<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[മത ആഘോഷങ്ങള്‍]]></title>
    <link>https://malayalam.webdunia.com/religious-festivals-in-malayalam</link>
    <description><![CDATA[ഉത്സവങ്ങള്‍ നാടിന്‍റെ ആഘോഷം;നാട്ടാരുടേയും]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Fri, 22 May 2026 16:43:55 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>മത ആഘോഷങ്ങള്‍</title>
      <url>https://malayalam.webdunia.com/religious-festivals-in-malayalam</url>
      <link>https://malayalam.webdunia.com/religious-festivals-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/religious-festivals-in-malayalam-1040202.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[Christmas Wishes in Malayalam: ക്രിസ്മസ് ആശംസകള്‍ മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/christmas-wishes-in-malayalam-125122300038_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/christmas-wishes-in-malayalam-125122300038_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/23/thumb/1_1/1766507250-7509.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/23/thumb/1_1/1766507250-7509.jpg</image>
      <description><![CDATA[Christmas Wishes in Malayalam: യേശുദേവന്റെ പിറന്നാളായ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആഘോഷമാക്കാം. പ്രിയപ്പെട്ടവര്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Happy Christmas, Christmas Wishes in Malayalam, Malayalam Christmas Wishes, ക്രിസ്മസ് ആശംസകള്‍ മലയാളത്തില്‍, ക്രിസ്മസ് ആശംസകള്‍, ഹാപ്പി ക്രിസ്മസ്, മലയാളം ക്രിസ്മസ് വിഷസ്" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/23/full/1766507250-7509.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Merry Christmas - Christmas Wishes in Malayalam" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Merry Christmas - Christmas Wishes in Malayalam</p>
	</p>
	<br />
	Christmas Wishes in Malayalam: യേശുദേവന്റെ പിറന്നാളായ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആഘോഷമാക്കാം. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്. ഏതാനും മലയാളം ആശംസകള്‍ ഇതാ...</p>
<p>
	 </p>
<p>
	<em>ഏവര്‍ക്കും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവും അനുഗ്രഹവും നേരുന്നു. മെറി ക്രിസ്മസ് ! </em></p>
<p>
	 </p>
<p>
	<em>ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ...ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ക്രിസ്തുവിന്റെ വരവ് നിങ്ങള്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കട്ടെ...അനുഗ്രഹപൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കുന്നു...മെറി ക്രിസ്മസ് </em></p>
<p>
	 </p>
<p>
	<em>നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു </em></p>
<p>
	 </p>
<p>
	<em>ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണതയിലെത്തട്ടെ..മെറി ക്രിസ്മസ് </em></p>
<p>
	 </p>
<p>
	<em>ദിവ്യരക്ഷകന്‍ പ്രദാനം ചെയ്യുന്ന സന്തോഷം എന്നും നിങ്ങളില്‍ കുടികൊള്ളട്ടെ..മെറി ക്രിസ്മസ് ! </em></p>
<p>
	 </p>
<p>
	<em>യേശുദേവന്റെ തിരുപ്പിറവി നമുക്ക് ഒരുമയോടെ ആഘോഷിക്കാം..ഏവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ </em></p>
<p>
	 </p>
<p>
	<em>ഈ ക്രിസ്മസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, മെറി ക്രിസ്മസ് </em></p>
<p>
	 </p>
<p>
	<em>ഈ ക്രിസ്മസ് സുദിനത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ </em></p>]]></content:encoded>
      <pubDate>Tue, 23 Dec 2025 21:53:00 +0530</pubDate>
      <updatedDate>Tue, 23 Dec 2025 21:57:35 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെ പൂജിക്കുന്നു; നവരാത്രി വിശേഷങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/navratri-specials-125100100026_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/navratri-specials-125100100026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/01/thumb/1_1/1759293541-041.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/01/thumb/1_1/1759293541-041.jpg</image>
      <description><![CDATA[പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്‌കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് .]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Navaratri 2025 Poojavaippu Malayalam,Saraswati Puja during Navaratri Kerala,Navaratri Poojavaippu rituals,Vijayadashami Puja,നവരാത്രി 2025,നവരാത്രി പൂജവെയ്പ്,വിജയദശമി പൂജ" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/01/full/1759293541-041.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="How to Perform Poojavaippu During Navaratri" width="1200" /></p>
</p>
<p>
	ഒമ്പത് ദിവസത്തെ ദേവീ പൂജയാണ് നവരാത്രികാലത്ത് നടക്കുക.നവരാത്രി എന്നത് തന്ത്രവിദ്യാവിധിപ്രകാരം, പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്‌കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് .</p>
<p>
	 </p>
<p>
	അധര്‍മ്മത്തിനു മേല്‍ ധര്‍മ്മം നേടിയ വിജയമാണ് നാം ആഘോഷിക്കുന്നതെന്ന് സാമാന്യജനങ്ങള്‍ പറയുന്നു. നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്ന പതിവും ഉണ്ട്.</p>
<p>
	 </p>
<p>
	ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിക്കാണ് കൂടുതല്‍ പ്രാധാന്യം. മറ്റു ചിലയിടത്ത് ദുര്‍ഗ്ഗാഷ് ടമി വരെ ദുര്‍ഗ്ഗയേയും നവമിക്ക് മഹാലക്ഷ്മിയെയും വിജയദശമിക്ക് സരസ്വതിയെയും പൂജിക്കുന്ന പതിവാണുള്ളത്.</p>]]></content:encoded>
      <pubDate>Wed, 01 Oct 2025 15:39:00 +0530</pubDate>
      <updatedDate>Wed, 01 Oct 2025 15:57:36 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[പൂജവെയ്‌പ് എങ്ങിനെ നടത്തണം ? അതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/how-to-perform-poojavaippu-during-navaratri-125100100008_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/how-to-perform-poojavaippu-during-navaratri-125100100008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/01/thumb/1_1/1759293541-041.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/01/thumb/1_1/1759293541-041.jpg</image>
      <description><![CDATA[യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ. നവരാതിയോടനുബന്ധിച്ചാണ് പൂജവെയ്പ്പ് നടത്തുക. എങ്ങിനെയാണ് പൂജവെയ്പ്പ് നടത്തുകയെന്ന് നോക്കാം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Navaratri 2025 Poojavaippu Malayalam,Saraswati Puja during Navaratri Kerala,Navaratri Poojavaippu rituals,Vijayadashami Puja,നവരാത്രി 2025,നവരാത്രി പൂജവെയ്പ്,വിജയദശമി പൂജ" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/01/full/1759293541-041.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="How to Perform Poojavaippu During Navaratri" width="1200" /></p>
	</p>
	നവരാത്രി - ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ. നവരാതിയോടനുബന്ധിച്ചാണ് പൂജവെയ്പ്പ് നടത്തുക. എങ്ങിനെയാണ് പൂജവെയ്പ്പ് നടത്തുകയെന്ന് നോക്കാം. </p>
<p>
	 </p>
<p>
	പൂജവെയ്പ്പ് വീടുകളിലും ക്ഷേത്രങ്ങളിലും സാധാരണയായി നടക്കുന്നു. പൊതുവേ ക്ഷേത്രങ്ങളിലാണ് കൂടുതല്‍ പേര്‍ പൂജയ്ക്കായി വെയ്ക്കാറുള്ളത്. കുട്ടികള്‍ അവരുടെ പഠനോപകരണങ്ങള്‍ - പുസ്തകങ്ങള്‍, പേന, പെന്‍സില്‍ തുടങ്ങിയവ പൂജയ്ക്ക് സമര്‍പ്പിക്കണം. മുതിര്‍ന്നവര്‍ തങ്ങളുടെ തൊഴില്‍ സംബന്ധമായ ഉപകരണങ്ങളും, ഭഗവദ് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം പോലുള്ള പുണ്യഗ്രന്ഥങ്ങളും പൂജയ്ക്ക് വെയ്ക്കാറുണ്ട്. വീടുകളില്‍ പൂജ നടത്തുമ്പോള്‍ ആദ്യം പൂജാമുറി ശുദ്ധിയാക്കണം. പഴയ വസ്തുക്കളും കരിന്തിരി, ചന്ദനതിരി പൊടി മുതലായ അവശിഷ്ടങ്ങളും മാറ്റി വൃത്തിയാക്കണം. ശുദ്ധജലത്തില്‍ ഫോട്ടോകളും സാമഗ്രികളും തുടച്ചുതിളക്കമുള്ളതാക്കണം.</p>
<p>
	 </p>
<p>
	ഗണപതി, സരസ്വതി, മഹാലക്ഷ്മി എന്നിവരുടെ ചിത്രങ്ങള്‍ തറയില്‍ നേരിട്ട് വെക്കാതെ, പീഠത്തില്‍ അല്ലെങ്കില്‍ ശുദ്ധമായ മറ്റേതെങ്കിലും ഉപകരണത്തില്‍ വെക്കണം. നടുവില്‍ സരസ്വതിയെയും, വലതു ഭാഗത്ത് ഗണപതിയെയും, ഇടതു ഭാഗത്ത് മഹാലക്ഷ്മിയെയും സ്ഥാപിക്കുക. മൂന്ന് ദേവീദേവന്മാര്‍ക്കും മാലയും പൂക്കളും അര്‍പ്പിക്കണം. അഞ്ചുതിരിയുള്ള നിലവിളക്ക് കത്തിക്കുകയും, ചന്ദനതിരി, സമ്പ്രാണി മുതലായവ തെളിയിക്കുകയും വേണം. തുടര്‍ന്ന് പുതിയ ബെഡ്ഷീറ്റ്, പായ, അല്ലെങ്കില്‍ പേപ്പര്‍ വിരിച്ച് പൂജയ്ക്കായി വെയ്ക്കുന്ന വസ്തുക്കള്‍ അതിന്മേല്‍ അണിയിക്കുക.</p>
<p>
	 </p>
<p>
	ഒരു കിണ്ടിയില്‍ ശുദ്ധജലം നിറച്ച് വലതു കൈകൊണ്ട് മൂടി, ഇടതു കൈ മുകളില്‍ വെച്ച് &#39;ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധം കുരു&#39; എന്ന മന്ത്രം ചൊല്ലി തീര്‍ത്ഥമായി സങ്കല്‍പിക്കുക. തുളസിയില കൊണ്ട് പുസ്തകങ്ങള്‍ക്കും സാമഗ്രികള്‍ക്കും തളിച്ച് ശുദ്ധിവരുത്തണം. നിവേദ്യം അര്‍പ്പിച്ച് പൂജ ചെയ്ത ശേഷം കര്‍പ്പൂരം തെളിയിച്ച് ആരതി കാണിക്കണം.</p>
<p>
	 </p>
<p>
	അടുത്ത ദിവസങ്ങളിലും രാവിലെയും വൈകീട്ടും ഇതേ രീതിയില്‍ പൂജ തുടരും. വിജയദശമി ദിനത്തില്‍ പൂജാമുറി മാലപുഷ്പങ്ങളാല്‍ അലങ്കരിക്കണം. ഇരുവശത്തും കരിമ്പ് വെക്കുകയും, പായസം, അവില്‍, മലര്‍, ശര്‍ക്കര, പഴം മുതലായ നിവേദ്യങ്ങള്‍ അര്‍പ്പിക്കുകയും വേണം.</p>
<p>
	 </p>
<p>
	ശേഷം സരസ്വതി മന്ത്രങ്ങള്‍ ചൊല്ലുകയും, ശ്രീലളിത അഷ്ടോത്തരശതനാമാവലിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും വേണം. പൂജ പൂര്‍ത്തിയാക്കിയ ശേഷം കര്‍പ്പൂരം തെളിച്ച് ആരതി നടത്തി, പൂജയ്ക്കുവെച്ച വസ്തുക്കള്‍ കൈപ്പറ്റുക. അരിയില്‍ &#39;ഹരിശ്രീഗണപതയേ നമ: അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമ:&#39; എന്ന് വലതു ചൂണ്ടുവിരല്‍ കൊണ്ട് എഴുതി, ഗണപതിയെയും വിദ്യാദേവിയെയും ധ്യാനിച്ച് പഠനോപകരണങ്ങളില്‍ ഒന്നെടുത്ത് വായിക്കുക. ബുദ്ധിയും വിജ്ഞാനവും ലഭിക്കണമെന്നുള്ള പ്രാര്‍ത്ഥനയോടെ നമസ്‌കരിച്ച് പൂജ സമാപിപ്പിക്കാം</p>]]></content:encoded>
      <pubDate>Wed, 01 Oct 2025 10:13:00 +0530</pubDate>
      <updatedDate>Wed, 01 Oct 2025 10:09:21 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA EMPLOYEE</authorname>
    </item>
    <item>
      <title><![CDATA[Navratri: നവരാത്രിക്ക് പിന്നിലുള്ള ഐതീഹ്യം എന്ത്?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/why-hindus-celebrate-navratri-faith-mythology-and-beliefs-125092100014_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/why-hindus-celebrate-navratri-faith-mythology-and-beliefs-125092100014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/20/thumb/1_1/1758345400-1509.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/20/thumb/1_1/1758345400-1509.jpg</image>
      <description><![CDATA[ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മതപരമായ ഉത്സവങ്ങളില്‍ ഒന്നാണ് നവരാത്രി. ഒന്‍പത് രാത്രികളിലായി ദേവിയുടെ വിവിധ രൂപങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം, അസുരശക്തികളെതിരെ ദേവിയുടെ വിജയത്തെയാണ് അനുസ്മരിക്കുന്നത്. നവരാത്രി വെറും ആചാരപരമായ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Navratri" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/20/full/1758345400-1509.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Navratri" width="1200" /></p>
	ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മതപരമായ ഉത്സവങ്ങളില്‍ ഒന്നാണ് നവരാത്രി. ഒന്‍പത് രാത്രികളിലായി ദേവിയുടെ വിവിധ രൂപങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം, അസുരശക്തികളെതിരെ ദേവിയുടെ വിജയത്തെയാണ് അനുസ്മരിക്കുന്നത്. നവരാത്രി വെറും ആചാരപരമായ ചടങ്ങുകളല്ല, മറിച്ച് വിശ്വാസം, പുരാണം, ഭക്തി, ആത്മീയത എല്ലാം ഒരുമിച്ചു ചേര്‍ന്ന മഹോത്സവമാണ് ഹിന്ദുക്കള്‍ കൊണ്ടാടുന്നത്.</p>
<p>
	 </p>
<p>
	മഹിഷാസുരന്‍ എന്ന അസുരന്‍, ദേവന്മാരെ തോല്‍പ്പിച്ച് ലോകം കീഴടക്കിയപ്പോള്‍, ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവര്‍ ചേര്‍ന്ന് ദുര്‍ഗ്ഗാദേവിയെ സൃഷ്ടിച്ചൂ. ഒന്‍പത് ദിവസത്തെ മഹായുദ്ധത്തിനുശേഷം മഹിഷാസുരനെ ദേവി സംഹരിച്ചതായാണ് ഐതീഹ്യം. അതിനാല്‍, നവരാത്രി ദുര്‍ഗ്ഗയുടെ ദുഷ്ടശക്തികളെതിരായ വിജയത്തിന്റെ അനുസ്മരണമാണ്.</p>
<p>
	ചില പുരാണങ്ങള്‍ പ്രകാരം, നവരാത്രി രാമായണത്തോടും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍, രാവണനെതിരെ യുദ്ധത്തിനിറങ്ങുന്നതിന് മുമ്പ് ദേവിയെ ആരാധിച്ച് വിജയം പ്രാപിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നവരാത്രിയുടെ അവസാന ദിവസം ആഘോഷിക്കുന്ന വിജയദശമി, &#39;ധര്‍മ്മം ദുഷ്ടതയെ ജയിക്കുന്നു&#39; എന്ന ആശയം ഉറപ്പിക്കുന്ന ദിനമാണ്.</p>
<p>
	 </p>
<p>
	 </p>
<p>
	ഹിന്ദുക്കള്‍ക്ക് നവരാത്രി ആത്മീയശക്തിയും മാനസികശക്തിയും വര്‍ധിപ്പിക്കുന്ന കാലഘട്ടം എന്നാണ് കരുതുന്നത്. ദേവി ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ മൂന്ന് മുഖ്യരൂപങ്ങളെ ആരാധിക്കുന്നത് ജീവിതത്തിലെ മൂന്നു അടിസ്ഥാന ഘടകങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് - ശക്തി (ദുര്‍ഗ്ഗ), സമ്പത്ത് (ലക്ഷ്മി), ജ്ഞാനം (സരസ്വതി). ഭക്തര്‍ വിശ്വസിക്കുന്നത്, ഈ ഒന്‍പത് ദിവസങ്ങളിലും ദേവി ഭക്തരുടെ വീടുകളില്‍ വസിക്കുകയും, അവരുടെ ജീവിതത്തില്‍ നിന്നും ദുരിതങ്ങളെ നീക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.നവരാത്രി കാലത്ത് ഉപവാസം, ജപം, ദേവീ മഹാത്മ്യം പാരായണം, കുമാരി പൂജ, ദുര്‍ഗ്ഗാലയങ്ങളില്‍ പ്രത്യേക പൂജകള്‍ എന്നിവ നടത്തപ്പെടുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ രീതികളില്‍ നവരാത്രി ആഘോഷിക്കപ്പെടുന്നുവെങ്കിലും, ദേവിയുടെ വിജയം, ആത്മശുദ്ധി, ദൈവികാനുഭവം എന്നിവയാണ് ഈ ഉത്സവത്തിന്റെ പ്രധാന സന്ദേശം.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 21 Sep 2025 14:58:00 +0530</pubDate>
      <updatedDate>Sun, 21 Sep 2025 14:26:29 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/navratri-colours-day-wise-goddess-name-and-its-significance-125092100011_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/navratri-colours-day-wise-goddess-name-and-its-significance-125092100011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/20/thumb/1_1/1758372198-2991.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/20/thumb/1_1/1758372198-2991.jpg</image>
      <description><![CDATA[ഹിന്ദുക്കളുടെ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിപര്‍വ്വമാണ് നവരാത്രി. ഓരോ ദിവസവും വ്യത്യസ്ത ദേവിയെ ആരാധിക്കുന്നതിനൊപ്പം, പ്രത്യേക നിറങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കപ്പെടുന്നു. ഇത്തവണ നവരാത്രി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Navratri" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/20/full/1758372198-2991.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Navratri" width="1200" /></p>
	ഹിന്ദുക്കളുടെ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിപര്‍വ്വമാണ് നവരാത്രി. ഓരോ ദിവസവും വ്യത്യസ്ത ദേവിയെ ആരാധിക്കുന്നതിനൊപ്പം, പ്രത്യേക നിറങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കപ്പെടുന്നു. ഇത്തവണ നവരാത്രി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ ആഘോഷിക്കപ്പെടുന്നു. ഓരോ ദിവസത്തിനും തെരഞ്ഞെടുക്കപ്പെട്ട നിറങ്ങള്‍ പിന്നില്‍ ആത്മീയവും പ്രതീകാത്മകവുമായ അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.</p>
<p>
	 </p>
<p>
	 ഒന്നാം ദിവസം (മഞ്ഞ) - ശൈലപുത്രി ദേവിയെ ആരാധിക്കുന്നു. മഞ്ഞ നിറം സന്തോഷവും ഊര്‍ജവും പ്രതിനിധീകരിക്കുന്നു.<br />
	 </p>
<p>
	 രണ്ടാം ദിവസം (പച്ച) - ബ്രഹ്‌മചാരിണി ദേവിക്ക് സമര്‍പ്പിച്ച ദിവസം. പച്ച നിറം പുതിയ തുടക്കത്തിന്റെയും സഹോദര്യത്തിന്റെയും വളര്‍ച്ചയുടെയും ചിഹ്നമാണ്.<br />
	 </p>
<p>
	 മൂന്നാം ദിവസം (ചാരനിറം/ഗ്രേ) - ചന്ദ്രഘണ്ട ദേവിയെ പൂജിക്കുന്ന ദിവസം. സ്ഥിരതയും കരുത്തും സൂചിപ്പിക്കുന്നതാണ് ഗ്രേ.<br />
	 </p>
<p>
	 നാലാം ദിവസം (ഓറഞ്ച്) - കൂഷ്മാണ്ഡ ദേവിക്ക് സമര്‍പ്പിച്ച ദിവസം. ഉത്സാഹവും  ആകാംക്ഷയും ഓറഞ്ച് നിറം പ്രതിഫലിപ്പിക്കുന്നു.<br />
	 </p>
<p>
	 അഞ്ചാം ദിവസം (വെള്ള) - സ്‌കന്ദമാത ദേവിയെ ആരാധിക്കുന്ന ദിവസം. സമാധാനത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമാണ് വെള്ള നിറം.<br />
	 </p>
<p>
	 ആറാം ദിവസം (ചുവപ്പ്) - കാത്യായനി ദേവിക്ക് സമര്‍പ്പിച്ച ദിവസം. ശക്തിയും അധീനതയും പ്രതിനിധാനം ചെയ്യുന്നത് ചുവപ്പാണ്.<br />
	 </p>
<p>
	 ഏഴാം ദിവസം (റോയല്‍ നീല) - കാലരാത്രി ദേവിയെ ആരാധിക്കുന്നു. രാജകീയത, സമ്പത്ത്, ഗൗരവം എന്നിവയെ റോയല്‍ നീല നിറം പ്രതിനിധാനം ചെയ്യുന്നു.<br />
	 </p>
<p>
	 എട്ടാം ദിവസം (പിങ്ക്) - മഹാഗൗരി ദേവിക്ക് സമര്‍പ്പിച്ച ദിവസം. അനുകമ്പയും ഐക്യവും സ്‌നേഹവും പിങ്ക് നിറം പ്രതിനിധാനം ചെയ്യുന്നു.<br />
	 </p>
<p>
	 ഒന്‍പതാം ദിവസം (പര്‍പ്പിള്‍) - സിദ്ധിധാത്രി ദേവിയെ ആരാധിക്കുന്ന ദിവസം. ആത്മീയതയും സമൃദ്ധിയും അഭിലാഷവും പര്‍പ്പിള്‍ നിറം കാണിക്കുന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 21 Sep 2025 12:42:00 +0530</pubDate>
      <updatedDate>Sun, 21 Sep 2025 12:26:10 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Ganesha Chathurthi 2025 : വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല: വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ganesha-chathurthi-myth-125082600030_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ganesha-chathurthi-myth-125082600030_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/25/thumb/1_1/1756113348-9105.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/25/thumb/1_1/1756113348-9105.jpg</image>
      <description><![CDATA[ഒരിക്കല്‍ ഗണപതിയുടെ നൃത്തംകാണാന്‍ ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിക്കും ആഗ്രഹമുണ്ടായി. ഈ ആഗ്രഹ സഫലീകരണത്തിനായി ഗണപതി നൃത്തം ചെയ്തു. അതില്‍ സംപ്രീതരായ മാതാപിതാക്കള്‍ ഗജാനന് ഏറ്റവും പ്രിയപ്പെട്ട മോദകമുണ്ടാക്കിക്കൊടുത്തു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Ganesha Chaturthi" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/25/full/1756113348-9105.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Ganesha Chaturthi" width="1200" /></p>
	അതി സുന്ദരമായി നൃത്തം ചെയ്യുന്ന ദേവനാണ് ഗണപതി. ഒരിക്കല്‍ ഗണപതിയുടെ നൃത്തംകാണാന്‍ ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിക്കും ആഗ്രഹമുണ്ടായി. ഈ ആഗ്രഹ സഫലീകരണത്തിനായി ഗണപതി നൃത്തം ചെയ്തു. അതില്‍ സംപ്രീതരായ മാതാപിതാക്കള്‍ ഗജാനന് ഏറ്റവും പ്രിയപ്പെട്ട മോദകമുണ്ടാക്കിക്കൊടുത്തു.</p>
<p>
	 </p>
<p>
	വയറ് നിറയെ മോദകം കഴിച്ച് സന്തുഷ്ടനായിത്തീര്‍ന്ന ഗണപതി ത്രിസന്ധ്യാ സമയത്ത് കൈലാസത്തിലൂടെ യാത്ര ചെയ്തു. പെട്ടെന്ന് കഴിച്ച മോദകം മുഴുവന്‍ പുറത്തു ചാടി. ഇതു കണ്ട് വിഷണ്ണനായി ഗണപതി ആരും കണ്ടില്ലെന്നുറപ്പ് വരുത്തി. മോദകയുണ്ടകള്‍ തിരിച്ച് വയറിലേക്ക് തന്നെ തളളി.</p>
<p>
	 </p>
<p>
	ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ചന്ദ്രന്‍ ഈ വിചിത്ര ദൃശ്യം കണ്ട് പൊട്ടിച്ചിരിച്ചു. പരിഹാസച്ചിരി കേട്ട് ക്രുദ്ധനായിത്തീര്‍ന്ന ഗണപതി &#39;എനിക്ക് സന്തോഷകരമായ ദിവസം എന്നെ കളിയാക്കിയതിനാല്‍ ഈ ദിവസം നിന്നെക്കാണുന്ന ആളുകള്‍ക്ക് അപവാദം കേള്‍ക്കാനിടവരട്ടെ&#39;യെന്ന് ശപിച്ചു. അതിനാലാണ് വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്ന് വിശ്വസമുണ്ടായത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 26 Aug 2025 17:58:00 +0530</pubDate>
      <updatedDate>Tue, 26 Aug 2025 17:55:01 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA EMPLOYEE</authorname>
    </item>
    <item>
      <title><![CDATA[Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/bakrid-wishes-in-malayalam-125060600049_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/bakrid-wishes-in-malayalam-125060600049_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/20/thumb/1_1/1626757319-4536.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/20/thumb/1_1/1626757319-4536.jpg</image>
      <description><![CDATA[കേരളത്തില്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം പൊതു അവധിയാണ്.മുസ്ലിംകളുടെ വിശുദ്ധമായ ഹജ്ജ് തീര്‍ത്ഥാടനത്തോടൊപ്പം നടക്കുന്ന ഈദ് അല്‍ അദ്ഹാ, ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും പ്രധാന്യമുള്ള സന്ദേശമാണ് നല്‍കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Bakrid" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/20/full/1626757319-4536.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Bakrid" width="600" /></p>
	ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷത്തിലേക്ക്. കേരളത്തില്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം പൊതു അവധിയാണ്.മുസ്ലിംകളുടെ വിശുദ്ധമായ ഹജ്ജ് തീര്‍ത്ഥാടനത്തോടൊപ്പം നടക്കുന്ന ഈദ് അല്‍ അദ്ഹാ, ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും പ്രധാന്യമുള്ള സന്ദേശമാണ് നല്‍കുന്നത്.</p>
<p>
	 </p>
<p>
	കേരളത്തിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്നലെ മുതല്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ തിരക്കുകളിലാണ്.പുതിയ വസ്ത്രങ്ങള്‍, പ്രാര്‍ത്ഥന, കൂട്ടുകുടുംബ സംഗമങ്ങള്‍, വിഭവസമൃദ്ധമായ സദ്യകള്‍ എന്നിവയിലൂടെ മുസ്ലീം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. അന്യമതസ്തരെ കൂടി ബാക്കമാക്കിയിട്ടുള്ള കേരളത്തിലെ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ മതസാഹോദര്യത്തിന്റെ കൂടി ആഘോഷമാണ്. ബലി പെരുന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശംസകള്‍ അറിയിക്കാം.</p>
<p>
	 </p>
<p>
	 </p>
<p>
	<strong>&#39;ഈദ് ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്ന പുണ്യദിനം. എല്ലാവര്‍ക്കും സ്‌നേഹവും ഐക്യവും നിറയുന്ന ഈദായിരിക്കട്ടെ.&#39;</strong></p>
<p>
	 </p>
<p>
	<strong>&#39;നന്മയുടെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പവിത്ര ദിനമാണ് ഈദ്. എല്ലാ കുടുംബങ്ങളുടെയും ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും നിറയട്ടെ.&#39;</strong></p>
<p>
	 </p>
<p>
	<strong>&#39;ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ആഘോഷമായ ഈദ്, ആത്മാവിനും ജീവിതത്തിനും പുതുമ നല്‍കട്ടെ.&#39;</strong></p>
<p>
	 </p>
<p>
	<strong>&#39;സ്‌നേഹത്തിന്റെ നിറങ്ങളും സത്യത്തിന്റെ പ്രകാശവും നിറയുന്ന ഒരു ഈദായിരിക്കട്ടെ, എല്ലാ മനസ്സുകളിലും സന്തോഷം വിരിയട്ടെ.&#39;</strong></p>
<p>
	 </p>
<p>
	<strong>&#39;ഈദ് അല്‍ അദ്ഹാ - പ്രാര്‍ത്ഥനകളുടെ പൂക്കള്‍ പൂക്കുന്ന ദിവസം. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈദ് ആശംസകള്‍.&#39;</strong></p>
<p>
	 </p>
<p>
	<strong>&#39;ഹൃദയത്തില്‍ സ്‌നേഹവും മനസ്സില്‍ കരുണയും നിറച്ച് ആഘോഷിക്കാം ഈദിന്റെ മഹത്വം. നന്മകളും അനുഗ്രഹങ്ങളും നിറയട്ടെ.&#39;</strong></p>
<p>
	 </p>
<p>
	<strong>&#39;നന്മയുടെ വഴികളിലൂടെ നയിക്കുന്ന ഈദിന്റെ സന്ദേശം ജീവിതത്തിലുടനീളം പ്രഭയിലിപ്പിക്കട്ടെ. സമാധാനവും ഐക്യവും നിറഞ്ഞ ഒരു ഈദ് ആശംസിക്കുന്നു.&#39;</strong></p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 06 Jun 2025 20:12:00 +0530</pubDate>
      <updatedDate>Fri, 06 Jun 2025 20:14:18 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/bakrid-wishes-malayalam-125060500049_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/bakrid-wishes-malayalam-125060500049_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/05/thumb/1_1/1749134016-0579.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/05/thumb/1_1/1749134016-0579.jpg</image>
      <description><![CDATA[Eid Al Adha Wishes 2025: വലിയ പെരുന്നാള്‍ ചൈതന്യത്തില്‍ മുസ്ലിം മതവിശ്വാസികള്‍. ഇന്നേ ദിവസം സംസ്ഥാനത്ത് പൊതു അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ പ്രവൃത്തിക്കില്ല.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Bakrid Wishes, Bakrid Wishes in Malayalam, Malayalam Bakrid Wishes, Bakrid Wishes in Malayalam Language, Happy Bakrid, ബക്രീദ് ആശംസകള്‍, ബക്രീദ് ആശംസകള്‍ മലയാളത്തില്‍, മലയാളം ബക്രീദ് ആശംസകള്‍, ബലിപെരുന്നാള്‍ ആശംസകള്‍" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/05/full/1749134016-0579.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Bakrid Wishes in Malayalam" width="600" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Bakrid Wishes in Malayalam</p>
	</p>
	<br />
	<p>
		Eid Al Adha Wishes 2025: വലിയ പെരുന്നാള്‍ ചൈതന്യത്തില്‍ മുസ്ലിം മതവിശ്വാസികള്‍. ഇന്നേ ദിവസം സംസ്ഥാനത്ത് പൊതു അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ പ്രവൃത്തിക്കില്ല.</p>
</p>
<p>
	 </p>
<p>
	<strong>Happy Bakrid:</strong> ഈദ് അല്‍ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാര്‍ഥ പേര്. ബക്രീദ് എന്നും വ്യാപകമായി അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ ആചരിക്കുന്ന ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം (Happy Bakrid). ഏറ്റവും മികച്ച പത്ത് ആശംസകള്‍ ഇതാ. ആശംസകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...</p>
<p>
	 </p>
<p>
	<strong>1. പങ്കുവയ്ക്കലിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഓര്‍മയാണ് ഈദ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍ </strong></p>
<p>
	 </p>
<p>
	<strong>2. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു</strong></p>
<p>
	 </p>
<p>
	<strong>3. ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് ! </strong></p>
<p>
	 </p>
<p>
	<strong>4. പ്രിയപ്പെട്ടവരെ എന്റെ കരങ്ങള്‍ കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ സാധിക്കാത്തപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഞാന്‍ അവരെ ആശ്ലേഷിക്കുന്നു. നിങ്ങള്‍ എപ്പോഴും സ്നേഹത്താല്‍ ചുറ്റപ്പെടട്ടെ. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍.</strong></p>
<p>
	 </p>
<p>
	<strong>5. എന്നും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധനവും മാത്രം നിറയട്ടെ. ഈദ് മുബാറക്ക് ! </strong></p>
<p>
	 </p>
<p>
	<strong>6. ഏവരിലും സന്തോഷവും സമാധാനവും നിറച്ച് വലിയ പെരുന്നാള്‍ എത്തി. സന്തോഷവും ആരോഗ്യവും സമ്പത്തും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ നല്ല ദിനം ആഘോഷിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും ബക്രീദ് ആശംസകള്‍ ! </strong></p>
<p>
	 </p>
<p>
	<strong>7. നമ്മുടെ പരിഹാരബലി അള്ളാഹു സ്വീകരിക്കട്ടെ, ആവശ്യക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഈ പെരുന്നാള്‍ ദിനം നമുക്ക് സാധിക്കണം. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍</strong></p>
<p>
	 </p>
<p>
	<strong>8. അള്ളാഹുവിന്റെ കരുണയും സ്നേഹവും എപ്പോഴും നമുക്കൊപ്പം ഉണ്ടാകട്ടെ. ഈദ് മുബാറക്ക് </strong></p>
<p>
	 </p>
<p>
	<strong>9. ആത്മസമര്‍പ്പണത്തിന്റെ അനുസ്മരണമായി ഒരു ബലിപെരുന്നാള്‍ കൂടി. ഏവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ നേരുന്നു. </strong></p>
<p>
	 </p>
<p>
	<strong>10. എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക് </strong></p>]]></content:encoded>
      <pubDate>Thu, 05 Jun 2025 19:59:00 +0530</pubDate>
      <updatedDate>Fri, 06 Jun 2025 22:42:20 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Holi Celebration History: ഹോളിയുടെ ചരിത്രം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/holi-celebration-history-125031300037_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/holi-celebration-history-125031300037_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-03/13/thumb/1_1/1741863216-4148.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-03/13/thumb/1_1/1741863216-4148.jpg</image>
      <description><![CDATA[What is Holi: അസുരനായ ഹിരണ്യകശ്യപുവിന്റെ മകനാണ് പ്രഹ്‌ളാദന്‍. തന്നെയല്ലാതെ മറ്റൊരു ദൈവത്തേയും ആരാധിക്കാന്‍ പാടില്ലെന്ന് ഹിരണ്യകശ്യപു രാജ്യത്ത് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പ്രഹ്‌ളാദന്‍ വലിയ വിഷ്ണുഭക്തനായിരുന്നു. ഇക്കാര്യമറിഞ്ഞ ഹിരണ്യകശ്യപു മകനെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Holi Celebration History, What is Holi, Holi myth, Holi Wishesh, Holi 2025" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-03/13/full/1741863216-4148.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Holi History" width="600" /></p>
	</p>
	<br />
	What is Holi: അസുരനായ ഹിരണ്യകശ്യപുവിന്റെ മകനാണ് പ്രഹ്‌ളാദന്‍. തന്നെയല്ലാതെ മറ്റൊരു ദൈവത്തേയും ആരാധിക്കാന്‍ പാടില്ലെന്ന് ഹിരണ്യകശ്യപു രാജ്യത്ത് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പ്രഹ്‌ളാദന്‍ വലിയ വിഷ്ണുഭക്തനായിരുന്നു. ഇക്കാര്യമറിഞ്ഞ ഹിരണ്യകശ്യപു മകനെ കൊലപ്പെടുത്താന്‍ പല മാര്‍ഗങ്ങളും നോക്കി. എന്നാല്‍ എല്ലാ ആപത്തുകളില്‍ നിന്നും പ്രഹ്‌ളാദനെ ഭഗവാന്‍ വിഷ്ണു രക്ഷിച്ചു.</p>
<p>
	 </p>
<p>
	ഒടുവില്‍ ഹിരണ്യകശ്യപു പ്രഹ്‌ളാദനെ ഇല്ലാതാക്കാന്‍ തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടി. അഗ്‌നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്‌നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്‌നിയിലേക്കിറങ്ങി. എന്നാല്‍ വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താല്‍ പ്രഹ്‌ളാദന്‍ ചെറിയൊരു പൊള്ളല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഇതാണ് ഹോളി ആഘോഷത്തിനു പിന്നിലെ മിത്ത്. ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 13 Mar 2025 16:19:00 +0530</pubDate>
      <updatedDate>Thu, 13 Mar 2025 16:24:25 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ 3 മുതല്‍ 13 വരെ]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/beemapally-uroos-2024-124111400033_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/beemapally-uroos-2024-124111400033_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-11/14/thumb/1_1/1731581868-6876.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-11/14/thumb/1_1/1731581868-6876.jpg</image>
      <description><![CDATA[ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="beemapalli" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-11/14/full/1731581868-6876.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="beemapalli" width="600" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			beemapalli</p>
	</p>
</p>
<p>
	ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആന്റണി രാജു എം.എല്‍.എ സന്നിഹിതനായിരുന്നു. </p>
<p>
	 </p>
<p>
	തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച രീതിയില്‍ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഉറൂസ് നടത്തിപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി-യെ നോഡല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും. </p>
<p>
	 </p>
<p>
	തീര്‍ത്ഥാടകരുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ബീമാപള്ളിയിലേക്കുള്ള റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉത്സവമേഖലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനും യോഗത്തില്‍ തീരുമാനമായി.</p>]]></content:encoded>
      <pubDate>Thu, 14 Nov 2024 16:14:00 +0530</pubDate>
      <updatedDate>Thu, 14 Nov 2024 16:28:18 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13 ന്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/chakkulathukavu-pongala-124110200036_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/chakkulathukavu-pongala-124110200036_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-03/09/thumb/1_1/1678337861-9233.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-03/09/thumb/1_1/1678337861-9233.jpg</image>
      <description><![CDATA[വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തു ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബര്‍]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="438" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-03/09/full/1678337861-9233.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Aattukal Pongala" width="600" /></p>
</p>
<p>
	വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തു ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബര്‍ 13 ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ഡിസംബര്‍  08 ഞായറാഴ്ച നടക്കും.</p>
<p>
	 </p>
<p>
	പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി കൈമാറുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന  സംഗമത്തില്‍ കേന്ദ്ര ടൂറിസം പെട്രോളിയം & പ്രകൃതിവാതകം കേന്ദ്രസഹമന്ത്രി  സുരേഷ് ഗോപിയും ,സഹധര്‍മ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും ഞഇ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ സമൂഹിക പ്രവര്‍ത്തകനുമായ  റെജി ചെറിയാന്‍ മുഖ്യാതിഥിയായിരിക്കും  ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരായ  രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. </p>
<p>
	 </p>
<p>
	11 ന്  500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.  പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട് 5 ന്  കുട്ടനാട് എം.എല്‍ എ തോമസ്സ്. കെ. തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ നടക്കു സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും.മാവേലിക്കര എം.പി കൊടിക്കുില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും   ക്ഷേത്ര മുഖ്യാ കാര്യദര്‍ശി രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേല്‍ശാന്തി അശോകന്‍  നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും.</p>]]></content:encoded>
      <pubDate>Sat, 02 Nov 2024 16:21:00 +0530</pubDate>
      <updatedDate>Sat, 02 Nov 2024 16:23:20 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/navratri-colours-day-wise-goddess-name-and-its-significance-124100800027_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/navratri-colours-day-wise-goddess-name-and-its-significance-124100800027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-09/09/thumb/1_1/1504970125-7574.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-09/09/thumb/1_1/1504970125-7574.jpg</image>
      <description><![CDATA[നവരാത്രിയിലെ ഓരോ ദിവസവും ഓരോ ദേവതകള്‍ക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. ഇത്തവണ ഒക്ടോബര്‍ 3 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് നവരാത്രി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="533" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-09/09/full/1504970125-7574.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="700" /></p>
	ഹിന്ദുക്കളുടെ 9 ദിവസം നീണ്ട ആഘോഷമാണ് നവരാത്രി ഉത്സവം. നവരാത്രിയിലെ ഓരോ ദിവസവും ഓരോ ദേവതകള്‍ക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. ഇത്തവണ ഒക്ടോബര്‍ 3 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് നവരാത്രി. ഈ കാലയളവില്‍ ഓരോ ദിവസവും ഓരോ നിറങ്ങള്‍ക്കാണ് പ്രാധാന്ന്യം നല്‍കുന്നത്. ഇതിന് പിന്നിലെന്താണ് എന്ന് നോക്കാം.</p>
<p>
	 </p>
<p>
	നവരാത്രിയിലെ ആദ്യദിനത്തില്‍ മഞ്ഞനിറത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഷയില്പുത്രി ദേവതയെയാണ് ഈ ദിവസം പൂജിക്കുന്നത്. മഞ്ഞനിറം സന്തോഷത്തെയും ഊര്‍ജത്തിനെയും പ്രതിനിധാനം ചെയ്യുന്നു.</p>
<p>
	 </p>
<p>
	 രണ്ടാം ദിനത്തില്‍ പച്ച നിറത്തിനാണ് പ്രാധാന്യം. ഈ ദിവസം ബ്രഹ്മചാരിനി ദേവതയേയാണ് പൂജിക്കുന്നത്. പുതിയ തുടക്കത്തെയും സാഹോദര്യത്തെയും ജീവിതത്തിന്റെ ഉയര്‍ച്ചയേയും പച്ച പ്രതിനിധാനം ചെയ്യുന്നു.</p>
<p>
	 </p>
<p>
	 മൂന്നാം ദിവസത്തില്‍ ഗ്രേ നിറത്തിനാണ് പ്രാധാന്യം. ചന്ദ്രഗന്ധ ദേവതയാണ് ഈ ദിവസം പൂജിക്കുന്നത്. ഗ്രേ നിറം സ്ഥിരതയേയും കരുത്തിനെയും കാണിക്കുന്നു. നാലാം ദിവസം ഓറഞ്ച് നിറത്തിനണ് പ്രാധാന്യം. കുഷ്മാണ്ഡ ദേവതയേയാണ് ഈ ദിവസം പൂജിക്കുന്നത്. ഉത്സാഹം, ഊഷ്മളത, ആകാംക്ഷ എന്നിവയെ ഈ നിറം കാണിക്കുന്നു.</p>
<p>
	 </p>
<p>
	അഞ്ചാം ദിവസത്തില്‍ വെള്ളനിറത്തിനാണ് പ്രാധാന്യം സ്‌കന്ദമാതാവിനെയാണ് ഈ ദിവസം പൂജിക്കുന്നത്. വെള്ള സമാധാനത്തെയും വിശുദ്ധിയേയും കാണിക്കുന്നു.ആറാം ദിനത്തില്‍ ചുവപ്പ് നിറത്തിനാണ് പ്രാധാന്യം. കത്യായനി ദേവതയാണ് അന്ന് പൂജിക്കുക. ശക്തിയുടെയും അധിനിവേശത്തിന്റെയും പ്രതീകമാണ് ചുവപ്പ്. ഏഴാം ദിവസം റോയല്‍ നീല നിറം കാള്‍രാത്രി ദേവതയേയാണ് അന്നേ ദിവസം പൂജിക്കുന്നത്. രാജകീയത,ചാരുത,സമ്പത്ത് എന്നിവയേയാണ് ഈ നിറം കാണിക്കുന്നത്.</p>
<p>
	 </p>
<p>
	 എട്ടാം ദിവസത്തില്‍ പിങ്ക് നിറത്തിനാണ് പ്രധാന്യം. ഈ ദിവസം മഹാഗൗരി ദേവതയേയാണ് പൂജിക്കുന്നത്. അനുകമ്പ,ഐക്യം,സ്‌നേഹം എന്നിവയെ കുറിക്കുന്നതാണ് പിങ്ക്. ഒന്‍പതാം ദിവസം പര്‍പ്പിള്‍ നിറത്തിനാണ് പ്രാധാന്യം. സിദ്ധിധാത്രി ദേവതയേയാണ് ഒന്‍പതാം ദിവസം ആരാധിക്കുന്നത്. അത്മീയത,അഭിലാഷം,സമൃദ്ധി എന്നിവയേയാണ് പര്‍പ്പിള്‍ കാണിക്കുന്നത്.</p>]]></content:encoded>
      <pubDate>Tue, 08 Oct 2024 14:05:00 +0530</pubDate>
      <updatedDate>Tue, 08 Oct 2024 13:57:27 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/onam-vamana-jayanthi-124091100005_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/onam-vamana-jayanthi-124091100005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/13/thumb/1_1/1473772100-8689.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/13/thumb/1_1/1473772100-8689.jpg</image>
      <description><![CDATA[ഓണവും വാമനനും തമ്മിലെന്ത് ബന്ധമെന്ത് ഒരു മലയാളിയും ചോദിക്കില്ല. എന്നാല്‍ ഈ അവതാരത്തെക്കുറിച്ചുള്ള ഐതിഹ്യം പൂര്‍ണമായി അറിയാവുന്ന എത്ര മലയാളികളുണ്ട്? ദശാവതാരങ്ങളില്‍ വിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്റേതാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="404" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/13/full/1473772100-8689.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	<br />
	ഓണവും വാമനനും തമ്മിലെന്ത് ബന്ധമെന്ത് ഒരു മലയാളിയും ചോദിക്കില്ല. എന്നാല്‍ ഈ അവതാരത്തെക്കുറിച്ചുള്ള ഐതിഹ്യം പൂര്‍ണമായി അറിയാവുന്ന എത്ര മലയാളികളുണ്ട്? ദശാവതാരങ്ങളില്‍ വിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്റേതാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത്.</p>
<p>
	 </p>
<p>
	പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാം യുഗമായ ത്രേതായുഗത്തിലാണ്.</p>
<p>
	 </p>
<p>
	<strong>ഐതിഹ്യം</strong></p>
<p>
	 </p>
<p>
	അസുരരാജാവായ മഹാബലി തന്റെ തപസ്സും ജ്ഞാനവും കൊണ്ട് ദേവന്‍മാരെപ്പോലും അതിശയിച്ചു. മഹാബലിയുടെ ഔന്നത്യത്തിന് മുന്നില്‍ സ്വര്‍ഗ്ഗലോകം പോലും തുറന്നുകൊടുക്കേണ്ടതായി വന്നു. ദൈത്യരാജാവിന്റെ മഹത്വം ദേവന്‍മാര്‍ നിരാശ നിറഞ്ഞ ഹൃദയത്തോടെ അംഗീകരിച്ചു.</p>
<p>
	 </p>
<p>
	തന്റെ പൂര്‍വികരായ അസുരരാജാക്കന്‍മാരില്‍ നിന്നും വ്യത്യസ്ഥനായിരുന്നു മഹാബലി. മഹാബലിയുടെ പൂര്‍വികരായ ക്രൂര അസുരരില്‍ നിന്നും മഹാവിഷ്ണു അതിന് മുന്‍പുള്ള രണ്ടവതാരങ്ങളില്‍ ഭൂമിയെയും മറ്റു ലോകങ്ങളെയും കാത്തു രക്ഷിച്ചിട്ടുണ്ട്.</p>
<p>
	 </p>
<p>
	ഹിരണ്യകശിപുവിനെ നേരിട്ട നരസിംഹാവതാരവും ഹിരണ്യാക്ഷനെ എതിര്‍ത്ത് തോല്‍പ്പിച്ച വരാഹവതാരവുമായിരുന്നു അവ. ഹിരണ്യകശിപുവിന്റെയും ഹിരണ്യാക്ഷന്റെയും പ്രഹ്ളാദന്റെയും പിന്‍തലമുറക്കാരായിരുന്നു മഹാബലി.</p>
<p>
	 </p>
<p>
	മഹാബലിയുടെ ഗുണബലം കണ്ട് ഭയന്ന ദേവന്മാര്‍ ദേവമാതാവായ അദിതിയോട് സങ്കടം ഉണര്‍ത്തിച്ചു. &#39;മഹാബലിയുടെ സദ്ഗുണങ്ങള്‍ കുറഞ്ഞ്, അഹങ്കാരം വര്‍ദ്ധിക്കുന്ന കാലമാകട്ടെ&#39; എന്ന് തന്നോട് സഹായമഭ്യര്‍ത്ഥിച്ച അദിതിയോട് മഹാവിഷ്ണു അറിയിച്ചു.</p>
<p>
	 </p>
<p>
	അധികാരപ്രമത്തത മഹാബലിയുടെ പുണ്യത്തെ ക്ഷയിപ്പിച്ച് തുടങ്ങി. സൃഷ്ടാവിനെക്കാള്‍ ഉയര്‍ന്നവനാണ് താന്‍ എന്ന തോന്നല്‍ മഹാബലിയ്ക്കുണ്ടായി. ഈയവസരത്തില്‍, മഹാവിഷ്ണു അദിതിയുടെയും കശ്യപന്റെയും മകനായി ജനിച്ചു. മഹാബലി ഒരു വന്‍യാഗം നടത്താന്‍ തീരുമാനിച്ചു. അതിതേജസ്വിയായ ബ്രഹ്‌മചാരി രൂപത്തില്‍ വാമനന്‍ മഹാബലിയുടെ യാഗഭൂമിയില്‍ എത്തിച്ചേര്‍ന്നു. തന്റെ ജ്ഞാനവും സാന്നിദ്ധ്യവും കൊണ്ട് വാമനന്‍ മഹാബലിയുടെ ഹൃദയം കവര്‍ന്നു. തന്നോട് എന്ത് ഭിക്ഷ വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാന്‍ മഹാബലി ബാല ബ്രാഹ്‌മണനോട് പറഞ്ഞു.</p>
<p>
	 </p>
<p>
	സാധനയനുഷ്ഠിക്കുവാന്‍ മൂന്ന് ചുവട് സ്ഥലം തരികയെന്ന വാമനന്റെ ആവശ്യം കേട്ട് മഹാബലി അത്ഭുതം കൂറി. ഇത്ര ചെറിയ ആവശ്യമോ? കൂടുതല്‍ ഭൂമി, സമ്പത്ത്, ഗോക്കള്‍, രാജധാനി പോലും ചോദിക്കുവാന്‍ മഹാബലി ആവശ്യപ്പെട്ടു. &#39;മൂന്നടി മണ്ണ് മാത്രം തരിക&#39; എന്ന വാമനന്റെ അപേക്ഷയ്ക്ക് മഹാബലി വഴിപ്പെട്ടു. തീര്‍ത്ഥം തളിച്ച് ദാനം ചെയ്യാന്‍ ഒരുങ്ങുന്ന മഹാബലിക്ക് മുന്നില്‍ ആകാശത്തോളം വാമനന്‍ വളര്‍ന്നു നിന്നു. ഒരു ചുവട് കൊണ്ട് പാതാളവും രണ്ടാം ചുവട് കൊണ്ട് ഭൂമിയും അളന്നെടുത്ത് മൂന്നാം ചുവടിന് സ്ഥലം കാണാതെയുഴറിയ വാമനന് മുന്നില്‍ സത്യപ്രതിഷ്ഠനായ മഹാബലിയുടെ ശിരസ് താഴ്ന്നു.</p>
<p>
	 </p>
<p>
	ഒരു പാപവുമനുഷ്ഠിക്കാത്ത ഒരു വ്യക്തിക്ക് ഉണ്ടായ ഈ ദുരന്തത്തില്‍ വിഷ്ണുവിന് മനസ്താപമുണ്ടായി. തന്റെ കാല്‍ മഹാബലിയുടെ ശിരസ്സില്‍ പതിക്കുന്നതിന് മുന്‍പ് &#39;എന്ത് വരം വേണമെന്ന്&#39; വാമനമൂര്‍ത്തി ചോദിച്ചു.</p>
<p>
	 </p>
<p>
	&#39;നിരന്തരമായ വിഷ്ണുഭക്തി&#39;യാണ് മഹാബലി ആവശ്യപ്പെട്ടത്. അതുകൊണ്ട് തൃപ്തി വരാത്ത മഹാവിഷ്ണു വീണ്ടുമൊരു വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രിയ പ്രജകളെക്കാണാന്‍ വരാനുള്ള അനുവാദമാണ് മഹാബലി ആവശ്യപ്പെട്ടത്.</p>
<p>
	 </p>
<p>
	ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം. ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്.</p>
<p>
	 </p>
<p>
	ഈ യുഗത്തിലെ ഇന്ദ്രന്റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്. മൂന്നടികൊണ്ട് ലോകമളന്നതിനാല്‍ വാമനന്, ത്രിവിക്രമമൂര്‍ത്തിയെന്നും പേരുണ്ട്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് &#39;വിശ്വരൂപം&#39; കാണിച്ചിട്ടുള്ളത്.</p>]]></content:encoded>
      <pubDate>Wed, 11 Sep 2024 09:38:00 +0530</pubDate>
      <updatedDate>Wed, 11 Sep 2024 09:44:48 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ഓണത്തിന്റെ ഐതിഹ്യം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ഓണത്തിന്റെ-ഐതിഹ്യം-124091100004_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ഓണത്തിന്റെ-ഐതിഹ്യം-124091100004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/20/thumb/1_1/1629426774-3232.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/20/thumb/1_1/1629426774-3232.jpg</image>
      <description><![CDATA[കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം നല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്റെ പുരാവൃത്തവും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/20/full/1629426774-3232.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Onam" width="600" /></p>
	<br />
	കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം നല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്റെ പുരാവൃത്തവും ഐതീഹ്യവും. ഈ യുഗത്തിലെ ഇന്ദ്രന്റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.</p>
<p>
	 </p>
<p>
	ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് വിശ്വരൂപം കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവാന്റെ വിശ്വരൂപം കണ്ടിരുന്നു.</p>
<p>
	 </p>
<p>
	പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം.</p>
<p>
	 </p>
<p>
	പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്. എന്നാല്‍ എല്ലാത്തരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.</p>
<p>
	 </p>
<p>
	ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാനവുമിതാണ്. </p>]]></content:encoded>
      <pubDate>Wed, 11 Sep 2024 09:25:00 +0530</pubDate>
      <updatedDate>Wed, 11 Sep 2024 09:27:06 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[വിഷു പൂജകള്‍: ശബരിമല നട ബുധനാഴ്ച തുറക്കും]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/sabarimala-vishu-pooja-kerala-news-124040700006_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/sabarimala-vishu-pooja-kerala-news-124040700006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597066479-2844.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597066479-2844.jpg</image>
      <description><![CDATA[വിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. 10ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് ക്ഷേത്ര നട തുറന്ന് ദീപം തെളിക്കും. 11 മുതല്‍ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/full/1597066479-2844.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	വിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. 10ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് ക്ഷേത്ര നട തുറന്ന് ദീപം തെളിക്കും. 11 മുതല്‍ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്.</p>
<p>
	 </p>
<p>
	വിഷുക്കണി ദര്‍ശനം 14നു പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ്. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്കു വിഷുക്കൈനീട്ടവും നല്കും. 13നു രാത്രി അത്താഴ പൂജയ്ക്കു ശേഷം ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കിയാണ് നട അടയ്ക്കുക. പൂജകള്‍ പൂര്‍ത്തിയാക്കി 18നു രാത്രി 10നു നട അടയ്ക്കും.</p>]]></content:encoded>
      <pubDate>Sun, 07 Apr 2024 10:15:00 +0530</pubDate>
      <updatedDate>Sun, 07 Apr 2024 10:19:38 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[നാളെ ഈസ്റ്റര്‍: പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/easter-the-resurrection-day-124033000041_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/easter-the-resurrection-day-124033000041_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg</image>
      <description><![CDATA[മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. യേശുവിന്റെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="400" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/full/1492314429-3867.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
</p>
<p>
	മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അതിരാവിലെ കല്ലറയിലേക്കു പോയത്.</p>
<p>
	 </p>
<p>
	യേശുവിനെ സംസ്‌ക്കരിച്ച കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുരുട്ടിവച്ച് അടച്ചിരുന്നതിനാല്‍ അത് നീക്കാനാകുമോയെന്ന് മൂന്നാള്‍ക്കും സംശയമുണ്ടായിരുന്നു. കല്ലറയുടെ വാതില്‍ക്കലെത്തിയ നിമിഷം മുന്നാളും അത്ഭുതചകിതരായി. ആരോ കല്ലറയുടെ മുന്നില്‍ വച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. അവര്‍ കല്ലറയ്ക്കുള്ളില്‍ കടന്നപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പറഞ്ഞു:</p>
<p>
	 </p>
<p>
	&#39;&#39;യേശു ഉയര്‍ത്തെഴുന്നേറ്റു. നിങ്ങള്‍പോയി പത്രോസിനേയും മറ്റു ശിഷ്യന്മാരെയും അറിയിക്കണം. അവിടുന്ന് നിങ്ങള്‍ക്കു മുന്‌പേ ഗലീലിയിലേക്കു പോകുന്നു. വാഗ്ദാനം ചെയ്തതു പോലെ അവിടെവച്ച് നിങ്ങള്‍ അവിടുത്തെ കാണും.&#39;&#39; സ്ത്രീകള്‍ ഭയന്ന്കല്ലറ വിട്ട് ഓടിപ്പോയി (മര്‍ക്കോ 16 1-18)</p>
<p>
	 </p>
<p>
	ആ ദിവസം തന്നെ യേശു ജറുസലെമില്‍ നിന്നും എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ട് ശിഷ്യന്മാരുടെ മുന്നിലും പത്രോസിന്റെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ശിഷ്യന്മാര്‍ ജറുസലേമില്‍ സമ്മേളിച്ച് ഭയന്ന് കതകടച്ചിരുന്ന നേരം യേശു വീണ്ടും അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യിലെ മുറിപ്പാടുകള്‍ അവരെ കാണിച്ചു. ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞു. &#39;&#39;നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ, ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ, അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. (യോഹ. 20:19-23)</p>
<p>
	 </p>
<p>
	യേശുവിന്റെ ആവശ്യപ്രകാരം ഗലീലി മലയില്‍ എത്തിയ ശിഷ്യന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം അരുള്‍ ചെയ്തു. &#39;&#39;നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു മാമ്മോദീസ നല്കുവിന്‍. യുഗാവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. (മത്താ. 28:16 - 20)</p>]]></content:encoded>
      <pubDate>Sat, 30 Mar 2024 20:48:00 +0530</pubDate>
      <updatedDate>Sat, 30 Mar 2024 20:54:48 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[നാളെ ഗുരുവായൂര്‍ ഏകാദശി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/guruvayur-temple-news-123112200023_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/guruvayur-temple-news-123112200023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/26/thumb/1_1/1561538297-621.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/26/thumb/1_1/1561538297-621.jpg</image>
      <description><![CDATA[നാളെ ഗുരുവായൂര്‍ ഏകാദശി. ഇന്ന് ദശമി വിളക്കിനായി പുലര്‍ച്ചെ മൂന്നിന് നട തുറന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടുവരെ പൂജ, ദീപാരാധന എന്നിവയ്ക്കല്ലാതെ നട അടയ്ക്കില്ല. ഇതോടെ നീണ്ട 53 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കും.

നാളെ രാവിലെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/26/full/1561538297-621.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	നാളെ ഗുരുവായൂര്‍ ഏകാദശി. ഇന്ന് ദശമി വിളക്കിനായി പുലര്‍ച്ചെ മൂന്നിന് നട തുറന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടുവരെ പൂജ, ദീപാരാധന എന്നിവയ്ക്കല്ലാതെ നട അടയ്ക്കില്ല. ഇതോടെ നീണ്ട 53 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കും.</p>
<p>
	 </p>
<p>
	നാളെ രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാകും വിഐപി ദര്‍ശനം. പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദര്‍ശനം അനുവദിക്കില്ല. പ്രാദേശികം, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കുള്ള ക്യൂ രാവിലെ അഞ്ചിന് അവസാനിപ്പിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.</p>]]></content:encoded>
      <pubDate>Wed, 22 Nov 2023 11:32:00 +0530</pubDate>
      <updatedDate>Wed, 22 Nov 2023 11:34:55 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഓണവില്ല് എന്താണെന്നറിയാമോ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായുള്ള ബന്ധം ഇതാണ്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/onam-kerala-news-123081900035_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/onam-kerala-news-123081900035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/13/thumb/1_1/1594621204-6437.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/13/thumb/1_1/1594621204-6437.jpg</image>
      <description><![CDATA[തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം പുലര്‍ച്ചെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുന്ന അപൂര്‍വ്വ ചിത്ര കലാസൃഷ്ടിയാണ് ഓണവില്ല്. പുരാണ കഥകള്‍ ആലേഖനം ചെയ്ത ഓണവില്ല് അഥവാ പള്ളിവില്ല് രൂപപ്പെടുത്തി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/13/full/1594621204-6437.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം പുലര്‍ച്ചെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുന്ന അപൂര്‍വ്വ ചിത്ര കലാസൃഷ്ടിയാണ് ഓണവില്ല്. പുരാണ കഥകള്‍ ആലേഖനം ചെയ്ത ഓണവില്ല് അഥവാ പള്ളിവില്ല് രൂപപ്പെടുത്തി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള അവകാശം കരമന മേലാറന്നൂര്‍ വിളയില്‍ വീട് കുടുംബത്തിന് മാത്രമാണ്. ക്ഷേത്ര സ്ഥപതി സ്ഥാനീയരും ആസ്ഥാന വാസ്തു ശില്പികളുമായിരുന്നു ഈ കുടുംബക്കാര്‍. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര ആചാരങ്ങളില്‍ ഒന്നാകാം ഓണവില്ല് സമര്‍പ്പണം. പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിനെന്നാണ് കരുതുന്നത്.</p>
<p>
	 </p>
<p>
	ഇടക്കാലത്ത് നിലച്ചു പോയ വില്ല് സമര്‍പ്പണം എ.ഡി. 1425-ല്‍ വീര ഇരവി വര്‍മ്മയുടെ ഭരണ കാലത്ത് പുനരാരംഭിച്ചതായി മതിലകം രേഖകളില്‍ പരാമര്‍ശമുണ്ട്. 1731-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ ക്ഷേത്രം ചുരുക്കി പണിതപ്പോള്‍ വിളയില്‍ വീട്ടിലെ പൂര്‍വ്വികനായ അനന്തപത്മനാഭനാചാരി ആയിരുന്നു ക്ഷേത്ര സ്ഥപതി. കിഴക്കേ ഗോപുര വാതില്‍ കയറി കാണിക്ക വഞ്ചിയുടെ സമീപത്തെ തുണിയില്‍ ഇദ്ദേഹത്തിന്റെ ശില്പവുമുണ്ട്. ഓണവില്ലിന്റെ ഐതിഹ്യവും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് വിഷ്ണുവിന്റെ പത്തവതാരങ്ങളും അവയുടെ ഉപകഥകളും കൂടി കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചു. ഈ സമയം വിഷ്ണു വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി. വിശ്വകര്‍മ്മാവ് ആദ്യ ഓണവില്ല് രചന നടത്തിയെന്നാണ് ഐതിഹ്യം. തന്റെ സന്നിധിയില്‍ എല്ലാ വര്‍ഷവും എത്തുന്ന മഹാബലിയ്ക്ക് കാലാകാലങ്ങളില്‍ വിശ്വകര്‍മ്മജരെ കൊണ്ട് അവതാര ചിത്രങ്ങള്‍ വരച്ച് കാണിച്ചു നല്കാമെന്നും മഹാബലിക്ക് വാഗ്ദാനം നല്കുന്നു. ഓണവില്ലിന്റെ ഐതിഹ്യം ഇങ്ങനെയാണ്. </p>]]></content:encoded>
      <pubDate>Sat, 19 Aug 2023 16:08:00 +0530</pubDate>
      <updatedDate>Sat, 19 Aug 2023 16:10:07 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[കള്ളക്കര്‍ക്കിടകം വിടപറഞ്ഞു, ഇനി സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/chingam-malayala-masam-123081700002_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/chingam-malayala-masam-123081700002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/17/thumb/1_1/1660704309-0518.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/17/thumb/1_1/1660704309-0518.jpg</image>
      <description><![CDATA[കാറും കോളും നിറഞ്ഞ കള്ള കര്‍ക്കിടകം വിട വാങ്ങി. പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പൊന്നിന്‍ ചിങ്ങം പിറന്നു. തിരുവോണത്തിന്റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. പ്രതീക്ഷകളുടെയും ആനന്ദത്തിന്റെയും കാലമായ ചിങ്ങമാസം, ദുരിതങ്ങളുടെ കണ്ണീരിനെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-08/17/full/1660704309-0518.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Chingam" width="600" /></p>
</p>
<p>
	കാറും കോളും നിറഞ്ഞ കള്ള കര്‍ക്കിടകം വിട വാങ്ങി. പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പൊന്നിന്‍ ചിങ്ങം പിറന്നു. തിരുവോണത്തിന്റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. പ്രതീക്ഷകളുടെയും ആനന്ദത്തിന്റെയും കാലമായ ചിങ്ങമാസം, ദുരിതങ്ങളുടെ കണ്ണീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.</p>
<p>
	 </p>
<p>
	ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ഈ ദിവസം കര്‍ഷകദിനമായാണ് മലയാളികള്‍ ആചരിക്കുന്നത്. ജൈവദിനമായും ചിങ്ങം ഒന്ന് പ്രാധാന്യമര്‍ഹിക്കുന്നു. ചിങ്ങമെത്തിയതോടെ കേരളത്തിലെ വിപണികളും സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്‍ക്ക് ചാകരക്കാലമാണ്.</p>
<p>
	 </p>
<p>
	ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളാണ് ചിങ്ങത്തിന്റെ നിറപ്പകിട്ട്. കര്‍ക്കിടകം പടിയിറങ്ങുന്ന ദിവസം കേരളീയര്‍ വീടും പരിസരവും വൃത്തിയാക്കി പൊന്നിന്‍ ചിങ്ങത്തെ വരവേറ്റു. ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടന്നു. മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി. ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ തിരുവോണവും ഇതേ മാസത്തിലാണ്.</p>]]></content:encoded>
      <pubDate>Thu, 17 Aug 2023 08:09:00 +0530</pubDate>
      <updatedDate>Thu, 17 Aug 2023 08:13:21 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[എന്താണ് ആറ്റുകാൽ പൊങ്കാല? പേരിന് പിന്നിലെ ചരിത്രമെന്ത്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/what-is-attukal-ponkala-the-story-behind-the-famous-ritual-123022600014_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/what-is-attukal-ponkala-the-story-behind-the-famous-ritual-123022600014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/09/thumb/1_1/1583723129-5667.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/09/thumb/1_1/1583723129-5667.jpg</image>
      <description><![CDATA[ആറ്റുകാലമ്മ എന്ന പേരിലാണ് ദേവി അറിയപ്പെടൂന്നത്. എന്നാൽ കണ്ണകി,അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കൽപ്പിക്കാറുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/09/full/1583723129-5667.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	കേരളത്തിലെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആറ്റുകാലമ്മ എന്ന പേരിലാണ് ദേവി അറിയപ്പെടൂന്നത്. എന്നാൽ കണ്ണകി,അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കൽപ്പിക്കാറുണ്ട്. ചിരപുരാതനമായ ക്ഷേത്രം സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്നു. ഇവിടത്തെ പ്രധാന ഉത്സവമാണ് ആറ്റുകാൽ പൊങ്കാല.<br />
	<br />
	കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌ പ്രധാനം. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്നത് ഈ ചടങ്ങിലാണ്. പൊങ്കാല ഇട്ടാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തർ കരുതുന്നു. </p>
<p>
	 </p>
<p>
	ഉപദേവതകളായി ശിവൻ,ഗണപതി,നാഗദൈവങ്ങൾ,മാടൻ തമ്പുരാൻ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ദ്രാവിഡ ക്ഷേത്രങ്ങളെ പണ്ട് കാലത്ത് കല്ല് എന്ന് വിളിച്ചിരുന്നു. എവിടെ സ്ഥിതിചെയ്യുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ആറ്റിൽ അല്ലെങ്കിൽ അതിൻ്റെ സംഗമസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രം ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്നായി പരിണമിച്ചത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 26 Feb 2023 15:21:00 +0530</pubDate>
      <updatedDate>Sun, 26 Feb 2023 15:25:21 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് തൃക്കാര്‍ത്തിക: ആരുടെ ജന്മനക്ഷത്രമാണ്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/karthika-star-astrology-prediction-122120600003_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/karthika-star-astrology-prediction-122120600003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/14/thumb/1_1/1605347333-6022.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/14/thumb/1_1/1605347333-6022.jpg</image>
      <description><![CDATA[തമിഴ്നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കള്‍ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാര്‍ത്തിക. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിവസമാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇത് ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="388" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/14/full/1605347333-6022.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
</p>
<p>
	തമിഴ്നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കള്‍ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാര്‍ത്തിക. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിവസമാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇത് ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നു. സന്ധ്യക്ക് മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, പരാശക്തിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കര്‍ത്തികയാഘോഷിക്കുന്നു.</p>
<p>
	 </p>
<p>
	വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ഭഗവതിയുടെ ജന്മനക്ഷത്രമായതിനാലാണ് അന്നേ ദിവസം തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ അന്ന് വിശേഷമാണ്. മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തില്‍ വിളക്കുകള്‍ കത്തിച്ചാല്‍ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം.</p>]]></content:encoded>
      <pubDate>Tue, 06 Dec 2022 08:38:00 +0530</pubDate>
      <updatedDate>Tue, 06 Dec 2022 08:41:49 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ശബരിമലയില്‍ ഞായറാഴ്ച ലക്ഷാര്‍ച്ചന]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/sabarimala-kerala-news-122091800008_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/sabarimala-kerala-news-122091800008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597066479-2844.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597066479-2844.jpg</image>
      <description><![CDATA[ശബരിമല: ഓണം കഴിഞ്ഞു കഴിഞ്ഞ ദിവസം തുറന്ന ശബരീശ നടയില്‍ ദര്‍ശനത്തിനു വന്‍ തിരക്ക്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്നപ്പോള്‍ തന്നെ ഭക്തരുടെ പ്രവാഹമായിരുന്നു. സന്നിധാനത്തുള്ള വലിയ നടപ്പന്തല്‍, മേല്‍പ്പാലം, തിരുമുറ്റം എന്നിവിടങ്ങളില്‍ ഭഗവത് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/full/1597066479-2844.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ശബരിമല: ഓണം കഴിഞ്ഞു കഴിഞ്ഞ ദിവസം തുറന്ന ശബരീശ നടയില്‍ ദര്‍ശനത്തിനു വന്‍ തിരക്ക്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്നപ്പോള്‍ തന്നെ ഭക്തരുടെ പ്രവാഹമായിരുന്നു. സന്നിധാനത്തുള്ള വലിയ നടപ്പന്തല്‍, മേല്‍പ്പാലം, തിരുമുറ്റം എന്നിവിടങ്ങളില്‍ ഭഗവത് ദര്‍ശനത്തിനായി ഭക്തര്‍ മണിക്കൂറുകളായി കാത്ത് നില്‍ക്കുകയായിരുന്നു. പോലീസിനൊപ്പം ദേവസ്വം ഗാര്‍ഡുകളും ഇവരെ നിയന്ത്രിക്കാനായി നന്നേ വിഷമിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തരെ കൂടാതെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരും ദര്‍ശനത്തിനു എത്തിയിരുന്നു.  </p>
<p>
	 </p>
<p>
	ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു പൂജകള്‍ക്ക് ആരംഭം കുറിച്ചത്. ഉഷഃപൂജയോടെ ലക്ഷാര്ച്ചനയും തുടങ്ങി. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ബ്രഹ്മകലശവും നിറച്ചു. ഇതിനു ചുറ്റും 25 ശാന്തിക്കാര്‍ ഇരുന്നു ഹരിഹരപുത്ര സഹസ്രനാമം കോലി അര്‍ച്ചന നടത്തി. ഉച്ചയോടെ ഇത് പൂര്‍ത്തിയായി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം ആഘോഷമായി ശ്രീകോവിലില്‍ എത്തിച്ചു അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകവും ചെയ്തു.</p>
<p>
	 </p>
<p>
	വൈകുന്നേരം ദീപാരാധനയും തുടര്‍ന്ന് പടിപൂജ, പുഷ്പാഭിഷേകം എന്നിവയും നടന്നു. വൈകിട്ട് അഞ്ചു മണി മുതല്‍ തന്നെ പടിപൂജ ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇരുപത്തൊന്നാം തീയതി വരെ പൂജകള്‍ തുടരും. ഞായറാഴ്ചയും ലക്ഷാര്ച്ചനയുണ്ട്. ഇരുപത്തൊന്നു ബുധനാഴ്ച രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും. </p>]]></content:encoded>
      <pubDate>Sun, 18 Sep 2022 11:17:00 +0530</pubDate>
      <updatedDate>Sun, 18 Sep 2022 11:19:35 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[Ganesh Chathurthi:ഗണേശൻ എങ്ങനെ ഗജമുഖനായി? ആ കഥ ഇങ്ങനെ]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/how-ganesha-got-his-elephant-head-122083100004_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/how-ganesha-got-his-elephant-head-122083100004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2022-08/30/thumb/1_1/1661856490-3528.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2022-08/30/thumb/1_1/1661856490-3528.jpg</image>
      <description><![CDATA[കോപാകുലയായ പാർവ്വതീ ദേവി കാളിയായി മാറി പ്രപഞ്ചത്തെ മുഴുവൻ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2022-08/30/full/1661856490-3528.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	ഹിന്ദുപുരാണപ്രകാരം ആനയുടെ തലയും മനുഷ്യൻ്റെ ഉടലുമാണ് ഗണപതിക്കുള്ളത്. ശിവഭഗവാൻ്റെ അഭാവത്തിൽ പാർവതി ദേവി കുളിക്കുമ്പോൾ തൻ്റെ കാവലിനായി പാർവ്വതി ദേവി ചന്ദനമുപയോഗിച്ച് ഗണേശനെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങൾ പറയുന്നത്. തുടർന്ന് കുളിക്കുകയായിരുന്ന പാർവ്വതിയെ കാണാൻ ശിവ ഭഗവാൻ എത്തുകയും കാവലിന് നിർത്തിയ ഗണപതി ശിവഭഗവാനെ തടയുകയും ചെയ്തു.</p>
<p>
	 </p>
<p>
	ഇത് ശിവഭഗവാനെ പ്രകോപിതനാക്കി. ഇരുവരും ചേർന്ന് നടത്തിയ പോരാട്ടത്തിൽ ശീവൻ ഗണപതിയുടെ തല വെട്ടിയെടുത്തു. ഇത് കണ്ട് കോപാകുലയായ പാർവ്വതീ ദേവി കാളിയായി മാറി പ്രപഞ്ചത്തെ മുഴുവൻ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പരിഹാരമായി ശിവൻ ആനയുടെ തല കുട്ടിയുടെ ശരീരത്തോട് ചേർത്ത് വെച്ച് ഗണേശന് പുനർജന്മം നൽകി. ഇത് കണ്ട പാർവതീ ദേവി തൻ്റെ കോപമടക്കുകയും തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണ് എല്ലാവർഷവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.</p>]]></content:encoded>
      <pubDate>Wed, 31 Aug 2022 09:14:00 +0530</pubDate>
      <updatedDate>Wed, 31 Aug 2022 09:32:51 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Ganesh chathurthi: ഗണേശ ചതുര്‍ത്ഥി : ഗണേശവിഗ്രഹ നിമഞ്ജനത്തിന് പിന്നിലെ ഐതീഹ്യം എന്ത്?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/story-behind-the-tradition-of-ganesh-visarjan-122083100003_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/story-behind-the-tradition-of-ganesh-visarjan-122083100003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2022-08/30/thumb/1_1/1661860452-0936.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2022-08/30/thumb/1_1/1661860452-0936.jpg</image>
      <description><![CDATA[ഈ ദിവസങ്ങളിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്ത് ഗണപതിക്ക് മുന്നിൽ സമർപ്പിക്കുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2022-08/30/full/1661860452-0936.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Ganesh Utsav 2022</p>
	</p>
	ഈ ദിവസം വലിയ പന്തലുകൾ സ്ഥാപിച്ച് അതിലാണ് ഗണപതി പൂജ നടത്തുക. ഇതിന് പുറമെ 10 ദിവസം ഭക്തർ ഗണപതിക്ക് മധുരപലഹാരങ്ങളും മറ്റ് നിവേദ്യങ്ങളും സമർപ്പിക്കും. ഈ ദിവസങ്ങളിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്ത് ഗണപതിക്ക് മുന്നിൽ സമർപ്പിക്കുന്നു. മണ്ണുകൊണ്ട് നിർമിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതേ ദിവസം തന്നെ വൈകീട്ടോ അല്ലെങ്കിൽ മൂന്ന്,അഞ്ച്,ഏഴ്,ഒമ്പത് ദിവസത്തിലോ വിഗ്രഹം നിമഞ്ജനം ചെയ്യുന്നു.</p>
<p>
	 </p>
<p>
	മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയാണ് ദേശീയത വളർത്തുന്നതിൻ്റെ ഭാഗമായി ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങൾ വിപുലമാക്കിയത്. പത്താം ദിവസം ആനന്ദ് ചതുര്‍ത്ഥി. ഈ ദിവസം ഗണേശൻ്റെ വിഗ്രഹം നദിയിലോ,കടലിലോ ഒഴുക്കുന്നു. ആഘോഷങ്ങളുടെ അവസാനമാണ് ഈ ദിവസം.ഗണേശൻ തൻ്റെ മാതാപിതാക്കളുള്ള കൈലാസത്തിലേക്ക് പോകുന്നുവെന്നാണ് വിശ്വാസം.<br />
	<br />
	ഒരിക്കൽ ഭൂമിയിൽ ജനിച്ചാൽ അവന് മരണമുണ്ടെന്ന സൂചകമായും ഇതിനെ കരുതുന്നു. ജനനം, ജീവിതം,മരണം എന്ന കാലചക്രത്തെ ഗണേശ നിമഞ്ജനം ഓർമിപ്പിക്കുന്നു. ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതോടെ അത് നമ്മുടെ വീടിനോട് ചേർന്നുള്ള കഷ്ടപ്പാടുകളെ/തടസ്സങ്ങളെയും ഇല്ലാതാക്കുമെന്നും വിശ്വാസമുണ്ട്.</p>]]></content:encoded>
      <pubDate>Wed, 31 Aug 2022 09:08:00 +0530</pubDate>
      <updatedDate>Wed, 31 Aug 2022 09:20:44 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[അഷ്ടമിയും രോഹിണിയും ഒന്നിയ്ക്കുന്നദിനത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/sreekrishna-jayanthi-122081800007_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/sreekrishna-jayanthi-122081800007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-08/30/thumb/1_1/1535607011-6629.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-08/30/thumb/1_1/1535607011-6629.jpg</image>
      <description><![CDATA[ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .

യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-08/30/full/1535607011-6629.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .</p>
<p>
	 </p>
<p>
	യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്റെ ജനനം എന്നാണു വിശ്വാസം.</p>
<p>
	 </p>
<p>
	ബാലഗോകുലം ഈ ദിനം ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും ശോഭായാത്രകളും നടക്കും. ശ്രീകൃഷ്ണന്റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കുശേഷമുള്ള അഷ്ടമിക്ക് - ജന്മാഷ്ടമിക്ക് - ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.</p>]]></content:encoded>
      <pubDate>Thu, 18 Aug 2022 09:17:00 +0530</pubDate>
      <updatedDate>Thu, 18 Aug 2022 09:27:21 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[Eid Al Adha 2022, Best Bakrid Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ബക്രീദ് ആശംസകള്‍ നേരാം; മലയാളത്തിലുള്ള മികച്ച പത്ത് ആശംസകള്‍ ഇതാ]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/eid-al-adha-2022-best-bakrid-wishes-in-malayalam-122070900016_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/eid-al-adha-2022-best-bakrid-wishes-in-malayalam-122070900016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/09/thumb/1_1/1657342698-4398.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/09/thumb/1_1/1657342698-4398.jpg</image>
      <description><![CDATA[Eid Al Adha Wishes in Malayalam: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ത്യയില്‍ ജൂലൈ 10 ഞായറാഴ്ചയാണ് ബലി പെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. ഈദ് അല്‍ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാര്‍ഥ പേര്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/09/full/1657342698-4398.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Eid" width="600" /></p>
	</p>
	<br />
	Eid Wishesh in Malayalam: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ത്യയില്‍ ജൂലൈ 10 ഞായറാഴ്ചയാണ് ബലി പെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. ഈദ് അല്‍ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാര്‍ഥ പേര്. ബക്രീദ് എന്നും വ്യാപകമായി അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ ആചരിക്കുന്ന ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം. ഏറ്റവും മികച്ച പത്ത് ആശംസകള്‍ ഇതാ. ആശംസകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...</p>
<p>
	 </p>
<p>
	1. <strong>പങ്കുവയ്ക്കലിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഓര്‍മയാണ് ഈദ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍ </strong></p>
<p>
	 </p>
<p>
	2. <strong>ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു</strong></p>
<p>
	 </p>
<p>
	3. <strong>ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് ! </strong></p>
<p>
	 </p>
<p>
	4. <strong>പ്രിയപ്പെട്ടവരെ എന്റെ കരങ്ങള്‍ കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ സാധിക്കാത്തപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഞാന്‍ അവരെ ആശ്ലേഷിക്കുന്നു. നിങ്ങള്‍ എപ്പോഴും സ്‌നേഹത്താല്‍ ചുറ്റപ്പെടട്ടെ. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍.</strong></p>
<p>
	 </p>
<p>
	5. <strong>എന്നും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധനവും മാത്രം നിറയട്ടെ. ഈദ് മുബാറക്ക് ! </strong></p>
<p>
	 </p>
<p>
	6. <strong>ഏവരിലും സന്തോഷവും സമാധാനവും നിറച്ച് വലിയ പെരുന്നാള്‍ എത്തി. സന്തോഷവും ആരോഗ്യവും സമ്പത്തും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ നല്ല ദിനം ആഘോഷിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും ബക്രീദ് ആശംസകള്‍ ! </strong></p>
<p>
	 </p>
<p>
	7. <strong>നമ്മുടെ പരിഹാരബലി അള്ളാഹു സ്വീകരിക്കട്ടെ, ആവശ്യക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഈ പെരുന്നാള്‍ ദിനം നമുക്ക് സാധിക്കണം. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍</strong></p>
<p>
	 </p>
<p>
	8. <strong>അള്ളാഹുവിന്റെ കരുണയും സ്‌നേഹവും എപ്പോഴും നമുക്കൊപ്പം ഉണ്ടാകട്ടെ. ഈദ് മുബാറക്ക് </strong></p>
<p>
	 </p>
<p>
	9. <strong>ആത്മസമര്‍പ്പണത്തിന്റെ അനുസ്മരണമായി ഒരു ബലിപെരുന്നാള്‍ കൂടി. ഏവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ നേരുന്നു. </strong></p>
<p>
	 </p>
<p>
	10. <strong>എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക് </strong></p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 09 Jul 2022 10:24:00 +0530</pubDate>
      <updatedDate>Sat, 09 Jul 2022 10:28:25 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Eid Al Adha 2022: കേരളത്തില്‍ എന്നാണ് ബലിപെരുന്നാള്‍?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/eid-al-adha-kerala-july-10-122070600025_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/eid-al-adha-kerala-july-10-122070600025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/30/thumb/1_1/1627632936-5002.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/30/thumb/1_1/1627632936-5002.jpg</image>
      <description><![CDATA[Eid Al Adha 2022: ആത്മാര്‍പ്പണത്തിന്റെ ആഘോഷമാണ് ബലിപെരുന്നാള്‍ അഥവാ ഈദ് അല്‍ അദ്ഹ. വലിയ പെരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/30/full/1627632936-5002.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Muslim" width="600" /></p>
	<br />
	Eid Al Adha 2022: ആത്മാര്‍പ്പണത്തിന്റെ ആഘോഷമാണ് ബലിപെരുന്നാള്‍ അഥവാ ഈദ് അല്‍ അദ്ഹ. വലിയ പെരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. മൃഗത്തെ ബലി കൊടുത്ത് ഓര്‍മ പുതുക്കുന്ന പെരുന്നാള്‍ ആയതുകൊണ്ട് ബക്രീദ് എന്നും ഈ ദിവസം അറിയപ്പെടുന്നു. </p>
<p>
	 </p>
<p>
	ഇത്തവണ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ചയാണ്. ജൂലൈ ഒന്‍പതിനാണ് അറഫാദിനം. ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനും അറഫാദിനം ജൂലൈ എട്ടിനുമാണ്. </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 06 Jul 2022 11:39:00 +0530</pubDate>
      <updatedDate>Wed, 06 Jul 2022 11:42:03 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് വൈകുണ്ഠ ഏകാദശി: വിഷ്ണുക്ഷേത്രങ്ങളിൽ അതിപ്രധാനം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/vaikunda-ekadashi-swargavathil-ekadashi-pathmanabhaswamy-122011300021_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/vaikunda-ekadashi-swargavathil-ekadashi-pathmanabhaswamy-122011300021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/18/thumb/1_1/1560847837-1346.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/18/thumb/1_1/1560847837-1346.jpg</image>
      <description><![CDATA[ഏകാദശികളിൽ പ്രധാനമായ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി ഇന്നാണ് വരുന്നത്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശിയായി കണക്കാക്കുന്നത്. വിഷ്ണുഭഗവാന് പ്രധാനമായ]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/18/full/1560847837-1346.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
ഏകാദശികളിൽ പ്രധാനമായ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി ഇന്നാണ് വരുന്നത്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശിയായി കണക്കാക്കുന്നത്. വിഷ്ണുഭഗവാന് പ്രധാനമായ വ്യാഴാഴ്ച തന്നെ ഇത്തവണ വൈകുണ്ഠ ഏകാദശി വരുന്നത് എന്നതും പ്രധാന വിശേഷമാണ്. അതിനാൽ ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനം ഇരട്ടി ഫലദായകം എന്നാണു വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളിൽ എല്ലാം ഈ ദിവസം അതീവ പ്രാധാന്യമുള്ളതാണ്.<br />
<br />
ഈ ദിവസങ്ങളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിൽ അഥവാ കിഴക്കേ വാതിൽ വഴി ഉള്ളിൽ പ്രവേശിച്ചു ഭഗവത് ദർശനം, മറ്റു പൂജകൾ എന്നിവയ്ക്ക് ശേഷം മറ്റൊരു വാതിൽ കൂടി പുറത്തു കടക്കുമ്പോൾ സ്വർഗ്ഗ വാതിൽ കടക്കുന്നതിനു തുല്യമാണ്.<br />
<br />
ഈ ദിവസം ഭക്തർ ഏകാദശി വ്രതം നോറ്റാണ് ക്ഷേത്ര ദർശനം നടത്തുന്നത്. വിഷ്ണു ക്ഷേത്രങ്ങളിൽ രാവിലെയും രാത്രിയും പ്രത്യേകം പ്രത്യേകം പൂജയും എഴുന്നള്ളത്തും മറ്റും നടക്കും. ഈ ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശിക്കും മകര സംക്രാന്തിക്കും രാത്രി എട്ടര മണിക്ക് പൊന്നും ശീവേലി ഉണ്ടായിരിക്കും. ]]></content:encoded>
      <pubDate>Thu, 13 Jan 2022 10:47:00 +0530</pubDate>
      <updatedDate>Thu, 13 Jan 2022 10:50:08 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>എ കെ ജെ അയ്യര്‍</authorname>
    </item>
    <item>
      <title><![CDATA[കന്നിമാസ പൂജ: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/sabarimala-kerala-news-121090800014_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/sabarimala-kerala-news-121090800014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597052556-6335.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/thumb/1_1/1597052556-6335.jpg</image>
      <description><![CDATA[കന്നിമാസ പൂജകള്‍ക്കായി ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഒരു ദിവസം 15000 അയ്യപ്പഭക്തര്‍ക്കാണ് ദര്‍ശനാനുമതി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/10/full/1597052556-6335.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	കന്നിമാസ പൂജകള്‍ക്കായി ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഒരു ദിവസം 15000 അയ്യപ്പഭക്തര്‍ക്കാണ് ദര്‍ശനാനുമതി. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. </p>
<p>
	സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം.</p>]]></content:encoded>
      <pubDate>Wed, 08 Sep 2021 09:30:00 +0530</pubDate>
      <updatedDate>Wed, 08 Sep 2021 09:41:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[എന്താണ് കാടാമ്പുഴയിലെ മുട്ടറുക്കല്‍ വഴിപാട് ?]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/hindu-rituals-temple-121081700033_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/hindu-rituals-temple-121081700033_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/thumb/1_1/1596184105-6076.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/thumb/1_1/1596184105-6076.jpg</image>
      <description><![CDATA[മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കാടാമ്പുഴ. മേല്‍ക്കൂരരയില്ലാത്ത ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്. മലപ്പുറത്തുനിന്നല്ലാതെ മറ്റു ജില്ലകളിലെയും നിരവധി ഭക്തര്‍ ഇവിടേക്ക് എത്താറുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-07/31/full/1596184105-6076.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കാടാമ്പുഴ. മേല്‍ക്കൂരരയില്ലാത്ത ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്. മലപ്പുറത്തുനിന്നല്ലാതെ മറ്റു ജില്ലകളിലെയും നിരവധി ഭക്തര്‍ ഇവിടേക്ക് എത്താറുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് മുട്ടറുക്കല്‍. ശ്രീകോവിലിനു മുന്നിലുള്ള പ്രത്യേകം ഒരുക്കിയിട്ടുള്ള കല്ലില്‍ ശാന്തിക്കാരന്‍ നാളികേരമുടച്ച് നടത്തുന്നതാണ് വഴിപാട്. പുറത്തുനിന്നും വാങ്ങുന്ന നാളികേരം പ്രത്യേകം തയ്യാറാക്കിയ ടാങ്കിലെ വെള്ളത്തില്‍ മുക്കിയ ശേഷം നാളും പേരും എന്തിനാണ് വഴിപാട് കഴിക്കുന്നത് എന്നും പറഞ്ഞ് ശാന്തിക്കാരനെ ഏല്‍പ്പിക്കുന്നു. </p>
<p>
	 </p>
<p>
	വഴിപാടിന്റെ ഉദ്ദേശവും പേരും നാളും പറഞ്ഞ് ശാന്തിക്കാരന്‍ തന്നെ നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം നാഴികേരത്തിന്റെ രണ്ട് മുറികളും ഭക്തനു തന്നെ നല്‍കുകയും ചെയ്യുന്നു. നാളികേരം ഉടയുന്നതനുസരിച്ചാണ് വഴിപാട് ശരിയായേ ഇല്ലയോ എന്ന് കണക്കാക്കുന്നത്. പല വിധത്തിലുള്ള മുട്ടറുക്കലുകളും ക്ഷത്രത്തില്‍ നടത്താറുണ്ട്.</p>]]></content:encoded>
      <pubDate>Tue, 17 Aug 2021 13:23:00 +0530</pubDate>
      <updatedDate>Tue, 17 Aug 2021 13:25:54 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഇനി ഓണനാളുകള്‍; അത്തം പിറന്നു]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/kerala-celebrating-onam-with-covid-protocol-121081200001_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/kerala-celebrating-onam-with-covid-protocol-121081200001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/13/thumb/1_1/1473742843-1367.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/13/thumb/1_1/1473742843-1367.jpg</image>
      <description><![CDATA[മഹാമാരിക്കാലത്തും പ്രതീക്ഷകള്‍ കൈവിടാതെ മലയാളി. ഇനി ശുഭപ്രതീക്ഷയുടെ കാത്തിരിപ്പ്. അത്തം പിറന്നു. ഓണത്തെ വരവേല്‍ക്കാന്‍ ഇന്നുമുതല്‍ വീടുകളില്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ 12, 13 തിയതികളിലായാണ് അത്തം നക്ഷത്രം കടന്നുപോകുന്നത്. ചിങ്ങപ്പിറവി 17-നാണ്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="378" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/13/full/1473742843-1367.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	<br />
	മഹാമാരിക്കാലത്തും പ്രതീക്ഷകള്‍ കൈവിടാതെ മലയാളി. ഇനി ശുഭപ്രതീക്ഷയുടെ കാത്തിരിപ്പ്. അത്തം പിറന്നു. ഓണത്തെ വരവേല്‍ക്കാന്‍ ഇന്നുമുതല്‍ വീടുകളില്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ 12, 13 തിയതികളിലായാണ് അത്തം നക്ഷത്രം കടന്നുപോകുന്നത്. ചിങ്ങപ്പിറവി 17-നാണ്. 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല. കോവിഡ് മഹാമാരിക്കാലത്തെ രണ്ടാം ഓണക്കാലമാണിത്. അതിനാല്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണ ഓണാഘോഷം. ജനത്തിരക്കുണ്ടാകുന്ന എല്ലാ ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്. </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 12 Aug 2021 07:42:00 +0530</pubDate>
      <updatedDate>Thu, 12 Aug 2021 07:53:10 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[നിറങ്ങളുള്ള പൂക്കള്‍ വേണ്ട; അത്തത്തിനു പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിട്ടകള്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/onam-pookkalam-rituals-121080400013_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/onam-pookkalam-rituals-121080400013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/thumb/1_1/1598843931-575.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/thumb/1_1/1598843931-575.jpg</image>
      <description><![CDATA[വീണ്ടുമൊരു ഓണക്കാലം വന്നെത്തി. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. അത്തം മുതല്‍ വീട്ടില്‍ പൂക്കളം ഇടുന്നവരാണ് നമ്മള്‍. ഇത്തവണ ഓഗസ്റ്റ് 13 നാണ് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ ആദ്യ പൂക്കളം ഇടുന്ന ദിവസം. അത്തത്തിനു പൂക്കളമിടുമ്പോള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/31/full/1598843931-575.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	വീണ്ടുമൊരു ഓണക്കാലം വന്നെത്തി. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. അത്തം മുതല്‍ വീട്ടില്‍ പൂക്കളം ഇടുന്നവരാണ് നമ്മള്‍. ഇത്തവണ ഓഗസ്റ്റ് 13 നാണ് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ ആദ്യ പൂക്കളം ഇടുന്ന ദിവസം. അത്തത്തിനു പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ചിട്ടകളുണ്ട്. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയില്‍ പൂക്കളം ഇടാന്‍ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാന്‍ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതല്‍ നിറങ്ങളുളള പൂക്കള്‍ ഇടും. അതായത് അത്തം, ചിത്തിര ദിവസങ്ങളില്‍ പൂക്കളം വളരെ സിംപിള്‍ ആയിരിക്കണം. നിറങ്ങളുള്ള പൂക്കള്‍ ഒഴിവാക്കി തുമ്പപ്പൂവും തുളസിയും മാത്രം ഉപയോഗിച്ച് പൂക്കളമിടാം. </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 04 Aug 2021 09:36:00 +0530</pubDate>
      <updatedDate>Wed, 04 Aug 2021 09:49:10 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ഇത്തവണയും അത്തം പത്തിനല്ല തിരുവോണം !]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/thiruvonam-kerala-festival-2021-august-21-121072200031_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/thiruvonam-kerala-festival-2021-august-21-121072200031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/04/thumb/1_1/1472964592-5494.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/04/thumb/1_1/1472964592-5494.jpg</image>
      <description><![CDATA['അത്തം പത്തിന് പൊന്നോണം' എന്നാണ് നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നത്. അതായത് അത്തം കഴിഞ്ഞുവരുന്ന പത്താം ദിവസമാണ് തിരുവോണം. എന്നാല്‍, പലപ്പോഴും അത്തം പത്തിനല്ല തിരുവോണം വരുന്നത്. ഇത്തവണയും അങ്ങനെയാണ്. ഓഗസ്റ്റ് മാസത്തിലാണ് ഇത്തവണ തിരുവോണം. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/04/full/1472964592-5494.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	<br />
	&#39;അത്തം പത്തിന് പൊന്നോണം&#39; എന്നാണ് നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നത്. അതായത് അത്തം കഴിഞ്ഞുവരുന്ന പത്താം ദിവസമാണ് തിരുവോണം. എന്നാല്‍, പലപ്പോഴും അത്തം പത്തിനല്ല തിരുവോണം വരുന്നത്. ഇത്തവണയും അങ്ങനെയാണ്. ഓഗസ്റ്റ് മാസത്തിലാണ് ഇത്തവണ തിരുവോണം. ഓഗസ്റ്റ് 13 നാണ് ഇത്തവണ അത്തം. ഓഗസ്റ്റ് 21 ന് തിരുവോണവും. അതായത് അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്. ഓഗസ്റ്റ് 14 നാണ് ഇത്തവണ ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരുമിച്ച് വരുന്നത്. വിനാഴിക കണക്ക് പ്രകാരമാണ് രണ്ട് നാളുകള്‍ ഒരേ ദിവസം എത്തുന്നത്. നേരത്തെയും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 2018 ലെ തിരുവോണം അത്തം കഴിഞ്ഞ് പതിനൊന്നാം ദിവസമായിരുന്നു. 2018 ന് മുന്‍പുള്ള തുടര്‍ച്ചയായ നാല് വര്‍ഷം അത്തം ഒന്‍പതിനായിരുന്നു തിരുവോണം. </p>
<p>
	 </p>
<p>
	<strong>തുടര്‍ച്ചയായി അഞ്ച് ദിവസം അവധി</strong></p>
<p>
	 </p>
<p>
	തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയും ഇത്തവണ ഓഗസ്റ്റ് മാസത്തിലുണ്ട്. ഓഗസ്റ്റ് 13 നാണ് ഇത്തവണ അത്തം. ഓഗസ്റ്റ് 21 ശനിയാഴ്ചയാണ് തിരുവോണം. ഓഗസ്റ്റ് 20 ന് ഒന്നാം ഓണം. ഓഗസ്റ്റ് 22 ന് മൂന്നാം ഓണവും ഓഗസ്റ്റ് 23 ന് നാലാം ഓണവും ആഘോഷിക്കുന്നു. ഇത്തവണ ഓഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം പൊതു അവധിയാണ്. ഞായറാഴ്ച അടക്കമാണ് ഈ അഞ്ച് അവധി. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 19, 20, 21, 22, 23 തിയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 23 നാലാം ഓണത്തിന്റെ അന്ന് തന്നെയാണ് ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നത്. അന്നും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 22 മൂന്നാം ഓണം ഞായറാഴ്ചയാണ് വരുന്നത്.</p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 22 Jul 2021 11:39:00 +0530</pubDate>
      <updatedDate>Thu, 22 Jul 2021 11:41:44 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[തൃശൂര്‍ പൂരം: മെഡിക്കല്‍ വിദഗ്ധ സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ദേവസ്വങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/thrissur-pooram-medical-expert-committee-covid-121041900042_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/thrissur-pooram-medical-expert-committee-covid-121041900042_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/15/thumb/1_1/1586935216-9319.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-04/15/thumb/1_1/1586935216-9319.jpg</image>
      <description><![CDATA[തൃശൂര്‍ പൂരത്തെ സംബന്ധിച്ച് മെഡിക്കല്‍ വിദഗ്ധ സമിതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചതായി സൂചന. ഇന്നു വൈകുന്നേരം നാലുമണിക്കാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://media.webdunia.com/_media/ml/img/article/2020-04/15/full/1586935216-9319.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	തൃശൂര്‍ പൂരത്തെ സംബന്ധിച്ച് മെഡിക്കല്‍ വിദഗ്ധ സമിതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചതായി സൂചന. ഇന്നു വൈകുന്നേരം നാലുമണിക്കാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. വിദഗ്ധസമിതിയുടെ ശുപാര്‍ശ ഇതിലാണ് പരിഗണിക്കുന്നത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള മെഡിക്കല്‍ വിദഗ്ധ സമിതിയെയാണ് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് ചുമതലപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ ജില്ലാകളക്ടറും കമ്മീഷണറും ഡിഎംഒയും ഓണ്‍ലൈനിലൂടെ പങ്കെടുക്കും.</p>
<p>
	 </p>
<p>
	തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. രവീന്ദ്രന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ബിനു അറീക്കല്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. അതേസമയം വൈകുന്നേരത്തെ ചീഫ് സെക്രട്ടറിയുടെ യോഗത്തിനു ശേഷമായിരിക്കും പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പാസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനിക്കുക. ഇന്ന് രാവിലെ 10 മണിമുതല്‍ പാസ് നല്‍കി തുടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നു.</p>]]></content:encoded>
      <pubDate>Mon, 19 Apr 2021 14:54:00 +0530</pubDate>
      <updatedDate>Mon, 19 Apr 2021 14:57:07 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[തൃശൂര്‍പൂരത്തിന് നാളെ കൊടിയേറും]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/thrissur-pooram-april-2021-121041600022_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/thrissur-pooram-april-2021-121041600022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-05/13/thumb/1_1/1557716355-5018.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-05/13/thumb/1_1/1557716355-5018.jpg</image>
      <description><![CDATA[അതേസമയം വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 17 മുതല്‍ 24വരെയുള്ള വെടിക്കെട്ടിനാണ് അനുമതിയുള്ളത്. കേന്ദ്ര എക്‌സ്‌പോസീവ് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://media.webdunia.com/_media/ml/img/article/2019-05/13/full/1557716355-5018.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	തൃശൂര്‍പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തില്‍ ദേശക്കാരാണ് കൊടിയേറ്റുന്നത്. അതേസമയം വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 17 മുതല്‍ 24വരെയുള്ള വെടിക്കെട്ടിനാണ് അനുമതിയുള്ളത്. കേന്ദ്ര എക്‌സ്‌പോസീവ് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കും.</p>
<p>
	 </p>
<p>
	45വയസിനു മുകളില്‍ പ്രായമുള്ളരില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമാത്രമേ പ്രവേശനം ഉള്ളു. കൂടാതെ 45 വയസിനു താഴെയുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഈമാസം 23നാണ് പൂരം.</p>]]></content:encoded>
      <pubDate>Fri, 16 Apr 2021 12:06:00 +0530</pubDate>
      <updatedDate>Fri, 16 Apr 2021 12:08:43 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് ധനുമാസത്തിലെ തിരുവാതിര]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/thiruvathira-ardradarsan-sivatemple-120123000015_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/thiruvathira-ardradarsan-sivatemple-120123000015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/09/thumb/1_1/1507543071-1884.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/09/thumb/1_1/1507543071-1884.jpg</image>
      <description><![CDATA[ധനുമാസത്തിലെ തിരുവാതിര ശിവക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ള ക്ഷേത്രങ്ങളിലെല്ലാം തന്നെ അതിവിശേഷമാണ്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആര്‍ദ്രാ ദര്ശനം വിശേഷമാണ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="//media.webdunia.com/_media/ml/img/article/2017-10/09/full/1507543071-1884.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
</p>
<p>
	തിരുവനന്തപുരം: ധനുമാസത്തിലെ തിരുവാതിര ശിവക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ള ക്ഷേത്രങ്ങളിലെല്ലാം തന്നെ അതിവിശേഷമാണ്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആര്‍ദ്രാ ദര്ശനം വിശേഷമാണ്. തിരുവൈരാണിക്കുളം, വൈക്കം മഹാദേവര്‍ ക്ഷേത്രം, ഏറ്റുമാന്നൂര്‍, കടുത്തുരുത്തി, എറണാകുളത്തപ്പന്‍, കൊട്ടാരക്കര ശിവന്‍ കോവില്‍ തുടങ്ങി എല്ലാ ശിവ ക്ഷേത്രങ്ങളിലും വിശേഷമാണിന്ന്.</p>
<p>
	 </p>
<p>
	കോവിഡ്  മഹാമാരി വന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും തിരക്ക് നിയന്ത്രിച്ചിട്ടുണ്ട്. ഇതിനൊപ്പം ആഘോഷ പരിപാടികളും എഴുന്നള്ളത്, അന്നദാനം എന്നിവയും വേണ്ടെന്നു വച്ചിരിക്കുകയാണ്. എങ്കിലും പൂജകളെല്ലാം തന്നെ മുറ പോലെ നടത്തും.</p>]]></content:encoded>
      <pubDate>Wed, 30 Dec 2020 12:07:00 +0530</pubDate>
      <updatedDate>Wed, 30 Dec 2020 12:09:19 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>എ കെ ജെ അയ്യര്‍</authorname>
    </item>
    <item>
      <title><![CDATA[വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും വലിയ പെരുന്നാൾ]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/bakrid-special-118081600043_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/bakrid-special-118081600043_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-09/02/thumb/1_1/1504342003-5644.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-09/02/thumb/1_1/1504342003-5644.jpg</image>
      <description><![CDATA[വിശ്വാസ ത്യാഗത്തിന്റെയും സ്നേഹത്തിന്റേയും സ്മരണയില്‍ കേരളം വലിയ പെരുന്നാള്‍ ആഘോഷിക്കുവാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് കനത്ത് പെയ്യുന്ന മഴയിലും പെരുന്നാളിനായി കാത്തിരിക്കുന്നവരുമുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="http://media.webdunia.com/_media/ml/img/article/2017-09/02/full/1504342003-5644.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	വിശ്വാസ ത്യാഗത്തിന്റെയും സ്നേഹത്തിന്റേയും സ്മരണയില്‍ കേരളം വലിയ പെരുന്നാള്‍ ആഘോഷിക്കുവാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് കനത്ത് പെയ്യുന്ന മഴയിലും പെരുന്നാളിനായി കാത്തിരിക്കുന്നവരുമുണ്ട്. </p>
<p>
	 </p>
<p>
	ഇബ്രാഹിം നബി മകന്‍ ഇസ്‌മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്.</p>
<p>
	 </p>
<p>
	വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ്.</p>
<p>
	 </p>
<p>
	പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് . </p>
<p>
	ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. "ഇവ്ദ്&#39; എന്ന വാക്കില്‍ നിന്നാണ് "ഈദ്&#39; ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം "ആഘോഷം , ആനന്ദം&#39; എന്നൊക്കെയാണ്. </p>]]></content:encoded>
      <pubDate>Thu, 16 Aug 2018 18:35:00 +0530</pubDate>
      <updatedDate>Thu, 16 Aug 2018 18:36:37 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>അപർണ</authorname>
    </item>
    <item>
      <title><![CDATA[‘കാര്‍ത്തിക് പൂര്‍ണിമ’ അഥവാ ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം !]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/kartik-purnima-117103100027_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/kartik-purnima-117103100027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/31/thumb/1_1/1509431395-8534.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/31/thumb/1_1/1509431395-8534.jpg</image>
      <description><![CDATA[ഹിന്ദുക്കളും സിഖ് മത വിശ്വാസികളും ജൈനമതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണ് കാർത്തിക് പൂർണിമ. കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമോ അമാവസി ദിനത്തിലൊ ആണ് കാര്‍ത്തിക് പൂര്‍ണിമ ആഘോഷിക്കാറുള്ളത്. നവംബര്‍ നാലാം തിയ്യതിയാണ് ഇത്തവണത്തെ കാര്‍ത്തിക് പൂര്‍ണിമ. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Ekadashi , Prabodhini Ekadashi , Kartik Purnima ,  ഏകദാശി , കാര്‍ത്തിക് പൂര്‍ണിമ , പ്രബോധിനി ഏകദാശി , ആത്മീയം" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-10/31/full/1509431395-8534.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 450px;" title="" /></p>
	</p>
	ഹിന്ദുക്കളും സിഖ് മത വിശ്വാസികളും ജൈനമതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണ് കാർത്തിക് പൂർണിമ. കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമോ അമാവസി ദിനത്തിലൊ ആണ് കാര്‍ത്തിക് പൂര്‍ണിമ ആഘോഷിക്കാറുള്ളത്. നവംബര്‍ നാലാം തിയ്യതിയാണ് ഇത്തവണത്തെ കാര്‍ത്തിക് പൂര്‍ണിമ. ദേവ ദിവാലി അല്ലെങ്കിൽ ദേവ ദീപാവലി, ത്രിപുരാരി പൂർണിമ, ത്രിപുരി പൂർണിമ എന്നീ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം എന്നാണ് കാര്‍ത്തിക് പൂര്‍ണിമയുടെ അർത്ഥം.</p>
<p>
	 </p>
<p>
	ഒരു ദുര്‍ദേവതയായിരുന്നു ത്രിപുരാസുര. ആ ദേവതയുടെ പ്രതിയോഗിയായിരുന്ന ത്രിപുരാരിയുടെ പേരിൽ നിന്നായിരുന്നു ത്രിപുരി പൂർണിമ അല്ലെങ്കിൽ ത്രിപുരാരി പൂർണിമ എന്ന വാക്ക് ഉത്ഭവിച്ചത്. ഹിന്ദു മത വിശ്വാസികള്‍ അനുഷ്ടിക്കുന്ന പ്രബോധിനി ഏകദാശിയുമായി ഏറെ സമാനതകള്‍ കാർത്തിക് പൂർണിമയ്ക്കുണ്ട്. വിഷ്ണു ദേവൻ ഉറങ്ങിയെന്ന് വിശ്വസിക്കുന്ന ചതുർമാസത്തിലെ അവസാനത്തിലാണ് ഹിന്ദുമതവിശ്വാസികള്‍ പ്രബോധിനി ഏകദാശി വ്രതം അനുഷ്ടിക്കാറുള്ളത്.</p>
<p>
	 </p>
<p>
	ജൈന മതക്കാർക്കും വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് കാർത്തിക് പൂർണിമ. പ്രസ്തുത ദിവസമാണ് എല്ലാ ജൈന മത വിശ്വാസികളും ഗുജറാത്തിലെ കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമായ ശത്രുഞ്ജയ കുന്ന് സന്ദർശിക്കുക. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മദിനമായാണ് സിഖ് മത വിശ്വാസികള്‍ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്. ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലും ഈ ദിവസം സിഖുക്കാർ ആഘോഷിക്കാറുണ്ട്. </p>]]></content:encoded>
      <pubDate>Tue, 31 Oct 2017 11:55:00 +0530</pubDate>
      <updatedDate>Tue, 31 Oct 2017 12:00:06 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഇന്ന് ഈസ്റ്റര്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/easter-117041600001_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/easter-117041600001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/16/thumb/1_1/1492314429-3867.jpg</image>
      <description><![CDATA[ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. മരണത്തെ തോല്‍പിച്ച യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Easter Jesus, Easter, Jesus, christ, ഈസ്റ്റര്‍, യേശുദേവന്‍, യേശുക്രിസ്തു" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-04/16/full/1492314429-3867.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 400px;" title="" /></p>
	</p>
	ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. മരണത്തെ തോല്‍പിച്ച യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമായാണ് ഈസ്റ്റര് ആഘോഷിക്കുന്നത്‍.</p>
<p>
	 </p>
<p>
	അവശതയുടെയും ദാരിദ്ര്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് നവജീവിതത്തിന്റെയും പ്രത്യാശയുടെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ എല്ലാ ദേവാലയങ്ങളിലും തിരുക്കർമങ്ങളും നടക്കുകയാണ്. </p>
<p>
	 </p>
<p>
	അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ  വിശുദ്ധിയോടെയാണ് ഓരോ വിശ്വാസികളും ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഈസ്റ്ററോടെയാണ് അവസാനിക്കുക. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് എല്ലാ ക്രൈസ്തവര്‍ക്കുള്ളത്. </p>]]></content:encoded>
      <pubDate>Sun, 16 Apr 2017 09:15:00 +0530</pubDate>
      <updatedDate>Sun, 16 Apr 2017 09:17:22 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്; പ്രത്യാശയുടെ നിറവില്‍ നാളെ ഈസ്റ്റര്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/easter-117041500018_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/easter-117041500018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/15/thumb/1_1/1492244288-6079.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-04/15/thumb/1_1/1492244288-6079.jpg</image>
      <description><![CDATA[ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു. മരണത്തെ തോല്‍പിച്ച യേശുക്രിസ്തു മൂന്നാം ദിവസം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Easter Jesus, Easter, Jesus, christ, ഈസ്റ്റര്‍, യേശുദേവന്‍, യേശുക്രിസ്തു" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-04/15/full/1492244288-6079.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 375px;" title="" /></p>
	</p>
	ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു. മരണത്തെ തോല്‍പിച്ച യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍.</p>
<p>
	 </p>
<p>
	അവശതയുടെയും ദാരിദ്ര്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് നവജീവിതത്തിന്റെയും പ്രത്യാശയുടെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ എല്ലാ ദേവാലയങ്ങളിലും തിരുക്കർമങ്ങളും നടക്കും. </p>
<p>
	 </p>
<p>
	അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ  വിശുദ്ധിയോടെയാണ് ഓരോ വിശ്വാസികളും ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഈസ്റ്ററോടെ അവസാനിക്കും. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. </p>]]></content:encoded>
      <pubDate>Sat, 15 Apr 2017 13:45:00 +0530</pubDate>
      <updatedDate>Sat, 15 Apr 2017 13:48:53 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[അയ്യന്റെ പൊന്നമ്പലമേട്ടില്‍ മകരനക്ഷത്രമുദിക്കുന്ന പുണ്യദിനമായ മകരവിളക്ക് ഇന്ന്]]></title>
      <link>https://malayalam.webdunia.com/article/places-pilgrimage-malayalam/makaravilakku-117011300022_1.html</link>
      <guid>https://malayalam.webdunia.com/article/places-pilgrimage-malayalam/makaravilakku-117011300022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/13/thumb/1_1/1484297420-9047.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/13/thumb/1_1/1484297420-9047.jpg</image>
      <description><![CDATA[ഗുരുതി കഴിഞ്ഞ അടുത്ത ദിവസം പുലർച്ചെ നട തുറന്ന ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീർഥാടകർക്കു ദർശനനുണ്ടായിരിക്കില്ല. തുടര്‍ന്ന് ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുമ്പായി തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങുകയും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="sabarimala, Makaravilakku, panthalam rajavu panthalam kottaram ശബരിമല, മകരവിളക്ക്, അയ്യപ്പന്‍, പന്തളം രാജാവ്, പന്തളം കൊട്ടാരം" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-01/13/full/1484297420-9047.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 400px;" title="" /></p>
	</p>
	ശബരിമല സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്. മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രസ്തുത ദിവസം സ്വാമി അയ്യപ്പക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. </p>
<p>
	 </p>
<p>
	മകര വിളക്കിനോടനുബന്ധിച്ച് വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ട ഒന്നാണ്. ഈ ദീപാരാധന നടക്കുന്നതോടൊപ്പം ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതാണ് മകരജ്യോതി. മൂന്നു തവണയായി തെളിയുന്ന ഈ മകരജ്യോതി ദര്‍ശിക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. </p>
<p>
	 </p>
<p>
	മകരവിളക്കിനോടനുബന്ധിച്ച് മകരസംക്രമപൂജ നടത്താറുണ്ട്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് ഇത് നടത്തുക. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകവും നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവരുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് ഉപയോഗിച്ചാണ് സംക്രമവേളയിൽ അയ്യന് അഭിഷേകം നടത്തുക.  </p>
<p>
	 </p>
<p>
	പന്തളം രാജാവ് അയ്യപ്പനായി പണികഴിപ്പിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങൾ. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള  ഈ ആടയാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാൽനടയായാണ് കൊണ്ട് വരുക. മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിനായാണ് ഇവ അയ്യനെ അണിയിക്കുക. തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തിൽ ഗരുഡൻ അകമ്പടി സേവിക്കുന്നതായുള്ള വിശ്വാസവുമുണ്ട്. </p>
<p>
	 </p>
<p>
	മകരജ്യോതി തെളിഞ്ഞ ശേഷമാണ് രാത്രിയിൽ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുക. തുടര്‍ന്ന് അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുക. ഗുരുതിയും ഒരു പ്രധാന ചടങ്ങാണ്. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് ഒരു കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ ‘നിണം’ മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.</p>
<p>
	 </p>
<p>
	ഗുരുതി കഴിഞ്ഞ അടുത്ത ദിവസം പുലർച്ചെ നട തുറന്ന ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീർഥാടകർക്കു ദർശനനുണ്ടായിരിക്കില്ല. തുടര്‍ന്ന് ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുമ്പായി തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങുകയും തുടർന്ന് പന്തളം കൊട്ടാരത്തിലെ തമ്പുരാൻ ദർശനം നടത്തുകയും ചെയ്യും. </p>
<p>
	 </p>
<p>
	ഈ സമയം രാജപ്രതിനിധിയല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടായിരിക്കില്ല. പന്തളം തമ്പുരാന്റെ ദർശനം കഴിഞ്ഞ ശേഷം മേൽശാന്തി നട അടക്കുകയും ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങുകയും അടുത്ത ഒരു വർഷത്തെ പൂജകൾക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്കു താക്കോൽ കൈമാറുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിനു സമാപനമാകും.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 13 Jan 2017 14:16:00 +0530</pubDate>
      <updatedDate>Sat, 14 Jan 2017 09:25:46 +0530</updatedDate>
      <category><![CDATA[Places Pilgrimage]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രന് ജന്മദിനാശംസകൾ!]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/what-is-the-history-of-christmas-116122400034_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/what-is-the-history-of-christmas-116122400034_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/24/thumb/1_1/1482578834-4066.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/24/thumb/1_1/1482578834-4066.jpg</image>
      <description><![CDATA[ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ക്രൈസ്തവരുടെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="409" src="http://media.webdunia.com/_media/ml/img/article/2016-12/24/full/1482578834-4066.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമെന്ന രീതിയിൽ ആണ് ക്രിസ്തുമസിനെ കാണുന്നത്. എന്നാൽ, ഇന്ന് ലോകത്തെ ഏത് മതക്കാരും ആഘോഷിക്കുന്ന ഒരു സുന്ദരമായ ദിനമായി മാറിയിരിക്കുകയാണ് ക്രിസ്തുമസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്. </p>
<p>
	 </p>
<p>
	ക്രിസ്തുവിന്റെ ജനനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വൈവിധ്യമാര്‍ന്ന രീതിയിലാണ് ആഘോഷിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യസ്തത കൌതുകകരവും ഒപ്പം രസാവഹവുമാണ്. പലരുടേയും ആഘോഷങ്ങൾ പല രീതിയിൽ ആണ്. ഓരോ രാജ്യത്തേയും ക്രിസ്മസ് ആഘോഷം മറ്റൊരു രാജ്യത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിന്നും ഏറെ വിഭിന്നമാണ്. പല നാടുകളിലും ക്രിസ്തുമസുമായി ബന്ധപ്പെട്ട കഥകളും ഐതീഹ്യങ്ങളും വ്യത്യാസമായതിനാലാണിത്.</p>
<p>
	 </p>
<p>
	<strong>എന്നാണ് ക്രിസ്തുമസ് ആഘോഷിച്ച് തുടങ്ങിയത്?</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="376" src="http://media.webdunia.com/_media/ml/img/article/2016-12/24/full/1482578924-2546.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
	യേശുക്രിസ്തു ജനിച്ച തിയ്യതി സംബന്ധിച്ച യാതൊരു പരാമര്‍ശവും ബൈബിളിലോ ചരിത്രഗ്രന്ഥങ്ങളിലോ ഇല്ല. അത് എന്നാണെന്ന കാര്യത്തിൽ പല ഗ്രന്ഥങ്ങളിലും പല കാലയളവാണ്. ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന സമ്പ്രദായത്തെക്കുറിച്ചുമില്ല, പുതിയനിയമത്തില്‍ ഒരു പരാമര്‍ശവും. തന്റെ ജന്മദിനം ക്രിസ്തു സ്വയം ആഘോഷിക്കുകയോ മറ്റുള്ളവരോട് ആഘോഷിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തതായി വ്യക്തമാക്കുന്ന യാതൊരു രേഖയുമില്ല. ക്രിസ്തുശിഷ്യന്‍മാരൊന്നും യേശുവിന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ലെന്ന കാര്യം വളരെ സ്പഷ്ടമാണ്. പിന്നെ എപ്പോഴാണ് ക്രിസ്തുമസ് ആഘോഷിച്ച് തുടങ്ങിയത്. <br />
	 </p>
<p>
	ഡിസംബർ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി കണ്ടുതുടങ്ങിയതിന്റെ ആധാരമോ കാരണമോ ചരിത്രകാരന്മാർക്ക് പോലും അജ്ഞാതമാണ്. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ഇത്തരം പിറന്നാളുകള്‍ ആഘോഷിക്കുന്നത് പാപമായിട്ടായിരുന്നു വളരെ പണ്ടുള്ള മതപുരോഹിതന്മാര്‍ കരുതിയിരുന്നത്. ക്രിസ്തു ജനിച്ച് മൂന്നുവര്‍ഷത്തോളം ലോകത്തെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്ന ഏര്‍പ്പാടുതന്നെ ഇല്ലായിരുന്നുവത്രെ. </p>
<p>
	 </p>
<p>
	<strong>ഒരു വർഷം രണ്ട് ക്രിസ്തുമസ്!</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="401" src="http://media.webdunia.com/_media/ml/img/article/2016-12/24/full/1482578999-3432.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
	ക്രിസ്തുവിന്റെ ജന്മദിനം ഏതുമാസമാണ് എന്ന് ചോദിച്ചാൽ ജാതി- മതഭേദമന്യേ കൊച്ചുകുട്ടികൾ വരെ പറയും. ഡിസംബർ 25!. എവിടെയും എഴുതപ്പെട്ടിട്ടില്ലെങ്കിലും വർഷങ്ങളായി വിശ്വാസികൾ വിശ്വസിച്ച് പോരുന്ന ഒരു കാര്യമാണ്. എന്നാൽ ജനുവരി ആറിനും ക്രിസ്തുമസ് ആയിട്ട് ആഘോഷിച്ചിട്ടുണ്ടത്രേ. ചരിത്രത്തിൽ ജനുവരി 6ഉം ക്രിസ്തുമസ് ആണ്. അഗസ്റ്റസ് ചക്രവര്‍ത്തി റോമാസാമ്രാജ്യം ഭരിക്കുന്ന കാലഘട്ടത്തിലാണ് യേശു ജനിച്ചത് എന്നുമാത്രമാണ് ബൈബിള്‍ പറയുന്നത്. അത് ഏതുവര്‍ഷം ഏതു ദിവസമാണ് എന്നൊന്നും ബൈബിളിലില്ല. ഈയൊരു കാരണം കൊണ്ടായിരുന്നുവത്രെ ക്രിസ്മസ് ജനുവരി ആറിന് മുമ്പ് ആഘോഷിച്ചിരുന്നത്. </p>
<p>
	 </p>
<p>
	ഈ ദിവസമാണ് മൂന്നു ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കാണാന്‍ കാലിത്തൊഴുത്തിലേക്കു നീങ്ങിയതും ഒരു നക്ഷത്രം അവര്‍ക്കു വഴികാട്ടിയായതെന്നും വിശ്വസിച്ചുപോരുന്നത്. പിന്നീട് നാലാം നൂറ്റാണ്ടിലായിരുന്നത്രെ ഡിസംബര്‍ 25 ന് ആഘോഷം തുടങ്ങിയത്. ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന റോമാക്കാര്‍ തന്നെയായിരുന്നുവത്രെ ഈ സമയ മാറ്റത്തിനു പിന്നിലും!</p>
<p>
	 </p>
<p>
	<strong>ക്രിസ്തുമസിന് പിന്നിലെ ഐതീഹ്യം!</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="376" src="http://media.webdunia.com/_media/ml/img/article/2016-12/24/full/1482579170-078.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
	ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ഉണ്ടെങ്കിലും, മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങൾക്കാണ് ആക്കം കൂടുതൽ. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകൻ ശ്രമിക്കുന്നത്‌.</p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="422" src="http://media.webdunia.com/_media/ml/img/article/2016-12/24/full/1482579214-4578.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. അതിപ്രകാരമാണ്: ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാർ). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.</p>
<p>
	 </p>
<p>
	ക്രിസ്തുമസ്‌ നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക, കേക്ക് ഉണ്ടാക്കുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്‌. പുൽക്കൂട്‌ യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക്‌ ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌.</p>]]></content:encoded>
      <pubDate>Sat, 24 Dec 2016 16:53:00 +0530</pubDate>
      <updatedDate>Sat, 24 Dec 2016 17:03:56 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്തുമസിന് വീട് തേടിയെത്തുന്ന കരോളിന് പിന്നിൽ ഒരു കഥയുണ്ട്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/the-history-of-christmas-carols-116122300037_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/the-history-of-christmas-carols-116122300037_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/23/thumb/1_1/1482501202-4535.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/23/thumb/1_1/1482501202-4535.jpg</image>
      <description><![CDATA[ലോകസമാധാനത്തിന്റെയും നന്മയുടെയും സന്ദേശം ഉയര്‍ത്തി സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി ക്രിസ്തുമസ് ഇങ്ങെത്തി. ക്രിസ്മസ് കരോളിന് പിന്നിൽ ഒരു ചരിത്രമുണ്ട്. അധികമാർക്കും അറിയാതെ ഓർമകളിൽ കിടന്നുറങ്ങുന്ന ഒരു കഥ. ദുഷ്ടനും പിശുക്കനുമായ എബനേസര്‍ സ്ക്രൂജിന് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="http://media.webdunia.com/_media/ml/img/article/2016-12/23/full/1482501202-4535.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	</p>
	ലോകസമാധാനത്തിന്റെയും നന്മയുടെയും സന്ദേശം ഉയര്‍ത്തി സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി ക്രിസ്തുമസ് ഇങ്ങെത്തി. ക്രിസ്മസ് കരോളിന് പിന്നിൽ ഒരു ചരിത്രമുണ്ട്. അധികമാർക്കും അറിയാതെ ഓർമകളിൽ കിടന്നുറങ്ങുന്ന ഒരു കഥ. ദുഷ്ടനും പിശുക്കനുമായ എബനേസര്‍ സ്ക്രൂജിന് ഒരു ക്രിസ്മസ് സാഹാഹ്നത്തില്‍ തന്‍റെ വ്യാപാര പങ്കാളിയായിരുന്ന മെര്‍ളിയുടെ പ്രേതത്തെ കണ്ടുമുട്ടി. സ്ക്രൂജിന് ജീവിതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് പ്രേതം വന്നത്. </p>
<p>
	 </p>
<p>
	അന്ന് രാത്രിയില്‍ സ്ക്രൂജിന് അടുത്തെത്തുന്ന ഭൂതം, ഭാവി, വര്‍ത്തമാന കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന മൂന്നു പരിശുദ്ധാത്മാക്കള്‍ സ്ക്രൂജിനെ അവന്‍റെ ജീവിതത്തിലെ പ്രധാന ദൃശ്യങ്ങളിലേക്ക് കൊണ്ടുപോവുന്നു.</p>
<p>
	 </p>
<p>
	സഹോദരി മരിക്കുന്നതുവരെ നല്ലവനും ദയാലുവുമായിരുന്നു സ്ക്രൂജ്. എന്നാല്‍ പിന്നീട് അയാള്‍ ക്രൂരനും ദുഷ്ടനുമാവുമയാണ്. സ്വപ്നത്തിലൂടെ കടന്നുപോകുന്ന സ്ക്രൂജ് സ്നേഹത്തെയും ത്യാഗത്തെയും മനസ്സിലാക്കുകയും വീണ്ടും അതേ പാതയില്‍ തന്നെ മടങ്ങിയെത്തുകയും ചെയ്യുന്നു. </p>
<p>
	 </p>
<p>
	നാടകമായും ടെലിവിഷന്‍ പരിപാടിയായും സിനിമയായും ഒരുപാടു തവണ ചിത്രീകരിക്കപ്പെട്ടതാണ് ചാള്‍സ് ഡിക്കന്‍സിന്‍റെ ക്രിസ്മസ് കരോള്‍ എന്ന ഈ കഥ. 1843 ഡിസംബര്‍ 17 ന് പ്രസിദ്ധീകരിച്ചപ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പ്രതികളാണ് വിറ്റഴിഞ്ഞത്. ഇതിനെ ക്രിസ്മസ് കഥകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നായി കരുതുന്നു. </p>
<p>
	 </p>
<p>
	ദാരിദ്യ്രവും സാമൂഹിക അസമത്വവും തമ്മിലുള്ള ബന്ധത്തെയും അതിന്‍റെ കാരണങ്ങളെയും ഫലങ്ങളെയും വളരെ സമര്‍ത്ഥമായി ഡിക്കന്‍സ് ഈ കൃതിയില്‍ പരാമര്‍ശിച്ചിരിക്കുന്നു. ക്രിസ്മസ് കരോളിന്‍റെ ആദ്യ എഡിഷനില്‍ ചിത്രരൂപം നല്‍കിയത് 1843 ല്‍ ജോണ്‍ ലീച്ചാണ്.</p>]]></content:encoded>
      <pubDate>Fri, 23 Dec 2016 19:19:00 +0530</pubDate>
      <updatedDate>Fri, 23 Dec 2016 19:23:34 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്‌തുമസിന് കപ്പ ബിരിയാണി സൂപ്പറാണ്; ഈ കൊതിയൂറും വിഭവം കൂടുതല്‍ രുചികരമായി തയാറാക്കാം]]></title>
      <link>https://malayalam.webdunia.com/article/non-veg-recipes-in-malayalam/how-we-can-make-tasty-kappa-biriyani-116122300020_1.html</link>
      <guid>https://malayalam.webdunia.com/article/non-veg-recipes-in-malayalam/how-we-can-make-tasty-kappa-biriyani-116122300020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/23/thumb/1_1/1482476315-5035.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/23/thumb/1_1/1482476315-5035.jpg</image>
      <description><![CDATA[മലയോര മേഖലയുടെ തനത് വിഭവമാണ് കപ്പ ബിരിയാണി. ക്രിസ്‌ത്യന്‍ കുടുംബങ്ങളിലാണ് ഈ വിഭവം കൂടുതലായും ഉണ്ടാകുന്നത്. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ സ്‌റ്റാര്‍ ഹോട്ടലിലെ വിഭവങ്ങളെവരെ ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt=" Kappa Biriyani , food , Xmas , christiaon family , star hotel , beef , mutton , kitchen , കപ്പ ബിരിയാണി , കപ്പ  , ബിരിയാണി , വീട്ടമ്മമാര്‍ , ക്രിസ്‌തുമസ്, ഈസ്‌റ്റര്‍" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-12/23/full/1482476315-5035.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 378px;" title="" /></p>
</p>
മലയോര മേഖലയുടെ തനത് വിഭവമാണ് കപ്പ ബിരിയാണി. ക്രിസ്‌ത്യന്‍ കുടുംബങ്ങളിലാണ് ഈ വിഭവം കൂടുതലായും ഉണ്ടാകുന്നത്. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ സ്‌റ്റാര്‍ ഹോട്ടലിലെ വിഭവങ്ങളെവരെ കടത്തിവെട്ടും.<br />
<br />
പണ്ടു കാലങ്ങളില്‍ വീടുകളില്‍ പ്രായമായ അമ്മമാര്‍ ആയിരുന്നു കപ്പ ബിരിയാണി ഉണ്ടാക്കുന്നതില്‍ മിടുക്ക് കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് മിക്ക വീട്ടമ്മമാര്‍ക്ക് ഈ കൊതിയൂറും വിഭവം ഉണ്ടാക്കാനറിയാം. കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഇഷ്‌ട ഭക്ഷണമായി മാറിയിരിക്കുകയാണ് കപ്പ ബിരിയാണി.<br />
<br />
ബീഫ്, മട്ടന്‍ എന്നിവ ഉപയോഗിച്ചും കപ്പ ബിരിയാണിയുണ്ടാക്കാം. ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേര്‍ത്താണ് എല്ലും കപ്പയും ഉണ്ടാക്കുന്നത്. ക്രിസ്‌തുമസ്, ഈസ്‌റ്റര്‍ ആഘോഷങ്ങളില്‍ ക്രിസ്‌ത്യന്‍ കുടുംബങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് കപ്പ ബിരിയാണി.<br />
<br />
കൊതിയൂറും കപ്പ ബിരിയാണി തയാറാക്കാം:-<br />
<br />
പച്ചക്കപ്പ കപ്പ (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ.<br />
ബീഫ് -1 കിലോ എല്ലോട് കൂടിയത് (മാംസം മാത്രമായും ഉപയോഗിക്കാം).<br />
ചിരവിയ തേങ്ങ-  അര മുറി.<br />
വെളിച്ചെണ്ണ ആവശ്യത്തിന്.<br />
പച്ചമുളക്-  6 എണ്ണം.<br />
ഇഞ്ചി- 1 കഷണം.<br />
<br />
സവാള വലുത്-  4 എണ്ണം.<br />
വെളുത്തുള്ളി-  16 അല്ലി.<br />
ചുവന്നുള്ളി-  8 എണ്ണം.<br />
കുരുമുളക്-  1 ടീസ്പൂണ്‍.<br />
<br />
മല്ലിപ്പൊടി-  4 ടീസ്പൂണ്‍.<br />
മുളകുപൊടി-  4 ടീസ്പൂണ്‍.<br />
മഞ്ഞള്‍പ്പൊടി-  1 ടീസ്പൂണ്‍.<br />
മീറ്റ് മസാലപ്പൊടി-  2 ടീസ്പൂണ്‍.<br />
<br />
ഗരം മസാല പൊടിച്ചത്-  1 ടീസ്പൂണ്‍.<br />
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് എന്നിവ പാകത്തിന്.<br />
<br />
തയാറാക്കുന്നത്:-<br />
<br />
കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക. കഴുകിയ ബീഫിന് ആവശ്യമായ ഉപ്പ്, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.<br />
<br />
സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (ഈ ചെരുവകള്‍ ചെര്‍ത്ത് ബീഫ് കറിവച്ച ശേഷം കപ്പയില്‍ ചെര്‍ത്ത് തയാറാക്കുന്നതും കുഴപ്പമില്ല)<br />
<br />
ഉപ്പിട്ട് നന്നായി വേവിച്ചെടുത്ത കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.  നന്നായി ഇളക്കിയാല്‍ മാത്രമെ കപ്പയും ബീഫും യോജിക്കൂ. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാന്‍.  ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം]]></content:encoded>
      <pubDate>Fri, 23 Dec 2016 12:26:00 +0530</pubDate>
      <updatedDate>Fri, 23 Dec 2016 12:29:17 +0530</updatedDate>
      <category><![CDATA[Non Veg Recipes]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[മുള ഉപയോഗിച്ച് കൂറ്റന്‍ നക്ഷത്രം നിര്‍മിക്കാം]]></title>
      <link>https://malayalam.webdunia.com/article/religion-article-in-malayalam/how-to-make-a-christmas-star-with-bamboo-116122200038_1.html</link>
      <guid>https://malayalam.webdunia.com/article/religion-article-in-malayalam/how-to-make-a-christmas-star-with-bamboo-116122200038_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/22/thumb/1_1/1482408329-9065.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/22/thumb/1_1/1482408329-9065.jpg</image>
      <description><![CDATA[നക്ഷത്രമില്ലാതെ ഒരു ക്രിസ്‌തുമസ് ഓര്‍ക്കാന്‍ പോലുമാകില്ല. ചെറുതും വലുതുമായ നക്ഷത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാകും. ചൈനീസ് വിപണി ഇന്നത്തെ ക്രിസ്‌തുമസ് കാലം പിടിച്ചെടുത്തിരിക്കുകയാണ്. എല്ലാത്തരത്തിലുമുള്ള ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt=" Christmas Star , Christmas , Bamboo , How to make star , നക്ഷത്രങ്ങള്‍ , ക്രിസ്‌തുമസ് , ക്രിസ്‌തുമസ് കാലം" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-12/22/full/1482408329-9065.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 447px;" title="" /></p>
</p>
നക്ഷത്രമില്ലാതെ ഒരു ക്രിസ്‌തുമസ് ഓര്‍ക്കാന്‍ പോലുമാകില്ല. ചെറുതും വലുതുമായ നക്ഷത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാകും. ചൈനീസ് വിപണി ഇന്നത്തെ ക്രിസ്‌തുമസ് കാലം പിടിച്ചെടുത്തിരിക്കുകയാണ്. എല്ലാത്തരത്തിലുമുള്ള ക്രിസ്‌തുമസ് വസ്‌തുക്കളും ഇന്ന് വാങ്ങാന്‍ ലഭിക്കും.<br />
<br />
ആദ്യ കാലങ്ങളില്‍ മുളയും ഈറ്റയും കൊണ്ടായിരുന്നു നക്ഷത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. ചെറു നക്ഷത്രം മുതല്‍ കൂറ്റന്‍ നക്ഷത്രംവരെ നിര്‍മിച്ചിരുന്ന കാലമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പു തന്നെ തയാറെടുപ്പുകള്‍ ആരംഭിച്ചാല്‍ മാത്രമെ മുളകള്‍ കൊണ്ടുള്ള നക്ഷത്രം മനോഹരമായി നിര്‍മിക്കാന്‍ സാധിക്കു.<br />
<br />
ഉണങ്ങി പോകാത്ത നല്ല വഴക്കമുള്ള മുളയോ ഈറ്റയോ കൊണ്ടാണ് വലിയ നക്ഷത്രങ്ങള്‍ നിര്‍മിക്കുന്നത്. അധികം കട്ടിയുള്ളവ ആവശ്യമില്ല. ചെറിയ അളവില്‍ കീറിയെടുത്ത ശേഷം മിനുസപ്പെടുത്തി ആവശ്യമായ രീതിയില്‍ വളച്ച് കെട്ടിയാണ് നക്ഷത്രം നിര്‍മിക്കേണ്ടത്.<br />
<br />
കട്ടി കൂടിയ മുളയാണെങ്കില്‍ ഒടിഞ്ഞു പോകുന്നതിന് കാരണമാകും. അതിനാല്‍ ഈറ്റയാകും നല്ലത്. ചെറിയ കയര്‍ ഉപയോഗിച്ച് വേണം നക്ഷത്രത്തിന്റെ കോണുകള്‍ കെട്ടാന്‍. പ്ലാസ്‌റ്റിക് കയര്‍ ഉപയോഗിച്ചാല്‍ അഴിഞ്ഞു പോയേക്കാം. ആദ്യ കാലങ്ങളില്‍ നക്ഷത്രങ്ങളില്‍ വര്‍ണ്ണ പേപ്പറുകളായിരുന്നു പൊതിഞ്ഞിരുന്നത്. ഇത് മഞ്ഞ് അടിച്ചാല്‍ പോകുമെന്നതിനാല്‍ ഇന്ന് പ്ലാസ്‌റ്റിക്കാണ് എല്ലാവരും പയോഗിക്കുക.<br />
<br />
പല നിറത്തിലുള്ള പ്ലാസ്‌റ്റിക്കുകള്‍ ഇന്ന് വാങ്ങാന്‍ ലഭിക്കും. പല കളറുകള്‍ കൂട്ടിയോജിപ്പിച്ചുള്ള നക്ഷത്രത്തിന് ഭംഗി കുറയാന്‍ സാധ്യതയുണ്ട്. നക്ഷത്രത്തിന്റെ വലുപ്പം അനുസരിച്ച് വേണം ഉള്ളില്‍ ബള്‍ബ് ഇടേണ്ടത്, ബള്‍ബ് ഉള്ളില്‍ സ്ഥാപിക്കാന്‍ നക്ഷത്രത്തിന്റെ ഉള്ളിലൂടെ ഒരു ചെറിയ കമ്പ് കെട്ടുന്നത് നല്ലതാകും. ഇത് നക്ഷത്രത്തിന് കരുത്തും നല്‍കും.]]></content:encoded>
      <pubDate>Thu, 22 Dec 2016 17:33:00 +0530</pubDate>
      <updatedDate>Thu, 22 Dec 2016 17:36:16 +0530</updatedDate>
      <category><![CDATA[Religion Article]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[ഈ പുല്‍ക്കൂട് കണ്ടാല്‍ മനസ് നിറയും; ഇങ്ങനെയാകണം പുല്‍ക്കൂട്]]></title>
      <link>https://malayalam.webdunia.com/article/religion-online-in-malayalam/how-to-decorate-a-christmas-crib-116122100035_1.html</link>
      <guid>https://malayalam.webdunia.com/article/religion-online-in-malayalam/how-to-decorate-a-christmas-crib-116122100035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/21/thumb/1_1/1482330503-65.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/21/thumb/1_1/1482330503-65.jpg</image>
      <description><![CDATA[ക്രിസ്‌തുമസ് എന്നു കേള്‍ക്കുമ്പോഴെ മനസില്‍ നിറയുന്ന രൂപമാണ് അതിമാനോഹരമായി അലങ്കരിച്ച പുല്‍ക്കൂട്. കണ്‍ ചിമ്മുന്ന നക്ഷത്രങ്ങളും വർണവിളക്കുകളും ഗില്‍റ്റഡ് പേപ്പറുകള്‍ നിറഞ്ഞ ഒരു പുല്‍ക്കൂട്. ഇതിനൊപ്പം ഒരു ട്രീ കൂടിയുണ്ടെങ്കില്‍ വേറെ എന്തുവേണം. ട്രീ ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt=" christmas crib , christmas , ക്രിസ്‌തുമസ്  , പുല്‍ക്കൂട് , പുല്‍ക്കൂട് അലങ്കരിക്കാം" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-12/21/full/1482330503-65.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 918px; height: 689px;" title="" /></p>
</p>
ക്രിസ്‌തുമസ് എന്നു കേള്‍ക്കുമ്പോഴെ മനസില്‍ നിറയുന്ന രൂപമാണ് അതിമാനോഹരമായി അലങ്കരിച്ച പുല്‍ക്കൂട്. കണ്‍ ചിമ്മുന്ന നക്ഷത്രങ്ങളും വർണവിളക്കുകളും ഗില്‍റ്റഡ് പേപ്പറുകള്‍ നിറഞ്ഞ ഒരു പുല്‍ക്കൂട്. ഇതിനൊപ്പം ഒരു ട്രീ കൂടിയുണ്ടെങ്കില്‍ വേറെ എന്തുവേണം. ട്രീ നിറയെ ബോളുകള്‍, ക്രിബുകള്‍, ലൈറ്റുകള്‍ നക്ഷത്രങ്ങള്‍, മണികള്‍, ബലൂണുകള്‍ എന്നിവ നിറയുമ്പോള്‍ ട്രീക്കൊപ്പം നമ്മുടെ മനസും നിറയും.<br />
<br />
പുല്‍ക്കൂട് എങ്ങനെ അലങ്കരിക്കാം ?:-<br />
<br />
പഴയപോലെയല്ല ഇന്ന് കാര്യങ്ങള്‍, ക്രിസ്‌തുമസ് വിപണിയില്‍ ചൈനീസ് ആധിപത്യമാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടൊരുക്കുന്നതാണ് ഭംഗിയെങ്കിലും എല്ലാവരും തിരക്കായതിനാല്‍ അത് നടക്കില്ല. ലൈറ്റുകള്‍ മുതല്‍ ബലൂണുകള്‍ വരെ ചൈനീസ് കമ്പനികള്‍ വിപണിയില്‍ എത്തിക്കും. പുല്‍ക്കൂട് ഉണ്ടാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് രൂപങ്ങളുടെ വലുപ്പമാണ്.<br />
വൈക്കോലിന് പകരം വാട്ടർപ്രൂഫ്‌ കൂടുകൾ ലഭ്യമാണെങ്കിലും മുളകളും വൈക്കോല്‍ കൊണ്ടും നിര്‍മ്മിക്കുന്ന കൂടുകള്‍ക്കാണ് ഭംഗി.<br />
<br />
പുല്‍ക്കൂട്ടില്‍ വയ്‌ക്കേണ്ട രൂപങ്ങളുടെ വലുപ്പം അനുസരിച്ച് കൂടുകള്‍ വലുതും ചെറുതുമായി നിര്‍മിക്കാം. മുറ്റം അധികമില്ലാത്ത വീടാണെങ്കില്‍ പോര്‍ച്ചിലോ വീടിനോട് ചേര്‍ന്നോ കൂട് നിര്‍മിക്കാം. പോര്‍ച്ചിലാണ് നിര്‍മിക്കുന്നതെങ്കില്‍ ആദ്യം ഒരു ഷീറ്റ് വിരിച്ചശേഷം അതില്‍ വേണം നിര്‍മിക്കാന്‍. തറയില്‍ പോറലേല്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും. അറക്കപ്പൊടി (തടി മില്ലില്‍ നിന്ന് ലഭിക്കുന്ന തടിയുടെ പൊടി), കടലോരത്തെ മണ്ണ്, പച്ച പുല്ല് എന്നിവ ഉപയോഗിക്കുന്നത് കൂടിന് അഴക് സമ്മാനിക്കും. പാടത്തും പുഴയുടെ തീരത്തു കാണുന്ന ചെറിയ പുല്ലുകള്‍ മണ്ണോടെ വെട്ടിയെടുത്ത് പുല്‍ക്കൂടിന് സമീപത്ത് വച്ചാല്‍ പുല്‍‌ത്തകിടിക്ക് സമമാകും.<br />
<br />
പുല്‍ക്കൂടിനോട് ചേര്‍ത്തു ട്രീ നിര്‍മിക്കുന്നത് മനോഹരമായിരിക്കും. ബോളുകള്‍, മണികള്‍, ഗില്‍റ്റഡ് പേപ്പര്‍, നക്ഷത്രം, ലൈറ്റുകള്‍, മണികള്‍, ബലൂണുകള്‍ എന്നിവ പുല്‍ക്കൂടിനോട് ചേര്‍ത്ത് അലങ്കരിക്കാം. വൈക്കോല്‍ കൂടുതലായി ഉപയോഗിച്ചു നിര്‍മിക്കുന്ന കൂടിന് മനോഹാരിത വര്‍ദ്ധിക്കും. ട്രീ നിറയെ മിന്നുന്ന ലൈറ്റുകള്‍ ഇടണം. കൂടിന് സമീപത്തായി മരങ്ങള്‍ ഉണ്ടെങ്കില്‍ അതിലും ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഇടാവുന്നതാണ്. ബലൂണുകളില്‍ അതികം എയര്‍ നിറയ്‌ക്കരുത്. സൂര്യപ്രകാശവും ട്രീയിലെ ലൈറ്റുകളുടെ അധികം ചൂട് ഏല്‍ക്കുന്നിടത്തും ബലൂണുകള്‍ വയ്‌ക്കരുത്.<br />
<br />
എത്രയോ വര്‍ണങ്ങളിലും വൈവിധ്യം നിറഞ്ഞ രീതിയിലുമുള്ള നക്ഷത്രങ്ങളാണ് വാങ്ങാന്‍ കിട്ടുന്നത്. അതില്‍ വൈദ്യുത ബള്‍ബുകള്‍ തെളിഞ്ഞുനില്‍ക്കുമ്പോഴുള്ള ഭംഗി പറയേണ്ടതുമില്ല. നക്ഷത്രങ്ങള്‍ക്കുള്ളില്‍ ബള്‍ബ് ഇടുമ്പോള്‍ അതില്‍ കളര്‍ പ്ലാസ്‌റ്റിക് പൊതിഞ്ഞാല്‍ തെളിയുമ്പോള്‍ വ്യത്യസ്ഥമായ കളര്‍ ലഭിക്കും. ചൈനീസ് അലങ്കാര വസ്‌തുക്കളില്‍ മിക്കതും  ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ. ഇതിനാല്‍ ഇവ വാങ്ങുമ്പോള്‍ അധികം വില ഇല്ലാത്തത് വാങ്ങുന്നതായിരിക്കും ഉചിതം.]]></content:encoded>
      <pubDate>Wed, 21 Dec 2016 19:56:00 +0530</pubDate>
      <updatedDate>Wed, 21 Dec 2016 19:59:06 +0530</updatedDate>
      <category><![CDATA[Religion Online]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[ക്രിസ്തുമസിന്റെ പ്രധാന ആകര്‍ഷണമായ ക്രിസ്തുമസ് ട്രീ നമുക്കും അലങ്കരിക്കാം !]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/how-to-decorate-a-christmas-tree-116121400026_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/how-to-decorate-a-christmas-tree-116121400026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/14/thumb/1_1/1481713575-8602.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/14/thumb/1_1/1481713575-8602.jpg</image>
      <description><![CDATA[ഒരുപാട് മരങ്ങള്‍ക്ക് നടുവിലായി ആരും ശ്രദ്ധിക്കാതെ നിന്ന ഒരു ചെറു മരം. ആ തണുത്ത രാത്രിയുടെ ഓര്‍മ്മയ്ക്കാണ് നമ്മള്‍ ആ ചെറു മരത്തെ വര്‍ണങ്ങളാല്‍ അലങ്കരിക്കുന്നത്. തന്‍റെ ചുറ്റുമുള്ള അന്ധകാരത്തെ തന്നാലാവുന്ന വിധം നീക്കം ചെയ്യുവാനാണ് ആ മരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="xmas decoration, xmas tree, xmas ക്രിസ്തുമസ്, ക്രിസ്തുമസ് ട്രീ" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-12/14/full/1481713575-8602.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 200px;" title="" /></p>
	</p>
	ക്രിസ്തുമസ് എന്നും ഒരു പുതുമയുടെ വിളിച്ചോതലാണ്. പ്രകാശവും സ്‌നേഹവും ആചാരങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവധിക്കാല ഉത്സവം. ഒന്നും നഷ്ട്‌പ്പെടുത്തതാതെ സ്‌നേഹം പങ്കുവെയ്ക്കുവാനും എല്ലാം ആസ്വദിക്കുവാനും  എല്ലാവരും ശ്രദ്ധിക്കുന്ന ദിനം. ക്രിസ്തുമസ് ആചാരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുമസിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുമസ് ട്രീ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണിത്.  </p>
<p>
	 </p>
<p>
	ഒരുപാട് മരങ്ങള്‍ക്ക് നടുവിലായി ആരും ശ്രദ്ധിക്കാതെ നിന്ന ഒരു ചെറു മരം. ആ തണുത്ത രാത്രിയുടെ ഓര്‍മ്മയ്ക്കാണ് നമ്മള്‍ ആ ചെറു മരത്തെ വര്‍ണങ്ങളാല്‍ അലങ്കരിക്കുന്നത്. തന്‍റെ ചുറ്റുമുള്ള അന്ധകാരത്തെ തന്നാലാവുന്ന വിധം നീക്കം ചെയ്യുവാനാണ് ആ മരം ശ്രമിക്കുന്നത്. എങ്ങിനെയെല്ലാമാണ് ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയെന്നും മറ്റെന്തെല്ലാം അലങ്കാരങ്ങളാണ് ക്രിസ്തുമസിനുള്ളതെന്നും നോക്കാം.  </p>
<p>
	 </p>
<p>
	ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ് ക്രിസ്തുമസ് ട്രീ. പൈന്‍, മുള എന്നിങ്ങനെയുള്ള മരങ്ങൾ മുറ്റത്ത് വളർത്തി ക്രിസ്തുമസ് ട്രീയായി അലങ്കരിച്ചിരുന്ന കാലം മാഞ്ഞുപോയി. ഇപ്പോളെല്ലാം ഫാഷൻ ആർട്ടിഫിഷ്യൽ ട്രീകളാണ്. വീണ്ടും ഉപയോഗിക്കാമെന്ന ഗുണവും ഇതിനുണ്ട്. ക്രിസ്തുമസ് ട്രീ അലങ്കരിക്കുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കുടുംബാംഗങ്ങളുടെ പങ്കാളിത്തം.  സഹവർത്തിത്വത്തിന്റെ സന്തോഷം പകരാനും ഇത്തരം അവസരങ്ങൾ പ്രയോജനപ്രദമാകും. </p>
<p>
	 </p>
<p>
	കടുംചുവപ്പ്, കോബാള്‍ട്ട് നീല എന്നിങ്ങനെയുള്ള നിറങ്ങള്‍ ചാര്‍ത്തിയാണ് ക്രിസ്തുമസ് ട്രീയെ മനോഹരമാക്കേണ്ടത്. അതില്‍ ഒരേ നിറത്തിലുള്ള റിബ്ബണുകളും തിളങ്ങുന്ന ഗോളങ്ങളും തൂക്കിയിടുന്നത് നല്ലതാണ്. അതോടൊപ്പം വിവിധ വര്‍ണ്ണങ്ങളിലുള്ള മാല ബള്‍ബുകളും തൂക്കിയിടണം. ഉത്സവഹാരങ്ങള്‍ മെഴുകുതിരികളും ആഭരണങ്ങളും ഉപയോഗിച്ച് മാന്റില്‍പീസ് അലങ്കരിക്കാവുന്നതാണ്. മരത്തിന്റെ പ്രാകൃതരൂപം മറയ്ക്കുന്നതിന് ഇത് സാധിക്കും.</p>]]></content:encoded>
      <pubDate>Wed, 14 Dec 2016 16:27:00 +0530</pubDate>
      <updatedDate>Wed, 14 Dec 2016 16:37:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് തൃക്കാര്‍ത്തിക; വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിനം !]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/karthika-vilakku-116121200005_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/karthika-vilakku-116121200005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/12/thumb/1_1/1481515945-8134.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-12/12/thumb/1_1/1481515945-8134.jpg</image>
      <description><![CDATA[സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തികയെന്നാണ് പറയുന്നത്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു ഇതില്‍ പ്രധാനം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="thrikkarthika, athmiyam, karthika, karthika vilakk തൃക്കാര്‍ത്തിക, ആത്മീയം, കാര്‍ത്തിക, കാര്‍ത്തിക വിളക്ക്" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-12/12/full/1481515945-8134.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 388px;" title="" /></p>
	</p>
	ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്ന് തൃക്കാര്‍ത്തിക. കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. </p>
<p>
	കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്ന ദിനമാണ് ഇന്ന്. കാടാമ്പുഴ ഭഗവതിയുടെ പിറന്നാള്‍ ദിനവും കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.</p>
<p>
	 </p>
<p>
	വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണ് ഇതിനു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് വളരെ ആഘോഷപൂര്‍വ്വം നടത്താറുണ്ട്. ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്. </p>
<p>
	 </p>
<p>
	അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം &#39;അരികോരരികോരരികോരെ&#39; എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു. </p>
<p>
	 </p>
<p>
	സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തികയെന്നാണ് പറയുന്നത്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു ഇതില്‍ പ്രധാനം. </p>
<p>
	 </p>
<p>
	തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നുമാണ് പറയപ്പെടുന്നത്. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍ സുബ്രഹ്മണ്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഈ കാര്‍ത്തികയ്ക്കുണ്ട്. വൈക്കത്തഷ്ടമിപോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.</p>]]></content:encoded>
      <pubDate>Mon, 12 Dec 2016 09:40:00 +0530</pubDate>
      <updatedDate>Mon, 12 Dec 2016 09:42:48 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[മുഹറത്തിലെ പത്താം ദിവസം പ്രധാനമായി കണക്കാക്കുന്നത് എന്തുകൊണ്ട് ?]]></title>
      <link>https://malayalam.webdunia.com/article/religion-article-in-malayalam/muharram-special-116101200027_1.html</link>
      <guid>https://malayalam.webdunia.com/article/religion-article-in-malayalam/muharram-special-116101200027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-10/12/thumb/1_1/1476277706-1991.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-10/12/thumb/1_1/1476277706-1991.jpg</image>
      <description><![CDATA[ഇസ്ലാമിക കലണ്ടറിലെ ഹിജറ വര്‍ഷത്തിലെ  ആദ്യമാസമാണ് മുഹറം. മുഹറത്തിലെ പത്താം ദിവസം മുസ്ലിം സമൂഹത്തിന്  പ്രധാനമാണ്. മുഹറം നാളിലാണ് മനുഷ്യകുലത്തിന്‍റെ തുടക്കം എന്നാണ് കരുതുന്നത്. അന്നാണ് ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<p style="position:relative;display: inline-block;color: #fff;">
		<img align="middle" alt="  Muharram , muslim society , muslimm , Ashura procession , Islam , മുസ്ലിം , മുഹറം , ഹിജറ , മുഹറം , നോഹയുടെ പെട്ടകം" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-10/12/full/1476277706-1991.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 450px; height: 280px;" title="" /></p>
</p>
ഇസ്ലാമിക കലണ്ടറിലെ ഹിജറ വര്‍ഷത്തിലെ  ആദ്യമാസമാണ് മുഹറം. മുഹറത്തിലെ പത്താം ദിവസം മുസ്ലിം സമൂഹത്തിന്  പ്രധാനമാണ്. മുഹറം നാളിലാണ് മനുഷ്യകുലത്തിന്‍റെ തുടക്കം എന്നാണ് കരുതുന്നത്. അന്നാണ് ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് എന്നൊരു വിശ്വാസമുണ്ട്. ദൈവം ഭൂമിയും സ്വര്‍ഗ്ഗവും ഉണ്ടാക്കിയതും ഇതേ നാളിലാണ്.<br />
<br />
മുസ്‌ലിം സഹോദരങ്ങള്‍ മുഹറത്തിലെ പത്താം ദിവസം ഉപവാസം അനുഷ്‌ഠിക്കാറുണ്ട്. മുഹറം ഒന്നു മുതല്‍ 10വരെ ചിലപ്പോള്‍ ആഘോഷം നടക്കുന്നു. മുഹറം അഷുറ എന്നും അറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ഈ ദിനാചരണത്തിനു പിന്നില്‍ ഒട്ടേറെ വിശ്വാസങ്ങളും സങ്കല്പങ്ങളുമുണ്ട്.<br />
<br />
നോഹയുടെ പെട്ടകം ജൂഡി കൊടുമുടിയില്‍ എത്തിയത് മുഹറത്തിനായിരുന്നു. ഹസ്രത്ത് ഇബ്രാഹിം തീയില്‍ നിന്ന് രക്ഷപ്പെട്ടതും ഹസ്രത്ത് മൂസഫവോയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതും മുഹറത്തിനായിരുന്നു.<br />
<br />
ജാഹിലിയ്യ കാലത്ത്‌ ഖുറൈശികള്‍ അഷുറ വ്രതമെടുത്തിരുന്നു. മുഹമ്മദ്‌ നബിയും (പ്രവാചകത്വത്തിനു മുമ്പ്‌) ഈ നോമ്പ്‌ അനുഷ്‌ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ്‌ നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അഷുറ വ്രതം അനുഷ്‌ഠിക്കുകയും അനുയായികള്‍ക്ക്‌ വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനമായ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ അഷുറ ഐച്‌ഛികമായി പരിഗണിച്ചു. (ബുഖാരി).]]></content:encoded>
      <pubDate>Wed, 12 Oct 2016 18:34:00 +0530</pubDate>
      <updatedDate>Wed, 12 Oct 2016 18:39:23 +0530</updatedDate>
      <category><![CDATA[Religion Article]]></category>
      <authorname>jibin</authorname>
    </item>
    <item>
      <title><![CDATA[കേരളത്തിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ]]></title>
      <link>https://malayalam.webdunia.com/article/religious-journey-articles-malayalam/krishna-s-temple-in-kerala-116082400013_1.html</link>
      <guid>https://malayalam.webdunia.com/article/religious-journey-articles-malayalam/krishna-s-temple-in-kerala-116082400013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/24/thumb/1_1/1472006688-6367.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/24/thumb/1_1/1472006688-6367.jpg</image>
      <description><![CDATA[കോടിക്കണക്കിന് ഭക്തര്‍ ഉണ്ണിക്കണ്ണനെ മനസില്‍ ആരാധിച്ച് ഭക്തിയോടെ കൊണ്ടാടുന്ന ദിനമാണ് അഷ്ടമി രോഹിണി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="375" src="http://media.webdunia.com/_media/ml/img/article/2016-08/24/full/1472006688-6367.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	കോടിക്കണക്കിന് ഭക്തര്‍ ഉണ്ണിക്കണ്ണനെ മനസില്‍ ആരാധിച്ച് ഭക്തിയോടെ കൊണ്ടാടുന്ന ദിനമാണ് അഷ്ടമി രോഹിണി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. നോക്കാം ഈ പുണ്യദിവസത്തിൽ കേരളത്തിലെ പ്രശസ്തമായ കൃഷ്ണ ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന്.</p>
<p>
	 </p>
<p>
	<strong>1. ഗുരുവായൂർ ക്ഷേത്രം - തൃശൂർ</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="350" src="http://media.webdunia.com/_media/ml/img/article/2016-08/19/full/1471599629-7296.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു കൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. കണ്ണനെന്ന് കേൾക്കുമ്പോൾ തന്നെ ഭക്തരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും ഗുരുവായൂർ ക്ഷേത്രം തന്നെ. ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. </p>
<p>
	 </p>
<p>
	കേരളത്തിലെ തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.</p>
<p>
	 </p>
<p>
	ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.</p>
<p>
	 </p>
<p>
	<strong>വഴിപാടുകൾ:</strong></p>
<p>
	 </p>
<p>
	വഴിപാടുകളുടെ കാര്യത്തിൽ ഗുരുവായൂർ അമ്പലം മുൻപന്തിയിലാണ്. പുരുഷസൂക്തം, ഭാഗ്യസൂക്തം, സന്താനഗോപാലം തുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. പാൽപായസം, നെയ്പായസം, അപ്പം, അട, വെണ്ണ, അവിൽ, മലർ തുടങ്ങിയ നിവേദ്യങ്ങൾ നൽകുന്നു. ലക്ഷ്മീനാരായണപൂജ, സത്യനാരായണപൂജ, വിഷ്ണുപൂജ തുടങ്ങി വിവിധയിനം പൂജകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. </p>
<p>
	 </p>
<p>
	<strong>2. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം - ആലപ്പുഴ</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="358" src="http://media.webdunia.com/_media/ml/img/article/2016-08/24/full/1472015205-9485.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	<p>
		ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വം പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും അറിയാത്തവർ ആയിട്ടാരും തന്നെ ഉണ്ടാകില്ല. ഇതു രണ്ടും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. </p>
	<p>
		 </p>
	<p>
		വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത് എന്ന് ഐതിഹ്യങ്ങൾ പറയുന്നുണ്ട്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും ശ്രദ്ധിച്ചു. എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ഈ ക്ഷേത്രം ഉണ്ടായതെന്നാണ് ഐതീഹ്യങ്ങ‌ൾ പറയുന്നത്.</p>
</p>
<p>
	 </p>
<p>
	<strong>3. പാര്‍ത്ഥസാരഥി ക്ഷേത്രം, അടൂര്‍</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="367" src="http://media.webdunia.com/_media/ml/img/article/2016-08/24/full/1472015094-393.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	<p>
		കേരളത്തിലെ പഴക്കമേറിയ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് അടൂരുള്ള പാർത്ഥസാരഥി ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം സന്ദര്‍ശകരെത്താറുള്ള ക്ഷേത്രങ്ങളിൽ പ്രശസ്തമാണ് ഈ കൃഷ്ണക്ഷേത്രം. കൃഷ്ണനെ പാര്‍ത്ഥസാരഥിയുടെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. ഗണപതിയും, ശിവനുമാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.</p>
	<p>
		 </p>
	<p>
		എല്ലാവര്‍ഷവും നടന്നുവരുന്ന പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രധാനവിശേഷം. അലങ്കാരങ്ങളണിഞ്ഞ ഒന്‍പത് ആനകളെയാണ് ക്ഷേത്രമുറ്റത്ത് അണിനിരത്തുക. അത് എല്ലാ വർഷവും ഉണ്ടാകും താനും. ഇതിനോടനുബന്ധിച്ച് വര്‍ണശബളമായ ഘോഷയാത്രയും നടക്കും. ഘോഷയാത്രയുടെ അവസാനം ക്ഷേത്രത്തിൽ അരങ്ങേറുന്ന ഉത്സവം കേളികേട്ടതാണ്. മറ്റൊരു പ്രധാന ഉത്സവം നടക്കുന്നത് കൃഷ്ണന്റെ ജന്മദിവസമായ അഷ്ടമി രോഹിണി നാളിലാണ്. ഈ സമയത്തും ക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്.</p>
</p>
<p>
	 </p>
<p>
	<strong>4. തിരുവമ്പാടി ക്ഷേത്രം - തൃശൂർ</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="413" src="http://media.webdunia.com/_media/ml/img/article/2016-08/24/full/1472015001-8171.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	<p>
		തൃശ്ശൂരിലെ അതിപുരാതന കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്താണ് ക്ഷേത്രത്തിന്റെ ചരിത്രവും തുടങ്ങുന്നത്. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയിൽ കണ്ടൻ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. </p>
	<p>
		 </p>
	<p>
		തൃശ്ശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ ഷൊർണ്ണൂർ റോഡിലായിട്ടാണ് ഈ കൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും ഈ ക്ഷേത്രത്തിൽ ആഗോഷിക്കുന്നുണ്ട്. </p>
</p>
<p>
	 </p>
<p>
	<strong>5. തിരുനാവായ നാവമുകുന്ദ ക്ഷേത്രം - മലപ്പുറം</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="413" src="http://media.webdunia.com/_media/ml/img/article/2016-08/24/full/1472014529-1389.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	<p>
		മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു പുണ്യപുരാതന ക്ഷേത്രമാണ് തിരുനാവായ മുകുന്ദ ക്ഷേത്രം. ഭഗവാനോടൊപ്പം ശിവനെയും ഇവിടെകാണാന്‍ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട് ഇവിടുത്തെ മൂല പ്രതിഷ്ഠ നാവായ് മുകുന്ദനാണ്, നരായണനെന്നും അറിയപ്പെടുന്നുണ്ട്. നിന്നത്തിരുക്കോലത്തില്‍ പള്ളികൊള്ളൂന്ന ഭഗവാന്‍റെ തിരുമുഖ ദര്‍ശനം കിഴക്ക് ദിശയിലാണ്. മലര്‍ മങ്കൈ നാച്ചിയാരായ ലക്ഷ്മീദേവി, ശ്രീദേവിയെന്നും ഇവിടെ അറിയപ്പെടുന്നുണ്ട്.</p>
	<p>
		 </p>
	<p>
		ഷൊര്‍ണ്ണൂര്‍ – കുറ്റിപ്പുറം റൂട്ടിൽ സഞ്ചരിച്ചാലും ഈ സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്.  ഇടക്കുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു മൈല്‍ അകലെയായി ഒരു ഉള്‍ഗ്രാമ പ്രദേശമായ ഈ സ്ഥലത്ത് താമസ സൌകര്യങ്ങള്‍ തുലോം കുറവാണ്. ഇടക്കുളത്തു നിന്നും ഒരു മൈല്‍ തെക്കോട്ട് മാറി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. </p>
</p>
<p>
	 </p>
<p>
	<strong>6. തിരുപാൽക്കടൽ ശ്രീകൃഷ്ണ ക്ഷേത്രം - കിളിമാനൂർ</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="367" src="http://media.webdunia.com/_media/ml/img/article/2016-08/24/full/1472014849-8821.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേമന തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി ഭാഗവത സപ്താഹ യജ്ഞത്തിനു ഭദ്രദീപംകൊളുത്തും. യജ്ഞാചാര്യന്‍ കാരോട് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.</p>
<p>
	 </p>
<p>
	തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദികുല കോവിലും ഇതു തന്നെയാണ്. ഭാഗവത സപ്താഹ യജ്ഞത്തിന്റെ ആറാം ദിനമായ മേയ് ഏഴിന് സര്‍വൈശ്വര്യ പൂജ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ക്ഷേമ ഐശ്വര്യങ്ങള്‍ക്കും ദാരിദ്ര്യ ശമനത്തിനും അഭീഷ്ടകാര്യ സിദ്ധിക്കും യജ്ഞശാലയില്‍ അരി, അവല്‍, മലര്‍ എന്നിവ കൊണ്ട് പറ നിറയ്ക്കല്‍ നടത്തുന്നതിനും അവസരമുണ്ടായിരിക്കും.</p>
<p>
	 </p>
<p>
	<strong>7. കടലായി ശ്രീകൃഷ്ണക്ഷേത്രം - കണ്ണൂർ</strong></p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="328" src="http://media.webdunia.com/_media/ml/img/article/2016-08/24/full/1472014944-2573.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്കടലായി ശ്രീകൃഷ്ണ ക്ഷേത്രം. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. </p>
<p>
	 </p>
<p>
	നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തുവെന്നാണ് ഐതീഹ്യം. </p>]]></content:encoded>
      <pubDate>Wed, 24 Aug 2016 10:21:00 +0530</pubDate>
      <updatedDate>Wed, 24 Aug 2016 13:27:15 +0530</updatedDate>
      <category><![CDATA[Religious Journey Articles]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[പെസഹ ആചരിക്കാന്‍ ക്രൈസ്തവര്‍ ഒരുങ്ങി; മാര്‍പാപ്പയുടെ ആഗ്രഹം നടപ്പാക്കാന്‍ കേരളസഭയില്ല; സ്ത്രീകളുടെ കാല്‍ കഴുകില്ല]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/pesach-last-supper-woman-116032300013_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/pesach-last-supper-woman-116032300013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/23/thumb/1_1/1458711333-8281.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/23/thumb/1_1/1458711333-8281.jpg</image>
      <description><![CDATA[ക്രൈസ്തവര്‍ വിശുദ്ധവാരത്തിന്റെ ധന്യതയിലൂടെ കടന്നു പോകുകയാണ്. പെസഹ 

ആചരണത്തിനായി കേരളത്തിലെ ക്രൈസ്തവരും ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, പെസഹ ദിനത്തിലെ 

പ്രധാന ശുശ്രൂഷകളിലൊന്നായ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ ഇത്തവണ കേരളത്തില്‍ മാര്‍പാപ്പയുടെ ആഗ്രഹം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2015-09/25/full/1443150416-4199.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="600" /></p>
	ക്രൈസ്തവര്‍ വിശുദ്ധവാരത്തിന്റെ ധന്യതയിലൂടെ കടന്നു പോകുകയാണ്. പെസഹ ആചരണത്തിനായി കേരളത്തിലെ ക്രൈസ്തവരും ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, പെസഹ ദിനത്തിലെ പ്രധാന ശുശ്രൂഷകളിലൊന്നായ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ ഇത്തവണ കേരളത്തില്‍ മാര്‍പാപ്പയുടെ ആഗ്രഹം നടപ്പിലാക്കില്ല.<br />
	<br />
	പെസഹദിനത്തിലെ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന് ആയിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. എന്നാല്‍, ഭാരതസഭയില്‍ സീറോ മലബാര്‍, മലങ്കര സഭകള്‍ ഇത് തിടുക്കത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.</p>
<p>
	 </p>
<p>
	സ്ത്രീകളുടെ കാല്‍ കഴുകല്‍ പൌരസ്ത്യസഭകളില്‍ നിര്‍ബന്ധമല്ലെന്ന് വത്തിക്കാന്‍ വിശദീകരിച്ച പശ്ചാത്തലത്തിലാണ് ഭാരതസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം തേടുന്നത്. ലത്തീന്‍ സഭയില്‍ ഇത് അതത് രൂപതകള്‍ക്ക് തീരുമാനിക്കാം എന്നായിരുന്നു ആഗോളസഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.<br />
	<br />
	സ്ത്രീകളുടെ കാല്‍ കഴുകാനുള്ള മാര്‍പാപ്പയുടെ നിര്‍ദ്ദേശം വേണ്ട ഒരുക്കത്തോടെ അടുത്തവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വരാപ്പുഴ ലത്തീന്‍ അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>
	 </p>
<p>
	ജനുവരിയില്‍ ആയിരുന്നു കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചത്. തീരുമാനം വിപ്ലവകരമായിരുന്നെന്ന് ആയിരുന്നു ലോകമാകെയുള്ള വിലയിരുത്തല്‍.<br />
	<br />
	മാര്‍പാപ്പയായതിനു ശേഷം നടത്തിയ കാല്‍ കഴുകല്‍ ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പ സ്ത്രീകളും കുറ്റവാളികളും മാറാരോഗികളുമടക്കമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നു.</p>]]></content:encoded>
      <pubDate>Wed, 23 Mar 2016 11:04:00 +0530</pubDate>
      <updatedDate>Wed, 23 Mar 2016 16:43:58 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>JOYS JOY</authorname>
    </item>
    <item>
      <title><![CDATA[രാവ് ഉറങ്ങാ‌തെ മഹാശിവരാത്രി]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/shivrathri-shivan-brahmav-vishnu-116030700033_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/shivrathri-shivan-brahmav-vishnu-116030700033_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/07/thumb/1_1/1457344890-9055.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/07/thumb/1_1/1457344890-9055.jpg</image>
      <description><![CDATA[വ്രതശുദ്ധിയുടെ പരകോടിയില്‍ നില്‍ക്കുന്നതിനാലാണ് ശിവരാത്രി മറ്റ് ഉത്സവങ്ങ‌ളിൽ നിന്നെല്ലാം വ്യത്യസ്തമായി തോന്നുന്നത്. ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് മഹാ ശിവരാത്രി. കുംഭമാസത്തിലെ കൃഷണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലു‌മാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="450" src="http://media.webdunia.com/_media/ml/img/article/2016-03/07/full/1457344890-9055.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="600" /></p>
	വ്രതശുദ്ധിയുടെ പരകോടിയില്‍ നില്‍ക്കുന്നതിനാലാണ് ശിവരാത്രി മറ്റ് ഉത്സവങ്ങ‌ളിൽ നിന്നെല്ലാം വ്യത്യസ്തമായി തോന്നുന്നത്. ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് മഹാ ശിവരാത്രി. കുംഭമാസത്തിലെ കൃഷണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലു‌മാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ചതുർദ്ദി ദിവസമാണ് ശിവരാത്രി. ആചാരങ്ങ‌ളും അനുഷ്‌ഠാനങ്ങ‌ളും ക്രമമായി പാലിക്കുന്നവരാണ് ശിവരാത്രി വ്രതം എടുക്കുക. കൂവളത്തിന്റെ ഇലകൾ ശിവന് സമർപ്പിക്കുന്നതും ഉപവാസം അനുഷ്‌ഠിച്ച് ഉറക്കമിളയ്ക്കുന്നതും വ്രതമെടുത്ത് താലം എടുക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങ‌ൾ ആണ്.</p>
<p>
	 </p>
<p>
	മനുഷ്യവംശം അജ്ഞാനത്തിന്റെ, ആസക്തികളുടെ, അരാജകത്വത്തിന്റെ മഹാനിദ്രയിലമർന്ന ഈ കാലഘട്ടത്തിൽ നന്മയുടെ കെടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത്. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നിവയുടെ ശാപത്തിൽ നിന്നു മുക്തമാകാനാണ് വ്രതാനുഷ്‌ഠാനം. കര്‍മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ ഉപവാസം കൊണ്ടു ഉദ്ദേശിക്കുന്നത്.</p>
<p>
	 </p>
<p>
	ഐതീഹ്യം: ഹിന്ദു പുരാണങ്ങ‌ളിൽ മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങ‌ളാണുള്ളത്.</p>
<p>
	 </p>
<p>
	മഹാവിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവിനെയും ബന്ധപ്പെടുത്തിയാണ് ശിവരാത്രി ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.</p>
<p>
	 </p>
<p>
	ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. തുടർന്ന് എല്ലാ വർഷവും ഈ ദിവസം വ്രതം സ്വീകരിക്കണമെന്ന് ശിവൻ അറിയിച്ചു.</p>
<p>
	 </p>
<p>
	പാലാഴിമഥനം നടത്തിയപ്പോൾ ലോകരക്ഷയ്ക്കു വേണ്ടി മഹാദേവൻ കാളകൂടവിഷം പാനം ചെയ്തു. വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ ലോകരെല്ലാം ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. ശിവഭഗവാൻ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.  ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ഹിന്ദു പുരാണങ്ങ‌ളിലെ മറ്റൊരു ഐതീഹ്യം ഇതാണ്.</p>
<p>
	 </p>
<p>
	സർവ്വപാപത്തിന്റെയും പരിഹാര കർമം: ശിവരാത്രി</p>
<p>
	 </p>
<p>
	ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ശിവപ്രീതിക്കും പാപപരിഹാര മാർഗത്തിനും ഭക്തജനങ്ങ‌ൾ വ്രതമനുഷ്‌ഠിക്കുകയാണ് ശിവരാത്രിയിൽ. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പാപങ്ങ‌ൾ കഴുകിക്കളയുന്ന മഹാഗംഗ തന്നെയാണ് ശിവരാത്രി വ്രതമെന്നും വിശ്വസിച്ച് പോരുന്നു.</p>
<p>
	 </p>
<p>
	പിതൃപൂജ: പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേദിവസം രാവിലെ കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തണം. വീടിന്റെ മുറ്റം ചാണകം മെഴുകി വൃത്തിയായ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവെക്കണം. അതിനു മുന്നിൽ ഒരു നാക്കില വെക്കുക. പൂവ്, നെല്ല്, ചന്ദനം എന്നിവ ഒരുമിച്ച് കൈയിൽ തൊഴുതുപിടിച്ച് &#39; ഓം പിതൃഭ്യോ നമഃ&#39; എന്ന് എട്ടു പ്രാവശ്യം ജപിച്ച് ഇലയിൽ സമർപ്പിക്കുക. ഇത് ഏഴ് തവണ ആവർത്തിക്കണം. പിന്നെ നിലവിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത ശേഷം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തിൽ കളയുക. കർമങ്ങ‌ൾ എല്ലാം കഴഞ്ഞതിനു ശേഷം മത്രമേ പാനീയങ്ങ‌ൾ പാടുള്ളു.</p>]]></content:encoded>
      <pubDate>Mon, 07 Mar 2016 15:24:00 +0530</pubDate>
      <updatedDate>Mon, 07 Mar 2016 15:32:54 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[കൃഷ്ണ ഹരേ ജയ... കൃഷ്ണ ഹരേ ജയ...]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/srikrishna-jayanthi-hindu-religion-115090500013_1.html</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/srikrishna-jayanthi-hindu-religion-115090500013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1441434589-5289.jpg</image>
      <description><![CDATA[ദേവകളുടെയും മഹർഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തിൽ ഭൂമിയിൽ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം. ഈ വർഷം സെപ്റ്റംബർ 5ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. ഹിന്ദു വിശ്വാസ പ്രകാരം ...]]></description>
      <content:encoded><![CDATA[<p style="float: left;">
	<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2015-09/05/full/1441434589-5289.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="600" /></p>
ദേവകളുടെയും മഹർഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തിൽ ഭൂമിയിൽ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം. ഈ വർഷം സെപ്റ്റംബർ 5ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. ഹിന്ദു വിശ്വാസ പ്രകാരം ദ്വാപരയുഗത്തിൽ ജനിച്ച ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യ ഭാവനകൾക്ക് അതീതനായ മഹാപുരുഷനാണ് .<br />
<br />
വസുദേവരുടെയും ദേവകിയുടെയും മക്കളില്‍ എട്ടാമനായി മധുരയില്‍ അമ്മാവന്‍ കംസന്റെ കാരാഗ്രഹത്തിലാണ് കൃഷ്ണന്‍ ജനിച്ചത്. കൃഷ്ണനുമുമ്പ് ജനിച്ച ആറ് മക്കളെയും കംസന്‍ കൊകപ്പെടുത്തിയിരുന്നു. എട്ടാമത്തെ മകനായി ചിങ്ങമാസത്തിൽ ബ്രഹ്മനക്ഷത്രങ്ങൾ ചേർന്നുനിന്ന കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന അഷ്ടമി രോഹിണിയിൽ മധുരയിലാണു ശ്രീകൃഷ്ണൻ ഭൂജാതനായത്. കൽത്തുറുങ്കിൽ‌ രാത്രി 12 മണിക്ക് വിധാതാ രോഹിണിയെന്ന മുഹൂർത്തത്തിലാണു ജനിച്ചത്. ജനിച്ച ശേഷം കുഞ്ഞിനെ വസുദേവര്‍ വൃന്ദാവനത്തിലെ നന്ദഗോപരുടെ ഗൃഹത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.  <br />
<br />
ചന്ദ്രൻ, ശനി, കുജൻ, ബുധൻ ഇവ ഉച്ചത്തിൽ സ്ഥിതി ചെയ്തു. ഇടവലഗ്നത്തിൽ കേതുവും ചന്ദ്രനും ചിങ്ങത്തിൽ സൂര്യനും മീനത്തിൽ വ്യാഴവും തുലാത്തിൽ ശുക്രനും വൃശ്ചികത്തിൽ രാഹുവും നിൽക്കുകയും ചെയ്തു. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ വിലസുന്ന തൃക്കൈകളോടെയാണു ഭഗവാൻ അവതരിച്ചത്. എല്ലാ ദേവന്മാരും ആകാശത്തു കണ്ടുനിന്നതായി ചരിത്രം. അതു കഴിഞ്ഞ് ഏഴാംനാൾ കറുത്ത വാവായിരുന്നു എങ്കിലും തിങ്കള്‍പൗർണമിച്ചന്ദ്രനെപ്പോലെയാണു പ്രഭ ചൊരിഞ്ഞത്. ഈ ദിവസമാണു ശ്രീകൃഷ്ണജയന്തിയായും ഗോകുലാഷ്ടമിയായും ആചരിക്കുന്നത്.<br />
<br />
ദശാവതാരങ്ങളിൽ ഒൻപതാമത്തേതാണു ശ്രീകൃഷ്ണൻ. യദുവംശത്തിൽ ജനിച്ചു. കോടിക്കണക്കിന് ഹംസസ്വരൂപികളായ കൃഷ്ണഭക്തർ കണ്ണിലെ കൃഷ്ണമണി പോലെ ഉണ്ണിക്കണ്ണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ താലോലിച്ചു പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി. സ്തനങ്ങളിൽ കാളകൂടവിഷം പുരട്ടിവന്ന പൂതനയ്ക്കും 12-ാം വയസ്സിൽ തന്നെ കൊല്ലാൻ കംസൻ ഏർപ്പാടാക്കിയ മഹാപ്രഭു മല്ലനും മോക്ഷം നൽകി. അമ്മാവൻ കംസനും മോക്ഷം നൽകി. തന്റെ പുത്രനാൽ തുറുങ്കിൽ അടയ്ക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിച്ചു. തുടങ്ങിയവയൊക്കെ കൃഷ്ണഗാഥയില്‍ ഭക്തര്‍ ആദരവൊടെ കാണുന്നു.<br />
<br />
ഹിന്ദു വിശ്വാസ പ്രകാരം നാരായണ മഹര്‍ഷിയുടെ പുനര്‍‌ജന്മമാണ് ഭഗവാന്‍ കൃഷ്ണന്‍. ശ്രീകൃഷണ സതീര്‍ഥ്യനായി വിശേഷിപ്പിക്കപ്പെടുന്ന അര്‍ജുനനന്‍ കഴിഞ്ഞ ജന്മത്തില്‍ നാരായണ മഹര്‍ഷിയുടെ സഹോദരനായ നര മഹര്‍ഷിയായിരുന്നത്രെ. ബ്രഹ്മ പുത്രനായ ധര്‍മ്മ പ്രജാപതിയുടെ മക്കളായിരുന്നു നര നാരായണ മഹര്‍ഷിമാര്‍. ഇവർ ഹിമാലയസാനു പ്രദേശത്തുള്ള ബദരി ആശ്രമത്തിൽ 1000 വർഷം തപസ്സു ചെയ്തു.<br />
<br />
ഇതു മുടക്കുന്നതിനായി ഇന്ദ്രൻ ദേവസ്ത്രീകളെ നിയോഗിച്ചു. ദേവസ്ത്രീകൾ നരനാരായണന്മാരുടെ അടുക്കലെത്തി കല്യാണം കഴിക്കാൻ അഭ്യർഥിച്ചു. അപ്രകാരം ഇരുപത്തി എട്ടാമത്തെ ദ്വാപര യുഗത്തില്‍ യദുവംശത്തില്‍ താന്‍ കൃഷ്ണനായി ജനിക്കുമെന്നും അപ്പോള്‍ നിങ്ങളെ പാണിഗ്രഹണം ചെയ്തുകൊള്ളാമെന്നും നാരായണന്‍ വാക്കു കൊടുത്തു. അതനുസരിച്ച്, നാരായണമഹർഷി യദുകുലത്തിൽ ശ്രീകൃഷ്ണനായി ജനിച്ചു. നരൻ എന്ന ഋഷി ശ്രീകൃഷ്ണനു കൂട്ടായി അർജുനനായും ഭൂമിയിൽ ജനിച്ചു എന്നു കഥ.<br />
<br />
ആലിലക്കണ്ണനായും ഉണ്ണിക്കണ്ണനായും ഗോപകുമാരനായും ഗോപികാരമണനായും ഗോവർദ്ധനോദ്ധാരകനായും വിളങ്ങിയ കൃഷ്ണന്‍ ദ്വാരക എന്ന പട്ടണം നിര്‍മ്മിച്ച് രാജ്യം സ്ഥാപിച്ചതായാണ് ഐതിഹ്യങ്ങള്‍. പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളിൽ തീർപ്പുകൽപ്പിച്ചെങ്കിലും ഒരു രാജ്യസ്രഷ്ടാവായിരുന്നതല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചെടുക്കാൻ ആഗ്രഹിച്ചില്ല. രാജതന്ത്രം, രാഷ്ട്രനിർമാണം തുടങ്ങിയ കാര്യങ്ങളിൽ ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തിലുമിരുന്നില്ല. അധർമത്തെ ഇല്ലാതാക്കാനും ധർമത്തെ നിലനിർത്താനും സദാ വ്യാപൃതനായിരുന്നു.<br />
<br />
ഗോപികമാരുടെ ഭക്ത്യോന്മത്തമായ പ്രണയഭാവങ്ങളിൽ മയങ്ങിയ കണ്ണനും വെണ്ണകട്ട് ഗോപികമാര്‍ക്ക് മോക്ഷവാതായനങ്ങള്‍ തുറന്നു കൊടുത്ത ഉണ്ണിക്കണ്ണനും ധർമ്മ സംസ്ഥാപനത്തിന്റെ ശംഖധ്വനി മുഴക്കി അമരമായ ഭഗവദ് ഗീതയെ ലോകത്തിനു നല്‍കിയ മഹാപുരുഷനും അതേ ശ്രീകൃഷ്ണ പരമാത്മാവായിരുന്നു. പ്രതിസന്ധികളിലകപ്പെട്ടവർക്ക് പ്രതീക്ഷയുടെ പ്രകാശമാണ് കൃഷ്ണൻ. പ്രണയമാനസങ്ങൾക്ക് പ്രേമോദാരനും ആദ്ധ്യാത്മിക ഭാവമുള്ളവർക്ക് യോഗീശ്വരനുമാണദ്ദേഹം. കലിയുഗാരംഭത്തില്‍ നിഷാദന്റെ അസ്ത്രമേറ്റ് സ്വര്‍ഗപ്രവേശനം നടത്തിയ കൃഷ്ണ ഭക്തിക്ക് അതിരുകളില്ല.<br />
<br />
വ്യഥിതരുടേയും ദുഖിതരുടേയും വിഷാദമഗ്നമായ പരിഭവങ്ങളെ സഹജമായ മന്ദസ്മിതം കൊണ്ട് നിവർത്തിക്കുന്ന ചാരുകിശോരനായ ആ കാർമുകിൽ വർണനെ ബിംബവല്‍ക്കരിക്കാന്‍  ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും, തുളസിക്കതിരും മാത്രം മതി. ശ്രീകൃഷ്ണചൈതന്യം പ്രസരിക്കുന്ന ക്ഷേത്രങ്ങളിൽ പുരാണപാരായണവും നാമജപങ്ങളും ഹോമങ്ങളും ചെയ്യണം. അങ്ങനെ ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അന്ത്യകാലത്ത് സുഖമരണമാകുന്ന മോക്ഷം ലഭിക്കുമെന്നും പാപം നശിക്കുമെന്നും പറയുന്നു.]]></content:encoded>
      <pubDate>Sat, 05 Sep 2015 11:58:00 +0530</pubDate>
      <updatedDate>Sat, 05 Sep 2015 12:00:18 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>VISHNU N L</authorname>
    </item>
    <item>
      <title><![CDATA[ബീമാപള്ളി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ബീമാപള്ളി-108060700005_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ബീമാപള്ളി-108060700005_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[ഉമ്മയുടെയും മകന്‍റെയും പുണ്യകബറിടങ്ങളാണ് പിന്നീട് ബീമാപള്ളിയായിത്തീര്‍ന്നത്.  ഈ മഹാ സമാധികളില്‍ വന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടറിയുന്നതുപോലെ ആശ്വാസമേകുന്ന സാന്നിദ്ധ്യമാണ് ഈ കബറുകള്‍]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0806/07/images/img1080607005_1_1.jpg' Alt='Bemaappalli' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ദുരിതങ്ങളുടെ കയത്തിന്നപ്പുറം വിളങ്ങുന്ന അഭയത്തിന്‍റെ ദീപ്തസന്നിധാനമാണ് വിശ്വാസികള്‍ക്ക് ബീമാപള്ളി.  ഇസ്ളാംമതം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തില്‍ വേരോടിയിരുന്നു.  അതിന്‍റെ തെളിവാണ് തിരുവനന്തപുരത്ത് നിന്ന് എട്ടു കിലോമീറ്റര്‍ മാത്രമകലെ കടലോരത്തുള്ള വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീമാപള്ളി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഭയത്തിനും അനുഗൃഹത്തിനുമായി ജാതി മത വത്യാസമില്ലാതെ ജനലക്ഷങ്ങളെത്തുന്ന ഈ മഹാപ്രാകാരം, ഇസ്ളാം വാസ്തു മാതൃകയിലുള്ളതാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഒരമ്മയും മകനും </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതത്താല്‍ പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, അറേബ്യയില്‍ നിന്ന് ഇസ്ളാം പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ പുണ്യാത്മാവാണ് സെയ്യിദത്തുനിസ്സ ബീമാബീവി. മരുഭൂമിയുടെ കാഠിന്യം വകവയ്ക്കാതെ, അന്നുള്ള പരിമിതമായ യാത്രാസൗകര്യത്തിന്‍റെ ബുദ്ധിമുട്ടുകള്‍ സഹിച്ച്, വിശ്വാസത്തിന്‍റെ വെളിച്ചത്താല്‍ നയിക്കപ്പെട്ട്, ബീമാബീവി കേരളത്തിലെത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജീവീതം മുഴുവന്‍ ഇസ്ളാമിന്‍റെ ധാര്‍മ്മികമൂല്യങ്ങള്‍ക്കായി ഉഴിഞ്ഞ് വച്ച ആ ഉമ്മയ്ക്ക് തന്‍റെ പാത പിന്‍തുടരാന്‍ സ്വന്തം പുത്രനെ തന്നെ ലഭിച്ചു. അവിടുത്തെ ഓമനപ്പുത്രനായ അശൈഖ് സയ്യിദ് ഷഹീദ് മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാഹ്  തീവ്രസാധന കൊണ്ടും ഭക്തികൊണ്ട ും ഉള്ളുണര്‍ന്ന മഹാസിദ്ധനായിത്തീര്‍ന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ഉമ്മയുടെയും മകന്‍റെയും പുണ്യകബറിടങ്ങളാണ് പിന്നീട് ബീമാപള്ളിയായിത്തീര്‍ന്നത്.  ഈ മഹാ സമാധികളില്‍ വന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടറിയുന്നതുപോലെ ആശ്വാസമേകുന്ന സാന്നിദ്ധ്യമാണ് ഈ കബറുകള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0806/07/images/img1080607005_2_1.jpg' Alt='Beemappalli' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>ഉറൂസ് മഹാമഹം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബീമാ പള്ളിയിലെ "ഉറൂസ്' അഥവാ "ചന്ദനക്കുടം' പ്രകാശത്തിന്‍റെ വന്‍ ഉത്സവം തന്നെയാണ്.  വലിയ കുടങ്ങളുടെ വാ മൂടിക്കെട്ടി ചന്ദനത്തിരിക്കൊളുത്തി അതിന്മേല്‍ കുത്തി ആളുകള്‍ പ്രാര്‍ത്ഥനയോടെ പള്ളികളിലെത്തുന്നു. ഘോഷയാത്രയും വെടിക്കെട്ടും ഒഴിച്ചുകൂടാനാകാത്ത ചടങ്ങുകളാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ദുഃആ പ്രാര്‍ത്ഥന, അപൂര്‍വ ദുഃആ, മതപ്രസംഗങ്ങള്‍, പട്ടണപ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനവിതരണം എന്നിവയോടെയാണ് ചന്ദനക്കുട മഹോത്സവം ആഘോഷിക്കുന്നത്. ഈ ആഘോഷങ്ങളില്‍ എല്ലാ മതസ്ഥരും പങ്കെടുക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഗോപാലകൃഷ്ണന്‍റെ ബീമാപള്ളി</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗോപാലകൃഷ്ണന്  ശില്പ കലയില്‍ വ്യവസ്ഥാപിതമായ അദ്ധ്യായനം ലഭിച്ചിട്ടില്ല.  എന്നാല്‍ കേരളത്തിലുടനീളം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച മുസ്ളീംപള്ളികള്‍ക്ക് കണക്കില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തെക്കന്‍ കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന ബീമാപള്ളിയാണ് 68 കാരനായ ഗോപാലകൃഷ്ണന്‍ ചെയ്ത ആദ്യത്തെ സ്വതന്ത്രനിര്‍മ്മാണം.  മതസൗഹാര്‍ദ്ദത്തിന്‍റെയും പരസ്പരബഹുമാനത്തിന്‍റെയും ഉത്തമ മാതൃക കൂടിയാണ് ബീമാപള്ളി. </font><font style='font-size:11pt;'></font><br/> <font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 07 Jun 2008 09:50:53 +0530</pubDate>
      <updatedDate>Tue, 22 Apr 2014 20:04:28 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൊട്ടിയൂര്‍ ഉത്സവത്തെക്കുറിച്ചുള്ള ഐതിഹ്യം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/കൊട്ടിയൂര്‍-ഉത്സവത്തെക്കുറിച്ചുള്ള-ഐതിഹ്യം-108052800087_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/കൊട്ടിയൂര്‍-ഉത്സവത്തെക്കുറിച്ചുള്ള-ഐതിഹ്യം-108052800087_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[കൊടീയൂരില്‍ സ്വയംഭൂ ലിംഗം ഉണ്ടയതിനെ കുറിച്ചുള്ള കഥ ഇങ്ങനെയാണ് .പരമശിവന്‍റെ ഭാര്യയായ  സതീദേവിയുടെ അച്ഛന്‍ ദക്ഷന്പ്രജാപതി ഒരിക്കല്‍ ഒരു യാഗം നടത്താന്‍ തീരുമാനിച്ചു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/>   <font  style='font-size:12pt; color:#000000'>മണത്തണയിലെ കുളങ്ങരത്ത്, കരിന്പനക്കല്‍, ചാത്തോത്ത്, ആക്കല്‍, തിട്ടയില്‍ തറവാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു കൊട്ടിയൂരില്‍ മുന്‍പ് ഉത്സവം നടന്നിരുന്നത്. പിന്നീട് ദേവസ്വംഭരണത്തില്‍  കീഴിലായി .</font><br/><font  style='font-size:12pt; color:#000000'>കൊട്ടിയൂര്‍ ഉത്സവത്തെപറ്റി പല ഐതീഹ്യകഥകളുമുണ്ട്.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊടീയൂരില്‍ സ്വയംഭൂ ലിംഗം ഉണ്ടയതിനെ കുറിച്ചുള്ള കഥ ഇങ്ങനെയാണ് .പരമശിവന്‍റെ ഭാര്യയായ  സതീദേവിയുടെ അച്ഛന്‍ ദക്ഷന്പ്രജാപതി ഒരിക്കല്‍ ഒരു യാഗം നടത്താന്‍ തീരുമാനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പലരേയും യാഗത്തിന്‍ ക്ഷണിച്ചെങ്കിലും  സതീദേവിയെയും പരമശിവനേയും മാത്രം  ക്ഷണിച്ചില്ല. അച്ഛന്‍റെ യാഗത്തിന്‍ പോകണമെന്ന് സതീദേവി ശാഠ്യം പിടിച്ചു മനസ്സില്ലാമനസ്സോടെ  യാഗത്തിന് ശിവന്‍ ഭൂതഗണങ്ങളുടെ കൂടെ സതീദേവിയെ പറഞ്ഞയച്ചു.പക്ഷേ ക്ഷണിക്കാതെ യാഗത്തിനെത്തിയ സതീദേവിയെ ദക്ഷന്‍ അപമാനിച്ചു  അതില്‍ അപമാനിതയായ  സതീദേവി യാഗാഗ്നിയില്‍ ആത്മാഹൂതി ചെയ്തു </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൈലാസത്തിലിരുന്ന് ഇതെല്ലാം കണ്ട ശിവന്‍ കോപത്താല്‍ വിറച്ചു  സ്വയം ജടപറിച്ചു നിലത്തടിച്ച് </font><br/><font  style='font-size:12pt; color:#000000'>ശിവന്‍ വീരഭദ്രനെ സൃഷ്ടിച്ചു. ശിവന്‍റെ കല്പനപ്രകാരം വീരഭദ്രനും കൂട്ടരും ദക്ഷന്‍റെ ശിരസ്സറുത്തു. യാഗം മുടങ്ങുമെന്ന് ഭയന്ന ദേവന്മാരും മുനിമാരും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ചേര്‍ന്ന് യാഗം പൂര്‍ത്തിയാക്കണമെന്ന് ശിവനോടപേക്ഷിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ശിവന്‍ യാഗഭൂമിയില്‍ പ്രത്യക്ഷനായി ദക്ഷന്‍റെ കബന്ധത്തില്‍ ആടിന്‍റെ തലയറുത്തു ചേര്‍ത്തു വച്ച് യാഗം പൂര്‍ത്തിയാക്കിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് ഈ പ്രദേശം  വനമായി മാറി. ദക്ഷയാഗം നടന്ന പ്രദേശമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. അവിടെ താമസമുരപ്പിച്ച കുറിച്യരുടെ അമ്പുതട്ടി ഒരു കല്ലില്‍ നിന്നു രക്തം വാര്‍ന്നു . അത് ശിവലിംഗമായിരുന്നു.  ഇതാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്വയംഭൂലിംഗം. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>വൈശാഖ ഉത്സവത്തിന്‍റെ തുടക്കത്തിനു പിന്നിലും ഐതീഹ്യമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരശുരാമന്‍ കടലില്‍ നിന്നു കേരളം വീണ്ടെടുത്തതില്‍ പിന്നെ  കൊട്ടിയൂര്‍ ത്രിശിരസ്സിന്‍റെ വാസസ്ഥലമായി. ഒരു ദിവസം കൊട്ടിയൂരില്‍ എത്തിയ  പരശുരാമന്‍,  കലി അട്ടഹസിച്ചുകൊണ്ട് ഓടിവരുന്നത് കണ്ടു. അദ്ദേഹംകലിയെ  പിടിച്ചു കെട്ടി അടിച്ചവശനാക്കി.  </font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>കലിയെ കൊല്ലുമെന്ന് ഭയന്ന ത്രിമൂര്‍ത്തികളും ദേവന്മാരും കെട്ടഴിച്ചു വിടാന്‍  പരശുരാമനോട് അപേക്ഷിച്ചു. പക്ഷേ കേരളത്തില്‍  മേലില്‍ കലിബാധയുണ്ടാവില്ലെന്ന് ഉറപ്പു നല്‍കണമെന്ന്  പരശുരാമന്‍ അവരോട് പറഞ്ഞു</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കലിബാധ ഒഴിവാക്കണമെങ്കില്‍ അവിടെ  27 ദിവസത്തെ വൈശാഖ മഹോത്സവം നടത്തണമെന്ന് ത്രിമൂര്‍ത്തികള്‍ ആവശ്യപ്പെട്ടു.  ഉത്സവച്ചിട്ട നിര്‍ണ്ണയിച്ച്അസേഷം  പരശുരാമന്‍ കലിയെ അഴിച്ചു വിട്ടു. ഇങ്ങനെയാണത്രേ  കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം  തുടങ്ങിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊട്ടിയൂരിലെ തൃക്കലശാട്ടത്തിനുമുണ്ട് ഐതിഹ്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരിക്കല്‍ കോട്ടയത്ത് തന്പുരാന്‍റെ ക്ഷണം സ്വീകരിച്ചു കൊട്ടിയൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ സാമൂതിരി അന്പലമില്ലാത്ത ദൈവസന്നിധി കണ്ട് അതൃപ്തനായത്രെ. രാത്രി ഉറക്കത്തില്‍ ക്ഷേത്രം കണ്ട് കണ്‍കുളിര്‍ത്ത സാമൂതിരി നേരത്തെ തോന്നിയ അപ്രിയത്തിനു പരിഹാരമായി കളഭാഭിഷേകം  നടത്താമെന്ന് നേരുകയായിരുന്നു. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 28 May 2008 19:55:38 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:51:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൊട്ടിയൂരില്‍ ഉത്സവകാലം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/കൊട്ടിയൂരില്‍-ഉത്സവകാലം-108052400068_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/കൊട്ടിയൂരില്‍-ഉത്സവകാലം-108052400068_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനെട്ടിന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിച്ചു. ജൂണ്‍ പതിമൂന്നിന് കാലത്ത്‌ പത്ത് മണിക്ക് തൃക്കലശാട്ടത്തോടെ സമാപിക്കും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍  27 നാളത്തെ ഉത്സവത്തിന് കൊടിയേറിക്കഴിഞ്ഞു....അക്കരക്കൊട്ടിയൂരിലും ഇക്കരക്കൊട്ടിയൂരിലും ഭക്ത്യാദരപൂര്‍വ്വം ആയിരങ്ങള്‍ തീര്‍ത്ഥാടനത്തിനെത്തിത്തുടങ്ങി.കാനനക്ഷേത്രമാണ് കൊട്ടിയൂര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനെട്ടിന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിച്ചു. ജൂണ്‍ പതിമൂന്നിന് കാലത്ത്‌ പത്ത് മണിക്ക് തൃക്കലശാട്ടത്തോടെ സമാപിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊട്ടിയൂരില്‍ വച്ചാണ് ദക്ഷയാഗം നടന്നതെന്നാണ് വിശ്വാസം. യാഗം നടത്തുകയായിരുന്ന ദക്ഷനെ ശിവന്‍റെ നിര്‍ദേശപ്രകാരം ഭൂതഗണങ്ങള്‍ വധിച്ചു. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും അഭ്യര്‍ത്ഥനപ്രകാരം ശിവന്‍ ദക്ഷന് ജീവന്‍ തിരിച്ചുനല്‍കി. ഇതിന്റെ സ്മരണയ്ക്കാണ് വൈശാഖമാസത്തില്‍ ഇവിടെ ദക്ഷ ഉത്സവം നടത്തുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മെയ്‌ 19ന്‌ അര്‍ധരാത്രിക്ക്‌ശേഷം തിരുവാഭരണ ഘോഷയാത്ര അക്കരെ സന്നിധാനത്തിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞതിന്‌ ശേഷം  സ്‌ത്രീകള്‍ക്ക്‌ അക്കരെ ക്ഷേത്രത്തിലേക്ക്‌ പ്രവേശിപ്പിച്ചു. ജൂണ്‍ ആറ്‌വരെ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം തുടരും. മെയ്‌ 19ന്‌ ഭണ്ഡാരംവരവ്‌ നടന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>,26<font  style='font-size:12pt; color:#000000'>ന്‌ തിരുവോണം ആരാധന, മെയ്‌ 27ന്‌ ഇളനീര്‍വെപ്പ്‌, 28ന്‌ ഇളന്നീരാട്ടം, അഷ്ടമി ആരാധന, 31ന്‌ രേവതി ആരാധന, ജൂണ്‍ 3ന്‌ രോഹിണി ആരാധന, 6ന്‌ കലംവരവ്‌ എന്നിവയാണ്‌ മറ്റ്‌ വിശേഷാല്‍ചടങ്ങുകള്‍. </font><br/>.<font  style='font-size:12pt; color:#000000'>രാത്രി അക്കരെ സന്നിധാനത്ത് ചോതിവിളക്ക് തെളിയുന്നതോടെ ഉത്സവങ്ങള്‍ക്ക് തുടക്കമായി. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചാതിയൂര്‍ മഠത്തില്‍നിന്നാണ് വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് ചോതിവിളക്ക് തെളിക്കേണ്ട അഗ്നി എത്തിയത്. ബാവലി നിവേദ്യവും കഴിഞ്ഞ് പടിഞ്ഞീറ്റ നന്പൂതിരി മൂന്ന് മണ്‍ചിരാതുകളിലായി ചോതിവിളക്ക് തെളിയിച്ചു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാനന്തവാടി മുതിരേരി ക്ഷേത്രത്തില്‍നിന്ന് വാള്‍ എഴുന്നള്ളിച്ച് മൂഴിയാട്ട് ഇല്ലത്ത് നന്പൂതിരി ചൊവ്വാഴ്ച വൈകീട്ട് ഇക്കരെ കൊട്ടിയൂരി ലെത്തി. ഭക്തര്‍ക്ക് സദ്യനല്‍കിയതിനുശേഷം വിവിധ ചടങ്ങുകളോടെ സ്ഥാനിക നന്പൂതിരി വനമാര്‍ഗ്ഗത്തില്‍ ഏകനായി കിലോമീ റ്ററുകള്‍ ഓടിയാണ് വാളുമായി കൊട്ടിയൂരിലെത്തിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഴിഞ്ഞ ഉത്സവത്തിന് അവസാനം അഷ്ടബന്ധങ്ങളാല്‍ മൂടിയ പെരുമാള്‍ വിഗ്രഹത്തില്‍നിന്ന് നന്പൂതിരിമാര്‍ ചേര്‍ന്ന് ബന്ധങ്ങള്‍ നീക്കി സ്വയംഭൂലിംഗം  ബുധനാഴ്ച തുറന്നു. ബാവലിക്കും ഇടബാവലിക്കും ഇടയിലെ പ്രത്യേക സ്ഥാനങ്ങളില്‍ നെയ്യമൃത് കലശങ്ങളുമായി നെയ്യാട്ട സമയംവരെ വ്രതക്കാര്‍ കാത്തിരിക്കുകയായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വില്ലിപ്പാലന്‍ കുറുപ്പിന്‍റെയും തമ്മേങ്ങാടന്‍ നന്പ്യാരുടെയും നെയ്കലശങ്ങള്‍ ആദ്യമാടി. നെയ്യമൃത്കാരും അവരുടെ കൈക്കാരും പുരുഷ ഭക്തജനങ്ങളുമുള്‍പ്പെട്ട ജനാവലി ചൊവ്വാഴ്ച അര്‍ധരാത്രി അക്കരെ കൊട്ടിയൂരില്‍ പ്രവേശിച്ചു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭക്തരുടെ താമസത്തിനായി കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രസമീപത്ത്‌ അഞ്ചു ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്‌. കിഴക്കെ നടയിലെ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദിവസവും അന്നദാനവും നടത്തും. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>സ്വയംഭൂവായ ശിവലിംഗമാണ് കൊട്ടിയൂരിലെ പ്രധാന പ്രതിഷ്ഠ. മണിത്തറയിലുള്ള ശിവലിംഗം മാത്രമാണ് ഒരു ക്ഷേത്രസങ്കല്പം കൊട്ടിയൂരിന് നല്‍കുന്നത്.ബാവലിപ്പുഴയുടെ തീരത്തുള്ള കൊട്ടിയൂരില്‍  പതിവുമട്ടിലുള്ളാക്ഷേത്രമില്ല. ഉത്സവ  ദിവസങ്ങളില്‍ മാത്രമേ ഇവിടെ നട തുറക്കാറുള്ളു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുഴയുടെ ഇരുകരകളിലുമായി രണ്ട് ആരാധനാ സ്ഥലങ്ങളടങ്ങുന്നതാണ് കൊട്ടിയൂര്‍. അക്കരക്കൊട്ടിയൂരും  ഇക്കരക്കൊട്ടിയൂരും ഉത്സവം പ്രധാനമായും നടക്കുന്നത് അക്കരക്കൊട്ടിയൂരാണ്. ഇടവമാസത്തിലെ ചോതി നാള്‍മുതല്‍ മിഥുനത്തിലെ ചിത്തിര വരെ 27 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>നെയ്യാട്ടം ഇളനീരാട്ടം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടവമാസത്തിലെ ചോതി നാളില്‍  നെയ്യാട്ടത്തോടെയാണ്അക്കരെ കൊട്ടിയൂരില്‍  കൊട്ടിയൂരില്‍ ഉത്സവം തുടങ്ങുന്നത്. നായര്‍ സമുദായത്തില്‍ പെട്ടവരാണ് നെയ്യാട്ടമെന്ന വഴിപാട് നടത്തുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലാഴ്ച മുമ്പ് വ്രതമെടുത്ത് പ്രാര്‍ഥിച്ചു കഴിയുന്ന നായന്മാര്‍ കൊട്ടിയൂരിന് സമീപമുള്ള പല ക്ഷേത്രങ്ങളില്‍ നിന്നും കലശങ്ങളില്‍ നെയ്യുനിറച്ചു തലയില്‍ ചുമന്നുകൊണ്ട് 'മന്നത്താനയില്‍' ഒത്തുകൂടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവിടെ നിന്നും എല്ലാവരും ഒരുമിച്ച് കൊട്ടിയൂരിലേക്ക് പുറപ്പെടും. വഴിയാത്രക്കിടയില്‍ അശ്ലീലപദങ്ങള്‍ സംസാരിക്കുന്ന  ആചാരവുമുണ്ടടായിരുന്നു. ഇവര്‍ കൊണ്ടുവരുന്ന നെയ്യ്  കൊട്ടിയൂരിലെ ശിവലിംഗത്തിന്മേല്‍ അഭിഷേകം ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊട്ടിയൂര്‍ ഉത്സവത്തിന്റെ മറ്റൊരു പ്രധാന ചടങ്ങാണ് ഇളനീരാട്ടം. തീയ്യ സമുദായത്തില്‍ പെട്ടവരാണ് ഇളനീരാട്ടം നടത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/> </font>41 <font  style='font-size:12pt; color:#000000'>ദിവസത്തെ വ്രതവുമെടുത്താണ് ഇളനീരാട്ടം നടത്തുന്നത്. കതിരൂരിന് സമീപമുള്ള ഇരുവറ്റയില്‍ ഇളനീരാട്ടത്തിനെത്തുന്ന ഭക്തര്‍ ഒത്തുചേരുന്നു. അവര്‍ കൊണ്ടുവരുന്ന തേങ്ങ കാവിന്റെ മുമ്പില്‍ കുന്നുകൂട്ടും. അര്‍ദ്ധരാത്രിയാണ് ഇളനീരാട്ടം നടക്കുന്നത്. രണ്ട് ദിവസമെങ്കിലും ഇത് തുടരും</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തേങ്ങക്കൂനയുടെ ചുറ്റും ഭക്തര്‍ പ്രദക്ഷിണം വച്ച ശേഷം തേങ്ങ പൊതിക്കാനായി നായര്‍ സമുദായത്തിലെ ആളുകള്‍ എത്തും. ഇവര്‍ പൊയ്ഹിച്ച തേങ്ങയില്‍ നിന്നുമുള്ള ഇളനീരെടുത്ത് പൂജാരി ലിംഗത്തില്‍ അഭിഷേകം നടത്തുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കൊട്ടിയൂര്‍ വൈശാഖ ഉത്സവം നടക്കുന്ന തീയതികള്‍:</b></font><br/><font  style='font-size:12pt; color:#000000'></font><br/>2008 <font  style='font-size:12pt; color:#000000'>മെയ് 18-  നെയ്യാട്ടം</font><br/>2008 <font  style='font-size:12pt; color:#000000'>മെയ് 19  ഭണ്ഡാരം എഴുന്നള്ളത്ത്</font><br/>2008 <font  style='font-size:12pt; color:#000000'>മെയ് 26-  തിരുവോണം ആരാധന</font><br/>2008 <font  style='font-size:12pt; color:#000000'>മെയ് 27-  ഇളനീര്‍ വെപ്പ്</font><br/>2008 <font  style='font-size:12pt; color:#000000'>മെയ് 28-  ഇളനീരാട്ടം</font><br/>2008 <font  style='font-size:12pt; color:#000000'>മെയ് 31-  രേവതി ആരാധന</font><br/>2008 <font  style='font-size:12pt; color:#000000'>ജൂണ്‍  3-  രോഹിണി ആരാധന</font><br/>2008 <font  style='font-size:12pt; color:#000000'>ജൂണ്‍  9-  മകം കലം വരവ്</font><br/>2008 <font  style='font-size:12pt; color:#000000'>ജൂണ്‍ 12-  അത്തം കലശപൂജ</font><br/>2008 <font  style='font-size:12pt; color:#000000'>ജൂണ്‍ 13-  തൃക്കലശാട്ട്</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മെയ് 19 ന്  നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് മുമ്പും ജൂണ്‍ 9ന് ഉച്ചയ്ക്കു ശേഷം മുതലും സ്ത്രീകള്‍ അക്കരക്കൊട്ടിയൂരില്‍ പ്രവേശിക്കാന്‍ പാടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 24 May 2008 16:43:25 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:51:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നരസിംഹ ജയന്തി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/നരസിംഹ-ജയന്തി-108051800024_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/നരസിംഹ-ജയന്തി-108051800024_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി. പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/18/images/img1080518024_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി. പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്.</font><br/><font  style='font-size:12pt; color:#004080'></font><br/><font  style='font-size:12pt; color:#004080'><b>നരസിംഹാവതാരം </font><font style=' color:#000000;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹം അസുരരാജാവ് ഹിരണ്യാക്ഷനെ വധിച്ചു. ഇത് പിന്‍ തലമുറക്കാരനായ ഹിരണ്യകശിപുവില്‍ ഭഗവാനോട് പകയുണ്ടായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാവിഷ്ണുവിനെ എങ്ങനെയും ഇല്ലാതാക്കുമെന്ന് ഹിരണ്യകശിപു പ്രതിജ്ഞയെടുത്തു. അതിനായി ബ്രഹ്മാവിനെ തപസ് ചെയ്ത് വരങ്ങള്‍ നേടാനും അസുരരാജാവ് തീരുമാനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹിരണ്യകശിപുവിന്‍റെ കഠിനതപസില്‍ സന്തുഷ്ടനായ ബ്രഹ്മാവിന് അദ്ദേഹം ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കേണ്ടി വന്നു. മനുഷ്യനാലും മൃഗത്താലും മരണമുണ്ടാകരുത്, പകലും രാത്രിയിലും കൊല്ലപ്പെടരുത്, വീട്ടിനുള്ളിലും പുറത്തുംവച്ച് മരണം സംഭവിക്കരുത് എന്നിവയായിരുന്നു ബ്രഹ്മാവ് ഹിരണ്യകശിപിനു നല്‍കിയ വരങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപു ദേവന്മാര്‍ക്കും സന്യാസിമാര്‍ക്കുമെതിരെ തിരിഞ്ഞു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിഷ്ണുവിന്‍റെ നാമം ആരും ഉരുവിടരുതെന്നും താനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഹിരണ്യകശിപു പ്രഖ്യാപിച്ചു. ഹിരണ്യകശിപുവിന്‍റെ അതിക്രമങ്ങളില്‍ ഭയചിത്തരായ ദേവന്മാരും സന്യാസികളും വിഷ്ണുവിനെ അഭയം തേടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപിനെ വകവരുത്തുമെന്ന് മഹാവിഷ്ണു അവര്‍ക്ക് ഉറപ്പു നല്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതേസമയം ഹിരണ്യകശിപുവിനും കയാദുവിനും പ്രഹ്ളാദന്‍ എന്ന പുത്രന്‍ ജനിച്ചു. ഗര്‍ഭസ്ഥ ശിശുവായിരിക്കെ തന്നെ ദേവമഹര്‍ഷി നാരദന്‍ മഹാവിഷ്ണുവിന്‍റെ ഗുണഗണങ്ങളെ സ്തുതിക്കുന്നത് പ്രഹ്ളാദന്‍ കേള്‍ക്കാനിടയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കയാദുവുമായുള്ള സംഭാഷണത്തിനിടയ്ക്കാണ് ഈശ്വരനിശ്ചയത്തിന്‍റെ ഫലമായി പ്രഹ്ളാദന്‍ നാരദവചനങ്ങള്‍ ശ്രവിച്ചത്. ഇത് ജനനം മുതല്‍ക്കേ പ്രഹ്ളാദനെ വിഷ്ണുഭക്തനാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതു മനസ്സിലാക്കിയ ഹിരണ്യകശിപു പ്രഹ്ളാദനെ ഒരു വിഷ്ണുദ്വേഷിയാക്കുന്നതിനു വേണ്ടി സകല വിദ്യകളും പ്രയോഗിച്ചു നോക്കി. വിഷ്ണുദ്വേഷിയായി മനംമാറ്റം വരുത്തുന്നതിന് പ്രത്യേക വിദഗ്ദ്ധനായ ഗുരുവിന്‍റെ ഭവനത്തില്‍ത്തന്നെ കുട്ടിയെ താമസിപ്പിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരുവും മറ്റുപദേഷ്ടാക്കളെല്ലാവരും കാലക്രമേണ വിഷ്ണുഭക്തന്മാരായി രൂപാന്തരപ്പെടുകയാണുണ്ടായത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് അസുരരാജാവില്‍ പുത്രനോടുള്ള ക്രോധം വര്‍ദ്ധിപ്പിച്ചു. പ്രഹ്ളാദനെ ജീവാപായം വരുത്തുന്നതിന് മദയാനകളുടെ മുന്‍പില്‍ തള്ളി. കൊലവിളികളോടെ ആഞ്ഞുകുത്തിയ കുത്തുകള്‍ ലക്‍ഷ്യം തെറ്റി കൊമ്പുകള്‍ ഭൂമിയില്‍ ആണ്ട് ഒടിഞ്ഞുപോയി. വീണ്ടും ക്രൂര സര്‍പ്പങ്ങളെ നിയോഗിച്ചു</font><br/> </font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/18/images/img1080518024_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചീറിപാഞ്ഞടുക്കുന്ന അവയുടെ ദംശനമാത്രയില്‍ വിഷപ്പല്ലുകള്‍ അടര്‍ന്നുപോയി. ഒടുവില്‍ പ്രഹ്ളാദനെ അഗ്നികുണ്ഡത്തിലിട്ടു. ആ തന്ത്രവും വിലപ്പോയില്ല. തുടര്‍ന്ന് അഗ്നിയില്‍ നിന്ന് ഒരു കൃത്യ ഉയര്‍ന്ന് പ്രഹ്ളാദനെ വധിക്കാന്‍ ശ്രമിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തത്സമയം വിഷ്ണുവിങ്കല്‍നിന്നു നിര്‍മ്മിച്ച സുദര്‍ശനചക്രം കൃത്യയുടെ കണ്ഠം മുറിച്ചു. ഹിരണ്യകശിപു കലിതുള്ളി. നിന്‍റെ വിഷ്ണു എവിടെ? എന്ന് അട്ടഹാസം മുഴങ്ങി. സര്‍വ ചരാചരങ്ങളിലും വിഷ്ണു കുടികൊള്ളുന്നുവെന്ന് പ്രഹ്ളാദന്‍ പ്രതിവചിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹിരണ്യകശിപു അടുത്തുകാണപ്പെട്ട ഒരു തൂണില്‍ ബലമായി ഒന്നു ചവിട്ടിക്കൊണ്ട് നിന്‍റെ വിഷ്ണു ഈ തൂണിലുമുണ്ടോ എന്നു ചോദിച്ചു. തൂണിലും തുരുന്പിലും എന്‍റെ വിഷ്ണു ഉണ്ടെന്നു പ്രഹ്ളാദന്‍ പറഞ്ഞു. ഉടന്‍ ആ തൂണ് തകര്‍ക്കാന്‍ ഹിരണ്യകശിപു ശ്രമിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ തൂണ് പിളര്‍ന്ന് സംഹാര രുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. ആ ഉഗ്രമൂര്‍ത്തി ദൈത്യാധിപനായ ഹിരണ്യകശിപുവിനെ പിടികൂടിനിലംപതിപ്പിച്ച് കൂര്‍ത്തുമൂര്‍ത്തുള്ള നഖങ്ങള്‍കൊണ്ട് മാറിടം പിളര്‍ന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രക്തം ധാരധാരയായി പ്രവഹിച്ചു. ആ മഹാസത്വം ഹിരണ്യകശിപുവിന്‍റെ കുടല്‍മാല വലിച്ചെടുത്ത് കണ്ഠത്തിലണിഞ്ഞ് ഭയങ്കരമായി അട്ടഹസിച്ചു. ത്രിസന്ധ്യനേരത്ത് വീടിന്‍റെ ഉമ്മറപ്പടിയിലിരുന്നാണ് നരസിംഹമൂര്‍ത്തി അസുരരാജാവിനെ നിഗ്രഹിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നരസിംഹമൂര്‍ത്തി മനുഷ്യനോ മൃഗമോ ആയിരുന്നില്ല, ത്രിസന്ധ്യ നേരത്ത് വീടിന്‍റെ ഉമ്മറപ്പടിയില്‍ വച്ചായിരുന്നു ഹിരണ്യ കശിപുവിനെ ഭഗവാന്‍ കൊലപ്പെടുത്തിയതെന്നതിനാലും ബ്രഹ്മാവ് അസുരരാജവിന് നല്‍കിയ വരങ്ങളും യാഥാര്‍ഥ്യമായി. ഇതേ സമയം ദേവന്‍മാരും സന്യാസി പ്രമുഖരും ആകാശത്ത് പുഷ്പ വൃഷ്ടി നടത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്ന് പ്രഹ്ളാദന്‍ സാക്ഷാല്‍ അവതാരമൂര്‍ത്തിയായ നരസിംഹത്തെ ഭക്തിപുരസ്സരം സ്തുതിച്ച് നമസ്കരിച്ച് ശാന്തചിത്തനാക്കി. അനന്തരം പ്രഹ്ളാദനെ അനുഗ്രഹിച്ച ശേഷം നരസിംഹം അപ്രത്യക്ഷമായി.</font>]]></content:encoded>
      <pubDate>Sun, 18 May 2008 18:10:32 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:51:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹനുമദ് ജയന്തി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ഹനുമദ്-ജയന്തി-108042000032_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ഹനുമദ്-ജയന്തി-108042000032_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്‌ ഹനുമദ് ജയന്തിയായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/20/images/img1080420032_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്‌ ഹനുമദ് ജയന്തിയായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ആണ്‌ സാധാരണയായി ഈ ദിവസം  വരാറുള്ളത്‌. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍. അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ  ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌. മികവുറ്റ സംഗീതജ്ഞന്‍ കൂടിയാണ്‌ ചിരംജീവിയായ ഹനുമാന്‍ .</font><font  style='font-size:12pt; color:#004080'><b>ഹനുമാന്‍</font><font style=' color:#000000;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഞ്ജനയുടെ പുത്രനായ ഹനുമാന്‍റെ ജനനകാരണത്തെപ്പറ്റി വ്യത്യസ്തകഥകള്‍ പ്രചാരത്തിലുണ്ട്‌. വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍  ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേവഗുരുവായ ബൃഹസ്പതിയുടെ ശാപംമൂലം വാനരസ്ത്രീയായി പിറന്ന അഞ്ജന ഹനുമാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശാപമോചനം നേടി  ലോകം വെടിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപ്പോള്‍തന്നെ ജ്വലിക്കുന്ന സൂര്യനെക്കണ്ട്‌ ആകൃഷ്ടനായി സൂര്യബിംബത്തിനു നേര്‍ക്കും അവിടെനിന്ന്‌ ഇന്ദ്രവാഹനമായ ഐരാവതത്തിന്‍റെ നേര്‍ക്കും  കുതിച്ചു ചാടിയ ശിശു ഇന്ദ്രന്‍റെ വജ്രായുധമേറ്റു താടി മുറിഞ്ഞു നിലംപതിച്ചു. ആ മുറിവിന്‍റെ പാട്‌ താടിയില്‍ അവശേഷിച്ചതിനാല്‍ ഹനുമാന്‍ എന്ന  പേരുണ്ടായി എന്നും കഥയുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാവണന്‍ സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ ദുഃഖിതനായി കാട്ടില്‍ അലഞ്ഞുതിരിഞ്ഞ രാമനെ സുഗ്രവനുമായി സഖ്യം ചെയ്യിച്ചതും സമുദ്രം  ചാടിക്കടന്നു ലങ്കയില്‍ ചെന്ന്‌ സീതയെ കണ്ടെത്തിയതും ഹനുമാനാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്ന്‌ തൊട്ട്‌ രാമന്‍റെ വിശ്വസ്തമിത്രമായിത്തീര്‍ന്ന ഹനുമാനൊപ്പമാണ് ഹിന്ദുക്കള്‍ രാമനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹനുമാന്‍റെ അസാമാന്യമായ ബലം, അത്ഭുതകൃത്യങ്ങള്‍, പാണ്ഡിത്യം തുടങ്ങിയവയെക്കുറിച്ചുള്ള അനവധി പുരാണ കഥകള്‍ നിലവിലുണ്ട്.</font>]]></content:encoded>
      <pubDate>Sun, 20 Apr 2008 16:49:30 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീരാമ നവമി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ശ്രീരാമ-നവമി-108041300003_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ശ്രീരാമ-നവമി-108041300003_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[ശ്രീരാമചന്ദ്ര ഭഗവാന്‍റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/13/images/img1080413003_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശ്രീരാമചന്ദ്ര ഭഗവാന്‍റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൈത്രശുക്ള നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ ആരാധിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൂര്യവംശരാജാവായിരുന്ന ദശരഥന്‍റേയും കൗസല്യയുടേയും പുത്രനായാണ് ശ്രീരാമന്‍റെ ജനനം. അസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമഅവതാരത്തിന്‍റെ ലക്‍ഷ്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദര്‍ശപുരുഷനാക്കുന്നു. ആ നിലയില്‍ ഒരു മാതൃകാ രാജാവായിട്ടാണ് വാല്മീകിയുടെ രാമായണത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്.</font>]]></content:encoded>
      <pubDate>Sun, 13 Apr 2008 09:47:43 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[മീന ഭരണി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/മീന-ഭരണി-108040800008_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/മീന-ഭരണി-108040800008_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീ പ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിയ്ക്ക് പ്രാധാന്യം നല്‍കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/08/images/img1080408008_1_1.jpg' Alt='' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അഹിംസയ്ക്കുമേല്‍ ദേവി (നന്മ) വിജയം നേടിയ ദിനമായാണ് മീന മാസത്തിലെ ഭരണിയെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. ശാന്തസ്വരൂപിണിയായ ദേവിയുടെ (ദുര്‍ഗ്ഗ) ഉല്പത്തിയുമായും മീനമാസത്തിലെ ഭരണിയെ ബന്ധപ്പെടുത്തി ഐതീഹ്യങ്ങളുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീ പ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിയ്ക്ക് പ്രാധാന്യം നല്‍കുന്നു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ പ്രധാന ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൊല്ലംകോട് തുടങ്ങി മിക്കവാറും എല്ലാ ദേവീക്ഷത്രങ്ങളിലെ ഉത്സവവും മീനമാസത്തിലെ ഭക്തിനാളുമായി ബന്ധപ്പെട്ടാണ്. ഈ ദിവസം ""കൊടുങ്ങല്ലൂര്‍ ഭരണി'' എന്ന പേരിലും അറിയപ്പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓരോ ക്ഷേത്രത്തിലും ഉത്സവ നേര്‍ച്ചകളും പരിപാടികളും വ്യത്യാസപ്പെട്ടിരിക്കുന്നു. തൂക്കം, പര്‍ണേറ്റ്, താലപ്പൊലി, വെളിച്ചപ്പാട് തുള്ളല്‍, പൊങ്കാല എന്നിവയാണ് ദേവീ പ്രീതിക്കായി നടത്തുന്ന പ്രധാന വഴിപാടുകള്‍.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 08 Apr 2008 10:24:09 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തിരുനക്കരയില്‍  ഇന്ന് ആറാട്ട്‌]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/തിരുനക്കരയില്‍-ഇന്ന്-ആറാട്ട്‌-108032300027_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/തിരുനക്കരയില്‍-ഇന്ന്-ആറാട്ട്‌-108032300027_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[തൃശ്ശര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടും നടക്കാറുണ്ട്‌.വെളുപ്പിന് കൊടിയിറങ്ങുന്നതോടെ 11 ദിവസത്തെ ഉത്സവം സമാപിക്കും. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച്  ആറാട്ട്‌ സദ്യയുമുണ്ട്‌.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോട്ടയം:വര്‍ഷത്തില്‍ മൂന്ന്‌ ഉത്സവങ്ങളുള്ള തിരുനക്കര മഹാദേവക്ഷേത്തിലെ പ്രധാന ഉത്സവം -മീനത്തിലെ ഉത്സവം മാര്‍ച്ച്‌ 23ന്‌ ആറാട്ടോടെ സമാപിക്കുന്നു. .മീനം ഒന്നിനായിരുന്നു കൊടിയേറ്റ്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വെള്ളിയാഴ്ച രാത്രി തിരുനക്കരയപ്പപരിവാരസമേതം കാരാപ്പുഴ അമ്പലക്കടവ്‌ ദേവീക്ഷേത്രത്തിലേക്ക്‌ ആറാട്ടിന് പുറപ്പെടുന്നു . ആറാട്ടുകടവില്‍ എത്തുന്ന നൂറുകണക്കിന് ഭക്‌തരെ സാക്ഷിനിര്‍ത്തിയാണ്‌ ആറാട്ട്‌ നടക്കുക. തന്ത്രി കണ്ഠര്‌ മഹേശ്വരര്‌ മുഖ്യകാര്‍മികത്വം വഹിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറാട്ട്‌ കഴിഞ്ഞ്‌ ഏഴു മണിയോടെതിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് വഴിനീളെ ഭക്ത ജനങ്ങള്‍ പറ വെച്ച്‌സ്വീകരണമൊരുക്കും. തിരിച്ചെഴുന്നള്ളത്ത്‌ കടന്നുവരുന്ന വീഥികളിലെല്ലാം ആറാട്ടിനായി ഒരുങ്ങിയിരിക്കും. ഭഗവാനെ പറവച്ച്‌ സ്വീകരിക്കുന്നതും ആറാട്ട്‌ മുങ്ങുന്നതും പുണ്യമയാണ്‌ ഭക്തജനങ്ങള്‍ കരുതുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തൃശ്ശര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടും നടക്കാറുണ്ട്‌.വെളുപ്പിന് കൊടിയിറങ്ങുന്നതോടെ 11 ദിവസത്തെ ഉത്സവം സമാപിക്കും. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച്  ആറാട്ട്‌ സദ്യയുമുണ്ട്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗൃഹസ്ഥനായി മരുവുന്ന മട്ടിലാണ്‌ തിരുനക്കരയിലെ പ്രതിഷ്ഠ. സ്വയംഭൂ ആയ ശിവലിംഗം.ഇടതുവശത്ത്‌ കൊച്ചു പാര്‍വതീവിഗ്രഹം.ഇടതുവശത്ത്‌ ഗണപതിയും അയ്യപ്പനും.എതിര്‍ വശത്ത്‌ സുബ്രഹ്മണ്യന്‍. ഇങ്ങനെ കുടുംബസമേതമാണ്‌ തിരുനക്കരയപ്പന്റെ വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആള്‍പാര്‍പ്പില്ലതെ കിടന്ന ആനക്കര കുന്നാണ്‌ ഇന്ന്‌ തിരുനക്കരയും തിരുനക്കര മൈതാനവുമായി മാറിയത്‌. തൃശ്ശൂര്‍ വടക്കും നാഥന്റെ സാന്നിധ്യം തിരുനക്കരയിലുണ്ട്‌.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 23 Mar 2008 16:17:33 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പൈങ്കുനി ഉത്രം -  അയ്യപ്പന്‍റെ പിറന്നാള്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/പൈങ്കുനി-ഉത്രം-അയ്യപ്പന്‍റെ-പിറന്നാള്‍-108032300022_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/പൈങ്കുനി-ഉത്രം-അയ്യപ്പന്‍റെ-പിറന്നാള്‍-108032300022_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[ഭഗവാന്‍റെ ജ-ന്മനക്ഷത്രമായ പൈങ്കുനി ഉത്രം വിശേഷാല്‍ പൂജ-കളോടും പിറന്നാള്‍ സദ്യയോടും കൂടി വിപുലമായ രീതിയിലാണ് വെള്ളിയാഴ്ച ആഘോഷിച്ചത്. പതിവ് പൂജ-കള്‍ കൂടാതെ ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും നടന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/23/images/img1080323022_1_1.jpg' Alt='sabarimala' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പമ്പ:  ഫാല്‍ഗുണ മാസത്തിലെ ഉത്രം നക്ഷത്രമാണ്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്‍റെ പിറന്നാള്‍. ശബരിമലയിലും കേരളത്തിലെ ശാസ്താ ക്ഷേത്രങ്ങളിലും ഫാല്‍ഗുണ ഉത്രമെന്ന പൈങ്കുനി ഉത്രത്തിന്‍റെ ആഘോഷങ്ങളും വിശേഷാല്‍ പൂജകളും നടന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിറന്നാള്‍  സദ്യ നല്‍കി. ഉദയാസ്തമയ പൂജ, ലക്ഷാര്‍ച്ചന, കളഭാഭിഷേകം, പടിപൂജ എന്നിവയോടെയാണ് ശബരിമലയില്‍ പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വേനലില്‍ വരണ്ടു മലിനമായിത്തുടങ്ങിയ പമ്പാനദി വേനല്‍ മഴയില്‍ ശുദ്ധമായി. ശബരിമലയിലെ വെള്ളക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലിയുഗ വരദനും ശബരീ വാസനുമായ അയ്യപ്പ ഭഗവാന്‍റെ ജ-ന്മദിനത്തില്‍ ശബരിമല ദര്‍ശനത്തിന് ആയിരങ്ങളെത്തിയിരുന്നു. ഭഗവാനെ സന്ദര്‍ശിച്ച് സദ്യ ഉണ്ണുന്നതിനായി വന്‍ തിരക്കാണ് ശബരിമലയില്‍ ഇത്തവണ അനുഭവപ്പെട്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭഗവാന്‍റെ ജ-ന്മനക്ഷത്രമായ പൈങ്കുനി ഉത്രം വിശേഷാല്‍ പൂജ-കളോടും പിറന്നാള്‍ സദ്യയോടും കൂടി വിപുലമായ രീതിയിലാണ് വെള്ളിയാഴ്ച ആഘോഷിച്ചത്. പതിവ് പൂജ-കള്‍ കൂടാതെ ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും നടന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉച്ച പൂജ-യ്ക്ക് ശേഷം നട അടച്ച ശേഷമായിരുന്നു പിറന്നാള്‍ സദ്യ. പടിപൂജ-യോടെ രാത്രി പത്തിന് അടച്ച നട വിഷു മഹോത്സവത്തിനായി ഏപ്രില്‍ 10 നേ ഇനി തുറക്കു. ക്ഷേത്ര തന്ത്രി കണ് ഠരര് മോഹനരും മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയും പിറന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍ക</font><font style='font-size:11pt;'>ി.</font>]]></content:encoded>
      <pubDate>Sun, 23 Mar 2008 15:20:57 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പെരുവനം പൂരം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/പെരുവനം-പൂരം-108031900074_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/പെരുവനം-പൂരം-108031900074_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് പഞ്ചായത്തിലാണ് മൂവായിരത്തില്‍ ഏറെ പഴക്കമുള്ള പെരുവനം മഹാദേവക്ഷേത്രം.ഇരട്ടയപ്പന്‍ ക്ഷേത്രമെന്നും  പേരുണ്ട്. 100 അടിയിലേറെ ഉയരമുണ്ട ഇവിടത്തെ ശ്രീകോവിലിന്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ആറാട്ടുപുഴ പൂരം കഴിഞ്ഞോണ് പെരുവനം പൂരം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് പഞ്ചായത്തിലാണ് മൂവായിരത്തില്‍ ഏറെ പഴക്കമുള്ള പെരുവനം മഹാദേവക്ഷേത്രം.ഇരട്ടയപ്പന്‍ ക്ഷേത്രമെന്നും  പേരുണ്ട്. 100 അടിയിലേറെ ഉയരമുണ്ട ഇവിടത്തെ ശ്രീകോവിലിന്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷേത്രത്തില്‍ ഇപ്പോല്‍ ഉത്സവമില്ല പൂരം മാത്രം.മീനത്തിലെ പൂയ്യം നാളിലാണ് ഇവിടത്തെ പൂരം. ഇതിനു തൊട്ടു മുമ്പാണ് ആറട്ടുപുഴ പൂരം.  വാദ്യങ്ങളുടെ ,മേളങ്ങളുടെ പൂരമാണ് പെരുവനം പൂരം എന്നു പറയാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂരംനാള്‍  രാത്രി ഏഴിന് പെരുവനത്തപ്പന്‍റെ തിരുസന്നിധിയില്‍ നടക്കുന്ന പൂരത്തില്‍  18 ദേവീദേവന്മാര്‍ പങ്കെടുക്കും. ഇതില്‍ ആറാട്ടുപുഴ, ചാത്തക്കുടം, ഊരകം, ചേര്‍പ്പ് തുടങ്ങി നാല് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളാണ് പ്രധാനം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഈ എഴുന്നള്ളിപ്പിന് മൂന്ന് ആന പഞ്ചാരിമേളം എന്നിവ  അകന്പടിയേകും. പിഷാരിക്കല്‍ ഭഗവതി ക്ഷേത്രപ്രദക്ഷിണം നടത്തുന്നതോടെ, ആറാട്ടുപുഴ ശാസ്താവിന്‍റെ സുപ്രസിദ്ധമായ ഇറക്കപ്പാണ്ടിക്ക് കോലുയരും.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ആറാട്ടുപുഴ ശാസ്താവിനഭിമുഖമായി ചാത്തക്കുടം ശാസ്താവിന്‍റെ പഞ്ചാരി ഇതിനകം ആരംഭിച്ചിട്ടുണ്ടാകും. ഭഗവതി യോടൊപ്പമുള്ള ഈ എഴുന്നള്ളിപ്പിന് ഏഴ് ആനകളാണ് അകന്പടി നല്‍കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പ്രശസ്തരായ കലാകാരന്മാര്‍ തീര്‍ക്കുന്ന പാണ്ടി-പഞ്ചാരി മേളങ്ങള്‍ ആസ്വദിച്ചനുഭവിക്കാന്‍ കേരളത്തിന്‍റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു മേളഭ്രാന്തന്മാര്‍ പെരുവനത്തെത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളം ഹൃദയതാളമാക്കിയ  പെരുവനം നടവഴിയില്‍, ശാസ്താവിന്‍റെ തിരുമുന്പില്‍ നിന്നു മേളപെരുമാക്കള്‍   തീര്‍ക്കുന്ന ഈ ഇറക്കപ്പാണ്ടി കാണികളുടെ ഹൃദയത്തിലേക്ക് കുടിയിറങ്ങുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറട്ടുപുഴത്തേവര്‍ കിഴക്കോട്ടാണിറങ്ങുക.ഏഴു മണിക്ക് കിഴക്കുനിന്ന് പടിഞ്ഞാട്ട് ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം പഞ്ചാരി മേളത്തോടെ കയറുന്നു . തൊട്ടുപിന്നാലെ ഊരകത്തമ്മ ഉണ്ടാവും. പിന്നെ ചേര്‍പ്പ് ഭഗവതി പഞ്ചാരി മേളത്തോടെ പടിഞ്ഞാറേ നടയിലെത്തും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്നുള്ള പൂരം ഊരകത്തമ്മതിരുവടിയുടേതാണ്. ഏഴ് ആനകളുടെ അകന്പടിയോടെ പഞ്ചാരിമേളത്തോടെ പ്രൗഢഗംഭീരമായാണ് ദേവിയുടെ എഴുന്നള്ളത്ത്. പഞ്ചാരിയുടെ മൂന്നാംകാലത്തിനോടടുത്ത സമയത്ത് പെരുവനം ക്ഷേത്രമതില്‍ക്കകത്ത് കൂട്ടിയെഴുന്നള്ളിപ്പുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/>  </font><font  style='font-size:12pt; color:#000000'>ഈ വിളക്ക് എഴുന്നള്ളിപ്പില്‍, നെട്ടിശേരി, കോടന്നൂര്‍, നാങ്കുളം, എടക്കുന്നി, ചക്കംകുളം, ചിറ്റിച്ചാത്തക്കുടം, തൈക്കാട്ടുശേരി, മേടംകുളം, കല്ലേലി, പൂനിലാര്‍ക്കാവ്, മാട്ടില്‍ എന്നീ 11 ക്ഷേത്രങ്ങളാണ് പങ്കെടുക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പടിഞ്ഞാറു ഭാഗത്ത് പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടി മേലത്തോടെ ക്ഷേത്രത്തിലേക്ക് കടക്കുന്നു . ഇരട്ടിയപ്പണ്ടെ പാണ്ടി മേളം നിലയ്ക്കും അപ്പോള്‍ ‘ഇറക്കക്കാരുണ്ടൊ‘  എന്ന ചോദ്യമുയരും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവിടെ വച്ച് ചേര്‍പ്പ് ഭഗവതിയും, അയ്യങ്കുന്ന് ഭഗവതിയും ഒന്നിച്ച് എഴുന്നെള്ളും.പാണ്ടി മേലം കിഴക്കെ നടയില്‍ അവസാനിപ്പിച്ച് പഞ്ചാരി മേളത്തോടെ കിഴ്ക്കൂട്ട് ഇറങ്ങും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഊരകത്തമ്മതിരുവടിയുടെ പൂരം കഴിഞ്ഞ് ദേവി മതില്‍ക്കകത്ത് പ്രദക്ഷിണം വയ്ക്കുന്നതുവരെ ഈ വിളക്കിലെ പ്രധാന പങ്കാളികളായ നെട്ടിശേരി, കോടന്നൂര്‍, നാങ്കുളം ശാസ്താക്കന്മാര്‍ ശ്രീപാര്‍വതിയുടെ നടയ്ക്കു മുന്പില്‍ നിലപാടുനില്‍ക്കും .വെളുപ്പിന് ആറട്ട് കഴിയുന്നതോടെ ദേവീ ദേവന്മാര്‍ തിരിച്ചു പോവും</font><br/> <font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 19 Mar 2008 17:22:13 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പെരുവനം ആറാട്ടുപുഴ പൂരം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/പെരുവനം-ആറാട്ടുപുഴ-പൂരം-108031900032_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/പെരുവനം-ആറാട്ടുപുഴ-പൂരം-108031900032_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ഒരേയൊരു പൂരമേയുള്ളു - പെരുവനം ആറാട്ടുപുഴ പൂരം. പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്. ഇവിടെ പൂരത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരളത്തിലെ പ്രധാന പൂരം എന്ന് കേള്‍വി കേട്ടത് തൃശൂര്‍ പൂരമാണെങ്കിലും അതിനോളം പോന്നതോ അതിനേക്കാള്‍ കേമമായതോ ആയ ചില പൂരങ്ങള്‍ ഇല്ലാതില്ല. ഒറ്റപ്പാലത്തെ ചിനക്കത്തൂര്‍ പൂരം തന്നെ ഒരു ഉദാഹരണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ഒരേയൊരു പൂരമേയുള്ളു - പെരുവനം ആറാട്ടുപുഴ പൂരം. പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്. ഇവിടെ പൂരത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തൃശൂര്‍ ടൗണില്‍ നിന്നും പതിനാല് കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുവനം ആറാട്ടുപുഴ ക്ഷേത്രം. ശാസ്താവാണ് ഇവിടത്തെ പ്രതിഷ്ഠ. പൂരം നടക്കുന്ന അപൂര്‍വം ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പെരുമയും ഇതിനുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചു എന്നാണല്ലോ ഐതിഹ്യം. അതില്‍ പ്രധാനമാണ് പെരുവനം. ആറാട്ടുപുഴ ക്ഷേത്ര ചുവരില്‍ കൊത്തിയ 'ആയതു ശിവലോകം' എന്ന സംഖ്യാ വാചകം ക്രിസ്തു വര്‍ഷം 583 ല്‍ ക്ഷേത്രം പണിതു എന്ന് സൂചന നല്‍കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആറാട്ടുപുഴയില്‍ ഏഴു ദിവസത്തെ ഉല്‍സവമാണ്. ആറാം ദിവസമാണ് പൂരം. ഏഴാം നാള്‍ ആറാട്ടോടെ സമാപനം. മുമ്പ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള 108 ദേവന്മാര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഇന്നത് 61 ക്ഷേത്രങ്ങളില്‍ നിന്നുള്ളതായി ചുരുങ്ങി. 28 ദിവസമുണ്ടായിരുന്ന പൂരം ഏഴു ദിവസമായി. മുമ്പ്100 ആനകളുണ്ടായിരുന്നു. ഇപ്പോഴത് 61 ആയി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെരുവനം ഗ്രാമത്തിന്‍റെ നാലതിര്‍ത്തികളിലായി ഓരോ ശാസ്താ ക്ഷേത്രങ്ങളുണ്ട്. വടക്ക് അകമല, കിഴക്ക് കുതിരാന്‍, തെക്ക് ഊഴത്ത്, പടിഞ്ഞാറ് എടത്തിരുത്തി. ഇവയും പൂരത്തില്‍ സജ-ീവമായി പങ്കെടുക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആറാട്ടുപുഴ ശാസ്താവിനെ കാണാന്‍ പൂരം നാളില്‍ നാനാദിക്കില്‍ നിന്നും ദേവതമാര്‍ പല നേരത്തായി ക്ഷേത്രത്തിലെത്തുന്നു. അന്ന് ആറാട്ടുപുഴ ശാസ്താവിനാണ് പ്രാധാന്യം. എന്നാല്‍ പിറ്റേന്നു നടക്കുന്ന ഉല്‍സവത്തില്‍ തൃപ്രയാര്‍ തേവര്‍ക്കാണ് പ്രാമാണ്യം. പെരുവനം മഹാദേവര്‍ ക്ഷേത്രത്തിലെ ഇരട്ടിയപ്പന്‍ പൂരം ഘോഷയാത്രയില്‍ പുറത്തെഴുന്നള്ളാറില്ല എന്നത് ശ്രദ്ദേയമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ പൂരങ്ങള്‍ക്ക് മാതൃകയായ ആചാരാനുഷ് ഠാനങ്ങളും എഴുന്നള്ളിപ്പിന്‍റെയും താളമേളങ്ങളുടെയും ചിട്ടവട്ടങ്ങളും വര്‍ണ്ണപ്പൊലിമയുടെയും അലങ്കാരങ്ങളുടെയും വൈവിദ്ധ്യങ്ങളും പെരുവനത്താണ് ആദ്യമുണ്ടായത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂരത്തിന്‍റെ പഴക്കം തന്നെ ഇതിന് കാരണം. മുത്തുക്കുടകള്‍, വര്‍ണ്ണക്കുടകള്‍, കുടമാറ്റം, ആനയുടെ നെറ്റിപ്പട്ടം, പാണ്ടിമേളം, പഞ്ചാരിമേളം...... എല്ലാം പെരുവനത്തു നിന്നും നാടാകെ പ്രചരിച്ചു.  </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 19 Mar 2008 11:56:13 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കെട്ടുകാഴ്ചകളുടെ തൃച്ചേന്ദമംഗലം ആറാട്ട്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/കെട്ടുകാഴ്ചകളുടെ-തൃച്ചേന്ദമംഗലം-ആറാട്ട്-108031400079_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/കെട്ടുകാഴ്ചകളുടെ-തൃച്ചേന്ദമംഗലം-ആറാട്ട്-108031400079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[പത്തുകരകളുടെ അധിപനും രക്ഷകര്‍തൃത്വ ഭാവവും ഉള്ള ദേവനാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍. എല്ലാവര്‍ഷവും കുംഭത്തിലെ ചതയം നാളില്‍ കൊടിയേറി പത്താം നാളാണ്]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/14/images/img1080314079_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പത്തുകരകളുടെ അധിപനും രക്ഷകര്‍തൃത്വ ഭാവവും ഉള്ള ദേവനാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍. എല്ലാവര്‍ഷവും കുംഭത്തിലെ ചതയം നാളില്‍ കൊടിയേറി പത്താം നാളാണ്  തൃച്ചേന്ദമംഗലം ക്ഷേത്രത്തില്‍ ആറാട്ട് നടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിരപുരാതനമായ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിക്ക ശിവക്ഷേത്രങ്ങളിലും തിരുവാതിരയ്ക്ക് ആറാട്ട് നടക്കുമ്പോള്‍ ഇവിടെ കൊടിയേറുന്നത് ചതയത്തിന് ആയിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഒരു മാസം തന്നെ രണ്ട് ചതയം ഉണ്ടെങ്കില്‍ രണ്ടാമത്തേതായിരിക്കും കൊടിയേറ്റിനു തെരഞ്ഞെടുക്കുന്നത്. കോടിയേറ്റു ദിവസം ഉച്ചയ്ക്ക് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിശാല സദ്യയ്ക്ക് ക്ഷേത്രാങ്കണം സാക്‍ഷ്യം വഹിക്കുന്നു. ഇതിനായുള്ള സാധന സാമഗ്രികളെല്ലാം ക്ഷേത്രം വകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0803/14/images/img1080314079_1_2.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പത്ത് ദിവസത്തെ ഉത്സവം നാട്ടിലാകെ ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. കൊടിയേറുന്നത് മുതല്‍ ദേവനു മുന്നില്‍ “ഉരുളിച്ച” വഴിപാടും നടക്കും. ഓരോ കരക്കാര്‍ക്കും ഉരുളാനായി നിശ്ചിത ദിവസങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതും പഴയൊരു ആചാരത്തിന്‍റെ ഭാഗമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറാട്ടിന് മുമ്പ് രണ്ട് മാസത്തിലധികം പറയെടുപ്പ് മഹോത്സവവും നടക്കുന്നു. മുമ്പ്, കൊടിയേറിയ ശേഷം പത്ത് ദിവസം മാത്രമായിരുന്നു പറയെടുപ്പ്. ഇന്ന്, മാസങ്ങള്‍ നീളുന്ന പറയെടുപ്പ് കൊടിയേറുന്നതിന് മുമ്പായി അവസാനിക്കും. </font><br/><font  style='font-size:11pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/14/images/img1080314079_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പത്ത് കരകളില്‍ നിന്ന് ഉള്ള കെട്ടുകാഴ്ചകളാണ് ആറാട്ട് ദിവസത്തെ പ്രത്യേകത. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ കിലോമീറ്ററുകള്‍  താണ്ടി എത്തുന്ന രണ്ട് ഇടക്കുതിര, എട്ട് കാളകള്‍ എന്നിവ ആറാട്ട് ഉത്സവത്തിന് നിറം പകരുന്നു.  പത്ത് കരകളെ കൂടാതെ രണ്ട് ഇടങ്ങളില്‍ നിന്നുകൂടി കെട്ടുകാഴ്ചകള്‍ സ്ഥിരമായി ആറാട്ടിന് കൊണ്ടുവരാറുണ്ട്.  ക്ഷേത്രത്ത മുറ്റത്ത് അനേകം  കൊച്ചു കെട്ടുകാളകളെ നേര്‍ച്ചയ്ക്ക് “കളിപ്പിക്കാന്‍“ (കാളയെ കളിപ്പിക്കുക) കൊണ്ടുവന്നിരിക്കുന്നതും കാണാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറാട്ട് ദിവസം വൈകുന്നേരത്തോടെ ക്ഷേത്രത്തിന്‍റെ തെക്കുള്ള വിശാലമായ മൈതാനത്ത് കെട്ടുകാഴ്ചകള്‍ നിരന്നിരിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ഈ സമയത്ത്, ജീവതയില്‍ എഴുന്നള്ളി  മഹാദേവര്‍ ഓരോ കെട്ടുരുപ്പടിയുടെയും മനോഹാരിത ആസ്വദിച്ച് സന്തോഷിച്ച് ആറാട്ടിനായി കുളക്കടവിലേക്ക് നീങ്ങും. അപ്പോള്‍ കെട്ടുരുപ്പടികളും കുളത്തിനടുത്ത് വരെ എത്തിച്ച് മഹാദേവരുടെ ആറാട്ടിന് സാക്‍ഷ്യം വഹിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കെട്ടുരുപ്പടികള്‍ തിരികെ ക്ഷേത്രാങ്കണത്തിലെത്തിക്കും. വെളുപ്പിന് ആറാട്ട് കഴിഞ്ഞ് തീവെട്ടികളുടെയും ചൂട്ടുകറ്റകളുടെയും പ്രഭയില്‍ മഹാദേവര്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തുന്നതോടെ പത്തുനാള്‍ നീണ്ട ഉത്സവത്തിന് സമാപനമാവുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0803/14/images/img1080314079_2_2.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>ഐതീഹ്യം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രോല്‍പ്പത്തിയെ കുറിച്ച് വ്യക്തമായി പറയുന്ന രേഖകളൊന്നും നിലവിലില്ല. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച ലിഖിതങ്ങള്‍ പ്രകാരം മലയാള വര്‍ഷം 982 ല്‍ ആണ് പണികഴിപ്പിച്ചത് എന്ന് കരുതുന്നു. വളരെ പണ്ട് ക്ഷേത്രം നിലനിന്നിടം കൊടുങ്കാടായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ‘കുറവ’ സമുദായത്തില്‍ പെട്ട ചേന്ദന്‍ എന്നയാള്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തിയപ്പോള്‍ മഴുവിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ തേച്ചു എന്നും അപ്പോല്‍ ആ കല്ലില്‍ നിന്ന് രക്ത പ്രവാഹം ഉണ്ടായി എന്നുമാണ് വിശ്വാസം. ഈ കല്ലാണ് പിന്നീട് മൂലവിഗ്രഹമായതെന്നും ഐതീഹ്യം പറയുന്നു.</font>]]></content:encoded>
      <pubDate>Sat, 15 Mar 2008 11:24:47 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[മണ്ടക്കാട്ട് കൊട]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/മണ്ടക്കാട്ട്-കൊട-108031100089_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/മണ്ടക്കാട്ട്-കൊട-108031100089_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[മണ്ടക്കാട് കൊട എന്നാല്‍ ഭഗവതിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്ന ചടങ്ങാണ് കൊട. കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് കൊട.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പ്രശസ്തമായ മണ്ടയ്കാട് ഭഗവതി ക്ഷേത്രത്തിലെ കൊട ചൊവ്വാഴ്ച നടന്നു. ദേവീപ്രീതിക്കായി ആണ്ടിലൊരിക്കല്‍ മണ്ടയ്ക്കാട്ടമ്മയ്ക്ക് നിവേദ്യങ്ങള്‍ കൊടുക്കുന്ന ചടങ്ങാണ് കൊടയും ഒടുക്കു പൂജയും. എല്ലാവര്‍ഷവും കുംഭത്തിലെ അവസാന ചൊവ്വാഴ്ചയാണ് മണ്ടയ്കാട് കൊട നടക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മണ്ടക്കാട് കൊട എന്നാല്‍ ഭഗവതിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്ന ചടങ്ങാണ് കൊട. കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് കൊട. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്ന് ഏകാദശിയാണെങ്കില്‍ കൊട അതിന് മുന്‍പിലത്തെ ചൊവ്വാഴ്ച നടത്തുന്നു. "വലിയ പടുക്ക' എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലലായവയുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിങ്കളാഴ്ച രാത്രി വെള്ളിപ്പല്ലക്കില്‍ എഴുന്നള്ളത്തും ചക്രതീവെട്ടി ഊരുവലവും കഴിഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെവരെ നട തുടര്‍ന്നിരിരുന്നു. പിന്നീട് നടയടച്ച് വൈകിട്ട് അഞ്ചു മണിയ്ക്കേ  തുറന്നുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അര്‍ദ്ധരാത്രിയൊടയാണ് കൊടയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരു മണിയോടെ നടക്കുന്ന ഒടുക്കു പൂജയോടെ പത്ത് നാള്‍ നീണ്ടു നിന്ന ഉല്‍സവത്തിന് കൊടിയിറങ്ങും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭഗവതിക്ക് മുന്നില്‍ ചോറും വിഭവങ്ങളും ഒരുക്കുന്ന ചടങ്ങാണ് ഒടുക്ക്. ശാസ്താംകോവിലിലാണ് ഒടുക്കിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഒന്‍പത് മണ്‍പാത്രങ്ങളിലായി നിറച്ച നിവേദ്യം ഒറ്റവെള്ളത്തുണികൊണ്ട് മൂടിയാണ് ദേവി സമക്ഷം എഴുന്നള്ളിക്കുന്നത്. ഗുരുക്കന്‍മാര്‍ വായ് മൂടിക്കെട്ടി കുടങ്ങളുമായി എഴുന്നുള്ളന്പോള്‍ നാഗസ്വരവും വെളിച്ചപ്പാടും അകന്പടിയായി ഉണ്ടാകും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷേത്രപരിസരം ഈ സമയം മൗനമായ ദേവി പ്രാര്‍ത്ഥനയാല്‍ മുഴുകും. എത്ര ആള്‍ത്തിരക്കുണ്ടെങ്കിലും എഴുന്നള്ളിപ്പ് സമയത്ത് ആരും സംസാരിക്കില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒടുക്കിന് ശേഷം കുരുതി നടക്കും.നേരത്തെ ജന്തുബലിയാണ് നടന്നിരുന്നത്. ഇത് പിന്നീട് നിര്‍ത്തലാക്കി. ഇപ്പോള്‍ കുന്പളങ്ങ വെട്ടിമുറിച്ച് മഞ്ഞളും ചുണ്ണാന്പും കലക്കിയ നീര് തെളിച്ചാണ് കുരുതി നടത്തുന്നത്.കുരുതി കഴിഞ്ഞ് ദീപാരാധനയോടെ നടയടയ്ക്കും.  </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മണ്ടക്കാട് ക്ഷേത്രാചാരപ്രകാരം ഭഗവതിയെ ദര്‍ശിക്കാന്‍ വരുന്നവര്‍ നിശ്ഛയമായും പൊങ്കാലയിടണം. പൊങ്കാലയ്ക്കുള്ള സാധനങ്ങളെല്ലാം അന്പലത്തിനടുത്തുള്ള കടകളില്‍ നിന്ന് കിട്ടും. പൊങ്കാല നിവേദിക്കുന്നതും ഭക്തര്‍ തന്നെയാണ്. ചെറിയ ഇലക്കീറിന്‍ പൊങ്കാലയുടെ ഒരംശം വച്ച് ആരതികഴിഞ്ഞ്  നിവേദ്യം സമര്‍പ്പിച്ചാല്‍ മതി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊങ്കാലയിട്ട് നിവേദ്യം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ "കടല്‍ കാണുക' എന്ന ചടങ്ങുണ്ട്. അന്പലത്തിന്‍റെ പിന്‍ഭാഗത്തുള്ള വഴിയിലൂടെ നേരെ നടന്നാല്‍ കടല്‍ക്കരയിലെത്തും. കടല്‍ വെള്ളത്തില്‍ കാല്‍ നനച്ചു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് തിരിച്ച് പോകാം. വളരെ വിചിത്രമായ മറ്റൊരു ആചാരമാണ് മീന്‍ കറിയുണ്ടാക്കല്‍. ഭക്തര്‍ അവിടെ നിന്ന് വാങ്ങിയ മീനുപയോഗിച്ച് അവിടെ വച്ച് തന്നെ മീന്‍കറിയുണ്ടാക്കിക്കഴിക്കുന്നു. </font><font style='font-size:11pt;'></font><br/> <font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Mar 2008 20:18:10 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മണ്ടയ്ക്കാട്‌ കൊട ചൊവ്വാഴ്ച]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/മണ്ടയ്ക്കാട്‌-കൊട-ചൊവ്വാഴ്ച-108031100059_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/മണ്ടയ്ക്കാട്‌-കൊട-ചൊവ്വാഴ്ച-108031100059_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട്‌ ഭഗവതി ക്ഷേത്രത്തിലെ കൊട മഹോത്സവം ചൊവ്വാഴ്ച നടക്കും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട്‌ ഭഗവതി ക്ഷേത്രത്തിലെ കൊട മഹോത്സവം ചൊവ്വാഴ്ച നടക്കും. കുംഭ മാസത്തിലെ അവസാന ചൊവ്വാഴ്ചയാണ്‌ കൊട. ഇതിന്‌ പത്തു ദിവസം മുമ്പുള്ള ഞായറാഴ്ചയാണ്‌ കൊടിയേറ്റ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൊവ്വാഴ്ച വെളൂപ്പിന്‌ ആരംഭിക്കുന്ന ഉത്സവച്ചടങ്ങുകള്‍ രാത്രി ഒരു മണിക്ക്‌ നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ്‌ അവസാനിക്കുക. ഈ വര്‍ഷം ക്ഷേത്രത്തിലെ കൊടിയേറ്റു മുതല്‍ എല്ലാ ദിവസവും ക്ഷേത്ര പരിസരത്ത്‌ പൊങ്കാല അര്‍പ്പിക്കാന്‍ സ്ത്രീകളുടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊങ്കാലയിടാനായി 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിയും കെട്ടി എത്തുന്ന സ്ത്രീകളാണ്‌ ഇവിടെ പൊങ്കാലയിടുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കാലത്ത് തിരുവിതാം‌കൂറിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശത്തെ ക്ഷേത്രത്തില്‍ ഇപ്പോഴും കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ പൂജയും മറ്റ് ചടങ്ങുകളും നടക്കുന്നത്‌. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍ കടല്‍ തീരത്തോടടുത്താണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മണ്ടയ്ക്കാട്ട്‌ വരുന്ന ഭക്തരില്‍ അധികവും കൊല്ലം ജില്ലയിലുള്ള മലയാളികളാണ്.കഴിഞ്ഞ ഞായറാഴ്ച മുതല്‍ മണ്ടയ്ക്കാട്ട്‌ അഭൂത പൂര്‍വമായ തിരക്കാണനുഭവപ്പെടുന്നത്‌. തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം തിരുവനന്തപുരത്തു നിന്ന് മണ്ടയ്ക്കാട്ടേക്ക്‌ നേരിട്ട്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Mar 2008 14:51:16 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇന്ന്‌ കുംഭ ഭരണി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ഇന്ന്‌-കുംഭ-ഭരണി-108031100038_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ഇന്ന്‌-കുംഭ-ഭരണി-108031100038_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത്‌ സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ്‌ വിശ്വാസം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/11/images/img1080311038_1_1.jpg' Alt='' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത്‌ സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ്‌ വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്‌ ഇത്‌. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്‌. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ്‌ കരുതുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ദിവസങ്ങളില്‍ ഗോത്രത്തനിമ നിറഞ്ഞതും പൗരാണിക കരകൗശല വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ്‌ ക്ഷേത്രങ്ങളില്‍ നടക്കാറ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0803/11/images/img1080311038_1_2.jpg' Alt='Chettikulangara Devi Temple' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോട്‌ കൂടിയ ഭരണി ആഘോഷം തന്നെ ഇതിനൊരു ഉദാഹരണമാണ്‌. ആറ്റുകാലിലെ പൊങ്കാലയും കുംഭത്തിലാണ്‌. ചോറ്റാനിക്കര മകം ആഘോഷവും ഇതേ മാസത്തില്‍ തന്നെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചാന്താട്ടം, കുത്തിയോട്ടം, കുരുതി, രക്തപുഷ്പാഞ്ജലി, ഗരുഡന്‍ തൂക്കം, താലപ്പൊലി, ഉച്ചാരവേല, പൂരോല്‍സവം, തോറ്റം പാട്ട്‌, കാളിയൂട്ട്‌, എന്നിങ്ങനെ ഒട്ടേറെ വഴിപാടുകളും നേര്‍ച്ചകളും ഈ മാസം നടക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഊട്ട്‌, പാട്ട്‌, വേല, വിളക്ക്‌, തീയാട്ട്‌, കളിയാട്ടം, ഭരണി വേല എന്നിവയാണ്‌ ദേവിയെ പ്രീതിപ്പെടുത്താനുള്ള പ്രധാന വഴിപാടുകള്‍. പൊങ്കാല, ഉച്ചാരവേല, കലംകരിപ്പ്‌, പൂരോല്‍സവം എന്നിവയും ചില ക്ഷേത്രങ്ങളില്‍ നടത്തിവരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനെല്ലാം പ്രകൃത്യാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്‌ കാണാന്‍ കഴിയുക.  ഇതിനര്‍ത്ഥം ദേവീ പൂജയില്‍ പ്രകൃതി ആരാധനയും ഉര്‍വരതാ ആരാധനയും മുന്നിട്ടു നില്‍ക്കുന്നു എന്നതാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരത്തെ പാച്ചല്ലൂര്‍ ചുടുകാട്‌ ശ്രീഭദ്രകാളി ക്ഷേത്രം, ശാസ്തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി ക്ഷേത്രം, പേരൂര്‍ക്കട മണ്ണാമ്മൂല ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭ ഭരണിയോട്‌ അനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങള്‍ നടക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഇന്നാണ്‌ കൊടിയേറ്റം. വൈരങ്കോട്‌ വലിയ തീയാട്ട്‌, വേഴപ്പുറ ഭഗവതി ക്ഷേത്രത്തിലും പള്ളിക്കാട്ട്‌ കാവിലും പൊങ്കാല, കൊയിലാണ്ടി കൊല്ലം പിഷാരടി കാവ്‌ കളിയാട്ടം കുറിക്കല്‍, വള്ളിക്കോട്‌ വളയപ്പുള്ളി ഭഗവതി പാട്ടുകുറിയിടല്‍ എന്നിവ കുംഭ ഭരണി നാളില്‍ തുടങ്ങും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനു പുറമേ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട്‌ ദേവീക്ഷേത്രത്തിലെ കൊടയും ഇന്നാണ്‌ നടക്കുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/11/images/img1080311038_1_3.jpg' Alt='Kodungallur Devi Temple' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കണിച്ചുകുളങ്ങര ഏഴാം പൂജ, നെല്ലിക്കോട്ടുകാവ്‌ താലപ്പൊലി, കല്‍പ്പത്തൂര്‍ പരദേവതാ ആറാട്ട്‌, വെള്ളത്തുരുത്തി ഭഗവതി, വല്ലച്ചിറ പുതുക്കുളങ്ങര ഭഗവതി, നെച്ചൂര്‍ മടിക്കല്‍ ഭദ്രകാളി, വേളമാനൂര്‍ ഭഗവതി, ചിറക്കടവ്‌ ദേവി, പാണ്ഡവര്‍കുളങ്ങര ഭഗവതി, ആയൂര്‍ ഭുവനേശ്വരി എന്നീ ക്ഷേത്രങ്ങളില്‍ ഇന്ന്‌ പ്രധാനമാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറിഞ്ഞിപ്പിലാക്കല്‍ ഭഗവതി, തോലേരി കരേക്കണ്ടി ഭഗവതി എന്നീ ക്ഷേത്രങ്ങളില്‍ ഇന്ന്‌ തിറ നടക്കും. ചാങ്ങാട്ട്‌ ഭഗവതിയുടെ ഭരണിയും ഇന്നാണ്‌. കരുവന്തറ വിളയനാട്ട്‌ കാവില്‍ ഇന്ന്‌ പ്രധാനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചരിത്ര പ്രധാനമായ ചെട്ടികുളങ്ങര കുംഭ ഭരണിയും കെട്ടുകാഴ്ചയും ഇന്നു നടക്കും. ഉത്സവം പ്രമാണിച്ച്‌ മുഴവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത, കെട്ടുകാഴ്ച ഓരോന്നും സന്ദര്‍ശിക്കുന്നതോടെ ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെട്ടികുളങ്ങരയിലെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ്‌ ക്ഷേത്രത്തിലെത്തുക. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ്‌ ഈ ചടങ്ങുകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Mar 2008 11:58:48 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇന്ന്‌ ചെട്ടികുളങ്ങര കുംഭഭരണി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ഇന്ന്‌-ചെട്ടികുളങ്ങര-കുംഭഭരണി-108031100036_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ഇന്ന്‌-ചെട്ടികുളങ്ങര-കുംഭഭരണി-108031100036_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവം ഇന്ന്‌. ഉത്സവം പ്രമാണിച്ച്‌ ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/11/images/img1080311036_1_1.jpg' Alt='Chettikulangara festival' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവം ഇന്ന്‌. ഉത്സവം പ്രമാണിച്ച്‌ ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നതോടെ ദേവീനാമങ്ങളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമാകും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ന് സന്ധ്യയോടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രമൈതാനിയില്‍ ദൃശ്യവിസ്മയം ഒരുക്കും. പതിമൂന്നു കരകളുടെയും പ്രാതിനിധ്യമുള്ള ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനാണ്‌ ഉത്സവത്തിന് മേല്‍നോട്ടം വഹിക്കുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കരകൗശല കൗതുകങ്ങളും വര്‍ണ്ണാഭങ്ങളുമായ കെട്ടുകാഴ്ചകള്‍ക്ക്‌ പുകള്‍പെറ്റതാണ് ചെട്ടികുളങ്ങര ഭരണി മഹോത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നെത്തുന്ന കുതിരകള്‍, തേരുകള്‍, ഭീമന്‍, ഹനുമാന്‍, പഞ്ചാലി എന്നിവയാണ്‌ കെട്ടുകാഴ്ചകള്‍. ശിവരാത്രി നാളില്‍ തുടങ്ങിയതാണ്‌ ഇതിനുള്ള ഒരുക്കങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈകിട്ട്‌ പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായകെട്ടുകാഴ്ചകള്‍ ക്ഷേത്രനടയില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം കിഴക്കുവശമുള്ള വയലില്‍ മുറപ്രകാരം ഇറക്കിവയ്ക്കും. ആറു കരക്കാര്‍ കുതിരകളും അഞ്ച്‌ കരക്കാര്‍ തേരുകളും രണ്ടു കരക്കാര്‍ ഭീമസേനന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവരുടെ രൂപങ്ങളുമാണു കെട്ടുകാഴ്ചയായി ക്ഷേത്രത്തില്‍ എത്തിക്കുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നരബലിയുടെ പ്രതീകാത്മകചടങ്ങായ കുത്തിയോട്ടം ശനിയാഴ്ച രാവിലെ തുടങ്ങിആചാരപ്പെരുമയും അനുഷ്ഠാന വിശുദ്ധിയും ഒത്തുചേരുന്ന കുംഭഭരണിയോട് അനുബന്ധിച്ച് വമ്പിച്ച വാണിഭങ്ങളും നടക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുടാതെ ഭരണി നാളിലെ തിരക്ക്‌ പ്രമാണിച്ച്‌ കെ.എസ്‌.ആര്‍.റ്റി.സിയും മറ്റും സ്പെഷ്യല്‍ സര്‍വീസുകളും നടത്തും.കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന്‌ ആളുകളാണ്‌ ചെട്ടികുളങ്ങരയില്‍ എത്തുന്നത്‌.</font><font style='font-size:11pt;'></font><br/></font><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>കുത്തിയോട്ടം </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/11/images/img1080311036_2_1.jpg' Alt='Chettikulangara Temple' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കുത്തിയോട്ടത്തിനുള്ള ബാലന്മാരെ 'ചൂരല്‍ മുറിയുന്ന' ചടങ്ങ്‌ പുലര്‍ച്ചെ നടന്നു ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച്‌ കയ്യില്‍ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും.</font><br/><font  style='font-size:12pt; color:#000000'>പിന്നീട്‌ കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. ഇതാണ്‌ ചൂരല്‍ മുറിയല്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌.  ലോഹനൂല്‍ ഊരിയെടുത്ത്‌ ദേവിക്ക്‌ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Mar 2008 11:44:31 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശാര്‍ക്കര കാളിയൂട്ട് ഇന്ന്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ശാര്‍ക്കര-കാളിയൂട്ട്-ഇന്ന്-108022900066_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ശാര്‍ക്കര-കാളിയൂട്ട്-ഇന്ന്-108022900066_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[തിരുവിതാം‌കൂര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊല്ലവര്‍ഷം 923 ല്‍ തുടങ്ങിയതാണ് ശാര്‍ക്കരയിലെ കാളിയൂട്ട് എന്നാണ് വിശ്വാസം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/29/images/img1080229066_1_1.jpg' Alt='Sarkkara temple' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചരിത്രപ്രധാനമായ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ഫെബ്രുവരി 29 ന് നടക്കും. തിരുവനന്തപുരം ചിറയിന്‍‌കീഴിനു സമീപമാണ് പുരാതനമായ ശാര്‍ക്കര ദേവീക്ഷേത്രം. കാളി പ്രീതിക്കായി നടത്തുന്ന അനുഷ്ഠാനമാണ് കാളിയൂട്ട് എന്ന കാളീനാടകം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒമ്പത് ദിസമാണ് കാളിയൂട്ട് മഹോത്സവം നടക്കുക. ഒമ്പതാം ദിവസം നിലത്തീല്‍ പോര് എന്ന അനുഷ്ഠാനമാണ് നടക്കുക. യുദ്ധത്തില്‍ ദാരികനെ വെല്ലുവിളിച്ച് പൊരുതുന്ന ദേവി ദാരിക നിഗ്രഹം നടത്തുന്നു എന്നാണ് സങ്കല്‍പ്പം.  ചടങ്ങുകള്‍ക്കൊടുവില്‍ കൊലവാഴ വെട്ടി ദാരിക നിഗ്രഹം നടത്തുന്നു എന്ന് സങ്കല്‍പ്പിക്കുകയാണ് പതിവ്. ഇതോടെ ഉത്സവം സമാപിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്നാം ദിവസം രാവിലെ കുറികുറിപ്പ് നടത്തുന്നു. കാളിയൂട്ട് നടത്തുന്ന തീയതി തീരുമാനിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.  അന്ന് പൊന്നറ കുടുംബത്തില്‍ നിന്നും പതിനേഴര പേരുടെ കാളിയൂട്ട് കളിപ്പിള്ള മുണ്ടും തോര്‍ത്തും വാങ്ങാനുള്ള പണം ഏറ്റുവാങ്ങുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഴയവീട്ടില്‍ പിള്ളയുടെ അധ്യക്ഷതയില്‍ മേല്‍‌ശാന്തി ഭദ്രകാളിയെ വിളക്കില്‍ ആവാഹിച്ച് പാട്ടുപുരയില്‍ കൊണ്ടുവരുന്നു. രാത്രി നടത്തുന്ന ചടങ്ങാണ് വെള്ളാട്ടം കളി.  രണ്ട് പേര്‍ ചേര്‍ന്ന് ദേവിയുടെ കഥപറയുന്നു.</font><font style='font-size:12pt;'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/29/images/img1080229066_1_2.jpg' Alt='kaliyoott - darikan' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടാം ദിവസത്തെ ചടങ്ങാണ് കുരുത്തോല ചാട്ടം. ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്ന രണ്ട് പേര്‍ കുരുത്തോല കൊണ്ട് ആഭരണമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും കഥപറയുകയും ചെയ്യുന്നു. മൂന്നാം ദിവസം കുരുത്തോളചാട്ടം, വെള്ളാട്ടംകളി എന്നിവയ്ക്ക് ശേഷം നാരദരുടെ പുറപ്പാട് നടത്തുന്നു. നാരദരുടെ വേഷം കെട്ടിയാണ് അന്ന് ദാരികവധം കഥ മുഴുവനും പറയുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലാം ദിവസം കാളിയൂട്ട് പുരയില്‍ കാവല്‍ നില്‍ക്കുന്ന ഒരു നായരുടെ കഥയാണ് പറയുക.  അതിനായി ഒരാള്‍ കാവിലുടയ നായരുടെ വേഷം കെട്ടുന്നു.  അഞ്ചാം ദിവസം ഐരാണി പറയാണ്. മാലമ്പള്ളി, ഉഗ്രം‌പള്ളി എന്നിങ്ങനെ രണ്ട് പേര്‍ വടക്ക് നിന്ന് തെക്കോട്ടെത്തി കാളിയൂട്ട് നടത്തുന്നു എന്നാണ് സങ്കല്‍പ്പം. </font><br/><font  style='font-size:12pt; color:#000000'></font><br/> </font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/29/images/img1080229066_2_1.jpg' Alt='kaliyoott sat Sarakkara temple' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആറാം ദിവസം കണിയാരുകുറുപ്പ് ആണ് കാളിനാടകം നടത്തുക. അതില്‍ നയനര്‍, കാന്തര്‍ എന്നിങ്ങനെ രണ്ട് പേര്‍ കഥപറയും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏഴാം ദിവസം ഒരാള്‍ കുറത്തിവേഷം കെട്ട് തുള്ളല്‍ പുരയുടെ മറ പിടിച്ച് പാട്ടിനും താളത്തിനുമൊപ്പം കളിക്കുന്നു. അന്ന് വില്വമംഗലം സ്വാമിയാര്‍ കണ്ട ദേവിയുടെ രൂപമാണ് ഇവിടത്തെ സങ്കല്‍പ്പം.  പുലയക്കുട്ടിമാരോടൊപ്പം ദേവി മണല്‍ വാരിക്കളിക്കുമ്പോള്‍ സ്വാമിയാരോടൊപ്പം എഴുന്നേറ്റ് പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇതുകണ്ട് ദേവിയെ ഈശാങ്കോ നീയിങ്ങുവായോ എന്ന് വിളിച്ച് തുള്ളല്‍ പുരയിലേക്ക് പുലയര്‍ കയറിപ്പോകുന്നു. ഇവരുടെ കളിയും പാട്ടും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എട്ടാം ദിവസം കാളീനാടകം ക്ഷേത്രത്തിനകത്തു നിന്ന് ജനമധ്യത്തിലേക്കിറങ്ങും.  അന്നത്തെ മുടിയുഴിച്ചിലില്‍ ദേവിയോട് തോറ്റ് ദാരികന്‍ പലയിടത്തും പോയി ഒളിക്കുന്നു. രാത്രി വളരെ വൈകി ദേവി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു, ദാരികനെ കണ്ടുകിട്ടിയുമില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒമ്പതാം ദിവസം നിലത്തില്‍ പോരാണ് - ദാരികനുമായി നേരിട്ടുള്ള യുദ്ധം. ഇതിനായി ഒരാള്‍ ഭദ്രകാളിയായും മറ്റേയാള്‍ ദാരികനായും വേഷംകെട്ടുന്നു. ദാരികന്‍റേയും ഭദ്രകാളിയുടേയും വേഷം തെയ്യം, കഥകളി തുടങ്ങിയവയുടെ വേഷങ്ങളോട് സമാനതയുള്ളതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാളീ നാടകത്തിലെ ഓരോ ദിവസവും കഥ തുടങ്ങുമ്പോള്‍ പൊന്നറ കുടുംബത്തിന്‍റെ കഥയോടൊപ്പം ചില തെറിപ്പാട്ടുകളും തെറിക്കഥകളും പറയാറുണ്ട്. ദേവീകോപം കുറയ്ക്കാനാണ് ഇങ്ങനെ ആഭാസ വചനങ്ങള്‍ പറയുന്നത് എന്നാണ് വിശ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തിരുവിതാം‌കൂര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊല്ലവര്‍ഷം 923 ല്‍ തുടങ്ങിയതാണ് ശാര്‍ക്കരയിലെ കാളിയൂട്ട് എന്നാണ് വിശ്വാസം. </font>]]></content:encoded>
      <pubDate>Fri, 29 Feb 2008 16:44:38 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഏറ്റുമാനൂര്‍ ആറാട്ടു ലഹരിയില്‍]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ഏറ്റുമാനൂര്‍-ആറാട്ടു-ലഹരിയില്‍-108021700051_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ഏറ്റുമാനൂര്‍-ആറാട്ടു-ലഹരിയില്‍-108021700051_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[കോട്ടയം ജില്ലയിലെ ഏറ്റുമാന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഉത്സവം കുംഭത്തിലെ തിരുവാതിരനാളായ ഇന്നാണ്. രോഹിണി നാളിലെ ഏഴരപൊന്നാന ദര്‍ശനത്തിനു ശേഷം ആറട്ടാണ് 10 ദിവസത്തെ ഉത്സവത്തില്‍ പ്രധാനം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/17/images/img1080217051_1_1.jpg' Alt='Etumanoor Aratt' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കോട്ടയം ജില്ലയിലെ ഏറ്റുമാന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഉത്സവം കുംഭത്തിലെ തിരുവാതിര നാളായ ഇന്നാണ്. രോഹിണി നാളിലെ ഏഴരപൊന്നാന ദര്‍ശനത്തിനു ശേഷം ആറട്ടാണ് 10 ദിവസത്തെ ഉത്സവത്തില്‍ പ്രധാനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് എട്ടാം ഉത്സവം.  അന്നാണ് അര്‍ദ്ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി വന്ന് ഇന്ദ്രന് ബ്രഹ്മഹത്യാപാപം തീര്‍ത്തതെന്നു വിശ്വാസം. സകലദേവന്മാത്ധം സന്നിഹിതരാകുന്ന ആ മുഹൂര്‍ത്തത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍, പരിസേവിതനായ പരമശിവനെ ദര്‍ശിച്ചു പൊന്നിന്‍കുടത്തില്‍ കാഴ്ചയര്‍പ്പിക്കാന്‍ ഭക്തജനലക്ഷങ്ങളെത്തിയിരുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറാട്ട് പുറപ്പാട് ക്ഷേത്രത്തിനു വലം വച്ച് വഴിനീളെ നെല്‍പ്പറകളും അരിപ്പറകളും സ്വീകരിച്ച് നാലു കിലോമീറ്റര്‍ ദൂരെയുള്ള  മീനച്ചിലാറിലെ പൂവത്തും‌മൂട്ടില്‍ കടവില്‍ എത്തുന്നു. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വഴിയില്‍ റോഡിനിരുവശത്തും  നിറപറയും നിലവിളക്കുമായി ഭക്തജനങ്ങള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0802/17/images/img1080217051_1_2.jpg' Alt='Ezhara ponnana of Etumannor tempkle' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പോകും വഴി പേരൂര്‍‌കാവ് ഭഗവതി ക്ഷേത്രത്തിലെത്തി ദേവിക്ക് ഒരു വര്‍ഷത്തെ ചെലവിനുള്ള തുകയുടെ പണക്കിഴി  നല്‍കുന്നു. ഏറ്റുമാന്നൂരപ്പന്‍ ആറാട്ട് കടവില്‍ എത്തിയാലുടന്‍ പേരൂരും പരിസരങ്ങളിലും കരിമരുന്നു പ്രയോഗവും വിവിധ  കലാപരിപാടികളും നടക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/17/images/img1080217051_2_1.jpg' Alt='Etumanoor temple' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുമ്പോള്‍ പേരൂര്‍ അരയിരത്തില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭഗവാനെത്തുന്നു.  അപ്പോഴവിടെ ശൈവവൈഷ്ണവ പൂജ നടക്കുന്നു. ഇത് തൊഴാന്‍ കഴിയുന്നത് അപൂര്‍വ ഭാഗ്യമായാണ് ഭക്തര്‍ കരുതുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനു ശേഷം പാലാ റോഡിലെ പേരൂര്‍ കവലയില്‍ എത്തുന്ന ഏറ്റുമാന്നൂരപ്പനെ ഏഴര പൊന്നാനകളും സ്വര്‍ണ്ണ കുടയും  കൊണ്ട് എതിരേറ്റ് വാദ്യമേളങ്ങളോടെയും താലപ്പൊലികളോടെയും സ്വീകരിച്ച് അനായിക്കുന്നു.  ഈ സമയം മുപ്പത്തി മുക്കോടി  ദേവന്‍‌മാരും അവിടെ വന്നു ചെരുന്നു എന്നാണ് വിശ്വാസം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ 108 ശൈവക്ഷേത്രങ്ങളിലൊന്നാണ് പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലെ എഴുന്നള്ളിപ്പ് കാണാത്ത കേരളീയനായ ഹിന്ദു ഹിന്ദുവല്ലെന്നാണ് ഭക്തജനമതം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുണ്യാത്മാവായ ഖരമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കൊല്ലവര്‍ഷം 716 കുംഭമാസത്തില്‍ പണിപൂര്‍ത്തിയാക്കിയെന്നു വിശ്വസിക്കപ്പെടുന്നു. 1063 കുംഭം 14നു സ്വര്‍ണകൊടിമരം സ്ഥാപിച്ചതായി ശിലാരേഖയുണ്ട്. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 17 Feb 2008 17:51:18 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആറ്റുകാല്‍ പൊങ്കാല]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ആറ്റുകാല്‍-പൊങ്കാല-108021600085_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ആറ്റുകാല്‍-പൊങ്കാല-108021600085_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[പൊങ്കാലകലത്തിലെ മണ്ണ്  അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാര്‍ത്തികനാളില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ്  പൊങ്കാല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി കഴിഞ്ഞാല്‍ ആറ്റുകാലില്‍ തുടര്‍ന്നുള്ള ഒമ്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു. കതിനകളും  ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു  തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം  കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു.  ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊങ്കാലകലത്തിലെ മണ്ണ്  അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sat, 16 Feb 2008 17:52:46 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആദ്യാക്ഷരത്തിന്‍റെ വസന്ത പഞ്ചമി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ആദ്യാക്ഷരത്തിന്‍റെ-വസന്ത-പഞ്ചമി-108021100001_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ആദ്യാക്ഷരത്തിന്‍റെ-വസന്ത-പഞ്ചമി-108021100001_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[സരസ്വതി ദേവിക്ക് വെണ്ടി സമര്‍പ്പിച്ച ഉത്സവമാണ് വസന്ത പഞ്ചമി.  ദീപാവലി സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീ ദേവിക്കും നവരാത്രി ശക്തിയുടെയും വിജയത്തിന്‍റെയും പ്രതീകമായ കാളിക്കും]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/11/images/img1080211001_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സരസ്വതി ദേവിക്ക് വേണ്ടി സമര്‍പ്പിച്ച ഉത്സവമാണ് വസന്ത പഞ്ചമി.  ദീപാവലി സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീ ദേവിക്കും നവരാത്രി ശക്തിയുടെയും വിജയത്തിന്‍റെയും പ്രതീകമായ കാളിക്കും ആണ് സമര്‍പ്പിച്ചിരിക്കുന്നത്. വസന്ത പഞ്ചമി ദിവസം ഉത്തരേന്ത്യയില്‍ വിദ്യാരംഭ ദിനമായി ആഘോഷിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചാന്ദ്രമാസമായ മാഘത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന അഞ്ചാം നാള്‍ (മാഗ് ശുദ് 5) ആണ് വസന്ത പഞ്ചമി. ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ആഹ്ലാദപൂര്‍വം ഇത് ആഘോഷപൂര്‍വം കൊണ്ടാടുന്നു. ചിലയിടത്ത് ഇത് സരസ്വതീ ദിനമാണ്. സരസ്വതീ ദേവിയുടെ പിറന്നാളാണ് ഈ ദിവസം എന്നാണ് സങ്കല്‍പ്പം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹൈന്ദവ ക്ഷേത്രങ്ങളില്‍ വസന്ത പഞ്ചമിക്ക് ഒട്ടേറെ പൂജയും വഴിപാടുകളും വിശേഷാല്‍ പരിപാടികളുമൊക്കെ നടക്കാറുണ്ട്. എന്നാല്‍ വിജയ ദശമി ദിവസം വിദ്യാരംഭം നടത്തുകയും അന്ന് സരസ്വതി പൂജ നടത്തുകയും ചെയ്യുന്ന കേരളത്തില്‍ മാത്രം ഈ ഉത്സവം അത്ര പ്രചാരത്തിലില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ദിവസം ഉത്തരേന്ത്യയില്‍ മഞ്ഞ നിറത്തിന് സവിശേഷ പ്രാധാന്യമുണ്ട്. സരസ്വതീ ദേവിയെ പീതാംബരം ഉടുപ്പിച്ചാണ് പൂജ നടത്തുക. അന്ന് സ്ത്രീ പുരുഷന്‍‌മാര്‍ മഞ്ഞയണിയാന്‍ ശ്രമിക്കും.  മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളാണ് കൈമാറുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിലയാളുകള്‍ ഈ ദിവസം ബ്രാഹ്മണര്‍ക്ക് അന്നദാനം നടത്തും.  പിതൃതര്‍പ്പണം നടത്താനും ഈ നാള്‍ നല്ലതാണ്. രതിയുടെ ദേവനായ കാമദേവനേയും വസന്ത പഞ്ചമി നാളില്‍ ആരാധിക്കാറുണ്ട്. </font><font style='font-size:11pt;'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/11/images/img1080211001_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വിദ്യാര്‍ത്ഥികള്‍ ആദ്യാക്ഷരം കുറിക്കുന്നത് വസന്തപഞ്ചമി നാളിലാണ്. വിദ്യാരംഭത്തിന് ഏറ്റവും പറ്റിയ ദിവസമാണ് ഇതെന്നാണ് സങ്കല്‍പ്പം.  വിജയദശമി നാളില്‍ എന്നപോലെ ഉത്തരേന്ത്യയില്‍ വിദ്യാഭ്യാ‍സ സ്ഥാപനങ്ങളില്‍ ഈ ദിനത്തില്‍ പ്രത്യേക സരസ്വതീ പൂജകള്‍ നടത്താറുണ്ട്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയിലെ ഏറ്റവും സവിശേഷമായ വിദ്യാഭ്യാസ കേന്ദ്രവും സര്‍വകലാശാലയുമായി മാറിയ കാശി ഹിന്ദു വിശ്വവിദ്യാലയം പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ആരംഭിച്ചത് വസന്ത പഞ്ചമി നാളിലായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പണത്തിനും അധികാരത്തിനും പേരിനും എല്ലാം കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന കലിയുഗത്തില്‍ കാര്യസാധ്യത്തിനുള്ള ഉപാസനാ മൂര്‍ത്തികളെയാണ് ആളുകള്‍ ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് എങ്കിലും വിവേകശാലികളായ ആളുകള്‍ ജ്ഞാനദേവതയായ സരസ്വതീ ദേവിയെയാണ് പൂജിക്കുന്നത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നീ മൂന്ന് സങ്കല്‍പ്പങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നറിയാന്‍ അവരുടെ വാഹനങ്ങള്‍ നോക്കിയാല്‍ മതി.  ലക്ഷ്മിയുടെ വാഹനം മൂങ്ങയും ദുര്‍ഗ്ഗയുടെ അല്ലെങ്കില്‍ കാളിയുടെ വാഹനം സിംഹമോ കടുവയോ ആനെന്നു കാണാം. ഇത് രജോ തമോ ഗുണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ സരസ്വതിയുടെ വാഹനമാവട്ടെ സത്വഗുണത്തെ പ്രതിനിധീകരിക്കുന്ന വെളുത്ത അരയന്നമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വരാനിരിക്കുന്ന വസന്തോത്സവമായ ഹോളിയുടെ തുടക്കം വസന്ത പഞ്ചമിയില്‍ നിന്നാണെന്ന് പറയാം.  വസന്തത്തിന്‍റെ തുടക്കം തന്നെയാണ് വസന്ത പഞ്ചമി. ചെടികളില്‍ പുതുമുളകള്‍ വരുന്നു. കാട്ടിലും വയലേലകളിലും പുതു ജീവന്‍ തുടിക്കുന്നു. ഇന്ത്യയുടെ സ്വന്തം മരമായ മാവില്‍ മാങ്കനികള്‍ ഉണ്ടാവുന്നു. ഗോതമ്പിന്‍റെയും മറ്റ് വിളകളുടെയും വയലുകള്‍ വിളഞ്ഞു തുടങ്ങുന്നു.  </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 11 Feb 2008 13:21:05 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വസന്ത പഞ്ചമി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/വസന്ത-പഞ്ചമി-108021100004_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/വസന്ത-പഞ്ചമി-108021100004_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[മാഘ മാസത്തിലെ വെളുത്ത പക്ഷ പഞ്ചമിയാണ് ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും ആഘോഷിക്കുന്നത്.പതംഗങ്ങളുടെ ഉത്സവമായും ഇത് കൊണ്ടാടാറുണ്ട്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദ്യാരംഭത്തിന്‍റെ- സരസ്വതീ പൂജയുടെ ദിവസമാണ് വസന്ത പഞ്ചമി. മാഘ മാസത്തിലെ വെളുത്ത പക്ഷ പഞ്ചമിയാണ് ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും ആഘോഷിക്കുന്നത്.പതംഗങ്ങളുടെ ഉത്സവമായും ഇത് കൊണ്ടാടാറുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകമെന്പാടുമുള്ള ഹിന്ദുക്കള്‍ വസന്ത പഞ്ചമിനാളിലാണ് വിദ്യാരംഭം നടത്തുന്നത്.കേരളം മാത്രമാണ് അപവാദം ഇവിടെ വിജയ ദശമി നാളിലാണ് വിദ്യാരംഭം. ഇന്ത്യയിലെങ്ങും വസന്ത പഞ്ചമിക്ക് കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകള്‍ നടത്തുകയും ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജക്ക് വെക്കുന്നു. സംഗീതജ്ഞന്‍മര്‍സംഗീത ഉപകരണങ്ങളും സരസ്വതിയുടെ കാല്‍ക്കല്‍ വെച്ച് പൂജിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രകൃതിയിലെ പുതു മുളകളുടെ കാലമാണ് വസന്തം.ഇല പൊഴിയുന്ന മരങ്ങളില്‍ പുതിയ നാന്പുകളും മുകുളങ്ങളും ഉണ്ടാവുന്നു.മാവുപോലുള്ള മരങ്ങളില്‍ ഫല സമൃദ്ധിക്കായി സജ്ജമാവുന്നു.ഇതേ പോലെ വസന്താരംഭത്തില്‍ ബുദ്ധിയില്‍ അറിവിന്‍റെ പുതു മുകുളങ്ങള്‍ ഉണ്ടാവുന്നു എന്നാണ് വിസ്വാസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഞ്ചാബിലിത് കടുകുപൂത്ത് വയലുകള്‍ മഞ്ഞയാവുന്ന കാലമാണ്.അതുകൊണ്ട് പഞ്ചാബികള്‍ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു.</font>]]></content:encoded>
      <pubDate>Mon, 11 Feb 2008 09:35:18 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മുഹറം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/മുഹറം--108012000022_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/മുഹറം--108012000022_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[എ.ഡി. 680ല്‍ പ്രവാചകന്‍റെ ചെറുമകന്‍ ഇന്‍സ്മാന്‍ ഹുസൈന്‍ കേരബാലയില്‍ അരുംകൊല ചെയ്യപ്പെട്ടതും ഈ ദിനത്തിലായിരിന്നു.വിശുദ്ധമാസമായ മുഹറത്തിലെ പത്താം ദിനം "അഷൂര' എന്നറിയപ്പെടുന്നു. കലണ്ടറിലെ ഏറ്റവും പ്രധാനമായ ദിവസങ്ങളിലൊന്നാണിത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മുഹറം                                                                                                                                            </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറത്തിലെ പത്താം ദിവസമാണ് മുഹറം വ്രതം. മുസ്ളീംങ്ങള്‍ ഈ ദിവസം ഉപവാസമനുഷ്ഠിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ഠിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വാസം. ഇസ്രായേല്‍ ജനതയെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മൂസാ നബി മോചിപ്പിച്ച് കൊണ്ടുവരികയും പിന്‍തുടര്‍ന്ന ഫറവോയും പടയാളികളും ചെങ്കടലില്‍ മുങ്ങി മരിക്കുകയും ചെയ്ത ദിവസമായും മുഹറത്തെ കാണുന്നവരുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എ.ഡി. 680ല്‍ പ്രവാചകന്‍റെ ചെറുമകന്‍ ഇന്‍സ്മാന്‍ ഹുസൈന്‍ കേരബാലയില്‍ അരുംകൊല ചെയ്യപ്പെട്ടതും ഈ ദിനത്തിലായിരിന്നു.വിശുദ്ധമാസമായ മുഹറത്തിലെ പത്താം ദിനം "അഷൂര' എന്നറിയപ്പെടുന്നു. കലണ്ടറിലെ ഏറ്റവും പ്രധാനമായ ദിവസങ്ങളിലൊന്നാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുഹറം വ്രതാനുഷ്ഠാനം മുന്‍കാലപാപങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിശ്വാസം. പത്തിന് വ്രതമനുഷ്ഠിക്കുന്ന അമുസ്ളിങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഒന്‍പതിനോ പതിനൊന്നിനോ കൂടി വ്രതമെടുക്കണമെന്നാണ് അനുശാസനം. അഷൂര ദിനത്തില്‍ കുടുംബത്തിന് വേണ്ടി കൂടുതല്‍ ചെയ്യുക എന്നാണ് പ്രവാചകന്‍റെ ഉപേദശം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുഹറം 10  ഈദ് ആയി കണക്കാക്കുന്നവരുമുണ്ട്. സുറുമയെഴുതിയും പുതുവസ്ത്രങ്ങളണിഞ്ഞും വിശിഷ്ട വിഭാഗങ്ങള്‍ ഒരുക്കിയും അവര്‍ അത് ആഘോഷിക്കുന്നു. എന്നാല്‍ ഇതിന് ആധികാരികതയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുഹറാം മാസം അശുഭകരമാണെന്നും വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ ഈ മാസത്തില്‍ പാടില്ലെന്നുമുള്ള വിശ്വാസം പ്രവാചകന്‍റെ ഉപദേശങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.</font>]]></content:encoded>
      <pubDate>Sun, 20 Jan 2008 16:15:39 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വൈക്കത്തഷ്ടമി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/വൈക്കത്തഷ്ടമി-107120200010_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/വൈക്കത്തഷ്ടമി-107120200010_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[അഷ്ടമിദിവസം വൈക്കം ക്ഷേത്രത്തില്‍ പൂജകളും നിവേദ്യങ്ങളുമൊന്നുമില്ല. വൈക്കത്തപ്പന്‍ അന്ന് പുത്രന്‍റെ വിജയത്തിനു വേണ്ടി, ഏകാഗ്രചിത്തനായി പ്രാര്‍ത്ഥിച്ച് ഉപവസിക്കുകയാണെന്നാണ് സങ്കല്‍പം.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/02/images/img1071202010_1_1.jpg' Alt='vaikkathashtami kotiyet 150' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിദര്‍ശനം. ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന ഈ മഹാ ഉല്‍സവം തെക്കന്‍ കേരളത്തിലെ സുപ്രധാനാ ക്ഷേത്രോല്‍സവങ്ങളിലൊന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുലര്‍ച്ചെ 4.30 ന് അഷ്ടമി ദര്‍ശനം. സോപാനവാദ്യങ്ങളുടെ മംഗളധ്വനിയാല്‍ മുഖരിതമാകുന്ന ക്ഷേത്രാ ന്തരീക്ഷം. ആയിരക്കണക്കിനു ഭക്തജനങ്ങളുടെ ചുണ്ടുകള്‍ ഉരു വിടുന്നതു ശിവപഞ്ചാക്ഷരീമന്ത്രങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഷ്ടമിദിവസം വൈക്കം ക്ഷേത്രത്തില്‍ പൂജകളും നിവേദ്യങ്ങളുമൊന്നുമില്ല. വൈക്കത്തപ്പന്‍ അന്ന് പുത്രന്‍റെ വിജയത്തിനു വേണ്ടി, ഏകാഗ്രചിത്തനായി പ്രാര്‍ത്ഥിച്ച് ഉപവസിക്കുകയാണെന്നാണ് സങ്കല്‍പം. രാവിലെ ശിവദര്‍ശനവും ഉച്ചയ്ക്ക് സദ്യയും രാത്രിയില്‍ ഉദയനാപുരത്തപ്പന്‍റെ എഴുന്നള്ളിപ്പുമാണ് വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങുകള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൃശ്ഛികമാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള അഷ്ടമിയാണ് വൈക്കത്തഷ്ടമിയായി ആഘോഷിക്കുന്നത്.  വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരുവുല്‍സവം പതിമൂന്ന് ദിവസമാണ്. ഇതില്‍ പന്ത്രണ്ടാം ദിവസത്തെ ഉല്‍സവമാണ് അഷ്ടമി. അഷ്ടമിനാളുകള്‍ വൈക്ക ത്തുകാര്‍ക്ക് ഭക്തിപ്രഹര്‍ഷത്തിന്‍റെ നാളുകളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യാഘ്രപാദ മഹര്‍ഷിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് അഷ്ടമിദര്‍ശനത്തെ ക്കുറിച്ചുള്ളത്.. കൃഷ്ണാഷ്ടമി ദിവസം രാത്രിയുടെ അന്ത്യയാമത്തില്‍ ശ്രീപരമേശ്വരന്‍ പാര്‍വതീ സമേതനായി മഹര്‍ഷിക്കു ദര്‍ശനം നല്‍കി. 'ദുഃഖവിമോചനം 'അഭീഷ്ടസിദ്ധിവരംഎന്നീ വശങ്ങളും നല്‍കി.ഈ ധന്യമുഹൂര്‍ത്തമാണ് അഷ്ടമി ദര്‍ശനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യാഘ്രപാദമഹര്‍ഷി ക്ഷേത്രത്തിനു കിഴക്കുവശ ത്തുള്ള ആല്‍ച്ചുവട്ടില്‍ തപസ് അനുഷ്ഠിച്ചിരുന്നു. എല്ലാ വര്‍ഷവും ഈ ദിവസം പ്രഭാതം മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹം ലഭിക്കുന്നു. വ്യാഘ്രപാദമഹര്‍ഷി തപസ്സനുഷ്ഠിച്ച ആല്‍ച്ചുവട് പവിത്രമായി കരുതി ആരാധിച്ചു പോരുന്നു. </font><font style='font-size:11pt;'></font><br/> </font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/02/images/img1071202010_2_1.jpg' Alt='Vaikkom mahadeva Temple' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:11pt; color:#000000'>വൈക്കത്തപ്പന്‍റെ പുത്രനാ ണെന്നു സങ്കല്‍പിക്കുന്ന ഉദയാനപുരത്ത് സുബ്രഹ്മണ്യന്‍ അഷ്ടമി ദിവസം .അച്ഛ നെ കാണാന്‍ എഴുന്നള്ളും.  വൈക്കത്തിനടുത്തുള്ള ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വമായ വരവ് നടക്കും. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>താരകാസുരനെ കൊന്ന് വിജയശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും സ്വീകരിക്കുന്നു എന്ന സങ്കല്‍പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വലിയ കവല മുതല്‍ നിലവിളക്കുകള്‍ കത്തിച്ചു വച്ചും പൂക്കള്‍ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങള്‍ എതിരേല്‍ക്കുന്നത്. തുടര്‍ന്ന് വലിയ കാണിക. വെടിക്കെട്ടിനുശേഷം ഉദയനാപുരത്തപ്പന്‍ മടക്കയാത്ര നടത്തും. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പിതൃ-പുത്ര ബന്ധത്തിന്‍റെ ഉത്തമസാക്ഷാത്കാരം ഈ ക്ഷേത്രത്തിലെ ഓരോ ചടങ്ങുകളിലും ദര്‍ശിക്കാന്‍ കഴിയും. കുംഭമാസത്തിലെ മാശി അഷ്ടമിക്കും അച്ഛനും മകനും ഒന്നിച്ചു കാണും. അന്ന് ദേശവഴികളില്‍ പാട്ടംപിരിക്കലിനുള്ള യാത്രയാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇരുവരും തമ്മിലുള്ള കണ്ടുമുട്ടലിനു ശേഷമുള്ള യാത്രപറച്ചില്‍ വികാരപൂര്‍ണമായ ഒരു ആചാരമാണ്.  പിന്നെ അഷ്ടമി വിളക്ക് ആരംഭിക്കുകയായി.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>വിളക്ക് കഴിഞ്ഞാല്‍ മകന്‍ പിരിഞ്ഞു പോകും. ദുഃഖസാന്ദ്രമായ ചടങ്ങാണിത്. അഞ്ചിടത്തുവച്ച് സുബ്രഹ്മണ്യന്‍റെ കോലം വഹിക്കുന്ന ആന തിരിഞ്ഞുനില്‍ക്കും. യാത്രചോദിക്കും. വിഷാദം വിളിച്ചോതുന്ന നാദസ്വരത്തിന്‍റെ അകമ്പടിയോടെ യാത്രപറച്ചില്‍ അവസാനിക്കും .</font><br/></font>]]></content:encoded>
      <pubDate>Sun, 02 Dec 2007 12:13:44 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:42 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തൃപ്രയാര്‍ ഏകാദശി]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/തൃപ്രയാര്‍-ഏകാദശി-107112600018_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/തൃപ്രയാര്‍-ഏകാദശി-107112600018_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[ക്ഷേത്രത്തില്‍ ശാസ്താവിന്‍റെ പ്രതിഷ്ഠയായിരുന്നു മുന്പുണ്ടായിരുന്നത് ; ഈ പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നുമാണ് വിശ്വാസം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇന്ന് വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി.തൃപ്രയാറിലെ വിഖ്യാതമായ ഏകാദശിയും ഇന്നുതന്നെ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏകാദശി ദിവസമായ ഞായറഴ്ച പുലര്‍ചെ മുതല്‍ ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു.കാണിക്കയര്‍പ്പിക്കലാണ് ഏകാദശി നാളിലെ പ്രധാന ചടങ്ങ്. സംഗീതപരിപാടികളും സംസ്കാരികോത്സവവും നടക്കുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശനിയാഴ്ച സന്ധ്യക്കു ദശമി വിളക്ക് തൊഴാനും ആയിരങ്ങള്‍ എത്തിയിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനകളും പഞ്ചാര്രി മേളവും വിളക്ക് ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം. പുഴക്കടവിലെ മീനൂട്ട്,കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് മൂന്നു കഷണമായ ശ്രീരാമവിഗ്രമാണിവിടെ. ഇപ്പോള്‍ ഗോളക ചാര്‍ത്തിയിരിക്കുക യാണ്. രാവണ നിഗ്രഹത്തിനു ശേഷം പ്രപഞ്ചസംരക്ഷണത്തിനായി കാത്തിരിക്കുന്ന ശ്രീരാമന്‍ എന്നാണ് സങ്കല്‍പം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷേത്രത്തില്‍ ശാസ്താവിന്‍റെ പ്രതിഷ്ഠയായിരുന്നു മുന്പുണ്ടായിരുന്നത് ; ഈ പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നുമാണ് വിശ്വാസം.</font>]]></content:encoded>
      <pubDate>Mon, 26 Nov 2007 10:54:34 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/കുമാരനല്ലൂര്‍-തൃക്കാര്‍ത്തിക-107112300057_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/കുമാരനല്ലൂര്‍-തൃക്കാര്‍ത്തിക-107112300057_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ  പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് കുമാരനല്ലൂര്‍ ദേശത്തെ പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക . തൃക്കാര്‍ത്തിക ദിവസം പ്രസാദമൂട്ടും ഉണ്ടായിരിയ്ക്കും.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/23/images/img1071123057_1_1.jpg' Alt='kumaranallor thrikkarthika' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>തൃക്കാര്‍ത്തിക സര്‍വ്വാഭീഷ്ട പ്രദായിനിയും സര്‍വ്വമംഗളദായികയുമായ കുമാരനല്ലൂര്‍ ഭഗവതിയുടെ തിരുനാള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ  പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് കുമാരനല്ലൂര്‍ ദേശത്തെ പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക . തൃക്കാര്‍ത്തിക ദിവസം പ്രസാദമൂട്ടും ഉണ്ടായിരിയ്ക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ താലൂക്കിലെ മഹാക്ഷേത്രങ്ങളിലൊന്നായ പ്രസിദ്ധമായ ദുര്‍ഗാ ദേവി പ്രാസാദമാണ് കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശംഖുമുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു </font><br/><font  style='font-size:12pt; color:#000000'>കാലില്‍ ചിലമ്പു ചില മുത്തുപടം കഴുത്തില്‍</font><br/><font  style='font-size:12pt; color:#000000'>ഓടീട്ടു വന്നു കുടി കൊണ്ട കുമാരനല്ലൂര്‍-</font><br/><font  style='font-size:12pt; color:#000000'>കാര്‍ത്ത്യായനീ ! ശരണമെന്നിത കൈതൊഴുന്നേന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പണ്ട് തുലാത്തിലെ രോഹിണി മുതല്‍ വൃശ്ചികത്തിലെ രോഹിണി വരെ 28 ദിവസമായിരുന്നു ഉത്സവം. വൃശ്ചികത്തില്‍ അവിട്ടം നാളില്‍ തുടങ്ങി കാര്‍ത്തിക ദിനത്തില്‍ പള്ളിവേട്ടയോടെ സമാപിക്കുന്ന ഉത്സവമാണിപ്പോള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ ദിവസവും മീനച്ചിലാറ്റില്‍ ആറാട്ടും. അമ്പലപ്പുഴ രാജാവിന്‍റെ കാണിക്കയായ ഭദ്രദീപത്തില്‍ തിരി തെളിയുമ്പോള്‍ ദുര്‍ഗാ ദേവിയുടെ ഐശ്വര്യ കടാക്ഷങ്ങള്‍ കുമാരനല്ലൂരില്‍ നിറയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സുബ്രഹ്മണ്യക്ഷേത്രത്തിനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്.അതുപോലെ ഉദയ നായകി എന്ന ദേവിയെ പ്രതിഷ്ഠിക്കാന്‍ ഉണ്ടാക്കിയ ഉദയാനപുരം ക്ഷേത്രത്തില്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കേണ്ടതായും വന്നു  .</font><font style='font-size:11pt;'></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/23/images/img1071123057_2_1.jpg' Alt='kumaranallor temple' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>കുമാരനല്ല ഊര് - കുമാരനല്ലൂര്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സുബ്രഹ്മണ്യനു വേണ്ടി നിര്‍മ്മിച്ച അമ്പലം ദേവിയെ കുടിയിരുത്തുകയാലാണ് കുമാരനല്ല ഊര് എന്നര്‍ത്ഥത്തില്‍ കുമാരനെല്ലൂര്‍ പ്രസിദ്ധമായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മധുരയിലെ ദേവിയുടെ രത്നഖചിതമായ മൂക്കുത്തി ഒരിക്കല്‍ കാണാതായി. മൂക്കുത്തി കാണാതായപ്പോള്‍ പാണ്ഡ്യരാജാവ് 41 ദിവസത്തിനകം അതു കണ്ടെടുത്തില്ലെങ്കില്‍ ശാന്തിക്കാരനെ കൊന്നു കളയുമെന്ന് കല്‍പിച്ചു. ശാന്തിക്കാരന്‍ ദേവിയെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മുപ്പത്തൊമ്പതാം ദിവസമായി. രാത്രി ഉറങ്ങിക്കിടന്ന ശാന്തിക്കാരന്‍ ഒരു സ്വപ്നം കണ്ടു. ആരോ അദ്ദേഹത്തിന്‍റെ കാല്‍ക്കലിരുന്ന് അങ്ങിനി താമസിച്ചാല്‍ ആപത്തുണ്ടാവും. കാവല്‍ക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്ന സമയമാണിത്. പുറത്തിറങ്ങി ഓടൂ. എവിടെയെങ്കിലും പോയി രക്ഷപ്പെടൂ. എന്നു പറയുന്നതു കേട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മൂന്നു തവണ ഇപ്രകാരം ഒരു ശബ്ദം ശാന്തിക്കാരന്‍ കേട്ടു. എന്തായാലും ദേവി അരുളിചെയ്തതായിരിക്കുമിത്. രക്ഷപ്പെടുക തന്നെ എന്നോര്‍ത്ത് ശാന്തിക്കാരന്‍ പുറപ്പെട്ടപ്പോള്‍ "ഇത്രകാലം എന്നെ സേവിച്ച അങ്ങു പോകുകയാണെങ്കില്‍ ഞാനും വരുന്നു എന്നു പറഞ്ഞു ഒരു സ്ത്രീ രൂപം കൂടെ പോന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവര്‍ ധരിച്ചിരുന്നു ആഭരണങ്ങളില്‍ നിന്നുള്ള പ്രകാശം മതിയായിരുന്നു ബ്രാഹ്മണന് വഴി കാണാന്‍. നടന്നു തളര്‍ന്ന അയാള്‍ ഒരു വഴിയമ്പലത്തില്‍ കിടന്നു വിശ്രമിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിറ്റേന്നുണര്‍ന്നു നോക്കിയപ്പോഴാണ് അത് കേരളരാജ്യം ഭരിച്ചിരുന്നു ചേരമാന്‍ പെരുമാള്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ പണിയിച്ച അമ്പലമാണെന്ന് ബ്രാഹ്മണന് മനസിലായത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തന്നോടൊപ്പമുണ്ടായിരുന്ന സ്ത്രീരൂപം സര്‍വ്വാലങ്കാര വിഭൂഷിതയായി ശ്രീകോവിലിലെത്തി പീഠത്തില്‍ ഉപവിഷ്ടയായിരിക്കുന്നതാണ് ശാന്തിക്കാരന്‍ കണ്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുമാരനായി കുറിച്ചിരുന്ന ഊരില്‍ ദേവീപ്രതിഷ്ഠ നടത്തേണ്ടി വന്നതിനാല്‍ കുമാരനല്ല ഊര് എന്നത് കുമാരനല്ലൂര് എന്നായിത്തീര്‍ന്നെന്നാണ് പുരാവൃത്തം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേവിയോടു കൂടി മധുരയില്‍ നിന്നു വന്ന ശാന്തിക്കാരന്‍റെ വംശജര്‍ ഇപ്പോഴും കുമാനല്ലൂരുണ്ട്. "മധുര' എന്നാണ് ഇല്ലപ്പേര്. "മധുരനമ്പൂതിരിമാര്‍' എന്നിവര്‍ അറിയപ്പെടുന്നു.</font><font style='font-size:11pt;'></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/23/images/img1071123057_3_1.jpg' Alt='karthika' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>ആചാരങ്ങള്‍/അനുഷ്ഠാനങ്ങള്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>* കിഴക്കോട്ട് ദര്‍ശനം</font><br/><font  style='font-size:12pt; color:#000000'>* തന്ത്രം കടിയക്കോല്‍</font><br/><font  style='font-size:12pt; color:#000000'>* അഞ്ചു പൂജ മൂന്നു ശിവേലി</font><br/><font  style='font-size:12pt; color:#000000'>* ബ്രഹ്മചാരിയും പുറപ്പെടാശാന്തിയുമാണ് പൂജാരി; പുല്ലൂര്‍ യോഗസഭക്കാരനുമായിരിക്കണം</font><br/><font  style='font-size:12pt; color:#000000'>* ഊരാളന്മാര്‍ പൂജാദികാര്യങ്ങള്‍ക്ക് തിടപ്പള്ളിയില്‍ കയറരുത്.</font><br/><font  style='font-size:12pt; color:#000000'>* ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന, ക്ഷത്രിയവംശം എന്നിവര്‍ നാലമ്പലത്തില്‍ കടക്കരുത്.</font><br/><font  style='font-size:12pt; color:#000000'>* മഞ്ഞളഭിഷേകം പ്രധാന വഴിപാട്</font><br/><font  style='font-size:12pt; color:#000000'>* വൃശ്ഛികത്തിലെ കാര്‍ത്തിക പള്ളിവേട്ടയായി പത്തു ദിവസം ഉത്സവം.</font><br/><font  style='font-size:12pt; color:#000000'>* മീനത്തിലെ പൂരത്തിന് ഒരു ദിവസത്തെ ആഘോഷം</font><br/><font  style='font-size:12pt; color:#000000'>* സ്വര്‍ണക്കൊടിമരം</font><br/><font  style='font-size:12pt; color:#000000'>* തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയാല്‍ ആനയെ നടയിരുത്തണമെന്നു വ്യവസ്ഥ.</font><br/><font  style='font-size:12pt; color:#000000'>* തിരുവിതാം കൂര്‍ രാജാക്കന്മാരുടെവകയായിഎല്ലാദിവസവുംപാല്‍പ്പായസവും ഇടിച്ചുപിഴിഞ്ഞതും ഉഷ:നേദ്യവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഇല്ലങ്ങള്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/>17 <font  style='font-size:12pt; color:#000000'>ഇല്ലക്കാരുടെ ക്ഷേത്രമാണ് കുമാരനെല്ലൂര്‍. എളേടത്തിടം, എടനാട്ടില്ലം, എലവനാട്ടില്ലം, താന്നിക്കാട്ടില്ലം, ചൂരക്കാട്ടില്ലം, വടക്കും മ്യാല്‍, കാഞ്ഞിരക്കാട്, ചെങ്ങഴി മറ്റം, ചെമ്മങ്ങാട്, പാറയില്‍ ചെമ്മങ്ങാട്, തലവനാട് ഭട്ടതിരി, എഴുമ്മാവില്‍ ഭട്ടതിരി, പഴയ കീരന്തിട്ട ,നടുമറ്റത്തില്‍ കീരന്തിട്ട, വെളുത്തേടത്ത് കീരന്തിട്ട, ഏടാട്ട് ഭട്ടതിരി, വാഴയില്‍ കാഞ്ഞിരക്കൊമ്പ് എന്നിവ. ഏഴിടങ്ങള്‍ അന്യം നിന്നു. ഇപ്പോള്‍ പത്തില്ലങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.  ആറാട്ടോടെ സമാപിയ്ക്കും. ഭക്തിനിര്‍ഭരമായ തൃക്കാര്‍ത്തിക ദര്‍ശനം . തൃക്കാര്‍ത്തിക ദിവസം പ്രസാദമൂട്ടും ഉണ്ടായിരിയ്ക്കും.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 23 Nov 2007 13:13:47 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓച്ചിറയില്‍  വൃശ്ചികോല്‍സവം,പന്ത്രണ്ട് വിളക്ക്]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ഓച്ചിറയില്‍-വൃശ്ചികോല്‍സവം-പന്ത്രണ്ട്-വിളക്ക്-107112200039_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ഓച്ചിറയില്‍-വൃശ്ചികോല്‍സവം-പന്ത്രണ്ട്-വിളക്ക്-107112200039_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[ഓച്ചിറ പരബ്രഹ്മക്ഷേത്ര ത്തിലെ വൃശ്ചികോല്‍ സവം പ്രശസ്തമാണ്.  ഇതാണ്  പന്ത്രണ്ട് വിളക്ക്"  മഹോത്സവം. വൃശ്ചികത്തിലെ ആദ്യ ത്തെ പന്ത്രണ്ട് ദിനരാത്ര ങ്ങള്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരളത്തിലെ പല ക്ഷേത്രങ്ങളിലും വൃശ്ഛികോത്സവം  തുടങ്ങി. മിക്ക ക്ഷേത്രങ്ങളിലും മണ്ഡല ചിറപ്പ്  നടക്കുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓച്ചിറ പരബ്രഹ്മക്ഷേത്ര ത്തിലെ വൃശ്ചികോല്‍ സവം പ്രശസ്തമാണ്.  ഇതാണ്  പന്ത്രണ്ട് വിളക്ക്"  മഹോത്സവം. വൃശ്ചികത്തിലെ ആദ്യ ത്തെ പന്ത്രണ്ട് ദിനരാത്ര ങ്ങള്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൃശ്ചികം ഒന്നുമുതല്‍ 12 ദിവസമാണ് വിളക്ക് നീണ്ടുനില്‍ക്കുന്നത്. ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍കെട്ടി താമസിച്ച് ഭജനമിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അരയാല്‍ത്തറകളിലും ഒണ്ടിക്കാവിലും ശാസ്താക്ഷേത്രത്തിലും മഹാലക്സ്മിക്കാവിലുമൊക്കെ വലംവച്ചു തൊഴുതെത്തി കുടിലുകളില്‍ നിലവിളക്കു തെളിക്കുകായണ് ആദ്യചടങ്ങ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭക്തജങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള കുടിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.എ വണ്‍ സ്പെഷല്‍ കുടിലുകള്‍ക്ക് 450 രൂപയും എ ക്ളാസ് കുടിലുകള്‍ക്ക് 350 രൂപയുമാണ് വാടകനിരക്ക്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഓരോവിഭാഗത്തിനും ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം കമ്മിറ്റികളുണ്ട്.പരബ്രഹ്മ ഭുമിയിലുയര്‍ന്ന 1400 ചെറുകുടിലുകളിലും അരയാല്‍ ത്തറകളിലുമൊക്കെയായി വൃശ്ഛികം ഒന്നു മുതലുള്ള 12 ദിനരാത്രങ്ങളില്‍ പരബ്രഹ്മ ഭജന നടത്താന്‍  ആയിരങ്ങള്‍ കുടുംബസമേതം എത്തിയിട്ടുണ്ട്..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവിധ ദിവസങ്ങളിലായി മതസമ്മേളനങ്ങള്‍, സര്‍വമത സമ്മേളനം, വനിതാ സമ്മേളനം, യുവജന സമ്മേളനം, കാര്‍ഷിക - വ്യാവസായിക സമ്മേളനം, സാംസ്കാരിക സമ്മേളനം, ആരോഗ്യ സമ്മേളനം തുടങ്ങിയവ നടക്കുന്നു. പടനിലത്ത് കുടിവെള്ളം മുടങ്ങാതെ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.</font>]]></content:encoded>
      <pubDate>Thu, 22 Nov 2007 12:29:05 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം]]></title>
      <link>https://malayalam.webdunia.com/article/religious-festivals-in-malayalam/ശ്രീപത്മനാഭസ്വാമി-ക്ഷേത്രത്തിലെ-മുറജപം-107112100060_1.htm</link>
      <guid>https://malayalam.webdunia.com/article/religious-festivals-in-malayalam/ശ്രീപത്മനാഭസ്വാമി-ക്ഷേത്രത്തിലെ-മുറജപം-107112100060_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2015-09/05/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1441434589-5289.jpg</image>
      <description><![CDATA[രാജ്യത്തിന്‍റെ ഐശ്വര്യത്തിനായി തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ 56 ദിവസം തുടര്‍ച്ചയായി നടത്തിപ്പോന്ന  മന്ത്രോച്ചാരണ സത്രമാണ് മുറജപം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/21/images/img1071121060_1_1.jpg' Alt='Lakshadeepam' Border=3 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യത്തിന്‍റെ ഐശ്വര്യത്തിനായി തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ 56 ദിവസം തുടര്‍ച്ചയായി നടത്തിപ്പോന്ന  മന്ത്രോച്ചാരണ സത്രമാണ് മുറജപം.  മറയും മുറയും എന്നാല്‍ വേദവും ശാസ്ത്രവും എന്നാണര്‍ത്ഥം. എന്നാല്‍  ഇവിടെ മുറജപം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുറതോറും ഉള്ള ജപം എന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുറ എന്നാല്‍ എട്ട് ദിവസം എന്നൊരു അര്‍ത്ഥമുണ്ട്. അങ്ങനെ ഏഴു മുറയാണ് ജപം നടക്കുന്നത്, അങ്ങനെ 56  ദിവസം.  തിരുവിതാംകൂറില്‍ കൊല്ലവര്‍ഷം 925 ലാണ് മുറജപം ആരംഭിച്ചത്.  ആറു കൊല്ലത്തില്‍  ഒരിക്കലാണ് ഇത് നടക്കുക.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്സവ പ്രതീതിയോടെയാണ് മുമ്പ് കാലത്ത് മുറജപം നടന്നിരുന്നത്. മുറജപത്തിന്‍റെ അവസാന ദിവസം  ലക്ഷദീപവും ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കാനും കാണാനുമായി അനേക ലക്ഷം പേര്‍ തിരുവനന്തപുരത്ത്  എത്തുക പതിവായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുറജപം ഒരു തരത്തില്‍ വേദപാരായണം തന്നെയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഋ‌ഗ്വേദവും യജുര്‍‌വേദവും  സാമവേദവും ജപിക്കുകയും കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അത് നാട്ടിനും ഭക്തജനങ്ങള്‍ക്കും  ഐശ്വര്യം പ്രദാനം ചെയ്യുന്നു.  </font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/21/images/img1071121060_2_1.jpg' Alt='Padmanabhaswami Temple' Border=3 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേരളത്തിലെ വേദജ്ഞരായ നമ്പൂതിരിമാരാണ് ജപം നടത്താന്‍ എത്തിയിരുന്നത്.  നൂറിലേറെ പേര്‍ മുമ്പ് ഈ  ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ന് ജപിക്കാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇക്കുറി തിരുനാവായ  വാധ്യന്‍ നമ്പൂതിരിപ്പാടിന്‍റെയും തന്ത്രി തരണ നല്ലൂര്‍ നമ്പൂതിരിപ്പാടിന്‍റെയും നേതൃത്വത്തിലാണ് മുറജപം  നടക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഋക് യജുര്‍ സാമ വേദങ്ങളിലെ മന്ത്രങ്ങളും സഹസ്രനാമങ്ങളുമാണ് പ്രധാനമായും ഉരുവിടുക.  മതിലകത്തെ  നാലമ്പലത്തില്‍ രാവിലെ ഏഴു മണിമുതല്‍ രാത്രി ഒമ്പതു മണിവരെ മന്ത്രജപം നടക്കുന്നു.  സഹസ്രനാമ  ജപമാവട്ടെ വൈകിട്ട് 3.30 മുതല്‍ 4.15 വരെ മാത്രമേയുള്ളു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുറജപം ഒരു മഹായജ്ഞം പോലെയാണ്. മുമ്പ് തിരുവിതാംകൂര്‍ രാജാവിന്‍റെ ചെലവിലായിരുന്നു ചടങ്ങുകള്‍  നടന്നത്.  സാധാരണ ഗതിയില്‍ ധനുമാസത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏഴു ദിവസത്തെ കളഭം  നടത്താറുണ്ട്. ഇക്കുറി മുറജപം പ്രമാണിച്ച് 12 ദിവസത്തെ കളഭം കൂടി നടക്കും.  അതായത് ഇക്കുറി 19  ദിവസത്തെ കളഭം നടക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓരോ മുറയുടേയും (8 ദിവസത്തേയും) അവസാനം രാത്രി വാഹനങ്ങളില്‍ ശീവേലി എഴുന്നള്ളത്ത് നടക്കും.  പകല്‍ വഴിപാടായി ഒറ്റതുലാ പായസം നേതിക്കും. മുറാശീവേലിയില്‍ ഒന്നാമത്തേതിന് അനന്തവാഹനവും  രണ്ടമത്തേതിന് കമല വാഹനവും മൂന്നും അഞ്ചും മുറകള്‍ക്ക് ഇന്ദ്രവാഹനവും നാലും ആറും മുറകള്‍ക്ക്  പല്ലക്ക് വാഹനവും ഏഴാം മുറയ്ക്ക് ഗരുഢ വാഹനവും ആണ് ഉപയോഗിക്കുന്നത്. </font><font style='font-size:11pt;'></font><br/></font><font  style='font-size:14pt; color:#FF0000'></font><br/><font  style='font-size:14pt; color:#FF0000'><b>ലക്ഷദീപം</font><font style='font-size:12pt; color:#000000;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എട്ടം മുറയുടെ അവസാനം അതായത് അമ്പത്താറാം ദിവസം നടക്കുന്ന ശീവേലി ലക്ഷദീപം എന്ന പേരിലാണ്  പ്രസിദ്ധം.  ഇത് മകര സംക്രമ ദിവസമാണ് നടക്കുക.  ഈ ചടങ്ങിന്‍റെ ഒരു പ്രത്യേകത ലക്ഷദീപ ശീവേലിക്ക്  തിരുവിതാംകൂര്‍ മഹാരാജാവ് മൂന്നു പ്രദക്ഷിണം വയ്ക്കും എന്നതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മകര ശീവേലിക്കും ലക്ഷദീപത്തിനും കിഴക്കേ ശീവേലി പുരയില്‍ നടക്കുന്ന ദീപാരാധനയ്ക്ക് മുമ്പായി ഉത്രാടം  തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് നമസ്കാരം ചെയ്ത് ഭണ്ഡാരത്തില്‍ കാണിക്കയിടും. ലക്ഷദീപ  ദിവസം ക്ഷേത്രം മുഴുവന്‍ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുമ്പൊക്കെ ക്ഷേത്ര ഗോപുരത്തിലും ചുറ്റുമതിലിലും പരിസരങ്ങളിലും മണ്‍ ചരാതുകളില്‍ കാര്‍ത്തികയ്ക്ക്  എന്നപോലെ ദീപ കാഴ്ചകള്‍ ഒരുക്കാറുണ്ടായിരുന്നു. ഇന്നാകട്ടെ ഇതെല്ലാം വൈദ്യുത ദീപാലങ്കാരങ്ങളായി  മാറിക്കഴിഞ്ഞു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്കടത്തെയും തിരുവമ്പാടിയിലെയും നാലമ്പലത്തിനു പുറത്തുള്ള  ചുറ്റുവിളക്കുകള്‍, ശീവേലി പുരയിലെ അഴിവിളക്കുകള്‍, ഇരുവശങ്ങളിലും ഉള്ള തടിവിളക്കുകള്‍ എന്നിവ  വൈദ്യുത ദീപ പ്രഭയില്‍ മുങ്ങും.  ബൊക്ക വിളക്കുകള്‍, ഇടിഞ്ഞില്‍ എന്നിവയും എണ്ണയൊഴിച്ച് തിരിയിട്ട്  കത്തിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്ധ്യാത്മിക ചൈതന്യം നല്‍കുന്ന ഈ ഉത്സവം കണ്ണിനു കുളിര്‍മ്മ നല്‍കുന്ന ദീപ കാഴ്ചയോടെ  അവസാനിക്കും. </font><br/></font>]]></content:encoded>
      <pubDate>Wed, 21 Nov 2007 16:15:27 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Religious Festivals]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
