<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[ആചാരം അനുഷ്ഠാനം]]></title>
    <link>https://malayalam.webdunia.com/rituals-religion-in-malayalam</link>
    <description><![CDATA[ഉത്സവങ്ങള്‍ നാടിന്‍റെ ആഘോഷം;നാട്ടാരുടേയും]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Sat, 23 May 2026 14:42:01 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>ആചാരം അനുഷ്ഠാനം</title>
      <url>https://malayalam.webdunia.com/rituals-religion-in-malayalam</url>
      <link>https://malayalam.webdunia.com/rituals-religion-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/rituals-religion-in-malayalam-1040203.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[എന്താണ് ദീപാവലി വ്രതം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/deepavali-hindu-rituals-124103000045_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/deepavali-hindu-rituals-124103000045_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-10/26/thumb/1_1/1477493140-829.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-10/26/thumb/1_1/1477493140-829.jpg</image>
      <description><![CDATA[അസുര ശക്തിക്കുമേല്‍ ദൈവിക ശക്തിയുടെ വിജയം അഥവാ തിന്‍മയ്ക്ക് മേലുള്ള നന്മയുടെ വിജയം സ്മരിക്കുകയാണ് ദീപാവലി ആഘോഷത്തിലൂടെ. ശ്രീരാമചന്ദ്രന്‍ ലങ്കാധിപനായ രാവണനുമേല്‍ നേടിയ വിജയത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലി. ദക്ഷിണേന്ത്യയില്‍ ഒരു ദിവസം മാത്രമാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="403" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-10/26/full/1477493140-829.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
</p>
<p>
	അസുര ശക്തിക്കുമേല്‍ ദൈവിക ശക്തിയുടെ വിജയം അഥവാ തിന്‍മയ്ക്ക് മേലുള്ള നന്മയുടെ വിജയം സ്മരിക്കുകയാണ് ദീപാവലി ആഘോഷത്തിലൂടെ. ശ്രീരാമചന്ദ്രന്‍ ലങ്കാധിപനായ രാവണനുമേല്‍ നേടിയ വിജയത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലി. ദക്ഷിണേന്ത്യയില്‍ ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമാണ് ആഘോഷങ്ങള്‍.</p>
<p>
	 </p>
<p>
	ദീപാവലിക്ക് വ്രതമെടുക്കുന്നതും വളരെ വിശേഷമാണ്. തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം വ്രതം തുടങ്ങണം. അരിയാഹാരം പാടില്ല. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ലഘുഭക്ഷണം മാത്രമേ ആകാവൂ.</p>
<p>
	 </p>
<p>
	ദീപാവലി ദിവസം ഉപവാസത്തോടു കൂടിയുള്ള വ്രതമാണ് വേണ്ടത്. പിറ്റേന്ന് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ മൂന്ന് ദിവസവും വിഷ്ണു ക്ഷേത്രങ്ങളില്‍ കുളിച്ചു തൊഴുകയും വേണം.</p>]]></content:encoded>
      <pubDate>Wed, 30 Oct 2024 19:13:00 +0530</pubDate>
      <updatedDate>Wed, 30 Oct 2024 19:18:07 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ശബരിമല കര്‍ക്കടകമാസ പൂജാക്രമങ്ങള്‍ ഇങ്ങനെ]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/sabarimala-kerala-news-123071700020_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/sabarimala-kerala-news-123071700020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/03/thumb/1_1/1659536293-808.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/03/thumb/1_1/1659536293-808.jpg</image>
      <description><![CDATA[ഇന്ന് പുലര്‍ച്ചെ 5.30ന് ശബരിമല നടതുറന്ന് പതിവു പൂജകള്‍ ആരംഭിച്ചു. ദിവസവും രാവിലെ 5.30 മുതല്‍ 10 വരെ നെയ്യഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. 

നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/03/full/1659536293-808.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="652" /></p>
</p>
<p>
	ഇന്ന് പുലര്‍ച്ചെ 5.30ന് ശബരിമല നടതുറന്ന് പതിവു പൂജകള്‍ ആരംഭിച്ചു. ദിവസവും രാവിലെ 5.30 മുതല്‍ 10 വരെ നെയ്യഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. </p>
<p>
	 </p>
<p>
	നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നീ വിശേഷാല്‍ വഴിപാടുകളും നടക്കും.ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യണം. നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്.</p>]]></content:encoded>
      <pubDate>Mon, 17 Jul 2023 11:51:00 +0530</pubDate>
      <updatedDate>Mon, 17 Jul 2023 11:53:20 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഒരു മാസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ടത് 24,000 ശ്ലോകങ്ങള്‍; രാമായണം വായിക്കേണ്ടത് ഇങ്ങനെ]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ramayana-month-hindu-122071900045_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ramayana-month-hindu-122071900045_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-07/27/thumb/1_1/1532674393-837.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-07/27/thumb/1_1/1532674393-837.jpg</image>
      <description><![CDATA[ഒരു മാസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ടത് രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്. ഇന്ന് മുതല്‍ ഓരോ മലയാളി ഭവനങ്ങളിലും തുഞ്ചന്റെ കിളിയുടെ ചിറകടി ശബ്ദം ഉയരും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="409" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-07/27/full/1532674393-837.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ഒരു മാസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ടത് രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്. ഇന്ന് മുതല്‍ ഓരോ മലയാളി ഭവനങ്ങളിലും തുഞ്ചന്റെ കിളിയുടെ ചിറകടി ശബ്ദം ഉയരും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. കൂടാതെ ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം.</p>
<p>
	 </p>
<p>
	രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.</p>
<p>
	 </p>
<p>
	രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.</p>
<p>
	 </p>
<p>
	&#39;രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്‌കാര ചരിത്രത്തിലുണ്ടായിട്ടില്ല&#39;&#39; - എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.</p>]]></content:encoded>
      <pubDate>Tue, 19 Jul 2022 14:43:00 +0530</pubDate>
      <updatedDate>Tue, 19 Jul 2022 14:45:23 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[മിഥുനമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/sabarimala-news-122061400068_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/sabarimala-news-122061400068_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/13/thumb/1_1/1576228217-1515.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/13/thumb/1_1/1576228217-1515.jpg</image>
      <description><![CDATA[മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/13/full/1576228217-1515.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. പിന്നേട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നിപകര്‍ന്നതിനു ശേഷം ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തര്‍  പതിനെട്ടാം പടികയറി സ്വാമീ ദര്‍ശനം നടത്തി.</p>
<p>
	 </p>
<p>
	അയ്യപ്പന്റെ തിരുനട തുറന്നതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര തിരുനട മേല്‍ശാന്തി ശംഭു നമ്പൂതിരി തുറന്ന് ദീപങ്ങള്‍ തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.15 മുതല്‍ 19 വരെയാണ് ശബരിമല നട തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.മിഥുനം ഒന്നായ 15.06.2022 ന് പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവുംമറ്റ്പൂജകളുംനടക്കും.ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.</p>]]></content:encoded>
      <pubDate>Tue, 14 Jun 2022 20:32:00 +0530</pubDate>
      <updatedDate>Tue, 14 Jun 2022 20:35:35 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ ധരിക്കേണ്ടതെങ്ങനെ?]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-ritual-news-122040700037_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-ritual-news-122040700037_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/25/thumb/1_1/1537857038-6588.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/25/thumb/1_1/1537857038-6588.jpg</image>
      <description><![CDATA[ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദമായി ലഭിക്കുന്നതാണ് ഭസ്മം ചന്ദനം, കുങ്കുമം എന്നിവ. ഹൈന്ദവ വിശ്വാസ പ്രകാരം ഇവ ധരിക്കുന്നതിനും പ്രത്യേകം രീതികളുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="411" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/25/full/1537857038-6588.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
</p>
<p>
	ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദമായി ലഭിക്കുന്നതാണ് ഭസ്മം ചന്ദനം, കുങ്കുമം എന്നിവ. ഹൈന്ദവ വിശ്വാസ പ്രകാരം ഇവ ധരിക്കുന്നതിനും പ്രത്യേകം രീതികളുണ്ട്. ഭസ്മം നെറ്റിയില്‍ ഇടത്തേ അറ്റത്തു നിന്നും വലത്തെ അറ്റം വരെ നീട്ടി ഒറ്റ വരയായിട്ടാണ് ഇടേണ്ടത്. നെറ്റിയുടെ മധ്യഭാഗത്ത് മാത്രമായാണ് ചന്ദനം തൊടേണ്ടത്. ഇത് ഗേപിക്കുറിയായി നെറ്റിയുടെ മുകളിലേക്ക് ഇടുന്നതാണ് നല്ലത്. നെറ്റിയില്‍ രണ്ട് പുരികങ്ങളുടെ നടുവില്‍ ചെറിയൊരു വൃത്ത രൂപത്തിലാണ് കുങ്കുമം തൊടേണ്ടത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 07 Apr 2022 13:06:00 +0530</pubDate>
      <updatedDate>Thu, 07 Apr 2022 13:10:16 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[മകരവിളക്കിന് മുന്നോടിയായുള്ള ശബരിമലയിലെ ശുദ്ധി ക്രിയകള്‍ 12 നും 13 നുമായി നടക്കും]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/makaravilakku-kerala-news-122011000068_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/makaravilakku-kerala-news-122011000068_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-11/15/thumb/1_1/1573787773-4143.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-11/15/thumb/1_1/1573787773-4143.jpg</image>
      <description><![CDATA[മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധി ക്രിയകള്‍ 12 നും 13 നുമായി നടക്കും. 12 ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയ ആണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-11/15/full/1573787773-4143.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധി ക്രിയകള്‍ 12 നും 13 നുമായി നടക്കും. 12 ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയ ആണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും. </p>
<p>
	 </p>
<p>
	ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്. അന്നേ ദിവസം ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദര്‍ശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങള്‍ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും. </p>
<p>
	 </p>
<p>
	14 ന് ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ്‌തേങ്ങകള്‍ ശ്രീകോവിലിനുള്ളില്‍ വച്ച് ഉടച്ച ശേഷം , തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക്  അഭിഷേകം ചെയ്തു നടത്തുന്ന പൂജയാണ് മകരസംക്രമപൂജ. ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം 3 മണിയോടെ അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര തിരുനട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. </p>]]></content:encoded>
      <pubDate>Mon, 10 Jan 2022 19:37:00 +0530</pubDate>
      <updatedDate>Mon, 10 Jan 2022 19:42:06 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന്റെ ഫലങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-rituals-malayalam-121082000035_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-rituals-malayalam-121082000035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/06/thumb/1_1/1604670807-2433.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/06/thumb/1_1/1604670807-2433.jpg</image>
      <description><![CDATA[ലക്ഷമി ദേവിയെ സങ്കല്‍പ്പിച്ച് അനുഷ്ഠിക്കുന്ന വ്രതമാണ് വെള്ളിയാഴ്ച വ്രതം. സമ്പല്‍സമൃദ്ധിക്കു വേണ്ടിയാണ് വെള്ളിയാഴ്ച വ്രതം എടുക്കുന്നത്. സ്ത്രീകളാണ് പൊതുവേ വെള്ളിയാഴ്ച വ്രതം എടുക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="417" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/06/full/1604670807-2433.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	  ലക്ഷമി ദേവിയെ സങ്കല്‍പ്പിച്ച് അനുഷ്ഠിക്കുന്ന വ്രതമാണ് വെള്ളിയാഴ്ച വ്രതം. സമ്പല്‍സമൃദ്ധിക്കു വേണ്ടിയാണ് വെള്ളിയാഴ്ച വ്രതം എടുക്കുന്നത്. സ്ത്രീകളാണ് പൊതുവേ വെള്ളിയാഴ്ച വ്രതം എടുക്കുന്നത്. മംഗല്യസിദ്ധിക്കുവേണ്ടിയും വെള്ളിയാഴ്ചകളില്‍ വ്രതം എടുക്കാറുണ്ട്. വ്രതം എടുക്കുന്ന സ്ത്രീകള്‍ അന്നേ ദിവസം കുളിച്ച് ശുദ്ധിയായി ദേവി ക്ഷേത്രദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. മംഗല്യസിദ്ധിക്കായി 12 വെള്ളിയാഴ്ചകളിലായി ദേവിക്ക് സ്വയംവരാര്‍ച്ചന നടത്താറുമുണ്ട്. വ്രതഅനുഷ്ഠാനങ്ങളില്‍ ഭക്ഷണം കഴിക്കാറില്ലെങ്കിലും വെള്ളിയാഴ്ച വ്രതത്തില്‍ അത്താഴം ഒഴിവാക്കാന്‍ പാടില്ലന്നാണ് വിശ്വാസം.</p>]]></content:encoded>
      <pubDate>Fri, 20 Aug 2021 13:41:00 +0530</pubDate>
      <updatedDate>Fri, 20 Aug 2021 13:43:31 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[നിറപുത്തരി-ഓണംപൂജകള്‍ക്കായി ശബരിമല നാളെ തുറക്കും]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/onam-sabarimala-pooja-news-121081400045_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/onam-sabarimala-pooja-news-121081400045_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597052556-6335.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597052556-6335.jpg</image>
      <description><![CDATA[ക്ഷേത്ര മേല്‍ശാന്തി വികെ ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നത്. നിറപുത്തരി പൂജകള്‍ക്കായി 16ന് രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/full/1597052556-6335.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് 5ന് തുറക്കും. ക്ഷേത്ര മേല്‍ശാന്തി വികെ ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നത്. നിറപുത്തരി പൂജകള്‍ക്കായി 16ന് രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഭക്തര്‍ രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 48മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹജരാക്കണം. </p>
<p>
	 </p>
<p>
	അതേസമയം ഓണനാളുകളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഭക്തജനങ്ങള്‍ക്ക് ഓണസദ്യ നല്‍കും. 23നാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്. പിന്നീട് കന്നിമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16നാണ് ശബരിമല നട തുറക്കുന്നത്.</p>]]></content:encoded>
      <pubDate>Sat, 14 Aug 2021 17:50:00 +0530</pubDate>
      <updatedDate>Sat, 14 Aug 2021 17:54:27 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[നാളത്തെ വാവുബലി വീട്ടില്‍ ഇടാം!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/vavubali-tomarrow-news-121080700029_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/vavubali-tomarrow-news-121080700029_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/03/thumb/1_1/1535972909-5626.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/03/thumb/1_1/1535972909-5626.jpg</image>
      <description><![CDATA[കര്‍ക്കിടകത്തില്‍ കറുത്ത വാവിന് ഇടുന്ന ബലിയാണ് വാവുബലി. പൊതുവെ കര്‍ക്കിടക മാസത്തെ പിതൃക്കളുടെ മാസമെന്നാണ് പറയുന്നത്. എല്ലാ കറുത്ത വാവിനും ബലി ഇടാമെങ്കിലും കര്‍ക്കിടക മാസത്തിലെ വാവുബലിയാണ് പ്രധാനപ്പെട്ടത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="339" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/03/full/1535972909-5626.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	കര്‍ക്കിടകത്തില്‍ കറുത്ത വാവിന് ഇടുന്ന ബലിയാണ് വാവുബലി. പൊതുവെ കര്‍ക്കിടക മാസത്തെ പിതൃക്കളുടെ മാസമെന്നാണ് പറയുന്നത്. എല്ലാ കറുത്ത വാവിനും ബലി ഇടാമെങ്കിലും കര്‍ക്കിടക മാസത്തിലെ വാവുബലിയാണ് പ്രധാനപ്പെട്ടത്. പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനാണ് ബലി ഇടുന്നത്. ഏഴു തലമുറയിലെ പിതൃക്കള്‍ക്ക് ഇതിന്റെ ഫലം കിട്ടുമെന്നാണ് വിശ്വാസം</p>
<p>
	 </p>
<p>
	നിലവില്‍ കൊവിഡ് സാഹചര്യത്തില്‍ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ച് ബലിയിടാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനാല്‍ വീട്ടില്‍ വച്ചും ബലി ഇടാവുന്നതാണ്. പകുതി വെന്ത കുത്തരികൊണ്ടാണ് ബലിച്ചോറുണ്ടാക്കുന്നത്. നിലവിളക്ക് കൊളുത്തി ദര്‍ഭകൊണ്ടുള്ള പവിത്രമോതിരം ധരിച്ച് കര്‍മങ്ങള്‍ തുടങ്ങണം. ഗണപതിയെ സങ്കല്‍പിച്ച് അല്പം ചോറ് വച്ച് ചോറ് ഉരുളകളായി അഞ്ചുതവണ പ്രാര്‍ത്ഥിച്ച് ഇലയില്‍ വയ്ക്കുകയാണ് വേണ്ടത്. ബലി ഇട്ട ശേഷം പിതൃക്കളോട് പിതൃലോകത്ത് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് പവിത്രമോതിരം ഊരാം.</p>]]></content:encoded>
      <pubDate>Sat, 07 Aug 2021 12:27:00 +0530</pubDate>
      <updatedDate>Sat, 07 Aug 2021 12:29:34 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ഗര്‍ഭിണികള്‍ പാലിക്കേണ്ട വ്രതനിഷ്ഠകള്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-pregnent-women-rituals-121080200034_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-pregnent-women-rituals-121080200034_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/11/thumb/1_1/1581410632-4455.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/11/thumb/1_1/1581410632-4455.jpg</image>
      <description><![CDATA[ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയുന്നതു മുതല്‍ വ്രതനിഷ്ഠയോടെ കഴിയണമെന്നാണ് ഹൈന്ദവ വിശ്വാസ പ്രകാരം പറയുന്നത്. ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ വളര്‍ച്ച അനുയോജ്യമായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/11/full/1581410632-4455.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയുന്നതു മുതല്‍ വ്രതനിഷ്ഠയോടെ കഴിയണമെന്നാണ് ഹൈന്ദവ വിശ്വാസ പ്രകാരം പറയുന്നത്. ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ വളര്‍ച്ച അനുയോജ്യമായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. കൂടാതെ നല്ല കാര്യങ്ങള്‍ കേള്‍ക്കുന്നതും പുണ്യപുരാതന കഥകള്‍ കേള്‍ക്കുന്നതും നല്ല കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ ഗര്‍ഭാവസ്ഥയില്‍ ചെറിയ രീതിയുലുള്ള വ്യായാമങ്ങളും നല്ലതാണ്. ഈ സമയത്ത് കോപം, ദുഖം, വെറുപ്പ്, അത്യാഗ്രഹം തുടങ്ങിയ മോശം വികാരങ്ങള്‍ ഉണ്ടാകുന്നത് നല്ലതല്ല ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൃത്യമായ വ്രതനിഷ്ഠയോടെ എല്ലാ കാര്യങ്ങളും പാലിക്കുന്നവര്‍ക്ക് നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞ് ജനിക്കുമെന്നാണ് പറയപ്പെടുന്നത്.</p>]]></content:encoded>
      <pubDate>Mon, 02 Aug 2021 13:14:00 +0530</pubDate>
      <updatedDate>Mon, 02 Aug 2021 13:17:26 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[എന്താണ് ഷഷ്ഠി വ്രതാനുഷ്ഠാനം?]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121080200033_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121080200033_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/20/thumb/1_1/1582193737-1571.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/20/thumb/1_1/1582193737-1571.jpg</image>
      <description><![CDATA[ശ്രീസുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് ഷഷ്ഠി വ്രതം. തുലാമാസത്തിലെ സ്‌കന്ദഷഠി മുതലാണ് ഷഷ്ഠി വ്രതം അനഷഠിച്ചു തുടങ്ങുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/20/full/1582193737-1571.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ശ്രീസുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് ഷഷ്ഠി വ്രതം. തുലാമാസത്തിലെ സ്‌കന്ദഷഠി മുതലാണ് ഷഷ്ഠി വ്രതം അനഷഠിച്ചു തുടങ്ങുന്നത്. മഹാദേവന്റെ നിര്‍ദ്ദേശപ്രകാരം പാര്‍വ്വതി ദേവിയാണ് ആദ്യമായി ഷഷ്ഠി വ്രതം അനുഷ്ഠിച്ചതെന്നാണ് വിശ്വാസം. ഉപവാസമായും ഒരിക്കലായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാറുണ്ട്. ഒരിക്കലായി വ്രതം അനുഷ്ഠിക്കുന്നവര് രാവിലെ കുളിച്ച് ശുദ്ധരായി  സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തുകയും ഭഗവാന് നിവേദ്യമര്‍പ്പിച്ച വെളളച്ചേറു ഭക്ഷിക്കുയും ചെയ്യുന്നു. </p>
<p>
	   </p>
<p>
	ഇഷ്ടകാര്യസാധ്യത്തിനും ദോഷങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനുമാണ് ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ആറു വ്രതങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് വ്രതം അവസാനിക്കുന്നത്. ആറുമാസം ആറു വ്രതം എന്ന കണക്കിലും ആറു ദിവസം ആറു വ്രതം എന്ന കണക്കിലും വ്രതം അനുഷ്ഠിക്കാറുണ്ട്.</p>]]></content:encoded>
      <pubDate>Mon, 02 Aug 2021 13:06:00 +0530</pubDate>
      <updatedDate>Mon, 02 Aug 2021 13:09:30 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ഭസ്മധാരണത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121080200032_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121080200032_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/thumb/1_1/1596184105-6076.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/thumb/1_1/1596184105-6076.jpg</image>
      <description><![CDATA[രാവിലെ വെള്ളം നനച്ചും ഉച്ചയ്ക്ക് ചന്ദനത്തില്‍ കലര്‍ത്തിയും വൈകുന്നേരം ജലം ഇല്ലാതെയും ഭസ്മം ധരിക്കണമെന്നാണ് വിശ്വാസം. എന്നാല്‍ സ്ത്രീകള്‍ ജലാംശം ഇല്ലാത്ത ഭസ്മമാണ് ധരിക്കേണ്ടതെന്നും പറയപ്പെടുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/full/1596184105-6076.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ഹൈന്ദ വിശ്വാസത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഭസ്മധാരണം. വിശ്വാസപ്രകാരം ഭസ്മധാരണത്തിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. രാവിലെ വെള്ളം നനച്ചും ഉച്ചയ്ക്ക് ചന്ദനത്തില്‍ കലര്‍ത്തിയും വൈകുന്നേരം ജലം ഇല്ലാതെയും ഭസ്മം ധരിക്കണമെന്നാണ് വിശ്വാസം. എന്നാല്‍ സ്ത്രീകള്‍ ജലാംശം ഇല്ലാത്ത ഭസ്മമാണ് ധരിക്കേണ്ടതെന്നും പറയപ്പെടുന്നു. </p>
<p>
	   </p>
<p>
	മനുഷ്യശരീരത്തിലെ അഞ്ചാമത്തെ ഊര്‍ജ്ജകേന്ദ്രമെന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലാണ് ഭസ്മം ധരിക്കുന്നത്. ഇങ്ങനെ ഭസ്മം ധരിക്കുന്നത് നാഡീശോധനത്തിനും രോഗനിവാരണത്തിനും സഹായകമാണ്.</p>]]></content:encoded>
      <pubDate>Mon, 02 Aug 2021 12:59:00 +0530</pubDate>
      <updatedDate>Mon, 02 Aug 2021 13:02:12 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[വിവാഹമണ്ഡപത്തിലെ വധുവരന്മാരുടെ സ്ഥാനം നിര്‍ണയിക്കുന്നത് ഇങ്ങനെ]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-rituals-malayalam-121073100045_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-rituals-malayalam-121073100045_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/05/thumb/1_1/1580884930-1916.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/05/thumb/1_1/1580884930-1916.jpg</image>
      <description><![CDATA[വിവാഹമണ്ഡപത്തില്‍ വരന്‍ മണ്ഡപത്തിന്റെ പടിഞ്ഞാറുവശത്തുകൂടി കിഴക്കോട്ട് തിരിഞ്ഞ് മണ്ഡപത്തില്‍ കയറി മണ്ഡപത്തിന്റെ വടക്കുഭാഗത്തും വധു കിഴക്കുഭാഗത്തുനിന്നും വന്ന് വരനെ വണങ്ങി വരന്റെ വലതുഭാഗത്തും ഇരിക്കണമെന്നാണ് പറയപ്പെടുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/05/full/1580884930-1916.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	വിവാഹമണ്ഡപത്തില്‍ വരന്‍ മണ്ഡപത്തിന്റെ പടിഞ്ഞാറുവശത്തുകൂടി കിഴക്കോട്ട് തിരിഞ്ഞ് മണ്ഡപത്തില്‍ കയറി മണ്ഡപത്തിന്റെ വടക്കുഭാഗത്തും വധു കിഴക്കുഭാഗത്തുനിന്നും വന്ന് വരനെ വണങ്ങി വരന്റെ വലതുഭാഗത്തും ഇരിക്കണമെന്നാണ് പറയപ്പെടുന്നത്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ഇടതുഭാഗത്താണ് ഭാര്യയുടെ സ്ഥാനം എന്നാല്‍ വിവാഹം,ശ്രാദ്ധം,യാഗകര്‍മ്മങ്ങള്‍ തുടങ്ങിയ വേളകളില്‍ ഭര്‍ത്താവിന്റെ വലതു ഭാഗത്താണ് ഭാര്യ ഇരിക്കേണ്ടതെന്നാണ് വേദശാസ്ത്രത്തില്‍ പറയുന്നത്. </p>
<p>
	 </p>
<p>
	പ്രാദേശികമായും ജാതീയവുമായുമുള്ള വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ പല സ്ഥലങ്ങളിലും പല വിധത്തിലാണ് ഇവ ആചരിച്ചു വരുന്നത്.</p>]]></content:encoded>
      <pubDate>Sat, 31 Jul 2021 17:08:00 +0530</pubDate>
      <updatedDate>Sat, 31 Jul 2021 17:12:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കുങ്കുമം ധരിക്കുന്നത് മുന്നറിയിപ്പിനാണോ!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121073000039_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121073000039_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-04/04/thumb/1_1/1522834881-2957.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-04/04/thumb/1_1/1522834881-2957.jpg</image>
      <description><![CDATA[ഹൈന്ദവ വിശ്വാസ പ്രകാരം വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിക്ക് മുകളില്‍ കുങ്കുമം ധരിക്കാറുണ്ട്. എന്നാല്‍ പുതിയകാലത്ത് ഇതിന് വേണ്ടത്ര പ്രാധാന്യം ആരും നല്‍കാറില്ല.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="374" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-04/04/full/1522834881-2957.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ഹൈന്ദവ വിശ്വാസ പ്രകാരം വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിക്ക് മുകളില്‍ കുങ്കുമം ധരിക്കാറുണ്ട്. എന്നാല്‍ പുതിയകാലത്ത് ഇതിന് വേണ്ടത്ര പ്രാധാന്യം ആരും നല്‍കാറില്ല. കൂടാതെ സ്ത്രീസമത്വം പോലുള്ള ചര്‍ച്ചകളില്‍ കുങ്കുമത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താറുമുണ്ട്. കുങ്കുമം ധരിച്ചില്ലെങ്കില്‍ അത് ഭര്‍ത്താവിന്റെ ആയുസിനെ ബാധിക്കുമെന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും ഉണ്ട്. </p>
<p>
	 </p>
<p>
	എന്നാല്‍ തലയിലെ മുടി പകുത്ത് വയ്ക്കുന്നിടത്ത് ചുവന്ന പൊട്ട് ധരിക്കുന്നത് തന്റെ കന്യകാത്വം ഒരു പുരുഷനു നല്‍കിയെന്ന് കാണിക്കാന്‍ വേണ്ടിയാണ്. കൂടാതെ അന്യപുരുഷന്മാര്‍ തന്നില്‍ ശ്രദ്ധവയ്ക്കാതിരിക്കാനും കുങ്കുമം സൂചനയായി ഉപയോഗിക്കുന്നു. എന്നാല്‍ അവിഹിതങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഇതിന് വലിയ പ്രാധാന്യമൊന്നും ഇല്ല.</p>]]></content:encoded>
      <pubDate>Fri, 30 Jul 2021 13:48:00 +0530</pubDate>
      <updatedDate>Fri, 30 Jul 2021 13:51:32 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ബലിക്കല്ലില്‍ ചവിട്ടാന്‍ പാടില്ലെന്ന് പറയാനുള്ള കാരണങ്ങള്‍ ഇതാണ്]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121073000036_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/hindu-temple-rituals-121073000036_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-09/23/thumb/1_1/1600848299-3531.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-09/23/thumb/1_1/1600848299-3531.jpg</image>
      <description><![CDATA[ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൂടെ മുതിര്‍ന്നവരുണ്ടെങ്കില്‍ ഇടക്കിടെ ബലിക്കല്ലില്‍ ചവിട്ടെരുതെന്ന് ചെറുപ്പക്കാരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കാറുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="397" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-09/23/full/1600848299-3531.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൂടെ മുതിര്‍ന്നവരുണ്ടെങ്കില്‍ ഇടക്കിടെ ബലിക്കല്ലില്‍ ചവിട്ടെരുതെന്ന് ചെറുപ്പക്കാരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റുമായാണ് ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബലിക്കല്ലുകളെ ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്‍ത്തി രൂപമായിട്ടാണ് കരുതുന്നത്. അതിനാലാണ് അറിയാതെ പോലും ബലിക്കല്ലില്‍ ചവിട്ടെരുതെന്ന് പറയുന്നത്.</p>
<p>
	 </p>
<p>
	ബലിക്കല്ലുകളുടെ പ്രാധാന്യത്തെ കുറിച്ച് ആയാരേന്ദു എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അറിയാതെ ബലിക്കല്ലില്‍ തട്ടിയാല്‍ മന്ത്രം പറഞ്ഞ് മൂന്ന് പ്രാവശ്യം തൊട്ട് തലയില്‍ വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ തെറ്റ് പൊറുക്കപ്പെടുമെന്നാണ് വിശ്വാസം.</p>]]></content:encoded>
      <pubDate>Fri, 30 Jul 2021 13:41:00 +0530</pubDate>
      <updatedDate>Fri, 30 Jul 2021 13:43:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[പിറന്നാള്‍ ദിനത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/birth-day-hindu-rituals-121072800034_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/birth-day-hindu-rituals-121072800034_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-10/17/thumb/1_1/1571325322-2045.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-10/17/thumb/1_1/1571325322-2045.jpg</image>
      <description><![CDATA[ഹൈന്ദവരെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ് ജന്മദിനം. ജന്മദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത നിരവധികാര്യങ്ങള്‍ ഉണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="float: left;width:100%;text-align:center;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-07/24/full/1563978836-0191.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
</p>
<p>
	ഹൈന്ദവരെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ് ജന്മദിനം. ജന്മദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത നിരവധികാര്യങ്ങള്‍ ഉണ്ട്. ചികിത്സ, ശ്രാദ്ധം, മൈഥുനം, ക്ഷൗരം, വിവാഹം, ശസ്ത്രക്രിയ, സാഹസികത, ഹിംസ, മദ്യപാനം, മാംസാഹാരം കഴിക്കല്‍ എന്നിവ പാടില്ല. കൂടാതെ ജന്മദിനത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യണം. </p>
<p>
	 </p>
<p>
	പിറന്നാള്‍ ദിനത്തില്‍ അന്നദാനം നല്‍കുന്നത് പുണ്യം നേടുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉദയം മുതല്‍ ആറുനാഴികയെങ്കിലും ഉള്ള നക്ഷത്ര ദിവസത്തെയാണ് പിറന്നാള്‍ ദിവസമായി കാണുന്നത്.  ആറുനാഴിക ഇല്ലെങ്കില്‍ തലേ ദിവസത്തെ പിറന്നാള്‍ ദിനമായി കരുതാം.</p>]]></content:encoded>
      <pubDate>Wed, 28 Jul 2021 12:47:00 +0530</pubDate>
      <updatedDate>Wed, 28 Jul 2021 12:53:52 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[എന്താണ് ശ്രാദ്ധം? അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/karkkidaka-vavu-bali-hindu-121072800032_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/karkkidaka-vavu-bali-hindu-121072800032_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/03/thumb/1_1/1535972909-5626.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/03/thumb/1_1/1535972909-5626.jpg</image>
      <description><![CDATA[ആണ്ടുബലിയെയാണ് ശ്രാദ്ധം എന്നു പറയുന്നത്. മരണപ്പെട്ട മലയാള മാസത്തിലെ നക്ഷത്രദിവസമാണ് ശ്രാദ്ധം ചെയ്യേണ്ടത്. ശ്രാദ്ധവും വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്നതാണ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="339" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-09/03/full/1535972909-5626.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ആണ്ടുബലിയെയാണ് ശ്രാദ്ധം എന്നു പറയുന്നത്. മരണപ്പെട്ട മലയാള മാസത്തിലെ നക്ഷത്രദിവസമാണ് ശ്രാദ്ധം ചെയ്യേണ്ടത്. ശ്രാദ്ധവും വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്നതാണ്. ബലിയിട്ടാലും ശ്രാദ്ധം ചെയ്യാതിരിക്കാന്‍ പാടില്ല. പിതൃകര്‍മ്മം ചെയ്യേണ്ടത് മകനാണ്.</p>
<p>
	 </p>
<p>
	അഥവാ മകന്‍ ഇല്ലെങ്കില്‍ മകന്റെ മകന് കര്‍മങ്ങള്‍ ചെയ്യാം. ഇയാളും ഇല്ലെങ്കില്‍ സഹോദരനോ സഹോദരന്റെ മകനോ ചെയ്യാം. അതേസമയം ഇവരാരും ഇല്ലെങ്കില്‍ അടുപ്പമുള്ള ഒരാള്‍ക്ക് ഇത് ചെയ്യാമെന്നും പറയുന്നു.</p>]]></content:encoded>
      <pubDate>Wed, 28 Jul 2021 12:45:00 +0530</pubDate>
      <updatedDate>Wed, 28 Jul 2021 12:47:05 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[കര്‍ക്കിടക വാവുബലിയുടെ പ്രധാന്യം എന്ത്?, വീട്ടില്‍ ഇടാമോ!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/karkkidaka-vavu-bali-hindu-121072800031_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/karkkidaka-vavu-bali-hindu-121072800031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-07/21/thumb/1_1/1532158756-0288.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-07/21/thumb/1_1/1532158756-0288.jpg</image>
      <description><![CDATA[കര്‍ക്കിടകത്തില്‍ കറുത്ത വാവിന് ഇടുന്ന ബലിയാണ് വാവുബലി. പൊതുവെ കര്‍ക്കിടക മാസത്തെ പിതൃക്കളുടെ മാസമെന്നാണ് പറയുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="367" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-07/21/full/1532158756-0288.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	കര്‍ക്കിടകത്തില്‍ കറുത്ത വാവിന് ഇടുന്ന ബലിയാണ് വാവുബലി. പൊതുവെ കര്‍ക്കിടക മാസത്തെ പിതൃക്കളുടെ മാസമെന്നാണ് പറയുന്നത്. എല്ലാ കറുത്ത വാവിനും ബലി ഇടാമെങ്കിലും കര്‍ക്കിടക മാസത്തിലെ വാവുബലിയാണ് പ്രധാനപ്പെട്ടത്. പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനാണ് ബലി ഇടുന്നത്. ഏഴു തലമുറയിലെ പിതൃക്കള്‍ക്ക് ഇതിന്റെ ഫലം കിട്ടുമെന്നാണ് വിശ്വാസം.</p>
<p>
	 </p>
<p>
	നിലവില്‍ കൊവിഡ് സാഹചര്യത്തില്‍ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ച് ബലിയിടാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനാല്‍ വീട്ടില്‍ വച്ചും ബലി ഇടാവുന്നതാണ്. പകുതി വെന്ത കുത്തരികൊണ്ടാണ് ബലിച്ചോറുണ്ടാക്കുന്നത്. നിലവിളക്ക് കൊളുത്തി ദര്‍ഭകൊണ്ടുള്ള പവിത്രമോതിരം ധരിച്ച് കര്‍മങ്ങള്‍ തുടങ്ങണം. ഗണപതിയെ സങ്കല്‍പിച്ച് അല്പം ചോറ് വച്ച് ചോറ് ഉരുളകളായി അഞ്ചുതവണ പ്രാര്‍ത്ഥിച്ച് ഇലയില്‍ വയ്ക്കുകയാണ് വേണ്ടത്. ബലി ഇട്ട ശേഷം പിതൃക്കളോട് പിതൃലോകത്ത് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് പവിത്രമോതിരം ഊരാം.</p>]]></content:encoded>
      <pubDate>Wed, 28 Jul 2021 12:40:00 +0530</pubDate>
      <updatedDate>Wed, 28 Jul 2021 12:43:39 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[കേസരി യോഗം വന്നാല്‍ രക്ഷപ്പെട്ടു!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/astrology-malayalam-prediction-121072600036_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/astrology-malayalam-prediction-121072600036_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/26/thumb/1_1/1577358805-2211.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/26/thumb/1_1/1577358805-2211.jpg</image>
      <description><![CDATA[ജ്യോതിഷപരമായി ലഗ്നത്തിന്റയും ലഗ്നാധിപന്റേയും കേന്ദ്രഭാവങ്ങളില്‍ വ്യാഴം ചന്ദ്രനോടുകൂടി നില്‍ക്കുമ്പോഴാണ് കേസരി യോഗം ഉണ്ടാകുന്നത്. ഈ യോഗമുള്ളവര്‍ക്ക് കൂടുതല്‍ സമ്പത്തും സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും ഐശ്വര്യവും ഉണ്ടാകും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/26/full/1577358805-2211.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ജ്യോതിഷപരമായി ലഗ്നത്തിന്റയും ലഗ്നാധിപന്റേയും കേന്ദ്രഭാവങ്ങളില്‍ വ്യാഴം ചന്ദ്രനോടുകൂടി നില്‍ക്കുമ്പോഴാണ് കേസരി യോഗം ഉണ്ടാകുന്നത്. ഈ യോഗമുള്ളവര്‍ക്ക് കൂടുതല്‍ സമ്പത്തും സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും ഐശ്വര്യവും ഉണ്ടാകും. ഈ യോഗത്തിലുള്ളവര്‍ക്ക് ദീര്‍ഘായുസും ഉണ്ടാകും.</p>
<p>
	 </p>
<p>
	എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ കേസരിയോഗത്തിലുള്ളവര്‍ക്ക് സാധിക്കും. അതേസമയം എല്ലാ ലഗ്നക്കാര്‍ക്കും കേസരി യോഗം ഫലം ചെയ്യില്ല.</p>]]></content:encoded>
      <pubDate>Mon, 26 Jul 2021 14:00:00 +0530</pubDate>
      <updatedDate>Mon, 26 Jul 2021 14:03:31 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/sabarimala-kerala-news-121061400015_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/sabarimala-kerala-news-121061400015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597052556-6335.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597052556-6335.jpg</image>
      <description><![CDATA[മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെയില്ല. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് നടതുറക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/full/1597052556-6335.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെയില്ല. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് നടതുറക്കുന്നത്. കൊറോണ സാഹചര്യമായതിനാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ക്ഷേത്രമേല്‍ശാന്ത്രി വികെ ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപം തെളിയിക്കുന്നത്.</p>
<p>
	 </p>
<p>
	നാളെ മുതല്‍ ആരംഭിക്കുന്ന പൂജകള്‍ ഈമാസം 19ന് അവസാനിക്കും. 19രാത്രി എട്ടുമണിക്കാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്. അതേസമയം കര്‍ക്കിടക മാസ പൂജകള്‍ക്കായി ജൂലൈ 16ന് തുറക്കുന്ന നട ജൂലൈ 21നാണ് അടയ്ക്കുന്നത്.</p>]]></content:encoded>
      <pubDate>Mon, 14 Jun 2021 10:34:00 +0530</pubDate>
      <updatedDate>Mon, 14 Jun 2021 10:38:29 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍ എന്തൊക്കെ ഗുണങ്ങള്‍ !]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/akshaya-tritiya-special-119050600044_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/akshaya-tritiya-special-119050600044_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-05/06/thumb/1_1/1557156270-2837.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-05/06/thumb/1_1/1557156270-2837.jpg</image>
      <description><![CDATA[സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമെന്ന പ്രത്യേകതയും ഉണ്ട്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="അക്ഷയ തൃതീയ, സ്വര്‍ണം, പൊന്ന്, ദാനം, ബലരാമന്‍, Akshaya Tritiya, Akshaya Thruthia, Akshaya Thrithiya, Gold, Jwellers" class="imgCont" src="http://media.webdunia.com/_media/ml/img/article/2019-05/06/full/1557156270-2837.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 450px;" title="" /></p>
	</p>
	സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമെന്ന പ്രത്യേകതയും ഉണ്ട്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രേ. </p>
<p>
	 </p>
<p>
	അക്ഷയതൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ്ണപ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് ഈ ദിവസം നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷദിനമാണിത്. വൈശാഖം ഗുരുവായൂരില്‍ പുണ്യമാസാമായാണ് ആചരിക്കുന്നത്. </p>
<p>
	 </p>
<p>
	നമ്പൂതിരി കുടുംബങ്ങളിലെ വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വിശറി തുടങ്ങി എന്തെങ്കിലും ദാനം ചെയ്തശേഷമേ ഈ ദിവസം ജലപാനം ചെയ്യുകയുള്ളൂ. വിശേഷമായ എല്ലാ കാര്യങ്ങളും ആരംഭിയ്ക്കാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ. </p>
<p>
	 </p>
<p>
	അക്ഷയ തൃതീയയുടെ പുതിയ മുഖം ആഭരണ കമ്പനികളുടെ പരസ്യമാണ്. അക്ഷയ തൃതീയ ദിനത്തില്‍ ഒരു ഗ്രാം പൊന്നെങ്കിലും എല്ലാവരെയും കൊണ്ട് വാങ്ങിപ്പിക്കാനുള്ള ശ്രമത്തിലാണ് ജ്വല്ലറികള്‍. </p>
<p>
	 </p>
<p>
	വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണര്‍ത്തിനു പറ്റിയ ദിനമാണ്. ഗംഗാസ്നാനം, യവനഹോമം, യവഭക്ഷണം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തുന്നു.</p>
<p>
	 </p>
<p>
	അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫല സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. </p>
<p>
	 </p>
<p>
	അക്ഷയതൃതീയ ദിനം പരശുരാമന്‍റെ ജനനദിനമാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. ക്ഷയിക്കാത്ത തീഥിയെന്നു കരുതുന്ന ഈ ദിനം കൃതായുഗത്തിന്‍റെ ആരംഭമാണ്. ദ്രൗപദിക്ക് കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്‍റെ ഫലമാണത്രേ അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്.</p>]]></content:encoded>
      <pubDate>Mon, 06 May 2019 20:52:00 +0530</pubDate>
      <updatedDate>Mon, 06 May 2019 21:14:53 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[ഒരിക്കലും ക്ഷയിക്കാത്ത ഐശ്വര്യവുമായി അക്ഷയ തൃതീയ!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/akshaya-tritiya-2018-special-118041700023_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/akshaya-tritiya-2018-special-118041700023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-04/17/thumb/1_1/1523965250-051.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-04/17/thumb/1_1/1523965250-051.jpg</image>
      <description><![CDATA[സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയതൃതീയ. വൈശാഖ മാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമാണന്ന്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രേ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="അക്ഷയ തൃതീയ, അക്ഷയതൃതീയ, ഹിന്ദു, ആചാരം, ഉത്സവം, Akshaya Tritiya, Hindu, Ritual" class="imgCont" src="http://media.webdunia.com/_media/ml/img/article/2018-04/17/full/1523965250-051.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 363px;" title="" /></p>
	</p>
	സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയതൃതീയ. വൈശാഖ മാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമാണന്ന്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രേ. </p>
<p>
	 </p>
<p>
	അക്ഷയതൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ്ണപ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് ഈ ദിവസം നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷദിനമാണിത്. വൈശാഖം ഗുരുവായൂരില്‍ പുണ്യമാസമായാണ് ആചരിക്കുന്നത്. </p>
<p>
	 </p>
<p>
	നമ്പൂതിരി കുടുംബങ്ങളിലെ വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വിശറി തുടങ്ങി എന്തെങ്കിലും ദാനം ചെയ്തശേഷമേ ഈ ദിവസം ജലപാനം ചെയ്യുകയുള്ളൂ. വിശേഷമായ എല്ലാ കാര്യങ്ങളും ആരംഭിക്കാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ. </p>
<p>
	 </p>
<p>
	അക്ഷയ തൃതീയയുടെ പുതിയ മുഖം ആഭരണ കമ്പനികളുടെ പരസ്യമാണ്. അക്ഷയതൃതീയ ജ്വല്ലറിക്കാര്‍ തങ്ങള്‍ക്ക് ലാഭം നേടാനുള്ള ഏറ്റവും പുതിയ മാര്‍ഗമായി ഉപയോഗിച്ചുവരുന്നു. അക്ഷയതൃതീയ ദിവസത്തില്‍ സ്വര്‍ണം വാങ്ങുന്നത് സര്‍വ്വൈശ്വര്യത്തിനും കാരണമാകുമെന്നൊരു വിശ്വാസം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരു പരിധിവരെ ജ്വല്ലറിക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. </p>
<p>
	 </p>
<p>
	വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണര്‍ത്തിന് പറ്റിയ ദിനമാണ്. ഗംഗാസ്നാനം, യവനഹോമം, യവഭക്ഷണം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തുന്നു. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫല സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. </p>
<p>
	 </p>
<p>
	മുഹൂര്‍ത്തങ്ങള്‍ രണ്ടു വിധമാണ്.<span style="white-space:pre"> </span> പഞ്ചാംഗ സിദ്ധവും<span style="white-space:pre"> </span>സ്വയം സിദ്ധവും. ജീവിതത്തിലെ ധന്യ സംഭവങ്ങള്‍ക്ക് മുഹൂര്‍ത്തം കുറിക്കുന്നത് പഞ്ചാംഗം നോക്കിയാണ്. ആ ദിവസങ്ങള്‍ പഞ്ചാംഗ സിദ്ധമാണ്. എന്നാല്‍ അക്ഷയ തൃതീയ, വിജയ ദശമി, പുതുവര്‍ഷാരംഭദിനമായ യുഗാദി തുടങ്ങിയ ദിവസങ്ങളും ബലിപഞ്ചമിയുടെ ആദ്യ പകുതിദിനവും സ്വയംസിദ്ധമാണെന്നും ആ ദിനങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചാംഗം നോക്കേണ്ടെന്നുമാണ് ഹിന്ദുക്കള്‍ക്കിടയിലെ വിശ്വാസം. </p>
<p>
	 </p>
<p>
	ഈ ദിനം ലക്ഷ്മി വരദാനത്തിനായി സ്വര്‍ണം ഉള്‍പ്പടെയുള്ള ദ്രവ്യങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിനമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ചിലര്‍ ഈ ദിവസം ബലരാമജയന്തിയായി കണക്കാക്കുന്നു. ഭൂമിയില്‍ ദുഷ്ടരാജക്കന്മാര്‍ വര്‍ധിച്ചപ്പോള്‍ ഭൂമിദേവി പശുവിന്‍റെ രൂപത്തില്‍ മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം പറഞ്ഞു. ദുഷ്ടന്മാരെ നിഗ്രഹിക്കാമെന്ന് ഭൂമിദേവിക്കു നല്‍കിയ ഉറപ്പിന്മേല്‍ മഹാവിഷ്ണു വസുദേവ പുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ടനിഗ്രഹം വരുത്താമെന്നു സമ്മതിച്ചു.</p>
<p>
	 </p>
<p>
	ബലരാമനായി പിറന്ന ദിനമായിട്ടാണ് അക്ഷയതൃതീയ ദിനത്തെ വിശ്വസിച്ചു പോരുന്നത്. ഇതു പരശുരാമന്‍റെ ജനനദിനമാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. പരശുരാമ ജയന്തിയായി കരുതുന്ന ഈ ദിനം സമൃദ്ധിയുടെ പ്രതീകമായി വിശ്വസിച്ചു പോരുന്നു. ക്ഷയിക്കാത്ത തിഥിയെന്നു കരുതുന്ന ഈ ദിനം കൃതായുഗത്തിന്‍റെ ആരംഭമാണ്. ദ്രൗപദിക്കു കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്‍റെ ഫലമാണ് അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്. അന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യ ലക്ഷ്മിയും ധനലക്ഷ്മിയും തുടങ്ങി അഷ്ടലക്ഷ്മിമാരുടെ പുണ്യവുമുണ്ടാകും.
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="353" src="http://media.webdunia.com/_media/ml/img/article/2018-04/17/full/1523965557-8143.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
</p>
<p>
	 </p>
<p>
	സത്യയുഗത്തില്‍ ചതുര്‍വിധ പുരുഷാ‍ര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയോടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ അന്ന് ധര്‍മ്മം അതിന്റെ എല്ലാ പ്രഭാവത്തൊടും കൂടി ജ്വലിച്ചു നിന്നിരുന്നതായി പറയപ്പെടുന്നു. ഈ യുഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അക്ഷയതൃതീയ. </p>
<p>
	 </p>
<p>
	ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്‍ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ്‌ ഈ ദിവസം നില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഉത്തമമായ ഈ ദിനം ചെയ്യുന്ന ദാന കര്‍മ്മങ്ങളുടെ ഫലം ദിനത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ അനന്തവുമായിരിക്കും.<br />
	<br />
	പുനര്‍ജന്മങ്ങളിലും മരണാനന്തര ജീവിതത്തിലും ഭാരതീയര്‍ക്ക് വിശേഷ പരമായ വീക്ഷണം പണ്ടുമുതല്‍ തന്നെയുണ്ട്. അതനുസരിച്ച് ചെയ്യുന്ന പുണ്യപാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാകൂ. അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന ഏത് പുണ്യകര്‍മ്മങ്ങളുടെയും ഫലം അനന്തമാണെന്ന് വിശ്വാസികള്‍ പറയുന്നു. ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്റെ സവിശേഷത ഒന്ന്‌ വേറെതന്നെ എന്ന്‌ വിശ്വസിക്കുന്നവര്‍ ധാരാളമാണിപ്പോള്‍‍. അന്ന് എന്തു വാങ്ങിയാലും അത് ഇരട്ടിക്കുമെന്ന വിശ്വാസവും പ്രബലപ്പെട്ടു വരികയാണ്.</p>
<p>
	 </p>
<p>
	എന്നാല്‍ ഇതിനെ പറ്റി ശരിയായ ധാരണ ആര്‍ക്കും ഇല്ലാത്തത് അക്ഷയ തൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസമാക്കി മാറ്റാന്‍ ജ്വല്ലറിക്കാര്‍ക്ക് വഴിയൊരുക്കി എന്നതാണ് സത്യം.</p>]]></content:encoded>
      <pubDate>Tue, 17 Apr 2018 17:09:00 +0530</pubDate>
      <updatedDate>Tue, 17 Apr 2018 17:22:08 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>BIJU</authorname>
    </item>
    <item>
      <title><![CDATA[ആരാണ് നരസിംഹ മൂര്‍ത്തി ? മഹാ നരസിംഹ മന്ത്രവും യന്ത്രവും എന്ത് ?]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/narasimha-jayanthi-117100200019_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/narasimha-jayanthi-117100200019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/02/thumb/1_1/1506944142-7131.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/02/thumb/1_1/1506944142-7131.jpg</image>
      <description><![CDATA[ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="narasimha jayanthi ,  narasimha manthra ,  athmiyam ,  hindhu ,  നരസിംഹ മൂര്‍ത്തി ,  നരസിംഹ മന്ത്രം ,  ആത്മീയം , ഹിന്ദു" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-10/02/full/1506944142-7131.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 650px;" title="" /></p>
	</p>
	ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാര്‍ എല്ലാവരും. അവര്‍ക്കെല്ലാം ശത്രുവില്‍ നിന്ന് മോചനം നല്‍കിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ – തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്.</p>
<p>
	 </p>
<p>
	ഇത്തരത്തില്‍ ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തതെന്നാണ് ഭാഗവതത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.</p>
<p>
	 </p>
<p>
	സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത്  മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത് ,ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്,ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് തുടങ്ങിയ വരങ്ങള്‍ സമ്പാദിച്ചു. വരബലത്തിന്റെ അഹന്തയിൽ ലോകങ്ങളെല്ലാം തന്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിത്തിര്‍ന്നു ഹിരണ്യകശിപു. അദ്ദേഹത്തിൻറെ മകനായ പ്രഹ്ലാദൻ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. തന്റെ ശത്രുവായ വിഷ്ണുവിനെ ഭജിക്കരുതെന്ന് ഹിരണ്യകശിപു പ്രഹ്ലാദനോട് കൽപ്പിച്ചിരുന്നു. എന്നാൽ പ്രഹ്ലാദൻ തന്റെ ഭക്തിയിൽ നിന്നും തെല്ലും പിന്നോട്ടു പോയില്ല.</p>
<p>
	 </p>
<p>
	പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പലരീതിയിൽ  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരൻ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും, എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദന്‍ മറുപടി  നല്‍കി.  എങ്കിൽ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ  എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ തൂണില്‍ ആഞ്ഞ് മര്‍ദ്ധിച്ചു. ഉടന്‍ തന്നെ ആ തൂണ് പിളര്‍ന്ന് ഉള്ളില്‍ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂര്‍ത്തി പുറത്തുവരികയായിരുന്നു.</p>
<p>
	 </p>
<p>
	ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം സംഭവിക്കുകയും  സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു എന്നാണ് പുരാണങ്ങൾ പറയുന്നത്.  ഭക്തരെ ദുരിതക്കടലിൽ നിന്ന് മോചിപ്പിക്കാൻ ഏത് ഉപായത്തിലൂടെയും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. ഭഗവാന്‍ വിഷ്ണു നരസിംഹാവതാരം എടുത്ത ദിവസം ഭാരതത്തിലെ ഹിന്ദുക്കള്‍ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നു. ഇന്നാണ് നരസിംഹ ജയന്തി.</p>
<p>
	 </p>
<p>
	നരസിംഹമൂർത്തി ധ്യാനം</p>
<p>
	 </p>
<p>
	ഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ</p>
<p>
	 </p>
<p>
	ധ്യാനം : കോപാദാലോല ജിഹ്വം വിവൃതനിജമുഖം</p>
<p>
	സോമസൂര്യാഗ്നി നേത്രം</p>
<p>
	പാദാദാനാഭിരക്തപ്രഭമുപരി സിതം</p>
<p>
	ഭിന്നദൈത്യേന്ദ്രഗാത്രം</p>
<p>
	ചക്രം ശംഖം സപാശാങ്കുശകുലിശഗദാ-</p>
<p>
	ദാരുണാന്യുദ്വഹന്തം</p>
<p>
	ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ-</p>
<p>
	കൽപ്പമീഡേ നൃസിംഹം.</p>
<p>
	 </p>
<p>
	ഈ ഭാവത്തിൽ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം.</p>
<p>
	 </p>
<p>
	മഹാ നരസിംഹ മന്ത്രം അഥവാ  നൃസിംഹാനുഷ്ടുപ്പ് മന്ത്രം</p>
<p>
	 </p>
<p>
	ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം</p>
<p>
	നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം</p>
<p>
	 </p>
<p>
	ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും</p>
<p>
	 </p>
<p>
	നരസിംഹ യന്ത്രം</p>
<p>
	 </p>
<p>
	ശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ അത്ഭുതചൈതന്യം നിറഞ്ഞ യന്ത്രമാണ് നരസിംഹ യന്ത്രം. ഇത് യഥാവിധി രചിച്ച് നിഷ്ഠയോടെ ധരിച്ചാൽ ഏത് കൊടിയ ശത്രുദോഷവും മാറിക്കിട്ടുന്നതാണ്.യന്ത്രനിർമ്മിതി ശാസ്ത്രങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.</p>
<p>
	 </p>
<p>
	ഹൃല്ലേഖാന്തസ്ഥ സാധ്യം, തദനുച മനുവർ-</p>
<p>
	ണ്ണാക്ഷരം കോണഷൾകേ,</p>
<p>
	യുക്തം വേദാക്ഷരൈസ്തന്നരഹരിമനുന-</p>
<p>
	സ്യാത് കലാകേസരം ച.</p>
<p>
	വൃത്തോദ്യദ്വ്യഞ്ജനാവേഷ്ടിത, മവനിപുരാ-</p>
<p>
	ന്തസ്ഥ ചിന്തോപലം ത-</p>
<p>
	ദ്യന്ത്രം രക്ഷഃ പിശാചാമയവിഷരിപുവി-</p>
<p>
	ധ്വംസനം നരസിഹം</p>
<p>
	 </p>
<p>
	യന്ത്രരചന:</p>
<p>
	വൃത്തം, ഷൾക്കോണ്, അഷ്ടദളം, ഒരു വീഥീവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരക്കുക.</p>
<p>
	 </p>
<p>
	മന്ത്രലേഖനം :</p>
<p>
	     വൃത്തമധ്യത്തിൽ ‘ഹ്രീം’ എന്ന ഭുവനേശ്വരിയും അതിന്റെ ഉള്ളിൽ സാധ്യനാമവും ഷൾക്കോണുകളിൽ ഓരോന്നിലും ‘ആം ഹ്രീം ക്ഷ്റഔം ക്രോം ഹും ഫട് ‘ എന്ന നരസിംഹ ഷഡക്ഷര മന്ത്രം ഓരോ അക്ഷരം വീതവും അഷ്ടദളത്തിൽ നൃസിംഹാനുഷ്ടുപ്പ് മന്ത്രം നന്നാലക്ഷരം വീതവും കേസരത്തിൽ ഈ രണ്ട് അച്ചുകളും വീഥീവൃത്തത്തിൽ ഹല്ലുകളും ഭൂപുരകോണുകളിൽ ‘ക്ഷ്റമ്യൂം’ എന്ന ചിന്താമണി മന്ത്രവും എഴുതണം.</p>
<p>
	 </p>
<p>
	യന്ത്രഫലം</p>
<p>
	 </p>
<p>
	ഈ നരസിംഹയന്ത്രം യഥാവിധി പൂജ ചെയ്ത് കഴുത്തിൽ ധരിച്ചെന്നാൽ ഏഴ് നാളുകൾക്കുള്ളിൽ തന്നെ ശത്രുദോഷങ്ങൾ ഇല്ലാതാകുന്നതാണ്. രക്ഷസ്സുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ, പിശാചുബാധ, ആഭിചാരം മൂലമുള്ള രോഗങ്ങൾ, ശത്രുഭയം മുതലായവ മാറുന്നതാണ്. കുട്ടികൾക്ക് വിളിദോഷംമൂലമുണ്ടാകുന്ന പഠന വൈകല്യങ്ങൾക്കും ബിസിനസ്സുകാർക്ക് കണ്ണുദോഷംമൂലമുണ്ടാകുന്ന കച്ചവട പരാജയത്തിനും ഉത്തമ പ്രതിവിധിയാണ് നരസിംഹയന്ത്രം.</p>
<p>
	 </p>
<p>
	യന്ത്രപരിപാലനം</p>
<p>
	 </p>
<p>
	1. വിഷ്ണുഭക്തനും വിഷ്ണു-നരസിംഹപൂജകൾ അറിയുന്ന ആളുമാകണം ഈ യന്ത്രം തയ്യാറാക്കേണ്ടത്.</p>
<p>
	2. യന്ത്രവിധികൾ എല്ലാം പാലിക്കണം. സ്വന്തം സൗകര്യത്തിനുവേണ്ടി യന്ത്രനിർമ്മാണ ദിവസങ്ങളുടെ എണ്ണവും മന്ത്രലോപവു                    വരുത്തരുതെന്ന് സാരം.</p>
<p>
	3. ഇതുധരിച്ച് ഇരുപത്തിയൊന്നു നാളുകൾ മത്സ്യമാംസാദികൾ അരുത്.</p>
<p>
	4. ഈ യന്ത്രം ധരിച്ചുകൊണ്ട് അന്യർക്ക് ദ്രോഹകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.</p>
<p>
	5. യന്ത്രം തയ്യാർ ചെയ്തു തരുന്ന കർമ്മിയുടെ നിയമങ്ങളെ ഗുരുവിന്റെ വാക്കുകളായി കരുതി അനുസരിക്കണം.</p>
<p>
	6. മറ്റു യന്ത്രങ്ങൾക്കൊപ്പം ഈ യന്ത്രം ധരിക്കാൻ പാടില്ല.</p>
<p>
	7. നരസിംഹയന്ത്രം അരയിൽ ധരിക്കരുത്.</p>]]></content:encoded>
      <pubDate>Mon, 02 Oct 2017 17:03:00 +0530</pubDate>
      <updatedDate>Mon, 02 Oct 2017 17:06:53 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുന്നത് എന്തിന്?]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ramayana-masam-special-117070800039_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ramayana-masam-special-117070800039_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/08/thumb/1_1/1499519289-1682.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/08/thumb/1_1/1499519289-1682.jpg</image>
      <description><![CDATA[ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്ത്രില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Ramayanam, Karkidakam, Raman, Ravanan, Sita, രാമായണം, കര്‍ക്കിടകം, രാമന്‍, രാവണന്‍, സീത" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-07/08/full/1499519289-1682.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 700px; height: 562px;" title="" /></p>
	</p>
	ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്ത്രില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്.</p>
<p>
	 </p>
<p>
	ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.</p>
<p>
	 </p>
<p>
	<strong>രാമായണം വായന</strong></p>
<p>
	 </p>
<p>
	രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.</p>
<p>
	 </p>
<p>
	രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.</p>
<p>
	 </p>
<p>
	"രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല&#39;&#39; - എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.</p>
<p>
	 </p>
<p>
	<strong>ഹനുമാന്‍റെ സന്ധ്യാവന്ദനം</strong></p>
<p>
	 </p>
<p>
	ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്‍റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാണ്.</p>
<p>
	 </p>
<p>
	<strong>വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും</strong></p>
<p>
	 </p>
<p>
	മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്‍റെ കഥയാണ്.</p>
<p>
	 </p>
<p>
	ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.</p>
<p>
	 </p>
<p>
	<strong>കര്‍ക്കിടകമാസം</strong></p>
<p>
	 </p>
<p>
	കര്‍ക്കിടകമാസം മറ്റ് 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.</p>
<p>
	 </p>
<p>
	അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കര്‍ക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കര്‍ക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്‍റെ ഭാഗം.</p>
<p>
	 </p>
<p>
	മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കിടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.</p>]]></content:encoded>
      <pubDate>Sat, 08 Jul 2017 18:35:00 +0530</pubDate>
      <updatedDate>Sat, 08 Jul 2017 18:38:29 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>BIJU</authorname>
    </item>
    <item>
      <title><![CDATA[മകരജ്യോതിയിലെ വിശ്വാസം സത്യമാണോ? സത്യം വിശ്വസിക്കാമോ ?]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/makara-jyothi-faith-reality-117011400024_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/makara-jyothi-faith-reality-117011400024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-01/14/thumb/1_1/1421241038-978.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-01/14/thumb/1_1/1421241038-978.jpg</image>
      <description><![CDATA[സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമ പൂജ നടത്തുന്നത്. സൂര്യന്‍ രാശി മാറുന്ന മുഹൂര്‍ത്തത്തില്‍ സംക്രമാഭിഷേകം നടക്കും. മകരമാസം ഒന്നാം തിയതി പൊന്നമ്പല്‍മേട്ടില്‍ തെളിയുന്ന മകരവിളക്ക് കാണാന്‍ ഭക്തജനങ്ങള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2015-01/14/full/1421241038-978.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="230" /></p>
	സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമ പൂജ നടത്തുന്നത്. സൂര്യന്‍ രാശി മാറുന്ന മുഹൂര്‍ത്തത്തില്‍ സംക്രമാഭിഷേകം നടക്കും. മകരമാസം ഒന്നാം തിയതി പൊന്നമ്പല്‍മേട്ടില്‍ തെളിയുന്ന മകരവിളക്ക് കാണാന്‍ ഭക്തജനങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തന്നെ എത്തി തുടങ്ങും.</p>
<p>
	 </p>
<p>
	എന്നാല്‍, ഭക്തര്‍ വിശ്വാസപൂര്‍വ്വം ദര്‍ശിക്കുന്ന മകരജ്യോതി അമാനുഷികമാണോ അതോ മാനുഷികം തന്നെയാണോ എന്ന തര്‍ക്കം കാലങ്ങളായി നിലനിന്നിരുന്നു. എന്നാല്‍, 2008ല്‍ വിവാദം കടുത്തപ്പോള്‍ മകരജ്യോതി മാനുഷിക നിര്‍മ്മിതമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വര് സമ്മതിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും പൊലീസ് സംരക്ഷണയില്‍ പൊന്നമ്പലമേട്ടില്‍ എത്തി കര്‍പ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി എന്നായിരുന്നു അന്ന് അദ്ദേഹം നല്കിയ വിശദീകരണം.</p>
<p>
	 </p>
<p>
	വിശ്വാസികള്‍ ഭക്തിയോടെ കാത്തിരുന്ന മകരജ്യോതി തെളിയുന്നത് എങ്ങനെയെന്ന് ആദ്യം മുതലേ തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികള്‍ വിളക്ക് തെളിയിച്ച് ദീപാരാധന നടത്തിയിരുന്നു. മകരവിളക്കായി അറിയപ്പെട്ടത് ഇതായിരുന്നെന്ന് വാദിക്കുന്നവരുണ്ട്. </p>
<p>
	 </p>
<p>
	പിന്നീട്, ആദിവാസികളെ മാറ്റി ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ മകരവിളക്ക് തെളിയിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാരും ദേവസ്വം ബോര്‍ഡും മകരവിളക്ക് തെളിയിക്കുന്നതിനുള്ള അനുമതി ആദിവാസികള്‍ക്ക് തന്നെ വിട്ടു നല്കണമെന്ന് വാദിക്കുന്നവരുമുണ്ട്. മകരവിളക്കിന്റെ കാര്യത്തില്‍ പലപ്പോഴായി വന്ന സര്‍ക്കാരുകള്‍ മൌനം പാലിച്ചതും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. </p>
<p>
	 </p>
<p>
	മകരവിളക്ക് കഴിഞ്ഞ് പൊന്നമ്പലമേട്ടില്‍ എത്തിയവരാണ് ‘മകരജ്യോതി’ തെളിഞ്ഞതിന്റെ ശേഷിപ്പുകള്‍ തല്‍സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് മകരജ്യോതി മാനുഷികസ്പര്‍ശം ഏറ്റ് തെളിയുന്നതാണെന്നുള്ള ധാരണ ചില വിശ്വാസികളിലെങ്കിലും ശക്തമായത്. എന്നാല്‍, മകരജ്യോതി മാനുഷികമാണെങ്കിലും അമാനുഷികമാണെങ്കിലും അതിനെ തള്ളിപ്പറയാന്‍ വയ്യെന്നാണ് മിക്ക വിശ്വാസികളുടെയും നിലപാട്.</p>
<p>
	 </p>
<p>
	അതേസമയം, കാലാന്തരത്തില്‍ മകരവിളക്കായി പരിഗണിച്ചത് ആദിവാസികള്‍ നടത്തിവന്ന പൂജയാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ വനംവകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നതിനു പകരമായി ആദിവാസികള്‍ക്ക് അവരുടെ പൂജയും ആചാരങ്ങളും വിട്ടുകൊടുത്ത് വിശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഭക്തിചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.</p>]]></content:encoded>
      <pubDate>Sat, 14 Jan 2017 14:48:00 +0530</pubDate>
      <updatedDate>Sat, 14 Jan 2017 14:57:51 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[അയ്യന്റെ പൊന്നമ്പലമേട്ടില്‍ മകരനക്ഷത്രമുദിക്കുന്ന പുണ്യദിനമായ മകരവിളക്ക് ഇന്ന്]]></title>
      <link>https://malayalam.webdunia.com/article/places-pilgrimage-malayalam/makaravilakku-117011300022_1.html</link>
      <guid>https://malayalam.webdunia.com/article/places-pilgrimage-malayalam/makaravilakku-117011300022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/13/thumb/1_1/1484297420-9047.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/13/thumb/1_1/1484297420-9047.jpg</image>
      <description><![CDATA[ഗുരുതി കഴിഞ്ഞ അടുത്ത ദിവസം പുലർച്ചെ നട തുറന്ന ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീർഥാടകർക്കു ദർശനനുണ്ടായിരിക്കില്ല. തുടര്‍ന്ന് ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുമ്പായി തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങുകയും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="sabarimala, Makaravilakku, panthalam rajavu panthalam kottaram ശബരിമല, മകരവിളക്ക്, അയ്യപ്പന്‍, പന്തളം രാജാവ്, പന്തളം കൊട്ടാരം" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-01/13/full/1484297420-9047.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 400px;" title="" /></p>
	</p>
	ശബരിമല സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്. മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രസ്തുത ദിവസം സ്വാമി അയ്യപ്പക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. </p>
<p>
	 </p>
<p>
	മകര വിളക്കിനോടനുബന്ധിച്ച് വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ട ഒന്നാണ്. ഈ ദീപാരാധന നടക്കുന്നതോടൊപ്പം ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതാണ് മകരജ്യോതി. മൂന്നു തവണയായി തെളിയുന്ന ഈ മകരജ്യോതി ദര്‍ശിക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. </p>
<p>
	 </p>
<p>
	മകരവിളക്കിനോടനുബന്ധിച്ച് മകരസംക്രമപൂജ നടത്താറുണ്ട്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് ഇത് നടത്തുക. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകവും നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവരുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് ഉപയോഗിച്ചാണ് സംക്രമവേളയിൽ അയ്യന് അഭിഷേകം നടത്തുക.  </p>
<p>
	 </p>
<p>
	പന്തളം രാജാവ് അയ്യപ്പനായി പണികഴിപ്പിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങൾ. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള  ഈ ആടയാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാൽനടയായാണ് കൊണ്ട് വരുക. മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിനായാണ് ഇവ അയ്യനെ അണിയിക്കുക. തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തിൽ ഗരുഡൻ അകമ്പടി സേവിക്കുന്നതായുള്ള വിശ്വാസവുമുണ്ട്. </p>
<p>
	 </p>
<p>
	മകരജ്യോതി തെളിഞ്ഞ ശേഷമാണ് രാത്രിയിൽ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുക. തുടര്‍ന്ന് അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുക. ഗുരുതിയും ഒരു പ്രധാന ചടങ്ങാണ്. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് ഒരു കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ ‘നിണം’ മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.</p>
<p>
	 </p>
<p>
	ഗുരുതി കഴിഞ്ഞ അടുത്ത ദിവസം പുലർച്ചെ നട തുറന്ന ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീർഥാടകർക്കു ദർശനനുണ്ടായിരിക്കില്ല. തുടര്‍ന്ന് ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുമ്പായി തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങുകയും തുടർന്ന് പന്തളം കൊട്ടാരത്തിലെ തമ്പുരാൻ ദർശനം നടത്തുകയും ചെയ്യും. </p>
<p>
	 </p>
<p>
	ഈ സമയം രാജപ്രതിനിധിയല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടായിരിക്കില്ല. പന്തളം തമ്പുരാന്റെ ദർശനം കഴിഞ്ഞ ശേഷം മേൽശാന്തി നട അടക്കുകയും ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങുകയും അടുത്ത ഒരു വർഷത്തെ പൂജകൾക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്കു താക്കോൽ കൈമാറുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിനു സമാപനമാകും.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 13 Jan 2017 14:16:00 +0530</pubDate>
      <updatedDate>Sat, 14 Jan 2017 09:25:46 +0530</updatedDate>
      <category><![CDATA[Places Pilgrimage]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[ശയനപ്രദക്ഷിണം എന്തിന്?]]></title>
      <link>https://malayalam.webdunia.com/article/religion-article-in-malayalam/ശയനപ്രദക്ഷിണം-എന്തിന്-116101700044_1.html</link>
      <guid>https://malayalam.webdunia.com/article/religion-article-in-malayalam/ശയനപ്രദക്ഷിണം-എന്തിന്-116101700044_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-10/17/thumb/1_1/1476715692-2961.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-10/17/thumb/1_1/1476715692-2961.jpg</image>
      <description><![CDATA[എന്തിനാണ് ശയനപ്രദക്ഷിണം ചെയ്യുന്നത്? അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ടിവന്നിട്ടില്ലേ നമ്മളില്‍ ചിലരെങ്കിലും? ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ ഉള്ള നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്‍റെ ആവശ്യകതയിലേക്കും അതിന്‍റെ ശാസ്ത്രീയ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Sayana Pradakshinam, Shayana Pradakshina, Temple, Kerala, Guruvayur, ശയനപ്രദക്ഷിണം, അമ്പലം, ക്ഷേത്രം, ആരാധന, വഴിപാട്, ആചാരം, പ്രദക്ഷിണം, ഗുരുവായൂര്‍" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-10/17/full/1476715692-2961.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 508px;" title="" /></p>
	</p>
	എന്തിനാണ് ശയനപ്രദക്ഷിണം ചെയ്യുന്നത്? അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ടിവന്നിട്ടില്ലേ നമ്മളില്‍ ചിലരെങ്കിലും? ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ ഉള്ള നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്‍റെ ആവശ്യകതയിലേക്കും അതിന്‍റെ ശാസ്ത്രീയ വശങ്ങളിലേക്കും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?</p>
<p>
	 </p>
<p>
	കൂടുതല്‍ പേരും ‘ഇല്ല’ എന്നുതന്നെയാവും ഉത്തരം നല്‍കുന്നത്. കാരണം, ക്ഷേത്രങ്ങളിലെ പല ആചാരങ്ങളും വഴിപാടുകളുമെല്ലാം പരമ്പരാഗതമായി നടന്നുപോരുന്നതായതിനാല്‍ അതിന്‍റെ ആഴങ്ങളിലേക്ക് കടക്കാന്‍ ആരും സാധാരണയായി ശ്രമിക്കാറില്ല. ശയനപ്രദക്ഷിണം ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്.</p>
<p>
	 </p>
<p>
	പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.</p>
<p>
	 </p>
<p>
	പല ക്ഷേത്രങ്ങളിലും പുരുഷന്‍‌മാരും സ്ത്രീകളും ശയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാല്‍ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിച്ചിട്ടില്ല. പകരം സ്ത്രീകള്‍ അടിപ്രദക്ഷിണം ചെയ്യുന്നത് ശയനപ്രദക്ഷിണത്തിന് തുല്യമായി കണക്കാക്കുന്നു. </p>]]></content:encoded>
      <pubDate>Mon, 17 Oct 2016 20:16:00 +0530</pubDate>
      <updatedDate>Mon, 17 Oct 2016 20:18:32 +0530</updatedDate>
      <category><![CDATA[Religion Article]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[വിവാഹിതരാവണമെങ്കില്‍ ജാതകം ചേരണോ?]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/വിവാഹിതരാവണമെങ്കില്‍-ജാതകം-ചേരണോ-116070200054_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/വിവാഹിതരാവണമെങ്കില്‍-ജാതകം-ചേരണോ-116070200054_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/02/thumb/1_1/1467470332-5618.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/02/thumb/1_1/1467470332-5618.jpg</image>
      <description><![CDATA[ജനനസമയത്തെ ഗ്രഹസ്ഥിതിയെ ആശ്രയിച്ച് എഴുതുന്ന ജീവിത ഫലകമാണ് ജാതകം. ഭാരതീയ ജ്യോതിഷമാണ് ജാതകത്തിന് ആധാരമായി കണക്കാക്കുന്നത്. മുജ്ജന്മ കര്‍മം അനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങള്‍ മുഴുവന്‍ ജാതകം കൊണ്ട് അറിയാന്‍ കഴിയുമെന്നാണ് ജ്യോതിഷം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="horoscope, marriage, love, astrology, ജാതകം, വിവാഹം, പ്രേമം, ജ്യോതിഷം" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-07/02/full/1467470332-5618.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 399px;" title="" /></p>
	ജനനസമയത്തെ ഗ്രഹസ്ഥിതിയെ ആശ്രയിച്ച് എഴുതുന്ന ജീവിത ഫലകമാണ് ജാതകം. ഭാരതീയ ജ്യോതിഷമാണ് ജാതകത്തിന് ആധാരമായി കണക്കാക്കുന്നത്. മുജ്ജന്മ കര്‍മം അനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങള്‍ മുഴുവന്‍ ജാതകം കൊണ്ട് അറിയാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. </p>
<p>
	 </p>
<p>
	ഹിന്ദു വിവാഹങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ജാതകത്തെ കണക്കാക്കുന്നത്. വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടിയായാണ് ജാതകം നോക്കുന്നതെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. വരന്‍റെയും വധുവിന്റെയും ജാതകം തമ്മില്‍ നല്ല രീതിയില്‍ ചേരുന്നുവെങ്കില്‍ ദീര്‍ഘായുസ്സുള്ള ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഗ്രഹങ്ങളുടെ പരിക്രമണ ദിശയില്‍ നിന്നാണ് ജ്യോതിഷികള്‍ ജാതകം നോക്കുന്നത്. ഗ്രഹങ്ങളുടെ തിരിയല്‍ അനുസരിച്ചാകും വ്യക്തിപരമായ പ്രത്യേകതകള്‍ വെളിപ്പെടുന്നത്. ഇതിനാല്‍ ദമ്പതികള്‍ ഒന്നിച്ചു കഴിയുമ്പോള്‍ പങ്കാളിയുടെ ജീവിതത്തില്‍ അവരുടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്വാധീനം ചെലുത്തും. ഇതാണ് രണ്ടു പേരുടെയും നക്ഷത്ര പൊരുത്തം നോക്കുന്നത്. </p>
<p>
	 </p>
<p>
	ജാതകങ്ങള്‍ ഒത്തുനോക്കുന്നതിന് എട്ട് ഗുണങ്ങളാണുള്ളത്. വര്‍ണ്ണം, വശ്യം, താര, യോനി, ഗൃഹ മൈത്രി, ഗണം, ബാകൂത്, നാഡി എന്നിവയാണ് എട്ട് ഗുണങ്ങള്‍. ഓരോ ഗുണത്തിനും ഒരു വിലയുണ്ട്. ഇവയുടെ എല്ലാം കൂടി ആകെ മൂല്യം എന്നത് 36 ആണ്. പൊരുത്തത്തില്‍ 18 എങ്കിലും ലഭിച്ചാല്‍ സന്തുഷ്ടമായ ദാമ്പത്യമായിരിക്കും എന്നാണ് വിശ്വാസം. </p>
<p>
	 </p>
<p>
	യോജിച്ച മൂല്യം 27 ന് മുകളിലാണെങ്കില്‍ ഏറ്റവും അനുയോജ്യമായ ജാതകപ്പൊരുത്തമാണ്. 18 ല്‍ താഴെയാണെങ്കില്‍ ആ വിവാഹം ശുപാര്‍ശ ചെയ്യില്ല. ജാതകം നോക്കുന്നതിലൂടെ പങ്കാളിയുടെ സ്വഭാവം മനസിലാക്കാനാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബന്ധം എങ്ങനെയായിരിക്കും, അമ്മായി അമ്മയുമായുള്ള ബന്ധം എന്നിവയൊക്കെ അറിയാനാകുമെന്നാണ് പറയുന്നത്. </p>
<p>
	 </p>
<p>
	പ്രണയ വിവാഹങ്ങള്‍ വര്‍ദ്ധിച്ചതോടെ ജാതകം മുഖവിലയ്ക്ക് എടുക്കാത്തവരാണ് പുതു തലമുറ. നല്ലൊരു മനുഷ്യനായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അദ്ധ്വാനം, ആത്മാര്‍ത്ഥത, വിട്ടുവീഴ്ച, സഹിഷ്ണുത, അഹന്തയില്ലായ്മ എന്നിവ ഒരു വിവാഹ ബന്ധത്തെ വിജയത്തിലെത്തിക്കും.</p>]]></content:encoded>
      <pubDate>Sat, 02 Jul 2016 20:05:00 +0530</pubDate>
      <updatedDate>Sat, 02 Jul 2016 20:09:25 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[നന്മകള്‍ പെരുമഴയായി പെയ്‌തിറങ്ങുന്ന വ്രതവിശുദ്ധിയുടെ നാളുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്]]></title>
      <link>https://malayalam.webdunia.com/article/religion-article-in-malayalam/ramadan-muslim-religion-116060800017_1.html</link>
      <guid>https://malayalam.webdunia.com/article/religion-article-in-malayalam/ramadan-muslim-religion-116060800017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/08/thumb/1_1/1465367188-5896.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/08/thumb/1_1/1465367188-5896.jpg</image>
      <description><![CDATA[വ്രതവിശുദ്ധിയുടെ പുണ്യമാസമായ റംസാനിൽ ഉപവാസവും പ്രാർത്ഥനയും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഇസ്ലാം മത വിശ്വാസത്തിന്റെ അഞ്ചു നെടും തൂണുകളിൽ ഒന്നാണ് റംസാന്‍ നാളിലെ നോമ്പ്. വിശ്വസം, നിത്യേനയുള്ള പ്രാർത്ഥന, ദാനധര്‍മം, മക്കയിലെ ഹജ്ജ് ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<img align="middle" alt="" class="imgCont" height="346" src="http://media.webdunia.com/_media/ml/img/article/2016-06/08/full/1465367188-5896.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
വ്രതവിശുദ്ധിയുടെ പുണ്യമാസമായ റംസാനിൽ ഉപവാസവും പ്രാർത്ഥനയും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഇസ്ലാം മത വിശ്വാസത്തിന്റെ അഞ്ചു നെടും തൂണുകളിൽ ഒന്നാണ് റംസാന്‍ നാളിലെ നോമ്പ്. വിശ്വസം, നിത്യേനയുള്ള പ്രാർത്ഥന, ദാനധര്‍മം, മക്കയിലെ ഹജ്ജ് തീർത്ഥാടനം എന്നിവയ്ക്കൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ് റംസാന്‍ നാളിലെ നോമ്പും.<br />
<br />
ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയാണ് ഹിജറ കലണ്ടർ. അതു കൊണ്ടുതന്നെ ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ് ഹിജറ കലണ്ടറിലെ ഓരോ മാസവും തുടങ്ങുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും ചന്ദ്രപ്പിറവി ദൃശ്യമാകുന്നത് എന്നതിനാൽ റമസാൻ നോമ്പ് തുടങ്ങുന്നതിലും ആ വ്യത്യാസം കാണാവുന്നതാണ്.<br />
<br />
റംസാൻ മാസത്തിൽ വൈകുന്നേരം പ്രാർത്ഥനകൾക്കായി എല്ലാവരും പള്ളികളിൽ ഒത്തുച്ചേരും. വൈകുന്നേരങ്ങളിലെ ഈ പ്രാർത്ഥന തരാവീഹ് എന്നാണ് അറിയപ്പെടുന്നത്. പകല്‍ സമയങ്ങളിൽ ഒഴിവുള്ള വിശ്വാസികൾ ഖുറാൻ വായിക്കുകയും മതപരമായ പ്രഭാഷണങ്ങൾ കേൾക്കുന്നതിൻ സമയം കണ്ടെത്തുകയും ചെയ്യും.<br />
<br />
റംസാൻ മാസത്തിലെ എല്ലാ ദിവസവും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ വിശ്വാസികൾ ഉപവാസത്തിൽ ആയിരിക്കും. ഒരു കവിള്‍ വെള്ളം കുടിക്കുന്നത് പോലും ഉപവാസം ലംഘിക്കപ്പെടുന്നതിന് കാരണമാകും. കുട്ടികൾ, പ്രായമായവർ, അസുഖമുള്ളവർ, ഗര്‍ഭിണികളായ സ്ത്രീകൾ, യാത്ര ചെയ്യുന്നവർ, കൂടാതെ സ്ത്രീകൾക്ക് ആർത്തവമുള്ള ദിവസങ്ങളിലും ഉപവാസം എടുക്കുന്നതിൽ നിന്ന് ഒഴിവു ലഭിക്കുന്നതാണ്.<br />
<br />
പ്രവാചകൻ തുടങ്ങിവെച്ച കീഴ്വഴക്കമാണ് ഓരോ ദിവസത്തെയും നോമ്പ് അവസാനിപ്പിക്കുന്നതിൽ വിശ്വാസികൾ ഇപ്പോഴും പിന്തുടര്‍ന്നു വരുന്നത്. വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഒരു കവിൾ വെള്ളം കുടിച്ച് ഈന്തപ്പഴം കഴിച്ചാണ് വിശ്വാസികൾ നോമ്പ് അവസാനിപ്പിക്കുക. മിക്കവാറും കുടുംബത്തോടും ബന്ധുക്കളോടും ഒപ്പമായിരിക്കും നോമ്പ് അവസാനിപ്പിക്കുക. കേരളത്തിൽ റംസാന്‍ നാളുകളിൽ വൈകുന്നേരം സമൂഹ നോമ്പുതുറകൾ നടത്തപ്പെടാറുണ്ട്.]]></content:encoded>
      <pubDate>Wed, 08 Jun 2016 11:54:00 +0530</pubDate>
      <updatedDate>Wed, 08 Jun 2016 11:57:00 +0530</updatedDate>
      <category><![CDATA[Religion Article]]></category>
      <authorname>joys</authorname>
    </item>
    <item>
      <title><![CDATA[ഹോളി ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ; അനുയോജ്യമായ 6 സ്ഥലങ്ങ‌ൾ പരിചയപ്പെടാം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/holi-2016-holi-festival-festival-of-colours-with-verve-holi-116032100035_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/holi-2016-holi-festival-festival-of-colours-with-verve-holi-116032100035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/21/thumb/1_1/1458563437-8396.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/21/thumb/1_1/1458563437-8396.jpg</image>
      <description><![CDATA[നിങ്ങ‌ൾ ഹോളി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഹോളിയുടെ വർണങ്ങ‌ളേയും സംഗീതത്തേയും സിനേഹിക്കുന്നുവെങ്കിൽ പരമ്പരാഗതമായി ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യൂ. അനുഭവിച്ചറിയൂ ഹോളിയുടെ ആവേശം. ഇന്ത്യയിൽ പല ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<img align="middle" alt="ഹോളി ആഘോഷം , ഹോളി , ഇന്ത്യയിലെ ഹോളി ആഘോഷം" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-03/21/full/1458563437-8396.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 368px;" title="" /></p>
നിങ്ങ‌ൾ ഹോളി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഹോളിയുടെ വർണങ്ങ‌ളേയും സംഗീതത്തേയും സിനേഹിക്കുന്നുവെങ്കിൽ പരമ്പരാഗതമായി ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യൂ. അനുഭവിച്ചറിയൂ ഹോളിയുടെ ആവേശം. ഇന്ത്യയിൽ പല സ്ഥലങ്ങ‌ളിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഹോളി ആചരിക്കുന്ന ഇന്ത്യയിലെ 6 സ്ഥലങ്ങ‌ൾ പരിചയപ്പെടാം.<br />
<br />
1. ലത് മർ ഹോളി, ബർസാന, ഉത്തർപ്രദേശ്<br />
<br />
ഹോളി ആഘോഷ രീതിയിലെ വ്യത്യസ്ഥതയാൽ പ്രശസ്തി നേടിയ സ്ഥലങ്ങ‌ളാണ് ഉത്തർപ്രദേശിലെ ഗോവർദ്ധൻ, ബർസാന, നന്ദ്ഗോൺ. ഹോളിയുടെ പ്രധാന ദിവസങ്ങ‌ൾക്ക് ഒരാഴ്ച മുമ്പ് തന്നെ അഘോഷങ്ങ‌ൾ ആരംഭിക്കും. ശ്രീകൃഷ്ണനേയും രാധയേയും അനുസ്മരിച്ച് സംഗീതത്തിനൊപ്പം മധുരം വലിച്ചെറിഞ്ഞ് ആഹ്ലാദിക്കുകയും ചെയ്യുന്നു.<br />
<br />
2. ബസന്ത് ഉത്സവം, പുരുലിയ, വെസ്റ്റ് ബംഗാൾ<br />
<br />
ഐതീഹ്യപരമായ രീതിയിലാണ് ഇവിടെ ഹോളി ആഘോഷിക്കുന്നത്. മൂന്ന് ദിവസമാണ് ആചാരങ്ങ‌ൾ ഉണ്ടാകുക. നാട്യ നൃത്തത്തിനൊപ്പം വെസ്റ്റ് ബംഗാളികളുടെ പാട്ടും ഉണ്ടാകും. കൊൽക്കത്തയിൽ നിന്നും ട്രെയിൻ വഴി 6 മണിക്കൂർ നേരത്തെ യാത്രയാണ് പുരുലിയയിലേക്കുള്ളത്.<br />
<br />
3. ഹോള മൊഹല്ല, ആനന്ദ്പുർ സാഹിബ്, പഞ്ചാബ്<br />
<br />
സിക്കുകാരുടെ രീതിയിലാണ് ഇവിടെ ഹോളി ആഘോഷിക്കുന്നത്. വർണ ശമ്പ‌ളമായ രീതിയിൽ മൂന്ന് ദിവസമാണിവരുടെ ഹോളി ആഘോഷം. നീല നിറത്തിലുള്ള വസ്ത്രങ്ങ‌ളാണ് ധരിക്കുക. ഇവിടെ എത്തിയാല്‍ വളരെ മനോഹരമായ ചിത്രങ്ങ‌ൾ പകർത്താൻ കഴിയും.<br />
<br />
4. മധുരയിലേയും വൃന്ദാവനിലെയും പരമ്പരാഗതമായ ഹോളി<br />
<br />
മധുരയിലെയും വൃന്ദാവനിലേയും ഹോളി ആഘോഷത്തിനൊപ്പം പ്രശസ്തമായ ബാങ്ക്-ബിഹാരി അമ്പലം സന്ദർശിക്കാനും സാധിക്കും. ഒരാഴ്ചയാണ് ഇവിടുത്തെ ഹോളി ആഘോഷം.<br />
<br />
5. ബസന്തോത്സവം, ശാന്തിനികേതൻ<br />
<br />
രവീന്ദ്രനാഥ ടാഗോറിന്റെ സംഗത്തിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്താണ് ഇവിടുത്തെ ആൾക്കാർ അതിഥികളെ ഹോളിയിലേക്ക് സ്വീകരിക്കുക. വർണങ്ങ‌ൾ പരസ്പരം എറിഞ്ഞ് ആഹ്ലാദിക്കുന്നത് ടൂറിസ്റ്റുകൾക്ക് ഹരമാണ്.<br />
<br />
6. റോയൽ ഹോളി, ഉദയ്പുർ<br />
<br />
ഹോളിയുടെ തലേദിവസം ഹോളിക്ക ദഹാൻ എന്ന പേരിൽ ആഘോഷിക്കുന്നു. ഈ ദിവസം നഗരത്തിലെ എല്ലാവരും പ്രാർത്ഥനാ നിരതരാകുകയും നൂറു കണക്കിനു അഗ്നി ഹോമം ഒരുക്കുകയും ചെയ്യുന്നു. ജഗദീഷ് കോവിലിലെ ആയിരിക്കും ഏറ്റവും വലുത്.<br />
 <br />
ഈ വർഷത്തെ ഹോളി വർണശമ്പളമായ രീതിയിൽ ആഘോഷിക്കാൻ അനുയോജ്യമായ സ്ഥലങ്ങ‌ളാണിത്.<br />]]></content:encoded>
      <pubDate>Mon, 21 Mar 2016 17:51:00 +0530</pubDate>
      <updatedDate>Mon, 21 Mar 2016 18:27:50 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>aparna</authorname>
    </item>
    <item>
      <title><![CDATA[ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/atukal-kumbhamasam-ponkala-karthikanal-116022300009_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/atukal-kumbhamasam-ponkala-karthikanal-116022300009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-03/04/thumb/1_1/1425473178-795.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-03/04/thumb/1_1/1425473178-795.jpg</image>
      <description><![CDATA[ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല. രാവിലെ പത്തുമണിക്ക് ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പില്‍ പൊങ്കാലയ്ക്ക് തീ പകരും. ഉച്ചയ്ക്ക് 01.30ന് പൊങ്കാല നിവേദിക്കും. കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാര്‍ത്തികനാളില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="220" src="http://media.webdunia.com/_media/ml/img/article/2015-03/04/full/1425473178-795.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="300" /></p>
	ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല. രാവിലെ പത്തുമണിക്ക് ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പില്‍ പൊങ്കാലയ്ക്ക് തീ പകരും. ഉച്ചയ്ക്ക് 01.30ന് പൊങ്കാല നിവേദിക്കും. കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാര്‍ത്തികനാളില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. </p>
<p>
	 </p>
<p>
	ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി കഴിഞ്ഞാല്‍ ആറ്റുകാലില്‍ തുടര്‍ന്നുള്ള ഒമ്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല. </p>
<p>
	 </p>
<p>
	പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. </p>
<p>
	 </p>
<p>
	പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു. കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. </p>
<p>
	 </p>
<p>
	ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും.</p>
<p>
	 </p>
<p>
	വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു. ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം.</p>
<p>
	 </p>
<p>
	പൊങ്കാലകലത്തിലെ മണ്ണ് അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.</p>]]></content:encoded>
      <pubDate>Tue, 23 Feb 2016 08:33:00 +0530</pubDate>
      <updatedDate>Tue, 23 Feb 2016 08:35:31 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>JOYS JOY</authorname>
    </item>
    <item>
      <title><![CDATA[നരസിംഹ മൂര്‍ത്തിയും മഹാ നരസിംഹ മന്ത്രവും യന്ത്രവും]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/narasimha-janthi-manthra-religion-115050200023_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/narasimha-janthi-manthra-religion-115050200023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-05/02/thumb/1_1/1430557252-7247.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-05/02/thumb/1_1/1430557252-7247.jpg</image>
      <description><![CDATA[ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം ...]]></description>
      <content:encoded><![CDATA[<p style="float: left;">
	<img align="" alt="" class="imgCont" height="360" src="http://media.webdunia.com/_media/ml/img/article/2015-05/02/full/1430557252-7247.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="480" /></p>
ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാര്‍ എല്ലാവരും. അവര്‍ക്കെല്ലാം ശത്രുവില്‍ നിന്ന് മോചനം നല്‍കിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ – തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്.<br />
<br />
ഇത്തരത്തില്‍ ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തതെന്നാണ് ഭാഗവതത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.<br />
<br />
സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത്  മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത് ,ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്,ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് തുടങ്ങിയ വരങ്ങള്‍ സമ്പാദിച്ചു. വരബലത്തിന്റെ അഹന്തയിൽ ലോകങ്ങളെല്ലാം തന്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിത്തിര്‍ന്നു ഹിരണ്യകശിപു. അദ്ദേഹത്തിൻറെ മകനായ പ്രഹ്ലാദൻ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. തന്റെ ശത്രുവായ വിഷ്ണുവിനെ ഭജിക്കരുതെന്ന് ഹിരണ്യകശിപു പ്രഹ്ലാദനോട് കൽപ്പിച്ചിരുന്നു. എന്നാൽ പ്രഹ്ലാദൻ തന്റെ ഭക്തിയിൽ നിന്നും തെല്ലും പിന്നോട്ടു പോയില്ല.<br />
<br />
പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പലരീതിയിൽ  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരൻ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും, എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദന്‍ മറുപടി  നല്‍കി.  എങ്കിൽ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ  എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ തൂണില്‍ ആഞ്ഞ് മര്‍ദ്ധിച്ചു. ഉടന്‍ തന്നെ ആ തൂണ് പിളര്‍ന്ന് ഉള്ളില്‍ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂര്‍ത്തി പുറത്തുവരികയായിരുന്നു.<br />
<br />
ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം സംഭവിക്കുകയും  സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു എന്നാണ് പുരാണങ്ങൾ പറയുന്നത്.  ഭക്തരെ ദുരിതക്കടലിൽ നിന്ന് മോചിപ്പിക്കാൻ ഏത് ഉപായത്തിലൂടെയും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. ഭഗവാന്‍ വിഷ്ണു നരസിംഹാവതാരം എടുത്ത ദിവസം ഭാരതത്തിലെ ഹിന്ദുക്കള്‍ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നു. ഇന്നാണ് നരസിംഹ ജയന്തി.<br />
<br />
<span style="font-size:14px;"><strong><span style="color: rgb(255, 0, 0);">നരസിംഹമൂർത്തി ധ്യാനം</span></strong></span><br />
<br />
<strong>ഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ</strong><br />
<br />
<strong>ധ്യാനം : കോപാദാലോല ജിഹ്വം വിവൃതനിജമുഖം<br />
സോമസൂര്യാഗ്നി നേത്രം<br />
പാദാദാനാഭിരക്തപ്രഭമുപരി സിതം<br />
ഭിന്നദൈത്യേന്ദ്രഗാത്രം<br />
ചക്രം ശംഖം സപാശാങ്കുശകുലിശഗദാ-<br />
ദാരുണാന്യുദ്വഹന്തം<br />
ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ-<br />
കൽപ്പമീഡേ നൃസിംഹം.</strong><br />
<br />
ഈ ഭാവത്തിൽ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം.<br />
<br />
<span style="font-size:14px;"><strong><span style="color: rgb(0, 128, 0);">മഹാ നരസിംഹ മന്ത്രം അഥവാ  നൃസിംഹാനുഷ്ടുപ്പ് മന്ത്രം</span></strong></span><br />
<br />
<strong>ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം<br />
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം</strong><br />
<br />
ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും<br />
<br />
<span style="font-size:14px;"><strong>നരസിംഹ യന്ത്രം</strong></span><br />
<br />
ശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ അത്ഭുതചൈതന്യം നിറഞ്ഞ യന്ത്രമാണ് നരസിംഹ യന്ത്രം. ഇത് യഥാവിധി രചിച്ച് നിഷ്ഠയോടെ ധരിച്ചാൽ ഏത് കൊടിയ ശത്രുദോഷവും മാറിക്കിട്ടുന്നതാണ്.യന്ത്രനിർമ്മിതി ശാസ്ത്രങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.<br />
<br />
<strong>ഹൃല്ലേഖാന്തസ്ഥ സാധ്യം, തദനുച മനുവർ-<br />
ണ്ണാക്ഷരം കോണഷൾകേ,<br />
യുക്തം വേദാക്ഷരൈസ്തന്നരഹരിമനുന-<br />
സ്യാത് കലാകേസരം ച.<br />
വൃത്തോദ്യദ്വ്യഞ്ജനാവേഷ്ടിത, മവനിപുരാ-<br />
ന്തസ്ഥ ചിന്തോപലം ത-<br />
ദ്യന്ത്രം രക്ഷഃ പിശാചാമയവിഷരിപുവി-<br />
ധ്വംസനം നരസിഹം</strong><br />
<br />
യന്ത്രരചന:<br />
വൃത്തം, ഷൾക്കോണ്, അഷ്ടദളം, ഒരു വീഥീവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരക്കുക.<br />
<br />
മന്ത്രലേഖനം :<br />
     വൃത്തമധ്യത്തിൽ ‘ഹ്രീം’ എന്ന ഭുവനേശ്വരിയും അതിന്റെ ഉള്ളിൽ സാധ്യനാമവും ഷൾക്കോണുകളിൽ ഓരോന്നിലും ‘ആം ഹ്രീം ക്ഷ്റഔം ക്രോം ഹും ഫട് ‘ എന്ന നരസിംഹ ഷഡക്ഷര മന്ത്രം ഓരോ അക്ഷരം വീതവും അഷ്ടദളത്തിൽ നൃസിംഹാനുഷ്ടുപ്പ് മന്ത്രം നന്നാലക്ഷരം വീതവും കേസരത്തിൽ ഈ രണ്ട് അച്ചുകളും വീഥീവൃത്തത്തിൽ ഹല്ലുകളും ഭൂപുരകോണുകളിൽ ‘ക്ഷ്റമ്യൂം’ എന്ന ചിന്താമണി മന്ത്രവും എഴുതണം.<br />
<br />
യന്ത്രഫലം<br />
<br />
ഈ നരസിംഹയന്ത്രം യഥാവിധി പൂജ ചെയ്ത് കഴുത്തിൽ ധരിച്ചെന്നാൽ ഏഴ് നാളുകൾക്കുള്ളിൽ തന്നെ ശത്രുദോഷങ്ങൾ ഇല്ലാതാകുന്നതാണ്. രക്ഷസ്സുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ, പിശാചുബാധ, ആഭിചാരം മൂലമുള്ള രോഗങ്ങൾ, ശത്രുഭയം മുതലായവ മാറുന്നതാണ്. കുട്ടികൾക്ക് വിളിദോഷംമൂലമുണ്ടാകുന്ന പഠന വൈകല്യങ്ങൾക്കും ബിസിനസ്സുകാർക്ക് കണ്ണുദോഷംമൂലമുണ്ടാകുന്ന കച്ചവട പരാജയത്തിനും ഉത്തമ പ്രതിവിധിയാണ് നരസിംഹയന്ത്രം.<br />
<br />
<strong>യന്ത്രപരിപാലനം<br />
<br />
1. വിഷ്ണുഭക്തനും വിഷ്ണു-നരസിംഹപൂജകൾ അറിയുന്ന ആളുമാകണം ഈ യന്ത്രം തയ്യാറാക്കേണ്ടത്.<br />
2. യന്ത്രവിധികൾ എല്ലാം പാലിക്കണം. സ്വന്തം സൗകര്യത്തിനുവേണ്ടി യന്ത്രനിർമ്മാണ ദിവസങ്ങളുടെ എണ്ണവും മന്ത്രലോപവു                    വരുത്തരുതെന്ന് സാരം.<br />
3. ഇതുധരിച്ച് ഇരുപത്തിയൊന്നു നാളുകൾ മത്സ്യമാംസാദികൾ അരുത്.<br />
4. ഈ യന്ത്രം ധരിച്ചുകൊണ്ട് അന്യർക്ക് ദ്രോഹകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.<br />
5. യന്ത്രം തയ്യാർ ചെയ്തു തരുന്ന കർമ്മിയുടെ നിയമങ്ങളെ ഗുരുവിന്റെ വാക്കുകളായി കരുതി അനുസരിക്കണം.<br />
6. മറ്റു യന്ത്രങ്ങൾക്കൊപ്പം ഈ യന്ത്രം ധരിക്കാൻ പാടില്ല.<br />
7. നരസിംഹയന്ത്രം അരയിൽ ധരിക്കരുത്.</strong>]]></content:encoded>
      <pubDate>Sat, 02 May 2015 14:22:00 +0530</pubDate>
      <updatedDate>Sat, 02 May 2015 14:33:31 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>VISHNU N L</authorname>
    </item>
    <item>
      <title><![CDATA[മഹായാഗശാലയൊരുങ്ങി, അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല]]></title>
      <link>https://malayalam.webdunia.com/article/places-pilgrimage-malayalam/ponkala-religion-kerala-115030400050_1.html</link>
      <guid>https://malayalam.webdunia.com/article/places-pilgrimage-malayalam/ponkala-religion-kerala-115030400050_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-03/04/thumb/1_1/1425473152-2105.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-03/04/thumb/1_1/1425473152-2105.jpg</image>
      <description><![CDATA[കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍, അനന്തപുരിക്ക്‌ ദിവ്യചൈതന്യം പൂകി നിലകൊള്ളുന്നു. ദക്ഷിണഭാരത്തിലെ ചിരാപുരാതനമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ സുഹാസിനിയായ ജഗദംബിക ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="318" src="http://media.webdunia.com/_media/ml/img/article/2015-03/04/full/1425473152-2105.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	<span style="font-size: 12px;">കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍, അനന്തപുരിക്ക്‌ ദിവ്യചൈതന്യം പൂകി നിലകൊള്ളുന്നു. ദക്ഷിണഭാരത്തിലെ ചിരാപുരാതനമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ സുഹാസിനിയായ ജഗദംബിക ആശ്രയിപ്പോര്‍ക്കഭയമരുളുന്ന സര്‍വ്വാഭീഷ്‌ടദായിനിയായി കുടികൊള്ളുന്നു. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ പൊങ്കാല മഹോത്സവം. കാര്‍ത്തിക നാളില്‍ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌.</span></p>
<p>
	 </p>
<p>
	ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പൊങ്കാലകലത്തിലെ മണ്ണ് അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം. അതായത് പ്രപഞ്ചത്തിന്‍റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്‍റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്‍റെ പായസമായി മാറുന്നു എന്നാണ്. </p>
<p>
	 </p>
<p>
	ആറ്റുകാല്‍ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം എത്തിനില്‍ക്കുന്നത്‌ മുല്ലവീട്ടില്‍ കാരണവരിലാണ്‌. ഒരു ദിവസം കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബാലിക വന്ന്‌ ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകില്‍ കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു. തന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത്‌ ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന്‌ വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന്‌ രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടു. &#39;&#39;നിന്റെ മുന്നില്‍ ബാലികാ രൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ നീ അറിഞ്ഞില്ല. ഞാന്‍ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത്‌ ക്ഷേത്രം പണിത്‌ എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കില്‍ ഈ സ്‌ഥലത്തിന്‌ മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകും. </p>
<p>
	 </p>
<p>
	പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്നു രേഖകള്‍ കണ്ടു. പിറ്റേന്ന്‌ അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ വാഴുന്ന പാര്‍വ്വതീദേവിയുടെ അവതാരമായ കണ്ണകീദേവിയായിരുന്നു ആ ബാലികയെന്നാണ്‌ വിശ്വാസം. കൂടാതെ സ്‌ത്രീയുടെ പൊങ്കാലസമര്‍പ്പണം തന്റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കാന്‍ ദാക്ഷായണി നടത്തിയ തപസ്സിനോടും താരതമ്യം ചെയ്യാം. സൂര്യന്‌ അഭിമുഖമായി നിന്ന്‌ സൂര്യതാപം ഏറ്റുകൊണ്ട്‌ വായു മാത്രം ഭക്ഷിച്ച്‌ ഒറ്റക്കാലില്‍ പഞ്ചാഗ്നി മധ്യത്തില്‍ തപസ് അനുഷ്‌ഠിച്ച പാര്‍വതീദേവി തന്റെ അഭീഷ്‌ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ്‌ പുരാണങ്ങള്‍ പറയുന്നത്‌. </p>
<p>
	 </p>
<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="220" src="http://media.webdunia.com/_media/ml/img/article/2015-03/04/full/1425473178-795.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="300" /></p>
	മഹിഷാസുരവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ദേവിയെ സ്‌ത്രീജനങ്ങള്‍ പൊങ്കാലനിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്‌. തന്റെ നേത്രാഗ്നിയില്‍ മധുരാനഗരത്തെ ചുട്ടെരിപ്പിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന്‌ സ്‌ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്‌. ഇതുപോലെ സര്‍വ്വാഭീഷ്‌ടദായനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്‌ഠിച്ച്‌ അഭീഷ്‌ടസിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ്‌ സ്‌ത്രീകള്‍ പൊങ്കാലയിടുന്നതെന്നാണ്‌ മറ്റൊരു സങ്കല്‌പം.</p>
<p>
	 </p>
<p>
	ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും. ജലം, അഗ്നി, മണ്‍കലം എന്നിവയും പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്‌. കഠിനമായ സൂര്യതാപം കൊണ്ട്‌ ചുട്ടുപൊള്ളുന്ന വെറും തറയില്‍ അടുപ്പും കൂട്ടി അതില്‍ മണ്‍കലം വെച്ച് ശുദ്ധജലത്തില്‍ പൊങ്കാലപ്പായസം തയ്യാറാക്കുന്നു. ആ പായസം തയ്യാറാക്കുന്ന വേളയില്‍ പഞ്ചഭൂതങ്ങളുടെ സംയോഗമാണ്‌ നടക്കുന്നത്‌. ആ സംയോഗത്തില്‍ സ്‌ത്രീകള്‍ തങ്ങളുടെ ശരീരമാണ്‌ ദേവിക്ക്‌ ആദ്യമായി സമര്‍പ്പിക്കുന്നത്‌. തുടര്‍ന്ന്‌ മനസ്സ്‌ ഏകാഗ്രമാക്കി ഈശ്വരാര്‍പ്പണമായി പായസം തയാറാക്കുന്നു.</p>
<p>
	 </p>
<p>
	പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. </p>
<p>
	 </p>
<p>
	പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു. കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. </p>
<p>
	 </p>
<p>
	ഇത് ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു. ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങി പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കും. </p>
<p>
	 </p>
<p>
	വ്രതശുദ്ധിയോടെ പൊങ്കാലയിടുമ്പോള്‍ ശരീരത്തിനും മനസ്സിനും കിട്ടുന്ന ഉണര്‍വ്‌ പ്രത്യേകതയാണ്‌. കുളികഴിഞ്ഞ്‌ ശുദ്ധിയോടെ ഈറന്‍ വസ്‌ത്രം അല്ലെങ്കില്‍ പുതുവസ്‌ത്രം ധരിച്ച്‌ സൂര്യന്‌ അഭിമുഖമായി നിന്ന്‌ പൊങ്കാലയിടുമ്പോള്‍ സൂര്യന്റെ പ്രത്യേക രശ്‌മികളാണ്‌ ശരീരത്തിലേക്ക്‌ പ്രവഹിക്കുന്നത്‌. ഈ രീതിയില്‍ സൂര്യതാപം അടിക്കുമ്പോള്‍ ശരീരത്തിലെ വിഷാംശം നീങ്ങിക്കിട്ടാന്‍ സാധിക്കുമെന്നാണ്‌ ആയുര്‍വേദ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.</p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="374" src="http://media.webdunia.com/_media/ml/img/article/2015-03/04/full/1425473247-0193.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	പ്രധാന വഴിപാടായ ഈ പൊങ്കാല പായസത്തിന്‌ പുറമേ വെള്ളച്ചോറ്‌, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട, പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്‌. വിട്ടുമാറാത്ത തലവേദനയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ്‌ മണ്ടപ്പുട്ട്‌. അഭീഷ്‌ടസിദ്ധിക്കുള്ളതാണ്‌ വെള്ളച്ചോറ്‌. അരി, ശര്‍ക്കര, തേന്‍, പാല്‍, പഴം, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്‌, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നവരസപ്പായസം കാര്യസിദ്ധിക്കായി സ്‌ത്രീകള്‍ പ്രത്യേകം അര്‍പ്പിക്കുന്ന പൊങ്കാലയാണ്‌. അരി, തേങ്ങ, നെയ്യ്‌, ശര്‍ക്കര, അണ്ടിപ്പരിപ്പ്‌ എന്നിവ ചേര്‍ത്തു തയാറാക്കുന്നതാണ്‌ പഞ്ചസാരപ്പായസം. </p>
<p>
	 </p>
<p>
	ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീര്‍ക്കുന്നത്‌. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്‌.</p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="328" src="http://media.webdunia.com/_media/ml/img/article/2015-03/04/full/1425473356-6808.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയില്‍ ഏഴ്‌ ഒറ്റ രൂപയുടെ നാണയത്തുട്ടകള്‍ വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍ നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും. ഏഴുനാള്‍ നീണ്ടു നില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട്‌ നമസ്ക്കാരങ്ങളും നടത്തണം. ഈ സമയത്ത്‌ അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവിയെ എഴുന്നള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കാരാണ്‌. പൊങ്കാല കഴിയുന്നതോടെ കുത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നെള്ളിപ്പിന്‌ ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ്‌ രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ്‌ ഭഗവതിയെ അകമ്പടി സേവിക്കുന്നു. ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.</p>]]></content:encoded>
      <pubDate>Wed, 04 Mar 2015 18:07:00 +0530</pubDate>
      <updatedDate>Wed, 04 Mar 2015 18:20:09 +0530</updatedDate>
      <category><![CDATA[Places Pilgrimage]]></category>
      <authorname>vishnu</authorname>
    </item>
    <item>
      <title><![CDATA[ഹാപ്പി ക്രിസ്മസ്... ലോകം ഉണ്ണിയേശു സ്മരണയില്‍!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/chrismas-religion-wporld-114122400033_1.html</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/chrismas-religion-wporld-114122400033_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-12/24/thumb/1_1/1419430704-3849.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-12/24/thumb/1_1/1419430704-3849.jpg</image>
      <description><![CDATA[ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ...]]></description>
      <content:encoded><![CDATA[<p style="float: left;">
	<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2014-12/24/full/1419430704-3849.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="230" /></p>
ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും
<p style="float: left;">
	 </p>
ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്.<br />
<br />
ക്രിസ്തുവിന്റെ ജനനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വൈവിധ്യമാര്‍ന്ന രീതിയിലാണ് ആഘോഷിക്കുന്നത്.  ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യസ്തത കൌതുകകരവും ഒപ്പം രസാവഹവുമാണ്. ഓരോ രാജ്യത്തേയും ക്രിസ്മസ് ആഘോഷം മറ്റൊരു രാജ്യത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിന്നും ഏറെ വിഭിന്നമാണ്. ഓരോ രാജ്യത്തിന്റെയും സംസ്കാരവും ചരിത്രവും ക്രിസ്മസില്‍ ഇടകലരുന്നതിനാലാണ് ആഘോഷങ്ങള്‍ വ്യത്യസ്തമാകുന്നത്.<br />
<br />
ആഫ്രിക്കന്‍ ക്രിസ്മസ്<br />
<br />
ആഫ്രിക്കയില്‍ സാധാരണയായി ഒരുസംഘം ആളുകളെ ഓരോ ഗ്രാ‍മങ്ങളിലും ക്രിസ്മസിനായി നേരത്തെതന്നെ നിയോഗിച്ചിരിക്കും. ഇവര്‍ അതിരാവിലെ മുതല്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് വീടുകള്‍ കയറിയിറങ്ങി കരോള്‍ നടത്തും, പിന്നീട് സ്വന്തം വീടുകളിലേക്ക് മടങ്ങി ആഘോഷവസ്ത്രങ്ങള്‍ ധരിച്ച് വീടുകളില്‍ നടക്കുന്ന പ്രാര്‍ത്ഥനാപരിപാടിയില്‍ ഉണ്ണിയേശുവിന് കാഴ്ചയര്‍പ്പിക്കും. ഇതിനുശേഷം പള്ളികളിലെത്തി ആരാധനയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ പള്ളിയിലെ മേശയില്‍ സമര്‍പ്പിക്കും. സുഹൃത്തുക്കളേയും ബന്ധുക്കളേയും ഈ ദിവസം വീടുകളിലേക്ക് ക്ഷണിച്ച് വിശിഷ്ടവിഭവങ്ങളാല്‍ സല്‍ക്കരിക്കും. പലതരം ധാന്യങ്ങള്‍, വിവിധയിനം മാംസവിഭവങ്ങള്‍, സൂപ്പ്, കേക്ക് തുടങ്ങിയവയാണ് അന്നത്തെ പ്രധാന വിഭവങ്ങള്‍. ക്രിസ്തു വരുന്നു എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് തെരുവിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രയും ആഫ്രിക്കന്‍ ക്രിസ്മസിന്റെ സവിശേഷതയാണ്.<br />
<br />
നൃത്തം ചവിട്ടി അര്‍ജന്‍റീനക്കാര്‍<br />
<br />
ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് നൃത്തം ചവിട്ടിയാണ് അര്‍ജന്റീനയിലെ മുതിര്‍ന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. കുട്ടികളാകട്ടെ പടക്കം പൊട്ടിച്ചാണ് ക്രിസ്തുവിന്റെ ജനനത്തെ വരവേല്‍ക്കുന്നത്. പാതിരാത്രിയാകുന്നതോടെ ആളുകള്‍ വീഞ്ഞ് രുചിച്ച് ക്രിസ്മസ് ട്രീയില്‍ നിന്നുമുള്ള സമ്മാനങ്ങള്‍ തുറന്നുനോക്കിയതിനുശേഷം പലതരത്തിലുള്ള കളികളില്‍ മുഴുകും. കോഴി, പന്നി എന്നിവയുടെ മാംസം, ജ്യൂസ്, ബിയര്‍ എന്നിവയാണ് പ്രധാന ക്രിസ്മസ് വിഭവങ്ങള്‍.<br />
<br />
ബൈബിള്‍ വായിച്ച് ഇറാക്കുകാര്‍<br />
<br />
കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി വീട്ടുകാര്‍, അവര്‍ക്ക് മുന്നിലിരുന്ന് ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള ബൈബിള്‍ ഭാഗം വായിക്കുന്ന കുട്ടികള്‍...ഇറാക്കിലെ ക്രിസ്മസ് ദിനങ്ങളിലെ പതിവ് കാഴ്ചയാണിത്. ബൈബിള്‍ വായന കഴിഞ്ഞാലുടന്‍ ഉണങ്ങിയ മുള്‍ച്ചെടി കത്തിക്കും, മുള്‍‌ച്ചെടി നന്നായി കത്തി ചാരമായാല്‍ അത് ഭാഗ്യമാണെന്നും കുടുംബത്തിന് വരുംവര്‍ഷം ശുഭമായിരിക്കുമെന്നുമാണ് സങ്കല്‍പ്പം. പിന്നീട് ഈ ചാരത്തിലേക്ക് എല്ലാവരും മൂന്നുവട്ടം ചാടി പരസ്പരം ആശംസകള്‍ നേരുന്നു. പള്ളിയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉണ്ണിയേശുവിന്റെ രൂപം വഹിച്ചുള്ള പ്രദിക്ഷണത്തിനൊടുവില്‍ ഏവരും പള്ളിയില്‍ ഒത്തുചേരുന്നു. ഈ സമയം ബിഷപ്പ് ഒരാളെ സ്പര്‍ശിക്കുകയും ഇയാള്‍ അടുത്തയാളെ സ്പര്‍ശിക്കുകയും അങ്ങനെ ബിഷപ്പില്‍ നിന്നുള്ള സ്പര്‍ശം എല്ലാവരിലേക്കും പകരുകയും ചെയ്യുന്നു.<br />
<br />
പ്രാര്‍ത്ഥനാപൂര്‍വം റഷ്യക്കാര്‍<br />
<br />
ക്രിസ്മസ് രാവില്‍ ആദ്യനക്ഷത്രം മാനത്ത് പ്രത്യക്ഷപ്പെടുന്നതുവരെയുള്ള 39 ദിവസത്തോളം നോമ്പുനോക്കിയും പ്രാര്‍ത്ഥിച്ചുമാണ് റഷ്യക്കാര്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ തറയില്‍ വൈക്കോല്‍ വിതറുന്നതിലൂടെ വരുംവര്‍ഷങ്ങളില്‍ സമൃദ്ധമായ വിളപ്പെടുപ്പ് ലഭിക്കുമെന്നാണ് റഷ്യക്കാരുടെ വിശ്വാസം. ഒപ്പം കോഴികളെപ്പോലെ ഇവര്‍ കൂവുകയും ചെയ്യും. ഇങ്ങനെ ചെയ്താല്‍ അടുത്തവര്‍ഷം കോഴി ധാരാ‍ളം മുട്ടയിടുമെന്നാണ് വിശ്വാസം. മുത്തശ്ശിയില്‍ നിന്നും ക്രിസ്മസ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്ന പതിവും റഷ്യയില്‍ ഉണ്ട്.<br />
<br />
എത്യോപ്യന്‍ ക്രിസ്മസ് ജനുവരിയില്‍<br />
<br />
ജനുവരി ഏഴിനാണ് എത്യോപ്യയില്‍ ക്രിസ്മസ് ആഘോഷം. പള്ളിയിലേക്ക് കടന്നുവരുന്ന വിശ്വാസികള്‍ക്ക് മെഴുകുതിരികള്‍ നല്‍കും. അതും കത്തിച്ച് പള്ളിക്ക് ചുറ്റും മൂന്നുവട്ടം പ്രദിക്ഷണം വച്ചതിനുശേഷം മൂന്നുമണിക്കൂര്‍ നീളുന്ന പ്രാര്‍ത്ഥനയില്‍ ഏവരും ഒരുനിമിഷം പോലും ഇരിക്കാതെ നിന്നുകൊണ്ട് പങ്കുകൊള്ളും. സാധാരണയായി വസ്ത്രങ്ങളാണ് ക്രിസ്മസിന് സമ്മാനമായി നല്‍കാറുള്ളത്. ക്രിസ്മസ് ദിനത്തില്‍ വീടിനുപുറത്ത് പ്രാര്‍ത്ഥനയിലും ഗാനാലാപനത്തിലും കഴിച്ചുകൂട്ടാനാണ് എത്യോപ്യക്കാര്‍ ഇഷ്ടപ്പെടുന്നത്.<br />
<br />
<br />
<br />
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ <a href="https://play.google.com/store/apps/details?id=com.webdunia.app&hl=en ">ക്ലിക്ക് </a>ചെയ്യുക. <a href="https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ">ഫേസ്ബുക്കിലും</a> <a href="https://twitter.com/Webdunia_Mal">ട്വിറ്ററിലും  </a>പിന്തുടരുക.]]></content:encoded>
      <pubDate>Wed, 24 Dec 2014 19:39:00 +0530</pubDate>
      <updatedDate>Wed, 24 Dec 2014 19:49:42 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>VISHNU.NL</authorname>
    </item>
    <item>
      <title><![CDATA[രാമായണക്കിളി പാടുന്നു]]></title>
      <link>https://malayalam.webdunia.com/article/religion-article-in-malayalam/രാമായണക്കിളി-പാടുന്നു-114071600057_1.html</link>
      <guid>https://malayalam.webdunia.com/article/religion-article-in-malayalam/രാമായണക്കിളി-പാടുന്നു-114071600057_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1405523358-4662.jpg</image>
      <description><![CDATA[ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<img align="middle" alt="" class="imgCont" height="321" src="http://media.webdunia.com/_media/ml/img/article/2014-07/16/full/1405523358-4662.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="400" /></p>
ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്ത്രില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്.<br />
<br />
ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.<br />
<br />
<strong>രാമായണം വായന</strong><br />
<br />
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.<br />
<br />
രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.<br />
<br />
"രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല&#39;&#39; - എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.<br />
<br />
<strong>ഹനുമാന്‍റെ സന്ധ്യാവന്ദനം</strong><br />
<br />
ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്‍റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാണ്.<br />
<br />
<strong>വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും</strong><br />
<br />
മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്‍റെ കഥയാണ്.<br />
<br />
ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.<br />
<br />
<strong>കര്‍ക്കിടകമാസം</strong><br />
<br />
കര്‍ക്കിടകമാസം മറ്റ് 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.<br />
<br />
അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കര്‍ക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കര്‍ക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്‍റെ ഭാഗം.<br />
<br />
മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കിടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.]]></content:encoded>
      <pubDate>Wed, 16 Jul 2014 20:22:00 +0530</pubDate>
      <updatedDate>Wed, 16 Jul 2014 20:42:13 +0530</updatedDate>
      <category><![CDATA[Religion Article]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[സ്നേഹ രക്ഷാ ബന്ധനം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/സ്നേഹ-രക്ഷാ-ബന്ധനം-108081600023_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/സ്നേഹ-രക്ഷാ-ബന്ധനം-108081600023_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[തന്നെ സംരക്ഷിക്കണമെന്നുമുള്ള മൌനവും തീക്ഷ്ണവുമായ അഭ്യര്‍ഥനയാണ് അതില്‍ ഉള്‍ക്കൊള്ളുന്നത്. ഈ പുരഷന്‍ ,തനിക്കു രാഖി കെട്ടിയ സ്ത്രീയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാവുകയും ചെയുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0808/16/images/img1080816023_1_1.jpg' Alt='raksha bandan' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശ്രാവണ പൌര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. തെക്കേഇന്ത്യയില്‍ രക്ഷാബന്ധന് വലിയ പ്രചാരമില്ല. ആര്‍ എസ് എസ്സുകാര്‍ ഈ ദേശീയോത്സവം വ്യാപകമാക്കന്‍ ശ്രമിച്ചു പക്ഷേ കേരളത്തില്‍ ഇതൊരു ആര്‍ എസ് എസ് ഉത്സവമായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരിപാവനമായ സഹോദര -സഹോദരീ ബന്ധത്തിന്‍റെ സങ്കല്പമാണ് രാഖിക്കു പിന്നിലുള്ളത്. സ്ത്രീയെ ഉപഭോഗവസ്തുവും ലൈംഗികകൃത്യത്തിനുള്ള ശരീരവും മാതമായി കാണുന്ന സമല്കാലിക സമൂഹത്തില്‍ രാഖിയുടെ രക്ഷാബന്ധനത്തിന്‍റ സന്ദേശം പ്രചരിക്കേണ്ടതുണ്ട്.. </font><br/> <font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വര്‍ണ്ണനൂലുകലള്‍ കൊണ്ടു തീത്ത ഒരു ചരട് ഒരു സ്ത്രീ അന്യ പുരുഷന്‍റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ സഹോദരനായി കാണുന്നു വെന്നും,  തന്നെ സംരക്ഷിക്കണമെന്നുമുള്ള മൌനവും തീക്ഷ്ണവുമായ അഭ്യര്‍ഥനയാണ് അതില്‍ ഉള്‍ക്കൊള്ളുന്നത്. ഈ പുരഷന്‍ ,തനിക്കു രാഖി കെട്ടിയ സ്ത്രീയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാവുകയും ചെയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരത ചരിത്രത്തില്‍ രാഖിയുടെ എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.                                                                        </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>രജപുത്ര ധീരത</b></font><br/>  <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധീരരായ രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0808/16/images/img1080816023_2_1.jpg' Alt='rakshabandan' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>രാഖിയും ഹുമയൂണും</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരത ചരിത്രത്തിന്‍റെ ഏടുകളിലും രക്ഷാബന്ധനം നല്‍കിയ അവിശ്വസനീയ സാഹോദര്യത്തിന്‍റെ കഥകളുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഹദൂര്‍ഷാ മേവാറിനെ ആക്രമിച്ചപ്പോള്‍ മഹാറാണി കര്‍മവതി മുഗള്‍രാജാവ് ഹുമയൂണിന് ഒരു രാഖി ദൂതന്‍വശം   എത്തിച്ചുകൊടുത്തു. രജപുത്രരും മുഗളരും കടുത്ത ശത്രുതയിലായിരുന്നിട്ടു കൂടി ഹുമയൂണ്‍ റാണിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മേവാറിലെത്തി ബഹദൂര്‍ഷായുടെ സൈന്യത്തെ തുരത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>അലക്സാണ്ടറുടെ കഥ</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ രക്ഷാബന്ധനത്തിന്‍റെ മഹത്വത്തിന്‍റെ സാക്ഷ്യമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷത്രിയ രാജാവ് പുരുഷാത്തമന്‍ (പോറസ്) യുദ്ധത്തില്‍ അലക്സാണ്ടറുടെ നേരെയുയര്‍ത്തിയ കൈ പിന്‍വലിക്കാന്‍ കാരണം അലക്സാണ്ടറുടെ പത്നി ഭര്‍ത്താവിന്‍റെ ജീവന്‍ ദാനമായി ചോദിച്ച് പോറസിന്‍റെ കൈയ്യില്‍ ബന്ധിച്ച രക്ഷയില്‍ ഒരു നിമിഷം കണ്ണുകളുടക്കിയതാണ്. ആ രക്ഷയില്ലായിരുന്നുവെങ്കില്‍ വിജയഗാഥയുടെ അന്ത്യം മറ്റൊന്നാകുമായിരുന്നു.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 16 Aug 2008 13:06:37 +0530</pubDate>
      <updatedDate>Wed, 23 Apr 2014 12:14:52 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശീവോതിക്കു വെക്കല്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ശീവോതിക്കു-വെക്കല്‍-108071700072_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ശീവോതിക്കു-വെക്കല്‍-108071700072_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[രാവിലെ കുളിച്ച് ഒരു പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിച്ച് നാക്കിലേ വെച്ച്, അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപുഷￗം, വെറ്റില, കളിയടയ്ക്ക എന്നിവ വെക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍ക്കിടകം ഒന്നു മുതല്‍ മാസം തീരുംവരെ എല്ലാ വീട്ടിലും ശ്രീ ഭഗവതിയെ വരവേല്‍ക്കാനായി ശീവോതിക്കു (ശ്രീഭഗവതി) വെക്കല്‍ എന്ന ചടങ്ങ് അനുഷ്ടിക്കും. മച്ചില്‍ നിലവിളക്കുകൊളുത്തി അതിന്‍റെ പിന്നിലാണ് ശീവോതിക്കുവെയ്ക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാവിലെ കുളിച്ച് ഒരു പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിച്ച് നാക്കിലേ വെച്ച്, അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപു</font><font style='font-size:12pt;'>ഷ</font><font style='font-size:12pt;'>ￗം, വെറ്റില, കളിയടയ്ക്ക എന്നിവ വെക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂമുഖത്ത് കത്തിച്ചുവെക്കുന്ന വിളക്ക് വൈകിട്ടേ മാറ്റാറുളളു. ശ്രീഭഗവതയെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് ഈ ചടങ്ങള്‍ നടത്തുന്നത്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാത്രിയായാല്‍ മുടങ്ങാതെ രാമായണം വായിക്കുകയും ചെയ്യും. എങ്ങും ചന്ദനത്തിന്‍റെയും മട്ടിപ്പശയുടെയും ഗന്ധം പരക്കും. ശ്രീഭഗവതി വീട്ടില്‍ എഴുന്നള്ളി ചന്ദനം കുറിയിട്ട് കണ്ണെഴുതി ദശപുഷ്പ ംചൂടി പോകുന്നുവെന്നാണ് വിശ്വാസം.</font><br/> <font  style='font-size:12pt; color:#000000'>ശീവോതിക്കുവെച്ചു കഴിഞ്ഞ് വെളിനടണം.</font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b>വെളിനടല്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍ക്കടമാസം ഒന്നാം തീയതി ശീവോതിക്കു വെച്ചശേഷം നടത്തുന്ന ഒരു ചടങ്ങ്. ദശപുഷ്പങ്ങളായ നിലപ്പന, കൃഷ്ണക്രാന്തി, മുക്കൂറ്റി, പൂവാങ്കുറുന്തല, ഉഴിഞ്ഞ, മോഷമി, കഞ്ഞുണ്ണി, തിരുതാളി, കറുക, ചെറുള ഇവ വേരോടെ പറിച്ചെടുത്ത് കഴുകി വയ്ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേരിന്‍റെ ഭാഗം മണ്ണുരുളകൊണ്ടു പൊതിയുന്നു. ഇതെല്ലാം കൂടി നടുന്നതിനാണ് വെളിനടലെന്നു പറയുന്നത്. പുരപ്പുറത്തും ഉമ്മറമുറ്റത്തും തൊഴുത്തിന്‍െറ മുകളിലും നടും. കുട്ടികള്‍ ആര്‍പ്പു വിളിക്കും. മറ്റുള്ളവര്‍ ഏറ്റു വിളിക്കും. ചെടികള്‍ കാലക്രമേണ തഴച്ചുവളരും.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 17 Jul 2008 15:35:00 +0530</pubDate>
      <updatedDate>Wed, 23 Apr 2014 11:43:17 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കലിയാ കലിയാ കൂ... കൂ...!]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/കലിയാ-കലിയാ-കൂ-കൂ-108071700070_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/കലിയാ-കലിയാ-കൂ-കൂ-108071700070_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[മിഥുനത്തിലെ അവസാന ദിവസം-ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസം -സന്ധ്യക്ക് ഉത്തര കേരളത്തിലെ വീടുകളില്‍ നടക്കുന്ന പഴയ ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍ ആരാണ് കലിയന്‍ എന്നത് വ്യക്തമല്ല. ഉര്‍വ്വരതയുടെ ദേവതാസങ്കല്പമാണ്  എന്ന്  ഉറപ്പ്..]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കള്ള കര്‍ക്കിടകം ..............കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍  ഇല്ലായ്മകള്‍, കടുത്ത    രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ് .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. മിഥുനത്തിലെ അവസാന ദിവസം ഇവ ആരംഭിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിഥുനത്തിലെ അവസാന ദിവസം-ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസം -സന്ധ്യക്ക് ഉത്തര കേരളത്തിലെ വീടുകളില്‍ നടക്കുന്ന പഴയ ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍ ആരാണ് കലിയന്‍ എന്നത് വ്യക്തമല്ല. ഉര്‍വ്വരതയുടെ ദേവതാസങ്കല്പമാണ്  എന്ന്  ഉറപ്പ്..</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോട് ഏതാണ്ട് സമാനമാണിത്.ചിങ്ങ വിളക്ക് തെളിയുന്നതിനു മുമ്പ്- കര്‍ക്കിടകത്തിലെ അവസാന ദിവസം - സന്ധ്യക്ക് എല്ലാ വീടുകളും അടിച്ചു വൃത്തിയാക്കി ശുദ്ധമാക്കി വെക്കാറുണ്ടല്ലോ.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഏതാണ്ടതേ മട്ടില്‍ ഉത്തരകേരളത്തില്‍ കര്‍ക്കിടകത്തിനെ വരവേല്‍ക്കാനാണ് ഈ ആചാരങ്ങള്‍ അനുഷ്ഠിക്കാറുള്ളത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തെളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കള്‍ കളയുന്നതോടെ അനിഷ്ടകാരകിയായ ചേട്ടാ ഭഗവതി പുറത്തു പോവുമെന്നാണ് സങ്കല്പം.</font><br/><font  style='font-size:12pt; color:#000000'></font><br/>.</font><font  style='font-size:12pt; color:#000000'><b>കലിയന് കൊടുക്കല്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/>.<font  style='font-size:12pt; color:#000000'>വാഴത്തടകൊണ്ട് കൂട്, പ്ളാവില കൊണ്ട് പൈക്കള്‍......കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളുണ്ട്. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതില്‍ ഏണി, കോണി. എന്നിവ ഉണ്ടാക്കിവെക്കും. പഴുത്ത പ്ളാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും ഉണ്ടാക്കിവെക്കും</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാംവച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സന്ധ്യ മയങ്ങിയാല്‍, ചൂട്ടുകത്തിച്ച് ഒരാള്‍,പാല്‍ക്കിണ്ടിയില്‍ വെള്ളം നിറച്ച് മറ്റൊരാള്‍, മുറം കൈയിലേന്തി ഒരാള്‍തൊട്ടു പുറകെ... പിന്നെ പ്രായഭേദമന്യെ തറവാട്ടിലെ/ വീട്ടിലെ അംഗങ്ങള്‍. എല്ലാവരും വീടിനു ചുറ്റും നടക്കുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ.... നെല്ലും വിത്തും താ.... താ... ആലേം പൈക്കളേം താതാ... എന്നിങ്ങനെ കൂവി വീട്ടിനു ചുറ്റും നടക്കും. ഒടുവില്‍ ഇതെല്ലാം ഒരു പ്ളാവിന്‍റെ ചോട്ടില്‍ കൊണ്ടു വെച്ച് പ്ളാവില്‍ ചരലു വിരി എറിയും.. പ്ളാവ് നിറച്ചും കായ്ക്കാന്‍!</font><br/><font  style='font-size:12pt; color:#000000'></font><br/>.<font  style='font-size:12pt; color:#000000'>വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും... വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.! എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു</font>]]></content:encoded>
      <pubDate>Thu, 17 Jul 2008 15:31:36 +0530</pubDate>
      <updatedDate>Wed, 23 Apr 2014 11:43:17 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പൊട്ടി പുറത്ത്, ശീവോതി അകത്ത്]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/പൊട്ടി-പുറത്ത്-ശീവോതി-അകത്ത്-108071500077_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/പൊട്ടി-പുറത്ത്-ശീവോതി-അകത്ത്-108071500077_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്ന കര്‍ക്കിടക  സംക്രാന്തിയിലാണ് ഈ പഴയ ആചാരം. ‘മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു‘ എന്നൊരു  പഴമൊഴിയുണ്ട്]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0807/15/images/img1080715077_1_1.jpg' Alt='reading ramayana' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇടശ്ശേരിയുടെ ഒരു കവിതയുടെ തലക്കെട്ട് ഇതാണ്.  കേരളീയ സാംസ്കാരിക  പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വാചകമാണിത്.  അശ്രീകരമായ H ഭഗവതിയെ പുറത്താക്കി ഐശ്വര്യത്തിന്‍റെ ദേവതയായ ശ്രീഭഗവതിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക  എന്ന ചടങ്ങാണ് ‘പൊട്ടി പുറത്ത് ശീവോതി അകത്ത്‘  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്ന കര്‍ക്കിടക  സംക്രാന്തിയിലാണ് ഈ പഴയ ആചാരം. ‘മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു‘ എന്നൊരു  പഴമൊഴിയുണ്ട്.  വരാനിരിക്കുന്ന ഒരു നല്ല കാലത്തിന്‍റെ തുടക്കം എന്ന നിലയിലാണ്  പഞ്ഞമാസം എന്ന് ദുഷ്പേര്‍ കേട്ട കര്‍ക്കിടകത്തെ ആളുകള്‍ കാണുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ മാസം കടന്നുകിട്ടാനായി മനസ്സില്‍ നിന്ന് തിന്മകളേയും വ്യസനങ്ങളേയും മാറ്റി നിര്‍ത്തി  നന്മയേയും സന്തോഷത്തേയും കുടിയിരുത്തണം.  ഇതിനായി കര്‍ക്കിടക സംക്രമ നാളില്‍  (ചിലയിടങ്ങളില്‍ കര്‍ക്കിടകം ഒന്നാം തീയതി) നടക്കുന്ന ചടങ്ങാണ് പൊട്ടി പുറത്ത് ശീവോതി  അകത്ത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊട്ടി എന്നാല്‍ ചേട്ടാ ഭഗവതി. ശീവോതി എന്നാല്‍ സാക്ഷാല്‍ ശ്രീഭഗവതി.  കേരളത്തിലെ  ചില ഭാഗങ്ങളില്‍ ഈ ചടങ്ങിനായി പൊട്ടിയായി ഒരാളെ വേഷം കെട്ടിച്ച് നിര്‍ത്താറുണ്ട്.  മറ്റിടങ്ങളില്‍ ചേട്ട സാങ്കല്‍പ്പികമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിഥുനത്തിലെ അവസാന ദിവസം വീടും പരിസരവും അടിച്ചു വൃത്തിയാക്കി പഴയൊരു കീറ  മുറത്തില്‍ കുറ്റിച്ചൂല്, പൊട്ടക്കലം, കരിയുരുള, അരി, ഉപ്പ്, പഴന്തുണി, താളിന്‍ ചെടി  ഇവയെല്ലാം വച്ച് കരിന്തിരി കത്തിച്ചുവയ്ക്കും. വീട്ടിലെ വേലക്കാരിയെയോ മറ്റോ  പൊട്ടിയാക്കി നിര്‍ത്തി മുറം അവളുടെ കൈയില്‍ കൊടുക്കുന്നു. വീട്ടുകാരി കത്തിച്ച  നിലവിളക്കും വെള്ളം നിറച്ച ഓട്ടുകിണ്ടിയും എടുക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>രണ്ടു പേരും കൂടി വീട്ടിലെ സകലയിടത്തും ചുറ്റിനടന്ന് തിരിയുഴിഞ്ഞ ശേഷം വടക്കേ  വാതില്‍ കൂടി ചേട്ടയെ പുറത്താക്കുന്നു. പൊട്ടിവേഷം കെട്ടിയ ആള്‍ പുറത്തിറങ്ങിയാലുടന്‍  പൊട്ടി പോ.. ശീവോതി വാ..  എന്നു പറഞ്ഞ് വീടിനു ചുറ്റും ഓടിച്ച് വീടിനു  പുറത്തേക്കിറക്കി വിടുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊട്ടി കലവും മുറവും പടിക്ക് പുറത്തു വയ്ക്കുന്നു. പൊട്ടിപോയ വഴി ചാണകം മെഴുകി  ശുദ്ധമാക്കുന്നു.  അങ്ങനെ ചെയ്യുമ്പോള്‍ ദാരിദ്ര്യ ദേവത വീട്ടില്‍ നിന്ന് ഇറങ്ങിപോകുന്നു  എന്നാണ് സങ്കല്‍പ്പം. അതിനു ശേഷം വീട്ടിലുള്ളവര്‍ കുളിച്ച് മച്ചകത്തോ പൂജാമുറിയിലോ  ശീവോതിയെ കുടിയിരുത്തും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിറ്റേന്ന് രാവിലെ മുതല്‍ ശീവോതിക്ക് വയ്ക്കല്‍ നടക്കുന്നു.  ഒരു പലകയില്‍ ഭസ്മം കൊണ്ട്  ശുദ്ധിവരുത്തി അതില്‍ അഷ്ടമംഗല്യവും ദശപുഷ്പവും വാല്‍ക്കണ്ണാടിയും കിണ്ടിയും  നിലവിളക്കും രാമായണവും വച്ച് ശ്രീഭഗവതിയെ പൂജിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍ക്കിടകം മുഴുവന്‍ രാവിലെ ഇതേമട്ടില്‍ ശീവോതിക്ക് വയ്ക്കല്‍ നടക്കും. രാമായണം  വായന അവസാനിക്കുന്ന ദിവസം ചിലയിടങ്ങളില്‍ രാത്രി പൂജയും നടക്കാറുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലബാറിലെ ചില സ്ഥലങ്ങളില്‍‘ കലിയനു കൊടുക്കുക എന്ന ചടങ്ങാണ് കര്‍ക്കിടകത്തിനു തൊട്ടുമുന്‍പ് നടക്കറുള്ളത്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 17 Jul 2008 13:43:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 11:43:17 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓച്ചിറ വേലകളി]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ഓച്ചിറ-വേലകളി-108061300081_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ഓച്ചിറ-വേലകളി-108061300081_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്‍റെയോ ശക്തിപരീക്ഷണത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. വേണാടും കായംകുളവും തമ്മിലുണ്ടായിരുന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതുമാകാം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജൂണ്‍  പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന ഓച്ചിറ വേലകളി. യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്‍റെയോ ശക്തിപരീക്ഷണത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓച്ചിറ പടനിലത്തില്‍ പണ്ട് കായംകുളം രാജാവിന്‍റെ സൈന്യങ്ങളുടെ പരിശീലനം നടന്നിരുന്നു. ആണ്ടുതോറും പരിശീലനം നേടിയവര്‍ അരങ്ങേറിയിരുന്ന വിനോദ യുദ്ധമാണത്രേ ഓച്ചിറ വേലകളി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യോദ്ധാക്കളുടെ വേഷം ധരിച്ച് ചെറുപ്പക്കാരും വൃദ്ധരും പണ്ട് നടന്ന യുദ്ധത്തെ അനുകരിച്ച് നടത്തുന്ന അനുഷ്ഠാനമാണ് വേലകളി. ചെണ്ടയുടെയും കുഴല്‍വിളികളുടെയും മുറുകുന്ന താളത്തിനനുസരിച്ച് തടികൊണ്ടുണ്ടാക്കിയ വാളുകള്‍ ചുഴറ്റി, തടിപരിച കൊണ്ട് തടുത്ത് , യുദ്ധസന്നദ്ധരെപ്പോലെ യുദ്ധമുറകള്‍ നടത്തുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്‍റെയോ ശക്തിപരീക്ഷണത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. വേണാടും കായംകുളവും തമ്മിലുണ്ടായിരുന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതുമാകാം. </font><br/><font  style='font-size:12pt; color:#000000'></font><br/>52 <font  style='font-size:12pt; color:#000000'>കരക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ 52 കരക്കാര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ക്ഷേത്രം.</font>]]></content:encoded>
      <pubDate>Fri, 13 Jun 2008 17:15:24 +0530</pubDate>
      <updatedDate>Tue, 22 Apr 2014 20:04:28 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓച്ചിറക്കളി-ചരിത്രത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ഓച്ചിറക്കളി-ചരിത്രത്തിന്‍റെ-ഓര്‍മ്മ-പുതുക്കല്‍-108061300076_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ഓച്ചിറക്കളി-ചരിത്രത്തിന്‍റെ-ഓര്‍മ്മ-പുതുക്കല്‍-108061300076_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഓണാട്ടുകരയുടെ സമരവീര്യത്തിന്‍റെ  സ്മരണ  പുതുക്കുകയാണ് ഓച്ചിറക്കളി ചെയ്യുന്നത് ഋഷഭവാഹനത്തില്‍ എഴുന്നെള്ളുന്ന ഓംകാരമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ നടത്തുന്ന ആയോധനകലാ പ്രകടനമാണത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓണാട്ടുകരയുടെ സമരവീര്യത്തിന്‍റെ  സ്മരണ  പുതുക്കുകയാണ് ഓച്ചിറക്കളി ചെയ്യുന്നത് ഋഷഭവാഹനത്തില്‍ എഴുന്നെള്ളുന്ന ഓംകാരമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ നടത്തുന്ന ആയോധനകലാ പ്രകടനമാണത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പേരുസൂചിപ്പിക്കുന്നതുപോലെ ഓച്ചിറക്കള.ി , കളി പോലെ നടത്തുന്ന പോരാട്ടമാണ് . മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കായംകുളത്തെയും ചെമ്പകശേരിയിലെയും രാജാക്കന്മാര്‍  തമ്മില്‍ നടന്ന യുദ്ധം അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി എങ്കിലും,  ഇന്നവിടെ വൈരാഗ്യമോ വിദ്വേഷമോ അല്ല ഉത്സവതിമിര്‍പ്പന്‍റെ ആവശ്യമാണ്് കാണുക. ചരിത്രപഴമയുടെ അനുസ്മരണം  സാമൂഹികമായ ഒരനുഷ്ഠാനമായി മാറിയിരിക്കുന്നു .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജൂണ്‍ മാസം പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന ഓച്ചിറ വേലകളി.  ആയോധക കലയുടെ മാറ്റുരക്കുന്ന അത്മീയ പ്രഭാവമുള്ള കേളീയരങ്ങായി അപ്പോള്‍ ഓച്ചിറ പടനിലം  മാറു കയായി. </font><br/><font  style='font-size:12pt; color:#000000'></font><br/>52 <font  style='font-size:12pt; color:#000000'>കരക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ 52 കരക്കാര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ക്ഷേത്രം. ഇതില്‍ ആബാലവൃദ്ധം അയുധമേന്തി പങ്കുകൊള്ളും . കളരിസംഘങ്ങളാണ് പ്രധാനമായും ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഴയ പടയാളികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വേഷവിധാനങ്ങളും , വാളും പരിചയും തെറുപ്പുവാളവും വടിയും കത്തിയും തടയുമൊക്കെയായി നൂറുക ണക്കിനാളുകള്‍ തിരുസന്നിധിയിലെ  പടനിലത്തെത്തും</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ഓച്ചിറ പരബ്രഹ്മസ്ഥാനം.  ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരബ്രഹ്മമൂര്‍ത്തി വാഴുന്ന ആല്‍ത്തറകള്‍,  മുത്തുക്കുടകളും വാദ്യമേളങ്ങളുമായി ഋഷഭവാഹനങ്ങളുടെ അകമ്പടിയോടെ വലംവച്ചെത്തുന്ന കളരി സംഘങ്ങള്‍ പടനിലത്തേക്കിറങ്ങുമ്പോള്‍ അവിടം രണഭൂമിയായി മാറും. വായ്ത്താരികളും ശംഖനാദങ്ങളും വാദ്യഘോഷങ്ങളും  കൊണ്ട് അന്തരീക്ഷം മുഖരിതമാകും .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഘോഷയാത്രകഴിഞ്ഞാലുടന്‍ കിഴക്കും പടിഞ്ഞാറും കരക്കാരായി പിരിഞ്ഞ് കളിയാശാന്മാരും യോദ്ധാക്കളും കളിക്കണ്ടത്തിന്‍റെ  ഇരുഭാഗങ്ങളിലുമായി നിരക്കുന്നു. അയോധനകലയുടെ പതിനെട്ടടവുകള്‍ നിരന്ന കരക്കളിയാണ് ആദ്യം.  കരക്കളിക്കുശേഷം ഇരുഭാഗത്തുനിന്നും കരനാഥന്മാര്‍ കരകളുടെ പതാകയുമേന്തി എട്ടുകണ്ടത്തിലേക്കിറങ്ങുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കരപറഞ്ഞ് ഹസ്തദാനം ചെയ്യുന്നതോടെ യോദ്ധാക്കള്‍ മുട്ടോളം വെള്ളം നിറഞ്ഞ എട്ടുകണ്ടത്തിലേക്ക്  ആരവത്തോടെ ഓടിയിറങ്ങുകയായി. പടനിലത്തെ എട്ടുകണ്ടത്തില്‍ ഓച്ചിറക്കളിക്ക് തുടക്കം  കുറിക്കുമ്പോള്‍ കാണികളായെത്തുന്നവരുടെ മനസ്സിലും ആവേശം പടരുകയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നെ പോര് വെള്ളത്തിലാണ്. വെള്ളവും ചളിയും ചവിട്ടിമെതിച്ച് ഇരു കരക്കാരും പാഞ്ഞടുത്ത് ഏറ്റുമുട്ടുമ്പോല്‍ ദേഹമാസകലം ചളിവെള്ളം തെറിക്കും. പ്രകൃതിയുടെ സ്വാഭാവിക ചായങ്ങളണിഞ്ഞ ആള്‍ക്കാര്‍ ഹോളി ആഘോഷത്തിലെന്നപോലെ അതു രസിക്കും.</font>]]></content:encoded>
      <pubDate>Fri, 13 Jun 2008 17:07:17 +0530</pubDate>
      <updatedDate>Tue, 22 Apr 2014 20:04:28 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൊട്ടിയൂരിലെ വൈശാഖ മഹോല്‍സവം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/കൊട്ടിയൂരിലെ-വൈശാഖ-മഹോല്‍സവം-108052400078_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/കൊട്ടിയൂരിലെ-വൈശാഖ-മഹോല്‍സവം-108052400078_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[മേടമാസത്തിലെ വിശാഖം നാളില്‍ ‘പുറക്കൂഴം‘ എന്ന ചടങ്ങോടെയാണ് തുടക്കം. ഇക്കരെ ക്ഷേത്രത്തില്‍ നെല്ലളവ്, അരി അളവ്, അവില്‍ വരവ്, മുതലായ ചടങ്ങുകള്‍ നടക്കും.  ക്ഷേത്ര പരിസരത്തുള്ള ആയില്യാര്‍ കാവില്‍ അര്‍ധരാത്രി ഗൂഢ പൂജ എന്ന കര്‍മ്മം നടക്കും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വടക്കെ മലബാറിലെ സവിശേഷതകള്‍ ഏറെയുള്ള ദേവസ്ഥാനമാണ് കൊട്ടിയൂര്‍. ഇവിടെ അമ്പലമില്ല. ആകെയുള്ളത് വനമധ്യത്തിലെ ജലാശയവും അതിനു നടുവിലൊരു തറയും സ്വയംഭൂ ലിംഗവുമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടവത്തിലെ ചോതി നാള്‍ മുതല്‍ മിഥുനത്തിലെ ചിത്തിര വരെ യാണ് ഇവിടത്തെ ഉത്സവം .അക്കരെ കൊട്ടിയൂര്‍ എന്ന സ്ഥലത്താണ് ഉത്സവം നടക്കുക. ഇതിന്നുള്ള ഒരുക്കങ്ങള്‍ മേടത്തില്‍ ആരംഭിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാള്‍ വരവ്, തീവരവ് നെയ്യാട്ടം ഇളനീരട്ടം ഭണ്ഡാരവരവ് രേവതി ആരാധന തുടങ്ങി ഒട്ടേരെ സവിശേഷമായ അചാരങ്ങളുണ്ട് വൈശാഖോത്സവത്തിന്.ബാലവി പുഴക്ക് അക്കരെയും ഇക്കരെയും ആയി രണ്ട് ക്ഷേത്ര സങ്കല്പമുണ്ട് ശിവലിംഗം അക്കരെയും ഉപദേവതമാര്‍ ഇക്കരേയും ആണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേടമാസത്തിലെ വിശാഖം നാളില്‍ ‘പുറക്കൂഴം‘ എന്ന ചടങ്ങോടെയാണ് തുടക്കം. ഇക്കരെ ക്ഷേത്രത്തില്‍ നെല്ലളവ്, അരി അളവ്, അവില്‍ വരവ്, മുതലായ ചടങ്ങുകള്‍ നടക്കും.  ക്ഷേത്ര പരിസരത്തുള്ള ആയില്യാര്‍ കാവില്‍ അര്‍ധരാത്രി ഗൂഢ പൂജ എന്ന കര്‍മ്മം നടക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പടിഞ്ഞീറ്റ നമ്പൂതിരിയാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. വൈശാഖ മഹോല്‍സവ കാലത്തെ പ്രധാന ചടങ്ങുകള്‍  നടത്തേണ്ട നാളുകള്‍ പുറക്കൂഴ ദിവസമാണ് തീരുമാനിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/> </font><font  style='font-size:12pt; color:#000000'>പിന്നീട് ഇടവത്തിലെ  മകം നാളില്‍ ‘നീരെഴുന്നള്ളത്ത്‘  എന്ന കര്‍മം നടക്കും. ഈ ദിവസവും ആയില്യാര്‍ കാവില്‍ അര്‍ധരാത്രി ഗൂഢപൂജ നടക്കും. കൊല്ലത്തില്‍ ഈ  രണ്ടു ദിവസമേ അവിടെ പൂജയുള്ളൂ.  പടഞ്ഞീറ്റ നമ്പൂതിരി പരിവാരങ്ങളോടെബാവലിക്ക്  അക്കരെ കടക്കുകയും രഹസ്യ പൂജാകര്‍മ്മങ്ങള്‍  ചെയ്തു തിരിച്ചു പോകുകയും ചെയ്യുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിറ്റേന്ന് മുതല്‍ അക്കരെ കൊട്ടിയൂരില്‍ ഉല്‍സവത്തിനുള്ള ജോലികള്‍ ആരംഭിക്കും. . കുറിച്യ സ്ഥാനികന്‍  കയ്യാലകള്‍ കെട്ടുന്ന ജോലി തുടങ്ങി വെക്കും.  നന്പീശന്‍, വാരിയര്‍, പിഷാരടി എന്നിവര്‍ സംഘം ചേര്‍ന്നു ബാവലിപ്പുഴയ്ക്കു ചിറകെട്ടുക എന്ന ജോലി ചെയ്യും.പിന്നെ  ചോതി നാളില്‍ നെയ്യാട്ടം നടക്കും.  </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനാവശ്യമായ നെയ്യ്  വില്ലിപ്പാലന്‍ കുറുപ്പ് തമ്മങ്ങാടന്‍ നന്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഭരിക്കുന്നത്. ഇതിനായി ഇവര്‍ വിഷുനാള്‍ മുതല്‍ വ്രതം  അനുഷ്ഠിക്കാറുണ്ട്. വിവിധ അനുഷ്ഠാനങ്ങളോടെ ശേഖരിച്ചവയ്ക്കുന്ന നെയ്യ് നെയ്യെഴു ന്നള്ളത്തു ദിവസം കൊട്ടിയൂരിലേക്ക് കൊണ്ടു പോവുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കുളിച്ച് ക്ഷേത്ര ദര്‍ശനം കഴിച്ച് ഓംകാരധ്വനി മുഴക്കി നെയ്യമൃത് നിറച്ച കിണ്ടികള്‍ തലയില്‍ വച്ച് ഇവര്‍  നെയ്യാട്ട ദിവസം ഇവര്‍ ഇക്കരെ കൊട്ടിയൂരിലെത്തുന്നു.അക്കരെ കൊട്ടിയൂരില്‍ നെയ്യെത്തിക്കാനുല്ല സമയത്തിനായി അവര്‍ കാത്തിരിക്കുന്നു.</font><br/> <font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>വാള്‍, തീ വരവ് </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊട്ടിയൂര്‍ വൈശാഖോത്സവത്തിനുള്ള വാള്‍വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നാണ് കൊണ്ടു വരുക. കൊടുംകാട്ടിലൂടെ ഓറ്റിയാണ്  വാള്‍ എത്തിക്കുന്നത്. ഇന്നും ഇതിനു  പരന്പരാഗത കാനന  പാത തന്നെയാണ്  ഉപയോഗിക്കുന്നത്.  ദേവിയുടെ വാള്‍ ആണ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വാള്‍ സൂക്ഷിക്കുന്ന മുറിയും വിഗ്രഹംവച്ച ഒരു തറയും മാത്രമേ അവിടെയുള്ളൂ. ശാന്തിക്കാരന്‍ തൃത്തറയില്‍ നിവേദ്യം കഴിച്ചു ശിവലിംഗത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഒരു പിടിപൂവുമായി കയ്യില്‍ വാളുമായി അട്ടഹാസത്തോടെ വനത്തിലൂടെ ഓടി  കൊട്ടിയൂരിലെ ഇക്കരെ ക്ഷേത്രനടയിലെത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറ്റ്യാടിയിലെ ചാതിയൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് തീ എഴുള്ളിപ്പ്  തോടന്നൂര്‍  വാരിയരാണ് ഇതിന്‍റെ സ്ഥാനികന്‍. മുതിരേരിയില്‍ നിന്നു വാളും ചാതിയൂരില്‍ നിന്ന്  തീയും കൊട്ടിയൂരെ  ഇക്കരെ ക്ഷേത്രനടിയിലെത്തിയാല്‍ വാള്‍ ഇക്കരെ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചു വെക്കുകയും തീ അക്കരെ കൊട്ടിയൂരിലേക്ക്  എത്തിക്കുകയും ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നെ ചാതിയൂര്‍ ക്ഷേത്രത്തിലെ തീയും കോട്ടയം തെരുവിലെ തിരശീലയും കൊണ്ട് മണിത്തറയില്‍  ചോതിവിളക്ക് വെക്കുകയായി. പടിഞ്ഞീറ്റ നന്പൂതിരിയുടെ നേതൃത്വത്തില്‍ അഞ്ചു കര്‍മികള്‍ ചേരന്‍ന്നു ചോതി പുണ്യാഹം തളിച്ചു ഫല നിവേദാന്ത്യത്തോടുകുടീ ഭഗവല്‍ വിഗ്രഹം അഷ്ടബന്ധത്തില്‍നിന്നും നീക്കുന്നു. അതിനുശേഷമാണ് നെയ്യാട്ടം .</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>നെയ്യമൃതുകാര്‍ ഓടയും തീയും വാങ്ങി നെയ്യ് ഉരുക്കിവയ്ക്കുന്നു. കുറുപ്പിന്‍റേയും നന്പ്യാരുടേയും കലശപാത്രങ്ങള്‍ ആണ് ആദ്യമായി  ലിംഗത്തില്‍ ആടുക.  ക്രമപ്രകാരം ഓരോ മഠക്കാരുടേയും നെയ്യ്  പിന്നീട് ആടുന്നു. കൈ മാറിയെത്തുന്ന നെയ്യ് ഭഗവല്‍ ലിംഗത്തില്‍ ആടാനുള്ള ചുമതല കാന്പ്രം നന്പൂതിരിക്കാണ് </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>ഭണ്ഡാരമെഴുന്നള്ളത്ത്</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശാഖം നാളില്‍  ഭണ്ഡാരമെഴുന്നള്ളത്താണ്. ഉല്‍സവാവ ശ്യത്തിനുള്ള സ്വര്‍ണം, വെള്ളി പാത്രങ്ങളും ഭഗവാന്‍റെ തിരുവഭരണങ്ങളും മറ്റും  അവ സൂക്ഷിച്ചു വച്ച  മണത്തന കനിന്പന ഗോപുരത്തില്‍ നിന്നും അടിയന്തിര യോഗത്തോടു കൂടി മണത്തന ചപ്പാരത്തില്‍ ഭഗവതിയുടെ വാള് എഴുന്നള്ളിക്കുന്നതോടൊപ്പം വാദ്യാഘോഷ സമേതം ഇക്കരെ കൊട്ടിയൂര്‍ക്ക് കൊണ്ടുവരുന്നതാണ്  ഭണ്ഡാരമെഴുന്നള്ളത്ത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭണ്ഡാരം ഇക്കരെ ക്ഷേത്രനടയില്‍ എത്തിയാല്‍ അവിടെ നേരത്തെ എഴുന്നള്ളിച്ചു വന്ന മുതിരേരി വാളും ഇക്കരെ ശ്രീകോവിലില്‍ നിന്നു ബലിബിംബവും എഴുന്നള്ളിച്ചു അടിയന്തിര യോഗത്തോടുകൂടി അക്കരെ കടന്ന് ഭണ്ഡാരം തുറന്നു ചപ്പാരത്തിലെ വാളും, മുതിരേരി വാളും അവിടെ എഴുന്നള്ളച്ചു വെക്കുന്നു. ഭഗവല്‍ വിഗ്രഹങ്ങള്‍ യഥാസ്ഥാനത്ത് സ്ഥാപിച്ചു നിത്യപൂജ തുടങ്ങുന്നു. ഇതോടെ വൈശാഖ  മഹോല്‍സവം തുടങ്ങുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത്രയും  സമയം സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേ ശനമില്ല. അക്കരെ ക്ഷേത്രത്തില്‍ ആദ്യമായി സഹസ്രകുംഭാഭിഷേ കമാണ് നടത്തുന്നത്. ഇവിടെ ചടങ്ങുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. കൊട്ടിയൂര്‍ ഉല്‍സവം ഒരിക്കലും മുഴുമിപ്പിക്കാറില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പോയ വര്‍ഷം അവസാനിപ്പിക്കാതെ ബാക്കി നിര്‍ത്തിയ കര്‍മങ്ങള്‍ പിറ്റത്തെ വര്‍ഷം ഭണ്ഡാരമെഴുന്നള്ളിപ്പ് അക്കരെ ക്ഷേത്രത്തില്‍ എത്തുന്നതോടുകൂടി മാത്രമേ പൂര്‍ത്തിയാക്കുകയുള്ളൂ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാല് ആരാധനാ ദിവസങ്ങളില്‍ ഉച്ച ശീവേലിക്കു മുന്പേ ആരാധനാ പൂജ എന്ന കര്‍മ്മം നടക്കാറുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഈ ദിവസങ്ങളില്‍ വൈകുന്നേരം നവകത്തോടുകൂടി പഞ്ചഗവ്യവും കളഭവും ഭഗവല്‍ വിഗ്രഹത്തില്‍ ആടാറുണ്ട്. രോഹിണി ദിവസം ആരധനാ പൂജയ്ക്ക് മുന്പായി ആലിംഗന പു</font><font style='font-size:12pt;'>ഷ</font><font style='font-size:12pt;'>ￗാഞ്ജലി എന്ന ചടങ്ങും നിര്‍വഹിക്കാനുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊട്ടിയൂര്‍ ഭ്സക്തജനങ്ങള്‍ വിഷുമുതല്‍ക്കേ വ്രതം ആരംഭിക്കുന്ന്നു . അവര്‍ നെയ്യാട്ട ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് മാറ്റ് മുതലായ മുദ്രകള്‍ ധരിച്ച പിറ്റേന്ന്  കാലത്ത്  അവരവര്‍ക്ക്കല്പിച്ച്  നദിക്കരകളില്‍ ഒത്തുചേരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവിടെവച്ചു പ്രാദേശിക അധികാരിയായ തണ്ടയാന്‍റെ നേതൃത്വത്തില്‍ വണ്ണാത്തിയില്‍ നിന്ന് മാറ്റ് സ്വീകരിച്ചു ഭക്തിപൂര്‍വം ബാവലിയില്‍ കുളിക്കുന്നു  മുക്കച്ചെന എന്നതാണ് അവിടത്തെ  പ്രധാനകര്‍മം . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാവരും  പെരുമാളെ ധ്യാനിച്ചു നില്‍കും അപ്പോല്‍  തണ്ടയാന്‍ പ്രണവധ്വനി മുഴക്കുന്നു. ഈ പ്രണവ മന്ത്രം സകല വ്രതക്കാരും ഏറ്റുചൊല്ലുന്നു. തല്ലേ ദിവസം നെയ്യമൃതു സംഘക്കാര്‍ അവസാനിപ്പിച്ച പ്രണവധ്വനി ഇവരാണ് ഏറ്റുവാങ്ങുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വിധിപ്രകാരം തൊപ്പി, പോഞ്ചി മുതലായ ഉപകലണങ്ങള്‍ നിര്‍മിക്കുകയും ദിവസനേ പെരുമാളുടെ പേരില്‍ മഠങ്ങളില്‍ കഞ്ഞിപ്പാര്‍ച്ച നടത്തുകയും ഇളനീരുകള്‍ ശേഖരിച്ചു പനത്തണ്ടില്‍ കോര്‍ത്ത് ഓരോ കാവാക്കി കെട്ടിവയ്ക്കുകയും ചെയ്യുന്നു.  </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 24 May 2008 17:14:57 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:51:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചൈത്ര പൗര്‍ണ്ണമി]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ചൈത്ര-പൗര്‍ണ്ണമി-108042300087_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ചൈത്ര-പൗര്‍ണ്ണമി-108042300087_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ചൈത്രപൂര്‍ണ്ണിമക്ക്  രണ്ടുണ്ട്  പ്രസക്തി. ഒന്ന് മതപരവും അത്മീയവും , മറ്റൊന്ന് കാല്പനികവും സൗന്ദര്യാത്മകവും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഹിന്ദുക്കള്‍ പുണ്യദിനമായി കരുതുന്ന ദിവസമാണ് ചിത്രാപൗര്‍ണ്ണമി അഥവാ ചൈത്ര പൗര്‍ണ്ണമി. ഉത്തരേന്ത്യയില്‍ ചിലേടത്ത് ഇതിനെ ചേതീ പൂനം എന്നു വിളിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൂര്‍ണ്ണിമ - മേടത്തിലെ വെളുത്ത വാവ് ദിവസമാണ് ഹനൂമാന്‍ ജനിച്ചത് എന്നാണ് ചില ദക്ഷിണേന്ത്യക്കാരുടെ വിശ്വാസം അതുകൊണ്ട് ചിത്രാ പൂര്‍ണ്ണിമ ഹനുമദ് ജയന്തിയായും ആഘോഷിക്കുന്നു.( വൃശ്ചികത്തിലെ- കാര്‍ത്തികമാസത്തിലെ- നരകചതുര്‍ദ്ദശി ദിവസമാണ് ഹനുമദ് ജയന്തി എന്നാണ് വായു പുരാണത്തിലെ പരാമര്‍ശം)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൂര്‍ണ്ണിമ പല ക്ഷേത്രങ്ങളിലും വിശേഷമാണ്. കേരള -തമിഴ്നാട് അതിര്‍ത്തിയിലുള്ള മംഗളാദേവിക്ഷേത്രത്തില്‍ ഈ ദിവസം വിശേഷാല്‍ പൂജകള്‍ നടക്കുന്നു. ക്ഷേത്രം തുക്കുന്നതു തന്നെ ഈ ഉത്സവവുമായി ബന്ധപ്പെട്ടാണ് .</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ രാസക്രീഢയുമായി ചിത്രാ പൗര്‍ണ്ണമിക്ക് ബന്ധം കല്പിക്കുന്നു. അന്നാണ്  കൃഷ്ണന്‍ ഗോകുലത്തില്‍  ഗോപികമാരുടെ എണ്ണത്തിനനുസരിച്ച് ബഹുരൂപം കൈക്കൊണ്ട്  അവരോടൊത്ത് രാസക്രീഢയാടിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഉത്തരേന്ത്യയില്‍ ചിത്രാപൗര്‍ണ്ണമി നാളിലാണ് രാസക്രീഢാ ഉത്സവങ്ങളുടെ പര്യവസാനമായ മഹാരാസ..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാര്‍ത്തിക മുതല്‍ ഫാല്‍ഗുനം വരെയുള്ള അഞ്ചു മാസങളിടെ വെളുത്തവാവ്  നാളില്‍ വ്രതവും രാസക്രീഡയും  നടത്തി ആറാം മാസമായ ചൈത്രത്തിലെ വെളുത്തവാവിന് മഹാരാസ ആഘോഷിച്ച്ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീകൃഷ്ണന്‍റെ യോഗനിഷ്ഠാശക്തിയുടെ വിജയമാണ് ബഹുരൂപാവതാരത്തിലൂടെ വെളിവാകുന്നത്.കേവലം ഗോചരമല്ലാത്ത താത്വികമായ അര്‍ഥം കൂടി ഇതിനുണ്ട്.അനന്ത യോഗശക്തി കൊണ്ട് അനേകരൂപം ധരിച്ച കണ്ണന്‍ അനാസക്തഭാവത്തില്‍ നിന്ന് യോഗാരൂഢ പദത്തിലെത്തുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൗര്‍ണ്ണമിദിവസം സ്ത്രീകള്‍ ലക്ഷ്മീ നാരായണ വ്രതമെടുക്കുന്നു പൂജ നടത്തുന്നു. സത്യനാരായണ കഥകള്‍ വായിക്കുകയും പാരായണം ചെയ്യുകയും പതിവുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൗര്‍ണ്ണമിരാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ....</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങീ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നീ പാട്ടുകളിലെ വരികള്‍ നോക്കുക  ചാരുതയേറിയതാണ്  ചൈത്രമാസത്തിലെ ചന്ദ്രിക.  കവികളും ഗാനരചയിതാക്കളും ഇതിനെ സൗന്ദര്യത്തിന്‍റെ ഉദാത്തതയായി കണ്ടു.</font><br/> <font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതുകൊണ്ട് ചൈത്രപൂര്‍ണ്ണിമക്ക്  രണ്ടുണ്ട്  പ്രസക്തി. ഒന്ന് മതപരവും അത്മീയവും , മറ്റൊന്ന് കാല്പനികവും സൗന്ദര്യാത്മകവും</font>]]></content:encoded>
      <pubDate>Thu, 24 Apr 2008 10:24:44 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കടമ്മനിട്ടയിലെ പടയണി]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/കടമ്മനിട്ടയിലെ-പടയണി-108042100014_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/കടമ്മനിട്ടയിലെ-പടയണി-108042100014_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[മധ്യ തിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ്‌ പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ കടമ്മനിട്ട കാവിലെ പടയണി. വിഷു നാളില്‍ ചൂട്ടുവച്ച്‌ പച്ചത്തപ്പ്‌ കൊട്ടി തുടങ്ങി പത്താമുദയ]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/21/images/img1080421014_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മധ്യ തിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ്‌ പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ കടമ്മനിട്ട കാവിലെ പടയണി. വിഷു നാളില്‍ ചൂട്ടുവച്ച്‌ പച്ചത്തപ്പ്‌ കൊട്ടി തുടങ്ങി പത്താമുദയ ദിവസം പകല്‍ പടയണിയോടെയാണ്‌ ഇത്‌ സമാപിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എട്ടാം ദിവസമാണ്‌ പ്രധാനപ്പെട്ട പടയണി. അന്ന്‌ ഭൈരവിക്കോലമാണ്‌ ആടുക. ഇത്‌ പുലരും വരെ നീളും. പടയണിയുടെ ആദ്യത്തെ രണ്ട്‌ ദിവസം ചൂട്ടുവച്ച്‌ കാവിലമ്മയെ വിളിച്ചിറക്കുന്നു. മൂന്നാം ദിവസം മുതലാണ്‌ പടയണി തുള്ളല്‍ ആരംഭിക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എട്ടാം പടയണി ദിവസം ഉറക്കമൊഴിഞ്ഞ കാവിലമ്മ ഒന്‍പതാം ദിവസം ഉറങ്ങുന്നു. അതുകൊണ്ടാണ്‌ പത്താമുദയ ദിവസം പകല്‍പ്പടയണിയായി തുള്ളല്‍ നടക്കുന്നത്‌. </font><br/><font  style='font-size:12pt; color:#004080'></font><br/><font  style='font-size:12pt; color:#004080'><b>ഐതിഹ്യം</font><font style=' color:#000000;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദാരിക നിഗ്രഹത്തിന്‌ ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവന്‍റെ ഭൂതഗണങ്ങളും വാദ്യമേളങ്ങളും തുള്ളലുകളും ഹാസ്യ സംവാദങ്ങളും നടത്തിയത്രെ. കാളി ശാന്തയായതോടെ നാശത്തിന്‍റെ നടുക്കല്‍ നീങ്ങി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാലക്രമത്തില്‍ നന്മ കൊതിച്ച നാട്ടുകൂട്ടങ്ങള്‍ പച്ചത്തപ്പു കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നാണ്‌ ചരിത്രം. അങ്ങനെ കരനാഥന്മാരുടെ തണലില്‍ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാളി പ്രീതിക്കു വേണ്ടി നടത്തുന്ന ഒരു കലാരൂപമാണ്‌ പടയണി എങ്കിലും ആത്യന്തികമായി അതിന്‍റെ ലക്‍ഷ്യം സമൂഹ നന്മയാണ്‌. ഇരുട്ടിന്‍റെ പ്രതീകമാണ്‌ ദാരികന്‍‍. കാളി കാളുന്നവളാണ്‌. ഇരുട്ടിന്‍റെ മേല്‍ ആധിപത്യമുറപ്പിക്കുന്ന വെളിച്ചമാണ്‌ പടയണിയുടെ ആന്തരിക ചൈതന്യം. </font><br/><font  style='font-size:12pt; color:#004080'></font><br/><font  style='font-size:12pt; color:#004080'><b>ചടങ്ങുകള്‍</font><font style=' color:#000000;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താവടി, പുലവൃത്തം, പരദേശി, അടവി തുടങ്ങി പല ചടങ്ങുകളും കടമ്മനിട്ട പടയണിയില്‍ കാണാം. പടയണിയില്‍ തപ്പുകൊട്ടലിന്‌ ശേഷം വെളിച്ചപ്പാടെത്തുന്നു. പിന്നീട്‌ താവടി അരങ്ങേറുന്നു. നേര്‍ത്താവടി എന്നും പന്നത്താവടി എന്നും അറിയപ്പെടുന്ന രണ്ട്‌ വിഭാഗങ്ങളാണുള്ളത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താരതമ്യേന പരിഷ്കൃത വേഷമാണ്‌ നേര്‍ത്താവടിയില്‍ ഉപയോഗിക്കുക. വേഷങ്ങളുടെ അപരിഷ്കൃതത്വമാണ്‌ പന്നത്താവടിക്ക്‌ ആ പേരുവരാന്‍ കാരണം</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/21/images/img1080421014_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കൊയ്ത്ത്‌, കറ്റ മെതിക്കല്‍, പൊലിയളക്കല്‍, തടുത്തു കൂട്ടല്‍, പൊലിയുണക്കല്‍, വീശിയൊരുക്കല്‍ തുടങ്ങിയ കാര്‍ഷിക വൃത്തികളോട്‌ അനുബന്ധിച്ച ചലനക്രമങ്ങളോടു കൂടിയ തുള്ളലാണ്‌ പുലവൃത്തം. കാവിലേത്‌ കാര്‍ഷിക ദേവതയാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ഭാവത്തിന്‌ പ്രാധാന്യം നല്‍കിയുള്ള പാട്ടുകളാണ്‌ പുലവൃത്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങളെയും വികാസങ്ങളെയും വീക്ഷിക്കുകയും ഹാസ്യഭാവത്തോടെ വിലയിരുത്തുകയും ചെയ്യുന്ന വിനോദമാണ്‌ പരദേശി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പടയണിയിലെ അതിപ്രധാനമായ ഒരു ചടങ്ങാണ്‌ അടവി. നൃത്തരൂപങ്ങളും വിനോദവുമൊക്കെ അടവിയില്‍ ദിവസവും ഉണ്ടായിരിക്കും. ദാരികാസുര വധത്തെ പ്രകീര്‍ത്തിക്കുന്ന പാട്ടോടുകൂടിയ പുലവൃത്തം തുള്ളല്‍ അടവി ദിവസം നിര്‍ബന്ധമാണ്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തപ്പുകൊട്ടി മേളമൊരുക്കി താളവടിവില്‍ അടവി തുള്ളി പുലവൃത്തമാടി വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടര്‍ത്തി - ഇതൊക്കെ ആയിട്ടും കാളിയുടെ കലി ശമിക്കുന്നില്ല. കലി ശമിക്കണമെങ്കില്‍ അമ്മയില്‍ ആവേശിച്ചിരിക്കുന്ന ദുര്‍ബാധകളൊക്കെ ഒഴിയണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിശാച്‌, മറുത, യക്ഷി തുടങ്ങിയ ദേവതകളാണ്‌ അമ്മയെ ബാധിച്ചിരിക്കുന്നത്‌. പിണിയൊഴിപ്പിക്കുന്നതിലൂടെ ദേവി കര്‍മ്മോന്‍മുഖയായി മാറും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓരോ ദേവതയ്ക്കും ഓരോ രൂപമുണ്ട്‌. ആ രൂപങ്ങള്‍ വരച്ചെടുക്കുമ്പോള്‍ കോലങ്ങളായി. പച്ചപ്പാളയില്‍ പ്രകൃതിദത്ത നിറങ്ങളുപയോഗിച്ചാണ്‌ കോലങ്ങള്‍ വരയ്ക്കുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ കോലങ്ങളെയൊക്കെ ആട്ടിയിറക്കുന്നതോടെ ഭൈരവിക്കോലം (കാഞ്ഞിരമാല) എഴുന്നള്ളുന്നു. ദേവിയുടെ പ്രതിരൂപമാണത്‌. ഭൈരവിക്കോലം ആടിത്തീരുമ്പോല്‍ പുലര്‍ച്ചെയാവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതോടെ കടമ്മനിട്ട പടയണി അവസാനിക്കും.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 21 Apr 2008 11:27:05 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/പത്മനാഭസ്വാമി-ക്ഷേത്രത്തിലെ-ആറാട്ട്-108041800074_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/പത്മനാഭസ്വാമി-ക്ഷേത്രത്തിലെ-ആറാട്ട്-108041800074_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[അനന്തപുരി എന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ്  ഉത്സവം നടക്കുന്നത്. തുലാമാസത്തിലും മീനമാസത്തിലും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/18/images/img1080418074_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അനന്തപുരി എന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ്  ഉത്സവം നടക്കുന്നത്. തുലാമാസത്തിലും മീനമാസത്തിലും. തുലാമാസത്തിലെ ഉത്സവത്തിനെ അല്‍പ്പശി ഉത്സവമെന്നും മീനമാസത്തെ ഉത്സവത്തിനെ പൈങ്കുനി ഉത്സവമെന്നും പറയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ രണ്ട് ഉത്സവങ്ങളും ആറാട്ടോടെയാണ് സമാപിക്കുക. തുലാമാസത്തെ അത്തം നാളില്‍ കൊടികയറി തിരുവോണനാളില്‍ ആറാട്ടോടെ അല്‍പ്പശി ഉത്സവം സമാപിക്കും. അതേ സമയം മീനമാസത്തെ രോഹിണി നാളില്‍ കൊടികയറി തുടര്‍ന്നുള്ള അത്തം നാളില്‍ ആറാട്ടോടെ പൈങ്കുനി ഉത്സവത്തിനും സമാപനമാവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജഭരണ കാലത്ത് പൈങ്കുനി ഉത്സവം രാജാവിന്‍റെ വകയായിരുന്നു നടത്തിയിരുന്നത്. അല്‍പ്പശി ഉത്സവത്തിനുള്ള ചെലവ് വഹിക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രം ദേവസ്വമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൈങ്കുനി ഉത്സവത്തിനുള്ള പ്രത്യേകതകളില്‍ ഒന്ന് ഉത്സവം കൊടികയറുന്നതോടെ പഞ്ചപാണ്ടവന്‍‌മാരുടെ വലിയ പ്രതിമകള്‍ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്ക് മുന്നിലായി സ്ഥാപിക്കുന്നു. ആറാട്ട് ദിവസം വരെ ഇത് തുടരുന്നതാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><b><a href='http://malayalam.webdunia.com/spiritual/religion/placespilgrimage/0804/10/1080410031_1.htm' target=_blank>ശ്രീ പത്മനാഭസ്വാമി ക്ഷേത്രം</a></b><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>സാധാരണഗതിയില്‍ അല്‍പ്പശി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്കൊപ്പം തിരുവല്ലത്തെ പരശുരാമസ്വാമിയും ഉണ്ടാവും. എന്നാല്‍ പൈങ്കുനി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്ക് കൂട്ടായി ശ്രീവരാഹം ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയാണ് എത്തുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണന്‍, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. ആറാട്ട് ഘോഷയാത്രയില്‍ ഭഗവാന് അകമ്പടിയായി മഹാരാജാവ്, വിവിധ അധികാരികള്‍, ക്ഷേത്രത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍, കുതിരപ്പട്ടാളം, വാദ്യഘോഷങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറാട്ട് ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് ഭഗവാനും പരിവാരങ്ങളും ആറാട്ടിനായി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് എഴുന്നള്ളുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി ശംഖുമുഖം കടപ്പുറത്തെത്തും. ഏഴുമണിയോടെ ശംഖുമുഖം കടലില്‍ ഭഗവാന്‍റെ തിരു ആറാട്ട് നടക്കും.  ആചാരപ്രകാരമുള്ള ഭഗവാന്‍റെ ആറാട്ടിന് ശേഷം ഒമ്പത് മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെയെത്തും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 20 Apr 2008 16:53:26 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീരാമനവമിയും വ്രതാനുഷ്ഠാനങ്ങളും]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ശ്രീരാമനവമിയും-വ്രതാനുഷ്ഠാനങ്ങളും-108041300001_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ശ്രീരാമനവമിയും-വ്രതാനുഷ്ഠാനങ്ങളും-108041300001_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ശ്രീമഹാവിഷ്ണുവിന്‍റെ ത്രേതായുഗത്തിലെ പൂര്‍ണ്ണാവതാരമാണ് ശ്രീരാമന്‍. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തില്‍ നവമിയും പുണര്‍തം നക്ഷത്രവും ചേര്‍ന്ന ദിവസം തിങ്കളാഴ്ച]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/13/images/img1080413001_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശ്രീമഹാവിഷ്ണുവിന്‍റെ ത്രേതായുഗത്തിലെ പൂര്‍ണ്ണാവതാരമാണ് ശ്രീരാമന്‍. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തില്‍ നവമിയും പുണര്‍തം നക്ഷത്രവും ചേര്‍ന്ന ദിവസം തിങ്കളാഴ്ച മധ്യാഹ്ന സമയത്ത് ഗ്രഹങ്ങള്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ കര്‍ക്കടക ലഗ്നത്തില്‍ കൌസല്യാതനയനായി, ദശരഥ നന്ദനനായി, അയോദ്ധ്യയ്ക്ക് പൊന്‍‌ദീപമായി ഭഗവാന്‍ ശ്രീരാമന്‍ അവതരിച്ചു. ഭഗവാന്‍റെ ജനനത്താല്‍ പവിത്രമായ ഈ ദിവസം ശ്രീരാമനവമിയായി അറിയപ്പെടുന്നു. ആര്‍ഷഭാരതത്തിന്‍റെ ആദര്‍ശപുരുഷനായി ഭഗവാന്‍ ശ്രീരാമന്‍ അറിയപ്പെടുന്നു. ധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തി എന്ന നിലയില്‍ ഇന്നും ശ്രീരാമനും രാമരാജ്യവും രാ‍മനീതിയും പ്രാധാന്യമര്‍ഹിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രഘുവംശ രാജാവായ ദശരഥന്‍റെ മകനായി അയോദ്ധ്യക്ക് ഐശ്വര്യമയി ശ്രീരാമചന്ദ്രനായി മഹാവിഷ്ണു അവതാരമെടുക്കുന്നു. രാമനെന്നാല്‍ രമിപ്പിക്കുന്നവന്‍ എന്നാണ്.  മനസിനെ കടിഞ്ഞാണില്ലാത്ത അശ്വത്തെ പോലെ പായാന്‍ അനുവദിക്കാതെ ആനന്ദത്തില്‍ തന്നെ നിര്‍ത്തുന്നവനാണ് രാമന്‍. അയോധ്യയെ മുഴുവന്‍ ആനന്ദലഹരിയിലാഴ്ത്താന്‍ ശ്രീരാമചന്ദ്രന് കഴിഞ്ഞു. അയോദ്ധ്യയ്ക്ക് നിറച്ചാര്‍ത്തായി ധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തിയായി ശ്രീരാമനാമം നിലനില്‍ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാവണ നിഗ്രഹത്തിനായി അവതാരമെടുത്ത ശ്രീരാമന്‍റെ വിശ്വസ്തനായ ഭക്തനാണ് ഹനുമാ‍ന്‍. വിഷമഘട്ടങ്ങളില്‍ രാമന്‍റെ വിശ്വസ്തനായ ഹനുമാനാണ് തുണയ്ക്കെത്തുന്നത്. ത്യാഗവും ധൈര്യവും വിശ്വസ്തതയും സത്യനിഷ്ഠയുമെല്ലാം ഹനുമാന് ആഞ്ജനേയ ഭാവങ്ങള്‍ ആകുന്നു. രാമായണത്തിലെ സുന്ദരകാണ്ഡത്തില്‍ ഹനുമാന്‍റെ പ്രവൃത്തികള്‍ ഒരു ഉത്തമ ദൂതനെയാണ് വെളിപ്പെടുത്തുന്നത്. അവനനവന് വേണ്ടി എന്ന ലക്‍ഷ്യം പൂര്‍ണ്ണമായി വെടിഞ്ഞ് അവനവനിലെ ആനന്ദത്തില്‍ രാമനെ കണ്ടെത്തുന്നു. ശ്രീരാമ ദൂതനായി അദ്ദേഹത്തിന്‍റെ ദാ‍സനായി ജീവിച്ച ഹനുമാന്‍ ചിരഞ്ജീവികളില്‍ അതുല്യമായ സ്ഥാനമാണ് നേടിയിരിക്കുന്നത്. ശ്രീരാമനവമിയും ഹനുമദ് ജയന്തിയും ഒരേ ദിവസത്തിലാണ് അചരിക്കുന്നത്.</font><font style='font-size:11pt;'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/13/images/img1080413001_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. ഈ കലിയുഗത്തില്‍ രാമനാമം ജപിച്ചാല്‍ എല്ലാ കഷ്ടതകളില്‍ നിന്നും മുക്തി നേടാന്‍ കഴിയും. ഭക്തിയോടും സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി രാമായനം പാരായണം ചെയ്യുന്നത് സര്‍വ ഐശ്വൈര്യങ്ങള്‍ക്കും കാരണമാകും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീരാമനവമി ദിവസം ശ്രീരാമനവമി വ്രതമായും ആചരിക്കുന്നു. അന്നേ ദിവസം ഉപവാസവും ഉറക്കമൊഴിയലും അത്യാവശ്യമാണ്. പകല്‍ ഉറക്കം പാടില്ല. താം‌ബൂലം ഒഴിവാക്കുക, രാവിലെയും വൈകുന്നേരവും ക്ഷേത്രദര്‍ശനവും പൂജകളും നടത്തുകം, ദശമി ദിവസം വെളുപ്പിന് ശരീരശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം  നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുക. വീട്ടില്‍ തന്നെ പൂജകള്‍ ചെയ്ത് തുളസീ തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ വ്രതാനുഷ്ഠാനത്താല്‍ ഭാരതത്തിലെ സകല പുണ്യസ്ഥലങ്ങളിലും നടത്തുന്ന തീര്‍ത്ഥാടന ഫലം ലഭിക്കുന്നു. കൂടാതെ ജന്മ‌ജന്മാന്തരങ്ങളില്‍ നാം ആര്‍ജ്ജിച്ച സകല പാപങ്ങളും നിശ്ശേഷം നീങ്ങുന്നു. ഇതുവഴി വിഷ്ണുപ്രീതിക്ക് പാത്രമാകാന്‍ കഴിയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമം എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ത്രിലോകനാഥന്‍റെ അവതാരമായ വിഷ്ണുവിന്‍റെ അവതാരമാണ് ശ്രീരാമന്‍. എല്ലാത്തിന്‍റെയും ഉറവിടം വിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമനെ പൂജിക്കുന്നത് ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്നതിന് തുല്യമാണ്.  ആയതിനാല്‍ സര്‍വതും ഭഗവാനില്‍ അര്‍പ്പിച്ച് സത്യധര്‍മ്മാദികള്‍ പാലിച്ച് രാമനാമ ജപത്താല്‍ സര്‍വ ഐശ്വര്യങ്ങള്‍ക്ക് വേണ്ടിയും ശ്രീരാമനവമി ആചരിക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Sun, 13 Apr 2008 09:42:03 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[ആറട്ടുപുഴ പൂരം ഐതീഹ്യം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ആറട്ടുപുഴ-പൂരം-ഐതീഹ്യം-108031900082_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ആറട്ടുപുഴ-പൂരം-ഐതീഹ്യം-108031900082_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഗ്രാമവാസികളുടെ യോഗതീരുമാനപ്രകാരം പെത്ധവനം ഉല്‍സവത്തിന്‍റെ വലിയ വിളക്കായിരുന്ന പൂയ്യം നാള്‍ പെരുവനം പൂരവും ആറാട്ടു ദിവസം ആറാട്ടുപുഴ പൂരവും നടത്താന്‍ തീരുമാനിച്ചു]]></description>
      <content:encoded><![CDATA[64 <font  style='font-size:12pt; color:#000000'>ഗ്രാമങ്ങളില്‍ ?ഏറ്റവും പ്രധാനമായിരുന്നു  പെത്ധവനം ഗ്രാമം. പെത്ധവനം ക്ഷേത്രത്തില്‍ ഇരട്ടയപ്പന് 28 ദിവസത്തെ ഉല്‍സവമുണ്ടായിത്ധന്ന തായി ഐതിഹ്യമുണ്ട്. കുറെ കഴിഞ്ഞപ്പോല്‍ പെത്ധവനത്തുല്‍സവം  നടക്കാതായി.</font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>ഗ്രാമവാസികളുടെ യോഗതീരുമാനപ്രകാരം പെത്ധവനം ഉല്‍സവത്തിന്‍റെ വലിയ വിളക്കായിരുന്ന പൂയ്യം നാള്‍ പെരുവനം പൂരവും ആറാട്ടു ദിവസം ആറാട്ടുപുഴ പൂരവും നടത്താന്‍ തീരുമാനിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെത്ധവനം ക്ഷേത്രത്തിലെ ഗ്രന്ഥവരി പ്രകാരം  ഈ പൂരം 1423 വര്‍ഷം പിന്നിട്ടതായി കണക്കാക്കാം. തൃശ്ശൂര്‍- കുട്ടനെല്ലൂര്‍ പൂരങ്ങള്‍ നെന്മാറ- വല്ല???? വേല, എടാട്ട്- മാണിക്യമംഗലം പൂരങ്ങള്‍ തുടങ്ങിയവയിലെ പങ്കാളീക്ഷേത്രങ്ങളെല്ലാംതന്നെ ആറാട്ടുപുഴയിലേക്ക് എഴുന്നള്ളിവന്നെന്നാണ്  പഴമൊഴി.  </font><br/><font  style='font-size:12pt; color:#000000'></font><br/>. <font  style='font-size:12pt; color:#000000'>ആറാട്ടുപുഴ പൂരപ്പാടത്ത് ഈ ദേവിമാരെ ഇറക്കിയെഴുന്ന ള്ളിക്കുന്നതിന് എടാട്ട് തറ, ആവണംകോട്ടു തറ തുടങ്ങിയ പേത്ധകളില്‍ പ്രത്യേക അവകാശസ്ഥാനങ്ങളും ഉണ്ടായിത്ധന്നുവത്രേ. എന്നാല്‍, ഏതോ ചില  കാരണങ്ങളാല്‍ ഈ എഴുന്നള്ളിപ്പുകളും നിലച്ചു </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പിന്നീട് നായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍  പ്രാദേശിക യോഗം കൂടുകയും ഈ ആറു ക്ഷേത്രങ്ങള്‍ യോജിച്ച് പൂരം നടത്തുന്നതിനും തീരുമാനമെടുത്തു</font>]]></content:encoded>
      <pubDate>Wed, 19 Mar 2008 17:11:43 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പൂരങ്ങള്‍ക്കു തുടക്കമിട്ട ആറാട്ടുപുഴ പൂരം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/പൂരങ്ങള്‍ക്കു-തുടക്കമിട്ട-ആറാട്ടുപുഴ-പൂരം-108031900080_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/പൂരങ്ങള്‍ക്കു-തുടക്കമിട്ട-ആറാട്ടുപുഴ-പൂരം-108031900080_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ആറാട്ടുപുഴ പൂരം  ഭക്തത്ധം ദൈവങ്ങളും താദാത്മ്യം പ്രാപിക്കുന്ന ദേവമേളയായി  അറിയപ്പെ ടുന്നു.  പൂരംനാള്‍ രാത്രിയില്‍ ആറാട്ടുപുഴ മന്ദാരം കടവില്‍ ഗംഗാദേവി യുടെ സാന്നിധ്യം നിറയുന്നു എന്നാണ് വിശ്വാസം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്ന പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്‍റെ ആതിഥേയരായ ആറാട്ടുപുഴ ശാസ്താക്ഷേത്രത്തില്‍ വെള്ളിയാഴ്ച യാണ് കൊടിയേറ്റം നടന്നത് .കേരളത്തിലെ പൂരങ്ങളുടെ തുടക്കം ഇവിടെ നിന്നണ് എന്നണ് അനുമാനം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മീനത്തിലെ ഉത്രം അര്‍ധരാത്രിക്കുള്ള ദിവസം ഉത്രംപാട്ട് അടിസ്ഥാനമാക്കി കീഴ</font><font style='font-size:12pt;'>േ</font><font style='font-size:12pt;'>ￗാട്ടു കണക്കാക്കിയാണ് ആറാട്ടുപുഴ പൂരത്തിന് കൊടികയറുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറാട്ടുപുഴ പൂരം  ഭക്തത്ധം ദൈവങ്ങളും താദാത്മ്യം പ്രാപിക്കുന്ന ദേവമേളയായി  അറിയപ്പെ ടുന്നു.  പൂരംനാള്‍ രാത്രിയില്‍ ആറാട്ടുപുഴ മന്ദാരം കടവില്‍ ഗംഗാദേവി യുടെ സാന്നിധ്യം നിറയുന്നു എന്നാണ് വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗംഗയുടെ വിശുദ്ധിയില്‍ ആറാടി നിര്‍വൃതിയടയാന്‍ തേവത്ധം ദേവിമാരും ഭക്തജനങ്ങളും ഒത്തുചേരുന്നു. ആഘോഷങ്ങള്‍ക്കെന്നപോലെ മതപരമായ ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും  ഏറെ പ്രാധാന്യം കല്‍പിക്കുന്ന  ഉല്‍സവമാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഹിണി നാളില്‍ ശുദ്ധികലശം കഴിഞ്ഞു. മകയിരം നാളില്‍ വൈകിട്ട് 8.30 ന് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചു. നാട്ടുകാരുടെയും ഭക്തജ-നങ്ങളുടെയും അകമ്പടിയോടെ മുറിച്ചുകൊണ്ടുവന്ന് ചെത്തിമിനുക്കിയ കവുങ്ങില്‍ ഒന്നിടവിട്ട് ആലിലയും മാവിലയും കെട്ടി. കവുങ്ങിന്‍റെ മുകളറ്റത്ത് കൊടി, മണി എന്നിവ ബന്ധിച്ചശേഷം കൊടിമരം ഉയര്‍ത്തി. തുടര്‍ന്ന് ക്ഷേത്ര ഊരാള-ന്മാരുടെ താന്ത്രിക ചടങ്ങുകള്‍ നടന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചമയങ്ങളും വാദ്യഘോഷങ്ങളുമില്ലാതെ ഒരു ആനയെ ആറാട്ടുപുഴ പാടത്തുള്ള 'ഏഴുകണ്ടം' വരെ നിശബ്ദമായി ആനയിക്കും. അവിടെ വെച്ച് ഒമ്പതു പ്രാവശ്യം ശംഖ് വിളിച്ച് ത്രിപട കൊട്ടി ആര്‍പ്പുവിളികളോടെ തിരിച്ചുവരും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളം ക്ഷേത്രനടപ്പുരയില്‍ കലാശിച്ചാല്‍ വലിയ ബലിക്കല്ലിനു സമീപം മാടമ്പിവിളക്ക്, നിറപറ, വെള്ളരി എന്നിവയുടെ സാന്നിദ്ധ്യത്തില്‍ രണ്ട് നാളികേരം ഉടച്ചുവെക്കും. തുടര്‍ന്ന് അടിയന്തിരം മാരാര്‍ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് വണങ്ങി ക്ഷേത്രം ഊരാള-ന്മാര്‍ മുഖമണ്ഡപത്തില്‍ എഴുന്നള്ളിയിട്ടില്ലേ എന്ന് സമുദായം നമ്പൂതിരിമാര്‍ വാതില്‍ മാടത്തില്‍ എത്തിയിട്ടില്ലേ എന്നും മൂന്നു തവണ ചോദിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ആറാട്ടുപുഴ ശാസ്താവിന്‍റെ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ എന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് ഇതുതന്നെ ഒരു തവണ കൂടിയും ചോദിക്കും. തുടര്‍ന്ന് മൂന്നുപ്രാവശ്യം ശംഖ് വിളിച്ച് വലംതലയില്‍ പൂരം കൊട്ടിവെക്കുന്നു. ഇതോടെ ആറാട്ടുപുഴ ശാസ്താവിന്‍റെ പൂരങ്ങള്‍ക്ക് കലാസ്നേഹികളുടെ മനംനിറയുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവായുധസമര്‍പ്പണസമയത്ത് ക്ഷേത്രത്തിനകത്ത് നവകം, ശ്രീഭൂതബലി തുടങ്ങിയ താന്ത്രിക ചടങ്ങുകള്‍ ആരംഭിക്കും.</font>]]></content:encoded>
      <pubDate>Wed, 19 Mar 2008 17:03:42 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചൂരല്‍ ഉരുളിച്ച ആത്മപീഡന വഴിപാട്‌]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ചൂരല്‍-ഉരുളിച്ച-ആത്മപീഡന-വഴിപാട്‌-108031200029_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ചൂരല്‍-ഉരുളിച്ച-ആത്മപീഡന-വഴിപാട്‌-108031200029_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ചൂരല്‍ ഉരുളിച്ച ആത്മപീഡനാപരമായ ക്ഷേത്രാചാരമാണ്‌. നരബലിയുടെ പ്രതീകമായാണ്‌ കണക്കാക്കുന്നത്‌. ഭദ്രകാളിയുടെ കോപം അടക്കാനാണ്‌ ഈ ആചാരമെന്നാണ്‌ വിശ്വാസം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൂരല്‍ ഉരുളിച്ച ആത്മപീഡനാപരമായ ക്ഷേത്രാചാരമാണ്‌. നരബലിയുടെ പ്രതീകമായാണ്‌ കണക്കാക്കുന്നത്‌. ഭദ്രകാളിയുടെ കോപം അടക്കാനാണ്‌ ഈ ആചാരമെന്നാണ്‌ വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മധ്യതിരുവിതാം കൂറിലെ പ്രശസ്തമായ ഭദ്രകാളീ ക്ഷേത്രങ്ങളിലൊന്നാണ്‌ പത്തനംതിട്ട ജില്ലയിലെ കൂരമ്പാല പുത്തന്‍കാവ്‌ ക്ഷേത്രം. എം.സി. റോഡില്‍ അടൂരിനും പന്തളത്തിനും ഇടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറടിയോളം ഉയരമുള്ളതാണ്‌ ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഇതിനു പുറമേ യക്ഷി, മറുത തുടങ്ങിയ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അടവി എന്ന ചടങ്ങാണ്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമാക്കുന്നത്‌. പടയണിയോട്‌ ബന്ധപ്പെട്ട ഈ ചടങ്ങ്‌ ഒരു മഹോത്സവത്തിന്റെ പ്രാധാന്യത്തോടെയാണ്‌ ഇവിടെ ആഘോഷിക്കുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂരമ്പാല പുത്തന്‍കാവ്‌ ക്ഷേത്രത്തിലെ അടവിയോട് അനുബന്ധിച്ച്‌ ചൂരല്‍ ഉരിളിച്ച എന്നൊരു ചടങ്ങ്‌ നടത്തുന്നുണ്ട്‌. കാര്യസാധ്യത്തിനായുള്ള വഴിപാടായി സങ്കല്‍പിച്ചാണ്‌ ഇത്‌ നടത്തുന്നത്‌. പുരുഷന്‍ മാത്രമാണ്‌ ഇതില്‍ പങ്കെടുക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മകരഭരണി എഴുന്നെള്ളിപ്പിന്‌ ശേഷം നടക്കുന്ന ചുട്ടുവയ്‌പിന്‌ ശേഷം കാവിനകത്ത്‌ വീക്കു ചെണ്ട കൊട്ടി പിശാചുക്കളെ കൂകി വിളിക്കുന്നു. ഇതിനു ശേഷമുള്ള ഒന്‍പതു ദിവസം പടയണി നടത്തുന്നു. പത്താം ദിവസമാണ്‌ ചൂരല്‍ ഉരുളിച്ച. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനായി 41 ദിവസം വ്രതം നോറ്റ ഭക്തന്മാര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ചെന്ന്‌ ഭസ്മം വാങ്ങി അടുത്തുള്ള ചൂരല്‍ക്കാടുകളിലേക്ക്‌ ഓടി ആയുധങ്ങളുടെ സഹായമില്ലാതെ ചൂരല്‍വള്ളി പിഴുതെടുക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതുമായി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന ഭക്തര്‍ പ്രദക്ഷിണം വച്ചതിന്‌ ശേഷം ചൂരര്‍ ദേഹത്ത്‌ ചേര്‍ത്ത്‌ കെട്ടി താഴെവീണ്‌ വടക്കോട്ടുരുളുന്നു. ഇങ്ങനെ ഉരുളുമ്പോള്‍ ചൂരലിന്‍റെ മുള്ളുകള്‍ ദേഹത്ത്‌ തുളച്ചു കയറി രക്തം ചീറ്റും.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 12 Mar 2008 11:10:36 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കാളിയൂട്ട്]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/കാളിയൂട്ട്-108022800055_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/കാളിയൂട്ട്-108022800055_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[കലാപ്രകടനം കാണുകയാണ് എന്ന ബോധം ഉണ്ടാക്കാതെ വിശ്വാസത്തില്‍ അധിഷ്ഠിതമായ ദിവ്യമായ അനുഭവം ഉണ്ടാക്കുകയാണ് അനുഷ്ഠാന കലകളുടെ ലക്‍ഷ്യം.  അതുകൊണ്ട് കാണികള്‍ ഉണ്ടായാലും ശരി ഇല്ലെങ്കിലും ശരി അനുഷ്ഠാനം മുറപോലെ നടന്നിരിക്കും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന കാളീസേവയുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് കാളിയൂട്ട്. ദാരിക നിഗ്രഹമാണ് ഇതിന്‍റെ ഇതിവൃത്തം.  വിവിധ ബലി കര്‍മ്മങ്ങളും നാടകീയമായ രംഗങ്ങളും പാട്ടുകളും ഉള്ള കലാപ്രകടനമാണ് ഇത്.  ചില സ്ഥലങ്ങളില്‍ ഇതിന് പറണേറ്റ് എന്നാണ് പേര്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലാപ്രകടനം കാണുകയാണ് എന്ന ബോധം ഉണ്ടാക്കാതെ വിശ്വാസത്തില്‍ അധിഷ്ഠിതമായ ദിവ്യമായ അനുഭവം ഉണ്ടാക്കുകയാണ് അനുഷ്ഠാന കലകളുടെ ലക്‍ഷ്യം.  അതുകൊണ്ട് കാണികള്‍ ഉണ്ടായാലും ശരി ഇല്ലെങ്കിലും ശരി അനുഷ്ഠാനം മുറപോലെ നടന്നിരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അനുഷ്ഠാന കലകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ പഴയ നാടോടി നാടകങ്ങളാണ് അല്ലെങ്കില്‍ തനത് നാടകത്തിന്‍റെ പ്രാക്‍തന രൂപമാണെന്ന് പറയാം. കാവുകളില്‍ കുടികൊള്ളുന്ന കാളിയെ പ്രീണിപ്പിക്കാന്‍ മധ്യകേരളത്തില്‍ നടന്നുവരുന്ന അനുഷ്ഠാന കലയാണ് മുടിയേറ്റ്.  ഇവിടേയും പശ്ചാത്തലം ദാരിക വധം തന്നെ.  ശിവന്‍, നാരദന്‍, കാളി, ദാരികന്‍, കൂളി, ദാനവേന്ദ്രന്‍, കോയിം‌ബിടാരര്‍ എന്നിവരാണ് പ്രധാനവേഷക്കാര്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്‍‌പാട്ടുകാരുടെ പാട്ടിനനുസരിച്ച് കഥാപാത്രങ്ങള്‍ അഭിനയിച്ച് തകര്‍ക്കുന്നു.  എന്നാല്‍ സംഭാഷണമുള്ള അഭിനയം കൂളിക്കും കോയിം‌ബിടാരന്‍‌മാര്‍ക്കും മാത്രമേയുള്ളു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതുപോലെ തെക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയാണ് കാളിയൂട്ട്.  ശാര്‍ക്കര ക്ഷേത്രത്തിലെ കാളിയൂട്ട് അനുഷ്ഠാനത്തിന് പക്ഷെ, കഥാപാത്രങ്ങള്‍ ഏറെയുണ്ട്.  ഇവിടെ ഒമ്പത് ദിവസങ്ങളായി നടക്കുന്ന കാളിനാടകത്തില്‍ വിശാലമായ ക്ഷേത്രപരിസരവും അവിടെ കെട്ടിയുയര്‍ത്തിയ മണ്ഡപവും കാവല്‍ മാടപ്പുരയുമൊക്കെ അരങ്ങാ‍യി മാറുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാവിലുടയ നായര്‍, പുലയന്‍, കണിയാരുകുറുപ്പ്, മൂത്തത്, ഇളയത്, പരദേശി, ബ്രാഹ്മണന്‍ എന്നിങ്ങനെ സമകാലിക ജീവിതത്തില്‍ നിന്ന് എടുത്തു ചേര്‍ത്ത കുറേ കഥാപാത്രങ്ങള്‍ കാളീ പുരാവൃത്തത്തിന് കാലികമായ വ്യാഖ്യാനം നല്‍കാന്‍ എത്തുന്നുണ്ട്. </font>]]></content:encoded>
      <pubDate>Thu, 28 Feb 2008 15:23:08 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചോറ്റാനിക്കരക്ഷേത്രത്തിലെ വഴിപാടുകള്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ചോറ്റാനിക്കരക്ഷേത്രത്തിലെ-വഴിപാടുകള്‍-108022000034_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ചോറ്റാനിക്കരക്ഷേത്രത്തിലെ-വഴിപാടുകള്‍-108022000034_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഭജനമിരിക്കല്‍ വലിയ ഗുരുതി ഏലസ്സ്  അടിമകിടത്തല്‍ പുഷ്പാഞ്ജലിആയിരം പുഷ്പാഞ്ന്ജലി നെയ് പായസം, മണ്ഡപത്തില്‍ പാട്ട്എന്നിവയാണ് ചോറ്റാനിക്കരെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/20/images/img1080220034_1_1.jpg' Alt='chotanikkara temple' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഭജനമിരിക്കല്‍ വലിയ ഗുരുതി ഏലസ്സ്  അടിമകിടത്തല്‍ പുഷ്പാഞ്ജലിആയിരം പുഷ്പാഞ്ന്ജലി നെയ് പായസം, മണ്ഡപത്തില്‍ പാട്ട്എന്നിവയാണ് ചോറ്റാനിക്കരെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. മനോരോഗികള്‍ കീഴ്ക്കവിലെ പാലയില്‍ ആണിയടിച്ച് കയറ്റാണുണ്ട്`-രോഗശാന്തിക്കായി.</font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b>ഭജനം ഇരിക്കല്‍    </b></font><br/>              <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷേത്രങ്ങളില്‍ ഭജനന്‍ ഇരിക്കുന്നത് ഉദ്ദിഷ്ടകാര്യസിദ്ധിക്കാണ് . ചോറ്റാനിക്കരയില്‍ അഭീഷ്ടകാര്യത്തിനെന്നപോലെ ബാധോപദ്രവങ്ങളില്‍നിന്നും രക്ഷനേടാനും വേണ്ടിയാണ് ഭജനം ഇരിക്കുന്നത്‌. 3ദിവസം  7 ദിവസം, 11 ദിവസം ,  41 ദിവസം എന്നിങ്ങനെ ഒറ്റ അക്കത്തില്‍  കാല്‍ം ഭജനം പര്‍ക്കണം . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭക്തര്‍ തലേദിവസം തന്നെ ക്ഷേത്രത്തിലെത്തി പിറ്റേദിവസം രാവിലെ നിര്‍മ്മാല്യ ദര്‍ശനം നടത്തിവേണം ഭജനം ആരംഭിക്കാന്‍.ഭജനമിരിക്കുന്നവര്‍ ക്ഷേത്രത്തിന്‍െറ അതിര്‍ത്തിവിട്ട് പുറത്തുപോകാന്‍ പാടില്ല. വിധിപ്രകാരം ആല്‍ത്തറയില്‍ പ്രദക്ഷിണം നടത്തുന്നത് നവഗ്രഹദോഷപിതൃദുരിത പരിഹാരത്തിന് നല്ലതാണ്. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേല്‍ക്കാവിലും കീഴ്ക്കാവിലും നിര്‍മ്മാല്യദര്‍ശനം തൊഴുത് നാമംജപിച്ച് പ്രദക്ഷിണം വയ്ക്കണം. ശിവന്‍െറ നടക്കല്‍ ധാരയും, മേല്‍ക്കാവില്‍ എതൃത്തുപൂജയും തൊഴുത് ശീവേലിക്ക് പ്രദക്ഷിണം വയ്ക്കണം. കീഴ്ക്കാവിലെ ഗുരുതി പ്രസാദം വാങ്ങി സൂക്ഷിച്ചു വയ്ക്കുക. പന്തീരടി പൂജ തൊഴുത് ഭജനനെയ് വാങ്ങി സേവിച്ചതിനുശേഷം മാത്രമേ ഗുത്ധതി പ്രസാദം കഴിക്കാവൂ. പിന്നീടെ പ്രഭാത ഭക്ഷണം  പാടൂള്ളൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാമജപത്തോടു കൂടി പ്രദക്ഷിണം നടത്തി ശിവന്‍െറ നടയ്ക്കല്‍ ധാരയും മേല്‍ക്കാവില്‍ ഉച്ചപൂജയും ഉച്ചശീവേലിയും തൊഴുത് നിവേദ്യചോറു വാങ്ങി ഉച്ചഭക്ഷണം കഴിക്കാം. പകല്‍ ഉറക്കം പാടില്ല. വൈകിട്ട് നടതുറക്കുന്പോള്‍ മേല്‍കാവിലും കീഴ്കാവിലും തൊഴുത് പ്രദ ക്ഷിണം വയ്ക്കണം. </font><br/><font  style='font-size:12pt; color:#000000'>മേല്‍ക്കാവില്‍ ദീപാരാധന, അത്താഴപൂജ, ശീവേലി എന്നിവ കഴിഞ്ഞ്, കീഴ്ക്കാവില്‍ ഗുത്ധതി പൂജ ദര്‍ശിക്കണം. ഗുരുതി പ്രസാദം കഴിച്ചതിനുശേഷം ഉപ്പ്, പുളി, എരിവ് എന്നിവ കുറഞ്ഞ ഭക്ഷണം ആവാം </font><br/> <font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/20/images/img1080220034_2_1.jpg' Alt='chotanikkara' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>വലിയ ഗുരുതി</b></font><br/><font  style='font-size:12pt; color:#000000'><b></b></font><br/> <font  style='font-size:12pt; color:#000000'>ചോറ്റാനിക്കര കീഴ്കാവ് ഭഗവതിക്ക് ചെയ്യുന്ന വഴിപാടാണ് വലിയ ഗുരുതി. മാന സികപ്രശ്നങ്ങള്‍ അനുഭ വിക്കുന്ന സ്ത്രീകള്‍ വെള്ളിയാഴ്ച ദിവസം ഗുരുതിപൂജ ദര്‍ശിച്ചാല്‍ അസുഖം പൂര്‍ണമായും ഭേദമാകും എന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഭീഷ്ട സിദ്ധിക്കും, ദോഷങ്ങള്‍ അകറ്റാനുമായി ആണ് ഇതു നടത്തുന്നത് .അത്താഴ പൂജ യ്ക്കു ശേഷം ദിവസവും രാത്രി 8.45 ന് കീഴ്കാവില്‍ മുഖ്യതന്ത്രിയുടെ നേതൃത്വത്തില്‍ ഗുരുതിപൂജ നടത്തും. 12 വലിയ പാത്രങ്ങളിലാണ് ഗുരുത് അര്‍പ്പിക്കുക  ഈ പൂജാകര്‍മങ്ങള്‍ ദര്‍ശിക്കുന്നതു പോലും  പുണ്യമായി കാണുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഏലസ്  </b></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാധകള്‍ മാറനാണല്ലോ ഏലസ്സ് ധരുക്കുക ഓഴിയാബാധകള്‍ പിടികൂടാതിരിക്കാനുമേലസ്സ് നല്ലതാണ്. ചോറ്റാനിക്കര അമ്മ       നില്ക്കുന്ന പീഠത്തിനു ചുവട്ടിലെ മണല്‍ നിറച്ച ഏലസ് ക്ഷേത്രത്തില്‍ നിന്നും ലഭിക്കും. ഏലസിന് 80 രൂപവിലയുണ്ട്. ഇതു ധരിച്ചാല്‍ എല്ലാ ബാധകളില്‍നിന്നും രക്ഷനേടും എന്നാണ് വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിധ്യാര്‍ഥികള്‍ക്ക്  സരസ്വതീദേവിയുടെ അനുഗ്രഹം കിട്ടാനും, മറ്റുദോഷങ്ങളില്‍ നിന്നും രക്ഷനേടാനും ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള പൂജിച്ച ചരടും ലഭിക്കും. </font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 20 Feb 2008 12:14:48 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഗണപതി ഹോമവും ദാമ്പത്യസൗഖ്യവും]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ഗണപതി-ഹോമവും-ദാമ്പത്യസൗഖ്യവും-107112800060_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ഗണപതി-ഹോമവും-ദാമ്പത്യസൗഖ്യവും-107112800060_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഹോമം നടത്തുന്നത് ഏറെ നല്ലതാണെന്ന് തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷപരിഹാരം ഇങ്ങനെ സകല സൗഭാഗ്യങ്ങള്‍ക്കും ഗണപതി ഹോമം മുഖ്യ ഇനമായി നടത്തിവരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഹോമം നടത്തുന്നത് ഏറെ നല്ലതാണെന്ന് തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിരിഞ്ഞ ഭാര്യാഭര്‍ത്താക്കന്മാര്‍, കാണാതായതോ, മറ്റുള്ളവരാല്‍ അപഹരിക്കപ്പെട്ടവരായതോ ആയ ഇണ, ആഭിചാരത്താല്‍ നാടുവിട്ടവര്‍ തുടങ്ങിയ ദമ്പതിമാര്‍ ഒരുമിക്കാനും കുടുംബ സൗഖ്യം വീണ്ടെടുക്കാനും ഗണപതി ഹോമം ഉപകരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിശേഷാല്‍ പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശര്‍ക്കര, മുപ്പത്തിരണ്ട് കദളിപ്പഴം, നാഴിതേന്‍, ഉരിയ നെയ്യ്,എന്നിവ ഹോമിക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംവാദ സൂക്ത മന്ത്രജപത്തോടെ വേണം ഹോമിക്കാന്‍. ഹോമം നടത്തിയ ബ്രാഹ്മണന് ദക്ഷിണ നല്‍കുമ്പോള്‍ ഒരു ഉണക്കതേങ്ങ, ഒരു കഷ്ണം ശര്‍ക്കര, ഒരു നാരങ്ങ, രണ്ട് അടയ്ക്ക, പതിനാറു വെറ്റില, ഒരു വസ്ത്രം എന്നിവ ഉള്‍പ്പൈടെ ദക്ഷിണ നല്‍കാന്‍ ശ്രദ്ധിക്കണം.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 28 Nov 2007 14:32:30 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തിരുവില്വാമല പുനര്‍ജ്ജനി നൂഴല്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/തിരുവില്വാമല-പുനര്‍ജ്ജനി-നൂഴല്‍-107112500025_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/തിരുവില്വാമല-പുനര്‍ജ്ജനി-നൂഴല്‍-107112500025_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[പു നര്‍ജനി ഗുഹയിലൂടെയുള്ള പുരുഷന്മാരുടെ നൂണ്ടു കടക്കലാണ് ഗുരുവായൂര്‍ ഏകാദശി നാളില്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന ആചാരം പ്രധാന ആചാരം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പു നര്‍ജനി ഗുഹയിലൂടെയുള്ള പുരുഷന്മാരുടെ നൂണ്ടു കടക്കലാണ് ഗുരുവായൂര്‍ ഏകാദശി നാളില്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന ആചാരം പ്രധാന ആചാരം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാലക്കാട്ടെ തിരുവില്വാമല ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്ററകലെ പ്രകൃതി രൂപപ്പെടുത്തിയ ഈ തുരങ്കത്തിന് 15 മീറ്റര്‍ നീളമുണ്ട്. ഇതിലൂടെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്ക് നൂണ്ടു കയറുന്നത് പാപങ്ങളെല്ലാം പോക്കി പുനര്‍ജന്മം നല്‍കുമെന്നാണ് വിശ്വാസം .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏകാദശിക്ക് ഗുരുവായൂരിലേക്ക് തിരുവില്വാമലയില്‍ നിന്നു വില്വാദ്രിനാഥനായ ശ്രീരാമനും തിരക്കില്‍നിന്നു മാറി വിശ്രമിക്കാന്‍ തിരുവില്വാമലയ്ക്ക് ഗമരുവായൂരപ്പനും വരുമെന്നാണ് സങ്കല്‍പം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവില്വാമല-മലേശ്വമംഗലം-പാലക്കാട് റൂട്ടില്‍ ആണ് പുനര്‍ജനി ഗുഹയുടെ പ്രവേശന കവാടം. വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിന്നും അല്‍പം അകലെയുള്ള പുനര്‍ജനി ഗുഹയിലേക്ക് വനത്തിലൂടെ യാത്ര ചെയ്തും എത്താം  . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇരുന്നും നിന്നും കമഴ്ന്നും നിരങ്ങിയും കിടന്നു നിരങ്ങിയുമാണ് നൂഴേണ്ടത്. ഗുഹയില്‍ നിന്ന് കാശിയിലേയ്ക്കും രാമേശ്വരത്തേയ്ക്കും വഴിയുണ്ടെന്ന്  വിശ്വസിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു പ്രാവശ്യം പുനര്‍ജനി നൂഴ്ന്നാല്‍ ഒരു ജന്മം അവസാനിച്ചെന്നും അടുത്ത ജന്മത്തില്‍ പ്രവേശിച്ചെന്നുമാണ് സങ്കല്‍പം. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sun, 25 Nov 2007 15:57:59 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നാരീ പൂജ]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/നാരീ-പൂജ-107112400012_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/നാരീ-പൂജ-107112400012_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[നാരീപൂജ ഭാരതീയ പാരംബര്യമാണ്. സ്ത്രീകളെ ദേവിയായി ആരാധിക്കണമെന്നാണ് ഭാരതീയ അചാര്യമതംനമ്മുടെ സംസ്കൃതിയുടെ ചരിത്രം നോക്കിയാല്‍ ഇതു മനസ്സിലാവും]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/24/images/img1071124012_1_1.jpg' Alt='chakkuLaththa amma' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>നാരീപൂജ ഭാരതീയ പാരംബര്യമാണ്. സ്ത്രീകളെ ദേവിയായി ആരാധിക്കണമെന്നാണ് ഭാരതീയ അചാര്യമതംനമ്മുടെ സംസ്കൃതിയുടെ ചരിത്രം നോക്കിയാല്‍ ഇതു മനസ്സിലാവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നവരാത്രി ഉത്സവം സ്ത്രീ പൂജയുടെ മികച്ച ഉദാഹരണമാണ്. ഒമ്പതു ദിവസവും ഒമ്പത് കന്യകകളെ പൂജിക്കണമെന്നാണ് വിധി.ഇതുപോലെ  സുമംഗലീ പൂജയും ഭാരതത്തില്‍ പ്രചാരത്തിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്ത്രീയില്‍ ദൈവാംശം കണ്ട് പൂജിക്കുന്ന അല്ലെങ്കില്‍ സ്ത്രീയെ ദേവിയായി പൂജിക്കുന്ന ക്ഷേത്രമാണ് നീരേറ്റുപുറം ചക്കുളത്തുകാവ്.  സ്ത്രീകളുടെ ശബരിമല എന്ന പേരിലും ഇത് അറിയപ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്ത്രീയെ ആദരിച്ചാല്‍ വീടുകള്‍ ശ്രീകോവിലുകള്‍ ആവുന്നു. അനാദരിച്ചാല്‍ അശാന്തി പടരുന്നു.  സ്ത്രീയെ ആരാധിച്ചിരുന്ന ഭാരതീയ സംസ്കാരത്തിന്‍റെ മഹദ് സന്ദേശമാണ് ഈ ക്ഷേത്രം ഉയര്‍ത്തിക്കാട്ടുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉപനിഷത്തുക്കളില്‍ സദ് ദേവതാ സങ്കല്‍പ്പമായ ബ്രഹ്മത്തെ തിരിച്ചറിയാന്‍ കഴിയാതെ വന്ന ഇന്ദ്രന് സത്യസാക്ഷാത്കാരത്തിനു വഴികാട്ടിയത് ദേവീ രൂപമായിരുന്നു.  സായം സന്ധ്യയില്‍ പ്രപഞ്ചത്തെയും ദേവന്മാരെയും സാക്ഷിയാക്കി നൃത്തം തുടര്‍ന്ന ശ്രീപരമേശ്വരന്‍ ആദ്ധ്യാത്മകതയിലൂടെ കുടുംബ ജീവിതത്തിന് പുതിയ മാനം നല്‍കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യത്ര നാര്യാസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ</font><br/><font  style='font-size:12pt; color:#000000'>യത്രൈ താസ്തു ന പൂജ്യന്തേ സര്‍വ്വസ്തത്ര ഫലഹ: ക്രിയ: <!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/24/images/img1071124012_1_2.jpg' Alt='chakkuLath kaavu' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു.  എവിടെ സ്ത്രീകള്‍ മാനിക്കപ്പെടുന്നില്ലയോ അവിടെ നടക്കുന്ന ക്രിയകളെല്ലാം നിഷ്ഫലമാവുന്നു.  ഈ സങ്കല്‍പ്പം വച്ച് ക്ഷേത്രത്തില്‍ ഒരുക്കിയ പീഠത്തില്‍ സ്ത്രീകളെ ഇരുത്തി ഭക്ത്യാദരപൂര്‍വ്വം അവരുടെ കാല്‍ കഴുകിച്ചാണ് നാരീ പൂജ നടത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കുറി ഡിസംബര്‍ 21 നാണ് ചക്കുളത്തുകാവില്‍ നാരീ പൂജ നടക്കുന്നത്. പ്രേമലത വിജയകാന്ത്, പുരന്ദരേശ്വരി എന്നിവരാണ് എന്നിവരാണ് നാരീപൂജയ്ക്ക് എത്തുന്ന വിശിഷ്ടാതിഥികള്‍. </font>]]></content:encoded>
      <pubDate>Sat, 24 Nov 2007 10:13:36 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തൃക്കാര്‍ത്തിക -- ദേവിയുടെ പിറന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/തൃക്കാര്‍ത്തിക-ദേവിയുടെ-പിറന്നാള്‍-107112300060_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/തൃക്കാര്‍ത്തിക-ദേവിയുടെ-പിറന്നാള്‍-107112300060_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും - പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ - തൃക്കാര്‍ത്തിക പ്രധാനമാണ്. അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/23/images/img1071123060_1_1.jpg' Alt='kaarthika viLakk' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ന്  തൃക്കാര്‍ത്തിക. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ സുന്ദരമായ ദൃശ്യമാണ്. ഇന്ന് ചെരാതുകള്‍ക്ക് പകരം മെഴുകുതിരികളാണ്  കൂടുതല്‍ ഉപയോഗിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്</font><br/>. <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും - പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ - തൃക്കാര്‍ത്തിക പ്രധാനമാണ്. അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. വളാഞ്ചേരിക്കടുത്തുള്ള കാടാമ്പുഴ ക്ഷേത്രത്തിലെ പ്രതിഷ് ഠാദിനവുമാണ് വെള്ളിയാഴ്ച.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാലയും കാര്‍ത്തിക നാളില്‍ നടക്കും. ആറ്റുകാല്‍ കഴിഞ്ഞാല്‍ പൊങ്കാലയിടാന്‍ ഏറ്റവും അധികം സ്ത്രീകള്‍ എത്തുന്ന ക്ഷേത്രമാണ് ചക്കുളത്ത് കാവ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ കാര്‍ത്യായനീക്ഷേത്രം, എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീക്ഷേത്രം, തിരുവനന്തപുരം പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, തൃശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുന്നംകുളം കിഴൂര്‍ കാര്‍ത്യായനീക്ഷേത്രം എന്നിവിടങ്ങളടക്കം പല ക്ഷേത്രങ്ങളിലും കാര്‍ത്തികക്കാണ് ഉത്സവം നടക്കുക.</font><br/><font  style='font-size:12pt; color:#000000'><b></b></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/23/images/img1071123060_2_1.jpg' Alt='karthika viLakk' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>കാര്‍ത്തികവിളക്ക്</b></font><br/> <font  style='font-size:12pt; color:#000000'>തെക്കന്‍ കേരളത്തില്‍ കാര്‍ത്തികവിളക്ക് എന്നൊരു ചടങ്ങും നടക്കറുണ്ട്. നെല്‍പ്പടങ്ങളില്‍ ഓലച്ചൂട്ട് കത്തിച്ച് നിവേദ്യം കഴിക്കുന്നു. വാഴത്തടിയില്‍ കുരുത്തോലകൊണ്ട് പന്താകൃതിയില്‍ അലങ്കാരങ്ങള്‍ നടത്തി അതില്‍ പൂക്കള്‍ ചാര്‍ത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിനു മുകളില്‍ വലിയൊരു മണ്‍ചെരാത് കത്തിച്ചു വക്കുന്നു. നിവേദ്യം കഴിഞ്ഞാല്‍ കുട്ടികള്‍ ചൂട്ടെടുത്ത് അരികോര് അരികോരരികോര്  എന്നാര്‍ത്തു വിളിച്ച് പോവുന്നു.മലബാറില്‍ പക്ഷെ കാര്‍ത്തിക വലിയ ആഘോഷമല്ല</font><br/><font  style='font-size:12pt; color:#000000'></font><br/>.<font  style='font-size:12pt; color:#000000'>വടക്കെ മലബാറിലെ പുതിയകാവ് ക്ഷേത്രത്തില്‍  ദേവിയുടെ പിറന്നാളിന് - കാര്‍ത്തികക്ക് കാര്‍ത്തിക ഊട്ട് എന്ന സദ്യ നടത്താറുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ മിക്ക  ദേവീക്ഷേത്രങ്ങള ിലും . വിശേഷാല്‍ പൂജകളും  മഹാ സര്‍വൈശ്വര്യപൂജ, മഹാപ്രസാദ ഊട്ട്, കാര്‍ത്തികസ്തംഭം  കത്തിക്കല്‍, കാര്‍ത്തിക ദീപം തെളിക്കല്‍, വിശേഷാല്‍ ദീപാരാധന എന്നിവയും നടക്കും .  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിര്‍മാല്യം, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, വഴിപാട് പുജ, പന്തീരടിപൂജ, മഹാസര്‍വൈശ്വര്യപൂജ, നിവേദ്യം, മഹാപ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന കാര്‍ത്തികദീപം തെളിയിക്കല്‍, കാര്‍ത്തിക സ്തംഭം കത്തിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോക സമാധാനത്തിനും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് ലക്ഷദീപക്കാഴ്ച.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 23 Nov 2007 13:18:27 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്കന്ദഷഷ്ഠി -കുടുംബസൗഖ്യത്തിനും സൗഭാഗ്യത്തിനും]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/സ്കന്ദഷഷ്ഠി-കുടുംബസൗഖ്യത്തിനും-സൗഭാഗ്യത്തിനും-107111500103_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/സ്കന്ദഷഷ്ഠി-കുടുംബസൗഖ്യത്തിനും-സൗഭാഗ്യത്തിനും-107111500103_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊന്നില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊന്നില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജാതകത്തില്‍ ചൊവ്വ, ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ദശാകാലത്തും ചൊവ്വാദേഷ ശാന്തിക്കുമായി സുബ്രഹ്മണ്യഭജനം നടത്തണം. ഇത്തരക്കാര്‍ ഷഷ്ഠിവ്രതമെടുക്കുന്നത് ഉത്തമമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി. ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ല</font><font style='font-size:12pt;'>ബ</font><font style='font-size:12pt;'>ﾜിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറ് ഷഷ്ഠിവ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദ ഷ്ഷ്ഠി ദിവസം അവസാനിപ്പിച്ച് ശ്രീ സുബ്രഹ്മണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലം ഷഷ്ഠി അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>സ്കന്ദഷഷ്ഠിവ്രം എടുക്കേണ്ട വിധം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്‍റെ ചിത്രം വയ്ക്കണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പു</font><font style='font-size:12pt;'>ഷ</font><font style='font-size:12pt;'>ￗങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്കന്ദസ്തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സ്കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ടിക്കണം. ഭഗവാന്‍റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൂര്യോദയത്തിന് ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ത്ഥിച്ച് കഴിയണം. ഷഷ്ഠിദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും വേണം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്. സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി, ത്വക്രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാ</font><font style='font-size:11pt;'>ണ</font><br/></font><font  style='font-size:13pt; color:#000000'><b>സ്കന്ദഷഷ്ഠി:ഐതീഹ്യം</b></font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>സപ്തമഹര്‍ഷികളില്‍ ശ്രേഷ്ഠനാകാന്‍ നാരദമഹര്‍ഷിക്ക് ഒരാഗ്രഹം. അദ്ദേഹം ഗണപതിയുടെ ഉപദേശം തേടി. സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തില്‍കൂടിയും കാര്‍ത്തികേയ വ്രതത്തില്‍ കൂടിയും സുബ്രഹ്മണ്യനെ സംപ്രീതനാക്കാമെങ്കില്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് ഗണപതി നാരദനെ ഉപദേശിച്ചു. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>നാരദമുനി ഷണ്‍മുഖനെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. സ്കന്ദദേവന്‍റെ മാഹാത്മ്യങ്ങള്‍ ആലപിച്ചു. അങ്ങനെ ഇഷ്ടകാര്യ സിദ്ധി ലഭിച്ച നാരദന്‍ ശ്രേഷ്ഠനായിത്തീര്‍ന്നു. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>അഗസ്ത്യമഹര്‍ഷിയുമായി ബന്ധപ്പെട്ടും ഒരു ഐതീഹ്യമുണ്ട്.  അഗസ്ത്യന്‍ സ്കന്ദ പൂജയിലൂടെ കുമാരനെ പ്രത്യക്ഷപ്പെടുത്തി പ്രണവ മന്ത്രി മഹാത്മ്യം ഗ്രഹിച്ച് സര്‍വ്വജ്ഞാനിയായി തീര്‍ന്നു. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>വസിഷ്ടമഹര്‍ഷിയുടെ ഉപദേശ പ്രകാരം സ്കന്ദഷഷ്ഠി അനുഷ്ടിച്ച മുചുകുന്ദ ചക്രവര്‍ത്തിക്ക് മുന്നില്‍ മധുരാരൂഢനായ സ്കന്ദസ്വാമി പരിവാരസമേതം ദര്‍ശനമരുളുകയും സര്‍വ്വാഭീഷ്ട പ്രസാദങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ഒന്‍പത് വര്‍ഷംകൊണ്ട് ശ്രീപാര്‍വ്വതി 108 ഷഷ്ഠിവ്രതം അനുഷ്ടിച്ചുവെന്നാണ് വിശ്വാസം. </font><br/><font  style='font-size:13pt; color:#000000'><b></b></font><br/><font  style='font-size:13pt; color:#000000'><b></b></font><br/><font  style='font-size:13pt; color:#000000'><b>ഷഷ്ഠി  അനുഷ്ഠാനം പലതരം</b></font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>വൃശ്ചികത്തില്‍ ആരംഭിച്ച് തുലാമാസത്തില്‍ അവസാനിക്കുന്ന വിധം ഒരു വര്‍ഷത്തില്‍ 12 ഷഷ്ഠി അനുഷ്ടിക്കാറുണ്ട്. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ഒന്‍പത് വര്‍ഷം കൊണ്ട് 108 ഷഷ്ഠിയും അനുഷ്ടിക്കാറുണ്ട്.  </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ഒന്നാം സംവത്സരത്തില്‍ പാല്‍പ്പായസവും രണ്ടാം സംവത്സരത്തില്‍ ശര്‍ക്കരപായസവും മൂന്നാം സംവത്സരത്തില്‍ വെള്ള നിവേദ്യവും നാലാ സംവത്സരത്തില്‍ അപ്പവും അഞ്ചാം സംവത്സരത്തില്‍ മോദകവും ആറാം സംവത്സരത്തില്‍ പശുവിന്‍പാലും ഏഴാം സംവത്സരത്തില്‍ ഇളനീരും എട്ടാം സംവത്സരത്തില്‍ പാനകവും ഒന്‍പതാം സംവത്സരത്തില്‍ ഏഴുമണി കുരുമുളകും നേദിക്കുന്നതാണ് വ്രതവിധി.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമെടുത്ത് ക്ഷേത്രത്തില്‍ താമസിക്കുന്ന കഠിനഷഷ്ഠിയും ചിലര്‍ നോക്കാറുണ്ട്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 15 Nov 2007 18:26:06 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പുരുഷന്‍റെ നന്‍‌മക്കായി ‘കര്‍വാ ചൌത്’]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/പുരുഷന്‍റെ-നന്‍‌മക്കായി-‘കര്‍വാ-ചൌത്’-107103000091_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/പുരുഷന്‍റെ-നന്‍‌മക്കായി-‘കര്‍വാ-ചൌത്’-107103000091_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[പ്രകാശത്തിന്‍റെ ഉത്സവമായ ദീപാവലിക്ക് ഒമ്പതു ദിവസം മുമ്പാണ് കര്‍വ ചൌത് ആഘോഷിക്കുന്നത്. ദസറ ആഘോഷം കഴിഞ്ഞ് വരുന്ന വെള്‍ഊത്തവാവിനു ശേഷമുള്ള  നാലമത്തെ ദിവസമായിരിക്കും ഇത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഭര്‍ത്താക്കന്‍‌മാരുടെ ദീര്‍ഘായുസ്സിനും, സന്തോഷത്തിനും വേണ്ടി ഭാര്യമാര്‍ അനുഷ്ഠിക്കുന്ന ചടങ്ങാണ് കര്‍വാ ചൌത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹരിയാന‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിലെ വിവാഹിതകളായ സ്ത്രീകളാണ് പ്രധാനമായും കര്‍വാ ചൌത് ആചരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രകാശത്തിന്‍റെ ഉത്സവമായ ദീപാവലിക്ക് ഒമ്പതു ദിവസം മുമ്പാണ് കര്‍വ ചൌത് ആഘോഷിക്കുന്നത്. ദസറ ആഘോഷം കഴിഞ്ഞ് വരുന്ന വെള്‍ഊത്തവാവിനു ശേഷമുള്ള  നാലമത്തെ ദിവസമായിരിക്കും ഇത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍വ എന്ന പദത്തിനര്‍ത്ഥം മണ്‍കുടമെന്നാണ്, ഇത് സമാധാനത്തിന്‍റേയും സമൃദ്ധിയുടേയും പ്രതീകമായാണ് കരുതുന്നത്. ചൌത് എന്നാല്‍ നാലാമത്തെ ദിവസം എന്നുമാണ് അര്‍ത്ഥം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍വ ചൌത്തിന്‍റെ അന്ന് സ്ത്രീകള്‍ നിരാഹാരം അനുഷ്ഠിക്കും. ഒരു തുള്ളി വെള്ളം പോലും അവര്‍ കുടിക്കുകയില്ല. വളരെ പുലര്‍ച്ചെ തന്നെ ഉണര്‍ന്ന് വ്രതസ്നാനം നടത്തി പുതു വസ്ത്രങ്ങളണിയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മധുര പലഹാരങ്ങള്‍ നിറച്ച പത്തു മണ്‍കുടങ്ങളുമായി ശിവന്‍ പാര്‍വ്വതി കാര്‍ത്തികേയന്‍ എന്നീ ശക്തികളെ അവര്‍ പൂജിക്കുകയും ചെയ്യും. പൂജയ്ക്കു ശേഷം മധുരം നിറച്ച ഈ കുടങ്ങള്‍ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും മറ്റ് സമ്മാനങ്ങള്‍ക്കൊപ്പം നല്‍കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൂര്യോദയത്തോടെ ആരംഭിക്കുന്ന വ്രതം സുര്യാസ്തമയത്തിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് അവസാനിക്കുന്നത്.  ചന്ദ്ര ഭഗവാനു ജലം അര്‍പ്പിച്ചു കൊണ്ട് വ്രതത്തിനു സമാപനം കുറിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍വാ ചൌത് ദിവസത്തെ സായാഹ്നത്തില്‍ സ്ത്രീകള്‍ പ്രധാനമായും ചുവപ്പും പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളാണിയുക. സ്വര്‍ണ വരകളോടെയുള്ള ‘ലെഹെന്‍‌ഗ ചോളി’യാണ് പ്രാധാനമായും ധരിക്കുന്ന വസ്ത്രം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അന്നേ ദിവസം കൂട്ടയ്മയുടേതു കൂടിയാണ്. ഒരുപാട് സ്ത്രീകള്‍ ഒത്തുചേര്‍ന്നാണ് കര്‍വ ചൌത് സായാഹ്നം ആഘോഷിക്കുന്നത്. ഭാര്യമാര്‍ക്ക് ഒട്ടേറെ സമ്മാനങ്ങളും നല്‍കി ഭര്‍ത്താക്കന്‍‌മാരും ആഘോഷത്തില്‍ പങ്കുചേരും.</font>]]></content:encoded>
      <pubDate>Tue, 30 Oct 2007 17:25:25 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്മരണകളില്‍ തുഴയെറിഞ്ഞ്]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/സ്മരണകളില്‍-തുഴയെറിഞ്ഞ്-107082400099_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/സ്മരണകളില്‍-തുഴയെറിഞ്ഞ്-107082400099_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ആറന്‍‌മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കാനുള്ള തിരുവോണ തോണി യാത്ര തിരിച്ചു. കുമാരനല്ലൂരില്‍ നിന്നാണ് തിരുവോണ തോണി യാത്ര തിരിച്ചത്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0708/24/images/img1070824099_1_1.jpg' Border=0 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>SKP</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആറന്‍‌മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കാനുള്ള തിരുവോണ തോണി യാത്ര തിരിച്ചു. കുമാരനല്ലൂരില്‍ നിന്നാണ് തിരുവോണ തോണി യാത്ര തിരിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടൂര്‍ എന്ന സ്ഥലത്തെ മാങ്ങാട്ടില്ലത്ത് നിന്നാണ് തിരുവോണ തോണി യാത്ര തുടങ്ങി വച്ചത്. ഈ യാത്രയ്ക്ക് പിന്നില്‍ ദൈവീകമായൊരു ഐതീഹ്യമാണുള്ളത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാങ്ങാട്ടില്ലത്തെ പരമഭക്തനായ ഒരു ഭട്ടതിരിയുടെ പ്രത്യേക നിഷ്ഠയാണ് ഈ ആചാരത്തിന് വഴിവച്ചത്. ഇദ്ദേഹം എല്ലാ തിരുവോണ ദിനങ്ങളിലും ഏതെങ്കിലും ഒരു ബ്രഹ്മചാരിയുടെ കാല്‍ കഴുകി മൃഷ്ടാന്നം നല്‍കിയ ശേഷമേ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു തിരുവോണ ദിവസം സദ്യയും തയ്യാറാക്കി കാത്തിരുന്ന ഭട്ടതിരിക്ക് നിഷ്ഠയ്ക്കൊത്ത് ഭക്ഷണം നല്‍കാന്‍ ആരെയും കണ്ടെത്താനായില്ല. മനസ്സുനൊന്ത് വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച ഭട്ടതിരിയുടെ മുന്നില്‍ എവിടെ നിന്നെന്ന് അറിയാതെ ഒരു ബ്രഹ്മചാരി പ്രത്യക്ഷനായി. അദ്ദേഹം മനം നിറഞ്ഞ സന്തോഷത്തോടെ ബ്രഹ്മചാരിയെ ഊട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടുത്ത ഓണക്കാലത്ത് ഭട്ടതിരിക്ക് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഓണമൂട്ടില്‍ തൃപ്തനാണെന്നും അതിനാല്‍ ഇനിമുതല്‍ ഊട്ടിനുള്ള സാധനങ്ങള്‍ താന്‍ വസിക്കുന്ന ആറന്‍‌മുള ക്ഷേത്രത്തില്‍ എത്തിക്കണമെന്നുമായിരുന്നു സ്വപ്നത്തില്‍ കണ്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താന്‍ സല്‍ക്കരിച്ചത് വിഷ്ണുവിനെ തന്നെയാണെന്ന് മനസ്സിലാക്കിയ ഭട്ടതിരി ഓണ സദ്യയ്ക്കുള്ള സാധനങ്ങള്‍ ഒരു ചുരുളന്‍ വള്ളത്തില്‍ കയറ്റി ക്ഷേത്രത്തില്‍ എത്തിച്ചു. പിന്നീടൊരിക്കലും അത് മുടങ്ങിയില്ല. ഭട്ടതിരിയുടെ പിന്‍‌മുറക്കാരും ഈ പതിവ് തുടരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓണ സദ്യയ്ക്കുള്ള സാധനങ്ങള്‍ കയറ്റിക്കൊണ്ട് തിരുവോണ ദിവസം ആറന്‍‌മുള ക്ഷേത്രത്തില്‍ എത്തുന്ന തോണി ‘തിരുവോണ ചെലവ് തോണി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാലഗതിയില്‍ കാട്ടൂരില്‍ നിന്ന് ഭട്ടതിരി കുടുംബം കുമാരനല്ലൂരേക്ക് കുടിയേറി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി നാരായണന്‍ ഭട്ടതിരിയാണ് തിരുവോണ തോണിയിലേറുന്നത്. </font><br/> </font>]]></content:encoded>
      <pubDate>Fri, 24 Aug 2007 17:57:19 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:46:48 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[ചൈത്ര പൗര്‍ണ്ണമി]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ചൈത്ര-പൗര്‍ണ്ണമി-107052500092_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ചൈത്ര-പൗര്‍ണ്ണമി-107052500092_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഹിന്ദുക്കള്‍ പുണ്യദിനമായി കരുതുന്ന ദിവസമാണ് ചിത്രാപൗര്‍ണ്ണമി അഥവാ ചൈത്ര പൗര്‍ണ്ണമി. ഉത്തരേന്ത്യയില്‍ ചിലേടത്ത് ഇതിനെ ചേതീ പൂനം എന്നു വിളിക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഹിന്ദുക്കള്‍ പുണ്യദിനമായി കരുതുന്ന ദിവസമാണ് ചിത്രാപൗര്‍ണ്ണമി അഥവാ ചൈത്ര പൗര്‍ണ്ണമി. ഉത്തരേന്ത്യയില്‍ ചിലേടത്ത് ഇതിനെ ചേതീ പൂനം എന്നു വിളിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൂര്‍ണ്ണിമ - മേടത്തിലെ വെളുത്ത വാവ് -ദിവസമാണ് ഹനൂമാന്‍ ജ-നിച്ചത് എന്നാണ് ചില ദക്ഷിണേന്ത്യക്കാരുടെ വിശ്വാസം അതുകൊണ്ട് ചിത്രാ പൂര്‍ണ്ണിമ ഹനുമദ് ജ-യന്തിയായും ആഘോഷിക്കുന്നു.( വൃശ്ഛികത്തിലെ- കാര്‍ത്തികമാസത്തിലെ- നരകചതുര്‍ദ്ദശി ദിവസമാണ് ഹനുമദ് ജയന്തി എന്നാണ് വായു പുരാണത്തിലെ പരാമര്‍ശം)</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൂര്‍ണ്ണിമ പല ക്ഷേത്രങ്ങളിലും വിശേഷമാണ്. കേരള -തമിഴ്നാട് അതിര്‍ത്തിയിലുള്ള മംഗളാദേവിക്ഷേത്രത്തില്‍ ഈ ദിവസം വിശേഷാല്‍ പൂജകള്‍ നടക്കുന്നു. ക്ഷേത്രം തുക്കുന്നതു തന്നെ ഈ ഉത്സവവുമായി ബന്ധപ്പെട്ടാണ് .</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ രാസക്രീഢയുമായി ചിത്രാ പൗര്‍ണ്ണമിക്ക് ബന്ധം കല്പിക്കുന്നു. അന്നാണ്  കൃഷ്ണന്‍ ഗോകുലത്തില്‍  ഗോപികമാരുടെ എണ്ണത്തിനനുസരിച്ച് ബഹുരൂപം കൈക്കൊണ്ട്  അവരോടൊത്ത് രാസക്രീഢയാടിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഉത്തരേന്ത്യയില്‍ ചിത്രാപൗര്‍ണ്ണമി നാളിലാണ് രാസക്രീഢാ ഉത്സവങ്ങളുടെ പര്യവസാനമായ മഹാരാസ..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാര്‍ത്തിക മുതല്‍ ഫാല്‍ഗുനം വരെയുള്ള അഞ്ചു മാസങളിടെ വെളുത്തവാവ്  നാളില്‍ വ്രതവും രാസക്രീഡയും  നടത്തി ആറാം മാസമായ ചൈത്രത്തിലെ വെളുത്തവാവിന് മഹാരാസ ആഘോഷിച്ച്ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീകൃഷ്ണന്‍റെ യോഗനിഷ്ഠാശക്തിയുടെ വിജയമാണ് ബഹുരൂപാവതാരത്തിലൂടെ വെളിവാകുന്നത്.കേവലം ഗോചരമല്ലാത്ത താത്വികമായ അര്‍ഥം കൂടി ഇതിനുണ്ട്.അനന്ത യോഗശക്തി കൊണ്ട് അനേകരൂപം ധരിച്ച കണ്ണന്‍ അനാസക്തഭാവത്തില്‍ നിന്ന് യോഗാരൂഢ പദത്തിലെത്തുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൗര്‍ണ്ണമിദിവസം സ്ത്രീകള്‍ ലക്ഷ്മീ നാരായണ വ്രതമെടുക്കുന്നു പൂജ-നടത്തുന്നു. സത്യനാരായണ കഥകള്‍ വായിക്കുകയും പാരായണം ചെയ്യുകയും പതിവുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാപൗര്‍ണ്ണമിരാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ....</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങീ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നീ പാട്ടുകളിലെ വരികള്‍ നോക്കുക  ചാരുതയേരിയതാണ്  ചൈത്രമാസത്തിലെ ചന്ദ്രിക.  കവികളും ഗാനരചയിതാക്കളും ഇതിനെ സൗന്ദര്യത്തിന്‍റെ ഉദാത്തതയായി കണ്ടു.</font><br/> <font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതുകൊണ്ട് ചൈത്രപൂര്‍ണ്ണിമക്ക്  രണ്ടുണ്ട്  പ്രസക്തി. ഒന്ന് -മതപരവും അത്മീയവും , മറ്റൊന്ന് -കാല്പനികവും സൗന്ദര്യാത്മകവു</font><font style='font-size:11pt;'>ം</font><br/></font>]]></content:encoded>
      <pubDate>Mon, 28 May 2007 09:41:38 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വൃശ്ചിക വ്രതം എന്ന മണ്ഡല വ്രതം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/വൃശ്ചിക-വ്രതം-എന്ന-മണ്ഡല-വ്രതം-107052500105_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/വൃശ്ചിക-വ്രതം-എന്ന-മണ്ഡല-വ്രതം-107052500105_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[സനാതന ധര്‍മ്മത്തിന്‍റെ ആചരണമാണ് വൃശ്ഛിക വ്രതം. വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം വരെയുള്ള മണ്ഡല കാലത്താണ് ഇതാചരിക്കുന്നത്. അതുകൊണ്ട് ഇത് മണ്ഡലവ്രതമെന്നും അറിയപ്പെടുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സനാതന ധര്‍മ്മത്തിന്‍റെ ആചരണമാണ് വൃശ്ഛിക വ്രതം. വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം വരെയുള്ള മണ്ഡല കാലത്താണ് ഇതാചരിക്കുന്നത്. അതുകൊണ്ട് ഇത് മണ്ഡലവ്രതമെന്നും അറിയപ്പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീ ശബരിമല തീര്‍ത്ഥാടനത്തിനുള്ള വ്രതാനുഷ് ഠാനങ്ങളാണ് വൃശ്ഛിക മണ്ഡല വ്രതമായി പുകള്‍പെറ്റത്. ജ-്ഞാകള്‍ക്ക് മാത്രം സാദ്ധ്യമായ സമഭാവനയും സമത്വഭാവനയും ജ-ീവിതത്തില്‍ പകര്‍ത്താനുള്ള യത്നമാണ് വൃശ്ഛിക വ്രതക്കാലത്ത് നടത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സര്‍വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ഭാരതീയമായ സംസ്കാരം ഉള്‍ക്കൊള്ളാനും അതിനുള്ള ആചാരങ്ങള്‍ അനുവര്‍ത്തിക്കാനും ഉണ്ടാക്കിയ ശാസ്ത്രീയമായ ഒരു അനുഷ് ഠാനമാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുരുഷാര്‍ത്ഥങ്ങള്‍ നേടാനും ശ്രേയസ്സും പ്രേയസ്സും കൈവരിക്കാനും മണ്ഡല വ്രതാനുഷ് ഠാനത്തി ലൂടെ  കഴിയും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തുന്നു. ആഹാരത്തിന് നിയന്ത്രണം വരുത്തുന്നു. ഈശ്വരീയമായ ജ-ീവിതവൃത്തികളാണ് പാലിക്കേണ്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ദ്രിയ ഗോചരമല്ലാത്ത സംസ്കാരം ഉള്‍ക്കൊള്ളാനായി മനസ്സിലാക്കാനായി പ്രതീകങ്ങളെ ആശ്രയിക്കുക പതിവുണ്ട്. അതുകൊണ്ടാണ് വിഗ്രഹാരാധനയും വസ്ത്രധാരണത്തിലുള്ള മാറ്റവും മാലാധരണവുമെല്ലാം. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അനന്തതയുടെ നിറമാണ് നീല. ഒരര്‍ത്ഥത്തില്‍ ഈശ്വരന്‍റെ നിറവും. അതുകൊണ്ടാണ് ശബരിമല വ്രതാനുഷ് ഠാന കാലത്ത് നീല വസ്ത്രം ധരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സകല വസ്തുക്കളിലും ഈശ്വരനെ ദര്‍ശിക്കുന്നതു കൊണ്ട് ഭക്തനും ഈശ്വരനും ഒന്നായി മാറുന്നു. അതുകൊണ്ടാണ് ഒരു തീര്‍ത്ഥാടകന്‍ മറ്റൊരു തീര്‍ത്ഥാടകനെ അ യ്യ പ്പനെന്നും സ്വാമിയെന്നും വിളിക്കുന്നത്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sat, 26 May 2007 11:02:25 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എഴുത്തിനിരുത്തലിന്‍റെചടങ്ങുകള്‍.]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/എഴുത്തിനിരുത്തലിന്‍റെചടങ്ങുകള്‍-107052500099_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/എഴുത്തിനിരുത്തലിന്‍റെചടങ്ങുകള്‍-107052500099_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[നവരാത്രിക്കു ശേഷം വരുന്ന  വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍  മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>എഴുത്തിനിരുത്തലിന്‍റെചടങ്ങുകള്‍.                                                                                                                                 </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>നവരാത്രിക്കു ശേഷം വരുന്ന  വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍  മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എഴുത്തിനിരുത്താന്‍ ആചാര്യന്‍ വേണം. അദ്ദേഹം കുട്ടിയെ മടിയിലാക്കി കത്തിച്ച നിലവിളക്കിനു മുമ്പില്‍ ചമ്രം പടിഞ്ഞിരിക്കുന്നു.  സ്വര്‍ണമോതിരം കൊണ്ട് കുട്ടിയുടെ നാവില്‍ ""ഹരിശ്രീ ഗണപതയേ നമഃ'' എന്ന് ആദ്യമെഴുതും. പിന്നീട് അക്ഷരങ്ങളും !</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയിലെ അരിയില്‍ കുട്ടിയുടെ മോതിരവിരല്‍ (ചില ദിക്കില്‍ ചൂണ്ടാണിവിരല്‍) കൊണ്ട് അക്ഷരങ്ങളെല്ലാം  എഴുതിക്കും. ആ അരി പാകം ചെയ് </font><font style='font-size:12pt;'>ￅ </font><font style='font-size:12pt;'>കുട്ടിക്ക് ചോറായോ പായസമായോ നല്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരുനാഥന് ദക്ഷിണ കൊടുക്കണം. സദ്യയുമുണ്ടാകും. ഇതാണ് എഴുത്തിനിരുത്തലിന്‍റെ പൊതുവായ ചടങ്ങുകള്‍.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുസ്ളിങ്ങള്‍ എഴുത്തിനിരുത്തുന്നത് ബക്രീദിന് മുമ്പായി ഓത്തുപുരയില്‍വെച്ചാണ്. തദവസരത്തില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കളും  പൗരപ്രധാനികളും പൂര്‍വ വിദ്യാര്‍ത്ഥികളും മോടിയില്‍ വസ്ത്രധാരണം ചെയ്ത് അവിടെ എത്തണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൊലാ്ളക്കയാണ് എഴുത്തിനിരുത്തുന്നത്.കുട്ടിയുടെ വലത്തെ ഉള്ളം കൈയില്‍ കടുക്കമഷികൊണ്ട് മൊല്ലാക്ക ഖുറാന്‍ വാക്യങ്ങള്‍  എഴുതുന്നു. അതു നക്കി വയറ്റിലാക്കുന്നത് പുണ്യമായി കരുതുന്നു. മൊല്ലാക്കയ്ക്കു ദക്ഷിണ, ഘോഷയാത്ര സദ്യ വെടിക്കെട്ട് എന്നിവ  പതിവുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ക്രിസ്ത്യാനികള്‍ "ഹരിശ്രീ' എന്നതിനു പകരം "ദൈവം തുണയ്ക്കുക' എന്നാണെഴുതിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ ഹരിശ്രീ എഴുതിക്കാന്‍  പൊതു സ്ഥലങ്ങളില്‍ വിജ-യദശമി നാളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും എത്താറുണ്ട്. ക്രമേണ  ഇതൊരു മതപരമായ അചാരം എന്നതിലുപരി  സാമൂഹികമായ വിദ്യാരംഭച്ചടങ്ങായി മാറിയേക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മനോരമയും തുഞ്ചന്‍ പറമ്പും  മറ്റും നടത്തുന്ന വിദ്യാരംഭ ത്തില്‍ ആചാര്യന്മാരയി നനാ ജ-ാതി മതസ്ഥര്‍ പങ്കെടുക്കുന്നുമുണ്ട്. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 18:58:41 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എഴുത്തിനിരുത്തല്‍- വിദ്യാരംഭം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/എഴുത്തിനിരുത്തല്‍-വിദ്യാരംഭം-107052500096_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/എഴുത്തിനിരുത്തല്‍-വിദ്യാരംഭം-107052500096_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[കുഞ്ഞുങ്ങളെ ആദ്യമായി അക്ഷരാഭ്യാസം ചെയ്യിക്കുന്ന ചടങ്ങ് . വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍  മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കുഞ്ഞുങ്ങളെ ആദ്യമായി അക്ഷരാഭ്യാസം ചെയ്യിക്കുന്ന ചടങ്ങ് . വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍  മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങള്‍,കോട്ടയം പനച്ചിക്കാട് പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍പറമ്പ്, ഐരാണിമുട്ടം  ചിറ്റൂര്‍ തുഞ്ചന്‍ മഠങ്ങള്‍ എന്നിവിടങ്ങളില്‍ എഴുത്തിനിരുത്താറുണ്ട്. ചിലര്‍ വീട്ടില്‍ വെച്ചും നടത്തും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിനു പുറത്തുള്ള കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലും എഴുത്തിനിരുത്താറുണ്ട്. എഴുത്തില്‍കൂട്ടുക, എഴുത്തിനു വയ്ക്കുക എന്നീ  പേരുകളും ഇതിനുണ്ട്</font><br/> . <font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>വിജയദശമിയില്‍ ആദ്യാക്ഷരം  </font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അക്ഷരമെന്നാല്‍ ക്ഷരം (നാശം) ഇല്ലാത്തത്, ക്ഷയിക്കാത്തത് അനന്തമായത് എന്നാണര്‍ത്ഥം. അക്ഷരാത്മികതയാണ് ദുര്‍ഗ്ഗ. അതിനാലാണ്  വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതും മുതിര്‍ന്നവര്‍ കുട്ടികളുടെ മനസ്സോടെ വീണ്ടും വിദ്യാരംഭം കുറിക്കുന്നതും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേവീ പൂജയ്ക്ക്ശേഷം മുന്‍പില്‍ വച്ച താമ്പാളത്തില്‍ പരത്തിയിട്ട അരിയിന്മേല്‍ കുട്ടിയുടെ വിരല്‍ പിടിച്ച് " ഹരിശ്രി ഗണപതയേ  നമഃഅവി</font><font style='font-size:12pt;'>ഘ</font><font style='font-size:12pt;'>ￔമസ്തു ശ്രീ ഗുരുഭ്യോ നമഃ"എന്നെഴുതിക്കുന്നു. പിന്നീട് പൊന്‍മോതിരം കൊണ്ട് നാവില്‍ ഓങ്കാരവും എഴുതുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുതിര്‍ന്നവര്‍ ആയുധപൂജയ്ക്ക് വയ്ച്ച ആയുധങ്ങളെടുത്ത് വന്ദിച്ച് തൊഴി ല്‍ ചെയ്യുന്നു. കര്‍ഷകന്‍ കലപ്പകൊണ്ട് ഭൂമിയില്‍  വെട്ടുകയും എഴുത്തുകാരന്‍ എഴുതുകയും നര്‍ത്തകി ചിലങ്കയണിയുകയും ചെയ്യുന്നു. </font>]]></content:encoded>
      <pubDate>Fri, 25 May 2007 18:56:32 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബലി എന്ന പിതൃ യജ്ഞം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ബലി-എന്ന-പിതൃ-യജ്ഞം-107052500095_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ബലി-എന്ന-പിതൃ-യജ്ഞം-107052500095_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്‍റെ ബലിപിണ്ഡവുമായി ഒരു നാള്‍ - കര്‍ക്കടകവാവ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്‍റെ ബലിപിണ്ഡവുമായി ഒരു നാള്‍ - കര്‍ക്കടകവാവ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ്   മുന്‍ തലമുറയിലെ നാല് പേര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത്  ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കള്‍ക്കായി ശ്രാദ്ധം തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യാം. എന്നാല്‍, കര്‍ക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്ഥാലീപാകത്തിന്‍റെ തലേ ദിവസമാണ് അമാവാസി വ്രതവും പൗര്‍ണമിവ്രതവും ആചരിക്കേണ്ടത്.</font><br/> <font  style='font-size:12pt; color:#000000'>സന്ധ്യയ്ക്കു മുമ്പ് ഒന്നര മണിക്കൂര്‍ (മൂന്നേമുക്കാല്‍ നാഴിക) പ്രഥമയുള്ള ദിവസമാണ് സ്ഥാലീപാകദിനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമാവാസി ദിവസം വ്രതം അനുഷ്ഠിച്ചാല്‍ പിതൃപ്രീതിയുണ്ടാകുമെന്നാണു വിശ്വാസം. സമ്പത്ത്, ആരോഗ്യം, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി തുടങ്ങിയ ഗുണഫലങ്ങള്‍ അമാവാസി വ്രതം കൊണ്ട് ഉണ്ടാകുമെന്നു പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച   പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്‍കുന്ന ഭോജ-നമാണ് ബലി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തര്‍പ്പണവും ശ്രാര്‍ദ്ധവുമാണ് ബലിയുടെ രണ്ട് പ്രധാന ആചാരങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ﾷ</font><font style='font-size:12pt;'>	പിതൃക്കളെ തൃപ്തി പെടുത്താന്‍ നടത്തുന്ന പ്രവൃത്തിയാണ് തര്‍പ്പണം. </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>ﾷ</font><font style='font-size:12pt;'>	പിതൃക്കളെ ഓര്‍ത്ത് ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രവൃത്തിയണ്  ശ്രാദ്ധം.</font><font style='font-size:13pt;'></font><br/><font  style='font-size:13pt; color:#000000'><b></b></font><br/><font  style='font-size:13pt; color:#000000'><b>തര്‍പ്പണ</font><font style='font-size:12pt;'>ം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തര്‍പ്പണം ചെയ്യിന്ന ആള്‍ക്ക് മനഃശുദ്ധിയും വാഗ് ശുദ്ധിയും ഉണ്ടായിരിക്കണം. ഇത് പിതൃ  ശക്തിയയ സ്വധാദേവിയെ ഓര്‍ത്തു  വേണം .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എള്ള്( തിലം ) ചേര്‍ത്ത ജ-ലം കൊണ്ട് മൂന്നു തവണ അഞ്ജലി നടത്തി സൂര്യ ഭഗവാനെ വണങ്ങി എല്ലാ  അവിടത്തെക്ക് സമര്‍പ്പിച്ചുവേണം തര്‍പ്പണം പൂര്‍ത്തിയാക്കാന്‍ . ശ്രാദ്ധത്തിന് ചെയ്യുന്ന പിണ്ഡത്തിന്‍റെ സാരാംശം സൂര്യകിരണങ്ങളിലൂടെ സൂര്യലോകത്ത് എത്തുകയും പിതൃക്കള്‍ അവ സ്വീകരിക്കുകയും ചെയ്യുമെന്നാണ് സങ്കല്‍പം.</font><font style='font-size:13pt;'></font><br/><font  style='font-size:13pt; color:#000000'><b></b></font><br/><font  style='font-size:13pt; color:#000000'><b>ശ്രാദ്ധ</font><font style='font-size:12pt;'>ം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രാദ്ധം ചെയ്യിന്ന ആള്‍ തലേന്ന് ത്രികരണ ശുദ്ധി കര്‍മ്മം ചെയ്യണം. അന്ന് ഒരിക്കലേ കഴിക്കാവൂ.പക്ഷേ ഉപവസിക്കരുത്. ശ്രാദ്ധം ഭക്തിപുരസരം ചെയ്യുന്ന കര്‍മമാണ് ശ്രാദ്ധ ദിവസം നേരത്തെ എഴുന്നേറ്റ് ദേഹ ശുദ്ധി വരുത്തി സന്ധ്യാവന്ദനം നടത്തണം .</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 18:51:42 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കാര്‍ഷികാഭിവൃദ്ധിയ്ക്ക് കോതാമൂരിയാട്ടം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/കാര്‍ഷികാഭിവൃദ്ധിയ്ക്ക്-കോതാമൂരിയാട്ടം-107052500070_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/കാര്‍ഷികാഭിവൃദ്ധിയ്ക്ക്-കോതാമൂരിയാട്ടം-107052500070_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഉത്തര കേരളത്തില്‍  കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന  നാടന്‍ കലാരൂപമാണ് കോതാമൂരി എന്ന കോതാമൂരിയാട്ടം.  കൃഷി നന്നാവാനും പശുക്കള്‍ കൂടാനും  കോതാമൂരിയാട്ടം നല്ലതാണെന്നാണ് വിശ്വാസം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഉത്തര കേരളത്തില്‍  കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന  നാടന്‍ കലാരൂപമാണ് കോതാമൂരി എന്ന കോതാമൂരിയാട്ടം.  കൃഷി നന്നാവാനും പശുക്കള്‍ കൂടാനും  കോതാമൂരിയാട്ടം നല്ലതാണെന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യജീവിതത്തിന്‍റെ ശ്രീ സമൃദ്ധിക്കായി പ്രപഞ്ചശക്തിയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ നൃത്തരൂപം ഗോദാവരി നൃത്തം എന്നും അറിയപ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു തരത്തില്‍ പറഞ്ഞാല്‍ കോതാമൂരി , ഒരു തെയ്യം കെട്ടലാണ്. കണ്ണൂര്‍, തളിപ്പറമ്പ് , പയ്യന്നൂര്‍ ഭാഗങ്ങളിലാണ് കോതാമൂരിയാട്ടം കണ്ടു വരുന്നത്. കാര്‍ഷികവൃത്തി കുറഞ്ഞതോടെ ഈ വിനോദ കലയ്ക്കും ചീത്തക്കാലം വന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ വര്‍ഷവും തുലാം, വൃശ്ഛികം മാസങ്ങളിലാണ് കോതാമൂരിയാട്ടം നടക്കുക.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോലത്തു നാട്ടിലെ മലയന്മാരാണ് ഇതിനു വേഷം കെട്ടുക. കോതാമൂരി തെയ്യം, രണ്ട് പനിയന്മാര്‍ , വാദ്യക്കാര്‍ പിന്നെ പാട്ട് ഏറ്റുപാടാന്‍  സ്ത്രീകള്‍ . ഇതാണ് കോതാമൂരിയാട്ടത്തിന്‍റെ പ്രകൃതം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെറുകുന്നിലെ  അന്നപൂര്‍ണ്ണേശ്വരിയെകുറിച്ചും,  തളിപ്പറമ്പപ്പനെക്കുറിച്ചുമെല്ലാമാണ്  പാട്ടുകള്‍.  പിന്നെ ചിലപ്പോള്‍ ശ്രീകൃഷ്ണന്‍റെ ചെറുപ്പകാല ലീലകളെ കുറിച്ചും പാടാറുണ്ട്. പക്ഷേ അതിലെല്ലാം വിമര്‍ശനങ്ങളുടേയും ആക്ഷേപ ഹാസ്യത്തിന്‍റേയും ഒളിയമ്പുകള്‍ കണ്ടേക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോതാമൂരിയാവുന്നത്  സാധാരണ ഒരു ആണ്‍ കുട്ടിയായിരിക്കും. തലയില്‍ മൂരിയുടെ (കൃഷിക്കുപയോഗിക്കുന്ന വരിയുടച്ച കാള) തലയുണ്ടാക്കി അരയില്‍ കെട്ടും. തലയില്‍ മുടിയുണ്ടാക്കിവെക്കും . മുഖത്ത് ചായം തേക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രസികന്മാരാണ് പനിയന്മാര്‍. അവരാണ് തമാശപറയുന്നവര്‍. പനിയന്‍ എന്നാല്‍ പ്രിയപ്പെട്ട ആള്‍ എന്നാണര്‍ഥം. കണ്ണാമ്പാളവെച്ചു മുഖം മറയ്ക്കും . കുരുത്തോലകൊണ്ട്  തലയിലും കാതിലും  ചില അലങ്കാരപ്പണികള്‍ ചെയ്യും . അരയില്‍ കുരുത്തോല കെട്ടിത്തൂക്കും. മുഖം നോക്കതെ ഇവര്‍ ആരേയും പരിഹസിക്കുകയും ചെയ്യും.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കന്നിക്കൊയ്ത്ത്   കഴിഞ്ഞാല്‍ കോതാമൂരിയാട്ടക്കാരുടെ പുറപ്പാടായി. ജ-ന്മിമാരുടേയും കൃഷിക്കാരുടേയും വീട്ടിലവര്‍ പോകും. കിട്ടുന്നതെന്തും , ചിലപ്പോള്‍ കാണുന്നതെന്തൂം , അവര്‍ പ്രതിഫലമായി സ്വീകരിക്കും .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആക്ഷേപഹാസ്യം നിറഞ്ഞ പാട്ടുകള്‍ കോതാമൂരിയാട്ടത്തിന്‍റെ സവിശേഷതയാണ്. ആളുകളെ രസിപ്പിക്കുകയാണിതിന്‍റെ ലക്ഷ്യം. അതുകൊണ്ട് കോതാമൂരിയാട്ടക്കാര്‍ പാട്ടുപാടുന്നതിനോടൊപ്പം പല കളളവും പറയാറുണ്ട്. ചിലപ്പോഴത് അതിരുവിട്ട പരിഹാസമായിപ്പോലും തീരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്കിലും ആരുമതിനെ എതിര്‍ക്കാറില്ല. പലപ്പോഴും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള  കണ്ണാടിയാവും ഈ പരിഹാസങ്ങളും തമാശപ്പാട്ടുകളും.</font>]]></content:encoded>
      <pubDate>Fri, 25 May 2007 18:36:03 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആര്‍ദ്രാജാഗരണം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ആര്‍ദ്രാജാഗരണം-107052500049_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ആര്‍ദ്രാജാഗരണം-107052500049_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ആര്‍ദ്രാജാഗരണത്തിന് കന്യകമാരും സുമംഗലിമാരും അരിപ്പൊടി കലക്കി അലങ്കരിച്ച അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ നടുമുറ്റത്ത് പ്രതിഷ്ഠിക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തിരുവാതിരവ്രതം സ്ത്രീകളുടേത് മാത്രമായ വ്രതമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധനുമാസത്തിലെ മരംകോച്ചുന്ന തണുപ്പില്‍,  നിറനിലാവ് പതഞ്ഞൊഴുകുന്ന രാവുകടന്ന്,</font><br/><font  style='font-size:12pt; color:#000000'>ഏഴരവെളുപ്പിന് കടവില്‍ തുടിച്ചു കുളിച്ച്,  ഈറനോടുകൂടി വരമഞ്ഞള്‍ കുറിയിണിഞ്ഞ് ദശപുഷ്പം ചൂടി , ശൃംഗാരാവസ്ഥയിലെ പാര്‍വ്വതീപരമേശ്വരന്മാരെ വണങ്ങി ആര്‍ദ്രവ്രതത്തിന് മലയാളി പെണ്‍കൊടികള്‍ തുനിയുന്ന ദിനമാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധനുമാസത്തിന്‍റെ പൗര്‍ണമി പക്ഷത്തില്‍ രേവതിനാള്‍ മുതല്‍ തിരുവാതിര വരെ ഏഴുദിവസമാണ് തിരുവാതിരക്കുളി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വരാനിരിക്കുന്ന ഉഷ്ണകാലത്തില്‍ നിന്നും ഉഷ്ണജ-ന്യമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷ്ക്കനായി പൂര്‍വികര്‍ കന്‍റെത്തിയ ഉപായമാണ് ഈ തുടിച്ചുകുളി എന്നു കരുതുന്നതില്‍ തെറ്റില്ല  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിളക്ക്, കുറിക്കൂട്ട്, വസ്ത്രം, ദശപുഷ്പങ്ങള്‍ ഇവയെല്ലാമെടുത്ത് പുലര്‍ച്ചെ തുണുത്തുറഞ്ഞ വെള്ളത്തില്‍ അംഗനമാര്‍ പാട്ടുപാടി തുടിച്ചു കുളിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അശ്വതി നാള്‍ അശ്വമുഖം കാണും മുന്‍പ്, ഭരണി നാള്‍ പ്രകാശം പരക്കും മുന്‍പ്, കാര്‍ത്തിക നാള്‍ കാര്‍ത്തിക കരയും മുന്‍പ്, രോഹിണി നാള്‍ രോമം കാണും മുന്‍പ്, മകയിരം നാള്‍ മക്കളുണരും മുമ്പ്, തിരുവാതിരനാള്‍ ഭര്‍ത്താവുണരും മുമ്പ് കുളിക്കണമെന്നു വയ്പ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പിന്നീട് കരയുള്ള വെളുത്ത വസ്ത്രം ധരിച്ച്, ചന്ദനം, വരമഞ്ഞള്‍ക്കുറി, കുങ്കുമം എന്നിവ തൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പാര്‍വ്വതി സ്വയംവരകഥ പാടി പൂജയ്ക്കൊരുങ്ങുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ആര്‍ദ്രാജാകരണം </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആര്‍ദ്രാജാഗരണത്തിന് കന്യകമാരും സുമംഗലിമാരും അരിപ്പൊടി കലക്കി അലങ്കരിച്ച അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ നടുമുറ്റത്ത് പ്രതിഷ്ഠിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിളക്കിനെ ഗണപതിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നു. തിരുവാതിര പുലരുമ്പോള്‍ തുടിച്ച് കുളിച്ച് കരിക്ക്, പഴം, അട, അവല്‍, മലര്‍ ഇവയെല്ലാം നിവേദിച്ച് കൂവ കുറുക്കിയതും കഴിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉച്ചയ്ക്ക് അരിയാഹാരം പാടില്ല. അതിനാല്‍ ഗോതമ്പ്, ചാമ എന്നിവയുണ്ടാക്കി. തിരുവാതിരപ്പുഴുക്ക് കൂട്ടിക്കഴിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അര്‍ദ്ധനാരീശ്വരപൂജ കഴിഞ്ഞാല്‍ അഷ്ടദിക്ക്പാലക സങ്കല്‍പ്പത്തില്‍ എട്ടു ദിക്കുകളിലും അര്‍ച്ചന നടത്തുകയും ചെയ്യുന്നു. ബാക്കിയുള്ള പൂജാപാത്രം മുകളിലേക്കുയര്‍ത്തി അരുന്ധതീദേവിയെന്ന സങ്കല്‍പ്പത്താല്‍ പൂജ ചെയ്യുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദീര്‍ഘമാംഗല്യപ്രാര്‍ത്ഥനയോടെയാണ് പൂജ അവസാനിപ്പിക്കുന്നത്. ശ്രീ പാര്‍വതീസ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു. നേരം പുലരും വരെയാണ് തിരുവാതിരക്കളി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിറ്റേന്ന് രാവിലെ വീണ്ടും തുടിച്ച് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ച് പാരണ വീടുന്നു. തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കുന്നതിനാണ് പാരണവീടുക എന്ന് പറയുക. അതു കഴിഞ്ഞാല്‍ മാത്രമേ അരി ഭക്ഷണം പറയുന്നത് കഴിക്കാന്‍ പാടുള്ളു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വരാന്‍ പോകുന്ന ഉഷ്ണകാലത്തെ പ്രതിരോധിക്കാന്‍ തക്ക ആരോഗ്യവും കരുത്തും ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ഈ കഠിനവ്രതം വഴി സ്ത്രീകള്‍ക്ക് കൈവരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ ആരോഗ്യവും സന്തോഷവും ഉല്ലാസവും പ്രദാനം ചെയ്ത് സ്ത്രീകളുടെ പെതുവേയുള്ള ജീവതിരീതിയെ പോഷിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി തിരുവാതിരവ്രതത്തിനുണ്ട</font><font style='font-size:11pt;'>്.</font>]]></content:encoded>
      <pubDate>Fri, 25 May 2007 17:36:06 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രദോഷ വ്രതം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/പ്രദോഷ-വ്രതം-107052500043_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/പ്രദോഷ-വ്രതം-107052500043_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിയെ പീഠത്തില്‍ ആസനസ്ഥയാക്കിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പ്രസിദ്ധമായ പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനല</font><font style='font-size:12pt;'>ബ</font><font style='font-size:12pt;'>ﾜി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരം ജപിക്കുകയും വേണം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സ്നാനാനന്തരം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്</font><font style='font-size:12pt;'>യ</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിയെ പീഠത്തില്‍ ആസനസ്ഥയാക്കിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഈ ദിനത്തില്‍ വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില്‍ സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതിനാല്‍ ഈ സമയത്തെ ആരാധനയ്ക്കഅതീവ പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:13pt; color:#000000'><b>കര്‍മ്മബോധമുണ്ടാക്കാന്‍ പ്രദോഷ വ്രതം</font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന  മഹാസമുദ്രം കടഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു പാലാഴി മഥനം. സര്‍വ്വ ദേവന്‍മാരുടേയും സാനിധ്യത്തിലായിരുന്നു ഇത് നടന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ വാസുകി അതിനിടെ വിഷം ചര്‍ദ്ധിയ്ക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഏവരും ഈ അവസ്ഥയില്‍ നിന്ന് രക്ഷിയ്ക്കാന്‍ ശിവ ഭഗവാനെ ധ്യാനിച്ചു. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളേയും നശിപ്പിയ്ക്കാന്‍ പോന്നതായിരുന്നു ആ വിഷം. ലോകത്തിന്‍റെ നന്മയാഗ്രഹിച്ച് ശിവഭഗവാന്‍ കൊടിയ വിഷം കൈക്കുമ്പിളിലേറ്റുവാങ്ങി ഭക്ഷിച്ചെന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാസുകിയില്‍ നിന്ന് പുറത്തു വന്ന വിഷം ഭഗാവാനെ പോലും നശിപ്പിയ്ക്കാന്‍ ശക്തിയുള്ളതാണെന്നറിഞ്ഞ പാര്‍വ്വതീ ദേവി വിഷം ഭഗവാന്‍റെ ഉള്ളിലിറങ്ങാതിരിയ്ക്കാന്‍ അദ്ദേഹത്തിന്‍റെ കണ്ഡത്തില്‍ ശക്തിയായി പിടിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഡത്തില്‍ വച്ച് കട്ടയായെന്നും അതോടെ ഭഗവാന്‍റെ കണ്ഡം നീല നിറമായെന്നാണുമാണ് വിശ്വാസം. അങ്ങനെ ഭഗവാന്‍ ലോകരക്ഷയെന്ന കര്‍മ്മം സ്വന്തം രക്ഷ മറന്നും ചെയ്തെന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിനു ശേഷം ഭഗവാന്‍ തന്‍റെ വാഹനമായ നന്ദിയെന്ന കാളയുടെ തലയില്‍ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നെന്നാണ് വിശ്വാസം. ഈ ദിവസം തിരു നീല കണ്ഡം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിയ്ക്കുമെന്നാണ് വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊണ്ട് കൊടിയവിഷം പോലും കുടിയ്ക്കാന്‍ പ്രേരിപ്പിച്ചത്.</font>]]></content:encoded>
      <pubDate>Fri, 25 May 2007 17:03:05 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വേദവ്യാസജയന്തി , ഗുരു പൂര്‍ണ്ണിമ]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/വേദവ്യാസജയന്തി-ഗുരു-പൂര്‍ണ്ണിമ-107052500037_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/വേദവ്യാസജയന്തി-ഗുരു-പൂര്‍ണ്ണിമ-107052500037_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[വേദവ്യാസന്‍ ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്നാണ് ഒരു വാദം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വേദവ്യാസന്‍റെ ജയന്തി മാര്‍ച്ച്-ഏപ്രില്‍ മാസങളിളാണ് വരുക. എന്നാല്‍   ജൂലയിലാണ് വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉദിച്ചുയരുന്ന സൂര്യന്‍റെ പ്രകാശവും ചൂടും ഭൂമിയില്‍ നിറയുന്നതു പോലെ മനുഷ്യഹൃദയം ദൈവിക അനുഗ്രഹത്തിലും സമാധാനത്തിലും നിറയുമെന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു  ഗുരുര്‍ ദേവോ മഹേശ്വര, </font><br/><font  style='font-size:12pt; color:#000000'>ഗുരു സാക്ഷാത് പരബ്രഹ്മ, തത്മയി ശ്രീ ഗുരുവേ നമഃ </font><br/><font  style='font-size:12pt; color:#000000'>എന്ന ശ്ളോകം ഉരുവിടുന്നു.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസ</font><font style='font-size:12pt;'>ം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേദവ്യാസന്‍ ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. എന്നാല്‍ തെലുങ്ക് കലണ്ടര്‍ അനുസരിച്ച് നാലാമത്തെ മാസമായ ആഷാഡത്തിലെ പൂര്‍ണ്ണ ചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്ന വാദമാണ് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരു (ഗു - അജ്ഞത, രു - തകര്‍ക്കുക) പൂര്‍ണ്ണിമ - പൗര്‍ണ്ണമി (വെളുത്തവാവ്) എന്നീ വാക്കുകളില്‍ നിന്നാണ് ഗുരുപൂര്‍ണ്ണിമയുടെ ഉല്പത്തി എന്നതും രണ്ടാമത്തെ വാദത്തെ ശരിവയ്ക്കുന്നു. എന്തായാലും അന്ധകാരത്തില്‍ നിന്നും മനുഷ്യമനസ്സിനെ മോചിപ്പിക്കാനുള്ള ഈ ദിവസത്തെ ജനങ്ങള്‍ ആഘോഷമായി കൊണ്ടാടുന്നു.</font><font style='font-size:11pt;'></font><br/></font><font  style='font-size:13pt; color:#000000'><b>വ്യാസനും മഹാഭാരതവു</font><font style='font-size:12pt;'>ം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയിലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ മഹാഭാരതം അദ്ദേഹത്തിന്‍റെ കാവ്യജീവിതം അനാവരണം ചെയ്യുന്നതിനൊപ്പം തന്നെ സ്വകാര്യ ജീവിതവും വരച്ചു കാട്ടുന്നു. ജീവിത സായാഹ്നത്തില്‍ ഹിമാലയത്തിലെ നിശബ്ദ ഗുഹകളില്‍ ധ്യാനനിമഗ്നനായി കഴിഞ്ഞുകൂടിയ നാളുകളില്‍ ഭൂതകാല സംഭവങ്ങളുടെ വെളിച്ചത്തിലാകാം പുരാണ ഇതിഹാസങ്ങള്‍ രൂപം കൊണ്ടതെന്ന് കരുതുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാഭാരതത്തിന്‍റെ രചനയാണ് അദ്ദേഹത്തെ അനന്തര തലമുറകളോട് ഏറ്റവും കൂടുതല്‍ അടുപ്പിച്ചതെന്ന് നിസംശയം പറയാവുന്ന വസ്തുതതയാണ്.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>മഹാഭാരതത്തിന്‍റെ പൂര്‍വക</font><font style='font-size:12pt;'>ഥ</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാഭാരതം ഗ്രന്ഥരൂപത്തില്‍ പിറവിയെടുക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്. ധ്യാനനിമഗ്നനായ ആ ഋഷീശ്വരന്‍റെ മനസ്സില്‍ ഭൂതകാല സംഭവങ്ങള്‍ കുലംകുത്തിയൊഴുകുന്ന ഒരു മഹാനദി കണക്കെ പ്രവഹിച്ചു തുടങ്ങി. അപ്പോഴാണ് ഒരു പ്രശ്നം മുന്നിലുദിച്ചത്. അനര്‍"ളമായ ഈ വാക്പ്രവാഹം ആര് പകര്‍ത്തിയെടുക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ചോദ്യത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ നിന്ന വേദവ്യാസന് ബ്രഹ്മാവ് ഉപായം പറഞ്ഞുകൊടുത്തു. ഗണപതി കാവ്യം പകര്‍ത്തിയെഴുത്തുകാരനാകും. അതനുസരിച്ച് വ്യാസന്‍ ഗണപതിയെ സമീപിച്ചു. ഗണപതിസമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ. "ഇടയ്ക്ക് എഴുത്താണി നിര്‍ത്താതെ അനര്‍ഗളമായി പറഞ്ഞുതരണം. വ്യാസന്‍ സമ്മതിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പകരം ഒന്നാവശ്യപ്പെട്ടു. അര്‍ത്ഥം ധരിക്കാതെ കാവ്യം എഴുതരുതെന്ന്. ആ നിര്‍ദ്ദേശം ഗണപതിയും അംഗീകരിച്ചു. രണ്ടര വര്‍ഷംകൊണ്ട് മഹാകാവ്യം പൂര്‍ത്തിയാക്കി ശിഷ്യന്മാരെ പഠിപ്പിച്ചുവെന്നാണ് ഐതീഹ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും കൗരവ പാണ്ഡവരുടെ സംഭവബഹുലമായ ജീവിത ചരിത്രത്തിനൊപ്പം തന്നെ വേദവ്യാസനും മഹാഭാരത കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രത്യക്ഷമായല്ലെങ്കില്‍ക്കൂടി ആ മഹനീയ സാന്നിധ്യം ഉടനീളം അനുഭവവേദ്യമാകുന്നു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 16:51:05 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് അക്ഷയ തൃതീയ]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ഇന്ന്-അക്ഷയ-തൃതീയ-107052500039_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ഇന്ന്-അക്ഷയ-തൃതീയ-107052500039_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രെ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സത്യ യുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ളപക്ഷ തൃതീയയാണ്  ഇത്. ബലഭദ്രന്‍റെ ജന്മദിനമാണിന്ന്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അക്ഷയതൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ്ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണീ ദിവസം നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷദിനമാണിത്. വൈശാഖം ഗുരുവായൂരില്‍ പുണ്യമാസാമായാണ് ആചരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നമ്പൂതിരി കുടുംബങ്ങളിലെ വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വിശറി തുടങ്ങി എന്തെങ്കിലും ദാനം ചെയ്തശേഷമേ ഈ ദിവസം ജലപാനം ചെയ്യുകയുള്ളൂ.വിശേഷമായ എല്ലാ കാര്യങ്ങളും ആരംഭിയ്ക്കാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അക്ഷയ തൃതീയയുടെ പുതിയ മുഖം ആഭരണ കമ്പനികളുടെ പരസ്യമാണ്. ഇന്നിറങ്ങിയ മിക്കവാറും എല്ലാ പത്രങ്ങളിലും വന്‍കിട സ്വര്‍ണാഭരണവ്യാപാരികള്‍ അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങൂ. കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള ഐശ്വര്യം നേടൂ എന്ന പരസ്യം കൊടുത്തിരുന്നു. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 16:50:56 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഷഷ്ഠി വ്രതം]]></title>
      <link>https://malayalam.webdunia.com/article/rituals-religion-in-malayalam/ഷഷ്ഠി-വ്രതം-107052500036_1.htm</link>
      <guid>https://malayalam.webdunia.com/article/rituals-religion-in-malayalam/ഷഷ്ഠി-വ്രതം-107052500036_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2014-07/16/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1405523358-4662.jpg</image>
      <description><![CDATA[ഷഷ്ഠിവ്രതം - സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതം. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമനുഷ്ടിക്കേണ്ടത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഷഷ്ഠിവ്രതം - സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതം. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമനുഷ്ടിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യഭജനമായി കഴിയണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഷഷ്ഠി വ്രതോല്‍പത്തിക്കു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാല്‍ അസുരന്‍ തന്നെയും സുബ്രഹ്മണ്യനെയും ദേവകള്‍ക്കും മറ്റുള്ളവര്‍ക്കും അദൃശനാക്കി. ഭഗവാനെ കാണാതെ ശ്രീപാര്‍വ്വതി വിഷമിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളില്‍ ഭഗവാന്‍ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാര്‍ക്ക് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശത്രു നശിച്ചതു കണ്ടപ്പോള്‍ എല്ലാവരും ഷഷ്ഠി നാളില്‍ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയറുനിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രണവത്തിന്‍റെ അര്‍ത്ഥം പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തടഞ്ഞു നിര്‍ത്തി. ഞാന്‍ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിന്‍റെ മറുപടിയില്‍ തൃപ്തനാകാതെ സുബ്രഹ്മണ്യന്‍ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞു കെട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഒടുവില്‍ ശ്രീ പരമേശ്വരന്‍ വന്നെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ബാല സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭഗവാന്‍ ബ്രഹ്മ രഹസ്യം മകനെ പറഞ്ഞു മനസിലാക്കി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യന്‍ പശ്ഛാത്താപത്തോടെ സര്‍പ്പവേഷം പൂണ്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പുത്രന്‍റെ കണ്ഡരൂപ്യം മാറ്റാന്‍ പാര്‍വ്വതി ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം ഷഷ്ഠി വ്രതം അനുഷ്ടിച്ചു. വൈരൂപ്യം മാറുകയും ചെയ്തു. ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് പാര്‍വ്വതി 108 ഷഷ്ഠി വ്രതം അനുഷ്ടിച്ചു വെന്നാണ് വിശ്വാസം. </font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'>ഉദ്ദിഷ്ടകാര്യത്തിന് വിധി പ്രകാരമുള്ള സുബ്രഹ്മണ്യ പൂജയും ഷഷ്ഠിവ്രതവും അനുഷ്ടിക്കണം. ഷഷ്ഠി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം. പൂജയും നടത്തണം. അതിനു ശേഷം ഉച്ചയക്ക് പിരണ കഴിയ്ക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്താനസൗഖ്യം, സര്‍പ്പദോഷശാന്തി, ത്വക്രോഗ ശാന്തി എന്നിവയ്ക്ക് വ്രതാനുഷ്ടാനം ഉത്തമം. വൃശ്ഛികമാസത്തിലാരംഭിച്ച് തുലാം മാസത്തിലവസാനിക്കുന്ന രീതിയിലും ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലും വ്രതമനുഷ്ടിക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്നാം വര്‍ഷത്തില്‍ പാല്‍പ്പായസം രണ്ടില്‍ ശര്‍ക്കരപാസയം, മൂന്നില്‍ വെള്ളനിവേദ്യം, നാലില്‍ അപ്പം, അഞ്ചില്‍ മോദകം, ആറില്‍ പാനയം, ഒന്‍പതില്‍ ഏഴുമണി കുരുമുളക് എന്നിങ്ങനെയാണ് വ്രതവിധി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിധിപ്രകാരമുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിച്ച് അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള ദിവസങ്ങളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തന്നെ താമസിച്ച് കഠിനഷഷ്ഠി അനുഷ്ടിക്കുന്ന ജനങ്ങളുമുണ്ട്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 25 May 2007 16:29:45 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Rituals Religion]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
