ശ്രീകലാ ബേബി|
Last Modified വെള്ളി, 11 ഫെബ്രുവരി 2011 (17:31 IST)
ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോപ്പനും സുരേഷും ജംഗ്പങ്കിയും അവിടെ നിന്ന് രക്ഷപെടാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ വിവരമില്ലാത്ത ജോപ്പന് തന്റെ നിര്‍ദേശം മുന്നോട്ട് വെച്ചു,
“ആശുപത്രിയിലേത് വലിയ മതിലാണെങ്കില്‍ നമുക്ക് അതിനടിയിലൂടെ ഒരു തുരങ്കമുണ്ടാക്കി രക്ഷപെടാം”