പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > സമകാലികം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അയോധ്യക്കേസ് :പിന്നിട്ട വഴികള്‍
babri masjid
WDWD
അയോധ്യക്കേസില്‍ രണ്ട് എഫ്.ഐ.ആര്‍.ആണ് സമര്‍പ്പിച്ചത്. ഒന്ന് കര്‍സേവകര്‍ക്കെതിരെയും മറ്റൊന്ന് അദ്വാനിയും ജോഷിയും ഉള്‍പ്പൈടെ എട്ട് നേതാക്കള്‍ക്കെതിരെയും.

1992 ഡിസംബര്‍ 16: കേസ് വിചാരണയ്ക്കായി ലളിത്പൂരില്‍ പ്രത്യേക കോടതി.

1993 ഫെബ്രുവരി 27: സി.ബി. - സി.ഐ.ഡി. അദ്വാനിയ്ക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കി.

1993 ജൂലൈ 8: റായ്ബറേലിയില്‍ പ്രത്യേക കോടതി രൂപീകരിച്ചു

1993 ഓഗസ്റ്റ് 25: കേസ് സി.ബി. - സി.ഐ.ഡി.യില്‍ നിന്നും സി.ബി.ഐ. ഏറ്റെടുത്തു.

1993 സെപ്റ്റംബര്‍ 8: ലക്നൗവില്‍ പ്രത്യേക സി.ബി.ഐ. കോടതിക്ക് രൂപം നല്‍കി.

1993 ഒക്ടോബര്‍ 5: 49 പ്രതികളേയും ചേര്‍ത്ത് സി.ബി.ഐ. സംയുക്ത കുറ്റപത്രം സമര്‍പ്പിച്ചു.

1993 ഒക്ടോബര്‍ 8: മറ്റൊരു വിജ്ഞാപനത്തിലൂടെ അദ്വാനിക്കും മറ്റുമെതിരായ കേസും ലക്നൗ കോടതിയുടെ പരിധിയില്‍പ്പെടുത്തി.

1997 സെപ്റ്റംബര്‍ 9: കേസില്‍ സി.ബി.ഐ. കുറ്റപത്രം നല്‍കിയ 49 പ്രതികളും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ജഡ്ജി ജെ.പി. ശ്രീവാസ്തവ വിധിച്ചു. വിധിയ്ക്കെതിരെ ഇവരില്‍ 33 പേര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
അയോധ്യക്കേസ് :പിന്നിട്ട വഴികള്‍

  1 | 2 | 3  >> 
കൂടുതല്‍
ഡിസംബര്‍ മൂന്ന് രാജേന്ദ്രപ്രസാദ് ജയന്തി
ഒബ്സെര്‍വര്‍- -ആദ്യത്തെ ഞായറാഴ്ചപ്പത്രം
സതി അവസാനിപ്പിച്ചിട്ട് 178 വര്‍ഷം
ഭോപ്പാല്‍ ദുരന്തം : 23 കൊല്ലമാവുന്നു
ഭോപ്പാലിലെ മനുഷ്യക്കുരുതി
സാഡെ- സാഡിസത്തിന്‍റെ തുടക്കക്കാരന്‍