ANI | FILE |
താരിഫ് അഹമ്മദിനും മഞ്ജിത്ത് സിംഗിനുമായിരുന്നു ആക്രമണ ചുമതല. എന്നാല്‍ രണ്ടു പേരും മോണ്ടാസോയുടെ പ്രതിരോധം കീറി മുറിക്കുന്നതില്‍ പരാജയപ്പെട്ടു. നാലു മത്സര്‍ങ്ങലിലെ പരമ്പരയില്‍ ഇന്ത്യ രണ്ടു മത്സരങ്ങളില്‍ വിജയിച്ചപ്പോല്‍ രണ്ടെണ്ണം സമനിലയിലായി. റിക്രീറ്റോ അഗ്യുഡെയെ 3-0 നും എ സി മരിന്‍സയെ 3-2 നുമ്പരാജയപ്പെടുത്തിയ ഇന്ത്യ ഓഡിവെലാസ് എഫ് സിക്കെതിരെ 1-1 ന് ആദ്യം സമനില പിടിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |