പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > രോഗം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആഗോള ഭീതിയായ സാര്‍സ്
ചൈനയിലേക്കും, ഹോങ്കോങ്ങിലേയ്ക്കും അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചരിത്രത്തില്‍ ആദ്യമായാണ് ലോകാരോഗ്യ സംഘടന ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ വിയ്റ്റനാം സര്‍ക്കാരും തീരുമാനിച്ചു.

ഇന്ത്യയിലും ഏതാനും സാര്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം രോഗം വ്യാപകമായ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയവരായിരുന്നു.

രോഗലക്ഷണ
38 ഡിഗ്രി (ഫാരന്‍ ഹീറ്റ്)യില്‍കൂടിയ പനി. ചുമയ്ക്കുമ്പോള്‍ ശ്വാസം വിലങ്ങുക.

പകരുന്നത
രോഗിയുമായി അടുത്ത് ഇടപെടുന്നതിലൂടെയാണ് രോഗം പകരുന്നത്. വായുവിലൂടെയാണ് അണു സംക്രമണം എന്നാണ് കരുതുന്നത്.

ചികിത്
ന്യുമോണിയ രോഗികള്‍ക്ക് കൊടുക്കുന്ന തരത്തിലാണ് ചികിത്സ കൊടുക്കുന്നത്. ഇവിടെ രോഗികളെ പ്രത്യേകം മുറിയില്‍ മാറ്റിത്താമസിപ്പിക്കും. കൃത്രിമ ശ്വസോച്ഛാസം കൊടുക്കും. അണുക്കളെ നശിപ്പിക്കുന്ന മരുന്നിനൊപ്പം സ്റ്റിറോയ്ഡുകളും കൊടുക്കും.
<< 1 | 2 
കൂടുതല്‍
ഹെര്‍ണിയ കുട്ടികളില്‍
അള്‍ഷിമേഴ് സിന്‍റെ വിത്ത് കണ്ടെത്തി
അനീമിയ രോഗമോ?
പക്ഷിപ്പനി മാരകമായേക്കാം
എന്താണ് സ്ട്രോക്ക്
വ്യക്തി ശുചിത്വത്തിലൂടെ കോളറ തടയാം