<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[സാമൂഹിക ഉത്സവങ്ങള്‍]]></title>
    <link>https://malayalam.webdunia.com/social-festivals-malayalam</link>
    <description><![CDATA[ഉത്സവങ്ങള്‍ നാടിന്‍റെ ആഘോഷം;നാട്ടാരുടേയും]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Fri, 22 May 2026 16:43:59 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>സാമൂഹിക ഉത്സവങ്ങള്‍</title>
      <url>https://malayalam.webdunia.com/social-festivals-malayalam</url>
      <link>https://malayalam.webdunia.com/social-festivals-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/social-festivals-malayalam-1040204.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[Onam Pookalam: മൂലം നാളില്‍ ചതുരാകൃതി; പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/onam-pookalam-124090600006_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/onam-pookalam-124090600006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/thumb/1_1/1598843931-575.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/thumb/1_1/1598843931-575.jpg</image>
      <description><![CDATA[Onam 2024: വീണ്ടുമൊരു ഓണക്കാലം എത്തിയിരിക്കുന്നു. ഇന്ന് അത്തം. ഇന്നുമുതല്‍ വീട്ടുമുറ്റത്ത് നാം പൂക്കളമിടുന്നു. അത്തത്തിന് തുമ്പ മാത്രം ഉപയോഗിച്ച് ഒറ്റ നിരയിലാണ് കളം ഒരുക്കേണ്ടത്. ചിത്തിര നാളില്‍ തുമ്പപ്പൂവിനൊപ്പം തുളസിയും ചേര്‍ത്ത് കളം ഒരുക്കണം. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Onam Pookalam " class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/full/1598843931-575.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Onam Pookalam " width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Onam Pookalam</p>
	</p>
	<br />
	Onam 2024: വീണ്ടുമൊരു ഓണക്കാലം എത്തിയിരിക്കുന്നു. ഇന്ന് അത്തം. ഇന്നുമുതല്‍ വീട്ടുമുറ്റത്ത് നാം പൂക്കളമിടുന്നു. അത്തത്തിന് തുമ്പ മാത്രം ഉപയോഗിച്ച് ഒറ്റ നിരയിലാണ് കളം ഒരുക്കേണ്ടത്. ചിത്തിര നാളില്‍ തുമ്പപ്പൂവിനൊപ്പം തുളസിയും ചേര്‍ത്ത് കളം ഒരുക്കണം. വിശാഖം നാളുമുതലാണ് നിറമുള്ള പൂക്കളിട്ട് പൂക്കളം ഒരുക്കാന്‍ തുടങ്ങുക. </p>
<p>
	 </p>
<p>
	ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക. പിന്നീട് തിരുവോണ ദിവസമാകുമ്പോഴേക്കും ഓണക്കോടിയണിഞ്ഞ് ഓണത്തപ്പനയെും പൂക്കളത്തിലേക്കൊരുക്കും. ഉത്രാട നാളില്‍ ഒരുക്കുന്ന പൂക്കളമാണ് തിരുവോണത്തിനും വീട്ടുമുറ്റത്ത് ഉണ്ടാകേണ്ടത്. ഈ പൂക്കളത്തിലേക്ക് തൃക്കാരപ്പനെ പ്രതിഷ്ഠിക്കുകയാണ് തിരുവോണ ദിവസം ചെയ്യുക. മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. </p>
<p>
	 </p>
<p>
	സെപ്റ്റംബര്‍ 14 ശനിയാഴ്ചയാണ് ഇത്തവണ ഉത്രാടം. സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണം ആഘോഷിക്കുന്നു. </p>]]></content:encoded>
      <pubDate>Fri, 06 Sep 2024 08:28:00 +0530</pubDate>
      <updatedDate>Fri, 06 Sep 2024 08:30:32 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Akshaya Tritiya 2023: അക്ഷയതൃതീയ ദിനത്തില്‍ എന്തെങ്കിലും ലഭിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഇരട്ടിയാകും!]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/akshaya-tritiya-2023-123042200025_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/akshaya-tritiya-2023-123042200025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/06/thumb/1_1/1604670807-2433.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/06/thumb/1_1/1604670807-2433.jpg</image>
      <description><![CDATA[സര്‍വൈശ്വര്യത്തിന്റെയും ദിനമായ അക്ഷയതൃതീയ ഇന്ന്. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ തൃതീയ ആണ് അക്ഷയ തൃതീയയായി പരിഗണിക്കുന്നത്.

വൈശാഖം പൊതുവേ ശുഭ കാര്യങ്ങള്‍ക്ക് തുടക്കം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="417" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/06/full/1604670807-2433.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	സര്‍വൈശ്വര്യത്തിന്റെയും ദിനമായ അക്ഷയതൃതീയ ഇന്ന്. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ തൃതീയ ആണ് അക്ഷയ തൃതീയയായി പരിഗണിക്കുന്നത്.</p>
<p>
	 </p>
<p>
	വൈശാഖം പൊതുവേ ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല മാസമായിട്ടാണ് കരുതുന്നത്. വൈശാഖ മാസത്തിന്റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണത്തിനു പറ്റിയ ദിനമാണ്. ഗംഗാ സ്‌നാനം, യവന ഹോമം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തപ്പെടുന്നു.</p>
<p>
	 </p>
<p>
	ഇന്ത്യയിലെ ജനങ്ങള്‍ ശൂഭ സൂചകമായി കരുതുന്ന ഈ ദിനം ലക്ഷ്മീ വരദാനത്തിനായി സ്വര്‍ണം ഉള്‍പ്പടെയുള്ള ദ്രവ്യങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിനവുമാണ്. അക്ഷയ തൃതീയ ദിനത്തില്‍ എന്തെങ്കിലും ലഭിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഇരട്ടിയാകും എന്നാണ് വിശ്വാസം.</p>]]></content:encoded>
      <pubDate>Sat, 22 Apr 2023 13:41:00 +0530</pubDate>
      <updatedDate>Sat, 22 Apr 2023 13:43:59 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് തൃക്കാര്‍ത്തിക: മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും ആഘോഷം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/hindu-rituals-religion-122120600038_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/hindu-rituals-religion-122120600038_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/11/thumb/1_1/1605082673-6211.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/11/thumb/1_1/1605082673-6211.jpg</image>
      <description><![CDATA[ഇന്ന് തൃക്കാര്‍ത്തിക. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ സുന്ദരമായ ദൃശ്യമാണ്. ഇന്ന് ചെരാതുകള്‍ക്ക് പകരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="726" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/11/full/1605082673-6211.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
</p>
<p>
	ഇന്ന് തൃക്കാര്‍ത്തിക. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ സുന്ദരമായ ദൃശ്യമാണ്. ഇന്ന് ചെരാതുകള്‍ക്ക് പകരം മെഴുകുതിരികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്</p>
<p>
	.</p>
<p>
	തമിഴ്‌നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും - പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ - തൃക്കാര്‍ത്തിക പ്രധാനമാണ്. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു. വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. വളാഞ്ചേരിക്കടുത്തുള്ള കാടാമ്പുഴ ക്ഷേത്രത്തിലെ പ്രതിഷ് ഠാദിനവുമാണ് വെള്ളിയാഴ്ച.</p>
<p>
	 </p>
<p>
	പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാലയും കാര്‍ത്തിക നാളില്‍ നടക്കും. ആറ്റുകാല്‍ കഴിഞ്ഞാല്‍ പൊങ്കാലയിടാന്‍ ഏറ്റവും അധികം സ്ത്രീകള്‍ എത്തുന്ന ക്ഷേത്രമാണ് ചക്കുളത്ത് കാവ്. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ കാര്‍ത്യായനീക്ഷേത്രം, എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീക്ഷേത്രം, തിരുവനന്തപുരം പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, തൃശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുന്നംകുളം കിഴൂര്‍ കാര്‍ത്യായനീക്ഷേത്രം എന്നിവിടങ്ങളടക്കം പല ക്ഷേത്രങ്ങളിലും കാര്‍ത്തികക്കാണ് ഉത്സവം നടക്കുക.</p>]]></content:encoded>
      <pubDate>Tue, 06 Dec 2022 14:18:00 +0530</pubDate>
      <updatedDate>Tue, 06 Dec 2022 14:24:40 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[തിരുവോണത്തിന് ആഘോഷിക്കാന്‍ പറ്റിയ കളികള്‍ ഇവയൊക്കെ]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/onam-kerala-news-122090800022_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/onam-kerala-news-122090800022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/24/thumb/1_1/1472044422-0513.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/24/thumb/1_1/1472044422-0513.jpg</image>
      <description><![CDATA[ഓണക്കളികളില്‍ ഏറ്റവും ആവേശമുണര്‍ത്തുക ഓണത്തല്ലാണ്. കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായികവിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്‌നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്. ആട്ടക്കളവും ഓണവിനോദങ്ങളില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="413" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/24/full/1472044422-0513.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
</p>
<p>
	ഓണക്കളികളില്‍ ഏറ്റവും ആവേശമുണര്‍ത്തുക ഓണത്തല്ലാണ്. കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായികവിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്‌നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്. ആട്ടക്കളവും ഓണവിനോദങ്ങളില്‍ പ്രാധാന്യമുള്ളവ തന്നെ. ഇപ്പോഴത്തെ കബഡിയോട് സാമ്യമുള്ള കളിയാണ് ഇത്. കളത്തിനുള്ളിലുള്ളവരെ പുറത്താക്കിയാല്‍ കളി ജയിച്ചുവെന്നതാണ് ഇതിന്റെ നിയമം. കരടിക്കെട്ട് ആണ്‍ കലാരൂപമാണ്. കരടിയുടെ രൂപം കെട്ടി നടക്കുക.</p>
<p>
	 </p>
<p>
	ക്രിക്കറ്റിന്റെ പ്രാഥമിക രൂപമായി കണക്കാക്കാവുന്ന കുട്ടീംകോലുമാണ് മറ്റൊരു കളി. പച്ചയോല മടഞ്ഞുണ്ടാക്കുന്ന പന്ത് ഉപയോഗിച്ച് കളിക്കുന്ന തലപ്പന്ത് കളിയും നാട്ടിന്‍പുറങ്ങളിലെ ഓണക്കളിയാണ്. ചവിട്ടുകളിയെന്ന വിനോദം പാട്ടിനൊപ്പിച്ച് ചുവടുവെച്ചുകളിക്കുന്നതാണ്. രണ്ട് സംഘമായാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടുക. പാട്ടിനൊത്ത മറുപാട്ട് ചുവടുവച്ചുപാടാന്‍ കഴിഞ്ഞില്ലെങ്കില്‍ കളിയില്‍ പരാജയപ്പെടുമെന്നതാണ് ഇതിന്റെ നിയമം.</p>
<p>
	 </p>
<p>
	&#39;ഓണവില്ല്&#39; എന്ന സംഗീത ഉപകരണം ഓണവിനോദത്തിന്റെ ഭാഗമാണ്. ഓണവില്ല് കൊട്ടിപ്പാടി വരുന്ന ഗായകനൊപ്പം മാവേലിയുടെ വേഷമണിഞ്ഞ് ഓലക്കുടയും പാളമുഖംമൂടിയുംചൂടി നടത്തുന്ന മാതേവര്‍കളിയെന്ന വിനോദം ഓണത്തിനോടനുബന്ധിച്ച് ഒരു കാലത്ത് ഉണ്ടായിരുന്നു.</p>]]></content:encoded>
      <pubDate>Thu, 08 Sep 2022 10:55:00 +0530</pubDate>
      <updatedDate>Thu, 08 Sep 2022 10:58:58 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഓണവും പരശുരാമനും ചേരമാന്‍ പെരുമാളും]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/onam-special-news-122090800020_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/onam-special-news-122090800020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/16/thumb/1_1/1660624204-854.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/16/thumb/1_1/1660624204-854.jpg</image>
      <description><![CDATA[കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്റെ സമാപനമാണ് ഓണമായി മാറിയത് എന്നും കരുതുന്നുണ്ട്.

കേരളം ഭരിച്ചിരുന്ന ചേരമാന്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/16/full/1660624204-854.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Onam" width="600" /></p>
</p>
<br />]]></content:encoded>
      <pubDate>Thu, 08 Sep 2022 10:45:00 +0530</pubDate>
      <updatedDate>Thu, 08 Sep 2022 10:48:56 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[എന്താണ് അത്തച്ചമയം, പൂക്കളം എത്ര ദിവസങ്ങള്‍ ഇടാം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/onam-special-news-122083000003_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/onam-special-news-122083000003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/thumb/1_1/1598843931-575.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/thumb/1_1/1598843931-575.jpg</image>
      <description><![CDATA[അത്തച്ചമയത്തോടെയാണ് ഇപ്പോള്‍ മലയാളികളുടെ ഓണാഘോഷം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍-കൊച്ചി രാജവംശങ്ങള്‍ നടത്തിയിരുന്ന അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. തൃക്കാക്കരയില്‍ ബഹുജനപങ്കാളിത്തത്തോടെയാണ് അത്തച്ചമയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/full/1598843931-575.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	അത്തച്ചമയത്തോടെയാണ് ഇപ്പോള്‍ മലയാളികളുടെ ഓണാഘോഷം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍-കൊച്ചി രാജവംശങ്ങള്‍ നടത്തിയിരുന്ന അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. തൃക്കാക്കരയില്‍ ബഹുജനപങ്കാളിത്തത്തോടെയാണ് അത്തച്ചമയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കലാരൂപങ്ങളും മലയാളത്തിന്റെ സാംസ്‌ക്കാരികതനിമകള്‍ വെളിപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങളും അണിചേരുന്ന അത്തച്ചമയ ഘോഷയാത്ര ഏറെ പേരുകേട്ടതാണ്.</p>
<p>
	 </p>
<p>
	കലയെന്ന നിലയില്‍ അല്ലെങ്കില്‍ ആചാരമെന്ന നിലയില്‍ ഓണാഘോഷങ്ങളില്‍ ആദ്യം പൂക്കളം ഒരുക്കുന്നതാണ്. ചിങ്ങം ഒന്ന് മുതല്‍ മാസാവസാനം വരെ മലയാളികള്‍ വീട്ടുമുറ്റത്ത് പൂക്കളമിടുന്നു. പക്ഷേ അത്തം മുതല്‍ തിരുവോണം വരെ പൂക്കളിടുന്ന സമ്പ്രദായത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഒന്നാം ദിവസം ഒരു വട്ടം എന്ന് തുടങ്ങി പത്താംദിവസം പത്ത് വട്ടം(വൃത്തം) എന്ന രീതിയിലാണ് നാം പൂക്കളമൊരുക്കുക. ചിത്രകലയിലെ പ്രതിഭ മാത്രമല്ല പൂക്കളമൊരുക്കലില്‍ പ്രാധാന്യം. ഇത് മനുഷ്യനെ പ്രകൃതിയോട് ഏറ്റവും ചേര്‍ത്തുനിര്‍ത്തുന്ന ഒരു കലയായി വേണം കാണാന്‍. &#39;തുമ്പപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂ തരണേ/ കാക്കപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂതരണേ&#39; എന്നതാണ് പൂക്കളമൊരുക്കലുമായി ബന്ധപ്പെട്ട ഓണപ്പാട്ട്. നമുക്ക് ആവശ്യമുള്ളത് മാത്രമാണ് നാം പ്രകൃതിയില്‍ നിന്നെടുക്കുന്നത്. അതിന് പ്രകൃതിയോട് അനുവാദം ചോദിക്കുകയും ചെയ്യുന്നു.</p>]]></content:encoded>
      <pubDate>Tue, 30 Aug 2022 08:18:00 +0530</pubDate>
      <updatedDate>Tue, 30 Aug 2022 08:23:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/onam-special-news-122083000001_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/onam-special-news-122083000001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/20/thumb/1_1/1629426774-3232.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/20/thumb/1_1/1629426774-3232.jpg</image>
      <description><![CDATA[മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 17 നാണ് ചിങ്ങ മാസം പിറന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/20/full/1629426774-3232.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Onam" width="600" /></p>
</p>
<p>
	മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 17 നാണ് ചിങ്ങ മാസം പിറന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ഏഴിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.</p>
<p>
	 </p>
<p>
	ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.</p>]]></content:encoded>
      <pubDate>Tue, 30 Aug 2022 08:08:00 +0530</pubDate>
      <updatedDate>Tue, 30 Aug 2022 08:11:29 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[അറിവുകള്‍ താനെ വന്നുചേരുന്ന ഗായത്രി മന്ത്രത്തെ കുറിച്ച് അറിഞ്ഞിരിക്കണം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/hindu-rituals-malayalam-121080600041_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/hindu-rituals-malayalam-121080600041_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/thumb/1_1/1596184105-6076.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/thumb/1_1/1596184105-6076.jpg</image>
      <description><![CDATA[മനസിലെ മാലിന്യം തീര്‍ക്കാനും പ്രാണശക്തിയും അറിവും വര്‍ധിപ്പിക്കാനുമാണ് ഗായത്രിമന്ത്രം വേദകാലം മുതല്‍ക്കേ ഉപദേശിച്ചുവരുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/full/1596184105-6076.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	അറിവുകള്‍ താനെ വന്നുചേരുന്ന ഗായത്രി മന്ത്രത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മനസിലെ മാലിന്യം തീര്‍ക്കാനും പ്രാണശക്തിയും അറിവും വര്‍ധിപ്പിക്കാനുമാണ് ഗായത്രിമന്ത്രം വേദകാലം മുതല്‍ക്കേ ഉപദേശിച്ചുവരുന്നത്. ഉപനയനവും ഗായത്രിമന്ത്രവും സ്ത്രീകള്‍ക്കും ഉപദേശിച്ചിരുന്നതായി മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്.</p>
<p>
	 </p>
<p>
	മന്ത്രം അര്‍ഥം അറിഞ്ഞും ശരിയായ ഉച്ചാരണത്തിലുമാണ് ജപിക്കേണ്ടത്. എന്നാല്‍ ഇന്ന് ഗായത്രി മന്ത്രം പുസ്തകങ്ങളിലായപ്പോള്‍ തോന്നിയതുപോലെയാണ് ആളുകള്‍ ജപിക്കുന്നത്. എന്നാല്‍ ഭക്തിയോടെ ചൊല്ലുന്നയാളിന് അതിന്റെ ഫലം തീര്‍ച്ചയായും ഗായത്രീമന്ത്രം നേടിത്തരുന്നു.</p>]]></content:encoded>
      <pubDate>Fri, 06 Aug 2021 17:19:00 +0530</pubDate>
      <updatedDate>Fri, 06 Aug 2021 17:22:16 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[നിറങ്ങളിൽ നിറഞ്ഞാടി ഹോളി ആഘോഷം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/holli-festival-117031300019_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/holli-festival-117031300019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/13/thumb/1_1/1489389181-5959.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/13/thumb/1_1/1489389181-5959.jpg</image>
      <description><![CDATA[നിറങ്ങളിൽ നിറഞ്ഞ് ഇന്ന് ഹോളി. ഉത്തരേന്ത്യ നിറങ്ങളില്‍ കുളിക്കുന്ന ദിനമാണിന്ന്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ പങ്കെടുക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക് ഇത്തവണയും ആവേശത്തിന് ഒട്ടും കുറവില്ല. കേരളത്തിൽ വലിയ രീതിയിൽ ആഘോഷങ്ങൾ ഇല്ലെങ്കിലും ചെറിയ തോതിൽ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="442" src="http://media.webdunia.com/_media/ml/img/article/2017-03/13/full/1489389181-5959.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	നിറങ്ങളിൽ നിറഞ്ഞ് ഇന്ന് ഹോളി. ഉത്തരേന്ത്യ നിറങ്ങളില്‍ കുളിക്കുന്ന ദിനമാണിന്ന്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ പങ്കെടുക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക് ഇത്തവണയും ആവേശത്തിന് ഒട്ടും കുറവില്ല. കേരളത്തിൽ വലിയ രീതിയിൽ ആഘോഷങ്ങൾ ഇല്ലെങ്കിലും ചെറിയ തോതിൽ ഹോളിയെ &#39;ഹോളി&#39;യാക്കാൻ മലയാളികളും ശ്രമിച്ചിട്ടുണ്ട്.</p>
<p>
	 </p>
<p>
	ഹോളിയോടനുബന്ധിച്ച് മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും വിശേഷ പൂജ നടക്കുന്നു. ശ്രീകൃഷ്ണന്‍ കൂടുതല്‍ കാലം ചെലവഴിച്ച മഥുരയിലും വൃന്ദാവനിലും ആഘോഷങ്ങള്‍ 16 ദിനങ്ങള്‍ നീണ്ടു നില്‍ക്കും. വിഷ്ണു ഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളി പുരാണം. നന്മയുടെ പ്രതീകമായ പ്രഹ്ളാദന്‍ തിന്മയുടെ പ്രതീകമായ സ്വന്തം സഹോദരി ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാമ്പലാവുകയും നന്മ നിറഞ്ഞവനായ പ്രഹ്ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു എന്നും വിശ്വാസികള്‍ കരുതുന്നു.</p>
<p>
	 </p>
<p>
	പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഹോളി ദിനം അതി വിശിഷ്ടമായാണ് ആചരിക്കുന്നത്. ഇവിടെ രഥയാത്രയ്ക്കും ചന്ദന്‍ യാത്രയ്ക്കും ശേഷമുള്ള ഡോലോ യാത്ര നടക്കുന്നത് ഈ ദിനത്തിലാണ്. വസന്ത കാലത്തെ വരവേല്‍ക്കുന്ന ഉത്സവം എന്ന പ്രത്യേകത കൂടി ഹോളിക്കുണ്ട്. ഹോളിയുടെ ഈ ദിനത്തില്‍ നമുക്കും നിറങ്ങളെ നിറങ്ങള്‍ കൊണ്ട് വരവേല്‍ക്കാം.</p>]]></content:encoded>
      <pubDate>Mon, 13 Mar 2017 12:39:00 +0530</pubDate>
      <updatedDate>Mon, 13 Mar 2017 12:44:28 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[അഴിമതിയ്ക്കെതിരെ പോരാടുന്ന ജേക്കബ് തോമസിന് ശക്തി പകരാൻ ആറ്റുകാലമ്മയ്ക്ക് പൊങ്കാല]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-2017-117031100035_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-2017-117031100035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489209304-8371.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489209304-8371.jpg</image>
      <description><![CDATA[ഭക്തലക്ഷങ്ങൾ അണിനിരന്ന ആറ്റുകാൽ പൊങ്കാലക്കിടെ വ്യത്യസ്തമായ ഒരു കാഴ്ച കാണാൻ സാധിക്കും. ഇത്തവണ തങ്ങ‌ൾ പൊങ്കാലയിടുന്നത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസ് ഡിപട്ട്റ്റ്മെന്റിനും ആണെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സ്ത്രീകളും അനന്തപുരയിൽ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="367" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489209304-8371.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	ഭക്തലക്ഷങ്ങൾ അണിനിരന്ന ആറ്റുകാൽ പൊങ്കാലക്കിടെ വ്യത്യസ്തമായ ഒരു കാഴ്ച കാണാൻ സാധിക്കും. ഇത്തവണ തങ്ങ‌ൾ പൊങ്കാലയിടുന്നത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസ് ഡിപട്ട്റ്റ്മെന്റിനും ആണെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സ്ത്രീകളും അനന്തപുരയിൽ എത്തിയിരിക്കുകയാണ്.</p>
<p>
	 </p>
<p>
	അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നും വി​ജി​ല​ൻ​സി​നും ശ​ക്തി​പ​ക​രു​ന്ന​തി​നാണ് ഇവർ പൊങ്കാലയിട്ടത്. ത​ന്പാ​നൂ​ർ കൈ​ര​ളി ശ്രീ ​തീ​യേ​റ്റ​റി​ന് മു​ന്നി​ലാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​ത​ക​ൾ ആ​റ്റു​കാ​ല​മ്മ​ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്.</p>]]></content:encoded>
      <pubDate>Sat, 11 Mar 2017 14:26:00 +0530</pubDate>
      <updatedDate>Sat, 11 Mar 2017 14:37:04 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[വീടിനടുത്ത് സ്ഥലമുണ്ട്, പക്ഷേ അമ്പലത്തിനടുത്ത് പൊങ്കാല ഇടാനാണ് ഇഷ്ടം: അനന്തപുരിയിലെ സ്ഥിര സാന്നിധ്യമായ ചിപ്പി പറയുന്നു]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-actress-chippy-117031100026_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-actress-chippy-117031100026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489211286-5338.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489211286-5338.jpg</image>
      <description><![CDATA[സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാലയിടാനായി കോടിക്കണക്കിന് ഭക്തരാണ് അമ്പലത്തിലെത്തുന്നത്. നിരവധി സ്ത്രീകളാണ് വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടാൻ എത്തുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് നടി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="405" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489211286-5338.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
	സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാലയിടാനായി കോടിക്കണക്കിന് ഭക്തരാണ് അമ്പലത്തിലെത്തുന്നത്. നിരവധി സ്ത്രീകളാണ് വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടാൻ എത്തുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് നടി ചിപ്പി. ഇത്തവണയും അക്കാര്യത്തിൽ മുടക്കമില്ല. രാവിലെ തന്നെ ചിപ്പിയും പൊങ്കാലയിടാൻ അമ്പല പരിസരത്ത് എത്തിയിട്ടുണ്ട്.</p>
<p>
	 </p>
<p>
	സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവമായ ചിപ്പി ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. വാനമ്പാടി സീരിയലിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി പൊങ്കാല മുടക്കാത്തയാളാണ് ചിപ്പി. വീടിനടുത്ത് പൊങ്കാല ഇടാനുള്ള സൗകര്യമുണ്ടെങ്കിലും അമ്പലത്തിനടുത്ത് തന്നെ പൊങ്കാല ഇടാനാണ് ചിപ്പിക്ക് ഇഷ്ടം.</p>
<p>
	 </p>
<p>
	ഓര്‍മ്മ വെച്ച നാള്‍ മുതല്‍ താന്‍ പൊങ്കാലയിട്ട് തുടങ്ങിയെങ്കിലും പത്താം ക്ലാസിലെത്തിയപ്പോഴാണ് സ്വന്തമായി പൊങ്കാലയിടാന്‍ തുടങ്ങിയതെന്ന് താരം പറയുന്നു. പൊങ്കാല അടുക്കുമ്പോഴേ തലസ്ഥാന നഗരം ഉത്സവാന്തരീക്ഷമായി മാറും. പൊങ്കാലയ്ക്കുള്ള കലവും അനുബന്ധ സാധനങ്ങളുമായി വിപണിയും ഉണരുമെന്നും പ്രേക്ഷകരുടെ ഇഷ്ടതാരം പറഞ്ഞു.</p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 11 Mar 2017 11:15:00 +0530</pubDate>
      <updatedDate>Sat, 11 Mar 2017 11:18:27 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[ആറ്റുകാൽ ഉത്സവത്തിന് തുടക്കമായി, പണ്ടാര അടുപ്പിൽ ദീപം പകർന്നു; പൊങ്കാല പ്രഭയിൽ തിളങ്ങി അനന്തപുരി]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-festival-117031100023_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-festival-117031100023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489210350-9322.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489210350-9322.jpg</image>
      <description><![CDATA[ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാര അടുപ്പിൽ ശാന്തി തീ പകർന്നു. അമ്മേ നാരായണാ, ദേവി നാരായണാ.. അനന്തപുരിയിൽ ഭക്തിസാന്ദ്രമായ വാക്കുകൾ മാത്രം. പൊങ്കാല പ്രഭയിൽ മുഴുകി അനന്തപുരി. ഭക്തിഗാനങ്ങളും ഭക്തിസാന്ദ്രമായ മുഖങ്ങളും മാത്രമാണ് എങ്ങും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="400" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489210350-9322.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാര അടുപ്പിൽ ശാന്തി തീ പകർന്നു. അമ്മേ നാരായണാ, ദേവി നാരായണാ.. അനന്തപുരിയിൽ ഭക്തിസാന്ദ്രമായ വാക്കുകൾ മാത്രം. പൊങ്കാല പ്രഭയിൽ മുഴുകി അനന്തപുരി. ഭക്തിഗാനങ്ങളും ഭക്തിസാന്ദ്രമായ മുഖങ്ങളും മാത്രമാണ് എങ്ങും അനുഭവിച്ചറിയാൻ കഴിയുന്നത്.</p>
<p>
	 </p>
<p>
	അനന്തപുരിയുടെ തെരുവുകളില്‍ പൊങ്കാല കലങ്ങള്‍ നിറഞ്ഞിട്ട് ദിവസങ്ങളായി. കലം, തവി, അടുപ്പ് കൂട്ടാനുള്ള കല്ല്, തുടങ്ങി പൊങ്കാലയൊരുക്കാന്‍ ഭക്തര്‍ക്ക് ആവശ്യമായതെല്ലാം നിരത്തിൽ തന്നെയുണ്ടായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവർ പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരാറില്ല. ഇത് വിൽപ്പനക്കാർക്ക് കച്ചവടം കൂടാൻ സഹായിക്കും.</p>
<p>
	 </p>
<p>
	കാലത്ത് മുതല്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരവും അനന്തപുരിയുടെ വീഥികളത്രയും ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടുപ്പുവെട്ടിന് ശേഷം ആറ്റുകാല്‍ ക്ഷേത്രതന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് ലക്ഷക്കണക്കിന് ഭക്തരുടെ അടുപ്പുകളിൽ തീ പർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.</p>]]></content:encoded>
      <pubDate>Sat, 11 Mar 2017 10:58:00 +0530</pubDate>
      <updatedDate>Sat, 11 Mar 2017 11:02:43 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[പൊങ്കാലയ്ക്കൊരുങ്ങി നഗരം; ഭക്തലക്ഷങ്ങൾ അണിനിരന്നു]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-started-117031100022_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/attukal-pongala-started-117031100022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489209304-8371.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/11/thumb/1_1/1489209304-8371.jpg</image>
      <description><![CDATA[പ്രാർത്ഥനയുടെ സായൂജ്യമായി ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം. ഭക്തലക്ഷങ്ങളാണ് പൊങ്കാല അർപ്പിയ്ക്കാൻ തലസ്ഥാനത്ത് അണിനിരന്നിരിക്കുന്നത്. രാവിലെ 10.45 ന് പണ്ടാര അടുപ്പിൽ തീ തെളിയ്ക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="367" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489209304-8371.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	പ്രാർത്ഥനയുടെ സായൂജ്യമായി ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം. ഭക്തലക്ഷങ്ങളാണ് പൊങ്കാല അർപ്പിയ്ക്കാൻ തലസ്ഥാനത്ത് അണിനിരന്നിരിക്കുന്നത്. രാവിലെ 10.45 ന് പണ്ടാര അടുപ്പിൽ തീ തെളിയ്ക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. </p>
<p>
	 </p>
<p>
	സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാലയിടാനായി കോടിക്കണക്കിന് ഭക്തരാണ് അമ്പലത്തിലെത്തുന്നത്. ഒരിക്കൽ പോലും മുടക്കാതെ സ്ഥിരമായി പൊങ്കാലയിടുന്ന സ്ത്രീകൾ നിരവധിയാണ്.</p>
<p>
	 </p>
<p>
	പൊങ്കാലയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.  പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.  ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്‌ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.<br />
	<br />
	<strong>കൂടുതൽ ചിത്രങ്ങൾ: </strong><br />
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="353" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489209353-0116.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /><br />
			<p style="float: left;width:100%;text-align:center;">
				<p style="position:relative;display: inline-block;color: #fff;">
					<img align="center" alt="" class="imgCont" height="325" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489209390-2019.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
			</p>
			<br />
			<p style="float: left;width:100%;text-align:center;">
				<p style="position:relative;display: inline-block;color: #fff;">
					<img align="center" alt="" class="imgCont" height="456" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489209429-5149.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
			</p>
			<br />
			<p style="float: left;width:100%;text-align:center;">
				<p style="position:relative;display: inline-block;color: #fff;">
					<img align="center" alt="" class="imgCont" height="365" src="http://media.webdunia.com/_media/ml/img/article/2017-03/11/full/1489209467-6387.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
			</p>
		</p>
	</p>
	<br />
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 11 Mar 2017 10:40:00 +0530</pubDate>
      <updatedDate>Sat, 11 Mar 2017 10:48:18 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[പഞ്ചഭൂതാത്മകമായ ശരീരത്തെ അനുഗ്രഹവര്‍ഷിണിയായ ദേവിയുടെ പരമാത്മാവിൽ ലയിപ്പിക്കാന്‍ പൊങ്കാല]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/kerala-festival-attukal-ponkala-117030900025_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/kerala-festival-attukal-ponkala-117030900025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/09/thumb/1_1/1489049071-4702.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-03/09/thumb/1_1/1489049071-4702.jpg</image>
      <description><![CDATA[ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് അര്‍പ്പിക്കുന്നു. ഇതാണ് പൊങ്കാല എന്ന് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="574" src="http://media.webdunia.com/_media/ml/img/article/2017-03/09/full/1489049071-4702.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് അര്‍പ്പിക്കുന്നു. ഇതാണ് പൊങ്കാല എന്ന് അറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ക്ഷേത്രം പൊങ്കാലയുടെ അന്ന് സ്ത്രീകളുടെ സംഗമ ഭൂവാകും. </p>
<p>
	 </p>
<p>
	സ്ത്രീ‍കള്‍ ഏറ്റവും കുടുതല്‍ ഒത്ത് കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം ഭക്തജന മനസുകളില്‍ ശാന്തിയും സമാ‍ധാനവും നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.</p>
<p>
	 </p>
<p>
	പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. </p>
<p>
	 </p>
<p>
	കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് വെയിലത്ത് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാർ പണ്ട് പറഞ്ഞിരുന്നത്. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. പൊങ്കാലകലത്തിലെ മണ്ണ് അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.</p>
<p>
	 </p>
<p>
	ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.</p>
<p>
	 </p>
<p>
	<strong>പൊങ്കാല ഉണ്ടാക്കുന്നത്:</strong></p>
<p>
	 </p>
<p>
	ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും.</p>]]></content:encoded>
      <pubDate>Thu, 09 Mar 2017 14:00:00 +0530</pubDate>
      <updatedDate>Thu, 09 Mar 2017 14:14:46 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[ആഗ്രഹപൂര്‍ത്തികരണത്തിന് പ്രാര്‍ഥനയുടെ സായൂജ്യമായി ആറ്റുകാല്‍ പൊങ്കാല]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/attukal-pogala-117030800010_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/attukal-pogala-117030800010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/hp/home-page/2015-03/05/thumb/1_1/1425531493-5775.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/hp/home-page/2015-03/05/thumb/1_1/1425531493-5775.jpg</image>
      <description><![CDATA[ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് അര്‍പ്പിക്കുന്നു. ഇതാണ് പൊങ്കാല എന്ന്]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="220" src="http://media.webdunia.com/_media/ml/img/hp/home-page/2015-03/05/full/1425531493-5775.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="300" /></p>
	ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് അര്‍പ്പിക്കുന്നു. ഇതാണ് പൊങ്കാല എന്ന് അറിയപ്പെടുന്നത്.</p>
<p>
	 </p>
<p>
	സ്ത്രീ‍കള്‍ ഏറ്റവും കുടുതല്‍ ഒത്ത് കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം ഭക്തജന മനസുകളില്‍ ശാന്തിയും സമാ‍ധാനവും നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. </p>
<p>
	 </p>
<p>
	ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. അതുകൊണ്ട് തന്നെ ഭൂമിയെ പ്രതിനിധീകരിച്ച് മണ്‍കലവും, അരിയും, മറ്റ് ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയില്‍ ലയിപ്പിക്കുന്ന മനോഹരമായ ഒരു ആചാരം കൂടിയാണിത്.  </p>
<p>
	 </p>
<p>
	പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. ആ ആനന്ദം ലഭിക്കാന്‍ വേണ്ടി ഭക്തര്‍ പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം.</p>
<p>
	 </p>
<p>
	അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. </p>]]></content:encoded>
      <pubDate>Wed, 08 Mar 2017 10:47:00 +0530</pubDate>
      <updatedDate>Wed, 08 Mar 2017 11:04:12 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>Aiswarya</authorname>
    </item>
    <item>
      <title><![CDATA[രക്ഷാബന്ധൻ: സ്നേഹത്തിന്റേയും സംരക്ഷണത്തിന്റേയും ബന്ധനം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/raksha-bandhan-sea-culture-india-festival-life-religion-mahabharatham-116081700035_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/raksha-bandhan-sea-culture-india-festival-life-religion-mahabharatham-116081700035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/17/thumb/1_1/1471427103-5716.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/17/thumb/1_1/1471427103-5716.jpg</image>
      <description><![CDATA[അലയടിച്ചുയരുന്ന തിരമാലകൾ നമ്മുടെ ബന്ധങ്ങൾക്കൊപ്പമാണ്, കാരണം തിരമാലകൾക്കും ബന്ധങ്ങൾക്കും അവസാനമില്ല. സഹോദരി സഹോദര ബന്ധത്തിന്റെ പ്രതീകമായാണ് രാഖി ബന്ധൻ അഥവാ രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ചില ആഘോഷങ്ങൾ ആചാരത്തിന്റേയും ഭാഗമാണ്. ഉത്സവങ്ങൾ ആഘോഷിക്കുന്നത് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="306" src="http://media.webdunia.com/_media/ml/img/article/2016-08/17/full/1471427103-5716.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	അലയടിച്ചുയരുന്ന തിരമാലകൾ നമ്മുടെ ബന്ധങ്ങൾക്കൊപ്പമാണ്, കാരണം തിരമാലകൾക്കും ബന്ധങ്ങൾക്കും അവസാനമില്ല. സഹോദരി സഹോദര ബന്ധത്തിന്റെ പ്രതീകമായാണ് രാഖി ബന്ധൻ അഥവാ രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ചില ആഘോഷങ്ങൾ ആചാരത്തിന്റേയും ഭാഗമാണ്. ഉത്സവങ്ങൾ ആഘോഷിക്കുന്നത് ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടിയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇക്കാര്യം വ്യക്തമാണ്. സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും മഹാസാഗരമാണ് ഇന്ത്യ. ബന്ധങ്ങൾക്ക് വിലക‌ൽപ്പിക്കുന്നവരാണ് ഇന്ത്യയിലെ ജനത. ആചാരവും അനുഷ്ടാനവും ഉത്സവങ്ങളും നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്.</p>
<p>
	 </p>
<p>
	ആഘോഷങ്ങളിലാണ് പലരും ഒരുമിച്ച് ചേരുന്നത്. ഇതുപോലെ ഒത്തുചേരലിന്റെ മധുരമായ ഓർമകൾ പങ്കുവെയ്ക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരങ്ങളിൽ ഒന്നാണ് രക്ഷാബന്ധവും. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്. എന്ര് ചെറുപ്പം മുതലേ നമ്മൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതാണ്. ഒരാൾക്ക് സഹോദരി ആയിരിക്കാൻ രക്തബന്ധത്തിന്റെ ആവശ്യമില്ലെന്ന് വളരെ കാലങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ ജനതയ്ക്ക് മനസ്സിലായ കാര്യമാണ്. അതുകൊണ്ടാണല്ലോ ഇന്നും ശക്തമായി തന്നെ ഈ ആഘോഷങ്ങൾ കൊണ്ടാടപ്പെടുന്നത്.  </p>
<p>
	 </p>
<p>
	<strong>എന്താണ് രക്ഷാബന്ധം?</strong></p>
<p>
	 </p>
<p>
	ശ്രാവണ മാസ്സത്തിലെ പൂർണ്ണ ചന്ദ്ര ദിവസ്സം വരുന്നതിനാൽ ഈ ആഘോഷത്തെ ശ്രാവണ പൂർണ്ണിമയെന്ന പേരിലും, രാഖി പൂർണ്ണിമയെന്ന പേരിലും അറിയപ്പെടുന്നു. സ്വന്തം സഹോദരി സഹോദരന് രാ ഖി കെട്ടുന്നത് പോലെ അകന്ന ബന്ധത്തിലുള്ള സഹോദരിമാരും, പരസ്പ്പരം രക്തബന്ധമില്ലാത്ത സ്ത്രീകളും വളരെ അടുത്ത സുഹൃത്തുക്കൾക്ക്‌ രാഖി കെട്ടുകയും സഹോദരനായി അംഗീകരിക്കുകയും ചെയ്യുന്നു. സ്നേഹത്തോടും, ഭക്തിയോടും, പ്രാർത്ഥനയോടും കൂടി രാഖി കെട്ടുന്നതോടെ സഹോദരി, സഹോദര ബന്ധം ദൃഢമാവുകയും, അതോടോപ്പോം ആയുരാരോഘ്യവും, സർവ്വവിധ ഐശ്വര്യങ്ങളും ലഭിക്കുകയും ചെയ്യുന്നുവെന്നുമാണ് വിശ്വാസം.</p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="330" src="http://media.webdunia.com/_media/ml/img/article/2016-08/17/full/1471427147-3354.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	വിശ്വാസങ്ങളിൽ പുതു തലമുറയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകാൻ കഴിയുമെന്ന കാര്യം ഇപ്പോൾ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. രക്ത ബന്ധമുള്ളവരായാലും, ഇല്ലാത്തവരായാലും രാഖി കെട്ടിക്കഴിഞ്ഞാൽ പിന്നീട് അവർ പരസ്പ്പരം സഹോദരി, സഹോദരൻമ്മാരായി കണക്കാക്കുന്നു. സഹോദരിക്ക് ആവശ്യമായ ഏതു വിധ സംരക്ഷണവും, ഏത് സാഹചര്യങ്ങളിലും നൽകുവാൻ സഹോദരൻ ബാധ്യസ്ഥനാണ്. അതുതന്നെയല്ലോ രക്തബന്ധമുള്ള സഹോദരനും ചെയ്യുന്നത്. </p>
<p>
	 </p>
<p>
	ഉൽസ്സവത്തിൻറെ ഭാഗമായി വീടുകളിൽ മധുര പലഹാരങ്ങളും പായസ്സവും മറ്റു പല തരം വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും ഉണ്ടാക്കുന്നു. കുടുംബങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു സദ്യ ഉണ്ണുകയും വൈകുന്നേരങ്ങളിൽ ക്ഷേത്ര ദർശനവും, കടൽക്കരയിലും മറ്റും വിനോദയാത്രകളും നടത്തുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും പൂജകൾ നടത്തുന്നു. സഹോദരന്റെ കയ്യിൽ ആചരപ്രകാരം രക്ഷാബന്ധൻ കെട്ടിക്കൊടുക്കുന്നു. സിന്ദൂരം അണിയിക്കുന്നു. ഇതായിരുന്നു കാലങ്ങൾക്ക് മുൻപുള്ള രക്ഷാബന്ധൻ. എന്നാൽ ഇന്ന് ആചാരങ്ങളോ രീതികളോ ആവശ്യമില്ല. ചിലതെല്ലാം കാലഹരണപ്പെട്ടുവെന്ന് തന്നെ പറയാം. </p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="413" src="http://media.webdunia.com/_media/ml/img/article/2016-08/17/full/1471427207-8089.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	രക്ഷാബന്ധവുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. നിലവിലുള്ള ഐതീഹ്യങ്ങളും പലതാണ്. എന്നാൽ ഭാരത്തിൽ പ്രചാരത്തിലുള്ളത് ശ്രീകൃഷണനും ദ്രൗപതിയും തമ്മിലുള്ള സഹോദരി, സഹോദര ബന്ധമാണ്.</p>
<p>
	 </p>
<p>
	<strong>ഐതീഹ്യം:</strong></p>
<p>
	 </p>
<p>
	മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ കൃഷ്ണൻറെ കൈ വിരൽ മുറിയുന്നു. അടുത്തുണ്ടായിരുന്ന ദ്രൗപദി തന്റെ സാരികീറി മുറിഞ്ഞ ഭാഗത്ത് കെട്ടുകയും രക്ത സ്രാവം നിൽക്കുകയും ചെയ്യുന്നു. ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തോഷം തോന്നിയ കൃഷ്ണൻ അവരെ തന്റെ സഹോദരായി ഏറ്റെടുക്കുകയും ഏത് സാഹചര്യത്തിലും വിളിച്ചാൽ എത്തുമെന്ന് വാക്ക് നൽകുകയും ചെയ്യുന്നു. അവസ്സരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴനൂലിനും പകരമായി തിരിച്ചു സഹായം ചെയ്യുമെന്നും കൃഷ്ണൻ സത്യം ചെയ്തു.</p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="704" src="http://media.webdunia.com/_media/ml/img/article/2016-08/17/full/1471427399-2239.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രികൃഷ്ണൻ പ്രത്യക്ഷപ്പെടുകയും ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്രയും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യുന്നു. ദ്രൗപതി കെട്ടിയ സാരി കഷണമാണ് രാഖിയായി (രക്ഷ) മാറിയത്. പിന്നീട് മഹാഭാരത യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന അവസ്സരത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനായ  ശ്രികൃഷ്ണൻറെ രക്ഷ  ഉറപ്പു വരുത്തിയെന്നും വിശ്വാസമുണ്ട്. ഈ വിശ്വാസ്സവും ആ ചാരങ്ങളുമാണ് രക്ഷാ ബന്ധൻ ആയി മാറിയത്. </p>
<br />]]></content:encoded>
      <pubDate>Wed, 17 Aug 2016 15:11:00 +0530</pubDate>
      <updatedDate>Wed, 17 Aug 2016 15:20:29 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്മസ് സമ്മാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/chrismas-gift-astrology-114122400034_1.html</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/chrismas-gift-astrology-114122400034_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-12/24/thumb/1_1/1419431320-556.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-12/24/thumb/1_1/1419431320-556.jpg</image>
      <description><![CDATA[മഞ്ഞ് പെയ്യുന്ന ഡിസംബര്‍ രാവില്‍, സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കുന്ന ക്രിസ്മസ് നക്ഷത്രങ്ങളെ സാക്ഷിയാക്കി, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പ്രിയപ്പെട്ടവരുടെ ജന്മ നക്ഷത്രത്തിന് ഏറ്റവും അനുയോജ്യമായ ...]]></description>
      <content:encoded><![CDATA[<p style="float: left;">
	<img align="left" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2014-12/24/full/1419431320-556.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="300" /></p>
മഞ്ഞ് പെയ്യുന്ന ഡിസംബര്‍ രാവില്‍, സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കുന്ന ക്രിസ്മസ് നക്ഷത്രങ്ങളെ സാക്ഷിയാക്കി, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പ്രിയപ്പെട്ടവരുടെ ജന്മ നക്ഷത്രത്തിന് ഏറ്റവും അനുയോജ്യമായ സമ്മാനങ്ങള്‍ അവര്‍ക്കായി തെരഞ്ഞെടുക്കാം. ഓരോ കൂറിലും ജനിക്കുന്നവര്‍ക്കായുള്ള സമ്മാനങ്ങള്‍ ഇതാ:<br />
<br />
മേടം<br />
<br />
മേടക്കൂറുകാരുടെ നിറം ചുവപ്പാണ്. ചുവന്ന നിറത്തിലുള്ള തൊപ്പി, സ്കാഫ് എന്നിവ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. സ്ത്രീകള്‍ക്കാണെങ്കില്‍ വജ്രാഭരണങ്ങള്‍ വാങ്ങാം. പെര്‍ഫ്യൂമുകള്‍ വാങ്ങുമ്പോള്‍ ചില വ്യത്യസ്ത സുഗന്ധങ്ങള്‍ പരീക്ഷിക്കാം. ഒരു ചുവന്ന ബാഗില്‍ ക്രിസ്മസുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, സിനിമകള്‍, മ്യൂസിക് സിഡികള്‍ എന്നിവ ശേഖരിച്ച് സമ്മാനിക്കുകയും ചെയ്യാം<br />
<br />
<br />
ഇടവം<br />
<br />
പുഷ്പങ്ങള്‍, ഉദ്യാനം പരിപാലിക്കുന്നതിനായുള്ള പുസ്തകങ്ങള്‍ എന്നിവ ഇവര്‍ക്ക് സമ്മാനിക്കാം. ജിഗ്സോ പസ്സില്‍‌സ്, ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റ്, സോഫ്റ്റ് ബ്ലാങ്കറ്റ്, സില്‍ക് സ്കാഫ്, പെയിന്റിംഗ്‍, ചെരുപ്പ് എന്നിവയും നല്‍കാം.<br />
<br />
മിഥുനം<br />
<br />
ഇലസ്ക്രോണിക് സാധനങ്ങളാണ് ഇവര്‍ക്ക് പ്രിയപ്പെട്ടത്. മൊബൈല്‍ ഫോണ്‍, വീഡിയോ ശേഖരം, കമ്പ്യൂട്ടര്‍ ഗെയിം, ഇലക്ട്രോണിക് ചെസ് തുടങ്ങിയവ കൂടാതെ വസ്ത്രങ്ങളും ആക്സസ്സറികളും ഇവര്‍ക്കായി തെരഞ്ഞെടുക്കാം.<br />
<br />
കര്‍ക്കിടകം<br />
<br />
കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ പോലുള്ള കാര്യങ്ങളിലൂടെ അവരെ സന്തോഷിപ്പിക്കാന്‍ സാധിക്കും.<br />
<br />
കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ഒരു ചിത്രം, ക്യാമറ, ഡയറി, സ്റ്റീം കുക്കര്‍, വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണപദാ‍ര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഇവര്‍ക്ക് സമ്മാനിക്കാം. എന്നാല്‍ മൂര്‍ച്ചയുളളതും ഗ്ലാസ് ഉപയോഗിച്ചുള്ളതുമായ വസ്തുക്കള്‍ നല്‍കരുത്.<br />
<br />
ചിങ്ങം<br />
<br />
ആകര്‍ഷകമായ സമ്മാനങ്ങളോടാണ് ഇക്കൂട്ടര്‍ക്ക് താല്പര്യം. ആഭരണം‍, വാച്ച്, ഡിസൈനര്‍ ബാഗ്, പേഴ്സ്, വസ്ത്രങ്ങള്‍ എന്നിവ സമ്മാനിക്കാം. വിലകൂടിയ പെര്‍ഫ്യൂമുകളും ഇവരെ സന്തോഷിപ്പിക്കും.<br />
<br />
കന്നി<br />
<br />
ആരോഗ്യത്തിലും സൌന്ദര്യകാര്യങ്ങളിലും അതീവ ശ്രദ്ധാലുക്കളാണ് ഇവര്‍. ജിം, ഡാന്‍സ് ക്ലാസ്, ഹെല്‍ത്ത് ക്ലബ് എന്നിവിടങ്ങളിലേക്കുള്ള മെമ്പര്‍ഷിപ്പുകള്‍ ഇവരെ സന്തോഷിപ്പിക്കും. പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഹാന്‍ഡ് ബാഗ് തുടങ്ങിയവയും നല്‍കാം.<br />
<br />
തുലാം<br />
<br />
ഭംഗിയുള്ളതും കലാപരമായതുമായ എന്തും ഇവരെ സന്തോഷിപ്പിക്കും. പൂക്കള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂം, പെയിന്റിംഗ്, കോസ്മെറ്റിക് സെറ്റ് തുടങ്ങിയവ ഇവര്‍ക്ക് നല്‍കാം.<br />
<br />
വൃശ്ചികം<br />
<br />
യോഗ, മതം, ഫിലോസഫി, തുടങ്ങിയവയേക്കുറിച്ചുള്ള പുസ്തകങ്ങള്‍, നോവലുകള്‍, വീഡിയോ ക്യാമറ, ഡിസൈനര്‍ സണ്‍ഗ്ലാസ്, സ്കാഫ്, തൊപ്പി, വാച്ച്, തുടങ്ങിയവ തെരഞ്ഞെടുക്കാം.<br />
<br />
ധനു<br />
<br />
അവധിക്കാലം ആഘോഷിക്കാനായി ഒരു യാത്ര പോയാല്‍ ഇവര്‍ക്ക് സന്തോഷമാകും.<br />
പുസ്തകങ്ങള്‍(ഫിലോസഫി, ആക്ഷേപഹാസ്യം, ആദ്ധ്യാത്മികത, നരവംശശാസ്ത്രം, യാത്രാ, വിദേശത്തെ പ്രമുഖ സ്ഥലങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍), ക്യാമറ, ക്യാറ്റില്‍ലൈറ്റ് ഡിന്നര്‍ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം.<br />
<br />
മകരം<br />
<br />
ഒരുപാട് ആഗ്രഹങ്ങളൊന്നും ഇല്ലാത്തവരാണ് ഇക്കൂട്ടര്‍. കൊച്ചു സമ്മാനങ്ങള്‍ പോലും ഇവരെ അമ്പരപ്പിക്കും, ആഭരണം, ബ്രീഫ്കേസ്, പുസ്തകങ്ങള്‍, വീഡിയോ, ബെഡ് ഷീറ്റ് കര്‍ട്ടന്‍ തുടങ്ങിയവ ഇവര്‍ക്ക് നല്‍കിക്കോളു.<br />
<br />
കുംഭം<br />
<br />
ശാസ്ത്രത്തോടും സാങ്കേതിക വിദ്യയോടും താല്പര്യമുള്ളവരാണിവര്‍. സാഹസികമായ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. ഡിജിറ്റല്‍ ക്യാമറ, ഡിവിഡി പ്ലെയര്‍, മൊബൈല്‍ ഫോണ്‍, ട്രെന്റി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയോടൊക്കെ ഇവര്‍ക്ക് പ്രിയമാണ്.<br />
<br />
മീനം<br />
<br />
പുഷ്പങ്ങള്‍, ചോക്ലേറ്റ്, സംഗീതോപകരണം, ട്രാവല്‍ ബാഗ്, സിനിമാ ടിക്കറ്റ്, പാവക്കുട്ടി, പുസ്തകങ്ങള്‍ എന്നിവ ഇക്കൂട്ടര്‍ക്ക് നല്‍കാം<br />
<br />
<br />
<br />
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ <a href="https://play.google.com/store/apps/details?id=com.webdunia.app&hl=en">ക്ലിക്ക്  </a>ചെയ്യുക. <a href="https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ">ഫേസ്ബുക്കിലും</a>]]></content:encoded>
      <pubDate>Wed, 24 Dec 2014 19:56:00 +0530</pubDate>
      <updatedDate>Tue, 19 Nov 2019 18:08:23 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>VISHNU.NL</authorname>
    </item>
    <item>
      <title><![CDATA[ലോകം കുടമാറ്റത്തിന്‍റെ വര്‍ണക്കാഴ്ചകളില്‍]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/ലോകം-കുടമാറ്റത്തിന്‍റെ-വര്‍ണക്കാഴ്ചകളില്‍-114050900076_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/ലോകം-കുടമാറ്റത്തിന്‍റെ-വര്‍ണക്കാഴ്ചകളില്‍-114050900076_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1399641939-2603.jpg</image>
      <description><![CDATA[എവിടെ കൊട്ടിയാലും തൃശൂര്‍ പൂരത്തിന് കൊട്ടണം, എവിടെ കണ്ടാലും തൃശൂര്‍ പൂരത്തിന് കാണണം. തൃശൂര്‍ പൂരത്തിന്‍റെ മാഹാത്മ്യം വിളിച്ചോതുന്ന വാചകമാണിത്. ഏതൊക്കെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും കൊട്ടിയാലും ഓരോ മേളക്കാരന്‍റെയും ഏറ്റവും വലിയ ആഗ്രഹം തൃശൂര്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2014-05/09/full/1399641939-2603.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="230" /></p>
	<span style="font-size:16px;">എവിടെ കൊട്ടിയാലും തൃശൂര്‍ പൂരത്തിന് കൊട്ടണം, എവിടെ കണ്ടാലും തൃശൂര്‍ പൂരത്തിന് കാണണം. തൃശൂര്‍ പൂരത്തിന്‍റെ മാഹാത്മ്യം വിളിച്ചോതുന്ന വാചകമാണിത്. ഏതൊക്കെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും കൊട്ടിയാലും ഓരോ മേളക്കാരന്‍റെയും ഏറ്റവും വലിയ ആഗ്രഹം തൃശൂര്‍ പൂരത്തിന് കൊട്ടുകയെന്നുള്ളതാണ്. ഏതൊക്കെ പൂരങ്ങള്‍ കണ്ടാലും തൃശൂര്‍ പൂരം കണ്ടാലാണ് കണ്‍ നിറയുക എന്നാണ്. അസ്തമയ സൂര്യന്‍ തന്‍റെ സ്വര്‍ണ കിരണങ്ങള്‍ കൂടി ചാര്‍ത്തിയപ്പോള്‍ കുടമാറ്റത്തിന്‍റെ സൌന്ദര്യം അതിന്‍റെ പരകോടിയിലെത്തി.</span></p>
<p>
	 </p>
<p>
	കണ്ണിനും കാതിനും വിസ്മയം തീര്‍ത്ത തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റം ആസ്വാദകര്‍ക്ക് കാഴ്ചയുടെ വിസ്മയമാണ് തീര്‍ത്തത്. തൃശൂര്‍ പൂരത്തിന്‍റെ ഖ്യാതി ലോകം മുഴുവന്‍ അറിയുന്നതും ലോകം പൂരത്തിനായി തൃശൂരിലേക്ക് ഒഴുകിയെത്തുന്നതും ഈ കുടമാറ്റം കാണാനാണ്. ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് തെക്കോട്ടിറങ്ങിയതോടെ അടക്കിവെച്ച ആവേശം അണപൊട്ടിയൊഴുകുന്നതാണ് കണ്ടത്. മഴപ്പേടിയില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ നനഞ്ഞുനിന്ന തൃശൂര്‍ക്കാരെ ദൈവങ്ങള്‍ കനിഞ്ഞനുഗ്രഹിച്ചപ്പോള്‍ പൂരം ദിനത്തില്‍ മഴ ദൂരെമാറിനിന്നു. </p>
<p>
	 </p>
<p>
	മൈതാനത്തിന്‍റെ തെക്കുഭാഗത്ത്‌ ഇരുവിഭാഗങ്ങളും അഭിമുഖമായി നിന്നതോടെ തൃശൂര്‍ പൂരം തുടങ്ങുകയായി. ഇത് രണ്ടു വിഭാഗം ദേവിമാരുടെ കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.</p>
<p>
	 </p>
<p>
	ശിവസുന്ദറിന്‍റെ നേതൃത്വത്തില്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ 15 ആനകളും നിരന്നു കഴിഞ്ഞതോടെ കുടമാറ്റം ആരംഭിച്ചു. മജന്ത നിറത്തിലുള്ള കുടകളും വെള്ള അലുക്കുള്ള കുടകളുമായി തിരുവമ്പാടി മുന്നോട്ടു വന്നു. പത്മനാഭന്‍റെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ പാറമേക്കാവ് വിഭാഗവും അണിനിരന്നു. പാറമേക്കാവ് ഭഗവതി ഉടന്‍ തന്നെ തങ്ങളുടെ വര്‍ണവിസ്മയങ്ങളുടെ ആവനാഴിയില്‍ തീര്‍ത്തുവെച്ച വര്‍ണ്ണക്കുടകള്‍ എടുത്തു.</p>
<p>
	 </p>
<p>
	ചുവപ്പ് കുടകള്‍ മാറ്റി പച്ചനിറത്തിലുള്ള കുട പറമേക്കാവ് ഉയര്‍ത്തിയപ്പോള്‍ ഇതിനു മറുപടിയായി തിരുവമ്പാടിയും പച്ചനിറത്തിലുള്ള കുട ഉയര്‍ത്തി. അമ്പതിലേറെ കുടകളാണ് ഓരോ വിഭാഗവും ഉയര്‍ത്തിയത്. പലനിലകളിലും പല ഡിസൈനുകളിലുമുള്ള കുടകള്‍. അവയില്‍ ദീവീരൂപങ്ങളും വിവിധ നിറങ്ങളിലുള്ള കാഴ്ചകളും സൃഷ്ടിക്കപ്പെട്ടു. ഓരോ തവണ കുടമാറുമ്പോഴും പതിനായിരങ്ങള്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു.</p>]]></content:encoded>
      <pubDate>Fri, 09 May 2014 18:52:00 +0530</pubDate>
      <updatedDate>Fri, 09 May 2014 19:00:40 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[ഓണം മലയാളിയുടെ സ്വന്തമോ?]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/ഓണം-മലയാളിയുടെ-സ്വന്തമോ-107081600077_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/ഓണം-മലയാളിയുടെ-സ്വന്തമോ-107081600077_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയയവരാണ്  അസുരന്മാര്‍. അസറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഓണം ഇന്ന് മലയാളികളുടെ ദേശീയോത്സവമാണ്. </font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ഓണം മലയാളികളുടെ സ്വന്തമാണോ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അല്ല എന്നാണ് ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഐതീഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചുവടുപിടിച്ചു പോയാലും ഏതാണ്ട് ഇതേ നിഗമനത്തില്‍ എത്താം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍.വി. കൃഷ്ണവാരിയര്‍ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയയവരാണ്  അസുരന്മാര്‍. അസറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. </font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'><b>ദ്രാവിഡന്‍മാരായ അസുരന്‍മാര്‍ അസിറിയക്കാര്‍?</b></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്. ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘര്‍ഷം ആണ് പുരാണത്തിലേയും ഐതിഹ്യ ങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാന്‍.. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ നിഗമനം വച്ച് നോക്കുമ്പോള്‍ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അസിറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ മധ്യ ഇന്ത്യ യും- ഭൂമിയും , പിന്നീട്  ഉത്തരേന്ത്യയും - സ്വര്‍ഗവും- , തെക്കേ ഇന്ത്യയും -പാതാളവും -  ആക്രമിച്ച് കീഴടക്കി ഭരിച്ചു.  ഇന്ത്യ അവരുടെ നാടായി മാറി  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദിമദ്രാവിഡര്‍  വന്നുകയറിയ ആര്യന്‍മാര്‍ക്കെതിരെ   യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂന്നടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും  വാമനന്‍ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കു ന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലര്‍ കരുതുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാമനന്‍ വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ്.  ഇന്നു കാണുന്ന  കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല.കാരണം , ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലില്‍ നിന്ന് വീണ്ടെടുത്തത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാമനനായ ആര്യ നായകന്‍ , ദ്രാവിഡ രാജ-ാവായ ബലിയെ തോല്‍പിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം</font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>കേരളം പാതാളം  ?</b></font><br/> <font  style='font-size:12pt; color:#000000'>മഹാബലി കേരളം ഭരിച്ചു എന്നാണല്ലോ ഐതിഹ്യ കഥ  . കേരളമായിരുന്നു പാതാളമെങ്കില്‍ മാവേലി ഭരിച്ച നാടേതായിരുന്നു?മാവേലി ഇന്ത്യ-  പ്രത്യേകിച്ച് മധ്യ - തെക്കന്‍ ഇന്ത്യ  - ഭരിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാമനന്‍ വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി  ഇന്നത്തെ ഗുജ-റാത്തിലും മധ്യപ്രദേശിലും മറ്റും ഉള്‍പ്പെടുന്ന   നര്‍മ്മദാ നദീതീരത്ത് യജ്ഞം നടത്തുകയായിരുന്നു എന്ന് ഓര്‍ക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമിഴ്നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്‍റെ സൂചനകളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പണ്ടു കാലത്ത് തെക്കേ ഇന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. പൂക്കളവും പൊങ്കാലയും മറ്റും ആദിമദ്രാവിഡ സംസ്കാരത്തിന്‍റെ ഭാഗമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഓണം ക്ഷേത്രോത്സവം?</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമിഴ്നാട്ടില്‍ മധുരയില്‍ വാമനന്‍റെ ഓര്‍മ്മയ്ക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓണത്തല്ലിന്‍റെ പേരില്‍ ചേരിപ്പോര്‍ എന്നൊരു ആചാരവും മധുരയില്‍ ഉണ്ടായിരുന്നുവെന്ന് മാകുടി മരുതനാര്‍ എഴുതിയ മധുരൈ കാഞ്ചി എന്ന കാവ്യത്തില്‍ പരാമര്‍ശിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓണം തമിഴ്നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു. തൃക്കാക്കരയില്‍ മുമ്പ് 28 ദിവസത്തെ  ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ആഘോഷമുണ്ടായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് പിന്നീട് ഇല്ലാതെയായി. കേരളത്തിലിത് പത്തു ദിവസത്തെ ഉത്സവമായി ചുരുങ്ങി. എങ്കിലും കര്‍ക്കിടകത്തിലെ ഓണം കുട്ടികളുടെ ഓണമായി പിള്ളേരോണമായി ആഘോഷിക്കാറുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>തിരുപ്പതി വാമനക്ഷേത്രം?</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ തൃക്കാക്കര ക്ഷേത്രമെന്നപോലെ , ആന്ധ്രയിലെ തിരുപ്പതിയും വാമന ക്ഷേത്രമാണെന്നൊരു പക്ഷമുണ്ട്. തിരുപ്പതി, തൃക്കാല്‍ക്കര എന്നീ വാക്കുകളില്‍ പരാമര്‍ശിക്കുന്ന കാല്‍ വാമനന്‍റെ കാല്‍ ആവാനേതരമുള്ളൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓണത്തിന്‍റെ വേരുകള്‍ പ്രാചീന അസിറിയയില്‍ ആയിരുന്നാലും , ഓണം തെക്കേ ഇന്ത്യയുടെ പൊതുവായ ആഘോഷമായിരുന്നാലും ശരി  ഇന്ന് ഓണം കേരളീയരുടെ സ്വന്തമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷേത്രങ്ങളില്‍ നിന്ന് വീട്ടുമുറ്റങ്ങളില്‍ ഓണത്തെ കൊണ്ടു വന്ന മലയാളികള്‍ ഇന്നതിനെ തെരുവിലേക്കിറക്കി വിടുകയാണ്. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 16 Aug 2007 19:11:21 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:46:48 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[വിഷു സമഭാവനയുടെ ദിനം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/വിഷു-സമഭാവനയുടെ-ദിനം-107052500119_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/വിഷു-സമഭാവനയുടെ-ദിനം-107052500119_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വിഷു- ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ഇതിന് ആണ്ടുപിറപ്പ് എന്നാണ് പറയുന്നത്. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട് വിഷു  -മേടം 1 നും തുലാം 1 നും. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമിഴ് വര്‍ഷത്തിന്‍റെ  പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. ഇരവിനേയും പകലിനേയും സമമായി പകുക്കുന്ന,  ഒരേ പോലെ കാണുന്ന വിഷുദിനം സമഭാവന യുടെ </font><font style='font-size:12pt;'>ﾛ </font><font style='font-size:12pt;'>ദിനമാണ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷുവിന്‍റെ പത്താം ദിവസം കൃഷി തുടങ്ങുന്നത് വിഷുവിനും പത്താമുദയത്തിനു മിടയ്ക്കാണ്</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടി,  വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു.  തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിഷുവിന്‍റെ ചരിത്രം </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു  ശാസനത്തില്‍ "ചിത്തിര വിഷു' വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ.ഡി. 962 - 1021 ആണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എന്നാല്‍ എ.ഡി. 844 - 855 കാലഘട്ടം  കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ്. "ശങ്കരനാരയണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്‍റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ വിഷുവിനെക്കുറിച്ച് ഇങ്ങിനെ പറയുന്നു "" ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിഷുവും സൂര്യനും </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിഷു സംക്രാന്തി : സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കാര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 20:01:31 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കാര്‍ഷികോത്സവമായ വൈശാഖി]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/കാര്‍ഷികോത്സവമായ-വൈശാഖി-107052500118_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/കാര്‍ഷികോത്സവമായ-വൈശാഖി-107052500118_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[വൈശാഖി അല്ലെങ്കില്‍ ബൈശാഖി പഞ്ചാബിലെ കാര്‍ഷികോത്സവമാണ്. സിക്ക് കലണ്ടറിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഉത്സവങ്ങളില്‍ ഒന്നാണിത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വൈശാഖി അല്ലെങ്കില്‍ ബൈശാഖി പഞ്ചാബിലെ കാര്‍ഷികോത്സവമാണ്. സിക്ക് കലണ്ടറിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഉത്സവങ്ങളില്‍ ഒന്നാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാളികള്‍ക്ക് വിഷു, തമിഴര്‍ക്ക് പുത്താണ്ട്, അസം കാര്‍ക്ക് റൊംഗാലി ബിഹു, ബംഗാളികള്‍ക്ക് നബ ബര്‍ഷ എന്നിങ്ങനെ മേട സംക്രമം ഇന്ത്യയില്‍ എല്ലായിടത്തും ഉത്സവ കാലമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിക്കുകാരും ഇതിനെ പുതുവര്‍ഷം ആയാണ് കാണുന്നത്. മറ്റൊരു സവിശേഷത  സിക്ക് കൂട്ടായ്മ 1699 ല്‍ സംഘടിതമായ ഒരു മത വിഭാഗമായി മാറിയത് ഇതേ ദിവസമാണ്. പഞ്ചാബില്‍ വിളവെടുപ്പ് നടക്കുന്നത് അന്നാണ്. ഗുരു ഗോബിന്ദ് സിംഗ് അനന്തപുര്‍ പട്ടണത്തില്‍ ഖല്‍സ സ്ഥാപിച്ചത് അന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിക്കുകാര്‍ക്ക് ഒരു ദേശീയ സങ്കല്‍പ്പം ഉണ്ടായതും ജീവിത ക്രമം ആവിഷ്കരിച്ചതും ഇതേ ദിവസമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരു ഗോബിന്ദ് സിംഗ് അമൃത് എന്ന് പേരിട്ട മധുര പാനീയം നല്‍കിയാണ് സിക്കുകാരെ പരിപൂതമായ ഖല്‍സാ പന്തല്‍ അഥവാ സായുധ സന്യാസി സംഘമാക്കി മാറ്റിയത്. മുഗളന്മാരുടെ ആക്രമണത്തെ ചെറുക്കാനായിരുന്നു ഈ നീക്കം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ പാകിസ്ഥാനിലുള്ള ഹസ്സനാബാദ് നഗരത്തിലാണ് സിക്കിസം ഉടലെടുത്തത്. അതുകൊണ്ട് വൈശാഖി ദിവസം ലോകത്തെമ്പാടുമുള്ള സിക്ക് മതക്കാര്‍ ഇവിടേക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്. സാധാരണ ഗതിയില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് തീര്‍ത്ഥാടന കാലം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈശാഖി ദിവസം എല്ലാ സിക്കുകാരും സിക്ക് ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദര്‍ശനങ്ങളും ആട്ടവും പാട്ടും എല്ലാമായി ആഘോഷിക്കുന്നു. വിളവെടുപ്പ് കാലമായതുകൊണ്ട് എല്ലാവരുടെ പക്കലും ധാരാളം പണവും ഉണ്ടായിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 19:57:31 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഋഷിപഞ്ചമി -വിശ്വസൃഷ്ടി യുടെ ഉത്സവം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/ഋഷിപഞ്ചമി-വിശ്വസൃഷ്ടി-യുടെ-ഉത്സവം-107052500116_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/ഋഷിപഞ്ചമി-വിശ്വസൃഷ്ടി-യുടെ-ഉത്സവം-107052500116_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[ഈ ദിവസം ഓരോ കൊല്ലവും മാറിമാറി വരുന്നതു കൊണ്ട് സപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനമായി നിസ്ചയിച്ചിരികുകയാണ്‍ എന്നാലും ഋഷിപഞ്ചമിക്ക് ഭാരതമൊട്ടുക്കും വിശ്വകര്‍മ്മജര്‍ പൂജയും ആഘോഷങ്ങളും നടത്താറുണ്ട്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഋഷിപഞ്ചമി -വിശ്വസൃഷ്ടി യുടെ ഉത്സവം                                                                                                                           </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍  ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു,മയ,ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ പുതുക്കിയാണ്  ഋഷിപഞ്ചമി കൊണ്ടാടുക.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഋഷിപഞ്ചമി വിശ്വകര്‍മ്മ ജയന്തിയായി ആഘോഷിക്കും. .</font><br/><font  style='font-size:12pt; color:#000000'></font><br/>''<font  style='font-size:12pt; color:#000000'>വിശ്വം കര്‍മ്മ യസ്യ അസൗ വിശ്വകര്‍മ്മ" എന്നതാണ് വിശ്വകര്‍ മ്മാവ്. വിശ്വത്തെ സൃഷ്ടിച്ചതിനാല്‍ വിശ്വബ്രഹ്മം വിശ്വകര്‍മ്മാവായി.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശ്വകര്‍മ്മാവിന്‍റെ പഞ്ചമുഖങ്ങളില്‍ നിന്നും ജനിച്ച് വിശ്വകലാ കാരന്മാരായി സര്‍വജീവികള്‍ക്കും ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചു നല്‍കുന്ന വിശ്വകര്‍മ്മജര്‍ ദേവനെ പൂജിച്ചു പ്രാര്‍ത്ഥിക്കുന്ന  പുണ്യദിനം കൂടിയാണ് ഋഷിപഞ്ചമി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ദിവസം ഓരോ കൊല്ലവും മാറിമാറി വരുന്നതു കൊണ്ട് സപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനമായി നിസ്ചയിച്ചിരികുകയാണ്‍ എന്നാലും ഋഷിപഞ്ചമിക്ക് ഭാരതമൊട്ടുക്കും വിശ്വകര്‍മ്മജര്‍ പൂജയും ആഘോഷങ്ങളും നടത്താറുണ്ട്.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>പ്രപഞ്ച സൃഷ്ടി</font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൃഷ്ടി ക്കു മുമ്പ് സര്‍വ്വശൂന്യമായ അവസ്ഥയില്‍ ആദിപരാ ശക്തി സ്വയം ബ്രഹ്മാവാ യി. ബ്രഹ്മം അതിന്‍റെ തനി സ്വരൂപത്തില്‍ സൃഷ്ടി കര്‍മ്മത്തിനു പ്രാപ്തമല്ല.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ബ്രഹ്മത്തിലെ ആദി ശക്തി  ഇഛാശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി, പരാശക്തി,   എന്നീ പഞ്ചശക്തികളെ ദേവീ    പ്രോജ്ജലിപ്പിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഞ്ചശക്തികള്‍ യഥാക്രമം രസദ്വേജാതം, വാമദേവം, അഘോരം, തല്‍പുരുഷം ഈശ്വാന്യം എന്നീ പഞ്ചമുഖങ്ങളായി. കേവലമായ ബ്രഹ്മം പഞ്ചമുഖ ബ്രഹ്മമായി സൃഷ്ടികര്‍മ്മത്തിന് സജ്ജമായി. അങ്ങനെ യാണ് പ്രകൃതിയും പുരുഷനും ചേര്‍ന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സനകാദി മഹിര്‍ഷിമാരും  പഞ്ചമൂര്‍ത്തികളും എല്ലാ ദേവീ ദേവന്മാരും, പഞ്ചഭൂതങ്ങളും  ഉള്‍പ്പൈടെ സര്‍വചരാചരങ്ങളും വിശ്വകര്‍മ്മാവന്‍റെ സൃഷ്ടികളാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേവശില്‍പിയായ വിശ്വകര്‍മ്മാവാണ് ആഭരണങ്ങളും അനേകം കൈത്തൊഴിലുകളും കണ്ടുപിടിച്ചത്. ദേവന്മാര്‍ക്ക് വിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത് വിശ്വകര്‍മ്മാ വാണെന്നു വിഷ്ണു പുരാണം ഒന്നാം അംശം 15-ാം അധ്യായത്തില്‍ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>ശീരാമചന്ദ്രനെ സഹായിക്കാന്‍ നളന്‍ എന്ന വാനരനെ സൃഷ്ടിച്ചതും വിശ്വകാര്‍മ്മാവാണെന്നു  വാല്മീകി രാമായാണം ബാലകാണ്ഡം 18-ാം സര്‍ഗത്തില്‍ പറയുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 19:48:40 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നീലംപേരൂരില്‍ ഇന്നു പടയണി]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/നീലംപേരൂരില്‍-ഇന്നു-പടയണി-107052500115_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/നീലംപേരൂരില്‍-ഇന്നു-പടയണി-107052500115_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[ഇന്ന് പൂരം പടയണിയുടെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു.. രണ്ടാഴ്ചയായി നടക്കുന്ന ചടങ്ങുകള്‍ ഇന്ന് അവസ്സനിക്കും. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന പടയണി നട്ടുകാരുടെ മഹൊത്സവമായി മാറുകയാണിവിടെ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>നീലമ്പേരൂര്‍ ഗ്രാമം ഇന്ന് ഉണര്‍ന്നിരിക്കും അവിടത്തെ ക്ഷേത്രത്തിലെ പൂരം പടയണി ഇന്നാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ന് പൂരം പടയണിയുടെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു.. രണ്ടാഴ്ചയായി നടക്കുന്ന ചടങ്ങുകള്‍ ഇന്ന് അവസ്സനിക്കും. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന പടയണി നട്ടുകാരുടെ മഹൊത്സവമായി മാറുകയാണിവിടെ</font><br/>  <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ന് 7.30 ന് അ ത്താഴപൂജയ്ക്കു ശേഷം പടയണിച്ചടങ്ങുകള്‍ ആരംഭിക്കും. എട്ടു മണിക്ക് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിക്കല്‍, 10ന് കുടംപൂജകളി, 10.30 ന് മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മിക ത്വത്തില്‍ സര്‍വപ്രായശ്ഛിത്തം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേവസ്വം പ്രസിഡന്‍റ് വില്യാടം ഗോപിനാഥന്‍ നായര്‍ അനുജ്ഞ വാങ്ങും. പിന്നെ തോത്താക്കളിയാണ്. പള്ളി ഭഗവതിയു ടെ സന്നിധിയില്‍ പാതിരാ  അടുക്കുമ്പോള്‍ പു ത്തന്‍ അന്നങ്ങളുടെ എഴു ന്നള്ളത്ത് ആരംഭിക്കും. രാത്രി 11 മണിയോടെ പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം നടക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുകഴിഞ്ഞാല്‍ വലിയ അന്നങ്ങള്‍ കോലങ്ങള്‍, സിംഹം, പൊയ്യാനപ്പുറത്ത് എഴുന്നള്ളിപ്പ്  എന്നിവക്കുശെഷം അരിയും തിരിയും വയ്പ്പോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൂട്ടു വയ്പ്പ് തട്ടുകുട തുടങ്ങിയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ചു. തെങ്ങിന്‍ മടലില്‍ പൂക്കള്‍ പലതട്ടുകളായി വച്ച് ഒരുക്കിയ തട്ടുകുടയുമായി കണ്ണനാമുണ്ണിയെ കാണുമാറാകണം എന്നഗാനാലാപത്തോടെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുട നീര്‍ത്ത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഴിഞ്ഞ ദിവസങ്ങളില്‍ വിവിധകോലങ്ങള്‍ ദേവിക്കു മുന്നിലേക്ക് എഴുന്നള്ളിച്ചു.പ്ളാവില കോലങ്ങള്‍,ആന ഹനൂമാന്‍,ഭീമസേനന്‍ തുടങ്ങിയ കോലങ്ങളാണ് ആടിയത്..കുടം പൂജകളി, തോതാക്കളി,വേലകളിപിണ്ടിയും കുരുത്തോലയും കൊടിക്കൂറ തുടങ്ങിയവ രാതി ഉണ്ടായിരുന്നു.</font>]]></content:encoded>
      <pubDate>Fri, 25 May 2007 19:46:21 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആറ്റുകാല്‍ പൊങ്കാല   അപൂര്‍വ്വ കാഴ്ച]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/ആറ്റുകാല്‍-പൊങ്കാല-അപൂര്‍വ്വ-കാഴ്ച-107052500064_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/ആറ്റുകാല്‍-പൊങ്കാല-അപൂര്‍വ്വ-കാഴ്ച-107052500064_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്,  തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പൊങ്കാല മഹോത്സവം അതിന്‍റെ സവിശേഷത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു.   ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്,  തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു.   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. ക്ഷേത്രത്തിന്‍റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവുകളില്‍ വരെ പൊങ്കാലയടുപ്പുണ്ടാകും.  അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.ശര്‍ക്കരയും അരിയും പഴവും ചേര്‍ത്ത പൊങ്കാലപ്പായസമാണ് ദേവിക്ക് ഭക്തകള്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്നത്. കൂടാതെ മണ്ടപ്പുറ്റ്,  വയണയിലയില്‍ അപ്പം തുടങ്ങിയതും അമ്മയ്ക്ക് പിയങ്കരമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാവിലെ കുളിച്ച് ശുദ്ധമായി, ശുഭ്രവസ്ത്രധാരിണികളായി അടുപ്പു കൂട്ടുവാന്‍ വേണ്ട സാമഗ്രികളുമായി സ്ത്രീകള്‍ ക്ഷേത്ര നടയിലെത്തുന്നു.  അമ്പലത്തിന്  വെളിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് കത്തിക്കുന്ന അഗ്നിയില്‍ നിന്ന്  പകര്‍ന്ന് പൊങ്കാലയടുപ്പുകള്‍ കത്തിക്കുന്നു .</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പൊങ്കാല വെന്തു കഴിയുമ്പോള്‍ അത് ദേവിക്ക് സമര്‍പ്പിക്കുന്ന  ചടങ്ങ് നടക്കുന്നു.  തീര്‍ത്ഥം തളിച്ച് ദേവി അത് സ്വീകരിക്കുന്നതോടെ, പൂര്‍ണ്ണതൃപ്തമായ മനസ്സോടെ സ്ത്രീകള്‍ വീടുകളിലേക്ക് തിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്സവത്തിന്‍റെ മൂന്നാം ദിവസം 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. ഒറ്റത്തോര്‍ത്തുടുത്ത്, കുട്ടികള്‍ ഓലക്കീറില്‍ കിടന്നുറങ്ങും.  ഉത്സവത്തിന്‍റെ അവസാനദിവസം ഈ കുട്ടികളെ അലങ്കരിച്ച് വേഷമിട്ട് "ചൂരലൂത്തുക' എന്ന ചടങ്ങ് നടക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എളിയില്‍  കെട്ടുന്ന ചൂരലിന്‍റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തല്‍.  അവസാന ദിവസം ഗുരുസി നടക്കുന്നു.  ഗുരുസി കഴിഞ്ഞാല്‍ അടുത്ത ദിവസം  വൈകിമാത്രമേ നട തുറക്കുകയുള്ളു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 18:03:15 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഐശ്വര്യത്തിന്‍റെ കാര്‍ത്തിക പൊന്‍വിളക്ക്]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/ഐശ്വര്യത്തിന്‍റെ-കാര്‍ത്തിക-പൊന്‍വിളക്ക്-107052500048_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/ഐശ്വര്യത്തിന്‍റെ-കാര്‍ത്തിക-പൊന്‍വിളക്ക്-107052500048_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് ആഘോഷിക്കാറുണ്ട്. ക്ഷേത്രച്ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ'  എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തിക . ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക  ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു പ്രധാനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈക്കത്തഷ്ടമിപോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.</font>]]></content:encoded>
      <pubDate>Fri, 25 May 2007 18:00:05 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആറ്റുകാല്‍ പൊങ്കാല മഹോത്സവം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/ആറ്റുകാല്‍-പൊങ്കാല-മഹോത്സവം-107052500058_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/ആറ്റുകാല്‍-പൊങ്കാല-മഹോത്സവം-107052500058_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (9-ാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (9-ാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാര്‍ത്തികനാളില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ്  പൊങ്കാല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി കഴിഞ്ഞാല്‍ ആറ്റുകാലില്‍ തുടര്‍ന്നുള്ള ഒമ്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു. കതിനകളും  ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു  തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം  കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു.  ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>പൊങ്കാലകലത്തിലെ മണ്ണ്  അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്നാം ദിവസം പച്ചപ്പന്തല്‍ കെട്ടി നിശ്ഛിതമുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുപാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് ഈ പത്തു ദിവസവും കുടിയിരുത്തുന്നതായിട്ടാണ് സങ്കല്പം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്സവത്തിന്‍റെ ഒന്‍പതാം ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല നടക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് പച്ചപന്തലിലിരുന്ന് പാടുന്ന കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞ ഉടന്‍ തന്നെ പ്രധാന പൂജാരി പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്ന് നടക്കുന്ന ചെണ്ട മേളവും, കതിനാവെടിയും പുറമെയുള്ള പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കുന്നതിന് സൂചന നല്‍കുന്നു.  പൊങ്കാലക്കളങ്ങളായി മാറിക്കഴിഞ്ഞ ക്ഷേത്രത്തിന് ചുറ്റുപാടില്‍ ഉദ്ദേശം അഞ്ചു കിലോമീറ്റര്‍ ദൂരം അടുപ്പുകൂട്ടി നിര്‍ന്നിമേഷരായി പ്രതീക്ഷിച്ചിരിക്കുന്ന സ്ത്രീജനങ്ങള്‍ കുരവയോടെ തങ്ങളുടെ അടുപ്പില്‍ തീ കത്തിക്കുന്നു. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>എഴുന്നെള്ളത്ത് </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്‍പതാം ദിവസം ശാസ്താം കോവിലിലേയ്ക്കുള്ള ഭഗവതിയുടെ എഴുന്നെള്ളത്തു നടക്കുന്നു. ഏഴുന്നെള്ളത്തു നടക്കുന്ന രാജവീഥിയില്‍ ഉടനീളം കമീനയമായി അലങ്കരിച്ച പന്തലുകളില്‍ നിറപറയും താലപ്പൊലിയും അഷ്ടമംഗല്യവുമായി ഭക്തജനങ്ങള്‍ ദേവിയെ സ്വീകരിക്കുവാനായി അണി നിരക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശാസ്താം കോവിലിലേയ്ക്കുള്ള ഒന്നര കിലോമീറ്റര്‍ അലങ്കരിച്ച വാഹനങ്ങളും ആകര്‍ഷണീയമായ കലാപരിപാടികളും കുത്തിയോട്ടക്കാരും കുത്തിയോട്ടത്തിന് അകമ്പടി സേവിക്കുന്ന ബാന്‍ഡുമേളം, കലാപരിപാടികള്‍, തെയ്യം, പഞ്ചവാദ്യം, മയില്‍പ്പീലി നൃത്തം, കോല്‍ക്കളി, കുമ്മാട്ടിക്കളി തുടങ്ങി വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും ഉണ്ടായിരിക്കും</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>അഭീഷ്ടവരദായിനി ആറ്റുകാലമ്മ</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്</font><font style='font-size:12pt;'>ക</font><font style='font-size:12pt;'>ￅ് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക്  രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'><b>ആറ്റുകാലമ്മ കണ്ണകിയോ?  </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറ്റുകാല്‍ ഭഗവതി കണ്ണകിയാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പാടിവരുന്ന തോറ്റംപാട്ടില്‍ കണ്ണകിദേവിയെ കൊടുങ്ങല്ലൂരില്‍ ചെന്നു ക്ഷണിച്ചുകൊണ്ടു വന്ന് ആറ്റാകാലില്‍ കുടിയിരുത്തുന്നതായും ഉത്സവം കഴിഞ്ഞ് തിരിച്ചുകൊണ്ടാക്കുന്നതായും പരാമര്‍ശമുണ്ട്. ആയതിനാല്‍ കണ്ണകിയുടെ അംശവുമാണ് ആറ്റുകാലമ്മ എന്നു പറയാം. </font>]]></content:encoded>
      <pubDate>Fri, 25 May 2007 17:59:45 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം]]></title>
      <link>https://malayalam.webdunia.com/article/social-festivals-malayalam/ആറ്റുകാല്‍-പൊങ്കാലയുടെ-ഐതീഹ്യം-107052500055_1.htm</link>
      <guid>https://malayalam.webdunia.com/article/social-festivals-malayalam/ആറ്റുകാല്‍-പൊങ്കാലയുടെ-ഐതീഹ്യം-107052500055_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-05/09/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1399641939-2603.jpg</image>
      <description><![CDATA[ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും  അരിയും,  മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ക്ഷേത്രം കുംഭത്തിലെ മകം നാളില്‍ സ്ത്രീകളുടെ സംഗമ ഭൂവാകും- അന്നണ് ക്ഷേത്രത്തിലെ പൊങ്കാല                                                                                                                       </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും  അരിയും,  മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം  സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 17:49:29 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Social Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
