പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > വനിതാ സീറ്റിന് ‘ബില്‍‘ വരണം?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതാ സീറ്റിന് ‘ബില്‍‘ വരണം?
വനിതകള്‍ക്ക് പരിഗണന നല്‍കുന്നവരാണ് തങ്ങളെന്ന് ഓരോ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ആവര്‍ത്തിക്കുന്ന കാര്യമാണ്. ഒരു, സീറ്റ് നല്‍കുന്നതിനെ പത്തു സീറ്റു നല്‍കിയതിന് തുല്യമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുമുണ്ട്.

പ്രസ്താവനകളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നറിയാന്‍ ഈ തെരഞ്ഞെടുപ്പു കാലത്തെ സ്ഥാനാര്‍ത്ഥിപട്ടിക ഒന്നു നോക്കിയാല്‍ മതി. ഏപ്രില്‍ 23ന് രണ്ടാംഘട്ടം തെരഞ്ഞെടുപ്പു നടക്കുന്ന 13 സംസ്ഥാനങ്ങളിലെ 141 സിറ്റുകളിലേക്ക് പത്രിക സമര്‍പ്പിച്ചവര്‍ 2,041. ഇതിലെ സ്ത്രീ പ്രാതിനിധ്യം എത്രയാണെന്ന് അറിയണ്ടേ? 1,920 പുരുഷ കേസരികള്‍ പാര്‍ലമെന്‍റിലെത്താന്‍ സ്വപ്നം കാണുമ്പോള്‍ വെറും 121 സ്ത്രീകളാണ് തെരഞ്ഞെടുപ്പ് എന്ന സ്വപ്നത്തേരില്‍ കയറിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തിലെ പിശുക്കില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കൈയ്യാണ്. 141 സീറ്റില്‍ 113 സീറ്റുകളില്‍ മത്സരിക്കുന്ന ബി ജെ പി ഇത്തവണ ടിക്കറ്റ് നല്‍കിയത് 12 സ്ത്രീകള്‍ക്ക്. കോണ്‍ഗ്രസും, ഇക്കാര്യത്തില്‍ പിന്നിലല്ല. 117 സീറ്റുകളില്‍ മത്സരിക്കുന്ന ഇവര്‍ എട്ടു സീറ്റുകളില്‍ മത്രമാണ് വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കിയത്.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമ്മയുടെ സ്വന്തം....പൂജ
അം‌ബിക - കരുത്തുറ്റ വ്യക്തിത്വം
ജയലളിത - തമിഴകത്തെ വീരനായിക
പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ
ഇന്ദ്രപ്രസ്ഥത്തില്‍ തേര്‍തെളിച്ച ഷീല
അന്തപ്പുരത്തില്‍ നിന്ന് അരങ്ങത്തേക്ക്- വസുന്ധര