പണ്ഡിറ്റ് കറുപ്പന്‍: ദളിതകവിതയുടെ ശംഖൊലി

പീസിയന്‍

WEBDUNIA|
പുലയര്‍

സന്പൂര്‍ണ്ണ കാവ്യസമാഹാരമായ 'കാവ്യപേടക'ത്തി ലെ'പുലയര്‍'. എന്ന കവിതയുടെ ചില വരികള്‍

മലയാളമതിങ്കലുള്ളഹിന്ദു
ത്തലയാളി പ്രവര്‍ത്തര്‍ക്കു പണ്ടുപണ്ടേ
പുലയാളൊരു ജ ാതിയെന്തുകൊണ്ടോ?
വിലയാളെന്നു പറഞ്ഞുവന്നിടുന്നു.

അതികാര്‍ഷ്ണ്യമേഴുന്നൊരിന്ദ്രനീല
ദ്യുതിചേരും പുലയാന്വയത്തില്‍ നിന്നും
മതിമഞ്ജുളമാം യശസ്സു പൊങ്ങു
ന്നതിലാശ്ഛര്യമെഴാത്തള്‍ ലോകരുണ്ടോ ?

ഇനരശ്മി വഹിക്കയാല്‍ കറുത്തീ
യിനമല്ലാതിരുളിന്‍റെ മക്കളല്ല
ഘനകോമളനായിടും യശോദാ
തനയന്‍ തന്നവതാരമെന്നുമാകാം

ശരിയാണതിനുണ്ടു യുക്തി, ഭൂമീ
പരിരക്ഷാപരനായ പത്മനാഭന്‍
അരിനെല്ലിവ വൃദ്ധിയായിരിക്കാന്‍
പരിതോഷാല്‍ പുലയസ്വരൂപനാകാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :