‍ത്തോമാ മണ്ഡപത്തില്‍ വിശുദ്ധന്‍റെ തിരുശേഷിപ്പു വണങ്ങി, ആനകുത്തിയ പള്ളി കണ്ട്‌, കുരിശുമുടി പള്ളിയില്‍ പ്രാര്‍ഥിച്ച്‌, പൊന്‍കുരിശു വണങ്ങി നേര്‍ച്ചകളര്‍പ്പിച്ച്‌, പാറയില്‍ പതിഞ്ഞ വിശുദ്ധന്‍റെ കാല്‍പാദങ്ങള്‍ വണങ്ങി നിര്‍വൃതിയോടെ വിശ്വാസികള്‍ മലയിറങ്ങുന്നതാണ് സാധാരണ ചടങ്ങ്. എന്നാല്‍ അതൊന്നും കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടക്കുകയില്ല. </p>]]></content:encoded>
      <pubDate>Fri, 10 Apr 2020 11:53:00 +0530</pubDate>
      <updatedDate>Fri, 10 Apr 2020 11:55:26 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>ഗേളി ഇമ്മാനുവല്‍</authorname>
    </item>
    <item>
      <title><![CDATA[പെസഹ വ്യാഴവും, അപ്പം മുറിക്കല്‍ ചടങ്ങും; ക്രൈസ്തവരുടെ പുണ്യദിനങ്ങള്‍ പറയുന്നത്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/easter-specialties-118032800041_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/easter-specialties-118032800041_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522249910-0864.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522249910-0864.jpg</image>
      <description><![CDATA['മോണ്ടി തേസ്ഡെ' എന്നാണ് പെസഹ വ്യാഴം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt="Easter , christians , christion church ,  Easter Sunday , Jesus Christ , Happy Resurrection day , Easter food , holy mass ,  Catholic , Easter Special , Kappa biriyani , pesaha , Easter special foods , യേശുദേവന്‍ , ക്രൈസ്തവര്‍ , പുണ്യദിനം , ഉയിര്‍പ്പു പെരുന്നാള്‍ , ക്രൈസ്തവ സഭ , നോമ്പ് , കപ്പ ബിരിയാളി, ബീഫ് , മട്ടന്‍ , ക്രിസ്‌ത്യന്‍ കുടുംബം , പെസഹ വ്യാഴം , പെസഹ , ഓശാന തിരുന്നാള്‍ , വിശുദ്ധവാരാചരണം , യേശു" class="imgCont" src="http://media.webdunia.com/_media/ml/img/article/2018-03/28/full/1522249910-0864.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 320px;" title="" /></p>
</p>
&#39;മോണ്ടി തേസ്ഡെ&#39; എന്നാണ് പെസഹ വ്യാഴം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്.<br />
<br />
ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.<br />
<br />
ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്‍റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.<br />
<br />
പെസഹ ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.]]></content:encoded>
      <pubDate>Wed, 28 Mar 2018 20:38:00 +0530</pubDate>
      <updatedDate>Wed, 28 Mar 2018 20:54:37 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[ഈസ്‌റ്ററിന് കൊതിയൂറുന്ന കപ്പ ബിരിയാണി തയ്യാറാക്കാം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/easter-sunday-food-118032800040_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/easter-sunday-food-118032800040_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522246387-92.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522246387-92.jpg</image>
      <description><![CDATA[വീടുകളില്‍ ഈസ്‌റ്ററിന് ഉണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും രുചികരമാണ് ഒന്നാണ് കപ്പ ബിരിയാണി. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ സ്‌റ്റാര്‍ ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt="Easter , christians , christion church ,  Easter Sunday , Jesus Christ , Happy Resurrection day , Easter food , holy mass ,  Catholic , Easter Special , Kappa biriyani , Easter special foods , യേശുദേവന്‍ , ക്രൈസ്തവര്‍ , പുണ്യദിനം , ഉയിര്‍പ്പു പെരുന്നാള്‍ , ക്രൈസ്തവ സഭ , നോമ്പ് , കപ്പ ബിരിയാളി, ബീഫ് , മട്ടന്‍ , ക്രിസ്‌ത്യന്‍ കുടുംബം" class="imgCont" src="http://media.webdunia.com/_media/ml/img/article/2018-03/28/full/1522246387-92.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 1112px; height: 649px;" title="" /></p>
</p>
വീടുകളില്‍ ഈസ്‌റ്ററിന് ഉണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും രുചികരമാണ് ഒന്നാണ് കപ്പ ബിരിയാണി. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ സ്‌റ്റാര്‍ ഹോട്ടല്‍ വിഭവങ്ങള്‍ വരെ മാറിനില്‍ക്കും.<br />
<br />
പണ്ടു കാലങ്ങളില്‍ വീടുകളില്‍ പ്രായമായ അമ്മമാര്‍ ആയിരുന്നു കപ്പ ബിരിയാണി ഉണ്ടാക്കുന്നതില്‍ മിടുക്ക് കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് മിക്ക വീട്ടമ്മമാര്‍ക്ക് ഈ കൊതിയൂറും വിഭവം ഉണ്ടാക്കാനറിയാം. കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഇഷ്‌ട ഭക്ഷണമായി മാറിയിരിക്കുകയാണ് കപ്പ ബിരിയാണി.<br />
<br />
ബീഫ്, മട്ടന്‍ എന്നിവ ഉപയോഗിച്ചും കപ്പ ബിരിയാണിയുണ്ടാക്കാം. ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേര്‍ത്താണ് എല്ലും കപ്പയും ഉണ്ടാക്കുന്നത്. ക്രിസ്‌തുമസ്, ഈസ്‌റ്റര്‍ ആഘോഷങ്ങളില്‍ ക്രിസ്‌ത്യന്‍ കുടുംബങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് കപ്പ ബിരിയാണി.<br />
<br />
കൊതിയൂറും കപ്പ ബിരിയാണി തയാറാക്കാം:-<br />
<br />
പച്ചക്കപ്പ കപ്പ (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ.<br />
ബീഫ് -1 കിലോ എല്ലോട് കൂടിയത് (മാംസം മാത്രമായും ഉപയോഗിക്കാം).<br />
ചിരവിയ തേങ്ങ-  അര മുറി.<br />
വെളിച്ചെണ്ണ ആവശ്യത്തിന്.<br />
പച്ചമുളക്-  6 എണ്ണം.<br />
ഇഞ്ചി- 1 കഷണം.<br />
<br />
സവാള വലുത്-  4 എണ്ണം.<br />
വെളുത്തുള്ളി-  16 അല്ലി.<br />
ചുവന്നുള്ളി-  8 എണ്ണം.<br />
കുരുമുളക്-  1 ടീസ്പൂണ്‍.<br />
<br />
മല്ലിപ്പൊടി-  4 ടീസ്പൂണ്‍.<br />
മുളകുപൊടി-  4 ടീസ്പൂണ്‍.<br />
മഞ്ഞള്‍പ്പൊടി-  1 ടീസ്പൂണ്‍.<br />
മീറ്റ് മസാലപ്പൊടി-  2 ടീസ്പൂണ്‍.<br />
<br />
ഗരം മസാല പൊടിച്ചത്-  1 ടീസ്പൂണ്‍.<br />
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് എന്നിവ പാകത്തിന്.<br />
<br />
തയാറാക്കുന്നത്:-<br />
<br />
കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക. കഴുകിയ ബീഫിന് ആവശ്യമായ ഉപ്പ്, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.<br />
<br />
സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (ഈ ചെരുവകള്‍ ചെര്‍ത്ത് ബീഫ് കറിവച്ച ശേഷം കപ്പയില്‍ ചെര്‍ത്ത് തയാറാക്കുന്നതും കുഴപ്പമില്ല)<br />
<br />
ഉപ്പിട്ട് നന്നായി വേവിച്ചെടുത്ത കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.  നന്നായി ഇളക്കിയാല്‍ മാത്രമെ കപ്പയും ബീഫും യോജിക്കൂ. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാന്‍. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം.]]></content:encoded>
      <pubDate>Wed, 28 Mar 2018 19:41:00 +0530</pubDate>
      <updatedDate>Wed, 28 Mar 2018 19:44:00 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[വിശുദ്ധവാരം പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമുള്ളതാണ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/easter-special-news-christians-118032800039_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/easter-special-news-christians-118032800039_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522245908-7034.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522245908-7034.jpg</image>
      <description><![CDATA[യേശു ക്രിസ്‌തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ദിനം ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt=" Easter , christians , christion church ,  Easter Sunday , Jesus Christ , Happy Resurrection day , Easter food , holy mass ,  Catholic , Easter Special , യേശുദേവന്‍ , ക്രൈസ്തവര്‍ , പുണ്യദിനം , ഉയിര്‍പ്പു പെരുന്നാള്‍ , ക്രൈസ്തവ സഭ , നോമ്പ് " class="imgCont" src="http://media.webdunia.com/_media/ml/img/article/2018-03/28/full/1522245908-7034.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 385px;" title="" /></p>
</p>
യേശു ക്രിസ്‌തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ദിനം ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.<br />
<br />
അമ്പത് ദിവസം നോമ്പ് ആചരിച്ച ശേഷമാണ് ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം പള്ളികളില്‍ പ്രത്യേക കുര്‍ബാനകളും ആരാധനകളും നടക്കും. ഓശാന തിരുന്നാള്‍ മുതലാണ് ക്രൈസ്‌തവരുടെ വിശുദ്ധവാരം ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമാണ് വിശ്വാസികള്‍ സമയം ചിലവഴിക്കുന്നത്.<br />
<br />
ഈ ആഴ്‌ചകളില്‍ പള്ളികളില്‍ പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനകളും നടക്കും. വിശ്വാസികള്‍ കുമ്പസാരിച്ച് പാപക്കറകള്‍ കഴുകി കളഞ്ഞ് ദൈവത്തിനോട് കൂടുതല്‍ അടുക്കുകയും ചെയ്യും ഈ സമയം.<br />
<br />
ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കും. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ  ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്.<br />
<br />
ഉയിര്‍പ്പു തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.]]></content:encoded>
      <pubDate>Wed, 28 Mar 2018 19:33:00 +0530</pubDate>
      <updatedDate>Wed, 28 Mar 2018 19:36:06 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/easter-special-news-christians-118032800038_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/easter-special-news-christians-118032800038_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522244954-2749.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-03/28/thumb/1_1/1522244954-2749.jpg</image>
      <description><![CDATA[ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ക്രൈസ്തവര്‍ ആചരിക്കുന്ന ദിനമാണ് ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt=" Easter , christians , Easter Sunday , Jesus Christ , Happy Resurrection day , Easter Special , യേശുദേവന്‍ , ക്രൈസ്തവര്‍ , പുണ്യദിനം , ഉയിര്‍പ്പു പെരുന്നാള്‍ , ക്രൈസ്തവ സഭ , നോമ്പ്" class="imgCont" src="http://media.webdunia.com/_media/ml/img/article/2018-03/28/full/1522244954-2749.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 568px; height: 333px;" title="" /></p>
</p>
ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ക്രൈസ്തവര്‍ ആചരിക്കുന്ന ദിനമാണ് ഈസ്റ്റര്‍.<br />
<br />
യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനം കൂടിയാണ് ഈസ്റ്റര്‍.<br />
 <br />
ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളും പരിപാവനത്തിന്റെ നന്മ ദിനമായി ഈസ്റ്റർ കൊണ്ടാടുന്നു.  ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍‍.<br />
 <br />
കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ ദേവാലയങ്ങളില്‍ തിരുക്കർമങ്ങൾ നടക്കും. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ  വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.<br />
 <br />
ഉയിര്‍പ്പു തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. നോമ്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ എത്തുന്നത്.]]></content:encoded>
      <pubDate>Wed, 28 Mar 2018 19:16:00 +0530</pubDate>
      <updatedDate>Wed, 28 Mar 2018 19:19:59 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്മസ് രാവില്‍ മഞ്ഞിനൊപ്പം പെയ്യുന്ന സന്തോഷം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/xmas-special-117120400060_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/xmas-special-117120400060_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512406229-5136.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512406229-5136.jpg</image>
      <description><![CDATA[നനുത്ത മഞ്ഞിനൊപ്പം സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന രാവാണ് ക്രിസ്മസ്‍. യഥാര്‍ത്ഥ സന്തോഷവും സമാധാനവും രക്ഷകനൊപ്പം പിറവിയെടുത്ത ദിനം. ജീവിത മൂല്യങ്ങളെയും ജീവിത നിലപാടുകളേയും കാത്തു സൂക്ഷിക്കാനും നന്‍‌മയിലൂടെയും പങ്കുവയ്‌ക്കലുകളിലൂടെയും പരസ്പരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="ക്രിസ്തുമസ്, ജീസസ്, ക്രിസ്തു, കര്‍ത്താവ്, മേരി, കുഞ്ഞാട്, ഉണ്ണിയേശു, യേശു, Christmas, Jesus, Mary, Christan, Xmas" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-12/04/full/1512406229-5136.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 700px; height: 393px;" title="" /></p>
	</p>
	നനുത്ത മഞ്ഞിനൊപ്പം സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന രാവാണ് ക്രിസ്മസ്‍. യഥാര്‍ത്ഥ സന്തോഷവും സമാധാനവും രക്ഷകനൊപ്പം പിറവിയെടുത്ത ദിനം. ജീവിത മൂല്യങ്ങളെയും ജീവിത നിലപാടുകളേയും കാത്തു സൂക്ഷിക്കാനും നന്‍‌മയിലൂടെയും പങ്കുവയ്‌ക്കലുകളിലൂടെയും പരസ്പരം സ്നേഹിക്കാനുമാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്. </p>
<p>
	 </p>
<p>
	ലൌകിക സമൃദ്ധികളില്‍ മയങ്ങിക്കിടക്കുന്ന ലോകം നിരീശ്വര വാദത്തിലേക്കും അബദ്ധ സിദ്ധാന്തങ്ങളിലുമാണ് പലപ്പോഴും എത്തിച്ചേരുക. ഇതു തന്നെ അവനെ മനുഷ്യത്വരാഹിത്യത്തിലേക്കും കുഴപ്പങ്ങളിലേക്കും നയിക്കുന്നു. പൂര്‍ണ്ണ സുഖ സൌഭാഗ്യങ്ങള്‍ തേടിയുള്ള മനുഷ്യന്‍റെ യാത്ര പലപ്പോഴും നിരാശയിലേക്കായിരിക്കും എത്തിച്ചേരുക.</p>
<p>
	 </p>
<p>
	ആഗ്രഹത്തിനും അതിന്‍റെ സഫലീകരണത്തിനും അവസാനമില്ല എന്ന കാര്യം പലപ്പോഴും മനുഷ്യന്‍ വിസ്‌മരിക്കുന്നു. അതുകൊണ്ട് തന്നെ മോഹഭംഗവും സമാധാനമില്ലായ്‌മയും വീഴ്‌ചയും കൂടുതലായിരിക്കും. ജീവിതത്തില്‍ ഓരോ വിജയങ്ങളും സംതൃപ്തരാക്കുമെന്നാണ് ഓരോരുത്തരും കരുതുന്നത്. എന്നാല്‍ ഓരോന്ന് ലഭിക്കുമ്പോഴും മോഹങ്ങള്‍ കൂടുന്നതേയുള്ളൂ. മോഹങ്ങള്‍ കൂടുമ്പോള്‍ സന്തോഷം എന്നത് അകലെയാകുന്നു. </p>
<p>
	 </p>
<p>
	സന്തോഷത്തിന്‍റെ സമാധാനത്തിന്‍റെയും പൂര്‍ണ്ണത കൈവരിക്കാനാകുന്നില്ല. ഈ മോഹ ഭംഗത്തിനു കാരണം തേടുകയാണ് ആദ്യം വേണ്ടത്. അതിന് ഈശ്വരന്‍റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ പച്ചയായ മണ്ണില്‍ വികാരങ്ങളെയും വിചാരങ്ങളെയും അടക്കി സ്വര്‍ഗ്ഗത്തെ സ്വപ്നം കാണണം. ഇത് ദൈവത്തിലൂടെയേ സാധ്യമാകൂ. </p>
<p>
	 </p>
<p>
	ഈ പാഠം നാം ആദ്യം ഉള്‍കൊള്ളണ്ടത് ക്രിസ്മസ്സിലൂടെയാണ്. സ്വന്തം അപര്യാപ്തത മനസ്സിലാക്കി പൂര്‍ണ്ണമായ ജീവനെയും പൂര്‍ണ്ണമായ സ്നേഹത്തെയും അന്വേഷിക്കുന്നതിലൂടെ ദൈവത്തില്‍ എത്തിച്ചേരുന്നു. ഇവിടെയാണ് സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ഉറവിടം. ദൈവത്തില്‍ നിരാശനാകുന്നുവെങ്കില്‍ രക്ഷകനെ പൂര്‍ണ്ണമായി അറിഞ്ഞില്ല എന്നു തന്നെ അര്‍ത്ഥമാക്കാം.</p>
<p>
	 </p>
<p>
	സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് രാവ് ഈപൂര്‍ണ്ണത തേടിയുള്ള യാത്ര തുടങ്ങാനുള്ള സമയമാണ്. ജീവനും ശക്തിയും ഓജസ്സും തേജസ്സുമുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഇക്കാര്യത്തില്‍ നിഷ്ക്കളങ്കനായ ക്രിസ്തുവിനെ തേടിയെത്തിയ ആട്ടിടയന്‍‌മാരായി നമുക്കു മാറാം.മുറിഞ്ഞു മുറിഞ്ഞു കത്തുന്ന ഒരോ ക്രിസ്മസ് വിളക്കുകളും നന്‍‌മയേയും സന്തോഷത്തെയും സമാധാനത്തെയും പ്രകാശിപ്പിക്കുന്ന വിളക്കുകള്‍ തന്നെയാണ്.</p>]]></content:encoded>
      <pubDate>Mon, 04 Dec 2017 22:19:00 +0530</pubDate>
      <updatedDate>Mon, 04 Dec 2017 22:23:13 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>BIJU</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്മസ് പണ്ട് സൂര്യദേവന്‍റെ ജന്‍‌മദിനമായിരുന്നു!]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/xmas-special-117120400059_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/xmas-special-117120400059_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512405180-502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512405180-502.jpg</image>
      <description><![CDATA[ക്രിസ്തീയ കലണ്ടര്‍ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്‍റെ ജനനമാണ് ക്രിസ്മസായി ആചരിക്കപ്പെടുന്നത്. 25 ദിവസത്തെ നോമ്പ് അനുഷ്ഠിച്ച് ഓരോ ക്രൈസ്തവനും ക്രിസ്മസിനായി കാത്തിരിക്കുകയാണ്. സമ്മാനങ്ങളുടെയും സൌഹൃദങ്ങളുടെയും കൈമാറ്റത്തിന്‍റെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="292" src="http://media.webdunia.com/_media/ml/img/article/2017-12/04/full/1512405180-502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	ക്രിസ്തീയ കലണ്ടര്‍ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്‍റെ ജനനമാണ് ക്രിസ്മസായി ആചരിക്കപ്പെടുന്നത്. 25 ദിവസത്തെ നോമ്പ് അനുഷ്ഠിച്ച് ഓരോ ക്രൈസ്തവനും ക്രിസ്മസിനായി കാത്തിരിക്കുകയാണ്. സമ്മാനങ്ങളുടെയും സൌഹൃദങ്ങളുടെയും കൈമാറ്റത്തിന്‍റെ കാലംകൂടിയാണ് ക്രിസ്മസ്.</p>
<p>
	 </p>
<p>
	ചരിത്രപരമായി നോക്കുകയാണെങ്കില്‍ ക്രിസ്മസിന് രേഖകളില്ല. ഡിസംബര്‍ 25 എങ്ങനെ അപ്പോള്‍ ക്രിസ്മസായി എന്നല്ലേ നിങ്ങള്‍ ചോദിക്കാന്‍ വരുന്നത്? പറഞ്ഞുതരാം. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ട് മുതലാണ് ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ഏറ്റവും ശക്തമായ വാദം.</p>
<p>
	 </p>
<p>
	ഇനി ഒരു ചെറിയ കഥ പറഞ്ഞുതരാം. റോമിലെ രാജാവായിരുന്നു കോണ്‍സ്റ്റന്‍റൈന്‍. അദ്ദേഹം സോള്‍ഇന്‍ വിക്റ്റസ് മതവിശ്വാസിയായിരുന്നു. പേര് കേട്ട് പേടിക്കണ്ട, നാലാം നൂറ്റാണ്ടു വരെ റോമാക്കാരുടെ ഔദ്യോഗിക മതത്തിന്‍റെ പേരാണിത്. സോള്‍ ഇന്‍വിക്റ്റസ് എന്നാല്‍ മറഞ്ഞിരിക്കുന്ന സൂര്യന്‍. റോമന്‍ മതത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്‍റെ ജന്മദിനമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ ആഘോഷിച്ചിരുന്നത്. </p>
<p>
	 </p>
<p>
	എന്നാല്‍ രാജാവായ കോണ്‍സ്റ്റൈന്‍റൈന്‍ ക്രിസ്തുമതം സ്വികരിച്ചതോടെ ആഘോഷങ്ങളും മാറി. സൂര്യദേവന്‍റെ ജന്മദിനമായ ഡിസംബര്‍ 25 അദ്ദേഹം ക്രിസ്തുമസായി പ്രഖ്യാപിച്ചു. അങ്ങനെ ഡിസംബര്‍ 25 ക്രൈസ്തവര്‍ക്കും പേഗന്‍ മാര്‍ക്കും പൊതു ആഘോഷദിവസമായി. പക്ഷേ ഡിസംബര്‍ 25 അടിസ്ഥാനപരമായി പേഗന്‍മാരുടെ ആഘോഷ ദിനമായതിനാല്‍ പല പ്രൊട്ടസ്റ്റന്‍റുകാരും ഡിസംബര്‍ 25 പിറവിത്തിരുന്നാളായി ആചരിച്ചില്ല. ഇന്നും ചില പ്രൊട്ടസ്റ്റ്ന്‍റുകാര്‍ ക്രിസ്മസ് ഡിസംബര്‍ 25 ന് ആചരിക്കാറില്ല.</p>
<p>
	 </p>
<p>
	ചരിത്രപരമായി വേറോരു വസ്തുത കൂടി ക്രിസ്മസിന് പിന്നിലുണ്ട്. ലൂയിസ് ഡച്ചന്‍സിന്‍റെ (1889) അഭിപ്രായപ്രകാരം മറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണത്തിനു ശേഷം ഒന്‍പത് മാസം കഴിഞ്ഞ് വരുന്ന ദിവസമാണ് ക്രിസ്മസ്. മാര്‍ച്ച 25 ആണ് കന്യകാമറിയത്തിന്‍റെ വിശുദ്ധഗര്‍ഭധാരണ ദിനമായി കണക്കാക്കപ്പെടുന്നത്.</p>]]></content:encoded>
      <pubDate>Mon, 04 Dec 2017 22:01:00 +0530</pubDate>
      <updatedDate>Mon, 04 Dec 2017 22:04:58 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>BIJU</authorname>
    </item>
    <item>
      <title><![CDATA[സമാധാനത്തിന്‍റെ വിശുദ്ധസന്ദേശം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/xmas-special-117120400058_1.html</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/xmas-special-117120400058_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512404732-9758.jpg</image>
      <description><![CDATA[മഞ്ഞുപെയ്യുന്ന രാവില്‍ ഉണ്ണിയേശു പിറന്നു വീണപ്പോള്‍ ദൈവം ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ആദ്യം തെരഞ്ഞെടുത്തത് വനാന്തരങ്ങളില്‍ ആടിനെ മേയ്ച്ചുനടന്ന ഇടയന്മാരെയായിരുന്നു. കാലിത്തൊഴുത്തില്‍ ഉണ്ണി പിറന്നപ്പോള്‍ ഇടയന്മാര്‍ക്ക് ദൈവദൂതന്മാര്‍ ദര്‍ശനം നല്‍കി, ...]]></description>
      <content:encoded><![CDATA[<p>
	“ കാവല്‍ മാലാഖമാരേ </p>
<p>
	കണ്ണടയ്ക്കരുതേ..</p>
<p>
	താഴെ പുല്‍ത്തൊട്ടിയില്‍</p>
<p>
	രാജരാജന്‍ മയങ്ങുന്നു”</p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Christmas, Jesus, Mary, Christan, Xmas, ക്രിസ്തുമസ്, ജീസസ്, ക്രിസ്തു, കര്‍ത്താവ്, മേരി, കുഞ്ഞാട്, ഉണ്ണിയേശു, യേശു" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-12/04/full/1512404732-9758.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 700px; height: 393px;" title="" /></p>
	</p>
	ക്രിസ്മസ് കരോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഒരു മഞ്ഞുതുള്ളി പോലെ അടര്‍ന്നു വീഴുന്ന ഗാ‍നമാണിത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശു കാലിത്തൊഴുത്തില്‍ പിറന്നപ്പോള്‍ ആട്ടിടയന്മാര്‍ പറഞ്ഞതും രാജാക്കന്മാര്‍ ആഗ്രഹിച്ചതും ഇന്ന് ലോകം ഏറ്റുപാടുകയാണ്.</p>
<p>
	 </p>
<p>
	മഞ്ഞുപെയ്യുന്ന രാവില്‍ ഉണ്ണിയേശു പിറന്നു വീണപ്പോള്‍ ദൈവം ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ആദ്യം തെരഞ്ഞെടുത്തത് വനാന്തരങ്ങളില്‍ ആടിനെ മേയ്ച്ചുനടന്ന ഇടയന്മാരെയായിരുന്നു. കാലിത്തൊഴുത്തില്‍ ഉണ്ണി പിറന്നപ്പോള്‍ ഇടയന്മാര്‍ക്ക് ദൈവദൂതന്മാര്‍ ദര്‍ശനം നല്‍കി, “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.” ആട്ടിടയര്‍ വൈകിയില്ല. മാലഖമാര്‍ പറഞ്ഞ പാത പിന്തുടര്‍ന്ന് അവര്‍ ഉണ്ണിയേശുവിനെ കണ്ട് വണങ്ങി. </p>
<p>
	 </p>
<p>
	പിന്നെ, അങ്ങ് ദൂരെ ദുരെ നിന്ന് കാലിത്തൊഴുത്ത് തേടി മൂന്ന് രാജാക്കന്മാര്‍ വന്നു. കിഴക്കുദിച്ച നക്ഷത്രത്തെ ലക്‍ഷ്യമാക്കിയാണ് അവര്‍ പിറന്നു വീണ ലോകരാജാവിനെ കാണാ‍നെത്തിയത്. നക്ഷത്രം മുന്‍പില്‍ വഴികാണിച്ചപ്പോള്‍ ആ പാത നിര്‍ഭയം പിന്തുടര്‍ന്ന് ലോകരക്ഷകന്‍റെ തൃപ്പാദത്തിന്നരികില്‍ അവരെത്തി, പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയര്‍പ്പിച്ച് വണങ്ങുന്നതിനായി.</p>
<p>
	 </p>
<p>
	പക്ഷേ, പാപം നിറഞ്ഞ ലോകത്തിന് ഒരു പുതിയ രക്ഷകനെ കിട്ടിയ വര്‍ത്ത അറിഞ്ഞ് സമാധാനം നഷ്ടപ്പെട്ട ഒരു രാജാവിനെയും വിശുദ്ധ ബൈബിളില്‍ നമുക്ക് കാണാം. ഹേറോദേസ്! ബേത്‌ലഹേമില്‍ ലോകരക്ഷയ്ക്കായി ഉണ്ണി പിറന്നപ്പോള്‍ രണ്ട് വയസ്സിനു താഴെയുള്ള പിഞ്ചു പൈതങ്ങളെ വാളിനിരയാക്കിയ രാ‍ജാവ്. </p>
<p>
	 </p>
<p>
	ക്രിസ്മസ് ഉണ്ണിയേശുവിന്‍റെ ജനനത്തെ സ്മരിക്കുമ്പോള്‍ ഇന്നും ലോകരക്ഷകനു വേണ്ടി ജീവന്‍ നഷ്ടപെടുത്തിയ പൈതങ്ങളെയും സ്മരിക്കാറുണ്ട്.</p>
<p>
	 </p>
<p>
	“കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ..”ഇത് ഓര്‍മിപ്പിക്കുന്നതാണ് ക്രിസ്മസ് കാലത്ത് ഒരുക്കപ്പെടുന്ന പുല്‍ക്കൂടുകള്‍. ഒരു സത്രത്തില്‍ പോലും സ്ഥലം ലഭിക്കാതെ കാലിത്തൊഴുത്തില്‍ യൌസേപ്പിതാവിന്‍റെയും കന്യകാമറിയത്തിന്‍റെയും മകനായി പശുക്കളുടെ മുന്നില്‍ പിറന്നു വിണ ഉണ്ണിയേശുതമ്പുരാന്‍, ആ പൊന്നു തമ്പുരാന്‍റെ സ്മരണയ്ക്കാണ് ക്രിസ്മസ് ദിനത്തില്‍ പുല്ക്കൂട് തീര്‍ക്കുന്നത്.</p>
<p>
	 </p>
<p>
	ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ പുല്ക്കൂടുകള്‍ ജന്മമെടുത്തു തുടങ്ങിയിരുന്നു. എന്നാല്‍ 1223 ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുല്ക്കൂടാണ് ഈ ആചാരത്തെ സാര്‍വ്വത്രികമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന വിശുദ്ധ അസീസി ജീവനുള്ള മൃഗങ്ങളുമായിട്ടാണ് പുല്ക്കൂടൊരുക്കിയത്. </p>
<p>
	 </p>
<p>
	പുല്‍ക്കൂട് അതിന്‍റെ രൂപത്തില്‍ തന്നെ സന്ദേശം വ്യക്തമാക്കിയിരിക്കുകയാണ്. വിനയത്തിന്‍റെയും എളിമയുടെയും ഈറ്റവും ‘വലിയ’ പ്രതീകങ്ങളാണിവ. ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാവരുടേയും ചെറുരൂപങ്ങള്‍ അണിനിരത്തിയാണ് പുല്ക്കൂട് തയ്യാറാക്കുന്നത്.</p>
<p>
	 </p>
<p>
	ഉണ്ണിയേശു, മാതാവ്, യൌസേപ്പിതാവ്, ആട്ടിടയന്മാര്‍, മാലാഖമാര്‍, ജ്ഞാനികള്‍, ആട്ടിന്‍ കുട്ടി, പശു എന്നിവയുടെ രൂപങ്ങളാണ് പുല്ക്കൂടിന് പ്രധാനമായും ഉപയോഗിക്കുന്നത്. ക്രിസ്മസിന്‍റെ തലേന്ന് തന്നെ പുല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് പുല്ക്കൂട് കുട്ടികള്‍ ഭവനങ്ങളിലും ദേവാ‍ലയങ്ങളിലും തീര്‍ക്കുന്നു.</p>
<p>
	 </p>
<p>
	ലളിതമായ പുല്ക്കൂടുകളും അല്പം ആര്‍ഭാടമായ പുല്ക്കൂടുകളും ഉണ്ട്. വലിയ പുല്ക്കൂടുകളില്‍ മലകളും, കുളങ്ങളും, അരുവികളും ഒക്കെ കാണും. പ്ലാസ്റ്റിക് പുല്ക്കൂടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കാനുണ്ട്.</p>]]></content:encoded>
      <pubDate>Mon, 04 Dec 2017 21:53:00 +0530</pubDate>
      <updatedDate>Mon, 04 Dec 2017 21:56:13 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>BIJU</authorname>
    </item>
    <item>
      <title><![CDATA[ഭക്തരുടെ ആശ്രയം വിശുദ്ധ അന്തോണിസ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ഭക്തരുടെ-ആശ്രയം-വിശുദ്ധ-അന്തോണിസ്-108061300022_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ഭക്തരുടെ-ആശ്രയം-വിശുദ്ധ-അന്തോണിസ്-108061300022_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[യേശുവിനെ അതേപടി പകര്‍ത്തിയ ആത്മീയ തേജസാണ് സെന്‍റ് ആന്‍റണി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1195ല്‍ ജനിച്ച അദ്ദേഹം 36-ാം വയസ്സില്‍ കാലം ചെയ്തു - 1231 ജൂണ്‍ 13ന്. അദ്ദേഹത്തിന്‍റെ തിരുനാള്‍ ജൂണ്‍ 13ന് ആചരിക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാദുവയിലെ അന്തോണി പുണ്യവാളന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ശക്തിയാണ്. നഷ്ടപ്പെട്ടതെന്തും - സാധനങ്ങളാകട്ടെ, മനസ്സമാധാനമാകട്ടെ, ധൈര്യമാകട്ടെ എന്തും വീണ്ടെടുക്കാനും തിരിച്ചു നല്‍കാനും ആ പുണ്യാത്മാവ് സഹായമേകുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യേശുവിനെ അതേപടി പകര്‍ത്തിയ ആത്മീയ തേജസാണ് സെന്‍റ് ആന്‍റണി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1195ല്‍ ജനിച്ച അദ്ദേഹം 36-ാം വയസ്സില്‍ കാലം ചെയ്തു - 1231 ജൂണ്‍ 13ന്. അദ്ദേഹത്തിന്‍റെ തിരുനാള്‍ ജൂണ്‍ 13ന് ആചരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെന്‍റ് ആന്‍റണി ഓഫ് ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. മരിച്ച് ഒരു കൊല്ലം തികയുന്നതിന് മുമ്പ് വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് സെന്‍റ് ആന്‍റണി.</font><br/><font  style='font-size:12pt; color:#000000'></font><br/> 1232 <font  style='font-size:12pt; color:#000000'>മെയ് 30ന്  ഒമ്പതാം പീയുസ് മാര്‍പ്പാപ്പ (ഗ്രിഗോറി) ഇദ്ദേഹത്തെ വിശുദ്ധനെന്ന് പ്രഖ്യാപിച്ചു. </font><br/><font  style='font-size:12pt; color:#000000'>പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് വിശുദ്ധ അന്തോണിസിനെയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശുദ്ധ അന്തോനീസിന്‍റെ ജ്ഞാനസ്നാന നാമം ഫെര്‍ഡിനന്‍റ് എന്നായിരുന്നു. 17-ാം വയസ്സില്‍ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്ന ഇദ്ദേഹം അവിടുത്തെ സന്യാസികളെ ശുശ്രൂഷിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വധിക്കപ്പെട്ട് രക്തസാക്ഷികളായ അഞ്ച് ഫ്രാന്‍സിസ്കന്‍ സന്യാസികളെ അനുകരിച്ചാണ് അദ്ദേഹം സഭയില്‍ ചേര്‍ന്നത്. ഈ സഭയില്‍ വച്ചാണ് അദ്ദേഹം അന്തോനീസ് എന്ന നാമം സ്വീകരിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/>25-<font  style='font-size:12pt; color:#000000'>ാം വയസ്സില്‍ അന്തോനീസ് വൈദികനായി. ഇദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേട്ട ധാരാളം പേര്‍ക്ക് മാനസാന്തരം ഉണ്ടാവുകയും ഇദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍ വഴി ഒട്ടേറെ അത്ഭുത സിദ്ധികള്‍ സംഭവിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇദ്ദേഹം പല ഭാഷകള്‍ സംസാരിക്കുകയും ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളില്‍ സന്നിഹിതരാവുകയും ചെയ്തിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>. <font  style='font-size:12pt; color:#000000'>ചൊവ്വാഴ്ച തോറും ഈ പുണ്യവാന്‍റെ പീഠത്തിങ്കല്‍ കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു.</font><br/></font><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിരന്തരമായ അധ്വാനത്തിന്‍റെയും തന്മൂലമുണ്ടായ രോഗത്തിന്‍റെയും ഫലമായി 36-ാം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്‍റെ തിരു ശരീരം പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ് അടക്കിയത്. അവിടെക്കൂടി സഹായം അപേക്ഷിച്ച അനേകം പേര്‍ക്ക് അദ്ദേഹം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് സംഭവിച്ചത് ഒരു ചൊവ്വാഴ്ചയാണ്. അതുകൊണ്ടാണ് ഭക്തര്‍ ചൊവ്വാഴ്ച ഈ വിശുദ്ധന്‍റെ ദിനമായി കണക്കാക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശുദ്ധ അന്തോണിസിന്‍റെ പക്കല്‍ അപ്പവും പുസ്തകവും ലില്ലിപ്പൂവും ഉണ്ണിയേശുവിനെയും കാണിച്ചിരിക്കുന്നു. ദൈവമാതാവ് ഉണ്ണീശോയെ ഈ വിശുദ്ധന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതായി ഒരാള്‍ക്ക് അനുഭവപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുകൊണ്ടാണ് വിശുദ്ധന്‍റെ കൈയ്യില്‍ ഉണ്ണീശോയെ പിടിച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ വിശുദ്ധ അന്തോണിസിന്‍റെ പേരിലുള്ള ദേവാലയം തിരുവനന്തപുരത്തെ മംഗലപുരത്താണ്. 1898 ജൂണ്‍ 12-ാം തീയതി മംഗലപുരത്തെ മിലാഗ്രെസ് പള്ളിയില്‍ അന്തോനീസിനെ സ്ഥാപിച്ചു. ഈ ഭക്തി ലോകമെങ്ങും പരന്നു. ധാരാളം പേര്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഗതികള്‍ക്ക് അപ്പം ദാനം ചെയ്ത്കൊള്ളാമെന്ന പ്രതിജ്ഞയുമായി സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെയും മേല്‍ ഈ വിശുദ്ധന്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്ന് വിശ്വാസം. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 13 Jun 2008 11:52:47 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:49:20 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/പ്രിശുദ്ധ-ത്രിത്വത്തിന്‍റെ-തിരുനാള്‍-108061100040_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/പ്രിശുദ്ധ-ത്രിത്വത്തിന്‍റെ-തിരുനാള്‍-108061100040_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[കിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ്‌ ട്രിനിറ്റാറിയന്‍ ഫോര്‍മുല എന്ന ത്രിതത്വം. പെന്ത കുസ്‌ത തിരുനാളിനു ശേഷമുള്ള ഞായറാ ഴ്ചയാണ്‌ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ്‌ ട്രിനിറ്റാറിയന്‍ ഫോര്‍മുല എന്ന ത്രിതത്വം. പെന്ത കുസ്‌ത തിരുനാളിനു ശേഷമുള്ള ഞായറാ ഴ്ചയാണ്‌ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/>'<font  style='font-size:12pt; color:#000000'>പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച എന്നും ഈ ദിവസം അറിയപ്പെടുന്നു. പരിശുദ്ധ ത്രിത്വം എന്നത്‌ മൂന്നു ദൈവങ്ങളല്ല. ഏകദൈവത്തിന്റെ മൂന്നു രൂപങ്ങളാണത്‌. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവം തന്നെ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാമോദിസമുക്കി ക്രിസ്ത്യാനിയാവുമ്പോള്‍,  ക്രിസ്ത്യാനിയായി വിശ്വാസം മാറ്റുമ്പോല്‍ എല്ലാം പിതാവിവും പുത്രനും രിശുദ്ധാത്മാവും എന്ന തത്വത്തില്‍ വിശ്വസിക്കണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏകദൈവ്വത്തിന്റെ ഭാഗമായ മൂന്ന്‌ പരിശുദ്ധത്രയങ്ങളാാ‍ണ്‌ പിതാവും പുത്രനും പരിശുദ്ധാത്മാവും .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജൂണ്‍ 11 ന്‌ ആണ്‌ ഈ ത്രിതത്വം നിലവില്‍ വന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മത്തായിയുടെ സുവിശേഷം 28:19 ല്‍ യേശു പറയുന്ന ഈ വാക്കുകള്‍ ഗ്രേറ്റ്‌ കമ്മീഷന്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>അതുകൊണ്ട്‌ നിഗള്‍ പോയീല്ലാരാജ്യങ്ങ്‌ളിലേയും ശിഷ്യന്മാരേയും പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവ്നേ്യ‍യും നാമത്തില്‍ മാമോദീസ മുക്കുക'" എന്നായിരുന്നു യേശു അരുള്‍ ചെയ്തത്‌.</font><font  style='font-size:12pt; color:#000000'>എന്നാല്‍ പുരൊഗമന വാദികളായ ചിലര്‍ ഈ  തത്വത്തില്‍  ആണ്‍ മേല്‍കോയ്മ ആരോപിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'>അവര്‍ ക്രിയേറ്റര്‍ റെഡീമര്‍ സാങ്ങ്റ്റിഫയര്‍ എനീ വാക്കുകളാണ് ഫതര്‍ സണ് ഹോളിസ്പിരിറ്റ് എനീവാക്കുകള്‍ക്ക് പകരം ഉപയോഗിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നേയ്ക്കും നിലനില്‍ക്കുന്ന പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ദിനമാണ് ജൂണ്‍ 11. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരിശുദ്ധ ത്രിത്വത്തിനെ അനുസ്മരിക്കുന്നതിനായി പെന്തകുസ്തയ്ക്കു  ശേഷമുള്ള ഞായറാഴ്ച  തിരഞ്ഞെടുക്കപ്പെടുന്നത്  പത്താം നൂറ്റാണ്ടിലാണ്. പോപ് ജോണ്‍ ഇരുപത്തിരണ്ടാമന്‍ തിരുനാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കു ന്നത്  . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലത്തീന്‍ സഭയടക്കമുള്ള കത്തോലിക്കാ സഭകള്‍ ഈ ദിവസമാണ് തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും പൗരസ്ത്യ സുറിയാനി സഭയില്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത് ദനഹാക്കാലത്താണ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതായത്, യേശുവിന്‍റെ മാമോദീസാ അനുസ്മരിക്കുന്ന ദിവസം. യോര്‍ദാന്‍ നദിയില്‍ സ്നാപകയോഹന്നാന്‍ യേശുവിനു മാമോദീസ നല്‍കിയ അവസരത്തിലാണ് പരിശുദ്ധ ത്രിത്വം ലോകത്തി ന് ആദ്യമായി വെളിപ്പെടുത്തപ്പെട്ടത് എന്ന വിശ്വാസത്തിലാണിത്. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 11 Jun 2008 18:04:09 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:49:20 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എടത്വാപള്ളി പെരുന്നാള്‍ ഇന്ന്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/എടത്വാപള്ളി-പെരുന്നാള്‍-ഇന്ന്-108051400079_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/എടത്വാപള്ളി-പെരുന്നാള്‍-ഇന്ന്-108051400079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[അത്ഭുത പ്രവര്‍ത്തകനും മധ്യസ്ഥനുമായി അറിയ പ്പെടുന്ന എടത്വാ പുണ്യവാളന്‍ ഭക്തജനങ്ങള്‍ക്ക് പ്രത്യക്ഷ വിശ്വാസമാണ് മാനസിക രോഗികളും  ബാധാഉപദ്രവമുള്‍ലവരും വിശുദ്ധന്‍റെ രൂപത്തെ അഭയകേന്ദ്രമായി കരുതുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>എടത്വയിലെ വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്‍റെ തിരുനാളാണ് ഇന്ന് .ഏപ്രില്‍ 27 ന് ആണ് പള്ളി പെരുന്നാളിനു  കൊടിയേറിയത്. തിരുനാളില്‍ പങ്കു കൊള്ളാന്‍ നാടിന്‍റെ നാനാ ഭാഗത്തുനിന്നും ക്രൈസ്തവരും മറ്റു വിശ്വാസികളും പള്ളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഏടത്വാപള്ളിയുടെ 200 മത് വാര്‍ഷികം 2010 ല്‍ ആഘോഷിക്കും</font><br/><font  style='font-size:12pt; color:#000000'></font><br/>. <font  style='font-size:12pt; color:#000000'>എടത്വാപുണ്യവാളന്‍റെ ദിവ്യാനുഗ്രഹങ്ങള്‍ ക്കായി നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമായെത്തുന്ന  പതിനായിര ക്കണക്കിന് തീര്‍ഥാടകര്‍ക്ക്  ഇരുപതു നാള്‍ ഭക്തിയുടെയും ആത്മസംതൃപ്തിയുടെയും സായൂജ്യദിനങ്ങളായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടു നൂറ്റാണ്ടോളമായി  തീര്‍ഥാടകര്‍ക്ക് ആശയും അഭയവുമായി നില നില്‍ക്കുകയാണ് എടത്വായിലെ ഗീവര്‍ഗീസ് പുണ്യവാളന്‍ . വിശുദ്ധ ഗീവര്‍ഗീസിന്‍റെ അനുഗ്രഹം തേടി നാനാജാതിമതസ്ഥരായ ഭക്തജനലക്ഷങ്ങളാണ് എടത്വായിലേക്ക് വര്‍ഷംതോറും പ്രവഹിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശുദ്ധ ഗീവര്‍ഗീസിന്‍റെ നാമത്തില്‍ സ്ഥാപിതമായ ദേവാലയം ആയിരങ്ങള്‍ക്ക് ആശ്രയവും തീര്‍ഥാടകര്‍ക്ക് അനുഗ്രഹവുമാണ് . അത്ഭുത പ്രവര്‍ത്തകനും മധ്യസ്ഥനുമായി അറിയ പ്പെടുന്ന എടത്വാ പുണ്യവാളന്‍ ഭക്തജനങ്ങള്‍ക്ക് പ്രത്യക്ഷ വിശ്വാസമാണ് മാനസിക രോഗികളും  ബാധാഉപദ്രവമുള്‍ലവരും വിശുദ്ധന്‍റെ രൂപത്തെ അഭയകേന്ദ്രമായി കരുതുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>മാനസീകരോഗികള്‍ക്കും ബാധയുടെയും ക്ഷുദ്രത്തിന്‍റെയും ഭീഷണിയില്‍ ഉഴലുന്നവര്‍ക്കും ശരണപ്രാര്‍ഥനകളുമായി എത്തുന്നവര്‍ക്കും  ആപല്‍ ബാന്ധവനും  അഭയസ്ഥാനവുമാണ്  തേടുന്നവരെ ഉപേക്ഷിക്കാത്ത ഈ വിശുദ്ധന്‍.  എടത്വാ  പുണ്യവാളന്‍. മീന്‍ പിടിത്തക്കാര്‍  വലകളില്‍ എടത്വാപള്ളിയില്‍ നിന്നു നേര്‍ച്ചയായി കൊണ്ടുപോകുന്ന നൂലുണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പള്ളിമുറ്റത്തെ തേക്കുമരത്തിനു അത്ഭുതശക്തിയുടെ അംശമുണ്ടെന്നു ഭക്തജനങ്ങള്‍ കരുതുന്നു. വേനലില്‍ ഇല പൊഴിഞ്ഞു മുരടിച്ചു നില്‍ക്കുന്ന തേക്കുമരം പെരുനാള്‍ അടുക്കുന്പോള്‍ ഇലകള്‍ വന്നു ഹരിതാഭമാകും കൊടിമരച്ചോട്ടില്‍ ഒഴിക്കുന്ന നേര്‍ച്ച വെളിച്ചെണ്ണ ചെറിയ കുപ്പികളില്‍ സൂക്ഷിച്ചുവച്ച്  ശാരീരികവേദനകള്‍ക്ക് ഔഷധമായി ഉപയോഗിക്കുക പതിവാണ്</font><br/><font  style='font-size:12pt; color:#000000'></font><br/>1810 <font  style='font-size:12pt; color:#000000'>സെപ്റ്റംബര്‍ 29-നായിരുന്നു ദേവാലയത്തിന്‍റെ തറക്കല്ലിടല്‍  ഏടത്വാ ഉള്‍പെട്ടിറ്റുന്ന വാരാപ്പുഴ രൂപതയുടെ  മെത്രാനായിരുന്ന  റെയ്മണ്ട് തിരുമേനിയാണ് ദേവാലയസ്ഥാപനത്തിനുള്ള അനുമതി നല്‍കിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കേരളത്തിലെ ക്രൈസ്തവതീര്‍ഥാടന കേന്ദ്രങ്ങളില്‍ എടത്വാപള്ളിക്ക്  പ്രമുഖ സ്ഥാനമാണ് അര്‍ഹിക്കുന്നത്. കുട്ടനാടിന്‍റെ ആത്മീയ തലസ്ഥാനമാണ് എടത്വാ .1811 ഏപ്രില്‍ 27നു  ആയിരുന്നു എടത്വാപള്ളിയിലെ ആദ്യത്തെ തിരുനാളിനു കൊടിയേറിയത്.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 14 May 2008 18:32:56 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് കരിക്കുറി പെരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ഇന്ന്-കരിക്കുറി-പെരുന്നാള്‍-108031900042_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ഇന്ന്-കരിക്കുറി-പെരുന്നാള്‍-108031900042_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[വലിയ ബുധനാഴ്ച ദിവസം യൂദാസിന്‍റെ വഞ്ചനയെയും മറിയത്തിന്‍റെ സ്നേഹത്തെയും ക്രിസ്ത്യാനികള്‍  അനുസ്മരിക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ക്രിസ്ത്യാനികളുടെ വിശുദ്ധവാരാചരത്തിലെ മൂന്നം ദിവസമായ ഇന്ന് ആഷ് വെന്നസ്ഡേ എന്ന കരിക്കുറി പെരുന്നളാണ് . ഈ ദിവസം വലിയ ബുധന്‍ എന്നും അറിയപ്പെടുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. ഹോസാനാ എന്നാലോപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വലിയ ബുധനാഴ്ച ദിവസം യൂദാസിന്‍റെ വഞ്ചനയെയും മറിയത്തിന്‍റെ സ്നേഹത്തെയും ക്രിസ്ത്യാനികള്‍  അനുസ്മരിക്കുന്നു.യേശുവിന്‍റെ അവസാനത്തെ അത്താഴ ത്തിനു തലേ  ദിവസമാണ് മറിയം യേശുദേവനെ കണ്ട് കാല്‍ കഴുകിക്കുന്നതും യൂദാസ് അതുകണ്ട് ചൊടിക്കുന്നതും. 30 കാശുവങ്ങി യേശുവിനെ ഒറ്റിക്കൊടുക്കാല്‍ അവസരം നോക്കിയിരിക്കുകയായിരുന്നു യൂദാസ് അപ്പോള്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബേഥനിയായിലെ കുഷ്ഠരോഗിയായ ശിമയോന്‍റെ വീട്ടില്‍ യേശു അത്താഴം കഴിക്കുകയായിരുന്നു. അപ്പോള്‍  നടന്നകാര്യം യോഹന്നാന്‍റെ സുവിശേഷത്തില്‍  വിവരിക്കുന്നത് ഇങ്ങനെയണ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറിയം  കുപ്പി നാര്‍ദീന്‍പരിമള തൈലം എടുത്തു  യേശുവിന്‍റെ പാദങ്ങളില്‍ പൂശി സ്വന്തം  തലമുടി കൊണ്ടു തുടച്ചു.  ഇതുകണ്ട യൂദാസ്  മറിയത്തോറ്റ് ചോദിച്ചു നീ എന്തുകൊണ്ട് ഈ വിലയേറിയ  ഈ പരിമള തൈലം മുന്നൂറു ദെനാറായ്ക്കു വിറ്റ് പാവപ്പെട്ടവര്‍ക്കു കൊടുത്തില്ല?....</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപ്പോള്‍ യേശു പറഞ്ഞു: " അവള്‍ ഇത് എന്‍റെ ശവസംസ്കാരത്തിനായി സൂക്ഷിച്ചിരുന്നതാണ്.അവളെ തടയേണ്ട  ദരിദ്രര്‍ എപ്പോഴും  നിങ്ങളോടു കൂടെയുണ്ട്. ഞാനോ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരി ക്കുകയില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു പുരോഹിതരുമായി യൂദാസ്  കരാറുണ്ടാക്കിയത് പെസഹായുടെ തൊട്ടു തലേന്നായിത്ധന്നു.അതായത് വലിയ ബുധനാഴ്ച.' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിറ്റേന്ന് ഗുരുവിനെ 30 വെള്ളിക്കാശിന് യൂദാസ് ഒറ്റിക്കൊടുത്തു.മറിയത്തിന്‍റെ സ്നേഹാദരങ്ങളുമ്ം യൂദാസിന്‍റെ വഞ്ചനയും വലിയ ബുധന്‍റെ ഓര്‍മ്മപ്പെടുത്തലുകളാണ്</font>]]></content:encoded>
      <pubDate>Wed, 19 Mar 2008 13:13:51 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് വിശുദ്ധ ജോസഫ് ദിനം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ഇന്ന്-വിശുദ്ധ-ജോസഫ്-ദിനം-108031900038_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ഇന്ന്-വിശുദ്ധ-ജോസഫ്-ദിനം-108031900038_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[ഇന്ന് സെന്‍റ് ജോസഫ് ദിനം. മേരിയുടെ ഭര്‍ത്താവും യേശുക്രിസ്തുവിന്‍റെ വളര്‍ത്തച്ഛനുമാണ് ജോസഫ്. ലോകത്തെന്പാടും ചില വിഭാഗം ക്രിസ്ത്യാനികള്‍ ഈ ദിനം ആചരിക്കുന്നു. വിശുദ്ധരുടെ കലണ്ടറില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ന് സെന്‍റ് ജോസഫ് ദിനം. മേരിയുടെ ഭര്‍ത്താവും യേശുക്രിസ്തുവിന്‍റെ വളര്‍ത്തച്ഛനുമാണ് ജോസഫ്. ലോകത്തെന്പാടും ചില വിഭാഗം ക്രിസ്ത്യാനികള്‍ ഈ ദിനം ആചരിക്കുന്നു. വിശുദ്ധരുടെ കലണ്ടറില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാര്‍ച്ച് 19 റോമന്‍ കത്തോലിക്കര്‍ക്ക് വിരുന്നു ദിനമാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭക്കാര്‍ക്ക് ഇത് ക്രിസ്മസിന് ശേഷമുള്ള ഞായറാഴ്ചയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>1621 <font  style='font-size:12pt; color:#000000'>ല്‍ സെന്‍റ് ബെര്‍ഡിനാന്‍ഡോ സൈനയാണ് പാഴ്ചാത്യ നാടുകളില്‍ വിശുദ്ധ ജോസഫിനെ ആദരിക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെന്‍റ് ജോസഫിനെ 1870 ല്‍ ആഗോള സഭയുടെ രക്ഷാധികാരിയായി പോപ്പ് പയസ് ഒന്‍പതാമന്‍ നിയമിച്ചു. ഈസ്റ്ററിന് ശേഷം വരുന്ന മൂന്നാമത്തെ ബുധനാഴ്ച സെന്‍റ് ജോസഫ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിനീട് 1955 ല്‍ പോപ്പ് പയസ് പന്ത്രണ്ടാമന്‍ തൊഴിലാളി ദിനമായ മെയ് ഒന്നിന് ജോസഫ്സ് ദിനമായി പ്രഖ്യാപിച്ചു. മരപ്പണിക്കാരനും കെട്ടിട നിര്‍മ്മാതാവുമായിരുന്നല്ലോ ജോസഫ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്പെയിന്‍, ഇറ്റലി, ബെല്‍ജിയം പോര്‍ട്ടുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സെന്‍റ് ജോസഫ്സ് ഡേ പിതൃദിനാചരണത്തിന്‍റെ ഭാഗമാണ്.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Wed, 19 Mar 2008 12:41:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓമനക്കൈയിലൊലീവില കമ്പുമായ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ഓമനക്കൈയിലൊലീവില-കമ്പുമായ്-108031500050_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ഓമനക്കൈയിലൊലീവില-കമ്പുമായ്-108031500050_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയയാണ് ഓശാന (ഹോസാനാ) ഞായര്‍. പാം സണ്‍ ഡേ എന്നും ഇത് അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണ് ഓശാനപ്പെരുനാള്‍ ആഘോഷിക്കുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/15/images/img1080315050_1_1.jpg' Alt='palm sunday' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഓശാന ഞായര്‍ !ഓശാന പെരുന്നാള്‍ !കേരളത്തില്‍ ഇത് കുരുത്തോലപെരുന്നാള്‍! </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയയാണ് ഓശാന (ഹോസാനാ) ഞായര്‍. പാം സണ്‍ ഡേ എന്നും ഇത് അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണ് ഓശാനപ്പെരുനാള്‍ ആഘോഷിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ആഘോഷത്തൊടെ ക്രൈസ്തവ സമൂഹം വിശുദ്ധവാരാചരണം തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍  യേശുദേവന്‍  കഴുതപ്പുറത്ത്   ജെറുസലേമിലെ തെരുവീഥികളിലൂടെ  സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, ഈന്തപ്പനയോലകളും , കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്.<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0803/15/images/img1080315050_1_2.jpg' Alt='palm sunday' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെരുനാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ കുരുത്തോലയുമായി ഘോഷയാത്ര നടത്തും. രാവിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി,  ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. ഹോസാനാ എന്നാലോപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:11pt; color:#000000'>ഈ ആചാരങ്ങള്‍ക്ക് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ട്. അതാത് ദിവസത്തെ നോമ്പിന് വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റര്‍ ആഘോഷം വരുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുരുത്തോലപ്പെരുന്നാല്‍ മലയാളത്തിന്‍റെ മണമുള്ള പെരുന്നാളാണ്. ഒലിവിലയ്ക്ക് പകരം വിശ്വാസികള്‍ കുരുത്തോലയേന്താന്‍ തയ്യാറായത് സാംസ്കാരിക സമന്വയത്തിന്‍റെ വിശ്വാചാരങ്ങള്‍ തദ്ദേശീയമയി മാറുന്നതിന്‍റെ ഉദാഹരണമാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ഓമനക്കൈയിലൊലീവില കമ്പുമായ് ഓശാന പെരുന്നാള് വന്നൂ... എന്നൊനൊരു സിനിമാപാട്ടുണ്ട്.ഓശാനപെരുന്നാളിന്‍റെ മഹിമ വഴിഞ്ഞൊഴുകന്നതാണാ വരികള്‍.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്തവര്‍ വ്യത്യസ്ത രീതികളിലാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത് കേരളത്തില്‍ കുരുത്തോലയേന്തിയുള്ള ഘോഷയാത്ര പെരുന്നാളിന്‍റെ പ്രധാന ചടങ്ങാണ്.അന്ന് പള്ളികളില്‍ പ്രത്യേക കുരുത്തോല കുര്‍ബാനകളുണ്ടാവും. </font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>മുന്‍ വര്‍ഷത്തെ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലകള്‍ സൂക്ഷിച്ചു വച്ച ശേഷം ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വലിയ നോമ്പിന് തൊട്ടു മുമ്പുള്ള ബുധനാഴ്ച അവ കത്തിച്ച് അതിന്‍റെ ചാരം നെറ്റിയിലിടുന്നു. ഇത് വിഭൂതി ബുധനെന്നും കരിക്കുറിപ്പെരുന്നാളെന്നും അറിയപ്പെടുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പെസഹാ വ്യാഴത്തിന് അപ്പമുണ്ടാക്കുമ്പോള്‍ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലയുപയോഗിച്ച് കുരിശിന്‍റെ രൂപമുണ്ടാക്കി അപ്പത്തിന് മുകളില്‍ വയ്ക്കുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഞായറാഴ്ച സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുരുത്തോല വാഴ്വും പ്രദക്ഷിണവും നടന്നു.</font><br/></font>]]></content:encoded>
      <pubDate>Sat, 15 Mar 2008 16:46:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[രക്ഷകനെത്തിയ ഓശാന ഞായര്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/രക്ഷകനെത്തിയ-ഓശാന-ഞായര്‍-108031500051_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/രക്ഷകനെത്തിയ-ഓശാന-ഞായര്‍-108031500051_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കുന്നു. ഇംഗ്ളണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇല കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്.പാരിസില്‍ പാം ചെടിയുടെ ഇലകള്‍ വീശി ഗാനാലാപം നടത്തുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/15/images/img1080315051_1_1.jpg' Alt='Jesus in Jesrusalem' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>യേശുവും ശിഷ്യന്മാരും ജറുസലേമില്‍ വന്ന ദിവസത്തെയാണ് ഓശാന ഞായര്‍ അഥവാ പാം സണ്‍ഡേ എന്ന് അറിയപ്പെടുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യേശുവും ശിഷ്യന്മാരും ജറുസലേമില്‍ എത്തിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങളും വഴിയോരത്ത് തടിച്ചു കൂടി ഓശാന (ഞങ്ങളെ രക്ഷിക്കൂ) എന്ന് വിളിച്ചു പറഞ്ഞതിനാലാണ് ഈ ദിവസത്തെ ഓശാന ഞായര്‍ എന്ന് വിളിക്കുന്നതെന്നാണ് വിശ്വാസം. ഓശാന എന്നാല്‍, ആപത്തില്‍ നിന്ന് രക്ഷിക്കൂ എന്നാണ് അര്‍ത്ഥമാക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യേശു ജറുസലേമിലേക്ക് കടന്നുവന്നപ്പോള്‍ പാം ചെയ്യികളുടെ ഇലകള്‍ ആടിയുലഞ്ഞ് ദൈവപുത്രനെ സ്വാഗതം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ ഈ പുണ്യദിനത്തിന് പാം സണ്‍ഡേ എന്ന പേരും ലഭിച്ചു. മലയാളികള്‍ ഈ ദിനത്തെ കുരുത്തോല പെരുന്നാള്‍ എന്ന പേരിലും വിശേഷിപ്പിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈസ്റ്ററിന് മുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. ഈ ആഴ്ച യേശുവിന്‍റെ പീഡ ദിനങ്ങളാണ്. അതിനാല്‍ ഇത് വിശുദ്ധ ആഴ്ചയായി ആചരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കുന്നു. ഇംഗ്ളണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇല കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്.പാരിസില്‍ പാം ചെടിയുടെ ഇലകള്‍ വീശി ഗാനാലാപം നടത്തുന്നു.<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0803/15/images/img1080315051_1_2.jpg' Alt='kuruthola perunaal' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓശാന ഞായര്‍ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം. ഈ ദിനത്തിലാണ് യേശുവിന്‍റെയും ശിഷ്യന്മാരുടെയും അന്ത്യ അത്താഴം നടന്നത്. ഇതിന് അടുത്ത ദിവസം ദുഖ വെള്ളിയാഴ്ചയായി ആചരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യൂദാസ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത് കുരിശിലേറ്റിയ ദിനമാണിത്. കുരിശിലേറ്റിയ യേശു മുന്നാമത്തെ ദിനത്തില്‍(ഈസ്റ്റര്‍) ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം.</font>]]></content:encoded>
      <pubDate>Sat, 15 Mar 2008 16:44:41 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പെയ്യുന്നു നിന്‍ കരുണാവര്‍ഷം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/പെയ്യുന്നു-നിന്‍-കരുണാവര്‍ഷം-108021800085_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/പെയ്യുന്നു-നിന്‍-കരുണാവര്‍ഷം-108021800085_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[സങ്കീര്‍ത്തനത്തിന്‍റെ വിശുദ്ധി നിലാവുപോലെ പന്പയാറിന്‍റെ തീരത്തെ കുളിര്‍പ്പിക്കുന്ന ദിനങ്ങളാണിനി.  രക്ഷകന്‍റെ  സാമീപ്യത്തെക്കുറിച്ച്  ഉളളലിഞ്ഞ്  സംസാരിക്കാന്‍ വിശ്വാസികളുടെ പ്രയാണം മാരാമണ്‍ മണല്‍പ്പുറത്തേക്ക് പ്രവഹിക്കുന്ന ദിനങ്ങള്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുംഭച്ചൂടില്‍  വരണ്ട് കിടക്കുന്ന പന്പയാറിന്‍റെ തീരം വിശ്വാസത്തിന്‍റെ ഉള്‍വിളിയാല്‍  ചൈതന്യ പൂര്‍ണ്ണമാകുന്നു. സങ്കീര്‍ത്തനത്തിന്‍റെ വിശുദ്ധി നിലാവുപോലെ പന്പയാറിന്‍റെ തീരത്തെ കുളിര്‍പ്പിക്കുന്ന ദിനങ്ങളാണിനി.  രക്ഷകന്‍റെ  സാമീപ്യത്തെക്കുറിച്ച്  ഉളളലിഞ്ഞ്  സംസാരിക്കാന്‍ വിശ്വാസികളുടെ പ്രയാണം മാരാമണ്‍ മണല്‍പ്പുറത്തേക്ക് പ്രവഹിക്കുന്ന ദിനങ്ങള്‍ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ആദ്യ സംഗമം</b></font><br/><font  style='font-size:12pt; color:#000000'></font><br/>1895<font  style='font-size:12pt; color:#000000'>ല്‍  തെങ്ങിന്‍ കീറുകള്‍ കൊണ്ട് നിര്‍മ്മിച്ച  പട്ടുപന്തലില്‍ 14-ാം നന്പര്‍ വിളക്കിന്‍റെ കൊച്ച് വെട്ടത്തില്‍ ക്രിസ്തുവിന്‍റെ വിളികേട്ട് ഹൃദയമുണര്‍ന്ന ഒരു കൂട്ടം ആളുകള്‍ ഒത്തു ചേര്‍ന്നു ഇരുപത്തിയേഴ് വയസ്  പ്രായമുണ്ടായിരുന്ന അയിരൂര്‍ ചെറുകര ദിവ്യ  സി. വി. ഫിലിപ്പോസ് കശീരാ ആയിരുന്നു സംഗമത്തിന്‍റെ സാരഥി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പ്രത്യാശയുടെ ആ വെളിച്ചം ഇന്നും അണഞ്ഞിട്ടില്ല ഒരു കുടുംബത്തിലെന്നപോലെ അവിടെ ഒത്തു ചേര്‍ന്നവര്‍ ഹൃദയമലിഞ്ഞ്  പാടുകയും, രക്ഷകനിലുളള തങ്ങളുടെ വിശ്വാസത്തെ ദൃഢതരമാക്കുകയും ചെയ്തു.  സംഘം തിരിഞ്ഞ് അവര്‍ സദാചാരങ്ങളെക്കുറിച്ചും അത്മാന്വേഷണത്തിന്‍റെ വഴിയിലെ പ്രതിബന്ധങ്ങളെക്കുറിച്ചും അറിവുകള്‍ കൈമാറി. ഈ സംഘാഗങ്ങളുടെ ആത്മാര്‍ത്ഥതയും വിശ്വാസവുമാണ് മാര്‍തത്തോമാ സഭയെ അഖിലലോക രംഗത്തേക്കുയര്‍ത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>സംഘടനകള്‍ </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സേവികാ സംഘം, യുവജന സംഘം, സണ്‍ഡേ സ്ക്കൂള്‍ സമാജം, സന്നദ്ധ സുവിശേഷ സംഘം, എന്നീ ക്രീയാത്മക പ്രവര്‍ത്തക സംഘങ്ങള്‍ ഈ കണ്‍വെന്‍ഷനില്‍ നിന്ന് രൂപം കൊണ്ടതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>തിന്മകള്‍ക്കെതിരെയുളള പോരാട്ടം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സഭയുടെ പോരാട്ടം ആദ്യകാലം മുതല്‍ ആരംഭിച്ചതാണ് പുകയിലക്കെട്ടുകള്‍ കത്തിച്ച് ജനശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. നാനാമതസ്ഥര്‍ പങ്കെടുക്കുന്ന ആ സംഗമം ജാതി, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കെതിരെയുളള ശക്തമായ അദ്ധ്യാത്മിക ബോധത്തിലൂടെയുളള അച്ചടക്കം ഈ സംഗമത്തിന്‍റെ പ്രത്യേകതയും പാകതയും സൂചിപ്പിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>അഗതികള്‍ക്കാശ്വാസമായ്</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റവ. സ്റ്റാന്‍ലി ജോണ്‍സിന്‍റെ വരവോടെ ആദ്ധ്യാത്മികതയും വചന വിശ്വാസവും പ്രഘോഷങ്ങള്‍ മാത്രമല്ലാതെയായി.  പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍  പകര്‍ത്തിയില്ലെങ്കില്‍ അത് വചന നിന്ദയാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഭിക്ഷാടനത്തിന് എത്തിയവരെ  പൊരിവെയിലില്‍ നിന്ന് മാറ്റിയിരുത്തി. അവര്‍ക്ക് വേണ്ടി ഭിക്ഷയാചിച്ച് ധനം  വിതരണം ചെയ്തു. അവര്‍ക്ക്   ശാശ്വത സങ്കേതം നല്‍കണമെന്നബോധത്തില്‍ നിന്ന് കുന്പനാട് , ആയിരൂര്‍, കൊട്ടാരക്കര ആനപ്രാന്പാല്‍, തൃശൂര്‍, എന്നിവിടങ്ങളില്‍ അനാഥമന്ദിരങ്ങള്‍ സ്ഥാപിച്ചു.   ഭൂഭുവനദാന പ്രസ്ഥാനവും ഇതിന്‍റെ ഭാഗമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>സങ്കീര്‍ത്തനത്തിന്‍റെ താളം....</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാര്‍ത്ഥനയും സങ്കീര്‍ത്തനവും ഹൃദയതാളമാകുന്ന പത്ത് ദിനങ്ങള്‍, കര്‍ത്താവിന്‍റെ രക്ഷയെ വാഴ്ത്തുന്നു. ആദ്യകാലത്ത്  ഒരാള്‍ പാടുകയും പന്തലിന്  മധ്യത്തില്‍ നിന്ന് മറ്റൊരാള്‍ ഏറ്റുപാടുകയും ചെയ്യുകയായിരുന്നു പതിവ്. ആഞ്ഞിലിത്താലം വര്‍ക്കിയുപദേശിയും അന്പലവേലില്‍ വര്‍ഗീസ് ഉപദേശകനുമായിരുന്നു അന്നത്തെ പാട്ടുകാര്‍. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 18 Feb 2008 19:16:26 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപിച്ചു]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/മാരാമണ്‍-കണ്‍വന്‍ഷന്‍-സമാപിച്ചു-108021700053_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/മാരാമണ്‍-കണ്‍വന്‍ഷന്‍-സമാപിച്ചു-108021700053_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[വചനവര്‍ഷത്തിലൂടെ നാടിന് അനുഗ്രഹമായി മാറിയ 113 -ാം മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിച്ചു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മാരാമണ്‍: വചനവര്‍ഷത്തിലൂടെ നാടിന് അനുഗ്രഹമായി മാറിയ 113 -ാം മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു നല്‍കിയ  കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനം ഇന്നു രണ്ടിനു നടന്നു.  ഡോ. മിറോണ്‍ എസ്. ആസ്ബെര്‍ഗര്‍ പ്രഭാഷണം നടത്തും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ സമാപന സന്ദേശം നല്‍കും. രാവിലെ 10നു നടക്കുന്ന യോഗത്തില്‍ പ്രഫ. മാക്ക ജെ. മസാംഗോ പ്രസംഗിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രശസ്ത സുവിശേഷകനായ സ്റ്റാന്‍ലി ജോണ്‍സ് ഇന്ത്യയിലെത്തിയതിന്‍റെ ശതാബ്ദിയോടനുബന്ധിച്ചു  സ്റ്റാന്‍ലി ജോണ്‍സ് അനുസ്മരണ സമ്മേളനംശനിയാഴ്ച നടന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കണ്‍വന്‍ഷന്‍റെ സമാപന ദിവസമെത്തിയതോടെ പന്പാ മണല്‍പ്പുറം ജനസമുദ്രമായി വചന പ്രഘോഷണവും എക്യുമെനിക്കല്‍ സമ്മേളനവും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള യോഗങ്ങളും യുവവേദിയും കുടുംബവേദിയും ബൈബിള്‍ ക്ളാസ്സുകളും ആയിരക്കണക്കിന് ആളുകളെയാണ് പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് ആകര്‍ഷിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരക്ക് പരിഗണിച്ചു കോഴഞ്ചേരി, മാരാമണ്‍ കരകളില്‍ നിന്നു പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നു. മ്മൊട്ടൊര്‍ പണിമുടക്കില്‍ നിന്നു പത്തനമ്തിട്ട ജില്ലയെ ഇന്നു ഒഴിവക്കിയിരുന്നു </font>]]></content:encoded>
      <pubDate>Sun, 17 Feb 2008 18:01:37 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മഞ്ഞനിക്കര പെരുന്നാളിന് കോടിയേറി]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/മഞ്ഞനിക്കര-പെരുന്നാളിന്-കോടിയേറി-108021100035_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/മഞ്ഞനിക്കര-പെരുന്നാളിന്-കോടിയേറി-108021100035_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[ദയറായിലെ ഏലിയാസ്‌ ത്രിതീയന്‍ ബാവയുടെ കബറിങ്കലെ പ്രാര്‍ഥനയ്‌ക്കുശേഷം ഓമല്ലൂര്‍ കുരിശടിയില്‍ ദയറാതലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്ത 76 മത് പെരുന്നാളിന് കൊടിയേറ്റി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/11/images/img1080211035_1_1.jpg' Alt='manjanikkara peruinnal kotiyet 2008' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പത്തനംതിട്ട:  മഞ്ഞനിക്കര പെരുന്നാളിന്‌ ഞായറാഴ്ച വൈകീട്ട് ഭക്‌തിനിര്‍ഭരമായ  തുടക്കം.  ആറുമണിക്ക്‌ ഓമല്ലൂര്‍ കുരിശിങ്കലല്‍  ദയറായിലെ ഏലിയാസ്‌ ത്രിതീയന്‍ ബാവയുടെ കബറിങ്കലെ പ്രാര്‍ഥനയ്‌ക്കുശേഷം ഓമല്ലൂര്‍ കുരിശടിയില്‍ ദയറാതലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്ത 76 മത് പെരുന്നാളിന് കൊടിയേറ്റി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫാ. ജേക്കബ്‌ തോമസ്‌ മാടപ്പാട്ട്‌, ഇ.കെ. മാത്യൂസ്‌ കോര്‍ എപ്പിസ്‌കോപ്പ, പി.ജെ. ജോസഫ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ.ജി. യോഹന്നാന്‍, ഫാ. എല്‍ദോ വര്‍ഗീസ്‌, ഫാ. റോയി ദാനിയല്‍, ഫാ. സാജന്‍ ടി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിങ്കളാഴച വൈകിട്ട്‌ ഏഴിന്  കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കും. ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഫാ. ഗീവര്‍ഗീസ്‌ നടുമുറിയില്‍ എന്നിവര്‍ പ്രസംഗിക്കു</font><font style='font-size:11pt;'>ം. </font>]]></content:encoded>
      <pubDate>Mon, 11 Feb 2008 12:23:34 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സുവിശേഷത്തിന്‍റെ വിശുദ്ധിക്കായ് മഹാസംഗമം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/സുവിശേഷത്തിന്‍റെ-വിശുദ്ധിക്കായ്-മഹാസംഗമം-108021000021_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/സുവിശേഷത്തിന്‍റെ-വിശുദ്ധിക്കായ്-മഹാസംഗമം-108021000021_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു തുടങ്ങും.മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരന്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതവാമുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് ഈ  മഹായോഗം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/10/images/img1080210021_1_1.jpg' Alt='maraman convention' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കോഴഞ്ചേരി: മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു തുടങ്ങും.മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരന്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതവാമുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് ഈ  മഹായോഗം.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലാണ് മാരാമണ്‍  എന്ന കൊച്ചുഗ്രാമം..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തിന്‍റെ ഏത് കോണിലുമുള്ള വിശ്വാസികളെ  മാടി വിളിക്കുന്ന സ്നേഹ തീരമാണ് മാരാമണ്‍; ഓര്‍മകളെ സമൃദ്ധമാക്കുന്ന കാല പ്രവാഹം. കൈപിടിച്ച് ഈ തീരത്തേക്കു പടിയിറങ്ങുന്ന ഓരോ കുഞ്ഞും വിശുദ്ധിയുടെ കുളിര്‍മ്മയിലേക്കാണ്  കാല്‍ വയ്ക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശ്വ പ്രസിദ്ധിയുടെ ഉത്തുഗതയിലും നില്‍ക്കുന്പോഴും ലാളിത്യത്തിന്‍റെ തെളിനീരാണ് മാരാമണ്‍. ആയിരങ്ങളെ സുവിശേഷത്തിന്‍റെ  ആത്മവിശുദ്ധിയിളെക്ക് ആനയിക്കുന്ന മഹാപ്രവാഹമായത് മാറുന്നു . കാലം മാരാമണ്‍ കണ്‍വന്‍ഷനെ 113-ാം വര്‍ഷത്തിലേക്ക് ആനയിക്കുന്പോള്‍ വിശ്വാസികളുടെ ജീവിതത്തെ തൊട്ടു കടന്നു പോകുന്ന പന്പാനദിയും ദൈവ കൃപയുടെ അലൗകിക പ്രവാഹമായി മാറുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/10/images/img1080210021_2_1.jpg' Alt='maramon' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മാരാമണ്‍ ബന്ധങ്ങളുടെ ഉല്‍സവവും ഒത്ധമയുടെയും സ്നേഹത്തിന്‍റെയും ആഘോഷവുമാണ്.കലുഷിത ലോകത്ത് കത്ധണയുടെ തണല്‍പരത്താനുള്ള വിളി ആണ് മാരാമണ്‍ കണ്‍വന്‍ഷന്‍റെ മുഖമുദ്ര.  മാരാമണ്ണിലെ ശുദ്ധമായ വചനവും നിര്‍മലമായ മണല്‍പ്പരപ്പും മാറ്റമില്ലാത്ത യാഥാര്‍ഥ്യമായി തുടത്ധന്നു എന്നത് ആയിരങ്ങളെ വചനത്തില്‍ ഉറപ്പിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അച്ചടക്കത്തിന്‍റെയും ആത്മ നിയന്ത്രണത്തിന്‍റെയും ആത്മ വിദ്യാലയമായി മാറുന്നു മാരാമണ്‍.ഓരോ കണ്‍വന്‍ഷനും ഓരോ ജീവിതവും പ്രാസംഗികത്ധടെ ഓരോ വാക്കുകളും ഗായക സംഘത്തിന്‍റെ ഓരോ താളവും നമ്മെ പുതുക്കത്തിന്‍റെയും നവീകരണത്തിന്‍റെയും തീരങ്ങളിലേക്ക് നയിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ മഹായോഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷ സംഘത്തിന്‍റെ ചുമതലയില്‍ ഭാരതത്തിലെ 17 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം ഗ്രാമങ്ങളില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശ്രമങ്ങള്‍  തുടങ്ങിയവയിലൂടെ  52 മിഷനറി അച്ചന്‍മാരും 200ല്‍ അധികം സുവിശേഷകരും 400 അനുബന്ധ പ്രവര്‍ത്തകരും ഭാരത സുവിശേഷവത്കരണത്തിനായി  പ്രവര്‍ത്തിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാരാമണ്‍ കണ്‍വന്‍ഷന്‍റെ തനതായ പ്രത്യേകതകള്‍ അതിനെ അതുല്യവും അമൂല്യവുമാക്കുന്നു. ലക്ഷത്തിലധികം ജനങ്ങള്‍ തിക്കും തിരക്കും കൂടാതെ ശാന്തമായി ഇരുന്നു വചനം ശ്രവിക്കുന്ന  മഹാസമ്മേലനമാണിത് ഓലമേഞ്ഞ പന്തലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് സമീപ ഇടവകകളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പന്തലിലേക്ക്  നടന്ന് ഇറങ്ങാനായി  താല്‍ക്കാലിക മരപ്പാലങ്ങള്‍ തീര്‍ത്തിരിക്കുന്നു , ഡിഎസ്എംസിയുടെ നേതൃത്വത്തില്‍ ചിട്ടയായി ഗാന പരിശീലനം നടത്തിയ 101 അംഗങ്ങള്‍ അടങ്ങിയ ഗായകസംഘം തയാറായി നില്‍ക്കുന്നു,  പാട്ടു പുസ്തകം, സഭയിലെ അംഗീകൃത  സംഘടനകള്‍ക്കും ഭദ്രാസനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി സ്റ്റാളുകള്‍ ഇവയൊക്കെ കണ്‍വന്‍ഷന്‍റെ പ്രത്യേകതകളാണ്. വിവിധ സംസ്ഥാനങ്ങളിലെ മിഷന്‍ ഫീല്‍ഡുകളെപ്പറ്റി വിശദീകരിക്കുന്ന പ്രദര്‍ശന സ്റ്റാള്‍ മണല്‍പ്പുറത്ത് സജ്ജമാക്കിയിട്ടുണ്ട്. </font><br/> <font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഫെബ്രുവരി 10 ന്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത അധ്യക്ഷനാവും. </font><font style='font-size:12pt;'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/10/images/img1080210021_3_1.jpg' Alt='maramon' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കണ്‍വെന്‍ഷനെത്തുന്ന തീര്‍ഥാടകത്ധടെ സൗകര്യാര്‍ഥം സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പൈടെ എല്ലാ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും മാരാമണില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോട്ടയം ലൈനില്‍ പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും ഇത്തവണ തിത്ധവല്ലയില്‍ രണ്ടുമിനിട്ട് പ്രത്യേകസ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിങ്കള്‍മുതല്‍ ശനിവരെ രാവിലെ പത്തരയ്ക്കും രണ്ടരയ്ക്കും വൈകീട്ട് ആറരയ്ക്കുമാണ് പൊതുയോഗങ്ങള്‍. 17ന് ഉച്ചകഴിഞ്ഞ് സമ്മേളനത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രൊഫ. മാക്ക ജെ. മസാന്‍ഗോ, ഡോ. മിറോന്‍ എസ്. ആസ്ബര്‍ഗര്‍, ഡോ. ചാള്‍സ് പ്രൈസ് എന്നിവരാണ് ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ അതിഥികള്‍.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 10 Feb 2008 15:15:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വാഴ്ത്തപ്പെട്ട ചാവറയച്ചന്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/വാഴ്ത്തപ്പെട്ട-ചാവറയച്ചന്‍-108020900065_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/വാഴ്ത്തപ്പെട്ട-ചാവറയച്ചന്‍-108020900065_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[ഈ മഹാപുരുഷന്‍റെ പുണ്യാത്മാവിന്‍റെ ഇരുനൂറാം ജന്മദിനം - രണ്ടാമത്തെ ജന്മശതാബ്ദി2005ല്‍ ആഘോഷിച്ചു. 1805 ഫെബ്രുവരി 10 ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/09/images/img1080209065_1_1.jpg' Alt='chavara acha n' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സാധാരണക്കാരില്‍ സാധാരണക്കരനായി ജ-നിച്ച് കര്‍മ്മനിരതവും വ്രതശുദ്ധവുമായ ജ-ീവിതത്തിലൂടെ വാഴ്ത്തപ്പെട്ടവനായി ഉയരുക - അതാണ് ചാവറയച്ചന്‍ എന്നറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ !</font><br/><font  style='font-size:12pt; color:#000000'></font><br/>1986 <font  style='font-size:12pt; color:#000000'>ഫെബ്രുവരി 8 നായിരുന്നു കോട്ടയത്ത് മാര്‍പ്പാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ മഹാപുരുഷന്‍റെ പുണ്യാത്മാവിന്‍റെ ഇരുനൂറാം ജന്മദിനം - രണ്ടാമത്തെ ജന്മശതാബ്ദി2005ല്‍ ആഘോഷിച്ചു. 1805 ഫെബ്രുവരി 10 ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം.1871 ജ-നുവരി മൂന്നിന് കൊച്ചിക്കടുത്ത് കൂനമാവില്‍ അന്തരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കൈനകരി സീറോ മലബാര്‍ സഭയിലെ മറിയം തോപ്പിലിന്‍റെയും കുര്യാക്കോസ് ചാവറയുടെയും മകനായിരുന്നു കുര്യാക്കോസ് ഏലിയാസ്. എട്ടാം ദിവസം ആലപ്പുഴ ചേന്നങ്കരി പാരിഷ് പള്ളിയില്‍ മാമോദീസ കര്‍മ്മം നടന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സെന്‍റ് ജേ-ാസഫ് പള്ളിയില്‍ വികാരിയുടെ കീഴിലാണ് ആദ്യം പൗരോഹിത്യത്തിന് പഠിച്ചു തുടങ്ങിയത്. 1818 ല്‍ പതിമൂന്നാം വയസ്സില്‍ പള്ളിപ്പുറത്തെ സെമിനാരിയില്‍ ചേര്‍ന്നു. മാല്‍പ്പന്‍ തോമസ് പാലയ്ക്കല്‍ ആയിരുന്നു റെക്ടര്‍. 1829 നവംബര്‍ 2 ന് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തി. 1830 ലാണ് ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജ-ാതി ചിന്തയ്ക്കെതിരെ സമൂഹ മനസ്സാക്ഷിയെ നേര്‍ വഴി നടത്തിയ ശ്രീനാരായണ ഗുരു ജ-നിച്ച കാലത്ത് ജ-ാതിക്കും ഭേദ ചിന്തകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സൗജ-ന്യ ഭക്ഷണം നല്‍കുകയും ചെയ്തു ചാവറയച്ചന്‍. അക്കാലത്ത് ചിന്തിക്കാന്‍ പോലുമാകാത്ത പ്രവൃത്തിയായിരുന്നു അത്.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/09/images/img1080209065_2_1.jpg' Alt='chavara  achan's church' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പുണ്യസ്നാനത്തില്‍ നിന്നും കിട്ടിയ പവിത്രത ഒരിക്കലും കളങ്കപ്പെട്ടിട്ടില്ലെന്ന് മരണക്കിടക്കയില്‍ സധൈര്യം പ്രഖ്യാപിച്ച പുണ്യാത്മവായിരുന്നു ചാവറയച്ചന്‍. പുരോഹിത വര്‍ത്തിയും മാനുഷിക പ്രവര്‍ത്തനങ്ങളും ഒരു പോലെ കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ജ-ാതിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടവകകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ മടികാണിച്ചാല്‍ പള്ളികള്‍ അടച്ചിടുമെന്നും ചാവറയച്ചന്‍ പ്രഖ്യാപിച്ചു. വികാരി ജ-നറലായിരിക്കുമ്പോഴാണ് അദ്ദേഹം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അക്കാലത്ത് ദാരിദ്യ്രത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കഴിഞ്ഞ ദളിതര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ചാവറയച്ചന്‍ ദളിത് കുഞ്ഞുങള്‍ക്ക് സൗജ-ന്യമായി പുസ്തകവും വസ്ത്രവും ലഭ്യമാക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജ-ാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അന്നത്തെ കാലത്ത് പുരോഹിതനായ ഒരാളുടെ ഭാഗത്ത് നിന്നുമുള്ള ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏവരെയും അതിശയിപ്പിച്ചിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുടുംബ ബന്ധങ്ങളെക്കുറിച്ചും വളരെ ബോധവാനായിരുന്നു അദ്ദേഹം. ഭിന്നിക്കപ്പെട്ട രാജ-്യം നശിക്കുന്നതുപോലെ ഭിന്നിച്ച കുടുംബവും നാശപ്പെട്ടു  പോകുമെന്നും അദ്ദേഹം പറഞ്ഞു.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/09/images/img1080209065_3_1.jpg' Alt='birth house of chavara achan' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->  ''<font  style='font-size:12pt; color:#000000'>നല്ല അപ്പന്‍റെ ചാവരുള്‍'' അദ്ദേഹത്തിന്‍റെ മരണലിഖിതമാണ്. കേരളത്തിലെ സഭകളുടെ ചരിത്രവും വിശദാംശങ്ങളും ഉള്‍പ്പെടുത്തി എഴുതിയ നാളാഗമങ്ങള്‍, ആത്മാനുതാപം, മരണ വീട്ടില്‍ പാടാനുള്ള പാന, അനസ്താസ്യയുടെ രക്തസാക്ഷ്യം തുടങ്ങിയവ അദ്ദേഹത്തിന്‍റെ രചനാ പാടവത്തിന്‍റെ ഉത്തമോദാഹരണങ്ങളാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാംസ്കാരിക രംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കിയ അദ്ദേഹം അച്ചടി മാദ്ധ്യമ രംഗത്തും പുതിയ അദ്ധ്യായം കുറിച്ചു. ആത്മീയവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാവി തലമുറയെക്കൂടി മുന്നില്‍ കണ്ടു കൊണ്ടായിരുന്നു അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മാനവിക പ്രവര്‍ത്തനങ്ങളും സഭാ പ്രവര്‍ത്തനങ്ങളും കൊണ്ട് 50 വര്‍ഷത്തോളം നീണ്ട വിശ്രമരാഹിത്യം അദ്ദേഹത്തിന് മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.</font><br/> <font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 10 Feb 2008 10:29:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മയ്യഴിയിലെ മാതാവ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/മയ്യഴിയിലെ-മാതാവ്-108010800068_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/മയ്യഴിയിലെ-മാതാവ്-108010800068_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[കേരളത്തില്‍ നിന്നു മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ജനങ്ങള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഈ കൊച്ചു ഗ്രാമത്തില്‍ എത്തിച്ചേരുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അറബിക്കടലിന്‍റെ അനന്തമായ പരപ്പില്‍ വെള്ളിയാങ്കല്ലിന്‍റെ നിഴലിലൂടെ, ഒരു  കപ്പല്‍ സഞ്ചരിക്കുകയായിരുന്നു. മയ്യഴിയുടെ മുന്പിലെത്തിയപ്പോള്‍ നങ്കൂരം വീണതുപോലെ കപ്പല്‍ പെട്ടെന്നു നിന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എവിടെയും ഒരു തടസ്സവും കാണാനില്ല. കപ്പിത്താന്മാരും മറ്റുനാവികരും അന്പരന്നു. മൂന്നു രാവും പകലും കടന്നുപോയി. കപ്പല്‍ അനങ്ങിയില്ല. നാവികര്‍ ആകാശത്തിലേക്കുയര്‍ത്തിയ കണ്ണുകളോടെ മുട്ടുകാലില്‍ വീണു പ്രാര്‍ത്ഥിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/>""<font  style='font-size:12pt; color:#000000'>എന്നെ മയ്യഴിയില്‍ കുടിയിരുത്തുക''. കപ്പിത്താന്‍ ഒരശരീരി കേട്ടു. കപ്പലില്‍ വിശുദ്ധ കന്യാമറിയത്തിന്‍റെ ഒരു വിഗ്രഹമുണ്ടായിരുന്നു. വിഗ്രഹത്തില്‍ നിന്നാണ് സ്വരം. കപ്പിത്താന്‍ വിശുദ്ധ കല്പന അനുസരിച്ചു. അയാള്‍ വിഗ്രഹവുമായി കരയില്‍ വന്നു. ഒരു വിജനസ്ഥലത്ത് വിഗ്രഹം സ്ഥാപിച്ചു. കപ്പല്‍ ഇളകി. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മയ്യഴി (മാഹി) എന്നുകേള്‍ക്കുന്പോള്‍ മദ്യമോ മയ്യഴിമാതാവോ ആരാണ് ആദ്യം മനസിലേക്ക് വരിക. മദ്യം മയ്യഴിയില്‍ കുടിയേറുന്നതിന് എത്രയോ മുന്പ് വിശുദ്ധ ത്രേസ്യാമാതാവ് മയ്യഴിയിലെത്തിയിരുന്നു. മദ്യത്തേക്കാള്‍ ലഹരിയും മറവിയും തരുന്ന ഭക്തി ആരാധകരിലുണര്‍ത്താന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്ധ്യ. ശാന്തഗംഭീരമായ സമുദ്രത്തിനു മുകളില്‍ അസ്തമസൂര്യന്‍. ശുഭ്രാകാശത്തിനു ചുവട്ടില്‍ ദേവാലയഗോപുരത്തിന് മുകളിലെ കുരിശ് കൈവിരിച്ച് നിന്നു. ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും ഗാംഭീര്യമാര്‍ന്ന മണിനാദം മയ്യഴിക്കുമുകളില്‍ പരന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരകേരളത്തിലെ പ്രമാണങ്ങളില്‍ നിന്ന് ഒറ്റയ്ക്കും കൂട്ടമായും രണ്ടര നൂറ്റാണ്ടുകാലം ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹിയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തി. കേരളത്തില്‍ നിന്നു മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ജനങ്ങള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഈ കൊച്ചു ഗ്രാമത്തില്‍ എത്തിച്ചേരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വന്നവര്‍ വര്‍ഷങ്ങളായി മുടക്കമില്ലാതെ എത്തുന്നു. കേട്ടറിഞ്ഞവര്‍ അതിശയത്തോടെ എത്തുന്നു. എന്തോ നേടിയവര്‍, എന്തൊക്കെയോ നേടാനുള്ളവര്‍. വിശ്വാസികളുടെ അനര്‍ഗള പ്രവാഹത്തില്‍ മാഹി നിറഞ്ഞുകവിയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പാഠശാലയാണ് മാതാവ്. "നമ്മെ സ്നേഹിക്കുന്ന ദൈവത്തോടുള്ള സ്നേഹാര്‍ദ്രമായ ഒരു സംഭാഷണമായിരിക്കണം പ്രാര്‍ത്ഥന' എന്നാണ് വിശുദ്ധ ത്രേസ്യാ മാതാവിന്‍റെ അരുളപ്പാട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സ്പെയിനിലെ ആവിലായില്‍ ജനിച്ച്, ദൈവദര്‍ശനത്തിനായുള്ള അദമ്യവും അനുസ്യൂതവുമായ അന്വേഷണം ജീവിതമാക്കി വിശുദ്ധിയുടെ പരകോടിയിലെത്തിയതിന്‍റെ കഥയാണ് ത്രേസ്യാ ദെ അഹുമാദാ പുണ്യവതിയുടേത്. മാഹിയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് സര്‍വ്വാഭീഷ്ടദായികയും അഭയവും ആശ്രയവുമായ അമ്മ. </font><font style='font-size:11pt;'></font><br/> </font>]]></content:encoded>
      <pubDate>Tue, 08 Jan 2008 15:46:29 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[07-01-08 ഇന്നും ക്രിസ്മസ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/07-01-08-ഇന്നും-ക്രിസ്മസ്-108010700051_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/07-01-08-ഇന്നും-ക്രിസ്മസ്-108010700051_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[മലങ്കര ഓര്‍ത്തഡോക്സ് സഭ (ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ), സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കര സിറിയന്‍ ജാക്കബൈറ്റ് സിറിയാക് ഓര്‍ത്തഡോക്സ് സഭ എന്നിവയെല്ലാം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്നവയാണ്]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/07/images/img1080107051_1_1.jpg' Alt='christmas' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ക്രിസ്മസ് ലോകമെമ്പാടും ആഘോഷിക്കുന്നത് ഡിസംബര്‍ 25നാണെങ്കിലും ജൂലിയന്‍ കലണ്ടര്‍ പ്രകാരമുള്ള ക്രിസ്മസ്  ജനുവരി ഏഴിന് ആണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൗരസ്ത്യ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് പള്ളികളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്. കേരളത്തിലും പല പള്ളികളിലും ഇന്ന് ക്രിസ മസ് ആഘോഷിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലങ്കര ഓര്‍ത്തഡോക്സ് സഭ (ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ), സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കര സിറിയന്‍ ജാക്കബൈറ്റ് സിറിയാക് ഓര്‍ത്തഡോക്സ് സഭ എന്നിവയെല്ലാം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്നവയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ സഭകളെല്ലാം ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. എന്നതു കൊണ്ട് ഇവിടങ്ങളില്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കാറുണ്ട്. <!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/07/images/img1080107051_1_2.jpg' Alt='christmas in january- russia' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്രിസ്തുവിന് പിമ്പ് 46-ാം നൂറ്റാണ്ടില്‍ ജൂലിയസ് സീസര്‍ അലക്സാഡ്രിയയിലെ ജ്യോതിശാസ്ത്രജ്ഞന്‍ സോസി ജെനുസുമായി ആലോചിച്ച് തയാറാക്കിയതാണ് ഈ കലണ്ടര്‍. </font><br/><font  style='font-size:12pt; color:#000000'></font><br/>1582 <font  style='font-size:12pt; color:#000000'>മുതലാണ് കൂടുതല്‍ കൃത്യതയുള്ള ജോര്‍ജിയന്‍ കലണ്ടര്‍ ലോകം അംഗീകരിച്ചത്. റഷ്യ ഈ നൂറ്റാണ്ടിന്‍റെ ആദ്യം വരെ ജൂലിയന്‍ കലണ്ടര്‍ പിന്തുടര്‍ന്നിരുന്നു.</font>]]></content:encoded>
      <pubDate>Mon, 07 Jan 2008 17:44:47 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അരപ്പള്ളി ചരിത്രത്തിന്‍റെ തിരുശേഷിപ്പ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/അരപ്പള്ളി-ചരിത്രത്തിന്‍റെ-തിരുശേഷിപ്പ്-107122700023_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/അരപ്പള്ളി-ചരിത്രത്തിന്‍റെ-തിരുശേഷിപ്പ്-107122700023_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[ഈ പള്ളി തീര്‍ത്ഥാടന കേന്ദ്രമാക്കി ഭക്തജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയും അതോടൊപ്പം വന്‍ തുക ചെലവഴിച്ച് ചരിത്ര സ്മാരകം എന്ന നിലയില്‍ അതിനെ നിലനിര്‍ത്തുകയും ചെയ്യാനാണ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ തീരുമാനം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യേശുകൃസ്തുവിന്‍റെ ശിഷ്യന്‍‌മാരില്‍ ഒരാളായ മാര്‍ത്തോമ ശ്ലീഹ ക്രിസ്തുവര്‍ഷം 63 ല്‍ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തിരുവിതാംകോട് സെന്‍റ് മേരീസ് പള്ളി. കാലപ്പഴക്കം കൊണ്ട് വലിയ കോട്ടം വരാത്ത രീതിയില്‍ പഴമയുടെ മുദ്രയും പേറി നില്‍ക്കുന്ന അപൂര്‍വം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ പള്ളി തീര്‍ത്ഥാടന കേന്ദ്രമാക്കി ഭക്തജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയും അതോടൊപ്പം വന്‍ തുക ചെലവഴിച്ച് ചരിത്ര സ്മാരകം എന്ന നിലയില്‍ അതിനെ നിലനിര്‍ത്തുകയും ചെയ്യാനാണ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ തീരുമാനം.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവിതാംകോട് 25 സെന്‍റ് ഭൂമിയിലാണ് പള്ളി നില്‍ക്കുന്നത്.  കരിങ്കല്ലില്‍ തീര്‍ത്ത ചുമരും മേല്‍ക്കൂരയും പള്ളിയുടെ പഴമ വിളിച്ചറിയിക്കുന്നു.  25 അടി നീളവും 16 അടി വീതിയും 10 അടി മാത്രം ഉയരവും ഉണ്ടായിരുന്ന പള്ളി അല്‍പ്പ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഷ്കരിച്ചിരുന്നു.  ഹൈക്കല ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തി. പ്രധാന വാതില്‍ 10 അടി പിന്നോട്ട് മാറ്റി.  ചുവരുകളിലെ കിളിവാതിലും കൊത്തുപണികളും കരിങ്കല്‍ മേല്‍ക്കൂരയും ജെറുസലേം ദേവാലയത്തിന്‍റെ മേല്‍ക്കൂരയുമായി സാമ്യമുള്ളതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭിത്തിയില്‍ കുരിശടയാളം അല്ലാതെ യേശുവിന്‍റെയോ ശിഷ്യന്‍‌മാരുടെയോ രൂപങ്ങളില്ല. ഇതിനര്‍ഥം ക്രിസ്തീയ സഭകളുടെ ആരാധനാ ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിന് മുമ്പ് പള്ളി ഉണ്ടായിരുന്നു എന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കല്ലില്‍ തീര്‍ത്ത മാമോദീസ തൊട്ടിയില്‍ ചിത്രപ്പണികളോടു കൂടിയ പീഠവും പിന്നീട് വന്ന പോര്‍ച്ചുഗീസുകാരുടെ സംഭാവനയായാണ് കണക്കാക്കിയിരുന്നത്.   പത്രോശ്ലീഹയുടെയും പൌലോശ്ലീഹയുടെയും ചിത്രങ്ങളാണ് ഇതില്‍ കാണാവുന്നത്. എന്നാല്‍ പീഠത്തില്‍ കാണുന്ന ലിപി ലാറ്റിനോ പോര്‍ച്ചുഗീസോ അല്ല.  അത് ഏത് ഭാഷയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡച്ച് ഗവര്‍ണ്ണറായിരുന്ന കാര്‍ലോസ് കാഫ് തോമാശ്ലീഹ സ്ഥാപിച്ച പള്ളികളില്‍ തിരുവിതാംകോട് പള്ളി ഉള്‍പ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയം‌പേരൂര്‍ സുന്നഹദോസിന്‍റെ കാനനുകളിലും തിരുവിതാംകോട്ടെ തോമാ ക്രിസ്ത്യാനികളെ കുറിച്ച് പരാമര്‍ശമുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എമിങ്ങാനയുടെ ഏര്‍ലി സ്‌പ്രെഡ് ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ തോമശ്ലീഹ മൈലാപ്പൂരില്‍ നിന്ന് തിരുവിതാംകോട് വന്നതായി പറയുന്നുണ്ട്.  </font>]]></content:encoded>
      <pubDate>Thu, 27 Dec 2007 10:42:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അമലോത്ഭവ മാതാവ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/അമലോത്ഭവ-മാതാവ്-107122200036_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/അമലോത്ഭവ-മാതാവ്-107122200036_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[അമലോല്‍ഭവ മാതാവിനെ മാധ്യസ്ഥയായിട്ടാണ് ക്രിസ്തീയ ലോകം ആദരിക്കുന്നത്.  ദൈവവുമായുള്ള  നിരന്തരവും നിത്യവുമായ പുണ്യബന്ധം സ്ഥാപിച്ചെടുക്കാന്‍ എങ്ങനെ കുര്‍ബാന കൈക്കൊള്ളണം എന്ന്  പഠിപ്പിച്ചത് ഈ ദിവ്യമാതാവാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/22/images/img1071222036_1_1.jpg' Alt='amalolbhava mathav' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>യേശുക്രിസ്തുവിന്‍റെ അമ്മയായ പരിശുദ്ധ കന്യാ മറിയമാണ് അമലോത്ഭമാതാവ്.ലോകത്തിലെ വിവിധരാജങ്ങളില്‍ ആയിരക്കണക്കിനു പള്ളീകള്‍ ഈ ദിവ്യമാതാവിനായി സമര്‍പ്പിര്‍തമാണ് . അവയില്‍ ചിലത് മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളുമാണ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദിപാപമില്ലാത്ത കന്യാമറിയമാണ് ലോക രക്ഷകനായ യേശുക്രിസ്തുവിന്‍റെ അമ്മ. ആ അമ്മയില്‍ നിന്നാണ്  യേശുനാഥന് രക്തവും മാംസവും ജീവനും കൈവന്നത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമലോല്‍ഭവ മാതാവിനെ മാധ്യസ്ഥയായിട്ടാണ് ക്രിസ്തീയ ലോകം ആദരിക്കുന്നത്.  ദൈവവുമായുള്ള  നിരന്തരവും നിത്യവുമായ പുണ്യബന്ധം സ്ഥാപിച്ചെടുക്കാന്‍ എങ്ങനെ കുര്‍ബാന കൈക്കൊള്ളണം എന്ന്  പഠിപ്പിച്ചത് ഈ ദിവ്യമാതാവാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/>1854 <font  style='font-size:12pt; color:#000000'>ഡിസംബര്‍ എട്ടിന് പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പയാണ് കന്യാമറിയത്തെ ആദിപാപം ഇല്ലാത്തവളായ  സത്യവിശ്വാസം ചെയ്ത് പ്രഖ്യാപനമിറക്കിയത്. ഈ ദിവിഅവം കന്യാമറിയത്തിന്‍റെ തിരുനാളായി ആഘീഓഷിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കന്യാമറിയത്തിന്‍റെ അമലോല്‍ഭവത്തെ കുറിച്ച് നാലാം നൂറ്റാണ്ട് മുതല്‍ തന്നെ വിശ്വാസം രൂഢമൂലമായിരുന്നു.   വിശുദ്ധ എഫ്രേം തന്‍റെ നിസ്സിബിയന്‍ ഗീതങ്ങളില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്,</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>“എന്‍റെ കര്‍ത്താവേ നിന്നില്‍  ഒരു അപൂര്‍ണ്ണതയുമില്ല. നിന്‍റെ മാതാവിലെ ഒരു അശുദ്ധിയുമില്ല”. അവാച്യനായ ദൈവം എന്നര്‍ഥം വരുന്ന  ഇനേഫാബിലിസ് ദേവൂസ് എന്ന തിരു എഴുത്ത് വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമലോല്‍ഭവത്തെ കുറിച്ചുള്ള ധാരണകള്‍ നിലനിന്നു പോന്നുവെങ്കിലും ഏഴാം നൂറ്റാണ്ട് മുതലാണ്  അമലോല്‍ഭവ തിരുനാള്‍ ആരംഭിക്കുന്നത്.  1447 ല്‍ സിക്സ്തൂസ് ആറാമന്‍ മാര്‍പാപ്പ അമലോല്‍ഭവ  തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടാന്‍ നിര്‍ദ്ദേശിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> 1708 <font  style='font-size:12pt; color:#000000'>ഡിസംബര്‍ ആറിന് ക്ലമന്‍റ് പതിനൊന്നാമന്‍  മാര്‍പാപ്പ അമലോല്‍ഭവ തിരുനാള്‍ കടമുള്ള തിരുനാളുകളുടെ ഗണത്തില്‍ പെടുത്തി. ഇതിന്‍റെയെല്ലാം പൂര്‍ണ്ണത  എന്നോണമാണ് ഈ വിശ്വാസ സത്യത്തിന്‍റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായത്. </font>]]></content:encoded>
      <pubDate>Sat, 22 Dec 2007 12:09:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തിരുവിതാംകോട് അരപ്പള്ളി അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/തിരുവിതാംകോട്-അരപ്പള്ളി-അന്തര്‍ദ്ദേശീയ-തീര്‍ത്ഥാടന-കേന്ദ്രം-107121700060_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/തിരുവിതാംകോട്-അരപ്പള്ളി-അന്തര്‍ദ്ദേശീയ-തീര്‍ത്ഥാടന-കേന്ദ്രം-107121700060_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പുണ്യ പുരാതനമായ തിരുവിതാംകോട് പള്ളി ഡിസംബര്‍  16 ന് അന്തര്‍ദ്ദേശീയ സെന്‍റ് തോമസ് തീര്‍ത്ഥാടന കേന്ദ്രമായി പരിശുദ്ധ കത്തോലിക്കാ ബാവ ബസേലിയസ്  മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ പ്രഖ്യാപിച്ചു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/17/images/img1071217060_1_1.jpg' Alt='thiruvithamcode arappalli' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പുണ്യ പുരാതനമായ തിരുവിതാംകോട് പള്ളി ഡിസംബര്‍  16 ന് അന്തര്‍ദ്ദേശീയ സെന്‍റ് തോമസ് തീര്‍ത്ഥാടന കേന്ദ്രമായി പരിശുദ്ധ കത്തോലിക്കാ ബാവ ബസേലിയസ്  മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ പ്രഖ്യാപിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എ.ഡി 63 ല്‍ സ്ഥാപിച്ച വിശുദ്ധ മാതാവിന്‍റെ പേരിലുള്ള ഈ പള്ളി ഇന്ത്യാ ഭൂഖണ്ഡത്തിലെ ഏറ്റവും  പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്.  സെന്‍റ് തോമസ്സിന്‍റെയും കന്യാമറിയത്തിന്‍റെയും പ്രാര്‍ത്ഥനയില്‍  ആശ്രയിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസ കേന്ദ്രമാണ് ഈ ദേവാലയം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരത്ത് നിന്ന് 55 കിലോമീറ്റര്‍ അകലെയാണ്. നാഗര്‍കോവില്‍ ബസില്‍ കയറി അഴകിയമണ്ഡപം  സ്റ്റോപ്പില്‍ ഇറങ്ങി മണ്ടയ്ക്കാട് കൊളച്ചല്‍ ഭാഗത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം പോയാല്‍ തിരുവിതാംകോട്  പള്ളിയിലെത്താം.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്മനാഭപുരം കൊട്ടാരം മൂന്ന് കിലോമീറ്റര്‍ അകലെയും തൃപ്പരപ്പ് വെള്ളച്ചാട്ടം 17 കിലോമീറ്റര്‍ അകലെയും  കന്യാകുമാരി 37 കിലോമീറ്റര്‍ അകലെയുമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനാറാം തീയതി നടന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി.  നിയുക്ത കത്തോലിക്കാ ബാവ പൌലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തീര്‍ത്ഥാടന  കേന്ദ്രത്തോട് അനുബന്ധിച്ചുള്ള കെട്ടിട സമുച്ചയത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മവും കത്തോലിക്ക ബാവ  നിര്‍വഹിച്ചു. തീര്‍ത്ഥാടന കേന്ദ്ര സ്മരണിക പ്രകാശനം ഗതാഗത മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിച്ചു. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Mon, 17 Dec 2007 15:00:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തോമാശ്ളീഹ  സത്യത്തിന്‍റെ വഴിത്താരയിലെ വിശുദ്ധ കുഞ്ഞാട്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/തോമാശ്ളീഹ-സത്യത്തിന്‍റെ-വഴിത്താരയിലെ-വിശുദ്ധ-കുഞ്ഞാട്-107112800052_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/തോമാശ്ളീഹ-സത്യത്തിന്‍റെ-വഴിത്താരയിലെ-വിശുദ്ധ-കുഞ്ഞാട്-107112800052_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[മാല്യങ്കര, പാലൂര്‍, കൊട്ടക്കായല്‍, ഗോക്കമംഗലം, നിരണം, കരക്കേണിക്കൊല്ലം, നിലയ്ക്കല്‍ എന്നീയിടങ്ങളില്‍ ഏഴ് കുരിശുകള്‍ നാട്ടി പ്രധാന ക്രിസ്തീയ തീര്‍ത്ഥാടന സ്ഥലങ്ങളാക്കി മാറ്റി. അവ പിന്നീട് ഏഴു പ്രധാന ക്രിസ്തീയ ആരാധനാലയങ്ങളായി.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/28/images/img1071128052_1_1.jpg' Alt='thomas sleha' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഗലീലയില്‍ ജനിച്ച തോമസ് ക്രിസ്തുവിന്‍റെ മറ്റ് പല ശിഷ്യരെയും പോലെ  മത്സ്യത്തൊഴിലാളിയായി കഴിയവേയാണ്, ക്രിസ്തുവിന്‍റെ അഭൗമമായ സ്വാധീനത്തില്‍ ആകൃഷ്ടനായത്. അദ്ദേഹത്തിന്‍റെ മറ്റൊരു നാമമാണ് ദിദ്യയാമസ് അഥവ ഇരട്ട. യേശുവിന്‍റെ ഇരട്ട മുഖത്തിലൊന്നായിരുന്നു തോമസ് പ്രതിനിധീകരിച്ചതെന്നാണ് വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശുദ്ധ തോമാശ്ളീഹ വിശ്വാസത്തിന്‍റെയും, നിരന്തരമായ ചോദ്യം ചെയ്യലിന്‍റെയും മനുഷ്യനിയോഗത്തിന്‍റെ പ്രതീകമാണ്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ തിരുമുറിവുകളില്‍ സ്പര്‍ശിച്ച്, പുനരുത്ഥാനത്തിന്‍റെ സത്യം ചോദ്യം ചെയ്യുന്ന തോമസ്, മനുഷ്യ ജീവിതത്തിലെ അവസാനിക്കാത്ത അന്വേഷണത്തെ പ്രതിനിധീകരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകമാകുന്ന വയലില്‍ സുവിശേഷത്തിന്‍റെ വിത്തെറിഞ്ഞ് ദൈവനാമത്തെ വാഴ്ത്തുവാന്‍ പുറപ്പെട്ട ക്രിസ്തുവിന്‍റെ അരുമശിഷ്യരില്‍ പ്രധാനിയാണ് തോമാശ്ളീഹ. യറുശലേമില്‍ നിന്ന് യാത്ര പുറപ്പെട്ട യവനന്‍മാര്‍, റോമാക്കാര്‍ തുടങ്ങിയ കച്ചവട സംഘങ്ങള്‍ യാത്ര ചെയ്തിരുന്ന കപ്പലില്‍ക്കയറിയാണ് സുവിശേഷവാര്‍ത്ത പ്രചരിപ്പിക്കാന്‍ അപ്പോസ്തലന്‍മാര്‍ പുറപ്പെട്ടത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തോമാശ്ളീഹ ക്രിസ്താബ്ദം അന്പത്തിരണ്ടില്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തെത്തി . ദൈവവചനം പ്രചരിപ്പിക്കുന്നതിനായി അതി തീക്ഷ്ണമായ ദുരിതാനുഭവങ്ങളിലൂടെ യാത്ര ചെയ്ത തോമശ്ളീഹായ്ക്ക് കേരളത്തില്‍ ഹൃദയം നിറഞ്ഞ വരവേല്‍പ്പ് കിട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താനെത്തിച്ചേര്‍ന്നയിടങ്ങളിലൊക്കെ പീഡിതരും നിന്ദിതരുമായിരുന്ന ജനസമൂഹത്തോട് ലോകരക്ഷകനെക്കുറിച്ച് സ്നേഹത്തിന്‍റെയും കരുണയുടെയും ഭാഷയില്‍ സംസാരിച്ചു. പാപത്തിന്‍റെ പുതിയ മോചന വഴിയെക്കുറിച്ചറിഞ്ഞ ജനങ്ങള്‍ കൂട്ടമായി, ക്രിസ്തുവിന്‍റെ അനുയായികളായി മാറി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാല്യങ്കര, പാലൂര്‍, കൊട്ടക്കായല്‍, ഗോക്കമംഗലം, നിരണം, കരക്കേണിക്കൊല്ലം, നിലയ്ക്കല്‍ എന്നീയിടങ്ങളില്‍ ഏഴ് കുരിശുകള്‍ നാട്ടി പ്രധാന ക്രിസ്തീയ തീര്‍ത്ഥാടന സ്ഥലങ്ങളാക്കി മാറ്റി. അവ പിന്നീട് ഏഴു പ്രധാന ക്രിസ്തീയ ആരാധനാലയങ്ങളായി.   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എ.ഡി. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്ലിശ്ശേരി ഇട്ടിത്തൊമ്മന്‍ കത്തനാര്‍ രചിച്ച മാര്‍ഗം കളിപ്പാട്ടിലും, നിരണം മാളിയേക്കല്‍ കുടുംബത്തിലെ തോമ്മാറന്പന്‍ രചിച്ച റന്പാന്‍പാട്ടിലും മാര്‍ത്തോമയുടെ കേരള പര്യടനം സംബന്ധിച്ച ഐതീഹ്യങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭാരതത്തിലെ തന്‍റെ സുവിശേഷയാത്രാ വിജയത്തിനിടയില്‍, കുന്തം കൊണ്ട് മുറിവേറ്റ് തോമാശ്ളീഹ, വിശ്വാസത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ബലിയായി. ഈ വിശുദ്ധ ജീവതത്തിന്‍റെ അനുസ്മരണമാണ് തോമാശ്ളീഹാദിനമായി ആചരിക്കുന്നത്.  </font>]]></content:encoded>
      <pubDate>Wed, 28 Nov 2007 16:09:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തിരുവിതാംകോട് സെയ്ന്‍റ് മേരീസ് പള്ളി]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/തിരുവിതാംകോട്-സെയ്ന്‍റ്-മേരീസ്-പള്ളി-107112800053_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/തിരുവിതാംകോട്-സെയ്ന്‍റ്-മേരീസ്-പള്ളി-107112800053_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[സത്യവചനങ്ങളുടെ മണിമുഴങ്ങുന്ന ഒരു പുരാതന ദേവാലയം തിരുവിതാംകോട് സെയ്ന്‍റ് മേരീസ് പള്ളി]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/28/images/img1071128053_1_1.jpg' Alt='thiruvithamcode church' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഓരോ നിമിഷവും ചരിത്രാന്വേഷകനെയും, സത്യാന്വേഷിയെയും കാത്ത് എഴുതപ്പെട്ട ചരിത്രരേഖകള്‍ക്കപ്പുറം ഒരു തിരുമേട. തമിഴ്നാടിന്‍റെയും കേരളത്തിന്‍റെ തെക്കന്‍ അതിര്‍ത്തിയിലെ തക്കലയ്ക്കടുത്ത് തിരുവിതാംകോട്ടാണ് വിശുദ്ധ തോമാശ്ളീഹയാല്‍ സ്ഥാപിതമായ സെയ്ന്‍റ് മേരീസ് പള്ളി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവിതാകൂറിന്‍റെ ആദിമതലസ്ഥാനവും വേണാടരചന്‍മാരുടെ അധിവാസ സ്ഥലവുമായിരുന്നു തിരുവിതാംകോട്. പിന്നീട് തലസ്ഥാനം പത്മനാഭപുരത്തേയ്ക്ക് മാറ്റിയതോടെ തിരുവിതാംകോടിന്‍റെ പ്രാധാന്യവും കുറഞ്ഞു. ദൈവമാതാവിന്‍റെ കരുണാപൂരത്താല്‍ പ്രശോഭിതമായ ഈ പള്ളി ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ കേന്ദ്രമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/>1200 <font  style='font-size:12pt; color:#000000'>കൊല്ലമാണ് ഇപ്പോഴുള്ള പള്ളിയുടെ പഴക്കം. ദൈവവചനം ഉദ്ഘോഷിക്കാനും ദൈവ സമര്‍പ്പണത്തിന്‍റെ പ്രാധാന്യം ലോകത്തെ അറിയിക്കാനും വേണ്ടി ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിത്തിരിച്ച ക്രിസ്തുശിഷ്യന്മാരില്‍ പ്രമുഖനായ തോമാശ്ളീഹ എ.ഡി. 52-ല്‍ കേരളത്തിലെത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചാവക്കാടുനിന്ന് കൊല്ലം വരെയുള്ള പ്രദേശങ്ങളില്‍ അദ്ദേഹം ഏഴ് പള്ളികള്‍ സ്ഥാപിച്ചു. ഇതനുശേഷം സ്ഥാപിച്ചതാണ് ചെരപള്ളിയായ തിരുവിതാംകോട് പള്ളി .ഇത് "അരപ്പള്ളി' എന്ന് അറിയപ്പെടുന്നു.  </font><br/> <font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'><b>കൊത്തുപണികളുടെ അള്‍ത്താര</b></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളീയമായ വാസ്തുശില്പ കലയുടെ സ്പര്‍ശമാണ് പള്ളിയുടെ സവിശേത.  പൂര്‍ണ്ണമായി കരിങ്കല്ലില്‍ തീര്‍ത്ത ഈ പള്ളിയ്ക്ക് പത്മനാഭപുരം കൊട്ടാരം മുതലായ പ്രാചീന സ്ഥാപനങ്ങളില്‍ കാണുന്ന കരിങ്കല്‍ പണികളുമായി പഴക്കത്തിലും കരകൗശല വൈദഗ്ദ്ധ്യത്തിലും സാമ്യമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>യേശുദേവന്‍, മാലാഹമാര്‍, മറ്റ് ക്രിസ്തീയ രൂപങ്ങള്‍ എന്നിവകൊണ്ട് ഈ പള്ളിയ്ക്കകം അലങ്കരിച്ചിരിക്കുന്നു. വളരെ പഴയ മാമോദിസ കല്ലും തണ്ണീര്‍ കല്‍ത്തൊട്ടിയും ഇപ്പോഴുമുണ്ട്. വിളക്കു കുഴികളുള്ള കല്‍ത്തൂണുകള്‍ പഴയ ക്ഷേത്രങ്ങളെ ഓര്‍മ്മിപ്പിക്കും. ശതവര്‍ഷങ്ങള്‍ പഴക്കമുള്ള, ചിത്രാലംകൃതമായ വിചിത്രമായൊരു പെട്ടിയും ഇവിടത്തെ പ്രത്യേകതയാണ്. അതിനുള്ളില്‍ അഞ്ച് കുരിശും സുന്ദരരൂപങ്ങളും കൊത്തിയിട്ടുണ്ട്. </font><br/> <font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/28/images/img1071128053_2_1.jpg' Alt='thiruvithamcode st mary' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>തലസ്ഥാനം പത്മനാഭപുരത്തേയ്ക്ക് മാറ്റിയതോടെ തിരുവിതാംകോടിന്‍റെ പ്രാധാന്യവും കുറഞ്ഞു. ദൈവമാതാവിന്‍റെ കരുണാപൂരത്താല്‍ പ്രശോഭിതമായ ഈ പള്ളി ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ കേന്ദ്രമാണ്. 1200 കൊല്ലമാണ് ഈ പള്ളിയുടെ പഴക്കം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഹൃദയരക്തം നല്‍കുന്ന പക്ഷിയെപ്പോല്‍ </b></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൂമിയിലെ പാപികളായ മനുഷ്യര്‍ക്ക് വേണ്ടി ദൈവപുത്രന്‍ ചിന്തിയ  പുണ്യരക്തത്തെ അനുസ്മരിപ്പിക്കുന്ന ഒരു കഥ ഈ പെട്ടിയി ല്‍ പുരാതനലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ""തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വൃക്ഷക്കൊന്പില്‍ തലകീഴായി തൂങ്ങിക്കിടന്ന് ,കൊക്ക്കൊണ്ട് സ്വയം നെഞ്ച് കൊത്തിപ്പിളര്‍ന്ന് ഹൃദയ രക്തം നല്‍കുന്നു പെലിക്കണ്‍ പക്ഷി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്മയുടെ ഹൃദയരക്തം കുടിച്ച് കുഞ്ഞുങ്ങള്‍ ശക്തരാകുന്നു. രക്തം മുഴുവന്‍ നഷ്ടപ്പെട്ട തള്ളപ്പക്ഷി ജീവന്‍റെ ബലിയായിത്തീരുന്നു.'' കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ട ഹൃദയത്തില്‍ നിന്ന് ചൊരിഞ്ഞ രക്തം ലോകത്തിന് പാപമോചനവും രക്ഷയും നേടിക്കൊടുത്തതിന്‍റെ സ്മരണയാണ് പക്ഷികളുടെ കഥയിലൂടെ സൂചിതമാകുന്നത്. ലത്തീന്‍ ഭാഷയിലാണ് ഈ കഥ ആലേഖനം ചെയ്തിരിക്കുന്നത്. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>മാതാവിന്‍റെ തിരുകൃപ</b></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകരക്ഷകന്‍റെ അമ്മയായ മറിയത്തിന്‍റെ തിരുരൂപമാണ് അള്‍ത്താരയിലെ മുഖ്യ പ്രതിഷ്ഠ. അമ്മയുടെ തിരുസന്നിധിയിലെത്തി ആശ്വാസത്തോടെ തിരിച്ച് പോകുന്ന ജനലക്ഷങ്ങളുണ്ട്. ജൂലൈ 8-ാം തീയതിയാണ് ഇവിടുത്തെ പെരുന്നാളാഘോഷം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തരിസയാക്കന്മാര്‍ എന്ന പേരില്‍ 62 കുടുംബങ്ങളായിരുന്നു ഈ പള്ളിക്കിരുവശവും താമസിച്ചിരുന്നത്. മൈലാപ്പൂരില്‍ നിന്ന് തോമശ്ളീഹായോടൊപ്പം ഇവിടെയെത്തിയവരാണ് ഈ കുടുംബക്കാരെന്ന് വിശ്വസിക്കുന്നു. ജൂലൈ 8-ാം തീയതിയാണ് ഈ പള്ളിയിലെ പെരുന്നാള്‍. ആ ദിവസം ജനലക്ഷങ്ങള്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ കന്യാമറിയത്തിന്‍റെ സവിധത്തിലെത്തി സംതൃപ്തിയോടെ, ഭാരമൊഴിഞ്ഞ മനസ്സോടെ, ആദരവര്‍പ്പിച്ച് മടങ്ങുന്നു.  </font><font style='font-size:11pt;'></font><br/> <font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 28 Nov 2007 13:55:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പെരുന്നാള്‍ വിശുദ്ധിയില്‍ വെട്ടുകാട്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/പെരുന്നാള്‍-വിശുദ്ധിയില്‍-വെട്ടുകാട്-107112700072_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/പെരുന്നാള്‍-വിശുദ്ധിയില്‍-വെട്ടുകാട്-107112700072_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[മാദ്രേ ദേ ദേവൂസിന്‍റെ' വിശുദ്ധ ദേവാലയത്തിന്‍റെ ക്രിസ്തു രാജത്വത്തിരുന്നാള്‍ ഈ പ്രദേശത്തിന്‍റെ തന്നെ ആഘോഷമാവുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/27/images/img1071127072_1_1.jpg' Alt='vettukad church' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ക്രിസ്തുരാജന്‍റെ നഗരക്കാഴ്ചയ്ക്കായി വെട്ടുകാട് തിരുനാള്‍. തിരുവനന്തപുരത്തിന് ഏഴ്</font><br/><font  style='font-size:12pt; color:#000000'>കിലോമീറ്റര്‍ വടക്കുമാറി കടലോരഗ്രാമമായ വെട്ടുകാടിന്‍റെ പ്രാദേശിക ഉത്സവമാണ് വെട്ടുകാട് പളളിപ്പെരുന്നാള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>മാദ്രേ ദേ ദേവൂസിന്‍റെ' വിശുദ്ധ ദേവാലയത്തിന്‍റെ ക്രിസ്തു രാജത്വത്തിരുന്നാള്‍ ഈ പ്രദേശത്തിന്‍റെ തന്നെ ആഘോഷമാവുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ ക്രിസ്തുമത വിശ്വാസികളെ ആകര്‍ഷിക്കുന്ന ഉത്സവമാണ് വെട്ടുകാട് പളളിത്തിരുന്നാള്‍. ഇക്കുറി നവംബര്‍ 25 ന് ആയിരുന്നു പെരുന്നാള്‍ സമാപിച്ചത്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശ്വാസമനുസരിച്ചു 10 നാളാണ് ക്രിസ്തുരാജത്തിരുന്നാള്‍. ദിവ്യബലിയും മറ്റുമടങ്ങുന്ന വിശേഷാല്‍ ചടങ്ങുകളും അനുഷ്ഠാനങ്ങളും കൂടാതെ അവസാന ഞായറാഴ്ച ക്രിസ്തുരാജന്‍റെ തിരുരൂപം പേറിയുളള നഗരപ്രദക്ഷിണവുമുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ഭക്തിഘോഷയാത്രയില്‍ പങ്കെടുക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വതിരുനാള്‍ ആഘോഷം 16-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഇടവക വികാരി പതാക ഉയര്‍ത്തുന്നതോടെ ആരംഭിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>18 <font  style='font-size:12pt; color:#000000'>മുതല്‍ ദിവസവും രാവിലെ ആറിന് ദിവ്യബലിയും വൈകിട്ട് അഞ്ചിന് ജപമാലയും തുടര്‍ന്ന് സമൂഹബലിയുമുണ്ടാകും. ഏഴിന് ലിറ്റനിയും ദിവ്യകാരുണ്യ ആശിര്‍വാദവും ഏഴരയ്ക്ക് ക്രിസ്തുരാജപാദപൂജയും നടന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>10 <font  style='font-size:12pt; color:#000000'>ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷ പരിപാടികളില്‍ വിവിധ വിഭാഗങ്ങള്‍ക്കായി വിവിധ പ്രത്യേക ദിവ്യബലിയും ക്രിസ്തുരാജ് പാദപൂജയും ഉണ്ടായിരിക്കും. 10 മുതല്‍ 14 വരെ വൈകുന്നേരം 6 മണിമുതല്‍ 9 മണിവരെ ദൈവവചന പ്രഘോഷണംഉണ്ടായിരുന്നു </font>]]></content:encoded>
      <pubDate>Tue, 27 Nov 2007 15:42:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കന്യാമറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/കന്യാമറിയത്തിന്‍റെ-കാഴ്ചവയ്പ്-തിരുനാള്‍-107112100087_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/കന്യാമറിയത്തിന്‍റെ-കാഴ്ചവയ്പ്-തിരുനാള്‍-107112100087_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[വാഗ്ദാനം പാലിക്കാനായി ദൈവമാതാവായ കന്യാമറിയത്തെ,   കുഞ്ഞുനാളില്‍  ദൈവത്തിനു സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മക്കായി ആഘോഷിക്കുന്ന തിരുനാളാണ്  മറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/21/images/img1071121087_1_1.jpg' Alt='kanya mariyam first presentation' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>നവംബര്‍ 21- മറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍   !</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാഗ്ദാനം പാലിക്കാനായി ദൈവമാതാവായ കന്യാമറിയത്തെ,   കുഞ്ഞുനാളില്‍  ദൈവത്തിനു സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മക്കായി ആഘോഷിക്കുന്ന തിരുനാളാണ്  മറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍  .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുട്ടികളെ നമ്മെചേറുപ്പത്തില്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന ചടങ്ങ് യഹൂദര്‍ക്കിടയില്‍ അക്കാലത്ത്  നിലനിന്നിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറിയത്തെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്ന സംഭവം തിരുനാളായി ആചരിച്ചുതുടങ്ങയത് ഏഴാം നൂറ്റാണ്ടോടുകൂടിയാണ്. പോപ് പയസ് അഞ്ചാമന്‍റെ കാലത്ത് പതിനാലാം നൂറ്റാണ്ടില്‍ തിരുനാള്‍ ആചരണം നിര്‍ത്തിവച്ചുവെങ്കിലും പിന്നീട് പോപ് സിക്സ്തസ് അഞ്ചാമന്‍ 1585 ല്‍ തിരുനാളിന് അംഗീകാരം നല്‍കി.   നവംബര്‍ 21 നു ആണ് ഈ തിരുനാള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റോമന്‍ കത്തൊലിക്കര്‍ക്ക് ഇത് പ്രധാന ആഘോഷമോ തിരുനാളോ അല്ല . എന്നാല്‍ ഓര്‍ത്തഡോക്സുകാരുടെ 12 പ്രധാന തിരുനാളുകളില്‍ ഒന്നാണ് ' ഫീസ്റ്റ്   ഓഫ്   പ്രസന്‍റേഷന്‍ ഓഫ് മേ രി" . മേരിയുടേ കുട്ടിക്കാലത്തെ കുറിച്ചുള്ള ജെയിംസിന്‍റെ  വര്‍ണ്ണനകളിലാണ് ഈസംഭവം വിവരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറിയത്തിന്‍റെ മാതാപിതാക്കളായ അന്നയും ജോവാക്കിമും മക്കളില്ലായിരുന്നതില്‍ ഏറെ ദുഃഖിച്ചിരുന്നു. ഒരു കുഞ്ഞ് ജനിച്ചാല്‍ ആ കുഞ്ഞിനെ ദൈവത്തിനുസമര്‍പ്പിച്ചുകൊള്ളാമെന്ന്  അവര്‍ ശപഥം ചെയ്തിരുന്നു. പിന്നീഅവര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ആ ശപഥം അവര്‍ പാലിച്ചു എന്നാണ് സുവിശേഷം പറയുന്നത് .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറിയത്തിനു മൂന്നു വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ അവളെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നത്. ദൈവാലയം ഒരു മലയുടെ മുകളിലായിരുന്നു. അവിടേയ്ക്ക് , മൂന്നു വയസുകാരിയായി മറിയം ആരുടെയും സഹായമില്ലാതെ ആ പടികള്‍ കയറി മുകളിലെത്തി.  മറിയം ജോസപ്പിനെ വിവാഹം കഴിക്കുന്നതു വരെ യഹൂദദേവാല യത്തിലാണ് വളര്‍ന്നത് -മറിയത്തിന്‍റെ ബാല്യകാല സുവിശേഷം പറയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേവാലയത്തില്‍ വളരുന്ന മറ്റു കന്യകമാര്‍ക്കൊപ്പം മറിയത്തെ വിട്ടിട്ട് അവര്‍ വീട്ടിലേക്കു പോയി. അന്നു മുതല്‍ ദൈവം മറിയത്തെ വളര്‍ത്തി. എല്ലാ ദിവസവും മറിയത്തെ മാലാഖമാര്‍ സന്ദര്‍ശിക്കുമായിരു ന്നുവെന്നും സ്വര്‍ഗരാജ്യത്ത് നിന്നെത്തുന്ന ദൂതരുടെ സംരക്ഷണയില്‍ അവള്‍ വളര്‍ന്നുവന്നുവെന്നും സുവിശേഷം പറയുന്നു.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 21 Nov 2007 19:59:11 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പരുമല പെരുന്നാളിന് ആയിരങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/പരുമല-പെരുന്നാളിന്-ആയിരങ്ങള്‍-107110200064_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/പരുമല-പെരുന്നാളിന്-ആയിരങ്ങള്‍-107110200064_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[രാവിലെ എട്ടരയ്ക്കു പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. പത്തരയ്ക്കു വാഴ്വ്, 11നു വിദ്യാര്‍ഥി പ്രസ്ഥാനം സമ്മേളനം എന്നിവ നടന്നു]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/02/images/img1071102064_1_1.jpg' Alt='parumala thirumeni' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 105-ാം ഓര്‍മപ്പെരുന്നാള്‍ ഇന്നാണ്.(2007 നവംബര്‍ 2) . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ കബറിടത്തില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസത്തോടും, വ്രതശുദ്ധിയോടും പ്രാര്‍ഥനാമന്ത്രത്തോടും കൂടി പരുമലയില്‍ പതിനായിരങ്ങള്‍ എത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാവിലെ എട്ടരയ്ക്കു പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. പത്തരയ്ക്കു വാഴ്വ്, 11നു വിദ്യാര്‍ഥി പ്രസ്ഥാനം സമ്മേളനം എന്നിവ നടന്നു.ഉച്ച്ക്ക് രണ്ടിനു റാസയോടെ പെരുന്നാള്‍ സമാപിച്ചു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലങ്കര സഭയുടെ യ ശ്രേഷ്ഠഗുരുവാ യിരുന്നു പരുമലതിരുമേനി. ആത്മീയ സൗരഭ്യമാര്‍ന്ന ജീവിതംകൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും അദ്ദേഹം ജാതി മതഭേദമെന്യേ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠനേടി. ഇരുപത്തിനാലാം വയസില്‍ സന്യാസിയയ അദ്ദേഹം ഇത്ധപത്തൊ ന്‍പതാം വയസില്‍ തന്നെ മെത്രാ പ്പോലീത്തയായി.</font><br/><font  style='font-size:12pt; color:#000000'></font><br/>53-<font  style='font-size:12pt; color:#000000'>ാം വയ സിലാണു ഇ മഹാത്മാവ് കാലംചെയ്തത്.അദ്ദേഹത്തിന്‍റെ ഓര്‍മ്മദിനത്തില്‍ കബറിടത്തിലേക്ക് നട്ടിന്‍റെ നനാഭാഗത്തുനിന്നും വിശ്വാസികല്‍ ഭക്ത്യാദരപൂര്‍വം എത്തിച്ചേത്ധന്നു . ഇതാണ് പത്ധമല തിത്ധനാള്‍.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആത്മീയചൈതന്യം നിറഞ്ഞ യോഗീവര്യന്‍ പ്രാര്‍ത്ഥനകളിലൂടേയും തപശ്ഛര്യകളിലൂടെയും അനുഷ്ഠാനത്താല്‍ അത്ഭുതസിദ്ധികള്‍ സ്വകീയമക്കിറ്റ പരമാചാര്യന്‍ എന്നീ നിലകളിലാണ് സമാന്യജനങ്ങള്‍ അദ്ദേഹത്തെ എന്നും ഓര്‍ക്കുന്നത്..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായും, വര്‍ണവര്‍ഗവിവേചനങ്ങള്‍ക്കെ തിരായും ശബ്ദമുയര്‍ത്തിയ സാമൂഹ്യപരിഷ്കര്‍ത്താവും, വിദ്യാഭ്യാസശ്രേഷ്ഠതയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള മഹാ ജ്ഞാനിയുമായിത്ധന്ന പരുമല തിത്ധമേനി</font><br/><font  style='font-size:12pt; color:#000000'></font><br/>'<font  style='font-size:12pt; color:#000000'>പരിശുദ്ധ പതരുമല തിരുമേനീ ഞങ്ങ ള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാര്‍ഥന യുമായി പുലര്‍ച്ചെ മുതല്‍ തന്നെ കബറിങ്കലേക്കു വിശ്വാസി കള്‍ പ്രവഹിച്ചു തുടങ്ങിയുത്ധന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരിശുദ്ധ പെറുനാളിനോട് അനുബ ന്ധിച്ചു ബുധനാഴ്ചതന്നെ നൂറുക്കണക്കിനു പദയാത്രാ സംഘങ്ങള്‍ പരുമലയില്‍ എത്തിയിത്ധന്നു. പരിശുദ്ധ തിത്ധമേനിയുടെ ജന്മനാടായ മുളന്തു ത്ധത്തിയില്‍ നിന്നും പദയാത്രാസംഘങ്ങള്‍ ഉണ്ടായിത്ധന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബുധനാഴ്ച രാവിലെ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയസ് എന്നിവര്‍ കുര്‍ബാന അര്‍പ്പിച്ചു. </font>]]></content:encoded>
      <pubDate>Fri, 02 Nov 2007 18:01:45 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദിവ്യ സാന്നിദ്ധ്യമായി തെരേസ്സ പള്ളി]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ദിവ്യ-സാന്നിദ്ധ്യമായി-തെരേസ്സ-പള്ളി-107102400074_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ദിവ്യ-സാന്നിദ്ധ്യമായി-തെരേസ്സ-പള്ളി-107102400074_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[പാവങ്ങളുടെ അമ്മ മദര്‍ തെരേസയെ വത്തിക്കാനില്‍ പോപ്പ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ മദറിന്‍റെ പേരില്ലുള്ള ഇന്ത്യയിലെ ആദ്യ പള്ളിയുടെ കൂദാശയും തിരുസ്വരൂപ പ്രതിഷ്ഠയും നടന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പാവങ്ങളുടെ അമ്മ മദര്‍ തെരേസയെ വത്തിക്കാനില്‍ പോപ്പ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ മദറിന്‍റെ പേരില്ലുള്ള ഇന്ത്യയിലെ ആദ്യ പള്ളിയുടെ കൂദാശയും തിരുസ്വരൂപ പ്രതിഷ്ഠയും നടന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കല്‍പറ്റയ്ക്കടുത്ത് വെണ്ണിയോട് വലിയ പാലത്തിന് സമീപം തീര്‍ത്ത പള്ളിയുടെ ആശീര്‍വാദ കര്‍മ്മം മാനന്തവാടി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മോണ്‍സിഞ്ഞോര്‍   ജോര്‍ജ്ജ് ഞരളക്കാട് ആയിരുന്നു നിര്‍വഹിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുമ്പിള്‍ മരത്തിലെ ഒറ്റത്തടിയില്‍ തീര്‍ത്ത മദറിന്‍റെ രൂപം കൊല്ലം നീണ്ടകരയിലെ ജോര്‍ജ്ജ് ജോസഫാണ് വയനാട്ടിലെ പള്ളിയിലേക്ക് സംഭാവന ചെയ്തത്. മദര്‍ തെരേസയുടെ നാലര അടി ഉയരമുള്ള രൂപം പത്തനംതിട്ടയിലെ ആര്‍ട്ടിസ്റ്റ് ഓമനക്കുട്ടനാണ് കൊത്തിയുണ്ടാക്കിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരൂരില്‍ താമസമാക്കിയ എറണാകുളം സ്വദേശി ചിത്രകൂടം സേവ്യര്‍ പള്ളിച്ചുമരില്‍ മദറിന്‍റെ ചിത്രം വരച്ചു. മദറിന്‍റെ പുഞ്ചിരിക്കുന്ന  മുഖമാണ് ദേവാലയ ചുമരിനെ അലങ്കരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറച്ചു  വര്‍ഷം മുമ്പ് ആരംഭിച്ച ദേവാലയത്തിന്‍റെ ജോലി പിന്നീട് നിന്നു പോവുകയായിരുന്നു. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതറിഞ്ഞ നാട്ടുകാര്‍ ഉടന്‍ ദേവാലയ നിര്‍മ്മാണം പുനരാരംഭിക്കുകയായിരുന്നു. പത്ത് സെന്‍റ് സ്ഥലത്ത്് നിലകൊള്ളൂന്ന ദേവാലയത്തിന്‍റെ ജോലികള്‍ ഏറെയും ചെയ്തിരിക്കുന്നത് നാട്ടുകാരാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദിവാസികള്‍ ഉള്‍പ്പൈടെ ജാതിമതഭേദമന്യേയുള്ളവരുടെ സഹകരണം മൂലം ഒരുമാസത്തിനകം പള്ളിയുടെ പണി പൂര്‍ത്തിയാക്കി. ഒന്നര മീറ്റര്‍ ഉയരത്തില്‍ നാനൂറ് ലോഡ് മണ്ണ് ഇറക്കിയാണ് പള്ളി നില്‍ക്കുന്ന സ്ഥലം ഉയര്‍ത്തിയത്. കൊട്ടത്തറ സെന്‍റ് ആന്‍റണീസ് ദേവാലയത്തിന് കീഴിലാണ് വെണ്ണിയോട് മദര്‍ തെരേസ പള്ളി നില്‍ക്കുന്നത്.</font>]]></content:encoded>
      <pubDate>Wed, 24 Oct 2007 17:44:40 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൂനന്‍ കുരിശുസത്യത്തിന്‍റെ ചരിത്രം]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/കൂനന്‍-കുരിശുസത്യത്തിന്‍റെ-ചരിത്രം-107091300007_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/കൂനന്‍-കുരിശുസത്യത്തിന്‍റെ-ചരിത്രം-107091300007_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[റോമാ സഭയെ അംഗീകരിക്കുകയില്ലെന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി സത്യം ചെയ്ത ചരിത്രസംഭവമാണ് കൂനന്‍ കുരിശിന് പേരും പ്രശസ്തിയും നേടിക്കൊടുത്തത്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/13/images/img1070913007_1_1.jpg' Alt='koonan kuruis satyam' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>എറണാകുളത്തെ മട്ടാഞ്ചേരിയിലെ കൂനന്‍കുരിശ് നിരവധി ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. റോമാ സഭയെ അംഗീകരിക്കുകയില്ലെന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി സത്യം ചെയ്ത ചരിത്രസംഭവമാണ് കൂനന്‍ കുരിശിന് പേരും പ്രശസ്തിയും നേടിക്കൊടുത്തത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാര്‍ത്തോമാ സഭ മാര്‍പാപ്പയെ അംഗീകരിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും രണ്ടായി പിരിഞ്ഞത് കൂനന്‍കുരിശു സത്യത്തോടു കൂടിയാണ്. വിധിവൈപരീത്യമെന്നു പറയട്ടെ,  മാര്‍പ്പാപ്പയേയും റോമിനേയും അംഗീകരിക്കുന്ന മാര്‍ത്തോമ്മാ വിഭാഗത്തിന്‍റെ പള്ളിയുടെ അധീനതയിലാണ് കൂനന്‍കുരിശിപ്പോള്‍.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂനന്‍ കുരിശിന് പിരാന്തന്‍ കുരിയച്ചന്‍ എന്ന പേരുമുണ്ട്. കൂനന്‍കുരിശിന് പിരാന്തന്‍ കുരിശെന്ന പേരുണ്ടായതിനു പിന്നിലൊരു കഥയുണ്ട്.  പോര്‍ട്ടുഗീസ് ഭാഷയില്‍ സാന്താക്രൂസ് എന്നതിനര്‍ത്ഥം വിശുദ്ധ കുരിശെന്നാണ്. പ്രാന്താക്രൂസ് എന്നാല്‍ വളഞ്ഞ കുരിശെന്നുമര്‍ത്ഥം. പോര്‍ച്ചുഗീസ് ഭാഷയറിയാത്ത നാട്ടുകാര്‍ പറഞ്ഞുപറഞ്ഞ് പ്രാന്താക്രൂസ് പിരാന്തന്‍ കുരിയച്ചനായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കട്ടവനെ പിടികൂടാന്‍ കുരിയച്ചന്‍ വിരുതനാണെന്ന് ഒരു വിശ്വാസമുണ്ട്.  ഒരു ചുറ്റുവിളക്കും പൂമാലയും നേര്‍ന്നാല്‍ പോലീസിനു പോലും പിടികിട്ടാത്തവര്‍ ഭ്രാന്തുപിടിച്ച് തൊണ്ടിസഹിതം ഉടമസ്ഥന്‍െറ മുന്നില്‍ ഹാജരായി കാലില്‍ കെട്ടി വീഴുമെത്രെ. മോഷണം നിത്യസംഭവമായ കമ്പോളഭാഗത്ത് പിരാന്തന്‍ കുരിയച്ചന്‍ മോഷ്ടാക്കള്‍ക്ക് പേടിസ്വപ്നമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കമ്പോളവഴിയില്‍ നാട്ടിയിരുന്ന കുരിശ് യാത്രക്കാര്‍ക്ക് ചിലപ്പോഴൊക്കെ വിശ്രമസ്ഥലമായപ്പൊള്‍ ഇതിന് പാന്ഥന്‍ കുരിശെന്ന പേരുമുണ്ടായി. ജാതിഭേദമന്യേ നിരവധിയാളുകള്‍ ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്ന കൂനന്‍കുരിശിന്‍റെ ചരിത്രം രസകരമാണ്. 1653 ജനുവരി 3ന് ഒരു വെള്ളിയാഴ്ചയാണ് ആ ചരിത്രസംഭവം നടന്നത്. ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യം നടന്നിട്ടിപ്പോള്‍ 350 വര്‍ഷം പിന്നിടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>മലബാറിലേക്കുള്ള കാല്‍നടയാത്രക്കിടയില്‍ ഒരു സന്ന്യാസി സൂററ്റില്‍ റോമന്‍ കത്തോലിക്കാസഭയുടെ അധീനതയിലുള്ള ഒരു കപ്പൂച്ചിന്‍ ആശ്രമത്തിലെത്തി.  ആശ്രമത്തിലെത്തി ഭിക്ഷ ചോദിച്ച സന്ന്യാസി സ്വയം പരിചയപ്പെടുത്തിയത് മലബാറിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ അടുത്തേക്കു പോകുന്ന പൗരസ്ത്യ മെത്രാനെന്നാണ്. പൗരസ്ത്യ മെത്രാന്‍െറ വരവ് പാശ്ഛാത്യ രീതിയിലുള്ള റോമന്‍ മതപ്രചാരണത്തിന് തടസമാകുമെന്നു കണ്ട പോര്‍ച്ചുഗീസുകാര്‍ ഇദ്ദേഹത്തെ തടവിലാക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈദികവിസ്താരത്തിനായി പോര്‍ച്ചുഗീസുകാര്‍ പിന്നീട് ഈ സന്ന്യാസിയെ കൊച്ചിയില്‍ കൊണ്ടുവരികയും വിസ്താരത്തിനുശേഷം കടലില്‍ കെട്ടിത്താഴ്ത്തുകയും ചെയ്തു. സന്ന്യാസിയെ രക്ഷപ്പെടുത്തുവാന്‍ അയ്യായിരത്തോളം വരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ കൊച്ചിയിലെത്തിയെങ്കിലും മെത്രാനെ കടലില്‍ താഴ്ത്തിയെന്ന വാര്‍ത്തയാണവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോപവും താപവും സഹിക്കവയ്യാതെ റോമയിലെ മതനേതൃത്വത്തിനും പോര്‍ച്ചുഗീസുകാര്‍ക്കും എതിരായി ഈ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എടുത്ത പ്രതിജ്ഞയാണ് പില്‍ക്കാലത്ത് കൂനന്‍ കുരിശു സത്യമായി അറിയപ്പെട്ടത്. മെത്രാനെ വധിച്ച റോമാ സഭയെ ഇനിയൊരിക്കലും സ്വീകരിക്കുകയില്ലെന്ന് ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി അതിന്മേല്‍ പിടിച്ച് സത്യം ചെയ്യുകയായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കയര്‍ കെട്ടിവലിച്ചതിന്‍െറ ആഘാതത്തില്‍ കുരിശ് ഒരുവശത്തേക്ക് ചരിഞ്ഞപ്പോഴത് കൂനന്‍ കുരിശായി; പ്രതിജ്ഞ കൂനന്‍കുരിശ് സത്യമെന്നും അറിയപ്പെട്ടു. ഈ സമയത്തു തന്നെ അക്കാലത്തെ കൊച്ചി രാജാവ് തീപ്പെട്ടുവെന്നും അങ്ങനെ കായലിന്‍െറ ഇരുകരകളിലും വിലാപങ്ങള്‍ പ്രതിധ്വനിച്ചുവെന്നും പഴമകളുണ്ട്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 13 Sep 2007 09:44:21 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മണര്‍കാട്ടെ ദിവ്യദര്‍ശനം:ആയിരങ്ങള്‍ക്ക് നിര്‍വൃതി]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/മണര്‍കാട്ടെ-ദിവ്യദര്‍ശനം-ആയിരങ്ങള്‍ക്ക്-നിര്‍വൃതി-107090700081_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/മണര്‍കാട്ടെ-ദിവ്യദര്‍ശനം-ആയിരങ്ങള്‍ക്ക്-നിര്‍വൃതി-107090700081_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[അവര്‍  പ്രധാന മദ്ബഹായിലെ വിശുദ്ധ ത്രോണോസിലുള്ള വിശുദ്ധ ദൈവ മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ചിത്രം കണ്‍ കുളിര്‍ക്കെ കണ്ട് നിര്‍വൃതിയടഞ്ഞു]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/07/images/img1070907081_1_1.jpg' Alt='Virgin Mary  darsan in manarkad church' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മണര്‍കാട്:ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ദൈവമാതാവിന്‍റെ പുണ്യദര്‍ശനത്തിന്‍റെ സായൂജ്യത്തിനായി ആയിരക്കണക്കിന് ഭക്തജ-നങ്ങള്‍  മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളീയിലെത്തി .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവര്‍  പ്രധാന മദ്ബഹായിലെ വിശുദ്ധ ത്രോണോസിലുള്ള വിശുദ്ധ ദൈവ മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ചിത്രം കണ്‍ കുളിര്‍ക്കെ കണ്ട് നിര്‍വൃതിയടഞ്ഞു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് ആചരിക്കുന്ന എട്ടുനോമ്പ് പെരുന്നാളിന്‍റെ ഏഴാം ദിനമായ സെപ്ററംബര്‍ ഏഴിന് ഉച്ച നമസ്കാര സമയത്ത് ഈ അസുലഭ ദര്‍ശന ത്തിന്‍റെ പുണ്യം നേടാന്‍ ജ-ാതിമതഭേദമന്യേ നാട്ടിന്‍റെ നാനാ ഭാഗത്തുനിന്നും ഭക്തജ-നങ്ങള്‍ എത്തിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോട്ടയത്തു നിന്ന് കുമിളിക്കുള്ള റോഡില്‍ പോവുമ്പോള്‍ 8 കിലോമീറ്റര്‍ കഴിഞ്ഞാല്‍ മണര്‍കാടായി. അവിടെ നിന്നു ഇടത്തോട്ട് തിരിഞ്ഞ് കിടങ്ങൂര്‍ക്കുള്ള വഴിയില്‍ ഒരു കിലോമീറ്റര്‍ ചെല്ലുമ്പോഴാണ് മണര്‍കാട് പള്ളി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ യാണ്    ഭക്തി നിര്‍ഭരമായ എട്ടുനോമ്പ് പെരുന്നാള്‍  ചരിത്ര പ്രസിദ്ധമായ മണര്‍കാട് പള്ളിയില്‍ നിന്നഫണ്  ഈ പെരുന്നാളാഘോ</font><br/><font  style='font-size:12pt; color:#000000'>ഷത്തിന്‍റെ തുടക്കം  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ പാര്‍ത്തിരുന്ന ഒരുകൂട്ടം ക്രിസ്ത്യാനികള്‍ ഒരു യുദ്ധത്തെ തുടര്‍ന്ന് സ്വന്തം സ്ഥലം ഉപേക്ഷിച്ച് ഓടിപ്പോവുകയും സുരക്ഷിത സ്ഥലങ്ങളില്‍ താമസമുറപ്പിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തെക്കുംകൂറില്‍   പാര്‍പ്പുറപ്പിച്ചവരാണ് മണര്‍കാട് പള്ളിയുണ്ടാക്കുന്നത്  . തെക്കുംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്നു മണര്‍കാടും പരിസരപ്രദേശങ്ങളും. <!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/07/images/img1070907081_1_2.jpg' Alt='manarkad st mary's church' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആരാധന നടത്തുന്നതിന് ഒരു ദേവാലയം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. അതിനായി സ്ഥലവും ദ്രവ്യങ്ങളും കണ്ടെത്തുന്നതിന് പ്രാര്‍ത്ഥനയും ഉപവാസവും നടത്തിപ്പോന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇങ്ങനെ എട്ടു ദിവസം തുടര്‍ച്ചയായി ഉപവാസം ആചരിച്ചപ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ദര്‍ശനം ഉണ്ടായി.മാനും മീനും എയ്യാവുന്നതും, ഇഞ്ചയും ചൂരലും വളര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ ഒരു വെളുത്ത പശു പ്രസവിച്ച് കുട്ടിയോടുകൂടി കിടക്കുന്നതായി അവര്‍ കണ്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആ സ്ഥലത്ത്  പള്ളി  പണിയണമെന്ന് അവര്‍ക്ക് അരുളപ്പാട് ഉണ്ടാവുകയും.അതു പ്രകാരം  മാതാവിന്‍റെ പേരില്‍  ദേവാലയം സ്ഥാപി ക്കുകയും ചെയ്തു എന്നാണ് കരുതുന്നത്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 07 Sep 2007 19:23:11 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[എട്ടുനോമ്പ് തിരുനാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/എട്ടുനോമ്പ്-തിരുനാള്‍-107090700076_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/എട്ടുനോമ്പ്-തിരുനാള്‍-107090700076_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[എട്ടുനോന്പിന്‍റെ ആരംഭസ്ഥാനം മണര്‍കാടു പള്ളിയാണ്.കന്യാമറിയത്തിന്‍റെ പിറന്നാളാഘോഷമാണ് മാര്‍ത്താമറിയം പള്ളി എന്നറിയപ്പെടുന്ന മണര്‍കാട് സെന്‍റ് മേരീസ് പള്ളിയിലെ പെരുന്നാള്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/07/images/img1070907076_1_1.jpg' Alt='kanya mariyam' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സ്ത്രീകളുടെ,കന്യകകളുടെ ഉപവാസമാണ് എട്ടുനോന്പ് . പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുനാളിനു മുന്‍പ് , സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന നോന്പാണ് എട്ടുനോന്പ്. ഉപവാസവും പ്രാര്‍ത്ഥനയുമാണ് എട്ടു നോന്പ് പെരുന്നാളിന്‍റെ പ്രധാന ചടങ്ങുകള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എട്ടുനോന്പിന്‍റെ ആരംഭസ്ഥാനം മണര്‍കാടു പള്ളിയാണ്.കന്യാമറിയത്തിന്‍റെ പിറന്നാളാഘോഷമാണ് മാര്‍ത്താമറിയം പള്ളി എന്നറിയപ്പെടുന്ന മണര്‍കാട് സെന്‍റ് മേരീസ് പള്ളിയിലെ പെരുന്നാള്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാഞ്ഞിരപ്പള്ളിയിലെ 'അക്കരപ്പള്ളി", മണര്‍കാട്ടുപള്ളി, നാഗപ്പുഴപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ എട്ടുനോന്പും തിരുനാളാഘോഷവും പ്രസിദ്ധങ്ങളാണ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമണത്തില്‍ നശിച്ചപ്പോള്‍ കലാപകാരികളില്‍ നിന്നും സ്ത്രീകളുടെ മാനം കാത്തുരക്ഷിക്കുന്നതിന് ക്രിസ്ത്യാനികള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ആചരിച്ചതാണ് എട്ടുനോന്പ ് എന്നാണ്  വിശ്വാസം</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പോര്‍ട്ടുഗീസുകാത്ധടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാ നാണ് കൊടുങ്ങല്ലൂ രിലെ സ്ത്രീകള്‍എട്ടു നോന്പ് ആചരിച്ചുതുടങ്ങിയത് എന്നാണ് മറ്റൊരു വിശ്വാസം.ഇന്നു പക്ഷേ മണര്‍കാട് പള്ളീയിലാണ് ഏറ്റവും വിപുലമായ എട്ടുനോന്പ് ആഘോഷങ്ങള്‍ നടക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/07/images/img1070907076_2_1.jpg' Alt='manarkad church' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മണര്‍കാട് പള്ളിയോളം പഴക്കമുണ്ട് എട്ടു നോന്പ് പെരുന്നാളിനും. കോട്ടയം നഗരത്തില്‍ നിന്നും ഒന്പത് കിലോമീറ്റര്‍ അകലെയാണ് മണര്‍കാട് പള്ളി.  </font><br/><font  style='font-size:12pt; color:#000000'></font><br/>1881<font  style='font-size:12pt; color:#000000'>ല്‍ ആണ് മണര്‍കാട്ട് നവീകരിച്ച പള്ളിപണിയുന്നത് 1938 ല്‍ പള്ളിക്കു പടിഞ്ഞാറ്  കണിയംകുന്നില്‍ ആദ്യത്തെ കുരിശ് ്സ്ഥാപിച്ചു. 1945 ല്‍ മണര്‍കാട് കവലയില്‍ വീണ്ടുമൊത്ധ കുരിശ് സ്ഥാപിച്ചു</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ഈ എട്ടു നോന്പ് പെരുന്നാളിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സപ്തംബര്‍ എട്ടിനാണ് കന്യാമറിയത്തിന്‍റെ തിരുനാള്‍. എട്ട് ദിവസത്തെ നോന്പ് അന്നാണ് അവസാനിക്കുക. സ്വര്‍ണ്ണക്കുരിശുകളും ആയിരക്കണക്കിന് മുത്തുക്കുടകളുമായി നീങ്ങുന്ന "റാസാ' ഘോഷയാത്ര തിരുനാളിന്‍റെ പ്രത്യേകതയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എട്ടുനോന്പ് പെരുന്നാളിന്‍റെ സമാപനദിവസമായ  വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടുമണിക്ക് പ്രദക്ഷിണം. നേര്‍ച്ചവിളന്പോടുകൂടി പെരുന്നാള്‍ സമാപിക്കും.നേര്‍ച്ചവിളന്പിനായി ആയിരത്തിയൊന്നു പറ അരിവച്ചുള്ള പാച്ചോറാണ് തയ്യാറാക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാര്‍ഥനാഗീതങ്ങളുടെയും വാദ്യമേളങ്ങളുടെയും നൂറുകണക്കിന് വിശ്വാസികളുടെയും അകന്പടിയോടെ പള്ളിക്കു വലം വച്ചാണ് അളക്കാനുള്ള പന്തിത്ധനാഴിയെ നേര്‍ച്ച തയ്യാറാക്കുന്നിടത്തേയ്ക്കു കൊണ്ടു പോവുക .</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പെരുന്നാളിന്‍റെ എട്ട് ദിവസവും മലങ്കര സഭയുടെ ആര്‍ച്ച് ബിഷപ്പുമാരാണ് വിശുദ്ധ കുര്‍ബാന നടത്തുക. ഏഴാം ദിവസം മദ്ധ്യാഹ്ന പ്രാര്‍ത്ഥനക്ക് ശേഷം കന്യാമറിയത്തിന്‍റെ ചിത്രം അനാവരണം ചെയ്യുന്ന ചടങ്ങാണ് പ്രസിദ്ധമായ നട തുറക്കല്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എട്ടു ദിവസവും മണര്‍കാട് പള്ളിയും പരിസരവും കന്യാമറിയത്തിന്‍റെ അനുഗ്രഹം തേടി എത്തുന്ന ഭക്തജനങ്ങളെക്കൊണ്ട് നിറയും.നടതുറക്കല്‍ച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നു  എത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനൊന്നരയോടെ   മധ്യാഹ്ന പ്രാര്‍ഥനയുടെ മധ്യത്തിലാണ് നടതുറക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രധാന മദ്ബഹായില്‍ വിശുദ്ധ ത്രോണോസില്‍ സ്ഥാപിച്ച  ഉണ്ണിയേശുവിന്‍റെയും ദൈവമാതാവിന്‍റെയും ചിത്രങ്ങളാണ് ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനായി തുറന്നുകൊടുക്കുക.വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ചടങ്ങാണ് എട്ടുനോന്പിലെ ഏറ്റവും പ്രധാന അനുഷ്ഠാനം.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 07 Sep 2007 18:25:14 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[ക്രൈസ്തവരുടെ പുത്തന്‍പാന]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ക്രൈസ്തവരുടെ-പുത്തന്‍പാന-107062400033_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ക്രൈസ്തവരുടെ-പുത്തന്‍പാന-107062400033_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[20 വയസ്സില്‍ കേരളത്തിലെത്തി, സംസ്കൃതത്തിലും മലയാളത്തിലും ഒരു പോലെ പാണ്ഡിത്യം നേടിയെടുത്ത ഒരു ജ-ര്‍മ്മന്‍ പാതിരിയാണ് പുത്തന്‍പാനയുടെ രചയിതാവ് എന്നറിയുന്നത് വളരെ ചുരുക്കം പേര്‍ക്കുമാത്രമാണ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായിട്ടാണ് സാഹിത്യ ചരിത്രകാരന്മാര്‍ പുത്തന്‍പാനയെ കാണുന്നത്. 20 വയസ്സില്‍ കേരളത്തിലെത്തി, സംസ്കൃതത്തിലും മലയാളത്തിലും ഒരു പോലെ പാണ്ഡിത്യം നേടിയെടുത്ത ഒരു ജ-ര്‍മ്മന്‍ പാതിരിയാണ് പുത്തന്‍പാനയുടെ രചയിതാവ് എന്നറിയുന്നത് വളരെ ചുരുക്കം പേര്‍ക്കുമാത്രമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്പലക്കാട് സെമിനാരിയില്‍നിന്ന് വൈദികപ്പട്ടം നേടുകയും തൃശ്ശൂര്‍ ജ-ില്ലയിലെ വേലൂര്‍ എന്ന ഗ്രാമത്തില്‍ ക്രൈസ്തവവിശ്വാസികളുടെ ഇടയനായി പ്രവര്‍ത്തിക്കുകയും ചെയ്ത ജോണ്‍ ഏണസ്റ്റ് ഹാംഗ്സില്‍ഡണ്‍ ആണ് പുത്തന്‍പാന രചിച്ചത്. നാട്ടുകാര്‍ക്കീ ജ-ര്‍മ്മന്‍കാരന്‍ അവരുടെ അര്‍ണോസ് പാതിരിയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ വന്ന ഈ വിദേശിയെ സംസ്കൃതം പഠിപ്പിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. എന്നാല്‍ പാതിരി പിന്നോട്ടുപോവാന്‍ തയ്യാറായിരുന്നില്ല. വസാനം ഗുരുക്കന്മാരെ കണ്ടെത്തുക തന്നെ ചെയ്തു.  കുഞ്ഞനെന്നും കൃഷ്ണനെന്നും പേരായ രണ്ട് നമ്പൂതിരിമാര്‍ പാതിരിയുടെ ഗുരുക്കന്‍മാരായി. അവരുടെ കീഴില്‍ അദ്ദേഹം സംസ്കൃതം പഠിച്ചു തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്നുവരെയുള്ള സംസ്കൃതസാഹിത്യ ഗ്രന്ഥങ്ങളെല്ലാം പരിചയിച്ച പാതിരി ഒരു കവിയായതിനാല്‍ അത്ഭുതപ്പെടാനില്ലല്ലോ! ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന സാഹിത്യഗ്രന്ഥങ്ങളെപ്പോലെ ചിലത് ക്രൈസ്തവര്‍ക്കും വേണമെന്ന പാതിരിയുടെ ദൃഢനിശ്ഛയവും അതിന് പിന്നിലുണ്ടായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാനഎന്നിവയാണ് പാതിരിയുടെ പ്രധാന കൃതികള്‍. അതില്‍ പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. രക്ഷാകരവേദകീര്‍ത്തനമെന്നും ഈ കൃതിക്ക് പേരുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുത്തന്‍പാനയെന്ന പേര് പൂന്താനത്തിന്‍റെ ജ-്ഞാനപ്പാനയെ ഓര്‍മ്മിപ്പിക്കുന്നതില്‍ അസ്വഭാവികതയില്ല. പൂന്താനത്തിന്‍റെ ജ-്ഞാനപ്പാനയെ മാതൃകയാക്കിയാണ് ക്രിസ്തുവിന്‍റെ കുരിശുമരണത്തെ പ്രകീര്‍ത്തിക്കുന്ന പുത്തന്‍പാനയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതു രചിക്കപ്പെട്ടത് നതോന്നതവൃത്തത്തിലാണ്. ഇതിലെ പന്ത്രണ്ടാം പാദം സാഹിത്യപരമായി ഉന്നത സൃഷ്ടിയാണെന്ന് വിലയിരുത്തുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്മ കന്നീമണിതന്‍റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍</font><br/><font  style='font-size:12pt; color:#000000'>നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിങ്ങനെ ക്രൈസ്തവഭവനങ്ങളിലെ അമ്മൂമ്മമാര്‍ പുത്തന്‍പാന ചൊല്ലുമ്പോള്‍, ജ-ര്‍മ്മനിയില്‍നിന്ന് കേരളത്തിലെത്തി, കാവ്യരചന നടത്തി മലയാളമണ്ണില്‍ തന്നെ പൊലിഞ്ഞടങ്ങിയ അര്‍ണോസ് പാതിരിയുടെ ആത്മാവ് പുളകം കൊള്ളുന്നുണ്ടാവണം</font>]]></content:encoded>
      <pubDate>Sun, 24 Jun 2007 16:09:02 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:52:53 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എട്ടു നോമ്പ് പെരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/എട്ടു-നോമ്പ്-പെരുന്നാള്‍-107052100151_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/എട്ടു-നോമ്പ്-പെരുന്നാള്‍-107052100151_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[സ്ത്രീകളുടെ ,  കന്യകകളുടെ ഉപവാസമാണ് എട്ടുനോമ്പ് . പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുനാളിനു മുന്‍പ് , സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന നോമ്പാണ് എട്ടുനോമ്പ്. ഉപവാസവും പ്രാര്‍ത്ഥനയുമാണ് എട്ടു നോമ്പ് പെരുന്നാളിന്‍റെ പ്രധാന ചടങ്ങുകള്‍]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സ്ത്രീകളുടെ ,  കന്യകകളുടെ ഉപവാസമാണ് എട്ടുനോമ്പ് . പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുനാളിനു മുന്‍പ് , സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന നോമ്പാണ് എട്ടുനോമ്പ്. ഉപവാസവും പ്രാര്‍ത്ഥനയുമാണ് എട്ടു നോമ്പ് പെരുന്നാളിന്‍റെ പ്രധാന ചടങ്ങുകള്‍.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എട്ടുനോമ്പിന്‍റെ ആരംഭസ്ഥാനം മണര്‍കാടു പള്ളിയാണ്.കന്യാമറിയത്തിന്‍റെ പിറന്നാളാഘോഷമാണ് മാര്‍ത്താമറിയം പള്ളി എന്നറിയപ്പെടുന്ന മണര്‍കാട് സെന്‍റ് മേരീസ് പള്ളിയിലെ പെരുന്നാള്‍</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കാഞ്ഞിരപ്പള്ളിയിലെ 'അക്കരപ്പള്ളി", മണര്‍കാട്ടുപള്ളി, നാഗപ്പുഴപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ എട്ടുനോമ്പും തിരുനാളാഘോഷവും പ്രസിദ്ധങ്ങളാണ്</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമണത്തില്‍ നശിച്ചപ്പോള്‍ കലാപകാരികളില്‍ നിന്നും സ്ത്രീകളുടെ മാനം കാത്തുരക്ഷിക്കുന്നതിന് ക്രിസ്ത്യാനികള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ആചരിച്ചതാണ് എട്ടുനോമ്പ ് എന്നാണ് ഒരു വിശ്വാസം</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>പോര്‍ട്ടുഗീസുകാരുടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാ നാണ് കൊടുങ്ങല്ലൂ രിലെ സ്ത്രീകള്‍എട്ടു നോമ്പ് ആചരിച്ചുതുടങ്ങിയത് എന്നാണ് മറ്റൊരു വിശ്വാസം.ഇന്നു പക്ഷേ മണര്‍കാട് പള്‍ലിയിലാണ് ഏറ്റവും വിപുലമായ എട്ടുനോമ്പ് ആഘോഷങ്ങള്‍ നടക്കുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മണര്‍കാട് പള്ളിയോളം പഴക്കമുണ്ട് എട്ടു നോമ്പ് പെരുന്നാളിനും. കോട്ടയം നഗരത്തില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെയാണ് മണര്‍കാട് പള്ളി.  </font><br/><font  style='font-size:11pt; color:#000000'></font><br/>1881<font  style='font-size:11pt; color:#000000'>ല്‍ ആണ് മണര്‍കാട്ട് നവീകരിച്ച പള്ളിപണിയുന്നത് 1938 ല്‍ പള്ളിക്കു പടിഞ്ഞാറ്  കണിയംകുന്നില്‍ ആദ്യത്തെ കുരിശ് ്സ്ഥാപിച്ചു. 1945 ല്‍ മണര്‍കാട് കവലയില്‍ വീണ്ടുമൊരു കുരിശ് സ്ഥാപിച്ചു</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>സപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ഈ എട്ടു നോമ്പ് പെരുന്നാളിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സപ്തംബര്‍ എട്ടിനാണ് കന്യാമറിയത്തിന്‍റെ തിരുനാള്‍. എട്ട് ദിവസത്തെ നോമ്പ് അന്നാണ് അവസാനിക്കുക. സ്വര്‍ണ്ണക്കുരിശുകളും ആയിരക്കണക്കിന് മുത്തുക്കുടകളുമായി നീങ്ങുന്ന "റാസാ' ഘോഷയാത്ര തിരുനാളിന്‍റെ പ്രത്യേകതയാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എട്ടുനോമ്പ് പെരുന്നാളിന്‍റെ സമാപനദിവസമായ  വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും . </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>രണ്ടുമണിക്ക് പ്രദക്ഷിണം. നേര്‍ച്ചവിളമ്പോടുകൂടി പെരുന്നാള്‍ സമാപിക്കും.നേര്‍ച്ചവിളമ്പിനായി ആയിരത്തിയൊന്നു പറ അരിവച്ചുള്ള പാച്ചോറാണ് തയ്യാറാക്കുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പ്രാര്‍ഥനാഗീതങ്ങളുടെയും വാദ്യമേളങ്ങളുടെയും നൂറുകണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ പള്ളിക്കു വലം വച്ചാണ് അളക്കാനുള്ള പന്തിരുനാഴിയെ നേര്‍ച്ച തയ്യാറാക്കുന്നിടത്തേയ്ക്കു കൊണ്ടു പോവുക .</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>പെരുന്നാളിന്‍റെ എട്ട് ദിവസവും മലങ്കര സഭയുടെ ആര്‍ച്ച് ബിഷപ്പുമാരാണ് വിശുദ്ധ കുര്‍ബാന നടത്തുക. ഏഴാം ദിവസം മദ്ധ്യാഹ്ന പ്രാര്‍ത്ഥനക്ക് ശേഷം കന്യാമറിയത്തിന്‍റെ ചിത്രം അനാവരണം ചെയ്യുന്ന ചടങ്ങാണ് പ്രസിദ്ധമായ നട തുറക്കല്‍.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എട്ടു ദിവസവും മണര്‍കാട് പള്ളിയും പരിസരവും കന്യാമറിയത്തിന്‍റെ അനുഗ്രഹം തേടി എത്തുന്ന ഭക്തജനങ്ങളെക്കൊണ്ട് നിറയും.നടതുറക്കല്‍ച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നു  എത്തുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പതിനൊന്നരയോടെ ആരംഭിച്ച മധ്യാഹ്ന പ്രാര്‍ഥനയുടെ മധ്യത്തിലാണ് നടതുറക്കുക. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പ്രധാന മദ്ബഹായില്‍ വിശുദ്ധ ത്രോണോസില്‍ സ്ഥാപിച്ച  ഉണ്ണിയേശുവിന്‍റെയും ദൈവമാതാവിന്‍റെയും ചിത്രങ്ങളാണ് ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനായി തുറന്നുകൊടുക്കുക.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ചടങ്ങാണ് എട്ടുനോമ്പിലെ ഏറ്റവും പ്രധാന അനുഷ്ഠാനം.</font><br/><font  style='font-size:11pt; color:#000000'></font><br/>.<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/>.</font>]]></content:encoded>
      <pubDate>Wed, 23 May 2007 19:52:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍.]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/പരിശുദ്ധ-ത്രിത്വത്തിന്‍റെ-തിരുനാള്‍-107052100131_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/പരിശുദ്ധ-ത്രിത്വത്തിന്‍റെ-തിരുനാള്‍-107052100131_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[ക്രിസ്ത്യന്‍ വിശ്വാസത്തിന്‍റെ ആണിക്കല്ലാണ്  ട്രിനിറ്റാറിയന്‍  ഫോര്‍മുല എന്ന ത്രിതത്വം. പെന്ത കുസ്ത തിരുനാളിനു ശേഷമുള്ള ഞായറാ ഴ്ചയാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>ക്രിസ്ത്യന്‍ വിശ്വാസത്തിന്‍റെ ആണിക്കല്ലാണ്  ട്രിനിറ്റാറിയന്‍  ഫോര്‍മുല എന്ന ത്രിതത്വം. പെന്ത കുസ്ത തിരുനാളിനു ശേഷമുള്ള ഞായറാ ഴ്ചയാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍. </font><br/><font  style='font-size:11pt; color:#000000'></font><br/>'<font  style='font-size:11pt; color:#000000'>പരിശുദ്ധ ത്രിത്വത്തിന്‍റെ ഞായറാഴ്ച എന്നും ഈ ദിവസം അറിയപ്പെടുന്നു. പരിശുദ്ധ ത്രിത്വം എന്നത് മൂന്നു ദൈവങ്ങളല്ല. ഏകദൈവത്തിന്‍റെ മൂന്നു രൂപങ്ങളാണത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവം തന്നെ.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മാമോദിസമുക്കി ക്രിസ്ത്യാനിയാവുമ്പോള്‍ ക്രിസ്ത്യാനിയായി വിശ്വാസം മാറ്റുമ്പോല്‍ എല്ലാം  പിതാവിനും, പുത്രനും രിശുദ്ധാത്മാവിനും എന്ന തത്വത്തില്‍ വിശ്വസിക്കണം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഏകദൈവ്വത്തിന്‍റെ ഭാഗമായ മൂന്ന് പരിശുദ്ധത്രയങ്ങളാാണ്  പിതവും മകനും പരിശുദ്ധാത്മാവും .</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ജൂണ്‍ 11 ന് ആണ് ഈ ത്രിതത്വം നിലവില്‍ വന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മത്തായിയുടെ സുവിശേഷം 28:19 ല്‍ യേശു പറയുന്ന ഈ വാക്കുകള്‍ ഗ്രേറ്റ് കമ്മീഷന്‍ എന്നാണ് അറിയപ്പെടുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/> '' <font  style='font-size:11pt; color:#000000'>അതുകൊണ്ട് നിഗള്‍ പോയീല്ലാരാജ്യങ്ളിലേയും ശിഷ്യന്മാരേയും പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവ</font><font style='font-size:11pt;'>േ</font><font style='font-size:11pt;'>ￔ്യയും നാമത്തില്‍ മാമോദീസ മുക്കുക'"" എന്നായിരുന്നു യേശു അരുള്‍  ചെയ്തത്.</font><br/><font  style='font-size:11pt; color:#000000'></font><br/> </font><font  style='font-size:11pt; color:#000000'>എന്നാല്‍ പുരൊഗമന വാദികളായ ചിലര്‍ ഈ  തത്വത്തില്‍  ആണ്‍ മേല്‍കോയ്മ ആരോപിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'>അവര്‍ ക്രിയേറ്റര്‍ റെഡീമര്‍ സാങ്ങ്റ്റിഫയര്‍ എനീ വാക്കുകളാണ് ഫതര്‍ സണ് ഹോളിസ്പിരിറ്റ് എനീവാക്കുകള്‍ക്ക് പകരം ഉപയോഗിക്കുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്നേയ്ക്കും നിലനില്‍ക്കുന്ന പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ദിനമാണ് ജൂണ്‍ 11. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പരിശുദ്ധ ത്രിത്വത്തിനെ അനുസ്മരിക്കുന്നതിനായി പെന്തകുസ്തയ്ക്കു  ശേഷമുള്ള ഞായറാഴ്ച  തിരഞ്ഞെടുക്കപ്പെടുന്നത്  പത്താം നൂറ്റാണ്ടിലാണ്. പോപ് ജോണ്‍ ഇരുപത്തിരണ്ടാമന്‍ തിരുനാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കു ന്നത്  . </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ലത്തീന്‍ സഭയടക്കമുള്ള കത്തോലിക്കാ സഭകള്‍ ഈ ദിവസമാണ് തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും പൗരസ്ത്യ സുറിയാനി സഭയില്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത് ദനഹാക്കാലത്താണ്.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>അതായത്, യേശുവിന്‍റെ മാമോദീസാ അനുസ്മരിക്കുന്ന ദിവസം. യോര്‍ദാന്‍ നദിയില്‍ സ്നാപകയോഹന്നാന്‍ യേശുവിനു മാമോദീസ നല്‍കിയ അവസരത്തിലാണ് പരിശുദ്ധ ത്രിത്വം ലോകത്തി ന് ആദ്യമായി വെളിപ്പെടുത്തപ്പെട്ടത് എന്ന വിശ്വാസത്തിലാണിത്. </font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Mon, 21 May 2007 16:50:56 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓമനക്കൈയിലൊലീവില കമ്പുമായ്]]></title>
      <link>https://malayalam.webdunia.com/article/christian-religion-in-malayalam/ഓമനക്കൈയിലൊലീവില-കമ്പുമായ്-107052100127_1.htm</link>
      <guid>https://malayalam.webdunia.com/article/christian-religion-in-malayalam/ഓമനക്കൈയിലൊലീവില-കമ്പുമായ്-107052100127_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1512404732-9758.jpg</image>
      <description><![CDATA[ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയയാണ് ഓശാന ഞായര്‍. പാം സണ്‍ ഡേ എന്നും ഇത് അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണ് ഓശാനപ്പെരുനാള്‍ ആഘോഷിക്കുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയയാണ് ഓശാന ഞായര്‍. പാം സണ്‍ ഡേ എന്നും ഇത് അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണ് ഓശാനപ്പെരുനാള്‍ ആഘോഷിക്കുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ആഘോഷത്തൊടെ ക്രൈസ്തവ സമൂഹം വിശുദ്ധവാരാചരണം തുടങ്ങി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍  യേശുദേവന്‍  കഴുതപ്പുറത്ത്   ജെറുസലേമിലെ തെരുവീഥികളിലൂടെ  സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, ഈന്തപ്പനയോലകളും , കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പെരുനാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ കുരുത്തോലയുമായി ഘോഷയാത്ര നടത്തും. രാവിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു.  </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി,  ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. ഹോസാനാ എന്നാലോപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:11pt; color:#000000'>ഈ ആചാരങ്ങള്‍ക്ക് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ട്. അതാത് ദിവസത്തെ നോമ്പിന് വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റര്‍ ആഘോഷം വരുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുരുത്തോലപ്പെരുന്നാല്‍ മലയാളത്തിന്‍റെ മണമുള്ള പെരുന്നാളാണ്. ഒലിവിലയ്ക്ക് പകരം വിശ്വാസികള്‍ കുരുത്തോലയേന്താന്‍ തയ്യാറായത് സാംസ്കാരിക സമന്വയത്തിന്‍റെ വിശ്വാചാരങ്ങള്‍ തദ്ദേശീയമയി മാറുന്നതിന്‍റെ ഉദാഹരണമാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ഓമനക്കൈയിലൊലീവില കമ്പുമായ് ഓശാന പെരുന്നാള് വന്നൂ... എന്നൊനൊരു സിനിമാപാട്ടുണ്ട്.ഓശാനപെരുന്നാളിന്‍റെ മഹിമ വഴിഞ്ഞൊഴുകന്നതാണാ വരികള്‍.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്തവര്‍ വ്യത്യസ്ത രീതികളിലാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത് കേരളത്തില്‍ കുരുത്തോലയേന്തിയുള്ള ഘോഷയാത്ര പെരുന്നാളിന്‍റെ പ്രധാന ചടങ്ങാണ്.അന്ന് പള്ളികളില്‍ പ്രത്യേക കുരുത്തോല കുര്‍ബാനകളുണ്ടാവും. </font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>മുന്‍ വര്‍ഷത്തെ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലകള്‍ സൂക്ഷിച്ചു വച്ച ശേഷം ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വലിയ നോമ്പിന് തൊട്ടു മുമ്പുള്ള ബുധനാഴ്ച അവ കത്തിച്ച് അതിന്‍റെ ചാരം നെറ്റിയിലിടുന്നു. ഇത് വിഭൂതി ബുധനെന്നും കരിക്കുറിപ്പെരുന്നാളെന്നും അറിയപ്പെടുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പെസഹാ വ്യാഴത്തിന് അപ്പമുണ്ടാക്കുമ്പോള്‍ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലയുപയോഗിച്ച് കുരിശിന്‍റെ രൂപമുണ്ടാക്കി അപ്പത്തിന് മുകളില്‍ വയ്ക്കുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഞായറാഴ്ച സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുരുത്തോല വാഴ്വും പ്രദക്ഷിണവും നടന്നു.</font>]]></content:encoded>
      <pubDate>Mon, 21 May 2007 16:35:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Christian Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
