അനുബന്ധ വാര്‍ത്തകള്‍
- ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകള്‍ നല്കാന് ഇയര്‍വാക്സിന് കഴിയും
- ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന് കോടതിയെ സമീപിക്കും
- "ഇരിക്കാനും നില്‍ക്കാനും വയ്യ, വയറുപൊട്ടിപ്പോകുന്നു, ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ വരരുത്"; രോഗാവസ്ഥയെ കുറിച്ച് കണ്ണന് സാഗര്‍
- ബോളിവുഡ് താരം ധര്‍മേന്ദ്ര ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററിലേക്ക് മാറ്റി
- Juwel Mary: 'വാലാട്ടി നിൽക്കണം, യജമാനൻ വരുമ്പോൾ കുമ്പിടണം': പട്ടിയെപ്പോലെ പെരുമാറാനാണ് പെൺകുട്ടികളെ ട്രെയിൻ ചെയ്യുന്നത്'
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; സമ്പര്‍ക്ക പട്ടികയില്‍ 77 പേര്
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാര പാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഹൈസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 പേരെ ഹോം കോറന്റൈനിലാക്കിയിട്ടുണ്ട്.
ക്ലസ്റ്റര്‍ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവിളി 77 പേരാണ് ഉള്ളത്. ഇതില്‍ 58 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 14 പേര് കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ല.