<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[കായികം]]></title>
    <link>https://malayalam.webdunia.com/sports-in-malayalam</link>
    <description><![CDATA[Discover the best Malayalam sports portal for exclusive cricket and football analysis. Visit Webdunia Malayalam for top sports coverage, expert insights, and the latest cricket videos. സ്‌പോർട്‌സ് വാർത്തകൾക്ക് മലയാളത്തിലെ ഏറ്റവും മികച്ച പോര്‍ട്ടല്‍. ...]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Mon, 15 Jun 2026 10:43:05 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>കായികം</title>
      <url>//media.webdunia.com/_media/ml/img/category/article/sports.png</url>
      <link>https://malayalam.webdunia.com/sports-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/sports-in-malayalam-103.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[Sweden vs Tunisia : ലോകകപ്പിൽ സ്വീഡന്റെ ശക്തിപ്രകടനം; ടുണീഷ്യയെ തകർത്തത് 5-1ന്]]></title>
      <link>https://malayalam.webdunia.com/article/football-malayalam/sweden-vs-tunisia-worldcup-match-updates-126061500008_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/sweden-vs-tunisia-worldcup-match-updates-126061500008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/thumb/1_1/1781497435-9215.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/thumb/1_1/1781497435-9215.jpg</image>
      <description><![CDATA[അതിവേഗത്തിലുള്ള ആക്രമണങ്ങള്‍ കൊണ്ട് ടുണിഷ്യന്‍ ഹാഫില്‍ നാശം വിതച്ച സ്വീഡന്‍ നിശ്ചിത സമയത്ത് 5 ഗോളുകളാണ് നേടിയത്. തുടക്കത്തില്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സ്വീഡന്‍, ടുണീഷ്യന്‍ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Sweden vs Tunisia, FIFA Worldcup,Alexander Isad, Viktor Gyokeres, Omar Rekik" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/full/1781497435-9215.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Sweden vs Tunisia Worldcup Match updates" width="1183" /></p>
	</p>
	ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ യൂറോപ്യന്‍ ശക്തികളായ സ്വീഡന് വമ്പന്‍ വിജയം. അതിവേഗത്തിലുള്ള ആക്രമണങ്ങള്‍ കൊണ്ട് ടുണിഷ്യന്‍ ഹാഫില്‍ നാശം വിതച്ച സ്വീഡന്‍ നിശ്ചിത സമയത്ത് 5 ഗോളുകളാണ് നേടിയത്. തുടക്കത്തില്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സ്വീഡന്‍, ടുണീഷ്യന്‍ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി.</p>
<p>
	 </p>
<p>
	മത്സരത്തിന്റെ ആദ്യ പാദം മുതല്‍ സ്വീഡന്റെ മിഡ്ഫീല്‍ഡ് നിയന്ത്രണം വ്യക്തമായിരുന്നു. പന്ത് കൈവശം വെച്ചുകൊണ്ട് കളി നിര്‍മ്മിച്ച സ്വീഡന്‍, വിങ് മേഖലകളിലൂടെ വേഗത്തില്‍ മുന്നേറ്റം നടത്തി. യാസിന്‍ അയാരി ആണ് സ്വീഡന് ലീഡ് സമ്മാനിച്ചത്. മധ്യനിരയില്‍ നിന്നുള്ള വേഗമേറിയ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച അവസരം താരം കൃത്യമായി ഫിനിഷ് ചെയ്തു. ഈ ഗോള്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.</p>
<p>
	 </p>
<p>
	ആക്രമണ നിരയില്‍ അലക്‌സാണ്ടര്‍ ഇസാക്കും വിക്ടര്‍ ഗ്യോക്കറസും ചേര്‍ന്ന കൂട്ടുകെട്ട് ടുണീഷ്യന്‍ പ്രതിരോധത്തിന് വലിയ തലവേദനയായി. ഇസാക്കിന്റെ ഡ്രിബ്ലിംഗും ബോക്‌സിനുള്ളിലെ ചലനങ്ങളും മത്സരത്തില്‍ സ്വീഡന്റെ ആക്രമണത്തെ കൂടുതല്‍ അപകടകാരിയാക്കി. ഗ്യോക്കറസ് ഫിസിക്കല്‍ ഗെയിമിലൂടെ പ്രതിരോധത്തെ തകര്‍ത്തപ്പോള്‍, മിഡ്ഫീല്‍ഡില്‍ നിന്ന് മുന്നേറ്റങ്ങളെ നിയന്ത്രിച്ച താരങ്ങള്‍ ടുണീഷ്യയ്ക്ക് തിരിച്ചുവരവിന് അവസരം നിഷേധിച്ചു.</p>
<p>
	 </p>
<p>
	ടുണീഷ്യയ്ക്ക് മത്സരത്തില്‍ ചെറിയ പ്രതീക്ഷ നല്‍കിയത് ഒമര്‍ റെകിക്കിന്റെ ഗോളായിരുന്നു. സെറ്റ് പീസില്‍ നിന്നുണ്ടായ ആശയക്കുഴപ്പം മുതലെടുത്താണ് ടുണീഷ്യ സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആ ഗോളിന് ശേഷം പോലും സ്വീഡന്റെ ആത്മവിശ്വാസം കുറഞ്ഞില്ല. മറിച്ച് അവര്‍ കൂടുതല്‍ ആക്രമണാത്മകമായി കളിച്ചു. രണ്ടാം പകുതിയില്‍ സ്വീഡന്‍ പന്തിന്റെ വേഗതയും പാസിങ് താളവും ഉയര്‍ത്തിയതോടെ ടുണീഷ്യന്‍ പ്രതിരോധം പൂര്‍ണമായി തകര്‍ന്നു.</p>
<p>
	 </p>
<p>
	സ്വീഡന്റെ കളിയിലെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ഹൈ-പ്രസിങ് ശൈലിയായിരുന്നു. പന്ത് നഷ്ടമായ ഉടന്‍ തന്നെ നിരവധി താരങ്ങള്‍ ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തിയതോടെ ടുണീഷ്യയ്ക്ക് മിഡ്ഫീല്‍ഡില്‍ നിന്നുള്ള ബില്‍ഡ്-അപ്പ് അസാധ്യമായി. അതേസമയം കൗണ്ടര്‍ അറ്റാക്കുകളില്‍ സ്വീഡന്റെ വേഗതയും കൃത്യതയും മത്സരഫലം ഏകപക്ഷീയമാക്കി.</p>
<p>
	 </p>
<p>
	ഈ ജയത്തോടെ ഗ്രൂപ്പ് എഫില്‍ സ്വീഡന്‍ ശക്തമായ സന്ദേശമാണ് മറ്റ് ടീമുകള്‍ക്ക് നല്‍കിയിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സും ജപ്പാനും സമനിലയില്‍ പിരിഞ്ഞ സാഹചര്യത്തില്‍ സ്വീഡന്‍ ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തോടെ ഗ്രൂപ്പില്‍ മുന്നിലെത്തി. അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഈ ജയം സ്വീഡന് വലിയ കരുത്താകും. മറുവശത്ത്, ടുണീഷ്യയ്ക്ക് ഇനി ഓരോ മത്സരവും നിര്‍ണായകമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/netherlands-vs-japan-match-report-126061500005_1.html" target="_blank">Netherlands vs Japan: 89മത്തെ മിനിറ്റിൽ ബുള്ളറ്റ് ഹെഡർ, നെതർലൻഡ്സിനെ വിറപ്പിച്ചു, സമനില പിടിച്ച് ജപ്പാൻ</a></strong></p>]]></content:encoded>
      <pubDate>Mon, 15 Jun 2026 09:51:00 +0530</pubDate>
      <updatedDate>Mon, 15 Jun 2026 09:54:22 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[India vs Pakistan : ദീപ്തി ശർമയ്ക്ക് 5 വിക്കറ്റ്, പാകിസ്ഥാനെ തകർത്തെറിഞ്ഞു, വമ്പൻ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/icc-women-s-t20-worldcup-india-vs-pakistan-match-126061500007_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/icc-women-s-t20-worldcup-india-vs-pakistan-match-126061500007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/thumb/1_1/1781496582-1713.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/thumb/1_1/1781496582-1713.jpg</image>
      <description><![CDATA[ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ ബാറ്റിംഗ് 17 ഓവറില്‍ 106 റൺസിൽ അവസാനിച്ചു. ടി20 ലോകകപ്പില്‍ 9 തവണ ഏറ്റുമുട്ടിയതില്‍ ഇന്ത്യയുടെ ഏഴാമത്തെ വിജയമാണിത്.]]></description>
      <content:encoded><![CDATA[<p>
	വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ 64 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ ബാറ്റിംഗ് 17 ഓവറില്‍ 106 റൺസിൽ അവസാനിച്ചു. ടി20 ലോകകപ്പില്‍ 9 തവണ ഏറ്റുമുട്ടിയതില്‍ ഇന്ത്യയുടെ ഏഴാമത്തെ വിജയമാണിത്. ടി20 ഫോര്‍മാറ്റില്‍ പാകിസ്ഥാനെതിരെ കളിച്ച 17 മത്സരങ്ങളില്‍ 14ലും ഇന്ത്യയ്ക്കാണ് വിജയം.</p>
<p>
	 </p>
<p>
	ഇന്ത്യയ്ക്കായി ഓപ്പണര്‍ സ്മൃതി മന്ദാന 44 പന്തില്‍ 2 സിക്‌സും 9 ഫോറുമുള്‍പ്പടെ 68 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ ദീപ്തി ശര്‍മയാണ് തകര്‍ത്തത്. നാലോവര്‍ പന്തെറിഞ്ഞ താരം 11 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. 35 പന്തില്‍ 41 റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ മുനീബ അലിയാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണിങ്ങില്‍ 38 റണ്‍സെടുക്കാനായെങ്കിലും പിന്നാലെയെത്തിയ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞതോടെ പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും ഷെഫാലി വര്‍മ ഒരു വിക്കറ്റും വീഴ്ത്തി.</p>
<p>
	 </p>
<p>
	3.2 ഓവറില്‍ 18 റണ്‍സിനിടെ ഇന്ത്യയ്ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തുടക്കത്തില്‍ തന്നെ പതറിയ ഇന്ത്യയ്ക്ക് പിന്നീട് ഒത്തുചേര്‍ന്ന സ്മൃതി മന്ദാന- ഹര്‍മന്‍ പ്രീത് സഖ്യമാണ് തുണയായത്. അവസാന ഓവറുകളില്‍ 21 പന്തില്‍ 45 റണ്‍സ് നേടിയ ദീപ്തി ശര്‍മ- റിച്ച ഗോഷ് സഖ്യമാണ് ടീം സ്‌കോര്‍ 150 കടത്തിയത്. ഹര്‍മന്‍ പ്രീത് 35 പന്തില്‍ 36 റണ്‍സും റിച്ച ഘോഷ് 17 പന്തില്‍ 34 റണ്‍സുമെടുത്തു.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 15 Jun 2026 09:38:00 +0530</pubDate>
      <updatedDate>Mon, 15 Jun 2026 09:46:30 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Netherlands vs Japan: 89മത്തെ മിനിറ്റിൽ ബുള്ളറ്റ് ഹെഡർ, നെതർലൻഡ്സിനെ വിറപ്പിച്ചു, സമനില പിടിച്ച് ജപ്പാൻ]]></title>
      <link>https://malayalam.webdunia.com/article/football-malayalam/netherlands-vs-japan-match-report-126061500005_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/netherlands-vs-japan-match-report-126061500005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/thumb/1_1/1781495034-895.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/thumb/1_1/1781495034-895.jpg</image>
      <description><![CDATA[വിര്‍ജിന്‍ വാന്‍ഡെക്ക്, ക്രിസെന്‍സിയോ സമ്മര്‍വില്ലെ എന്നിവരായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. അതേസമയം ജപ്പാനായി കെയ്‌റ്റോ നക്കാമുറയും ഡയ്ച്ചി കമാഡയുമാണ് ഗോളുകള്‍ നേടിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Netharlands, virgil van Dijik. Summerville, Keito Nakamura, Daichi Kamada, FIFA Worldcup 26" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/15/full/1781495034-895.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Netherlands vs Japan match report" width="1014" /></p>
	</p>
	ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് നെതര്‍ലന്‍ഡ്‌സും ജപ്പാനും. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചുകൊണ്ടാണ് ജപ്പാന്‍ കരുത്തരായ ഹോളണ്ട് നിരയെ ഞെട്ടിച്ചത്. വിര്‍ജിന്‍ വാന്‍ഡെക്ക്, ക്രിസെന്‍സിയോ സമ്മര്‍വില്ലെ എന്നിവരായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. അതേസമയം ജപ്പാനായി കെയ്‌റ്റോ നക്കാമുറയും ഡയ്ച്ചി കമാഡയുമാണ് ഗോളുകള്‍ നേടിയത്.</p>
<p>
	 </p>
<p>
	കളിയുടെ തുടക്കത്തില്‍ തന്നെ പന്ത് കൈവശം വെച്ചുകൊണ്ട് കളിക്കുക എന്ന തന്ത്രമാണ് നെതര്‍ലന്‍ഡ്‌സ് പുറത്തെടുത്തത്. ഫ്രാങ്കി ഡിയോങ്ങും ടീയാനി റൗന്‍ഡേഴ്‌സുമായിരുന്നു മിഡ് ഫീല്‍ഡില്‍ നേതൃത്വം നല്‍കിയത്. മൂന്നാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് ഗോളിനോട് അടുത്തെങ്കിലും ഡോണ്‍യെല്‍ മാലന്റെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ജപ്പാന്‍ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി രക്ഷപ്പെടുത്തി.</p>
<p>
	 </p>
<p>
	 തുടക്കം തന്നെ ഡിഫന്‍സീവ് ഷേപ്പ് നിലനിര്‍ത്തികൊണ്ട് പൂര്‍ണ്ണമായും ആക്രമണത്തിലേക്ക് കടക്കാതെയായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ കളി. ഇടയ്ക്ക് പന്ത് ലഭിച്ചപ്പോഴെല്ലാം ആക്രമണങ്ങള്‍ക്ക് ജപ്പാന്‍ ശ്രമിച്ചെങ്കിലും അവയൊന്നും തന്നെ മുതലെടുക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജപ്പാനെ കടന്നാക്രമിക്കുന്ന നെതര്‍ലന്‍ഡിനെയാണ് കാണാനായത്. ഇതോടെ 51മത്തെ മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. നെതര്‍ലന്‍ഡ്‌സ് നായകന്‍ വിര്‍ജില്‍ വാന്‍ഡൈക്കാണ് ആദ്യ ഗോള്‍ നേടിയത്.</p>
<p>
	 </p>
<p>
	 57മത്തെ മിനിറ്റില്‍ തന്നെ ജപ്പാന്‍ തിരിച്ചടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ടക്കെഫുസ കുബോ നല്‍കിയ പാസ് കെയ്‌റ്റോ നക്കാമുറ വലയിലെത്തിച്ചു. 64മത്തെ മിനിറ്റില്‍ സമ്മര്‍വില്ലെയിലൂടെ ഡച്ച് ടീം വീണ്ടും മുന്നിലെത്തിയെങ്കിലും 89മത്തെ മിനിറ്റില്‍ ഡയ്ച്ചി കമാഡ ലക്ഷ്യം കണ്ടു. കോക്കി ഒഗാവ എടുത്ത കോര്‍ണറാണ് കമാഡ ഡച്ച് വലയിലെത്തിച്ചത്.<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/ayyoub-mouaddi-morocco-126061400008_1.html" target="_blank">Ayyoub Bouaddi: &#39;അങ്ങനങ്ങ് പോയാലോ ചേട്ടൻമാരേ&#39;; പേരുകേട്ട ബ്രസീൽ നിരയെ വിറപ്പിച്ച 18 കാരൻ</a></strong></p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 15 Jun 2026 09:12:00 +0530</pubDate>
      <updatedDate>Mon, 15 Jun 2026 09:14:07 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Aus vs Ban : സൂപ്പർ കൊണോലി ഷോ!, ബംഗ്ലാദേശിനെതിരെ വൈറ്റ് വാഷ് നാണക്കേടിൽ നിന്ന് രക്ഷപ്പെട്ട് ഓസീസ്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/cooper-connolly-s-maiden-century-rescues-australia-from-big-shame-126061400013_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/cooper-connolly-s-maiden-century-rescues-australia-from-big-shame-126061400013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781450511-9956.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781450511-9956.jpg</image>
      <description><![CDATA[പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ബംഗ്ലാദേശിന് മുന്നില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയയ്ക്ക് ഇന്നും കൂടി പരാജയപ്പെട്ടാൽ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പൂര്‍ണമായി അടിയറവ് വെച്ചെന്ന നാണക്കേട് വന്ന് ചേര്‍ന്നേനെ. എന്നാല്‍ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയുടെ ഒറ്റയാന്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Cooper Connolly, Aus vs Ban, ODI Series, Cooper Connolly century" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/full/1781450511-9956.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Cooper Connolly's Maiden century rescues Australia from big shame" width="1020" /></p>
	</p>
	ബംഗ്ലാദേശിതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി ഓസ്‌ട്രേലിയ. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ബംഗ്ലാദേശിന് മുന്നില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയയ്ക്ക് ഇന്നും കൂടി പരാജയപ്പെട്ടാൽ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പൂര്‍ണമായി അടിയറവ് വെച്ചെന്ന നാണക്കേട് വന്ന് ചേര്‍ന്നേനെ. എന്നാല്‍ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയുടെ ഒറ്റയാന്‍ പ്രകടനത്തിന്റെ മികവിലാണ് ഓസീസ് വലിയ നാണക്കേട് ഒഴിവാക്കിയത്.</p>
<p>
	 </p>
<p>
	 </p>
<p>
	275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടികള്‍ നേരിട്ടു. എന്നാല്‍ 22-കാരനായ കൊണോളി അതിശയകരമായ പക്വതയോടെ ഇന്നിംഗ്സ് നയിച്ചു. 134 പന്തില്‍ 13 ഫോറും 6 സിക്‌സും സഹിതം 149 റണ്‍സ് നേടിയ താരം മിര്‍പൂരിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ ഓസ്‌ട്രേലിയയ്ക്കായി ഏതാണ്ട് ഒറ്റയ്ക്കാണ് പൊരുതിയത്. സെഞ്ചുറിയോടെ ഏകദിനത്തില്‍ ഓസീസിനായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി.</p>
<p>
	 </p>
<p>
	ഒരു ഘട്ടത്തില്‍ ഒറ്റയ്ക്ക് ഓസീസ് ഇന്നിങ്ങ്‌സിനെ നയിച്ച കൊണോലിക്ക് സഹ കളിക്കാരില്‍ നിന്ന് കാര്യമായ പിന്തുണ പോലും അവസ്ഥ വന്നത് ഓസീസ് തോല്‍വി മുന്നില്‍ കാണുന്ന സാഹചര്യം വരെയുണ്ടാക്കി. കൊണോലിയ്ക്കല്ലാതെ ഒരൊറ്റ ഓസീസ് ബാറ്റര്‍ക്കും മത്സരത്തില്‍ 30ന് മുകളില്‍ റണ്‍സ് നേടാനായില്ല. അവസാനഘട്ടത്തില്‍ 4 വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തി ഓസീസ് പരാജയത്തിനുള്ള വാതില്‍ പോലും തുറന്നിടുന്ന സാഹചര്യമുണ്ടായി.എന്നാല്‍ അവസാന ഓവറുകളില്‍ ആഡം സാംപയും റൈലി മെറഡിത്തും ശാന്തത കൈവിടാതെ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.</p>
<p>
	 </p>
<p>
	ബംഗ്ലാദേശ് ബൗളര്‍മാരില്‍ ഷൊറിഫുല്‍ ഇസ്ലാം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കൊണോളിയുടെ അസാമാന്യ ഇന്നിംഗ്സ് ബംഗ്ലാദേശ് ശ്രമങ്ങളെ വിഫലമാക്കി. ബംഗ്ലാദേശ് നിരയില്‍ 83 റണ്‍സുമായി തൗഹിദ് ഹൃദോയും 58 റണ്‍സുമായി ലിറ്റണ്‍ ദാസും 56 റണ്‍സുമായി മൊസാദേക്ക് ഹൊസൈനുമാണ് തിളങ്ങിയത്.</p>
<p>
	 </p>
<p>
	വിജയത്തോടെ മുഖം രക്ഷിക്കാന്‍ ഓസീസിനായി അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂപ്പര്‍ കൊണോലി തന്റെ വരവ് അറിയിച്ച മത്സരം കൂടിയായി ഓസീസിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം. മിച്ച് മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവര്‍ തിരിച്ചെത്തുന്നതോടെ ബാറ്റിങ്ങില്‍ ഓസീസിന് കൂടുതല്‍ സന്തുലനം നേടാനാവുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. കൂപ്പര്‍ കൊണോലിയ്‌ക്കൊപ്പം യുവതാരം ഒലിവര്‍ പീക്കെയിലും വലിയ പ്രതീക്ഷയാണ് ഓസീസ് വെയ്ക്കുന്നത്.</p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/kl-rahul-fastest-fifty-126061400009_1.html" target="_blank">KL Rahul: &#39;ആർക്കാടാ എന്നെ മാറ്റേണ്ടത്&#39;; വിമർശകരെ കണ്ടംവഴി ഓടിച്ച് &#39;ക്ലാസി രാഹുൽ&#39;</a></strong></p>
</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 14 Jun 2026 20:50:00 +0530</pubDate>
      <updatedDate>Sun, 14 Jun 2026 20:52:01 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[KL Rahul: 'ആർക്കാടാ എന്നെ മാറ്റേണ്ടത്'; വിമർശകരെ കണ്ടംവഴി ഓടിച്ച് 'ക്ലാസി രാഹുൽ']]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/kl-rahul-fastest-fifty-126061400009_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/kl-rahul-fastest-fifty-126061400009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781423893-632.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781423893-632.jpg</image>
      <description><![CDATA[KL Rahul: 'അഞ്ചാം നമ്പറിൽ കെ.എൽ.രാഹുൽ വേണോ' എന്ന് സംശയിച്ചവർക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ടി20 സ്‌റ്റൈലിലാണ് രാഹുൽ ബാറ്റ് വീശിയത്. അഞ്ചാം നമ്പറിൽ എന്തുകൊണ്ടും താൻ തന്നെയാണ് ഇന്ത്യക്കു 'വേണ്ടപ്പെട്ടവൻ' എന്ന് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="IND vs AFG, India vs Afghanistan, KL Rahul Fastest Fifty, KL Rahul trolls" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/full/1781423893-632.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="KL Rahul" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			KL Rahul</p>
	</p>
	<br />
	KL Rahul: &#39;അഞ്ചാം നമ്പറിൽ കെ.എൽ.രാഹുൽ വേണോ&#39; എന്ന് സംശയിച്ചവർക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ടി20 സ്‌റ്റൈലിലാണ് രാഹുൽ ബാറ്റ് വീശിയത്. അഞ്ചാം നമ്പറിൽ എന്തുകൊണ്ടും താൻ തന്നെയാണ് ഇന്ത്യക്കു &#39;വേണ്ടപ്പെട്ടവൻ&#39; എന്ന് രാഹുൽ തെളിയിച്ചു. </p>
<p>
	 </p>
<p>
	മഴയെ തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 195 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 13 പന്തുകളും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യ ലക്ഷ്യംകണ്ടു. 19 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 39 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. 205.26 സ്‌ട്രൈക് റേറ്റിലാണ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. </p>
<p>
	 </p>
<p>
	അഞ്ചാം നമ്പറിൽ രാഹുൽ തന്നെ മതിയെന്ന് അടിവരയിടുന്ന ഇന്നിങ്സായിരുന്നു അഫ്ഗാനെതിരെ കളിച്ചത്. 2023 മുതൽ ഇതുവരെ അഞ്ചാം നമ്പറിൽ 22 ഇന്നിങ്സുകൾ രാഹുൽ കളിച്ചിട്ടുണ്ട്. 74.53 ശരാശരിയിൽ 969 റൺസ് നേടി. രണ്ട് സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും സഹിതമാണിത്.</p>]]></content:encoded>
      <pubDate>Sun, 14 Jun 2026 13:23:00 +0530</pubDate>
      <updatedDate>Sun, 14 Jun 2026 13:28:26 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Ayyoub Bouaddi: 'അങ്ങനങ്ങ് പോയാലോ ചേട്ടൻമാരേ'; പേരുകേട്ട ബ്രസീൽ നിരയെ വിറപ്പിച്ച 18 കാരൻ]]></title>
      <link>https://malayalam.webdunia.com/article/football-malayalam/ayyoub-mouaddi-morocco-126061400008_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/ayyoub-mouaddi-morocco-126061400008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781421675-5495.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781421675-5495.jpg</image>
      <description><![CDATA[Ayyoub Bouaddi: ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിനു മൊറോക്കോയോടു സമനില വഴങ്ങേണ്ടിവന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഒരുഘട്ടത്തിൽ മൊറോക്കോ കളി ജയിക്കുമോ എന്ന് പോലും ബ്രസീൽ ആരാധകർ ഭയപ്പെട്ടു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Ayyoub Mouaddi Morocco, Brazil vs Morocco, Ayyoub Mouaddi Performance" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/full/1781421675-5495.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Ayyoub Mouaddi" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Ayyoub Mouaddi</p>
	</p>
	<br />
	Ayyoub Bouaddi: ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിനു മൊറോക്കോയോടു സമനില വഴങ്ങേണ്ടിവന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഒരുഘട്ടത്തിൽ മൊറോക്കോ കളി ജയിക്കുമോ എന്ന് പോലും ബ്രസീൽ ആരാധകർ ഭയപ്പെട്ടു. </p>
<p>
	 </p>
<p>
	മൊറോക്കോയുടെ കളിക്കാരിൽ ഏറ്റവും കൂടുതൽ കൈയടി നേടിയതും ചർച്ചയായതും മധ്യനിര താരം അയ്യൂബ് ഖുആദി ആണ്. വെറും പതിനെട്ട് വയസ് മാത്രമുള്ള പയ്യൻ മധ്യനിരയിൽ നെടുംതൂൺ പോലെ ഉറച്ചുനിന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെയെല്ലാം അരങ്ങേറ്റത്തിന്റെ കനമില്ലാതെ അതിവേഗം നിർവീര്യമാക്കുകയായിരുന്നു അയ്യൂബ്. </p>
<p>
	 </p>
<p>
	പാസിങ്ങിലെ കൃത്യതയും ഇന്റർസെപ്ഷനുകളും പന്ത് വീണ്ടെടുക്കുന്നതിനെ മികവുമാണ് അയ്യൂബിനെ വ്യത്യസ്തനാക്കിയത്. പാസിലെ കൃത്യത 91 ശതമാനമായിരുന്നു. അഞ്ച് ഇന്റർസെപ്ഷൻസ് നടത്തി. എതിർ ടീമിൽ നിന്ന് വിദഗ്ധമായി പന്ത് വീണ്ടെടുത്തത് ആറ് തവണ. ബ്രസീലിന്റെ സൂപ്പർതാരങ്ങളായ കാസെമിറോയും ബ്രൂണോയുമെല്ലാം ഒന്നിലേറെ തവണ ഈ പതിനെട്ടുകാരനു മുന്നിൽ ഉത്തരമില്ലാതെ നിന്നു. </p>
<blockquote class="twitter-tweet">
	<p dir="ltr" lang="en">
		18-year-old Ayyoub Bouaddi dropped a MASTERCLASS on his World Cup debut against Brazil<br />
		<br />
		91% pass accuracy (60/66)<br />
		100% in the final third (16/16)<br />
		6 recoveries<br />
		5 interceptions<br />
		9 duels won<br />
		<br />
		This kid is the future. A star is born <a href="https://t.co/RGHtDRixOI">pic.twitter.com/RGHtDRixOI</a></p>
	— FIFA World Cup Stats (@alimo_philip) <a href="https://x.com/alimo_philip/status/2065956277302215077?ref_src=twsrc%5Etfw">June 14, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>പതിനെട്ടുകാരനെ കളത്തിലിറക്കുന്നതിൽ യാതൊരു വെല്ലുവിളിയുമുണ്ടായിരുന്നില്ലെന്നും താരങ്ങളുടെ പ്രായമല്ല പ്രകടനമാണ് പരിഗണിക്കുന്നതെന്നുമാണ് കോച്ച് മത്സരശേഷം പറഞ്ഞത്. അയ്യൂബിന്റെ മികവ് പരിശീലകൻ നേരത്തേ തന്നെ തിരിച്ചറിഞ്ഞാണ് ബ്രസീലിനെതിരേ മധ്യനിരയിൽ കളിക്കാനിറക്കുന്നത്. കൗമാരതാരങ്ങളെ കളിപ്പിക്കുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പറയുന്നു.]]></content:encoded>
      <pubDate>Sun, 14 Jun 2026 12:49:00 +0530</pubDate>
      <updatedDate>Sun, 14 Jun 2026 12:53:16 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Brazil vs Morocco: ബ്രസീലിനു സമനില കുരുക്ക്; വിറപ്പിച്ച് മൊറോക്കോ]]></title>
      <link>https://malayalam.webdunia.com/article/football-malayalam/brazil-vs-morocco-match-result-126061400001_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/brazil-vs-morocco-match-result-126061400001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781396149-5185.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/thumb/1_1/1781396149-5185.jpg</image>
      <description><![CDATA[Brazil vs Morocco: ആറാം കിരീടം ലക്ഷ്യമിട്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനു ഇറങ്ങിയ ബ്രസീലിനു സമനില കുരുക്ക്. ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ബ്രസീലിനെ സമനിലയിൽ പൂട്ടിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Brazil, Morocco, Brazil vs Morocco Match Result, FIFA World Cup 2026, Brazil Morocco Match" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/14/full/1781396149-5185.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Brazil vs Morocco" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Brazil vs Morocco</p>
	</p>
	<br />
	Brazil vs Morocco: ആറാം കിരീടം ലക്ഷ്യമിട്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനു ഇറങ്ങിയ ബ്രസീലിനു സമനില കുരുക്ക്. ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ബ്രസീലിനെ സമനിലയിൽ പൂട്ടിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. </p>
<p>
	 </p>
<p>
	ഇസ്മയേൽ സൈബരിയിലൂടെ മൊറോക്കോയാണ് ആദ്യം ഗോൾ നേടിയത്. ബ്രസീൽ ഗോൾകീപ്പർ അലിസൺബെക്കറെ നോക്കുകുത്തിയാക്കി സൈബരിയുടെ മനോഹരമായ ഗോൾ പിറന്നത് മത്സരത്തിന്റെ 21-ാം മിനിറ്റിൽ. പ്രതിരോധത്തിലായ ബ്രസീൽ പിന്നീട് ആക്രമിച്ചു കളിച്ചു. 32-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയറിലൂടെ കാനറികളുടെ മറുപടി ഗോളെത്തി. </p>
<p>
	 </p>
<p>
	രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഒന്നിലേറെ അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 54 ശതമാനം ബോൾ പൊസഷനുമായി ബ്രസീൽ നേരിയ മുൻതൂക്കം പുലർത്തിയെങ്കിലും 46 ശതമാനം ബോൾ പൊസഷൻ, എട്ട് ഷോട്ട്‌സ്, നാല് ഷോട്ട്‌സ് ഓൺ ടാർഗറ്റ് എന്നിവയുമായി മൊറോക്കോ കളംനിറഞ്ഞു കളിച്ചു. </p>]]></content:encoded>
      <pubDate>Sun, 14 Jun 2026 05:42:00 +0530</pubDate>
      <updatedDate>Sun, 14 Jun 2026 05:46:05 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[Brazil vs Morocco: ബ്രസീലിന്റെ നടുവൊടിക്കുമോ മൊറോക്കോ? ആവേശ പോരിനു ഇനി മണിക്കൂറുകൾ മാത്രം]]></title>
      <link>https://malayalam.webdunia.com/article/football-malayalam/brazil-vs-morocco-match-preview-126061300014_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/brazil-vs-morocco-match-preview-126061300014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/27/thumb/1_1/1756300629-7026.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/27/thumb/1_1/1756300629-7026.jpg</image>
      <description><![CDATA[Brazil vs Morocco: ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് സിയിൽ ഇന്ന് ആവേശ പോര്. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ശക്തരായ മൊറോക്കോയെ നേരിടും. സൂപ്പർതാരം നെയ്മർ ബ്രസീലിനു വേണ്ടി കളിച്ചേക്കുമെന്നാണ് വിവരം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Neymar jr, Worldcup Qualifiers, Brazil Squad, Carlo Ancelotti,നെയ്മർ ജൂനിയർ, ലോകകപ്പ് യോഗ്യതാറൗണ്ട്, ബ്രസീൽ സ്ക്വാഡ്, കാർലോ ആഞ്ചലോട്ടി" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/27/full/1756300629-7026.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Neymar left out brazil squad for worldcup qualifiers announced" width="1200" /></p>
	<br />
	Brazil vs Morocco: ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് സിയിൽ ഇന്ന് ആവേശ പോര്. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ശക്തരായ മൊറോക്കോയെ നേരിടും. സൂപ്പർതാരം നെയ്മർ ബ്രസീലിനു വേണ്ടി കളിച്ചേക്കുമെന്നാണ് വിവരം. </p>
<p>
	 </p>
<p>
	ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30 നാണ് (ഇന്ന് അർധരാത്രിക്കു ശേഷം) മത്സരം. ഇരു ടീമുകളുടെയും ഗ്രൂപ്പിലെ ആദ്യ മത്സരം. 2022 ഖത്തർ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ ടീമാണ് മൊറോക്കോ. കരുത്തരായ സ്‌പെയിൻ, പോർച്ചുഗൽ എന്നിവരെ പുറത്താക്കിയാണ് മൊറോക്കോ സെമിയിൽ എത്തിയത്. അതിനാൽ തന്നെ മൊറോക്കോ കരുത്തിനെ ബ്രസീൽ ചെറുതാക്കി കാണില്ലെന്നു ഉറപ്പ്. </p>
<p>
	 </p>
<p>
	സ്റ്റാറ്റ്‌സ് പ്രൊവൈഡർ ആയ ഓപ്റ്റ അനലിസ്റ്റ് വിജയസാധ്യത പ്രവചിക്കുന്നത് ബ്രസീലിനാണ്, 57.7 ശതമാനം. മൊറോക്കോയുടെ ജയസാധ്യത 18.8 ശതമാനം. 23.5 ശതമാനം മത്സരം സമനിലയിലാകാനും. </p>]]></content:encoded>
      <pubDate>Sat, 13 Jun 2026 15:44:00 +0530</pubDate>
      <updatedDate>Sat, 13 Jun 2026 15:47:47 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[India vs Afghanistan 1st ODI: കോലിക്കു പകരം ജയ്‌സ്വാൾ ടീമിൽ; രോഹിത് കളിക്കും]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/jaiswal-replaces-virat-kohli-126061300010_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/jaiswal-replaces-virat-kohli-126061300010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/thumb/1_1/1781328817-3335.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/thumb/1_1/1781328817-3335.jpg</image>
      <description><![CDATA[India vs Afghanistan: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ഏകദിനം ഇന്ന് ധരംശലായിൽ. ഇന്ത്യൻ സമയം ഉച്ചയ്ക്കു 1.30 നു കളി ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Rohit Sharma and Shubman Gill" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/full/1781328817-3335.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Rohit Sharma and Shubman Gill" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Rohit Sharma and Shubman Gill</p>
	</p>
	<br />
	India vs Afghanistan: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ഏകദിനം ഇന്ന് ധരംശലായിൽ. ഇന്ത്യൻ സമയം ഉച്ചയ്ക്കു 1.30 നു കളി ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. </p>
<p>
	 </p>
<p>
	വിരാട് കോലി പരുക്കിനെ തുടർന്ന് പുറത്തായതിനാൽ പകരം യശസ്വി ജയ്‌സ്വാൾ ടീമിലെത്തി. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ നിതീഷ് കുമാർ റെഡ്ഡിക്കു അവസരം ലഭിക്കും. ഹാർദിക് പാണ്ഡ്യയ്ക്കു പകരമാണ് നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തിയത്. വൺഡൗൺ ആയി ഇഷാൻ കിഷൻ ഇറങ്ങും. </p>
<p>
	 </p>
<p>
	സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുൽനൂർ ബ്രാർ / പ്രിൻസ് യാദവ് </p>]]></content:encoded>
      <pubDate>Sat, 13 Jun 2026 11:00:00 +0530</pubDate>
      <updatedDate>Sat, 13 Jun 2026 11:03:44 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[USA vs Paraguay: ടോപ് ഗിയറിൽ ആതിഥേയർ; പരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കു വീഴ്ത്തി]]></title>
      <link>https://malayalam.webdunia.com/article/football-malayalam/usa-vs-paraguay-match-result-126061300004_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/usa-vs-paraguay-match-result-126061300004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/thumb/1_1/1781321684-5933.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/thumb/1_1/1781321684-5933.jpg</image>
      <description><![CDATA[USA vs Paraguay: ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയര രാജ്യമായ യുഎസ്എയ്ക്കു വിജയത്തുടക്കം. പരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ വീഴ്ത്തിയത്. യുഎസ്എയ്ക്കായി ഫോലറിൻ ബലോഗൺ രണ്ട് ഗോളുകൾ നേടി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="USA" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/full/1781321684-5933.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="USA" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			USA</p>
	</p>
	<br />
	USA vs Paraguay: ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയര രാജ്യമായ യുഎസ്എയ്ക്കു വിജയത്തുടക്കം. പരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ വീഴ്ത്തിയത്. യുഎസ്എയ്ക്കായി ഫോലറിൻ ബലോഗൺ രണ്ട് ഗോളുകൾ നേടി. </p>
<p>
	 </p>
<p>
	മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് പരഗ്വായ് പ്രതിരോധത്തിലായത്. പരഗ്വായ് താരം ഡാമിയൻ ബോബഡില്ലയുടേതാണ് ഓൺ ഗോൾ. മത്സരത്തിന്റെ 31-ാം മിനിറ്റിൽ ഫൊലറിൻ ബലോഗൺ യുഎസ്എയ്ക്കായി ഗോൾ നേടി. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലും ബലോഗണിലൂടെ യുഎസ്എയുടെ മൂന്നാം ഗോൾ എത്തി. </p>
<p>
	 </p>
<p>
	ഫൈനൽ വിസിൽ മുഴുങ്ങാൻ ഏതാനും സെക്കന്റുകൾ മാത്രം ശേഷിക്കെ ജിയോവാനി റെയ്‌ന നാലാം ഗോൾ സ്വന്തമാക്കി. ബോൾ പൊസഷനിൽ ആധിപത്യം പുലർത്താൻ യുഎസ്എയ്ക്കു സാധിച്ചു. </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 13 Jun 2026 09:01:00 +0530</pubDate>
      <updatedDate>Sat, 13 Jun 2026 09:04:50 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[FIFA World Cup 2026: കാനഡ - ബോസ്‌നിയ മത്സരം സമനിലയിൽ]]></title>
      <link>https://malayalam.webdunia.com/article/football-malayalam/canada-vs-bosnina-match-result-world-cup-126061300001_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/canada-vs-bosnina-match-result-world-cup-126061300001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/thumb/1_1/1781319484-3808.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/thumb/1_1/1781319484-3808.jpg</image>
      <description><![CDATA[FIFA World Cup 2026: ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില. ബോസ്‌നിയയെയാണ് കാനഡ സമനിലയിൽ തളച്ചത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് കാനഡയുടെ തിരിച്ചുവരവ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Canada" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/13/full/1781319484-3808.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	</p>
	<br />
	FIFA World Cup 2026: ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില. ബോസ്‌നിയയെയാണ് കാനഡ സമനിലയിൽ തളച്ചത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് കാനഡയുടെ തിരിച്ചുവരവ്. </p>
<p>
	 </p>
<p>
	മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെയാണ് ബോസ്‌നിയയുടെ ഗോൾ പിറന്നത്. ബോൾ പൊസഷനിൽ മുന്നിട്ടുനിന്നിട്ടും കാനഡയ്ക്കു ആദ്യ പകുതിയിൽ സ്‌കോർ ചെയ്യാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് സെയ്‌ലി ലാറിനിലൂടെ കാനഡയുടെ മറുപടി ഗോൾ എത്തിയത്. </p>
<p>
	 </p>
<p>
	ലോകകപ്പിൽ ആദ്യമായാണ് കാനഡ ഒരു മത്സരത്തിൽ തോൽവി അറിയാതെ പോയിന്റ് സ്വന്തമാക്കുന്നത്. 1986 ലെയും 2022 ലെയും ലോകകപ്പുകളിൽ കളിച്ച കാനഡ ആ വർഷങ്ങളിലെ എല്ലാ കളിയും തോറ്റിരുന്നു. </p>]]></content:encoded>
      <pubDate>Sat, 13 Jun 2026 08:24:00 +0530</pubDate>
      <updatedDate>Sat, 13 Jun 2026 08:28:46 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലോകകപ്പ് ഉത്സവമാക്കി മാറ്റും, സെവൻസ് ഫുട്ബോൾ ആവേശം, ഇന്ത്യയിൽ മറ്റെങ്ങും ഇല്ലാത്ത ഫുട്ബോൾ ഭ്രാന്ത് കേരളത്തിനെങ്ങനെ കിട്ടി ?]]></title>
      <link>https://malayalam.webdunia.com/article/football-malayalam/before-smartphones-and-streaming-kerala-lived-football-together-126061200027_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/before-smartphones-and-streaming-kerala-lived-football-together-126061200027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781264009-6411.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781264009-6411.jpg</image>
      <description><![CDATA[ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പെ ആരംഭിക്കുന്ന ബാനറുകളും പോസ്റ്ററുകളും ഫ്‌ലെക്‌സും തര്‍ക്കങ്ങളുമെല്ലാമായി സജീവമാകുന്ന കവലകള്‍, ക്ലബുകള്‍ എല്ലാം നിറഞ്ഞ കേരളം. രാജ്യമാകെ ക്രിക്കറ്റിനെ ആഘോഷമാക്കുമ്പോള്‍ മലയാളികള്‍ക്ക് എന്നും ഉത്സവപ്രതീതി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Kerala football culture, FIFA World Cup 2026, Kerala football fans, 1990s football in Kerala, local football clubs Kerala, World Cup fever Kerala, football passion in Kerala, Malabar football culture" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781264009-6411.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Before Smartphones and Streaming, Kerala Lived Football Together" width="1193" /></p>
	</p>
	ലോകം മുഴുവന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലേക്ക് മാറുമ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്ന ഒരിടമുണ്ട് ഇന്ത്യയില്‍. അറബിക്കടലിന്റെ ഓരം പറ്റി കിടക്കുന്ന നമ്മുടെ കേരളം. ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പെ ആരംഭിക്കുന്ന ബാനറുകളും പോസ്റ്ററുകളും ഫ്‌ലെക്‌സും തര്‍ക്കങ്ങളുമെല്ലാമായി സജീവമാകുന്ന കവലകള്‍, ക്ലബുകള്‍ എല്ലാം നിറഞ്ഞ കേരളം. രാജ്യമാകെ ക്രിക്കറ്റിനെ ആഘോഷമാക്കുമ്പോള്‍ മലയാളികള്‍ക്ക് എന്നും ഉത്സവപ്രതീതി സമ്മാനിക്കുന്നത് ഫുട്‌ബോളാണ്. പ്രത്യേകിച്ച് മലപ്പുറത്ത്. ലോകകപ്പിനോടനുബന്ധിച്ച് ഗ്രാമങ്ങളും നഗരങ്ങളും ഭേദമില്ലാതെ ഫ്‌ലക്‌സുകള്‍ കൊണ്ട് നിറയുന്നത് കേരളത്തില്‍ പതിവാണ്. ഈ ലോകകപ്പിലും സ്ഥിതി വ്യത്യസ്തമല്ല.  എന്നാല്‍ ഇന്ത്യയില്‍ മറ്റെങ്ങും ഇല്ലാത്ത വിധം ഈ കളിഭ്രാന്ത് കേരളത്തിനെങ്ങനെ കിട്ടി. അതിന് പിന്നില്‍ പതിറ്റാണ്ടുകളുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രമുണ്ട്.</p>
<p>
	 </p>
<p>
	<strong>കേരളത്തിന്റെ ഗള്‍ഫ് ബന്ധവും മലബാറിന്റെ സ്വാധീനവും</strong></p>
<p>
	 </p>
<p>
	കേരളത്തിലെ പ്രത്യേകിച്ച് മലബാര്‍ മേഖലകളായ മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേരളത്തില്‍ ഫുട്‌ബോളിന് ശക്തമായ വേരോട്ടമുള്ളത്. ഇവിടങ്ങളിലെ ഈ ഫുട്‌ബോള്‍ ബന്ധം പതിറ്റാണ്ടുകള്‍ക്ക് മുന്‍പെ ആരംഭിച്ച മലയാളികളും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധവുമായി ചേര്‍ന്നതാണ്. തുറമുഖങ്ങളുള്ള നഗരങ്ങളായതിനാല്‍ യൂറോപ്യന്മാരും അറബികളുമായി കാലങ്ങളായുള്ള സാംസ്‌കാരിക വിനിമയം ഈ ഭാഗങ്ങള്‍ക്കുണ്ട്. മലയാളികള്‍ ഗള്‍ഫിലേക്ക് കുടിയേറി തുടങ്ങിയതോടെ അവിടത്തെ ക്ലബ് സംസ്‌കാരങ്ങളും രീതികളും കേരളത്തിലേക്ക് കൂടി പറിച്ചുനട്ടു. ഗള്‍ഫിലേക്ക് ആദ്യം ചേക്കേറിയവര്‍ ജേഴ്‌സികളും ബൂട്ടുകളുമെല്ലാം സമ്മാനങ്ങളാക്കി നാട്ടിലും ഫുട്‌ബോള്‍ ആവേശം പടര്‍ത്തി.<br />
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Before Smartphones and Streaming, Kerala Lived Football Together" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781264056-2546.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Before Smartphones and Streaming, Kerala Lived Football Together" width="1201" /></p>
	</p>
</p>
<p>
	 </p>
<p>
	<strong>കളിക്കാന്‍ എളുപ്പമായ ജനകീയ കായികം</strong></p>
<p>
	 </p>
<p>
	ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ക്രിക്കറ്റിനേക്കാള്‍ ലളിതമായിരുന്നു ഫുട്‌ബോള്‍. കളിക്കാന്‍ ഒരു ബോളും ചെറിയ സ്ഥലവുമുണ്ടെങ്കില്‍ ഫുട്‌ബോള്‍ കളിക്കാം. ഇതോടെ വയലുകളും കടപ്പുറങ്ങളും പാടങ്ങളുമെല്ലാം കേരളത്തിന്റെ ഫുട്‌ബോള്‍ മൈതാനങ്ങളായി. മലബാറിന്റെ രാത്രികള്‍ക്ക് നിറം പകര്‍ന്ന് സെവന്‍സ് എന്ന ഒരു പ്രത്യേക ഫുട്‌ബോള്‍ ഇനം തന്നെ മലയാളി കണ്ടെത്തി. രാത്രികളില്‍ ഫ്‌ളഡ്‌ലൈറ്റിന് കീഴില്‍ നടക്കുന്ന സെവന്‍സ് ടൂര്‍ണമെന്റുകള്‍ മലബാറിന്റെ വികാരമായി മാറി.<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/fifa-world-cup-south-korea-wins-126061200016_1.html" target="_blank">South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കു ദക്ഷിണ കൊറിയയുടെ &#39;ചെക്ക്&#39;; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്</a></strong></p>
<p>
	 </p>
<p>
	<strong>ലോകകപ്പ് കേരളത്തില്‍ ഒരു ആഘോഷകാലം</strong></p>
<p>
	 </p>
<p>
	ഗള്‍ഫ് പണത്തിനൊപ്പം 1990കളില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ കൂടി വ്യാപകമായതോടെയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആവേശം ആഗോളതലത്തിലേക്ക് വളര്‍ന്നത്. അര്‍ജന്റീന, ബ്രസീല്‍,ജര്‍മനി,ഇറ്റലി തുടങ്ങിയ ടീമുകള്‍ക്ക് ശക്തമായ ആരാധക പിന്തുണ ഈ കാലത്ത് രൂപപ്പെട്ടു. അത് പതുക്കെ പുതിയ തലമുറകളിലേക്ക് പടര്‍ന്നു. ദേശീയ ടീമുകള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ ഫാന്‍സ് എങ്കില്‍ ഇന്ന് പ്രധാനപ്പെട്ട 4 ലീഗുകളും ചാമ്പ്യന്‍സ് ട്രോഫിയും യൂറോപ്പ ലീഗുമടക്കം എല്ലാം ആരാധകര്‍ പിന്തുടരുന്നു.</p>
<p>
	 </p>
<p>
	 </p>
<p>
	ഇന്ത്യയില്‍ ക്രിക്കറ്റ് വ്യാപകമായി വളര്‍ന്നത് 1983ലെ ലോകകപ്പ് വിജയത്തിന് പിന്നാലെയായിരുന്നു. 1990കളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടന്നുവരവും ക്രിക്കറ്റിന് വലിയ ജനപ്രീതി നല്‍കി. ക്രിക്കറ്റിനും കേരളത്തില്‍ വേരോട്ടമുണ്ടെങ്കിലും ഫുട്‌ബോള്‍ കാലം വന്നാല്‍  കേരളത്തിലെ രാത്രികള്‍ ഉറങ്ങാറില്ല. ചായക്കടകളില്‍ നിന്ന് കോളനി റോഡുകള്‍ വരെ മത്സരം ചര്‍ച്ചയാകും. ഒരു ഗോള്‍ വന്നാല്‍ ഗ്രാമം മുഴുവന്‍ ഉണരും. തോല്‍വി വന്നാല്‍ അടുത്ത ദിവസം വരെ വിഷാദം നീളും. ക്രിക്കറ്റായിരിക്കാം ഇന്ത്യയുടെ ഏറ്റവും വലിയ കായിക ഇനം. എന്നാല്‍ കേരളത്തിന് ഫുട്‌ബോള്‍ ഒരു വികാരവും അടയാളവുമെല്ലാമാണ്.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/kerala-police-warning-cyber-scam-targeting-football-fans-126061200017_1.html" target="_blank">ഫ്രീയായി കളി കാണാൻ വേണ്ടാത്ത ലിങ്കുകളിൽ കേറല്ല, കീശ കീറും : വ്യാജ ആപ്പുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി കേരളാ പോലീസ്</a></strong></p>]]></content:encoded>
      <pubDate>Fri, 12 Jun 2026 18:16:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 17:04:33 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Women's T20 Worldcup : ഇന്ത്യയുടെ പ്രശ്നം ബൗളിംഗ്, ഷെഫാലി വർമ നിർണായക താരമാകുമെന്ന് നാസർ ഹുസൈൻ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/shefali-varma-will-be-the-safety-valve-for-india-says-nasser-hussain-ahead-of-womens-t20-worldcup-126061200026_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/shefali-varma-will-be-the-safety-valve-for-india-says-nasser-hussain-ahead-of-womens-t20-worldcup-126061200026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/20/thumb/1_1/1776676505-1033.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/20/thumb/1_1/1776676505-1033.jpg</image>
      <description><![CDATA[ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിര ശക്തമാണ്. എന്നാല്‍ ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സേഫ്റ്റി വാല്‍വായി മാറുക ഷെഫാലി ആയിരിക്കുമെന്നതാണ് നാസര്‍ ഹുസൈന്റെ നിരീക്ഷണം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Shefali Verma" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/20/full/1776676505-1033.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shefali Verma" width="1058" /></p>
	വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ സന്തുലനം നല്‍കുന്നതില്‍ ഷെഫാലി വര്‍മയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍. ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിര ശക്തമാണ്. എന്നാല്‍ ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സേഫ്റ്റി വാല്‍വായി മാറുക ഷെഫാലി ആയിരിക്കുമെന്നതാണ് നാസര്‍ ഹുസൈന്റെ നിരീക്ഷണം.</p>
<p>
	 </p>
<p>
	ബാറ്റിങ്ങില്‍ ഭാരതി ഫുള്‍മാലിയുടെ കൂടെ വരവോടെ ഇന്ത്യന്‍ ടീം ശക്തമാണ്. ഷെഫാലി വര്‍മ, റിച്ച ഘോഷ് എന്നിങ്ങനെ മികച്ച ഹിറ്റര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്. ഇവര്‍ക്കൊപ്പം പരിചയസമ്പന്നരായ ഹര്‍മന്‍ പ്രീത് കൗറും, സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും ഇന്ത്യന്‍ നിരയിലുണ്ട്.ബൗളിങ്ങിലേക്ക് വരുമ്പോള്‍ ദീപ്തി ശര്‍മ, ക്രാന്തി ഗൗഡ്, രേണുക സിംഗ്, ശ്രീ ചരണി എന്നിവരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അമന്‍ജോത് കൗര്‍, കാഷ്വി ഗൗതം എന്നിവരുടെ പരിക്കുകളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്</p>
<p>
	 </p>
<p>
	ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ ആറാം ബൗളറുടെ അഭാവം പലപ്പോഴും ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആറാം ബൗളറെന്ന നിലയില്‍ ഷെഫാലി വര്‍മ ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്നാണ് നാസര്‍ ഹുസൈന്‍ പറയുന്നത്.</p>
<p>
	ഏകദിന ലോകകപ്പില്‍ ഷെഫാലിയുടെ ബൗളിങ്ങിലെ പ്രകടനവും ഇന്ത്യയ്ക്ക് ഏറെ ഗുണകരമായിരുന്നു. ടി20 ക്രിക്കറ്റില്‍ സ്പിന്‍ ബൗളിങ് ഏറെ ഒരധാനമാണ്. ഇംഗ്ലണ്ട് 3 സ്പിന്നര്‍മാരുമായാണ് ഇറങ്ങുന്നത്. വനിതാ ക്രിക്കറ്റില്‍ വിജയിക്കാന്‍ സ്പിന്‍ ബൗളിങ് ഏറെ സഹായിക്കും. നാസര്‍ ഹുസൈന്‍ പറഞ്ഞു.</p>
<p>
	 </p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/he-is-so-famous-jos-butler-explains-why-vaibhav-s-hype-is-bigger-than-sachin-126061200025_1.html" target="_blank">&#39;സച്ചിന്‍ വരുമ്പോള്‍ കഥകള്‍ മാത്രമായിരുന്നു&#39;, വൈഭവിന്റെ പ്രകടനങ്ങള്‍ ലോകം കണ്ടതാണ്, വൈഭവിനുള്ളത് സച്ചിന് മുകളിലുള്ള ഹൈപ്പെന്ന് ജോസ് ബട്ട്ലര്‍</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Fri, 12 Jun 2026 17:23:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 16:59:03 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA['സച്ചിന്‍ വരുമ്പോള്‍ കഥകള്‍ മാത്രമായിരുന്നു', വൈഭവിന്റെ പ്രകടനങ്ങള്‍ ലോകം കണ്ടതാണ്, വൈഭവിനുള്ളത് സച്ചിന് മുകളിലുള്ള ഹൈപ്പെന്ന് ജോസ് ബട്ട്ലര്‍]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/he-is-so-famous-jos-butler-explains-why-vaibhav-s-hype-is-bigger-than-sachin-126061200025_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/he-is-so-famous-jos-butler-explains-why-vaibhav-s-hype-is-bigger-than-sachin-126061200025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781262189-5806.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781262189-5806.jpg</image>
      <description><![CDATA[ഈ മാസം നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ വൈഭവിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൗമാരകാലവുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഇതിഹാസമായ ജോസ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Vaibhav Suryavanshi, Sachin tendulkar, Jos Butler, India batting sensation" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781262189-5806.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="He is so famous jos butler explains why vaibhav's hype is bigger than sachin" width="1201" /></p>
	</p>
	ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററെന്ന നേട്ടം സ്വന്തമാക്കാനുള്ള റെക്കോര്‍ഡ് നേട്ടത്തിനരികെയാണ് ഇന്ത്യയുടെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശി. ഈ മാസം നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ വൈഭവിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൗമാരകാലവുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഇതിഹാസമായ ജോസ് ബട്ലര്‍.</p>
<p>
	 </p>
<p>
	16-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തിയ സച്ചിനേക്കാള്‍ വലിയ രീതിയിലുള്ള &#39;ഹൈപ്പും&#39; പ്രശസ്തിയുമാണ് അരങ്ങേറ്റത്തിന് മുന്‍പ് തന്നെ വൈഭവിന് ചുറ്റുമുള്ളതെന്നാണ് ബട്ലര്‍ പറയുന്നു.  &#39;ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ്&#39; എന്ന പോഡ്കാസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡുമായി സംസാരിക്കവെയാണ് ബട്ട്ലറിന്റെ നിരീക്ഷണം.</p>
<p>
	 </p>
<p>
	ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡ്രെസ്സിങ് റൂമില്‍ വെച്ച് അസിസ്റ്റന്റ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ ആശിഷ് കപൂറുമായി നടത്തിയ സംഭാഷണം ബട്ലര്‍ പോഡ്കാസ്റ്റില്‍ പങ്കുവെച്ചു. സച്ചിന്റെ കാലഘട്ടത്തില്‍ വളര്‍ന്നുവന്ന ആശിഷ് കപൂറിനോട്, വൈഭവിന് ചുറ്റുമുള്ള ഈ വന്‍ ആവേശം സച്ചിന്റെ തുടക്കകാലത്തിന് സമാനമാണോ എന്ന് താന്‍ ചോദിച്ചെന്ന് ബട്ട്ലര്‍ പറയുന്നു. ആശിഷ് കപൂര്‍ നല്‍കിയ മറുപടി കൂടി കണക്കിലെടുത്താണ് ബട്ട്ലറിന്റെ നിരീക്ഷണം.</p>
<p>
	 </p>
<p>
	സച്ചിന്‍ ഉയര്‍ന്നുവന്ന കാലത്ത് സച്ചിനെ പറ്റിയുള്ള കാര്യങ്ങള്‍ ആളുകള്‍ പത്രങ്ങളിലൂടെയാണ് വായിച്ചറിഞ്ഞത്. അസാധാരണമായ കഴിവുള്ള ഒരു പയ്യന്‍ വരുന്നുവെന്ന കഥകളും കേട്ടുകേള്‍വികളും മാത്രമായിരുന്നു. സച്ചിന്റെ കളി നമുക്ക് വിലയിരുത്താന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ വൈഭവിന്റെ കാര്യം അങ്ങനെയല്ല. അവന്‍ ഇന്ത്യയ്ക്കായി ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ല. പക്ഷേ അവനെ ലോകം കണ്ടുകഴിഞ്ഞു. ഐപിഎല്ലിലെ അവന്റെ പ്രകടനം ലോകം കണ്ടതാണ്.<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/kane-williamson-retires-from-international-cricket-126061200024_1.html" target="_blank">Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ</a></strong></p>
<p>
	 </p>
<p>
	ഈ ഒരു ഹൈപ്പ് മാത്രമല്ല,ഐപിഎല്ലില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റിലാണ് വൈഭവ് 700ന് മുകളില്‍ റണ്‍സ് നേടിയത്. അങ്ങനെയൊരു താരത്തെ സെലക്ടര്‍മാര്‍ക്ക് മാറ്റിനിര്‍ത്താനാവില്ല. ഇന്ത്യന്‍ ടീമിലെ സ്ഥാനം വൈഭവ് അര്‍ഹിക്കുന്നുണ്ട്. ജോസ് ബട്ട്ലര്‍ പറഞ്ഞു. അതേസമയം നിലവില്‍ ശ്രീലങ്കയില്‍ ഇന്ത്യ എ ടീമിനായി കളിക്കുകയാണ് വൈഭവ്. ജൂണ്‍ 26ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ താരം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമാകും.</p>]]></content:encoded>
      <pubDate>Fri, 12 Jun 2026 16:44:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 16:33:20 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/kane-williamson-retires-from-international-cricket-126061200024_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/kane-williamson-retires-from-international-cricket-126061200024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781260308-2313.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781260308-2313.jpg</image>
      <description><![CDATA[കിവീസിനെ ലോകകപ്പ് ഫൈനല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടം എന്നിവ സമ്മാനിച്ചതിന് ശേഷമാണ് 35കാരനായ താരം അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായുള്ള പരിക്കുകളാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Kane williamson, Kane williamson retirement, Cricket News, Newzealand Cricket" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781260308-2313.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kane williamson retires from international Cricket" width="1148" /></p>
	</p>
	ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളും ന്യൂസിലന്‍ഡിന്റെ ഇതിഹാസ താരവുമായ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും നിന്നും വിരമിച്ചു. കിവീസിനെ ലോകകപ്പ് ഫൈനല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടം എന്നിവ സമ്മാനിച്ചതിന് ശേഷമാണ് 35കാരനായ താരം അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായുള്ള പരിക്കുകളാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.</p>
<p>
	 </p>
<p>
	 ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ സഖ്യത്തില്‍ കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവര്‍ക്കൊപ്പമാണ് വില്യംസണ്‍ ഉള്‍പ്പെട്ടിരുന്നത്. കിവീസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് വില്യംസണ്‍. ന്യൂസിലന്‍ഡിനായി എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 378 മത്സാര്‍ങ്ങളില്‍ നിന്ന് 19,346 റണ്‍സും 48 സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 6 ഇരട്ടസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. വിരമിക്കല്‍ തീരുമാനം ഏറെ വൈകാരികമായാണ് താരം അറിയിച്ചത്.</p>
<p>
	 </p>
<p>
	 ന്യൂസിലന്‍ഡിനായി കളിക്കാനായത് ജീവിതത്തിലെ ഭാഗ്യമാണ്. അടുത്ത തലമുറയിലെ യുവതാരങ്ങള്‍ക്ക് വഴി മാറികൊടുക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് കരുതുന്നു. ബ്ലാക്ക് ക്യാപ്‌സ് ജേഴ്‌സിയില്‍ ചെലവഴിച്ച ഓരോ നിമിഷവും ഓര്‍മകളും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും. സഹതാരങ്ങള്‍ക്കും ബോര്‍ഡിനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. വില്യംസണ്‍ വ്യക്തമാക്കി.</p>
<p>
	 </p>
<blockquote class="twitter-tweet" data-media-max-width="560">
	<p dir="ltr" lang="en">
		Kane Williamson announcing his retirement. <a href="https://t.co/KpUTavWz1a">pic.twitter.com/KpUTavWz1a</a></p>
	— Mufaddal Vohra (@mufaddal_vohra) <a href="https://x.com/mufaddal_vohra/status/2065377227496366132?ref_src=twsrc%5Etfw">June 12, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	ന്യൂസിലന്‍ഡ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനെന്ന പേര് നേടിയാണ് വില്യംസണിന്റെ വിരമിക്കല്‍. 40 ടെസ്റ്റുകളില്‍ ന്യൂസിലന്‍ഡിനെ നയിച്ച വില്യംസണ്‍ 22 എണ്‍നത്തിലും വിജയിച്ചു. 10 മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഏകദിനത്തില്‍ 91 മത്സരങ്ങളില്‍ നായകനായപ്പോള്‍ 46 എണ്ണത്തിലും വിജയിക്കാന്‍ വില്യംസണായി. 75 ടി20 മത്സരങ്ങളില്‍ നയിച്ചതില്‍ 39 എണ്ണത്തിലും ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു.</p>
<p>
	 </p>
<p>
	110 ടെസ്റ്റുകളില്‍ നിന്നായി 54.1 ശരാശരിയില്‍ 9515 റണ്‍സും ഏകദിനത്തില്‍ 175 മത്സരങ്ങളില്‍ നിന്ന് 48.7 റണ്‍സ് ശരാശരിയില്‍ 7256 റണ്‍സും താരത്തിന്റെ പേരിലുണ്ട്. ടി20 ഫോര്‍മാറ്റില്‍ 93 മത്സരങ്ങളില്‍ നിന്നായി 2575 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.</p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/afghanistan-a-edges-india-a-by-4-runs-126061200013_1.html" target="_blank">IND A vs AFG A : മഴ ചതിച്ചു, 300ന് മുകളിലടിച്ചിട്ടും അഫ്ഗാനോട് തോറ്റ് ഇന്ത്യ എ ടീം</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Fri, 12 Jun 2026 15:59:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 16:01:59 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന]]></title>
      <link>https://malayalam.webdunia.com/article/football-malayalam/marcos-senesi-included-argentina-squad-balerdi-injury-126061200021_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/marcos-senesi-included-argentina-squad-balerdi-injury-126061200021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781250170-7701.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781250170-7701.jpg</image>
      <description><![CDATA[മാഴ്‌സെയുടെ സെന്റര്‍ ബാക്കായ ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമില്‍ നിന്നും പുറത്തായ താരത്തിന് പകരമായി മധ്യനിര താരത്തെയാകും സ്‌കലോണി ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സനേസിക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Marcos Senesi, Argentina Squad, FIFA Worldcup, Argentina team" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781250170-7701.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Marcos senesi included argentina squad balerdi injury" width="856" /></p>
	</p>
	2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ മാറ്റം. പരിക്കേറ്റ ലിയാനാര്‍ഡോ ബലേര്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ മാര്‍ക്കോസ് സനേസിയെ ഉള്‍പ്പെടുത്തിയാണ് പുതിയ പ്രഖ്യാപനം. മാഴ്‌സെയുടെ സെന്റര്‍ ബാക്കായ ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമില്‍ നിന്നും പുറത്തായ താരത്തിന് പകരമായി മധ്യനിര താരത്തെയാകും സ്‌കലോണി ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സനേസിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.</p>
<p>
	 </p>
<p>
	ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ബോണ്‍മൗത്തിനായി കഴിഞ്ഞ സീസണില്‍ വമ്പന്‍ പ്രകടനമാണ് സനേസി നടത്തിയിരുന്നത്. അര്‍ജന്റീനയുടെ ആദ്യ ടീം പ്രഖ്യാപനത്തില്‍ സനേസിയെ ഉള്‍പ്പെടുത്താതിരുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ജൂണ്‍ 15ന് അള്‍ജീരിയക്കെതിരെ നടക്കുന്ന അര്‍ജന്റീനയുടെ മത്സരത്തിന് മുന്‍പായി താരം ടീമിനൊപ്പം ചേരും.29 കാരനായ സനേസി  അര്‍ജന്റീനയുടെ സീനിയര്‍ ടീമിനായി 3 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/fifa-world-cup-south-korea-wins-126061200016_1.html" target="_blank">South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കു ദക്ഷിണ കൊറിയയുടെ &#39;ചെക്ക്&#39;; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്</a></strong></p>]]></content:encoded>
      <pubDate>Fri, 12 Jun 2026 13:10:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 13:13:12 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കു ദക്ഷിണ കൊറിയയുടെ 'ചെക്ക്'; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്]]></title>
      <link>https://malayalam.webdunia.com/article/football-malayalam/fifa-world-cup-south-korea-wins-126061200016_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/fifa-world-cup-south-korea-wins-126061200016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781241280-9191.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781241280-9191.jpg</image>
      <description><![CDATA[South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കു ജയം. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ട് ഗോളുകളാണ് ദക്ഷിണ കൊറിയ നേടിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="South Korea" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781241280-9191.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="South Korea" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			South Korea</p>
	</p>
	<br />
	South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കു ജയം. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ട് ഗോളുകളാണ് ദക്ഷിണ കൊറിയ നേടിയത്. </p>
<p>
	 </p>
<p>
	ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ദക്ഷിണ കൊറിയ ഗോളിനായി പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. രണ്ടാം പകുതിയിൽ ചെക്ക് റിപ്പബ്ലിക്ക് ദക്ഷിണ കൊറിയയുടെ വല കുലുക്കി. 59-ാം മിനിറ്റിൽ ലാഡിസ്ലാവ് ക്രെഷിയിലൂടെയാണ് ചെക്ക് ലീഡെടുത്തത്. പ്രതിരോധത്തിലായ ദക്ഷിണ കൊറിയ കളി കൂടുതൽ അഗ്രസീവ് ആക്കി. </p>
<p>
	 </p>
<p>
	66-ാം മിനിറ്റിൽ ഹ്വാങ് ഇൻ - ബിയോം, 80-ാം മിനിറ്റിൽ ഓ ഹ്യൂങ് - ഗ്യു എന്നിവരിലൂടെ ദക്ഷിണ കൊറിയയുടെ മറുപടിയെത്തി. ബോൾ പൊസഷനിൽ ദക്ഷിണ കൊറിയയാണ് മുന്നിട്ടുനിന്നത്. </p>
<p>
	 </p>
<p>
	ജയത്തോടെ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്‌സിക്കോയ്‌ക്കൊപ്പം ദക്ഷിണ കൊറിയയും 3 പോയിന്റുകൾ സ്വന്തമാക്കി.</p>]]></content:encoded>
      <pubDate>Fri, 12 Jun 2026 10:26:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 10:45:57 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[IND A vs AFG A : മഴ ചതിച്ചു, 300ന് മുകളിലടിച്ചിട്ടും അഫ്ഗാനോട് തോറ്റ് ഇന്ത്യ എ ടീം]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/afghanistan-a-edges-india-a-by-4-runs-126061200013_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/afghanistan-a-edges-india-a-by-4-runs-126061200013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781239983-3301.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781239983-3301.jpg</image>
      <description><![CDATA[ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 49 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെന്ന ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും മഴയെ തുടര്‍ന്ന് വിജയലക്ഷ്യം 38 ഓവറില്‍ 294 റണ്‍സാക്കി ചുരുക്കുകയായിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Afghanistan A vs India A, Tilak Varma, Vaibhav Suryavanshi, Prabhsimran singh" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781239983-3301.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Afghanistan A edges India A by 4 runs" width="1014" /></p>
	</p>
	ദംബുള്ളയില്‍ നടന്ന ട്രൈ നേഷന്‍ എ സീരീസിലെ ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെതിരെ 4 റണ്‍സിന്റെ വിജയം സ്വന്തമാക്കി അഫ്ഗാന്‍ എ ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 49 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെന്ന ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും മഴയെ തുടര്‍ന്ന് വിജയലക്ഷ്യം 38 ഓവറില്‍ 294 റണ്‍സാക്കി ചുരുക്കുകയായിരുന്നു. 25.5 ഓവറില്‍ അഫ്ഗാന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലെത്തി നില്‍ക്കെ വീണ്ടും മഴ കളി മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>
	 </p>
<p>
	മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി പ്രഭ് സിമ്രാന്‍ സിങ്( 69 പന്തില്‍ 84), റുതുരാജ് ഗെയ്ക്ക്വാദ്(80 പന്തില്‍ 66), ക്യാപ്റ്റന്‍ തിലക് വര്‍മ (73 പന്തില്‍ 66) എന്നിവരാണ് തിളങ്ങിയത്. 22 പന്തില്‍ 44 റണ്‍സുമായി കൗമാരക്കാരനായ വൈഭവ് സൂര്യവംശിയും ഇന്ത്യയ്ക്കായി തിളങ്ങി. ഇതോടെയാണ് ഇന്ത്യ മികച്ച ടോട്ടലിലെത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിരക്കെതിരെ മികച്ച ബൗളിംഗ് ആക്രമണം നടത്താന്‍ ഇന്ത്യയ്ക്കായില്ല.</p>
<p>
	 </p>
<p>
	 അഫ്ഗാനായി ഇമ്രാനും ഹസന്‍ ഐസാക്കും മികച്ച തുടക്കമാണ് നല്‍കിയത്. 29 പന്തില്‍ 34 റണ്‍സുമായി ഹസന്‍ ഐസാക്ക് മടങ്ങിയതിന് പിന്നാലെ വണ്‍ ഡൗണായി ഇറങ്ങിയ ഖാലിദ് തനിവാളും മടങ്ങിയെങ്കിലും ഇമ്രാനും ബഹില്‍ ഷായും ചേര്‍ന്ന് അഫ്ഗാന്‍ പ്രത്യാക്രമണം ആരംഭിച്ചു.25 ഓവറില്‍ ഇമ്രാന്‍- ബഹില്‍ ഷാ കൂട്ടുക്കെട്ട് 100 റണ്‍സ് കടന്നു. അഫ്ഗാന് വിജയിക്കാന്‍ 73 പന്തില്‍ 117 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് മഴ വീണ്ടും കളി മുടക്കിയത്. അഫ്ഗാനായി അബ്ദുള്ള അഹമ്മദ് സായി 5 വിക്കറ്റും ഫര്‍മാനുള്ള സഫി 3 വിക്കറ്റും ക്യാപ്റ്റന്‍ ഇമ്രാന്‍ മിര്‍ ഒരു വിക്കറ്റും വീഴ്ത്തി.<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/india-a-beat-sri-lanka-a-126060900037_1.html" target="_blank">India A vs Sri Lanka A: കൈവിട്ട കളി വരുതിയിലാക്കി ഇന്ത്യ; ശ്രീലങ്കയെ എട്ട് റൺസിനു തോൽപ്പിച്ചു</a></strong></p>]]></content:encoded>
      <pubDate>Fri, 12 Jun 2026 10:19:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 10:23:16 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Zee 5, FIFA World Cup 2026 Plans: 'ഇതിലും ഭേദം കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാണ്'; 'സീ 5'നെതിരെ ഫുട്‌ബോൾ പ്രേമികൾ]]></title>
      <link>https://malayalam.webdunia.com/article/football-malayalam/zee-5-world-cup-plan-126061200012_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/zee-5-world-cup-plan-126061200012_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781238657-4526.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781238657-4526.jpg</image>
      <description><![CDATA[Zee 5: ലോകകപ്പ് ആരംഭിക്കുന്ന ദിവസം സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ മാറ്റംവരുത്തിയ സീ 5 നെതിരെ ആരാധകരുടെ പ്രതിഷേധം. ഫിഫ ലോകകപ്പ് 2026 ന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റ് അവകാശം സീ എന്റർടെയ്ൻമെന്റ്‌സിനാണ്. നേരത്തെ ഉണ്ടായിരുന്ന സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ ലോകകപ്പിലെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Zee 5" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781238657-4526.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Zee 5" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Zee 5</p>
	</p>
	<br />
	Zee 5: ലോകകപ്പ് ആരംഭിക്കുന്ന ദിവസം സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ മാറ്റംവരുത്തിയ സീ 5 നെതിരെ ആരാധകരുടെ പ്രതിഷേധം. ഫിഫ ലോകകപ്പ് 2026 ന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റ് അവകാശം സീ എന്റർടെയ്ൻമെന്റ്‌സിനാണ്. നേരത്തെ ഉണ്ടായിരുന്ന സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങുന്നതിനു ഏതാനും മണിക്കൂർ മുൻപാണ് അവർ മാറ്റം വരുത്തിയത്. </p>
<p>
	 </p>
<p>
	സംപ്രേഷണാവകാശം ലഭിച്ചതിനു പിന്നാലെ മൂന്ന് മാസത്തേക്കുള്ള 799 രൂപയുടെ പ്ലാൻ സീ 5 ൽ ഉണ്ടായിരുന്നു. മൂന്ന് ഡിവൈസുകളിൽ കണക്ട് ചെയ്യാവുന്ന വിധമായിരുന്നു ഈ പ്ലാൻ. നിരവധി പേരാണ് ഈ പ്ലാൻ എടുത്തത്. എന്നാൽ ലോകകപ്പ് കിക്കോഫിനു മുൻപ് ഈ പ്ലാനിൽ അവർ മാറ്റംവരുത്തി. മൂന്ന് ഡിവൈസ് എന്നത് ഒരു ഡിവൈസാക്കി ചുരുക്കിയിരിക്കുകയാണ്. </p>
<p>
	 </p>
<p>
	ഇതോടെ 799 രൂപയുടെ പ്ലാൻ ഒരു ഡിവൈസിൽ മാത്രമായിരിക്കും ലഭ്യമാകുക. അതേസമയം 1699 രൂപയുടെ പ്ലാനും നിലവിലുണ്ട്. അത് മൂന്ന് മാസത്തേക്ക് മൂന്ന് ഡിവൈസിൽ ലഭ്യമാകും. </p>
<p>
	 </p>
<p>
	കാശുണ്ടാക്കാൻ കായിക പ്രേമികളുടെ നെഞ്ചത്ത് അടിക്കണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ സീ 5 നെതിരെ ഉയർന്നിരിക്കുന്ന ചോദ്യം. വാക്കിനു വ്യവസ്ഥയില്ലാത്തവരാണെന്നും വിമർശനമുണ്ട്. </p>]]></content:encoded>
      <pubDate>Fri, 12 Jun 2026 09:39:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 10:04:47 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[FIFA Worldcup 2026 : 2 ഗോൾ, 3 റെഡ് കാർഡുകൾ, ഗിൽബർട്ടോ മോറയ്ക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോ]]></title>
      <link>https://malayalam.webdunia.com/article/football-malayalam/3-red-cards-2-goald-debut-match-of-gilberto-mora-fifa-worldcup-begining-mexico-beats-south-africa-126061200002_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/3-red-cards-2-goald-debut-match-of-gilberto-mora-fifa-worldcup-begining-mexico-beats-south-africa-126061200002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781231431-8339.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781231431-8339.jpg</image>
      <description><![CDATA[ഗോള്‍ കീപ്പര്‍ നല്‍കിയ പന്ത് വരുതിയില്‍ നിര്‍ത്തുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം വരുത്തിയ പിഴവാണ് ആദ്യഗോളിന് കാരണമായത്. 67മത്തെ മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടാം ഗോള്‍.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Mexico vs South africa, gilberto mora, Red cards, Fifa Worldcup 26" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781231431-8339.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="3 red cards 2 goald Debut match of gilberto mora Fifa Worldcup begining mexico beats south africa" width="1245" /></p>
	</p>
	ലോകകപ്പ് 2026ലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് ആതിഥേയരായ മെക്‌സിക്കോ. ദക്ഷിണാഫ്രിക്കക്കെതിരെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ വിജയം. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ യൂലിയന്‍ ക്വിനോനസിലൂടെ മെക്‌സിക്കോ ലീഡ് നേടി. റൗള്‍ ജിമെനെസ് രണ്ടാം ഗോള്‍ കൂടി നേടിയതോടെ മെക്‌സിക്കോ വിജയമുറപ്പിച്ചു. ഗോള്‍ കീപ്പര്‍ നല്‍കിയ പന്ത് വരുതിയില്‍ നിര്‍ത്തുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം വരുത്തിയ പിഴവാണ് ആദ്യഗോളിന് കാരണമായത്. 67മത്തെ മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടാം ഗോള്‍.</p>
<p>
	 </p>
<p>
	 മെക്‌സിക്കന്‍ താരങ്ങളെ പിടിച്ചുനിര്‍ത്താനായി പരുക്കന്‍ അടവുകളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ശാരീരികമായി മെക്‌സിക്കോ കളിക്കാരെ നേരിട്ടതോടെ മത്സരത്തിലെ 49മത്തെ മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌ഫെഫെലോ സിതോളിന് റെഡ് കാര്‍ഡ് ലഭിച്ചു. 84മത്തെ മിനിറ്റില്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ തെംബ സ്വാനെയും റെഡ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയി. കളി അവസാനിക്കുന്ന സമയത്താണ് ദക്ഷിണാഫ്രിക്കന്‍ താരം അനാവശ്യ ഫൗള്‍ വരുത്തിയത്.</p>
<p>
	 </p>
<p>
	അതേസമയം ഉദ്ഘാടനമത്സരത്തില്‍ മെക്‌സിക്കോയ്ക്കായി അരങ്ങേറ്റം നടത്തി 17 വയസുകാരനായ മെക്‌സിക്കോയുടെ പുത്തന്‍ പ്രതീക്ഷയായ ഗില്‍ബെര്‍ട്ടോ മോറ. ലോകകപ്പ് ചരിത്രത്തില്‍ മെക്‌സിക്കോയ്ക്കായി കളത്തിലിറങ്ങുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മോറ സ്വന്തമാക്കി. മെക്‌സിക്കോയ്ക്കായി സീനിയര്‍ ടീമില്‍ ഇതിനകം തന്നെ മോറ അനവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഗോള്‍ നേടാനായാല്‍ പെലെയ്ക്ക് ശേഷം ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടം മോറയ്ക്ക് സ്വന്തമാകും.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 12 Jun 2026 07:58:00 +0530</pubDate>
      <updatedDate>Fri, 12 Jun 2026 08:00:49 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[FIFA Worldcup 2026 : ഈ താരങ്ങളെ ശ്രദ്ധിച്ചോളു, ലോകകപ്പില്‍ തകര്‍ക്കും : ഗോള്‍ ഡോട്ട് കോമിന്റെ പട്ടിക കാണാം]]></title>
      <link>https://malayalam.webdunia.com/article/football-malayalam/from-nusa-to-mora-goal-com-lists-the-breakout-stars-of-the-2026-world-cup-126061100021_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/from-nusa-to-mora-goal-com-lists-the-breakout-stars-of-the-2026-world-cup-126061100021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781177509-3141.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781177509-3141.jpg</image>
      <description><![CDATA[എല്ലാ ലോകകപ്പിലും ഉയിര്‍ത്തുവരുന്ന താരോദയങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ലോകകപ്പ് തുടങ്ങുന്നത് വരെ ജൂലിയന്‍ അല്‍വാരസ്, മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളെയൊന്നും ആരാധകര്‍ക്ക് പരിചിതമായിരുന്നില്ല. എന്നാല്‍ 2022ലെ ലോകകപ്പോട് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="FIFA World Cup 2026,GOAL.com,Breakout Stars,Future Football SuperstarsAntonio Nusa,Gilberto Mora,Ibrahim Maza" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/full/1781177509-3141.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="From Nusa to Mora: GOAL.com Lists the Breakout Stars of the 2026 World Cup" width="1201" /></p>
	</p>
	എല്ലാ ലോകകപ്പിലും ഉയിര്‍ത്തുവരുന്ന താരോദയങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ലോകകപ്പ് തുടങ്ങുന്നത് വരെ ജൂലിയന്‍ അല്‍വാരസ്, മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളെയൊന്നും ആരാധകര്‍ക്ക് പരിചിതമായിരുന്നില്ല. എന്നാല്‍ 2022ലെ ലോകകപ്പോട് കൂടി ഇവര്‍ ലോക ഫുട്‌ബോളിലെ തന്നെ മിന്നുന്ന താരങ്ങളാണ്. അതുപോലെ ഈ ലോകകപ്പില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം. ഗോള്‍ ഡോട്ട് കോമിന്റെ വിശകലനപ്രകാരം ഈ ലോകകപ്പിലൂടെ ലോകഫുട്‌ബോളില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം</p>
<p>
	 </p>
<p>
	<strong> യാന്‍ ഡിയോമാണ്ടെ (ഐവറി കോസ്റ്റ്)</strong></p>
<p>
	 </p>
<p>
	ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്നത് ഐവറി കോസ്റ്റിന്റെ യാന്‍ ഡിയോമാണ്ടെയാണ്. ആര്‍ബി ലൈപ്‌സിഗിനായി നടത്തിയ അരങ്ങേറ്റ സീസണില്‍ തന്നെ ഗോളുകളും അസിസ്റ്റുകളും നേടി യൂറോപ്യന്‍ ഫുട്‌ബോളില്‍ വലിയ ചര്‍ച്ചയായി മാറിയ താരം ഇതിനോടകം തന്നെ ലിവര്‍പൂള്‍, പിഎസ്ജി പോലുള്ള ക്ലബ്ബുകളുടെ റഡാറിലുണ്ട്. വേഗതയും ഡ്രിബ്ലിംഗ് മികവും ആക്രമണ ഭാവവും ഡിയോമാണ്ടെയെ ലോകകപ്പിലെ &#39;എക്സ് ഫാക്ടര്‍&#39; ആക്കുമെന്നാണ് വിലയിരുത്തല്‍.</p>
<p>
	 </p>
<p>
	<strong>ഗില്‍ബെര്‍ട്ടോ മോറ (മെക്‌സിക്കോ)</strong></p>
<p>
	 </p>
<p>
	മെക്‌സിക്കോയുടെ 17കാരന്‍ ഗില്‍ബെര്‍ട്ടോ മോറ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളാണ്. എങ്കിലും ടീമിന്റെ സൃഷ്ടിപരമായ മധ്യനിര ചുമതല ഇതിനോടകം തന്നെ മോറയുടെ ചുമലിലേക്കെത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മാസങ്ങള്‍ പുറത്തിരുന്നെങ്കിലും ലോകകപ്പിന് മുമ്പായി മികച്ച ഫോമിലേക്കെത്തിയ താരം യൂറോപ്യന്‍ വമ്പന്‍ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ മെക്‌സിക്കോയുടെ ഭാവി നേതാവായി മോറയെ കണക്കാക്കുന്നു.</p>
<p>
	 </p>
<p>
	<strong> ആന്റോണിയോ നുസ (നോര്‍വെ)</strong></p>
<p>
	 </p>
<p>
	എര്‍ലിങ് ഹാലണ്ടും മാര്‍ട്ടിന്‍ ഒഡേഗാര്‍ഡും നിറഞ്ഞ നോര്‍വെ ടീമില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പേരാണ് ആന്റോണിയോ നുസ. എന്നാല്‍ ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ആര്‍ബി ലൈപ്‌സിഗിനായി നടത്തിയ പ്രകടനങ്ങള്‍ നുസയെ ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ വിങ്ങര്‍മാരില്‍ ഒരാളാക്കി മാറ്റിയിട്ടുണ്ട്. ഹാലണ്ടിന് അവസരങ്ങള്‍ ഒരുക്കുന്ന ക്രിയേറ്റീവ് താരമായി മാത്രമല്ല, സ്വയം മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ള ആക്രമണ താരമായും നുസയെ വിലയിരുത്തുന്നു. <strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/lamine-yamal-to-erling-haaland-debutants-to-look-out-in-fifa-worldcup-2026-126060900022_1.html" target="_blank">FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ</a></strong></p>
<p>
	 </p>
<p>
	 <strong>ഇബ്രാഹിം മസ (അള്‍ജീരിയ)</strong></p>
<p>
	 </p>
<p>
	ബയര്‍ ലെവര്‍കൂസനായി മികച്ച സീസണ്‍ പൂര്‍ത്തിയാക്കിയ ഇബ്രാഹിം മസ അള്‍ജീരിയന്‍ ദേശീയ ടീമിന്റെ പുതിയ പ്രതീക്ഷയാണ്. &#39;&#39;മസഡോണ&#39;&#39; എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരം ഫ്‌ലോറിയന്‍ വിറ്റ്‌സിനോട് താരതമ്യം ചെയ്യപ്പെടുന്നുണ്ട്. മികച്ച പാസിങ്, ബോള്‍ കണ്ട്രോള്‍, ആക്രമണ സ്വഭാവം എന്നിവ മസയെ യൂറോപ്പിലെ ശ്രദ്ധേയ യുവതാരമാക്കി. ലോകകപ്പില്‍ അള്‍ജീരിയയെ നയിക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് .</p>
<p>
	 </p>
<p>
	 <strong>നെസ്റ്ററി ഇറന്‍കുണ്ട (ഓസ്‌ട്രേലിയ)</strong></p>
<p>
	 </p>
<p>
	2022 ലോകകപ്പില്‍ അത്ഭുത പ്രകടനം നടത്തിയ ഓസ്‌ട്രേലിയ ഇത്തവണ കൂടുതല്‍ യുവതാരങ്ങളുമായാണ് എത്തുന്നത്. അതില്‍ ഏറ്റവും ആവേശകരമായ പേര് നെസ്റ്ററി ഇറന്‍കുണ്ടയുടേതാണ്. വേഗതയും ആക്രമണ മികവും കൊണ്ട് ഇതിനോടകം ആരാധകരുടെ പ്രിയതാരമായി മാറിയ ഇയാള്‍ ലോകകപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ പ്രതീക്ഷിക്കുന്നത്. </p>
<p>
	 </p>
<p>
	<strong>ജോഹാന്‍ മന്‍സാംബി (സ്വിറ്റ്‌സര്‍ലാന്‍ഡ്)</strong></p>
<p>
	 </p>
<p>
	ഫ്രൈബര്‍ഗിന്റെ യൂറോപ്പ ലീഗ് ഫൈനല്‍ യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച ജോഹാന്‍ മന്‍സാംബി ഇപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ നിരീക്ഷണത്തിലാണ്. സ്റ്റാമിനയും പാസിങ് മികവും ചേര്‍ന്ന മിഡ്ഫീല്‍ഡ് പ്രകടനം സ്വിറ്റ്‌സര്‍ലാന്‍ഡിന് ലോകകപ്പില്‍ വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രാനിറ്റ് ഷാക്കയ്‌ക്കൊപ്പം മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള കഴിവും മന്‍സാംബിക്കുണ്ട്. <br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/angel-di-maria-names-3-teams-to-watch-for-2026-fifa-worldcup-126060400024_1.html" target="_blank">ലോകകപ്പ് ആര് നേടും, സാധ്യത 3 ടീമുകൾക്കെന്ന് എയ്ഞ്ചൽ ഡി മരിയ, ലിസ്റ്റിൽ അർജൻ്റീനയില്ല!</a></strong></p>
</p>
<p>
	 </p>
<p>
	 <strong>ബെന്‍ ഗാനണ്‍-ഡോക് (സ്‌കോട്‌ലാന്‍ഡ്)</strong></p>
<p>
	 </p>
<p>
	ലിവര്‍പൂളില്‍ ശ്രദ്ധേയ തുടക്കം ലഭിച്ചെങ്കിലും പരിക്കുകള്‍ കരിയറിനെ ബാധിച്ച താരമാണ് ബെന്‍ ഗാനണ്‍-ഡോക്. എന്നിരുന്നാലും സ്‌കോട്‌ലാന്‍ഡിനായി നടത്തിയ പ്രകടനങ്ങള്‍ ഇപ്പോഴും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. നേരിട്ട് പ്രതിരോധ താരങ്ങളെ മറികടക്കുന്ന ആക്രമണ ശൈലിയും ക്രോസ് മികവും സ്‌കോട്‌ലാന്‍ഡിന്റെ പ്രധാന ആയുധമായി മാറാന്‍ സാധ്യതയുണ്ട്. </p>
<p>
	 </p>
<p>
	2026 ലോകകപ്പ് ലോക ഫുട്‌ബോളിലെ പുതിയ തലമുറയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകുമെന്നുറപ്പാണ്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോലുള്ള ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്നെ, അടുത്ത ദശാബ്ദത്തെ ലോക ഫുട്‌ബോള്‍ നിയന്ത്രിക്കാന്‍ പോകുന്ന പുതിയ സൂപ്പര്‍താരങ്ങള്‍ ആരൊക്കെയാകും എന്ന ആകാംക്ഷയും ലോകകപ്പിനെ ചുറ്റിപറ്റി ഉയരുന്നുണ്ട്. <strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/fifa-worldcup-2026-india-broadcast-rights-jio-hotstar-zee-126052400012_1.html" target="_blank">ലോകകപ്പ് കാണാൻ ഒടുവിൽ വഴിയൊരുങ്ങുന്നു!, സീയുമായി ഫിഫ അന്തിമ കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ</a></strong></p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 11 Jun 2026 19:21:00 +0530</pubDate>
      <updatedDate>Thu, 11 Jun 2026 17:02:04 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് മുതൽ ഇനി ഉറക്കമില്ലാത്ത രാത്രികൾ, ഫിഫ ലോകകപ്പിന് ഇന്ന് കിക്കോഫ്, മത്സരങ്ങൾ എവിടെ കാണാം, എല്ലാ വിവരങ്ങളും]]></title>
      <link>https://malayalam.webdunia.com/article/football-malayalam/fifa-worldcup-2026-kick-off-mexico-vs-south-africa-opening-match-126061100020_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/fifa-worldcup-2026-kick-off-mexico-vs-south-africa-opening-match-126061100020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781176953-4687.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781176953-4687.jpg</image>
      <description><![CDATA[ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളും അലയൊഴിയാത്ത ആവേശവും സമ്മാനിച്ചുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളിലായി 16 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="FIFA Worldcup,Mexico vs South Africa, Worldcup 2026 Live, Kick off" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/full/1781176953-4687.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="FIFA Worldcup 2026 Kick off Mexico vs South Africa Opening match" width="1201" /></p>
	</p>
	ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളും അലയൊഴിയാത്ത ആവേശവും സമ്മാനിച്ചുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളിലായി 16 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പെന്ന പ്രത്യേകത ഇത്തവണയുണ്ട്. 12 ഗ്രൂപ്പുകളിലായി 104 മത്സരങ്ങള്‍ ഈ ലോകകപ്പിലുണ്ടാകും.</p>
<p>
	 </p>
<p>
	ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ സമയം ജൂണ്‍ 12 പുലര്‍ച്ചെ 12:30നാണ് ആദ്യ മത്സരം. ആദ്യമത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്റ്റെക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ജൂണ്‍ 11 മുതല്‍ ജൂണ്‍ 27 വരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ നടക്കുക.</p>
<p>
	 </p>
<p>
	 റൗണ്ട് ഓഫ് 32 മത്സരങ്ങള്‍ - ജൂണ്‍ 28 മുതല്‍ ജൂലൈ 3 വരെ</p>
<p>
	പ്രീ ക്വാര്‍ട്ടര്‍- ജൂലൈ 4 മുതല്‍ 7 വരെ</p>
<p>
	ക്വാര്‍ട്ടര്‍ ഫൈനല്‍ - ജൂലൈ 9 മുതല്‍ 11 വരെ</p>
<p>
	സെമിഫൈനല്‍ - ജൂലൈ 14-15</p>
<p>
	ലൂസേഴ്‌സ് ഫൈനല്‍ - ജൂലൈ 18</p>
<p>
	ഫൈനല്‍ - ജൂലൈ 19</p>
<p>
	 </p>
<p>
	<strong>ഇന്ത്യയില്‍ നിങ്ങള്‍ക്ക് മത്സരങ്ങള്‍ എങ്ങനെ കാണാം</strong></p>
<p>
	 </p>
<p>
	 യുണൈറ്റ്8 സ്‌പോര്‍ട്‌സ് 1</p>
<p>
	1 എച്ച് ഡി (ഹിന്ദി) യുണൈറ്റ്8 സ്‌പോര്‍ട്‌സ് 2</p>
<p>
	2 എച്ച്ഡി(ഇംഗ്ലീഷ്) ചാനലുകളിലും സീ5 (ZEE) ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരം തത്സമയം സ്ട്രീം ചെയ്യും.</p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/zee-tweaks-worldcup-subscription-plans-right-before-kickoff-126061100015_1.html" target="_blank">ലോകകപ്പ് ആവേശം മുതലാക്കി സീ, 3 പേർക്കുള്ള സബ്സ്ക്രിപ്ഷൻ പ്ലാൻ മുന്നറിയിപ്പില്ലാതെ മാറ്റി, നടക്കുന്നത് തീക്കൊള്ള</a></strong></p>
</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 11 Jun 2026 17:50:00 +0530</pubDate>
      <updatedDate>Thu, 11 Jun 2026 16:52:58 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[‘ഞങ്ങളാണ് ഫേവറിറ്റുകൾ’; വനിതാ ടി20 ലോകകപ്പിന് മുൻപ് ആത്മവിശ്വാസം പ്രകടിപ്പിച്ച് ജെമീമ റോഡിഗസ്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/we-are-the-favourites-jemimah-rodrigues-big-claim-ahead-of-t20-worldcup-126061100018_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/we-are-the-favourites-jemimah-rodrigues-big-claim-ahead-of-t20-worldcup-126061100018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/04/thumb/1_1/1762242272-9515.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/04/thumb/1_1/1762242272-9515.jpg</image>
      <description><![CDATA[ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ ജെമീമ പ്രധാന പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നേടിയ ലോകകപ്പ് കിരീടനേട്ടം ടീമിന്റെ മാനസികാവസ്ഥ പൂര്‍ണ്ണമായും മാറ്റിയെന്നും ഇത്തവണ ടി20 ലോകകപ്പിന്റെ ഫേവറേറ്റുകളാണ് ഇന്ത്യയെന്നും ജെമീമ പറഞ്ഞു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Jemimah Rodriguez" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/04/full/1762242272-9515.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Jemimah Rodriguez" width="1200" /></p>
	ടി20 വനിതാ ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍ 12ന് ആരംഭിക്കാനിരിക്കെ ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് ജെമീമ റോഡ്രിഗസ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ ജെമീമ പ്രധാന പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നേടിയ ലോകകപ്പ് കിരീടനേട്ടം ടീമിന്റെ മാനസികാവസ്ഥ പൂര്‍ണ്ണമായും മാറ്റിയെന്നും ഇത്തവണ ടി20 ലോകകപ്പിന്റെ ഫേവറേറ്റുകളാണ് ഇന്ത്യയെന്നും ജെമീമ പറഞ്ഞു.</p>
<p>
	 </p>
<p>
	ജിയോസ്റ്റാറിന്റെ &#39;ചാംപ്യന്‍സ് ഹഡില്‍&#39; പരിപാടിയിലായിരുന്നു ഇന്ത്യന്‍ മധ്യനിര താരത്തിന്റെ പ്രതികരണം. &#39;&#39;ഒരു ലോകകപ്പ് നേടിയതിന് ശേഷം അവിടെ നിര്‍ത്താനാവില്ല. വീണ്ടും വീണ്ടും വിജയിക്കണമെന്ന ആഗ്രഹമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ലോകകപ്പ് വിജയത്തിലൂടെ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടീമിലെ പലര്‍ക്കും ഇപ്പോള്‍ വ്യക്തമായി അറിയാം,&#39;&#39; ജെമീമ വ്യക്തമാക്കി. </p>
<p>
	 </p>
<p>
	ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇത്തവണ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്  എന്നിവരടങ്ങിയ ശക്തമായ ഗ്രൂപ്പിലാണുള്ളത്. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരെ മാത്രമാണ് സെമിഫൈനലിലേക്ക് പ്രവേശിപ്പിക്കുക. ജെമീമയ്ക്കൊപ്പം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടുതല്‍ ഐസിസി കിരീടങ്ങള്‍ നേടുകയാണ് ടീമിന്റെ ഇപ്പോഴുള്ള ലക്ഷ്യമെന്നാണ് ഹര്‍മന്‍ പ്രീത് വ്യക്തമാക്കിയത്.</p>
<p>
	 </p>
<p>
	12 ടീമുകള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ വനിതാ ടി20 ലോകകപ്പ് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പതിപ്പായാണ് ഐസിസി വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടും വെയില്‍സും ചേര്‍ന്നാണ് ടൂര്‍ണമെന്റിന് വേദിയാകുന്നത്. ജൂണ്‍ 14ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 11 Jun 2026 16:37:00 +0530</pubDate>
      <updatedDate>Thu, 11 Jun 2026 16:39:46 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Aus vs Ban : റൺസെടുക്കും മുൻപെ 3 വിക്കറ്റ് നഷ്ടം, ബംഗ്ലാദേശിനെതിരെ ഓസീസ് തകർച്ച, നാണക്കേടിൽ നിന്നും കരകയറ്റി ലബുഷെയ്ൻ - ബാർട്ട്‌ലെറ്റ് സഖ്യം]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/bangladesh-pacers-dismantle-australia-at-0-3-in-second-odi-126061100017_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/bangladesh-pacers-dismantle-australia-at-0-3-in-second-odi-126061100017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781171456-0735.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781171456-0735.jpg</image>
      <description><![CDATA[മത്സരത്തിന്റെ ആദ്യ ഓവറില്‍ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ടസ്‌കിന്‍ അഹമ്മദ് മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നല്‍കി. മുസ്തഫിസുര്‍ റഹ്‌മാന്റെ ഓവറില്‍  കൂപ്പര്‍ കണോലിയും റെന്‍ഷോയും റണ്‍സൊന്നും നേടാതെ പുറത്തായി. ഇതോടെ ഏകദിന ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Aus vs Ban, Australia vs Bangladesh, ODI Series, Cricket News" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/full/1781171456-0735.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Bangladesh Pacers Dismantle Australia at 0/3 in Second ODI" width="1030" /></p>
	</p>
	ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അപൂര്‍വമായ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ. ആദ്യ മത്സരം പരാജയപ്പെട്ട് രണ്ടാം ഏകദിനത്തിനിറങ്ങിയ ഓസീസിന് സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുന്‍പ് 3 വിക്കറ്റുകളാണ് നഷ്ടമായത്. മത്സരത്തിന്റെ ആദ്യ ഓവറില്‍ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ടസ്‌കിന്‍ അഹമ്മദ് മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നല്‍കി. മുസ്തഫിസുര്‍ റഹ്‌മാന്റെ ഓവറില്‍  കൂപ്പര്‍ കണോലിയും റെന്‍ഷോയും റണ്‍സൊന്നും നേടാതെ പുറത്തായി. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ആദ്യമായി പൂജ്യത്തിന് 3 വിക്കറ്റെന്ന നിലയിലെത്തി ഓസീസ്.</p>
<p>
	 </p>
<p>
	ഒരു ഘട്ടത്തില്‍ വമ്പന്‍ തകര്‍ച്ചയിലേക്ക് പോകുമായിരുന്ന ഓസീസ്  ബാറ്റിങ്ങിനെ ജോഷ് ഇംഗ്ലീഷ്- കാമറൂണ്‍ ഗ്രീന്‍ സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 34 റണ്‍സുമായി ജോഷ് ഇംഗ്ലീഷും 25 റണ്‍സുമായി കാമറൂണ്‍ ഗ്രീനും മടങ്ങിയതോടെ അപകടം മണത്തെങ്കിലും മാര്‍നസ് ലബുഷെയ്‌നും സാവിയര്‍ ബാര്‍ട്ട്ലെറ്റും ചേര്‍ന്ന കൂട്ടുക്കെട്ട് വമ്പന്‍ നാണക്കേടില്‍ നിന്നും ടീമിനെ രക്ഷിച്ചു. മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ 42 ബോളില്‍ 187 റണ്‍സിന് 8 വിക്കറ്റെന്ന നിലയിലാണ്. 55 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. സാവിയര്‍ ബാര്‍ട്ട്ലറ്റ് 52 റണ്‍സെടുത്ത് പുറത്തായി.<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/joe-root-dethroned-from-no-1-jasprit-bumrah-leads-in-bowlers-list-126061100002_1.html" target="_blank">ICC Test Rankings : ടെസ്റ്റ് റാങ്കിങ്ങിലെ റൂട്ടിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം, പുതിയ അവകാശി, നേട്ടമുണ്ടാക്കി ശുഭ്മാന്‍ ഗില്‍</a></strong></p>
<p>
	 </p>
<p>
	കഴിഞ്ഞ ഏകദിനത്തില്‍ ഡിആര്‍എസ് മെത്തേഡിലൂടെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയിരുന്നു. 21 വര്‍ഷത്തിനിടെ ഓസീസിനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ വിജയമായിരുന്നു ഇത്. ബംഗ്ലാദേശിന്റെ ബൗളര്‍മാരായിരുന്നു ഓസീസിന് നാശം വിതച്ചത്. മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്,ഹേസല്‍വുഡ് തുടങ്ങിയ പ്രധാന താരങ്ങളുടെ  അഭാവത്തില്‍ ജോഷ് ഇംഗ്ലീഷാണ് ഓസീസ് ടീമിനെ നയിക്കുന്നത്.</p>
<p>
	 </p>
<p>
	പരമ്പരയിലെ മൂന്നാം ഏകദിനം ജൂണ്‍ 14നാണ് നടക്കുക. രണ്ടാം മത്സരത്തിലും ബംഗ്ലാദേശ് വിജയം നേടിയാല്‍ ഓസ്‌ട്രേലിയക്കെതിരായ ചരിത്രത്തിലെ ആദ്യ ഏകദിന പരമ്പര വിജയം അവര്‍ സ്വന്തമാക്കും.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 11 Jun 2026 15:25:00 +0530</pubDate>
      <updatedDate>Thu, 11 Jun 2026 15:21:10 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ലോകകപ്പ് ആവേശം മുതലാക്കി സീ,  3 പേർക്കുള്ള സബ്സ്ക്രിപ്ഷൻ പ്ലാൻ മുന്നറിയിപ്പില്ലാതെ മാറ്റി, നടക്കുന്നത് തീക്കൊള്ള]]></title>
      <link>https://malayalam.webdunia.com/article/football-malayalam/zee-tweaks-worldcup-subscription-plans-right-before-kickoff-126061100015_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/zee-tweaks-worldcup-subscription-plans-right-before-kickoff-126061100015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/21/thumb/1_1/1779361396-2037.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/21/thumb/1_1/1779361396-2037.jpg</image>
      <description><![CDATA[നേരത്തെ 3 മാസത്തേക്കായി 799 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായിരുന്നു സീ മുന്നോട്ട് വെച്ചത്. 3 ഡിവൈസുകളില്‍ മത്സരം കാണാനും സൗകര്യമുണ്ടായിരുന്നു. 1699 രൂപയുടെ ഒരു വര്‍ഷം പ്രീമിയം സബ്‌സ്‌ക്രിപ്ഷനില്‍ 4 ഡിവൈസുകളിലും കാണാന്‍ കഴിയുമായിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Fifa Worldcup, BroadCast, Indian Timing, Doordarshan" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/21/full/1779361396-2037.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Fifa worldcup india broadcast crisis" width="1201" /></p>
	ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് മെക്‌സിക്കോയില്‍ കിക്കോഫ് ആവാനിരിക്കെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ ആവേശത്തെ ചൂഷണം ചെയ്ത സീ എന്റര്‍ടൈന്മെന്റ്. നേരത്തെ 3 മാസത്തേക്കായി 799 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായിരുന്നു സീ മുന്നോട്ട് വെച്ചത്. 3 ഡിവൈസുകളില്‍ മത്സരം കാണാനും സൗകര്യമുണ്ടായിരുന്നു. 1699 രൂപയുടെ ഒരു വര്‍ഷം പ്രീമിയം സബ്‌സ്‌ക്രിപ്ഷനില്‍ 4 ഡിവൈസുകളിലും കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ ലോകകപ്പിന് മുന്‍പായി 799 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഒരു ഡിവൈസായും 1699 രൂപയുടെ പ്ലാന്‍ 2 ഡിവൈസായുമാണ് സീ ചുരുക്കിയിരിക്കുന്നത്.</p>
<p>
	<br />
	നേരത്തെ ഇന്ത്യയിലെ ആരാധകര്‍ക്ക് ലോകകപ്പ് തന്നെ കാണാനാകില്ലെ എന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ ഫിഫയുമായി 2034 വരെയുള്ള 38 ടൂര്‍ണമെന്റുകളുണ്ടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി സീ ഈ ആശങ്ക അകറ്റി.  മിതമായ നിരക്കിലായിരുന്നു സബ്‌സ്പ്രിഷന്‍ പ്ലാനുകളും ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പായി ഈ പ്ലാനുകളില്‍ സീ മാറ്റം വരുത്തി. 3 ഡിവൈസ് 799 രൂപ എന്ന പ്ലാനില്‍ ആദ്യം സബ്‌സ്‌ക്രൈബ് ചെയ്തവരുടെയും പ്ലാനുകളില്‍ മാറ്റം വന്നതായാണ് റിപ്പോര്‍ട്ടുകള്‍.<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/lamine-yamal-to-erling-haaland-debutants-to-look-out-in-fifa-worldcup-2026-126060900022_1.html" target="_blank">FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ</a></strong></p>
<p>
	 </p>
<p>
	 സീ 5 ആപ്പില്‍ അല്ലാതെ Unite8 Sports 1, Unite8 Sports1 HD, Unite8 Sports 2, Unite8 Sports 2 HD എന്നീ നാല് സ്‌പോര്‍ട്‌സ് ചാനലുകളിലും ലോകകപ്പ് മത്സരങ്ങളുടെ സംപ്രേക്ഷണമുണ്ട്.</p>]]></content:encoded>
      <pubDate>Thu, 11 Jun 2026 13:57:00 +0530</pubDate>
      <updatedDate>Thu, 11 Jun 2026 14:00:52 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[നൈറ്റ് ക്ലബിൽ സ്ത്രീകൾക്കൊപ്പം പാർട്ടി, അടിപിടി : ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്താക്കി, പകരം നായകനായി ജോ റൂട്ട്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/ben-stokes-axed-over-nightclub-scuffle-joe-root-returned-as-england-skipper-126061100003_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/ben-stokes-axed-over-nightclub-scuffle-joe-root-returned-as-england-skipper-126061100003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/21/thumb/1_1/1763722201-2053.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/21/thumb/1_1/1763722201-2053.jpg</image>
      <description><![CDATA[ജൂൺ 17ന് ലണ്ടനിലെ ഓവലിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ജോ റൂട്ടാകും ഇതോടെ ഇംഗ്ലണ്ടിനെ നയിക്കുക. നേരത്തെ 2017 മുതൽ 2022 വരെ ഇംഗ്ലണ്ട് ടീം നായകനായിരുന്നു ജോ റൂട്ട്. നിലവിലെ ഉപനായകനായ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിന് താൽകാലിക ചുമതല ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Ben Stokes axed" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/21/full/1763722201-2053.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Ben Stokes" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Ben Stokes</p>
	</p>
	ലണ്ടനിലെ നൈറ്റ് ക്ലബിലുണ്ടായ അടിപിടിയെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെ ടീമിൽ നിന്നും പുറത്താക്കി. സ്റ്റോക്സിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. ജൂൺ 17ന് ലണ്ടനിലെ ഓവലിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ജോ റൂട്ടാകും ഇതോടെ ഇംഗ്ലണ്ടിനെ നയിക്കുക. നേരത്തെ 2017 മുതൽ 2022 വരെ ഇംഗ്ലണ്ട് ടീം നായകനായിരുന്നു ജോ റൂട്ട്. നിലവിലെ ഉപനായകനായ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിന് താൽകാലിക ചുമതല നൽകിയത്.</p>
<p>
	 </p>
<p>
	ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇംഗ്ലണ്ട് 115 റൺസിന് വിജയിച്ചിരുന്നു. ടീം മാനേജ്മെൻ്റ് നിർദേശം ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിൻസണും ചെൽസിയിലെ റെക്സ് റൂംസ് നൈറ്റ് ക്ലബിലെത്തിയത്. ഇവിടെ വെച്ച് പ്രമുഖ റഗ്ബി ക്ലബായ സാരസെൻസിൻ്റെ സമോവൻ താരം ടോട്ടോവ ഔവയുമായി ഇംഗ്ലണ്ട് താരങ്ങൾ വാക്കേറ്റത്തിലാവുകയായിരുന്നു. താരങ്ങൾക്കെതിരെ ക്രിമിനൽ കേസുകളൊന്നും ചുമത്തിയിട്ടില്ലെങ്കിലും അച്ചടക്കലംഘനത്തിന് കർശന നടപടിയുണ്ടായേക്കും. നിലവിൽ ഇസിബിയുടെ അന്വേഷണ നേരിടുന്ന സാഹചര്യത്തിലാണ് രണ്ടാം ടെസ്റ്റിൽ നിന്ന് ഇരുതാരങ്ങളെയും വിലക്കിയത്.<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/joe-root-dethroned-from-no-1-jasprit-bumrah-leads-in-bowlers-list-126061100002_1.html" target="_blank">ICC Test Rankings : ടെസ്റ്റ് റാങ്കിങ്ങിലെ റൂട്ടിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം, പുതിയ അവകാശി, നേട്ടമുണ്ടാക്കി ശുഭ്മാന്‍ ഗില്‍</a></strong></p>
<p>
	 </p>
<p>
	 അച്ചടക്ക നടപടിയെ തുടർന്ന് നായകസ്ഥാനം നഷ്ടമായാൽ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ഇംഗ്ലണ്ട് താരങ്ങൾ ബാറിലെത്തി മദ്യപിച്ചത് വിവാദമായി മാറിയിരുന്നു. സ്റ്റോക്സും അറ്റ്കിൻസണും പുറത്തായതോടെ ജോർദാൻ കോക്സിനെ ബെൻ സ്റ്റോക്സിന് പകരക്കാരനായി ടീമിലുൾപ്പെടുത്തി. അറ്റ്കിൻസണ് പകരം ജോഫ്ര ആർച്ചറും ടീമിലെത്തി.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 11 Jun 2026 08:47:00 +0530</pubDate>
      <updatedDate>Thu, 11 Jun 2026 08:50:11 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ICC Test Rankings : ടെസ്റ്റ് റാങ്കിങ്ങിലെ റൂട്ടിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം, പുതിയ അവകാശി, നേട്ടമുണ്ടാക്കി ശുഭ്മാന്‍ ഗില്‍]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/joe-root-dethroned-from-no-1-jasprit-bumrah-leads-in-bowlers-list-126061100002_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/joe-root-dethroned-from-no-1-jasprit-bumrah-leads-in-bowlers-list-126061100002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/05/thumb/1_1/1767595052-1925.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/05/thumb/1_1/1767595052-1925.jpg</image>
      <description><![CDATA[ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ഹാരി ബ്രൂക്കാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 56 റണ്‍സുമായി ബ്രൂക്ക്‌സ് തിളങ്ങിയിരുന്നു. 869 റേറ്റിങ് പോയന്റാണ് ബ്രൂക്കിനുള്ളത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Joe Root lose no one ranking" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/05/full/1767595052-1925.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Joe Root dethrowned" width="1261" /></p>
	ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നായി 1,8 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇതോടെ 2 സ്ഥാനങ്ങള്‍ പിന്നോട്ട് പോയ റൂട്ട് മൂന്നാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ഹാരി ബ്രൂക്കാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 56 റണ്‍സുമായി ബ്രൂക്ക്‌സ് തിളങ്ങിയിരുന്നു. 869 റേറ്റിങ് പോയന്റാണ് ബ്രൂക്കിനുള്ളത്. 853 റേറ്റിങ് പോയന്റുമായി ഓസീസിന്റെ ട്രാവിസ് ഹെഡാണ് രണ്ടാം സ്ഥാനത്ത്. ജോ റൂട്ടിന് 851 റേറ്റിങ് പോയിന്റുകളാണുള്ളത്.</p>
<p>
	 </p>
<p>
	അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയതോടെ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതുള്ള ബാറ്റര്‍. 743 റേറ്റിങ് പോയിന്റുകളോടെ ഗില്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അഫ്ഗാനെതിരെ 24 റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തിയ യശ്വസി ജയ്‌സ്വാള്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 81 റണ്‍സ് നേടിയ റിഷഭ് പന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്താണ്.</p>
<p>
	 </p>
<p>
	 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ് ഒന്നാം സ്ഥാനത്ത്. 870 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബുമ്രയ്ക്ക് പിന്നിലായി 838 റേറ്റിംഗ് പോയന്റുള്ള ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം സ്ഥാനത്താണ്.<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/no-babar-azam-shaheen-afridi-pakistan-name-squad-for-asian-games-2026-126061000022_1.html" target="_blank">ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ</a></strong></p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 11 Jun 2026 08:25:00 +0530</pubDate>
      <updatedDate>Thu, 11 Jun 2026 08:28:05 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[തല്ലുണ്ടാക്കിയവർ പുറത്ത്; ഓവൽ ടെസ്റ്റിൽ റൂട്ട് നയിക്കും, സ്‌റ്റോക്‌സും അറ്റ്കിൻസണും ഇല്ല]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/ben-stokes-removed-from-captaincy-126061000031_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/ben-stokes-removed-from-captaincy-126061000031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/20/thumb/1_1/1750414748-707.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/20/thumb/1_1/1750414748-707.jpg</image>
      <description><![CDATA[നിശാക്ലബിൽ തല്ലുണ്ടാക്കിയതിനു ആരോപണ വിധേയരായ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനെയും പേസർ ഗസ് അറ്റ്കിൻസണിനെയും ഒഴിവാക്കി ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീം. ഓവൽ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ജോ റൂട്ട് നയിക്കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="ഇന്ത്യ ശക്തമായ ടീമാണ് – ബെൻ സ്റ്റോക്സ്,ക്രിക്കറ്റ് ഇന്ത്യ ഇംഗ്ലണ്ട് 2025,ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര,Ben Stokes on India team,India not a weak side Ben Stokes,England skipper praises India,Ben Stokes cricket statement" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/20/full/1750414748-707.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Ben Stokes" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Ben Stokes</p>
	</p>
	<br />
	നിശാക്ലബിൽ തല്ലുണ്ടാക്കിയതിനു ആരോപണ വിധേയരായ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനെയും പേസർ ഗസ് അറ്റ്കിൻസണിനെയും ഒഴിവാക്കി ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീം. ഓവൽ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ജോ റൂട്ട് നയിക്കും. </p>
<p>
	 </p>
<p>
	ഒന്നാം ടെസ്റ്റിലെ വിജയത്തിനു ശേഷം നിശാക്ലബിൽ ആഘോഷപ്രകടനം നടത്തവെയാണ് ഇംഗ്ലണ്ട് താരങ്ങൾ നിശാക്ലബിലുണ്ടായിരുന്ന മറ്റു ചിലരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഇതിനു പിന്നാലെ സ്റ്റോക്‌സിനും അറ്റ്കിൻസണുമെതിരെ വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. </p>
<p>
	 </p>
<p>
	അന്വേഷണം നടക്കുന്നതിനാൽ സ്റ്റോക്‌സിനെയും അറ്റ്കിൻസണിനെയും രണ്ടാം ടെസ്റ്റിലേക്കുള്ള സെലക്ഷൻ ഉൾപ്പെടുത്തിയിരുന്നില്ല. </p>
<p>
	 </p>
<p>
	ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, റഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബക്കർ, ഷോയ്ബ് ബഷീർ, ജേക്കബ് ബെതേൽ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്‌സ്, ബെൻ ഡക്കറ്റ്, മാത്യു ഫിഷർ, എമിലിയോ ഗേ, ജെയിംസ് റ്യു, ഒലി റോബിൻസൺ, ജാമി സ്മിത്ത്, ജോഷ് ടംഗ് </p>]]></content:encoded>
      <pubDate>Wed, 10 Jun 2026 20:05:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 20:07:33 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/no-babar-azam-shaheen-afridi-pakistan-name-squad-for-asian-games-2026-126061000022_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/no-babar-azam-shaheen-afridi-pakistan-name-squad-for-asian-games-2026-126061000022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/01/thumb/1_1/1772333273-2098.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/01/thumb/1_1/1772333273-2098.jpg</image>
      <description><![CDATA[മുന്‍ നായകന്‍ ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി, ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ പുറത്താക്കിയാണ് പുതിയ ടീം പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Pakistan  Team" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/01/full/1772333273-2098.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Pakistan Team" width="1013" /></p>
	കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്റെ സൂചനകള്‍ ശക്തമാക്കി ഏഷ്യന്‍ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു.  മുന്‍ നായകന്‍ ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി, ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ പുറത്താക്കിയാണ് പുതിയ ടീം പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.  ജപ്പാനിലെ ഐച്ചി-നഗോയയില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്താനെ നയിക്കുക. അബ്ദുല്‍ സമദിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു. </p>
<p>
	 </p>
<p>
	സമീപകാലത്ത് പാകിസ്താന്റെ ടി20 ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ ഫര്‍ഹാന്‍ ഇക്കഴിഞ്ഞ ടി20 ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങളാണ് നടത്തിയത്. നിലവില്‍ പ്രഖ്യാപിച്ച പാക് ടീമില്‍ ടി20 അന്താരാഷ്ട്ര അരങ്ങേറ്റം പോലും നടത്താത്ത 4 താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അകിഫ് ജാവേദ്, അലി റാസ, മാസ് സദാഖത്ത്, സാദ് മസൂദ് എന്നിവരാണ് ടീമിലെ പുതുമുഖ താരങ്ങള്‍. ഇവര്‍ക്ക് പുറമെ സൈം അയൂബ്, അബ്രാര്‍ അഹമ്മദ്, ഹൈദര്‍ അലി, ഹസന്‍ നവാസ് തുടങ്ങിയ യുവതാരങ്ങളും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഉസ്മാന്‍ ഖാനെ ടീമില്‍ നിലനിര്‍ത്തി.</p>
<p>
	 </p>
<p>
	ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും പിന്നാലെ നടന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലുമെല്ലാം മോശം പ്രകടനമാണ് പാകിസ്ഥാന്‍ നടത്തുന്നത്. സീനിയര്‍ താരങ്ങളായിട്ടും ടീമിന് സഹായകമായ പ്രകടനങ്ങള്‍ നടത്താന്‍ അടുത്ത കാലത്തൊന്നും ബാബര്‍ അസമിനും ഷഹീന്‍ അഫ്രീദിക്കും സാധിച്ചിരുന്നില്ല.  2023ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയായിരുന്നു സ്വര്‍ണം സ്വന്തമാക്കിയത്.</p>
<p>
	 </p>
<p>
	ഏഷ്യന്‍ ഗെയിംസിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം</p>
<p>
	 </p>
<p>
	സാഹിബ് സാദ ഫര്‍ഹാന്‍(ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്(വൈസ് ക്യാപ്റ്റന്‍, അബ്‌റാര്‍ അഹമ്മദ്, അഹ്‌മദ് ഡാനിയേല്‍, ആകിഫ് ജാവേദ്, അലി റാസ, അറാഫത്ത് മിന്‍ഹാസ്, ഹൈദര്‍ അലി, ഹസന്‍ നവാസ്, മാസ് സദാഖത്ത്, മൊഹമ്മദ് സല്‍മാന്‍ മിര്‍സ, സാദ് മസൂദ്, സൈം അയൂബ്, സുഫിയാന്‍ മൊഖ്വിം, ഉസ്മാന്‍ ഖാന്‍</p>]]></content:encoded>
      <pubDate>Wed, 10 Jun 2026 14:28:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 14:25:05 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[കളിച്ചത് മതി ഇനി കേറി പോടാ... മൈതാനത്ത് ജോഷ് ഇംഗ്ലീഷുമായി ഉടക്കി നഹീദ് റാണ, ഓസീസിനെതിരെ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/heated-moment-nahid-rana-angers-josh-inglis-with-fiery-send-off-during-ban-vs-aus-match-126061000021_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/heated-moment-nahid-rana-angers-josh-inglis-with-fiery-send-off-during-ban-vs-aus-match-126061000021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/thumb/1_1/1781079955-8296.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/thumb/1_1/1781079955-8296.jpg</image>
      <description><![CDATA[മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ നഹീദ് റാണയുടെ പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Aus vs Bangladesh, Naheed Rana, Josh Inglis, Cricket News" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/full/1781079955-8296.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Heated Moment Nahid Rana angers Josh Inglis with fiery send off during ban vs Aus match" width="1200" /></p>
	</p>
	ഓസ്‌ട്രേലിയക്കെതിരായ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മൊസദേക്ക് ഹൊസൈന്റെയും (86), നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെയും(67), തന്‍സിദ് ഹസന്റെയും(54) അര്‍ധസെഞ്ചുറികളുടെ മികവില്‍ 284 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ നഹീദ് റാണയുടെ പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്.</p>
<p>
	 </p>
<p>
	 ഓസീസ് നിരയില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ടോപ് സ്‌കോറര്‍. അലക്‌സ് ക്യാരി 47 റണ്‍സെടുത്തു. അതേസമയം മത്സരത്തിന്റെ  11-ാം ഓവറില്‍ ഓസീസ് നായകനായ ജോഷ് ഇംഗ്ലീഷുമായി ബംഗ്ലാ പേസര്‍ മൈതാനത്ത് കോര്‍ത്ത സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഇന്നിങ്‌സിന്റെ 11-ാം ഓവറിലെ ആദ്യ പന്തില്‍ റാണയുടെ എക്‌സ്ട്രാ ബൗണ്‍സ് ചെയ്ത തകര്‍പ്പന്‍ ഡെലിവറിയില്‍ ഇംഗ്ലിസ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായിരുന്നു. വിക്കറ്റ് വീഴ്ത്തിയ റാണ ഇംഗ്ലിസിന് നേരെ തിരിഞ്ഞ് കടുത്ത ഭാഷയില്‍ അഗ്രസീവ് ആയ ഒരു &#39;സെന്‍ഡ് ഓഫ്&#39; നല്‍കുകയായിരുന്നു. റാണയുടെ ഈ പെരുമാറ്റത്തില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച ജോഷ് ഇംഗ്ലിസ് പവലിയനിലേക്ക് നടക്കാന്‍ വിസമ്മതിക്കുകയും, തിരിഞ്ഞു നടന്ന് ബൗളറോട് കടുത്ത ഭാഷയില്‍ തര്‍ക്കിക്കാന്‍ തുടങ്ങുകയും ചെയ്തു.</p>
<p>
	 </p>
<blockquote class="twitter-tweet" data-media-max-width="560">
	<p dir="ltr" lang="en">
		???? A HEATED ARGUMENT BETWEEN JOSH INGLIS & NAHID RANA<br />
		<br />
		Nahid Rana said ,"Go to the dressing room."<br />
		<br />
		Josh Inglish Said , "I&#39;ll see you in the next match." <a href="https://t.co/iGaQ9r5Yfn">pic.twitter.com/iGaQ9r5Yfn</a></p>
	— lndian Sports Netwrk (@IS_Netwrk29) <a href="https://x.com/IS_Netwrk29/status/2064356682764071394?ref_src=twsrc%5Etfw">June 9, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായതോടെ ബംഗ്ലാദേശ് നായകനായ മെഹിദി ഹസന്‍ മിറാസ് ഇടപെടുകയായിരുന്നു. മിറാസാണ് റാണയെ പിന്തിരിപ്പിക്കുകയും ജോഷ് ഇംഗ്ലിസിനെ ശാന്തനാക്കി പവലിയനിലേക്ക് നയിക്കുകയും ചെയ്തത്. മത്സരത്തില്‍ 19 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇംഗ്ലീസ് മടങ്ങിയതോടെ ഓസീസ് പ്രതിരോധത്തിലാവുകയും ചെയ്തു. മത്സരത്തില്‍ 4 വിക്കറ്റുകളുമായി നഹീദ് റാണയാണ് ഓസീസിനെ തകര്‍ത്തത്. മഴ കളി മുടക്കിയതോടെ ഡക്ക്വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ (DLS) നിയമപ്രകാരം ബംഗ്ലാദേശിനെ 86 റണ്‍സിന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 2005-ന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ വിജയമാണിത്.</p>]]></content:encoded>
      <pubDate>Wed, 10 Jun 2026 13:52:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 13:56:08 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/gautam-gambhir-not-satisfied-in-shreyas-iyers-captaincy-126061000019_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/gautam-gambhir-not-satisfied-in-shreyas-iyers-captaincy-126061000019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/25/thumb/1_1/1764039217-5942.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/25/thumb/1_1/1764039217-5942.jpg</image>
      <description><![CDATA[ട്വന്റി 20 നായകസ്ഥാനത്തേക്കു ശ്രേയസ് അയ്യർ വരാതിരിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ചരടുവലികൾ നടത്തിയെന്ന് റിപ്പോർട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ശ്രേയസും ഗംഭീറും അകന്നത്. ഇപ്പോഴും ഇരുവരും തമ്മിൽ അത്ര നല്ല]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gautam Gambhir, Gautam Gambhir coach position, Fans against Gautam Gambhir, ഗൗതം ഗംഭീറിനെതിരെ ആരാധകര്‍" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/25/full/1764039217-5942.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gautam Gambhir" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gautam Gambhir</p>
	</p>
	<br />
	ട്വന്റി 20 നായകസ്ഥാനത്തേക്കു ശ്രേയസ് അയ്യർ വരാതിരിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ചരടുവലികൾ നടത്തിയെന്ന് റിപ്പോർട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ശ്രേയസും ഗംഭീറും അകന്നത്. ഇപ്പോഴും ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. </p>
<p>
	 </p>
<p>
	സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട ഗംഭീർ പുതിയ നായകനായി രണ്ട് പേരെ നിർദേശിച്ചു. അതിൽ ശ്രേയസ് അയ്യർ ഇല്ല. സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെയാണ് ഗംഭീർ നിർദേശിച്ചത്. സെലക്ടർമാർ ഗംഭീറിനെ തള്ളിയതോടെ ശ്രേയസിനു വഴിതുറന്നു. </p>
<p>
	 </p>
<p>
	സെലക്ടർമാരോടും ബിസിസിഐയോടും ശ്രേയസ് നായകനായി വരുന്നതിലുള്ള അതൃപ്തി ഗംഭീർ അറിയിച്ചു. എന്നാൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ വഴങ്ങിയില്ല. ഐപിഎലിലെ ബാറ്റിങ് പ്രകടനവും നായകമികവും പരിഗണിച്ചാണ് ശ്രേയസിനെ നായകനാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ പുനഃപരിശോധനയില്ലെന്നും അഗാർക്കർ ഗംഭീറിനോടു പറഞ്ഞു. </p>
<p>
	 </p>
<p>
	ശ്രേയസ് അയ്യരുടെ പ്രകടനത്തിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കർ പൂർണ തൃപ്തനായിരുന്നു. നായകനെന്ന നിലയിലും സൂര്യക്ക് പകരം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാനുള്ള കഴിവുള്ളതിനാലും ശ്രേയസ് മതിയെന്നായിരുന്നു സെലക്ടർമാരുടെ നിലപാട്. ഗംഭീർ മുന്നോട്ടുവെച്ച രണ്ട് പേരെയും സെലക്ടർമാർ തള്ളിയത് ഇക്കാരണത്താലാണ്.</p>]]></content:encoded>
      <pubDate>Wed, 10 Jun 2026 13:02:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 13:15:09 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Argentina vs Iceland: ലോകകപ്പിലേക്കു രാജകീയ വരവ്; ഐസ് ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ച് അർജന്റീന]]></title>
      <link>https://malayalam.webdunia.com/article/football-malayalam/argentina-beat-iceland-in-world-cup-friendly-126061000006_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/argentina-beat-iceland-in-world-cup-friendly-126061000006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/thumb/1_1/1781062547-1044.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/thumb/1_1/1781062547-1044.jpg</image>
      <description><![CDATA[Argentina vs Iceland: ലോകകപ്പ് സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കു വീണ്ടും ജയം. ഐസ് ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ചു. ലോകകപ്പിനു മുന്നോടിയായി അർജന്റീനയുടെ അവസാന സൗഹൃദമത്സരമായിരുന്നു ഇത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Argentina beat Iceland in World Cup Friendly, Lionel messi, Argentina vs Iceland Match" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/full/1781062547-1044.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Argentina" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Argentina</p>
	</p>
	<br />
	Argentina vs Iceland: ലോകകപ്പ് സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കു വീണ്ടും ജയം. ഐസ് ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ചു. ലോകകപ്പിനു മുന്നോടിയായി അർജന്റീനയുടെ അവസാന സൗഹൃദമത്സരമായിരുന്നു ഇത്. </p>
<p>
	 </p>
<p>
	ആദ്യ പകുതിയിൽ ഒരു ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുമാണ് അർജന്റീന നേടിയത്. സൂപ്പർതാരം ലയണൽ മെസി രണ്ടാം പകുതിയിൽ അർജന്റീനയ്ക്കായി കളത്തിലിറങ്ങി. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ വാലന്റൈൻ ബാർസോയിലൂടെയാണ് അർജന്റീനയുടെ ആദ്യഗോൾ. </p>
<p>
	 </p>
<p>
	രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ ലയണൽ മെസി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് രണ്ടാം ഗോൾ നേടി. 86-ാം മിനിറ്റിൽ മെസി നൽകിയ പാസിൽ നിന്ന് ഐസ് ലൻഡിന്റെ വല കിലുക്കി തിയാഗോ അൽമാഡ അർജന്റീനയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. 63 ശതമാനം ബോൾ പൊസഷനും അർജന്റീനയ്‌ക്കൊപ്പമായിരുന്നു. ഐസ് ലൻഡ് 21 ഫൗളുകൾ കമ്മിറ്റ് ചെയ്തു. </p>]]></content:encoded>
      <pubDate>Wed, 10 Jun 2026 08:54:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 09:05:55 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/gautam-gambhir-pushed-for-suryakumar-yadav-s-sacking-suggested-2-major-replacements-126061000001_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/gautam-gambhir-pushed-for-suryakumar-yadav-s-sacking-suggested-2-major-replacements-126061000001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/08/thumb/1_1/1770525762-1673.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/08/thumb/1_1/1770525762-1673.jpg</image>
      <description><![CDATA[മോശം ഫോമിലുള്ള സൂര്യയെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് മാത്രമല്ല, ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന നിലപാടാണ് ഗംഭീര്‍ സ്വീകരിച്ചതെന്ന് ക്രിക്‌ബ്ലോഗര്‍. കോം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Suryakumar Yadav" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/08/full/1770525762-1673.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Suryakumar Yadav" width="1013" /></p>
	ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയ നിര്‍ണായക തീരുമാനത്തിന് പിന്നില്‍ ഇന്ത്യന്‍ ടീം മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. മോശം ഫോമിലുള്ള സൂര്യയെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് മാത്രമല്ല, ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന നിലപാടാണ് ഗംഭീര്‍ സ്വീകരിച്ചതെന്ന് ക്രിക്‌ബ്ലോഗര്‍. കോം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.</p>
<p>
	 </p>
<p>
	 ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ സ്വര്‍ണവും അടുത്ത ടി20 ലോകകപ്പും നേടുമെന്ന സൂര്യകുമാര്‍ യാദവിന്റെ പ്രസ്താവന ഗംഭീറിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ടീമിലെ സ്ഥാനം പ്രകടനം കൊണ്ട് തെളിയിക്കണമെന്ന കടുത്ത മുന്നറിയിപ്പ് ഗംഭീര്‍ സൂര്യയ്ക്ക് നേരത്തെ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.</p>
<p>
	 </p>
<p>
	 ലോകകപ്പിന് പിന്നാലെ നടന്ന ഐപിഎല്ലിലും സൂര്യ ദയനീയമായ പ്രകടനം തുടര്‍ന്നതോടെയാണ് താരത്തെ ടീമില്‍ നിന്നും തന്നെ മാറ്റാന്‍ ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടത്. ഐപിഎല്ലില്‍ 20.77 റണ്‍സ് ശരാശരിയില്‍ 270 റണ്‍സ് മാത്രമായിരുന്നു സൂര്യകുമാര്‍ നേടിയത്. ഗംഭീറിന്റെ ഈ തീരുമാനത്തെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും പിന്തുണച്ചതായാണ് വിവരം. <strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-might-not-play-in-t20-again-for-india-126060700004_1.html" target="_blank">ടി20യിൽ 2 ലോകകപ്പുകൾ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് നേട്ടങ്ങൾ, സൂര്യകുമാർ യാദവ് പടിയിറങ്ങുമ്പോൾ</a></strong></p>
<p>
	 </p>
<p>
	സൂര്യകുമാറിന് പകരം നായകനായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളാണ് ഗംഭീര്‍ മുന്നൊട്ട് വെച്ചത്. എന്നാല്‍ ശ്രേയസ് അയ്യരിനായി അഗാര്‍ക്കര്‍ വലിയ രീതിയില്‍ വാദിച്ചു. ഐപിഎല്ലിലെ താരത്തിന്റെ മികച്ച ഫോമും നായകനെന്ന ട്രാക്ക് റെക്കോര്‍ഡും പരിഗണിക്കണമെന്നാണ് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. ദീര്‍ഘമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിഷയത്തില്‍ ഗംഭീറും അഗാര്‍ക്കറും തമ്മില്‍ യോജിപ്പിലെത്തിയത്.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-clears-mumbai-indians-from-instagram-profile-126060800003_1.html" target="_blank">Suryakumar Yadav : മുംബൈയും കൈവിട്ടോ?, സോഷ്യൽ മീഡിയയിൽ നിന്നും മുംബൈ ഇന്ത്യൻസ് നീക്കി സൂര്യകുമാർ, ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു</a></strong></p>
</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 10 Jun 2026 08:14:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 08:16:56 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[India A vs Sri Lanka A: കൈവിട്ട കളി വരുതിയിലാക്കി ഇന്ത്യ; ശ്രീലങ്കയെ എട്ട് റൺസിനു തോൽപ്പിച്ചു]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/india-a-beat-sri-lanka-a-126060900037_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/india-a-beat-sri-lanka-a-126060900037_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1781017095-6737.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1781017095-6737.jpg</image>
      <description><![CDATA[India A vs Sri Lanka A: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എ ശ്രീലങ്ക എ ടീമിനെ എട്ട് റൺസിനു തോൽപ്പിച്ചു. കളി പൂർണമായി കൈവിട്ടെന്നു കരുതിയിടത്തു നിന്ന് ഇന്ത്യൻ ബൗളർമാർ ജയം പിടിച്ചെടുക്കുകയായിരുന്നു. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="India A beat Sri lanka A, Ruturaj Gaikwad, Tilak Varma" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/full/1781017095-6737.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="India A vs Sri Lanka A" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			India A vs Sri Lanka A</p>
	</p>
	<br />
	India A vs Sri Lanka A: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എ ശ്രീലങ്ക എ ടീമിനെ എട്ട് റൺസിനു തോൽപ്പിച്ചു. കളി പൂർണമായി കൈവിട്ടെന്നു കരുതിയിടത്തു നിന്ന് ഇന്ത്യൻ ബൗളർമാർ ജയം പിടിച്ചെടുക്കുകയായിരുന്നു. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 48.5 ഓവറിൽ 269 നു ശ്രീലങ്ക ഓൾഔട്ട് ആയി. </p>
<p>
	 </p>
<p>
	ഒരുഘട്ടത്തിൽ ശ്രീലങ്ക കളി ജയിക്കുമെന്ന് ഇന്ത്യൻ ആരാധകർ പോലും ഉറപ്പിച്ചതാണ്. സ്‌കോർ ബോർഡിൽ 93 റൺസായിട്ടാണ് ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 33.6 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തിരുന്നു. ശേഷിക്കുന്ന 96 പന്തിൽ 91 റൺസ് മാത്രമേ ശ്രീലങ്കയ്ക്കു വേണ്ടിയിരുന്നുള്ളൂ, ആറ് വിക്കറ്റും ശേഷിച്ചിരുന്നു. ശ്രീലങ്കയ്ക്കായി സഹാൻ അരാച്ഛിഗെ 72 പന്തിൽ 74 റൺസെടുത്തു. ഓപ്പണർമാരായ നിരോഷാൻ ഡിക്വെല്ല (45 പന്തിൽ 47), അവിഷ്‌ക ഫെർണാണ്ടോ (59 പന്തിൽ 45), സദീര സമരവിക്രമ (51 പന്തിൽ 46) എന്നിവരും മികച്ച പ്രകടനം നടത്തി. </p>
<p>
	 </p>
<p>
	ഇന്ത്യക്കായി അർഷാദ് ഖാൻ, അനുകുൽ റോയ്, ആയുഷ് ബദോനി, വിപ്രജ് നിഗം എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. അൻഷുൽ കംബോജിനു ഒരു വിക്കറ്റ്. </p>
<p>
	 </p>
<p>
	ഇന്ത്യ എ ടീമിനായി ഋതുരാജ് ഗെയ്ക്വാദ് സെഞ്ചുറി നേടി. 114 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 101 റൺസെടുത്ത ഗെയ്ക്വാദ് ആണ് കളിയിലെ താരം. നായകൻ തിലക് വർമ 97 പന്തിൽ 60 റൺസെടുത്തു. പ്രിയാൻഷ് ആര്യ (32 പന്തിൽ 32), ആയുഷ് ബദോനി (18 പന്തിൽ 24), സുയാൻഷ് ഷെഡ്‌ഗെ (14 പന്തിൽ പുറത്താകാതെ 26) എന്നിവരും തിളങ്ങി. </p>]]></content:encoded>
      <pubDate>Tue, 09 Jun 2026 20:25:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 20:28:19 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Bangladesh vs Australia, 1st ODI: ബംഗ്ലാദേശിനു മുന്നിൽ നാണംകെട്ട് ഓസ്‌ട്രേലിയ; ഒന്നാം ഏകദിനത്തിൽ 86 റൺസ് തോൽവി]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/bangladesh-beat-australia-in-1st-odi-126060900036_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/bangladesh-beat-australia-in-1st-odi-126060900036_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1781016269-3928.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1781016269-3928.jpg</image>
      <description><![CDATA[Bangladesh vs Australia, 1st ODI: കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 86 റൺസിനാണ് ആതിഥേയരായ ബംഗ്ലാദേശ് ജയിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Bangladesh vs Australia" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/full/1781016269-3928.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Bangladesh vs Australia" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Bangladesh vs Australia</p>
	</p>
	<br />
	Bangladesh vs Australia, 1st ODI: കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 86 റൺസിനാണ് ആതിഥേയരായ ബംഗ്ലാദേശ് ജയിച്ചത്. </p>
<p>
	 </p>
<p>
	ധാക്കയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 42.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ബംഗ്ലാദേശ് നേടിയത്. </p>
<p>
	 </p>
<p>
	ബംഗ്ലാദേശിനായി നാഹിദ് റാണ 10 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുർ റഹ്‌മാൻ, മൊസദാക്ക് ഹൊസൈൻ എന്നിവർക്കു രണ്ട് വീതം വിക്കറ്റുകൾ. തസ്‌കിൻ അഹമ്മദ് ഒരു വിക്കറ്റ് വീഴ്ത്തി. </p>
<p>
	 </p>
<p>
	70 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 86 റൺസുമായി പുറത്താകാതെ നിന്ന മൊസദാക്ക് ഹൊസൈൻ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. നജ്മുൽ ഹൊസൈൻ ഷാന്റോ 86 പന്തിൽ 67 റൺസെടുത്തു. ഓപ്പണർ തൻസിദ് ഹസൻ തമിം 44 പന്തിൽ 54 റൺസുമായി തിളങ്ങി. </p>
<p>
	 </p>
<p>
	മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്. </p>]]></content:encoded>
      <pubDate>Tue, 09 Jun 2026 20:03:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 20:14:33 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആരുടെയും നിഴലിൽ ഒതുങ്ങില്ലെന്ന് ശ്രേയസ്, ലക്ഷ്യം വെച്ചത് ഗംഭീറിനെ?, കൊൽക്കത്തയിലെ അനുഭവം വെച്ചുള്ള സംസാരമെന്ന് സോഷ്യൽ മീഡിയ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/i-wont-be-under-anyone-s-shadow-shreyas-iyer-statement-sparks-new-debates-126060900029_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/i-wont-be-under-anyone-s-shadow-shreyas-iyer-statement-sparks-new-debates-126060900029_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/25/thumb/1_1/1756131794-5774.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/25/thumb/1_1/1756131794-5774.jpg</image>
      <description><![CDATA[തന്റെ വ്യക്തിത്വത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മരാരുടെയെങ്കിലും നിഴലിന് കീഴില്‍ ഒതുങ്ങാന്‍ താന്‍ ഒരിക്കലും ശ്രമിക്കാറില്ലെന്നും മുംബൈയില്‍ നടന്ന പ്ലേ ടൈം 2026 എന്ന ചടങ്ങില്‍ പറഞ്ഞു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Shreyas Iyer" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/25/full/1756131794-5774.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shreyas Iyer Gambhir" width="1029" /></p>
	ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായതിന് പിന്നാലെ ശ്രേയസ് അയ്യര്‍ അയ്യര്‍ നടത്തിയ പ്രതികരണം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. തന്റെ വ്യക്തിത്വത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മരാരുടെയെങ്കിലും നിഴലിന് കീഴില്‍ ഒതുങ്ങാന്‍ താന്‍ ഒരിക്കലും ശ്രമിക്കാറില്ലെന്നും മുംബൈയില്‍ നടന്ന പ്ലേ ടൈം 2026 എന്ന ചടങ്ങില്‍ പറഞ്ഞു. ശ്രേയസ് പറഞ്ഞത് ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.</p>
<p>
	 </p>
<p>
	2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നായകനെന്ന നിലയില്‍ ഐപിഎല്‍ കിരീടം നേടികൊടുത്തെങ്കിലും അന്ന് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പോയത് കെകെആര്‍ പരിശീലകനായ ഗൗതം ഗംഭീറിനായിരുന്നു. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റുമായി ശ്രേയസ് അയ്യര്‍ക്ക് പരാതികളുണ്ടായിരുന്നു. ശ്രേയസ് അയ്യര്‍ പിന്നീട് ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്ന് പോലും ഒഴിവാക്കപ്പെട്ടപ്പോള്‍ ഗൗതം ഗംഭീര്‍ രാഹുല്‍ ദ്രാവിഡിന് പിന്നാലെ ഇന്ത്യയുടെ പരിശീലകനായി നിയമിക്കപ്പെട്ടിരുന്നു.</p>
<p>
	 </p>
<p>
	കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയപ്പോള്‍ നായകനെന്ന നിലയില്‍ ലഭിക്കേണ്ട പ്രശംസയും പരിഗണനയും ലഭിച്ചില്ലെന്ന വികാരം ശ്രേയസിനുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വിജയങ്ങള്‍ മുഴുവന്‍ ഗംഭീറിന്റെ ബുദ്ധിപരമായ നീക്കങ്ങളായാണ് ചിത്രീകരിക്കപ്പെട്ടത്. ഇന്ത്യന്‍ നായകനായപ്പോള്‍ ഇത് മനസ്സില്‍ വെച്ചുകൊണ്ടുള്ള പ്രതികരണമാണ് ശ്രേയസ് നടത്തിയതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-emerges-as-strong-favourite-to-become-india-s-next-t20-captain-126042000028_1.html" target="_blank">ഗംഭീർ സമ്മതം മൂളി ?, ടി20യിൽ സൂര്യ പുറത്തേക്ക്, നായകനായി ശ്രേയസ് എത്തും</a></strong></p>
</p>
<p>
	 </p>
<p>
	അതേസമയം ഇന്ത്യന്‍ നായകനായി ശ്രേയസ് വരുന്നതില്‍ ഏറ്റവും എതിര്‍പ്പ് ഉയര്‍ത്തിയതും ഗംഭീറായിരുന്നു. നിലവില്‍ 2023ന് ശേഷം ശ്രേയസ് ദേശീയ ടീമിനായി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ടി20 നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെ കൊണ്ടുവരാനായിരുന്നു ഗംഭീറിന് താല്പര്യം. ഇതിനായി ഗംഭീര്‍ വാദിച്ചുവെങ്കിലും ശ്രേയസിന്റെ വിഷയത്തില്‍ അഗാര്‍ക്കര്‍ ഉറച്ചുനിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ക്യാപ്റ്റനും കോച്ചും എങ്ങനെ ഒത്തുപോകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-indias-new-t20-captain-126060500007_1.html" target="_blank">Shreyas Iyer: ശ്രേയസ് അയ്യർ ക്യാപ്റ്റൻസിയിലേക്ക്; ഗംഭീറിന്റെ എതിർപ്പ് മറികടന്ന് സെലക്ടർമാർ</a></strong></p>
</p>
<p>
	 </p>
<p>
	ഈ മാസം അയര്‍ലന്‍ഡിനെതിരായ 2 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെയാണ് ക്യാപ്റ്റനായുള്ള ശ്രേയസിന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ 5 മത്സരങ്ങളുടെ ടി20 പരമ്പരയും ഏഷ്യന്‍ ഗെയിംസും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 09 Jun 2026 17:18:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 17:03:04 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[പാകിസ്ഥാനിൽ മുറിക്ക് പുറത്ത് തോക്കുമായി പട്ടാളം, ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം എന്നിട്ടും കളിച്ചു : ലിറ്റൺ ദാസ്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/pakistan-used-to-stand-with-guns-outside-room-litton-das-on-bangladesh-s-t20-worldcup-withdrawal-126060900028_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/pakistan-used-to-stand-with-guns-outside-room-litton-das-on-bangladesh-s-t20-worldcup-withdrawal-126060900028_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1781003511-8065.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1781003511-8065.jpg</image>
      <description><![CDATA[ഇന്ത്യയിലെ സുരക്ഷയെ പറ്റി ആശങ്ക ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുമ്പോഴും അതിലും മോശം സാഹചര്യത്തിലാണ് പാകിസ്ഥാനില്‍ തങ്ങള്‍ മത്സരങ്ങള്‍ കളിച്ചതെന്നാണ് ലിറ്റണ്‍ ദാസ് വ്യക്തമാക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Litton Das, BCB India Boycott, T20 worldcup 26, Bangladesh Cricket" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/full/1781003511-8065.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Pakistan used to stand with guns outside room litton das on bangladesh's T20 worldcup withdrawal" width="1058" /></p>
	</p>
	ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം ബംഗ്ലാദേശ് എടുത്തത് കളിക്കാരുടെ താല്പര്യ പ്രകാരമായിരുന്നില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ്. ഇന്ത്യയിലെ സുരക്ഷയെ പറ്റി ആശങ്ക ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുമ്പോഴും അതിലും മോശം സാഹചര്യത്തിലാണ് പാകിസ്ഥാനില്‍ തങ്ങള്‍ മത്സരങ്ങള്‍ കളിച്ചതെന്നാണ് ലിറ്റണ്‍ ദാസ് വ്യക്തമാക്കുന്നത്. മുന്‍പ് താന്‍ പാകിസ്ഥാന്‍ പര്യടനത്തില്‍ കളിച്ചപ്പൊള്‍ ഹോട്ടല്‍ മുറികള്‍ക്ക് പുറത്ത് പോലും അത്യാധുനികമായ ആയുധങ്ങളുമായി കമാന്‍ഡോകള്‍ കാവല്‍ നിന്നിരുന്നെന്നും അത്തരം ഒരു അവസ്ഥയില്‍ കളിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും ലിറ്റണ്‍ ദാസ് പറയുന്നു.</p>
<p>
	 </p>
<p>
	ഇന്ത്യയില്‍ ലോകകപ്പ് കളിക്കേണ്ടതില്ലെന്ന തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ക്രിക്കറ്റ് കളിക്കാര്‍ ഒരു ചര്‍ച്ചയുടെയും ഭാഗമായിരുന്നില്ലെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കി. ജനുവരിയില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച ഔപചാരികം മാത്രമായിരുന്നു. മീഡിയ സ്റ്റണ്ട് മാത്രം. അവിടെ ചോദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ഞങ്ങള്‍ ചായ ക്കുടിച്ച് പിരിഞ്ഞു. കളിക്കാരോട് അഭിപ്രായങ്ങള്‍ ചോദിച്ചെങ്കിലും ഇന്ത്യയില്‍ കളിക്കേണ്ടതില്ലെന്ന നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കി. </p>
<p>
	 </p>
<p>
	 ഈ സാഹചര്യത്തിലാണ് പാകിസ്ഥാനില്‍ മോശമായ സാഹചര്യത്തിലും തങ്ങള്‍ ക്രിക്കറ്റ് കളിച്ചെന്നും  മുറിക്ക് മുന്‍പില്‍ ആയുധധാരികളായ പട്ടാളക്കാര്‍ ഉള്ളപ്പോള്‍ കളിക്കാരാരും മികച്ച പ്രകടനം നല്‍കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കിയത്.</p>]]></content:encoded>
      <pubDate>Tue, 09 Jun 2026 16:48:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 16:54:16 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ട്രാൻസിഷൻ ഘട്ടമെന്ന് പറഞ്ഞ് എപ്പോഴും ഊരിപോരാനാവില്ല, ബാറ്റർമാർക്ക് നിലവാരമില്ല: ടെസ്റ്റ് ടീമിനെതിരെ സുനിൽ ഗവാസ്കർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/sunil-gavaskar-on-indian-test-team-and-transition-period-126060900025_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/sunil-gavaskar-on-indian-test-team-and-transition-period-126060900025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780911908-5702.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780911908-5702.jpg</image>
      <description><![CDATA[തോല്‍വികളെ ഈ കാരണം പറഞ്ഞ് ന്യായീകരിക്കുന്നത് ഒഴിവാക്കണമെന്നും ബാറ്റിങ്ങിലെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ടീം ശ്രദ്ധിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="India beat Afghanistan for an innings, Manav Suthar, Manav Suthar Six Wickets in Debut, Mullanpur Test, manav Suthar Records, India vs Afghanistan Test, മാനവ് സുത്താർ, ഇന്ത്യ-അഫ്ഗാനിസ്ഥാൻ, മാനവ് സുത്താർ ആറ് വിക്കറ്റ്, മാനവ് സുത്താർ ബൗളിങ്‌" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/full/1780911908-5702.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="India vs Afghanistan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			India vs Afghanistan</p>
	</p>
	ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു ട്രാന്‍സിഷന്‍ കാലത്തിലൂടെയാണെന്ന് പറഞ്ഞ് തോല്‍വികളെ ന്യായീകരിക്കുന്ന പരിപാടി നിര്‍ത്തണമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തോല്‍വികളെ ഈ കാരണം പറഞ്ഞ് ന്യായീകരിക്കുന്നത് ഒഴിവാക്കണമെന്നും ബാറ്റിങ്ങിലെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ടീം ശ്രദ്ധിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അഫ്ഗാനെതിരായ ഏക ടെസ്റ്റില്‍ വിജയിച്ചതിന് ശേഷം ജിയോ ഹോട്ട്സ്റ്റാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>
	 </p>
<p>
	ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും എപ്പോഴും പറയുന്നത് ട്രാന്‍സിഷന്‍ ഘട്ടത്തെ പറ്റിയാണ്. ആ രീതി അവസാനിപ്പിച്ച ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരത്തില്‍ ശ്രദ്ധ വെയ്ക്കണം. എല്ലാ ടീമിലും താരങ്ങള്‍ വിരമിക്കുമ്പോള്‍ മാറ്റങ്ങള്‍ വരാറുണ്ട്. അത് സ്വാഭാവികമാണ്. സമീപകാല ഫലങ്ങള്‍ നോക്കിയാല്‍ ബൗളിങ്ങിനേക്കാള്‍ ആശങ്കയുണ്ടാക്കുന്നത് ബാറ്റിങ്ങിലെ പോരായ്മയാണ്. ടി20 ശൈലിയിലേക്ക് ബാറ്റര്‍മാര്‍ വഴുതിപോകുന്നത് ക്ഷമ നശിക്കാനും മോശം തീരുമാനങ്ങള്‍ എടുക്കാനും കാരണമാകുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ആവശ്യപ്പെടുന്നത് മറ്റൊരു സമീപനമാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/india-beat-afghanistan-for-an-innings-126060800026_1.html" target="_blank">India vs Afghanistan, One-off Test: &#39;തീർപ്പാക്കി സുന്ദർ, അഭിമാനം മാനവ്&#39;; ഇന്ത്യക്കു ഇന്നിങ്‌സ് ജയം</a></strong></p>
</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 09 Jun 2026 15:37:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 15:15:46 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ]]></title>
      <link>https://malayalam.webdunia.com/article/football-malayalam/lamine-yamal-to-erling-haaland-debutants-to-look-out-in-fifa-worldcup-2026-126060900022_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/lamine-yamal-to-erling-haaland-debutants-to-look-out-in-fifa-worldcup-2026-126060900022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1780996127-9235.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1780996127-9235.jpg</image>
      <description><![CDATA[പല സൂപ്പര്‍ താരങ്ങളും ഇക്കുറി ലോകകപ്പ് ലക്ഷ്യം വെച്ച് ഇറങ്ങുമ്പോള്‍ ലാമിന്‍ യമാല്‍ മുതല്‍ ഹാലന്‍ഡ് വരെയുള്ള ഒരുപിടി താരങ്ങള്‍ തങ്ങളുടെ കന്നി ലോകകപ്പിനാണ് ഇറങ്ങുന്നത്. ഇത്തവണ ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന താരങ്ങളില്‍ ശ്രദ്ധ വെയ്‌ക്കേണ്ട ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Lamine Yamal, Nico Paz,Erling Haaland,Florian Wirtz,Michael Olise,Arda Guler,Fifa Worldcup 2026" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/full/1780996127-9235.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Lamine Yamal to erling Haaland debutants to look out in FIFA Worldcup 2026" width="1201" /></p>
	</p>
	2026ലെ ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ, നെയ്മര്‍, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ പല സീനിയര്‍ താരങ്ങള്‍ക്കും ഇക്കുറി ഇത് തങ്ങളുടെ അവസാന ലോകകപ്പായിരിക്കുമെന്ന് ഉറപ്പാണ്. പല സൂപ്പര്‍ താരങ്ങളും ഇക്കുറി ലോകകപ്പ് ലക്ഷ്യം വെച്ച് ഇറങ്ങുമ്പോള്‍ ലാമിന്‍ യമാല്‍ മുതല്‍ ഹാലന്‍ഡ് വരെയുള്ള ഒരുപിടി താരങ്ങള്‍ തങ്ങളുടെ കന്നി ലോകകപ്പിനാണ് ഇറങ്ങുന്നത്. ഇത്തവണ ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന താരങ്ങളില്‍ ശ്രദ്ധ വെയ്‌ക്കേണ്ട താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.</p>
<p>
	 </p>
<p>
	സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും പ്രധാനതാരമായ ലാമിന്‍ യമാലും നോര്‍വെയുടെ എര്‍ലിങ് ഹാലന്‍ഡുമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍. യൂറോപ്യന്‍ ഫുട്‌ബോളിലെ മിന്നുന്ന താരങ്ങളായ ഇവര്‍ക്ക് പുറമെ ഒരുകൂട്ടം താരങ്ങളും ഇക്കുറി ലോകകപ്പില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. പതിനെട്ടാം വയസ്സില്‍ തന്നെ ബാഴ്‌സയുടെയും സ്‌പെയ്‌നിന്റെയും പ്രധാനതാരമായ ലാമിന്‍ യമാലാണ് ഇവരില്‍ പ്രധാനി. അതേസമയം 1998ന് ശേഷം നോര്‍വെയ്ക്ക് ആദ്യമായി ലോകകപ്പ് യോഗ്യത നേടികൊടുത്തുകൊണ്ടാണ് ഹാലന്‍ഡ് ഇക്കുറി ദേശീയകുപ്പായത്തിലെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി നടത്തിയ പ്രകടനങ്ങള്‍ ലോകകപ്പിലും ആവര്‍ത്തിക്കാന്‍ താരത്തിനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/argentina-portugal-match-in-fifa-world-cup-125120600007_1.html" target="_blank">FIFA World Cup 2026: ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടും, പക്ഷേ ഇങ്ങനെ സംഭവിച്ചാല്‍ മാത്രം !</a></strong></p>
</p>
<p>
	 </p>
<p>
	ഇവര്‍ക്ക് പുറമെ ജര്‍മനിയുടെ ഫ്‌ളോറന്‍ വിര്‍ട്‌സ്, ഫ്രാന്‍സിന്റെ മൈക്കല്‍ ഒലീസെ, കൊളംബിയയുടെ ലൂയിസ് ഡയസ് എന്നിവരും ഈ ലോകകപ്പിലെ പ്രധാന പേരുകാരാണ്. ലിവര്‍ പൂളിലേക്ക് വന്‍ തുകയ്‌ക്കെത്തിച്ചെങ്കിലും വിര്‍ട്‌സിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ പ്രകടനങ്ങള്‍ ഇതുവരെയും നടത്താനായിട്ടില്ല. അതേസമയം ബയേണ്‍ മ്യൂണിച്ചിലെ അതിഗംഭീരമായ സീസണിന് ശേഷമാണ് ഒലീസെ ഫ്രാന്‍സ് ടീമിലെത്തുന്നത്. ലൂയിസ് ഡിയാസും തന്റെ ആദ്യ ലോകകപ്പാണ് ഇക്കുറി കളിക്കുന്നത്. ഇവര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍ നിരയിലെ ജാവോ നെവസും അര്‍ജന്റീന നിരയില്‍ നിക്കോ പാസും ശ്രദ്ധ വെയ്‌ക്കേണ്ട യുവതാരങ്ങളാണ്. തുര്‍ക്കിയുടെ റയല്‍ മാഡ്രിഡ് താരമായ ആര്‍ഡെ ഗുള്ളര്‍. ഐവറി കോസ്റ്റിന്റെ യാന്‍ ഡയമണ്ഡെ എന്നിവരും ഇക്കുറി ലോകകപ്പില്‍ തിളങ്ങുമെന്ന കരുതുന്ന താരങ്ങളാണ്.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/argentina-fifa-worldcup-2026-swuad-announced-126052900001_1.html" target="_blank">Argentina Worldcup Squad : കിരീടം നിലനിർത്താൻ മെസ്സിപ്പട, ഫിഫ ലോകകപ്പിനുള്ള അർജൻ്റീന ടീം റെഡി, ഡിബാല പുറത്ത്</a></strong></p>
</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 09 Jun 2026 14:35:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 14:39:13 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഫിറ്റ്നസ് ടെസ്റ്റ് പാസായി, അഫ്ഗാനെതിരെ രോഹിത്തും ഹാർദ്ദിക്കും തിരിച്ചെത്തുന്നു, കോലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് ആശ്വാസവാർത്ത]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/hardik-pandya-and-rohit-sharma-cleared-fit-for-india-afghanistan-odi-series-126060900021_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/hardik-pandya-and-rohit-sharma-cleared-fit-for-india-afghanistan-odi-series-126060900021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/01/thumb/1_1/1764584513-3243.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/01/thumb/1_1/1764584513-3243.jpg</image>
      <description><![CDATA[ബെംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇരു താരങ്ങള്‍ക്കും ഫിറ്റ്‌നസ് അനുമതി ലഭിച്ചത്. അതേസമയം ഹാംസ്ട്രിങ് പരിക്കേറ്റ കോലി പരമ്പരയില്‍ കളിക്കില്ല.]]></description>
      <content:encoded><![CDATA[<p>
	<p>
		<p style="float: left;width:100%;text-align:center;">
			<img align="center" alt="Rohit Sharma" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/01/full/1764584513-3243.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Rohit Sharma pass Fitness test" width="1224" /></p>
		അഫ്ഗാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍  ടീമിന് ആശ്വാസവാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് സംശയത്തിലായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും ഫിറ്റ്‌നസ് പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബെംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇരു താരങ്ങള്‍ക്കും ഫിറ്റ്‌നസ് അനുമതി ലഭിച്ചത്. അതേസമയം ഹാംസ്ട്രിങ് പരിക്കേറ്റ കോലി പരമ്പരയില്‍ കളിക്കില്ല.<br />
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/virat-kohli-injury-update-126060400031_1.html" target="_blank">പരുക്കിന്റെ പിടിയിൽ കോലി, രോഹിത്തിന്റെ കാര്യവും ഉറപ്പില്ല; ആരാധകർക്കു നിരാശ</a></strong></p>
	<p>
		 </p>
	<p>
		കോലിയുടെ അസാന്നിധ്യത്തില്‍ സീനിയര്‍ താരമായ രോഹിത്തിന്റെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. യുവത്വത്തിനൊപ്പം അനുഭവസമ്പത്തും ഒത്തുചേര്‍ക്കാന്‍ രോഹിത്തിന്റെ സാന്നിധ്യം ടീമിനെ സഹായിക്കും. മധ്യനിരയില്‍ ഹാര്‍ദ്ദിക് കൂടി എത്തുന്നതോടെ ടീം ശക്തമാകും. ഈ മാസം ജൂണ്‍ 13ന് ധര്‍മശാലയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ വൈറ്റ് ബോളില്‍ നടത്തിയിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. അതിനാല്‍ തന്നെ അഫ്ഗാന്‍ നിരയെ നിസാരമായി കാണാന്‍ ഇന്ത്യയ്ക്കാവില്ല. 3 ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഇന്ത്യയും അഫ്ഗാനും തമ്മില്‍ കളിക്കുക.<br />
		<p>
			<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/kohli-set-to-miss-odi-series-against-afghanistan-126060400017_1.html" target="_blank">കോലിയ്ക്ക് ഹാംസ്ട്രിങ് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല, പകരക്കാരനായി ആരെത്തും?</a></strong></p>
	</p>
	<p>
		 </p>
	<p>
		 </p>
</p>
<br />]]></content:encoded>
      <pubDate>Tue, 09 Jun 2026 13:58:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 14:02:12 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Vaibhav Sooryavanshi : ഉപദേശിച്ച് നശിപ്പിക്കില്ല, വൈഭവിനോട് എന്ത് സമീപനമെടുക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് കോച്ച്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/indian-batting-coach-on-vaibhav-suryavanshi-entry-to-senior-team-126060900019_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/indian-batting-coach-on-vaibhav-suryavanshi-entry-to-senior-team-126060900019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780073726-321.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780073726-321.jpg</image>
      <description><![CDATA[ഐപിഎല്ലില്‍ വമ്പന്‍ താരങ്ങളെയെല്ലാം മറികടന്ന് ഓറഞ്ച് ക്യാപ്പ് തൂക്കിയ വൈഭവിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ ഇന്ത്യന്‍ ആരാധകരെല്ലാം കാത്തിരിക്കുകയാണ്. ആരാധക പ്രതീക്ഷ ഏറെ ആയതിനാല്‍ തന്നെ വൈഭവിനെ എങ്ങനെയാകണം ഇന്ത്യന്‍ ടീം പരിഗണിക്കേണ്ടത് എന്നതിനെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vaibhav Suryavanshi" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/full/1780073726-321.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav " width="1225" /></p>
	ഇന്ത്യന്‍ ക്രിക്കറ്റിന്റെ അത്ഭുതബാലനായ വൈഭവ് സൂര്യവംശി 15 വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്. ഐപിഎല്ലില്‍ വമ്പന്‍ താരങ്ങളെയെല്ലാം മറികടന്ന് ഓറഞ്ച് ക്യാപ്പ് തൂക്കിയ വൈഭവിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ ഇന്ത്യന്‍ ആരാധകരെല്ലാം കാത്തിരിക്കുകയാണ്. ആരാധക പ്രതീക്ഷ ഏറെ ആയതിനാല്‍ തന്നെ വൈഭവിനെ എങ്ങനെയാകണം ഇന്ത്യന്‍ ടീം പരിഗണിക്കേണ്ടത് എന്നതിനെ പറ്റി പല മുന്‍ താരങ്ങളും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.</p>
<p>
	 </p>
<p>
	 ഇപ്പോഴിതാ വൈഭവിനോടുള്ള സമീപനം എത്തരത്തിലാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ചായ സീതാന്‍ഷു കൊട്ടക്. ഐപിഎല്ലിലടക്കം മികവ് തെളിയിച്ച 15കാരനെ അമിതമായി ടെക്‌നിക്കുകളില്‍ ഫോക്കസ് ചെയ്യാന്‍ പറയുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.</p>
<p>
	 </p>
<p>
	 ഒരു ബാറ്റിംഗ് കോച്ച് എന്ന നിലയില്‍ ഈ തലത്തിലുള്ള ബാറ്റര്‍മാരുമായി പ്രവര്‍ത്തിക്കുക എന്നതൊരു വെല്ലുവിളിയാണ്. കളിക്കാര്‍ക്ക് അവരുടേതായ ഒരു ശൈലിയുണ്ട്. അതിലേക്ക് പുതിയ കാര്യങ്ങള്‍ ചേര്‍ക്കണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസം വേണം. എത്രമാത്രം തിരുത്തല്‍ വരുത്തണം, എപ്പോള്‍ വരുത്തണം എന്നതെല്ലാം പ്രധാനമാണ്. തുടര്‍ച്ചയായി ഉപദേശങ്ങള്‍ നല്‍കി വൈഭവിനെ കണ്‍ഫ്യൂസ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ നല്‍കാന്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. സിതാന്‍ഷു കൊട്ടക് പറഞ്ഞു.<strong>ALSO READ: <a href="https://malayalam.webdunia.com/article/ipl-in-malayalam/15-year-kid-doing-the-impossible-kris-srikkanth-compares-vaibhav-with-viv-richards-and-kapildev-126052800028_1.html" target="_blank">റിച്ചാർഡ്സിനോ ഗെയ്‌ലിനോ പോലും ഇതൊന്നും സാധിച്ചിട്ടില്ല, വൈഭവ് മറ്റേതോ ലെവലിൽ: പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്</a></strong></p>]]></content:encoded>
      <pubDate>Tue, 09 Jun 2026 13:21:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 13:08:04 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[3542 കോടി!, ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാൻഡായി കോലി, ആദ്യ പത്തിൽ രോഹിത്തും ധോനിയും]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/virat-kohli-ranking-fortune-magazine-s-india-s-most-valuable-celebrity-126060900016_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/virat-kohli-ranking-fortune-magazine-s-india-s-most-valuable-celebrity-126060900016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780252014-665.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780252014-665.jpg</image>
      <description><![CDATA[ഐപിഎല്ലില്‍ ആര്‍സിബി ചരിത്രം കുറിച്ച സീസണിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാന്‍ഡായി വിരാട് കോലി. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് വാല്യൂ റാങ്കിങ്ങില്‍ 3,542 കോടി രൂപയുടെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ് കോലി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Virat Kohli (RCB)" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/full/1780252014-665.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Virat Kohli (RCB)" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Virat Kohli (RCB)</p>
	</p>
	ഐപിഎല്ലില്‍ ആര്‍സിബി ചരിത്രം കുറിച്ച സീസണിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാന്‍ഡായി വിരാട് കോലി. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് വാല്യൂ റാങ്കിങ്ങില്‍ 3,542 കോടി രൂപയുടെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ് കോലി. സിനിമ- കായിക മേഖലയില്‍ നിന്ന് പ്രഗത്ഭരായ താരങ്ങളുള്ള പട്ടികയില്‍ ഷാറൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, എം എസ് ധോനി എന്നിവരെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം.</p>
<p>
	 </p>
<p>
	മെയ് 31ന് നടന്ന ഐപിഎല്‍ ഫൈനലില്‍ കോലി നടത്തിയ പ്രകടനവും ഈ ഉയര്‍ച്ചയില്‍ നിര്‍ണായകമായിട്ടുണ്ട്. 156 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിയ്ക്കായി പുറത്താകാതെ 42 പന്തില്‍ 75 റണ്‍സുമായി കോലി തിളങ്ങിയിരുന്നു. വര്‍ഷങ്ങളായുള്ള കിരീട നിരാശകള്‍ക്ക് ശേഷം ഐപിഎല്‍ വിജയങ്ങളും അതിനൊപ്പമുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും കോഹ്ലിയുടെ ബ്രാന്‍ഡ് വാല്യൂ ഉയരാന്‍ കാരണമായിട്ടുണ്ട്.</p>
<p>
	 </p>
<p>
	പ്യൂമയുമായുള്ള കരാര്‍. വണ്‍8 പോലുള്ള സംരഭങ്ങള്‍, സോഷ്യല്‍ മീഡിയയിലെ ഫോളോവര്‍മാരുടെ എണ്ണം തുടങ്ങിയവ കോലിയുടെ ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാത്രം ആയിരം കോടി രൂപയ്ക്ക് മുകളിലാണ് കോലിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. <strong>ALSO READ: <a href="https://malayalam.webdunia.com/article/ipl-in-malayalam/kohli-turns-back-after-umpire-signals-him-to-walk-argues-with-shubman-gill-126060100007_1.html" target="_blank">ജയിപ്പിക്കാതെ കോലി മടങ്ങാനോ?, അമ്പയർ ഔട്ട് വിളിച്ചിട്ടും മടങ്ങിയില്ല, റീപ്ലെയിൽ നോട്ടൗട്ട്, നിരാശനായി ഗിൽ</a></strong></p>
<p>
	 </p>
<p>
	ഫോര്‍ച്യൂണ്‍ മാസിക പ്രസിദ്ധീകരിച്ച പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍ ഇങ്ങനെ</p>
<p>
	 </p>
<p>
	വിരാട് കോലി</p>
<p>
	ഷാറൂഖ് ഖാന്‍</p>
<p>
	പ്രിയങ്ക ചോപ്ര ജോനസ്</p>
<p>
	എം എസ് ധോനി</p>
<p>
	രണ്‍വീര്‍ സിംഗ്</p>
<p>
	ആലിയ ഭട്ട്</p>
<p>
	സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍</p>
<p>
	ദീപിക പദുക്കോണ്‍</p>
<p>
	രോഹിത് ശര്‍മ</p>
<p>
	അക്ഷയ് കുമാര്‍</p>]]></content:encoded>
      <pubDate>Tue, 09 Jun 2026 11:27:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 11:30:17 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[സച്ചിന്റെ മകന്‍, ആ ടാഗ് ലൈന്‍ മാറ്റാം, ഇനി സ്വന്തം മേല്‍വിലാസം :  മുംബൈ ടി20 ലീഗില്‍ ഓള്‍റൗണ്ട് മാസ്റ്റര്‍ക്ലാസുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/arjun-tendulkar-s-allround-performance-leads-arcs-to-t20-mumbai-win-126060900010_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/arjun-tendulkar-s-allround-performance-leads-arcs-to-t20-mumbai-win-126060900010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1780980911-6987.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/thumb/1_1/1780980911-6987.jpg</image>
      <description><![CDATA[സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസതാരത്തിന്റെ മകന്‍ എന്ന ലേബലാണ് അര്‍ജുനെ സഹായിക്കുന്നതെന്ന ആരാധകരുടെ ചിന്തയായിരുന്നു ഇതിന് കാരണമായത്. എന്നാല്‍ താരലേലത്തില്‍ ടീമിലെത്തി ബെഞ്ചില്‍ ഇരിക്കാനായിരുന്നു അര്‍ജുന്റെ വിധി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Arjun tendulkar, ARCS vs Bandra blasters, T20 mumbai league, Cricket News" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/09/full/1780980911-6987.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Arjun tendulkar's allround performance leads ARCS to T20 mumbai win" width="1073" /></p>
	</p>
	ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാനവിലയ്ക്ക് സ്വന്തമാക്കിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ക്കിരയായ താരമാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസതാരത്തിന്റെ മകന്‍ എന്ന ലേബലാണ് അര്‍ജുനെ സഹായിക്കുന്നതെന്ന ആരാധകരുടെ ചിന്തയായിരുന്നു ഇതിന് കാരണമായത്. എന്നാല്‍ താരലേലത്തില്‍ ടീമിലെത്തി ബെഞ്ചില്‍ ഇരിക്കാനായിരുന്നു അര്‍ജുന്റെ വിധി.</p>
<p>
	 </p>
<p>
	സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്ന മേല്‍വിലാസത്തില്‍ നിന്നും മാറി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായി ഈ കാലയളവിലെല്ലാം വലിയ പ്രയത്‌നമാണ് അര്‍ജുന്‍ നടത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ താരമായിരുന്ന അര്‍ജുന്‍ കിട്ടിയ ഒരേ ഒരു അവസരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മുംബൈ ടി20 ലീഗില്‍ തന്റെ ഓള്‍റൗണ്ട് പ്രകടനം കൊണ്ട് വരവറിയിച്ചിരിക്കുകയാണ് താരം.</p>
<p>
	 </p>
<p>
	ബാന്ദ്രാ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം പന്ത് കൊണ്ടും പിന്നീട് ബാറ്റ് കൊണ്ടുമായിരുന്നു അര്‍ജുന്റെ വമ്പന്‍ പ്രകടനം. ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ 3 ഓവറില്‍ വെറും 11 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാമനായി എത്തിയ അര്‍ജുന്‍ 34 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. 4 ബൗണ്ടറികളും 5 സിക്‌സറുകളും അടങ്ങുന്നതായിരുന്നു അര്‍ജുന്റെ ഇന്നിങ്ങ്‌സ്. മുഷീര്‍ ഖാനൊപ്പം 116 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ അര്‍ജുന്‍ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.</p>
<p>
	 </p>
<blockquote class="twitter-tweet" data-media-max-width="560">
	<p dir="ltr" lang="en">
		Meet Arjun Tendulkar, the son of the great Sachin Tendulkar. He could easily live on his dad’s money. But he chose hard work and dedication towards cricket.<br />
		<br />
		He smashed 60+ with the bat and 3/11 in 3 overs in bowling today in the Mumbai league. Mad Respect <a href="https://t.co/3dxy4KR1pm">pic.twitter.com/3dxy4KR1pm</a></p>
	— HK (@potter_here18) <a href="https://x.com/potter_here18/status/2064035760773439504?ref_src=twsrc%5Etfw">June 8, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	പ്രകടനത്തോടെ വര്‍ഷങ്ങളായി തന്റെ മുകളിലുണ്ടായിരുന്ന താരപുത്രന്‍ എന്ന ടാഗ് കൂടിയാണ് അര്‍ജുന്‍ പിഴുതെറിഞ്ഞത്. ബോളുകൊണ്ടും ബാറ്റ് കൊണ്ടും തനിക്ക് ടീമിനെ സഹായിക്കാനാകുമെന്ന് അര്‍ജുന്‍ ഇതോടെ തെളിയിച്ചു കഴിഞ്ഞു.  ആഭ്യന്തര ലീഗിലും ടി20 ലീഗുകളിലും സാന്നിധ്യമായ അര്‍ജുന് ഇതോടെ അടുത്ത ഐപിഎല്ലില്‍ കൂടുതല്‍ അവസരമൊരുങ്ങുമെന്ന് ഉറപ്പാണ്. മികച്ച പ്രകടനങ്ങളോടെ പേസ് ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലെത്താനുള്ള പ്രയ്ത്‌നത്തിലാണ് അര്‍ജുനിപ്പോള്‍.<br />
	 </p>]]></content:encoded>
      <pubDate>Tue, 09 Jun 2026 10:25:00 +0530</pubDate>
      <updatedDate>Tue, 09 Jun 2026 10:25:25 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Rajat Patidar : പകരക്കാരനായാണ് എന്നെ വിളിച്ചത് ആർസിബിയുടെ ഭാഗമാകാൻ ആദ്യം താല്പര്യമുണ്ടായിരുന്നില്ല : രജത് പാട്ടീധാർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/i-never-wanted-to-join-rcb-2-times-ipl-trophy-winning-captain-rajat-patidar-drops-bombshell-126060800031_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/i-never-wanted-to-join-rcb-2-times-ipl-trophy-winning-captain-rajat-patidar-drops-bombshell-126060800031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/27/thumb/1_1/1779854719-8948.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/27/thumb/1_1/1779854719-8948.jpg</image>
      <description><![CDATA[വിരാട് കോലി, എബിഡി,ക്രിസ് ഗെയ്ല്‍ തുടങ്ങിയ അതികായന്മാര്‍ക്ക് സാധിക്കാനാവാത്ത നേട്ടത്തിലേക്ക് ആര്‍സിബിയെ നയിച്ചത് രജത് പാട്ടീധാര്‍ ആയിരുന്നു. 2026ലും ആര്‍സിബിക്ക് കിരീടം നേടികൊടുത്ത പാട്ടീധാര്‍ നിലവില്‍ ടീമിന് ഒഴിവാക്കാനാവാത്ത താരമാണ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Rajat Patidar" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/27/full/1779854719-8948.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Rajat Patidar" width="1089" /></p>
	ഐപിഎല്ലില്‍ നീണ്ട 18 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് ആര്‍സിബി അറുതുവരുത്തിയത് 2025ലെ ഐപിഎല്‍ സീസണിലായിരുന്നു. വിരാട് കോലി, എബിഡി,ക്രിസ് ഗെയ്ല്‍ തുടങ്ങിയ അതികായന്മാര്‍ക്ക് സാധിക്കാനാവാത്ത നേട്ടത്തിലേക്ക് ആര്‍സിബിയെ നയിച്ചത് രജത് പാട്ടീധാര്‍ ആയിരുന്നു. 2026ലും ആര്‍സിബിക്ക് കിരീടം നേടികൊടുത്ത പാട്ടീധാര്‍ നിലവില്‍ ടീമിന് ഒഴിവാക്കാനാവാത്ത താരമാണ്. എന്നാല്‍ 2022ല്‍ ആര്‍സിബി ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒട്ടും താല്പര്യമില്ലാതെയാണ് താന്‍ പോയതെന്ന് പാട്ടീധാര്‍ പറയുന്നു.</p>
<p>
	 </p>
<p>
	റൊട്ടോറിസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീധാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2021ലാണ് പാട്ടീധാര്‍ ആദ്യമായി ആര്‍സിബിയിലെത്തുന്നത്. എന്നാല്‍ 2022ലെ താരലേലത്തില്‍ പാട്ടീധാറിനെ ആരും സ്വന്തമാക്കിയില്ല. പിന്നീട് ലവ്‌നിത് സിസോദിയയ്ക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് ആര്‍സിബി പാട്ടീധാറിനെ തിരിച്ചുവിളിച്ചത്. ഒരു പകരക്കാരനായാണ് വിളിക്കുന്നത് എന്നതിനാല്‍ ടീമിന്റെ ഭാഗമാകാന്‍ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നാണ് പാട്ടീധാര്‍ പറയുന്നത്.</p>
<p>
	 </p>
<p>
	 പകരക്കാരനാണ്. അതിനാല്‍ തന്നെ കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ മാനേജ്‌മെന്റും അത് തന്നെയാണ് പറഞ്ഞത്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അവസരം നല്‍കാമെന്നായിരുന്നു അവരുടെ നിലപാട്. ആ സമയത്ത് എന്റെ വിവാഹതീയതിയും നിശ്ചയിച്ചിരുന്നു. ആര്‍സിബിയിലേക്ക് വിളി വന്നപ്പോള്‍ ബെഞ്ചിലിരിക്കാന്‍ വേണ്ടി മാത്രം വിവാഹം മാറ്റിവെക്കേണ്ടതില്ലെന്നാണ് കരുതിയത്. എന്നാല്‍ പരിശീലകരും കുടുംബവും നിര്‍ബന്ധിച്ചതൊടെ 2 മാസത്തിന് വിവാഹം നീട്ടി.</p>
<p>
	 </p>
<p>
	കാര്യങ്ങള്‍ ഇങ്ങനെയായിരുന്നെങ്കിലും 2022ലെ സീസണില്‍ കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേറ്റതോടെ പാട്ടീധാറിന് ടീമില്‍ അവസരമൊരുങ്ങി. 8 മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചു. എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ 54 പന്തില്‍ പുറത്താകാതെ 112 റണ്‍സ് നേടിയതോടെ ആര്‍സിബിയുടെ പുതിയ ഹീറോയാകാനും പാട്ടീധാറിനായി. 2024ലെ സീസണിലും ഇതോടെ ടീമിലെ സ്ഥാനം നിലനിര്‍ത്തി. 2025ല്‍ കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ ക്യാപ്റ്റനായി പാട്ടീധാര്‍ മാറി. ആ വര്‍ഷം തന്നെ ആര്‍സിബിക്ക് ആദ്യ ഐപിഎല്‍ കിരീടം നേടികൊടുക്കുന്ന നായകനായി മാറാനും പാട്ടീധാറിന് സാധിച്ചു.<strong>ALSO READ: <a href="https://malayalam.webdunia.com/article/ipl-in-malayalam/as-a-leader-rajat-patidar-has-absorbed-pressure-well-dinesh-karthik-open-s-up-126052900018_1.html" target="_blank">അവൻ സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു, ആർസിബി നായകനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്</a></strong></p>]]></content:encoded>
      <pubDate>Mon, 08 Jun 2026 18:20:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 18:13:23 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[മാഡ്രിഡിനെ പെരസ് തന്നെ നയിക്കും, വമ്പൻ വിജയം: മൗറിന്യോ ടീമിലേക്ക്, പല വമ്പന്മാരും ടീമിൽ നിന്ന് പുറത്തേക്ക്?]]></title>
      <link>https://malayalam.webdunia.com/article/football-malayalam/florentino-perez-re-elected-as-real-madrid-president-with-mourinho-return-126060800030_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/florentino-perez-re-elected-as-real-madrid-president-with-mourinho-return-126060800030_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780919250-086.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780919250-086.jpg</image>
      <description><![CDATA[തിരെഞ്ഞെടുപ്പില്‍ എന്റിക്വ റിക്വല്‍മിയെ പരാജയപ്പെടുത്തിയാണ് 79കാരനായ പെരസ് വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടത്. ആകെ 33,555 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍  അതില്‍ 21,741 വോട്ടുകള്‍ സ്വന്തമാക്കാന്‍ പെരസിനായി.  ഏകദേശം 95,000 അംഗങ്ങളുള്ള ക്ലബില്‍ 20 ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Florentino perez, Real Madrid President, Jose Mourinho, Real Madrid" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/full/1780919250-086.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Florentino perez Re elected as Real Madrid President with Mourinho return" width="1002" /></p>
	</p>
	ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ ഫുട്‌ബോള്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് സ്ഥാനത്തെക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ വമ്പന്‍ വിജയന്‍ സ്വന്തമാക്കി ഫ്‌ലോറന്റീന പെരെസ്. തിരെഞ്ഞെടുപ്പില്‍ എന്റിക്വ റിക്വല്‍മിയെ പരാജയപ്പെടുത്തിയാണ് 79കാരനായ പെരസ് വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടത്. ആകെ 33,555 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍  അതില്‍ 21,741 വോട്ടുകള്‍ സ്വന്തമാക്കാന്‍ പെരസിനായി.  ഏകദേശം 95,000 അംഗങ്ങളുള്ള ക്ലബില്‍ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ശക്തമായ തെരഞ്ഞെടുപ്പ് നടന്നത്. 2009 മുതല്‍ തുടര്‍ച്ചയായി ക്ലബിനെ നയിക്കുന്ന പെരസ് ഇതോടെ 2030 വരെ അധികാരത്തില്‍ തുടരും.</p>
<p>
	 </p>
<p>
	കഴിഞ്ഞ കുറച്ച് മാസങ്ങളായി റയല്‍ മാഡ്രിഡ് ടീമിനുള്ളില്‍ നടന്ന കലഹങ്ങളും വാല്‍വര്‍ദേ- ചൗമേനി പ്രശ്‌നവുമെല്ലാം വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. ടീമില്‍ താരങ്ങള്‍ പരിശീലകര്‍ക്ക് വില നല്‍കുന്നില്ലെന്നുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ക്ലബിന്റെ പരിശീലകനായി ജോസെ മൗറിന്യോയെ തിരിച്ചെത്തിക്കുമെന്ന് പെരസ് പ്രഖ്യാപിച്ചിരുന്നു.  നേറത്തെ 2010 മുതല്‍ 2013 വരെ റയലിന്റെ പരിശീലകനായുള്ള പരിചയവും മൗറിന്യോയ്ക്കുണ്ട്. മൗറിന്യോ വരുന്നതോടെ ടീമിനുള്ളില്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മസ്റ്റാന്റുവാനോ,റൗള്‍ അസന്‍സിയോ,കാമവിംഗ, ഫ്രാങ്ക് ഗാര്‍ഷ്യ തുടങ്ങിയ താരങ്ങള്‍ ടീമിന് പുറത്തായേക്കും.</p>
<p>
	 </p>
<p>
	അതേസമയം ഇന്റര്‍ മിലാന്റെ ഡെന്‍സല്‍ ഡംഫ്രിസ് ലിവര്‍പൂളിന്റെ പ്രതിരോധ താരം ഇബ്രാഹിം കൊനാട്ടെ എന്നിവരെ ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം. കൂടാതെ യൂറോപ്യന്‍ ഫുട്‌ബോളിലെ ഒരു സൂപ്പര്‍താരത്തിനായി 150 മില്യണ്‍ യൂറോയുടെ വമ്പന്‍ ഓഫര്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പെരസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതാരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ മൈക്കല്‍ ഒലീസെയുടേതടക്കമുള്ള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.</p>
<p>
	 </p>
<p>
	കഴിഞ്ഞ സീണില്‍ കിരീടനേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാതിരുന്നതോടെ സൂപ്പര്‍ താരമായ എംബാപ്പയെ അടക്കം പുറത്താക്കണമെന്ന ആവശ്യവുമായി റയല്‍ മാഡ്രിഡ് ആരാധകര്‍ രംഗത്ത് വന്നിരുന്നു.അതിനാല്‍ തന്നെ പുതിയ കോച്ചും വമ്പന്‍ സൈനിംഗുകളും ചേര്‍ന്ന പുതിയ &#39;&#39;ഗാലാക്ടിക്കോ&#39;&#39; പദ്ധതിയോട് ആരാധകര്‍ വലിയ പ്രതീക്ഷയാണ് വെക്കുന്നത്. സോഷ്യല്‍ മീഡിയയിലും മൗറിന്യോയുടെ മടങ്ങിവരവിനും വലിയ വരവേല്പാണ് ലഭിക്കുന്നത്.</p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/valverde-tchouameni-fight-real-madrid-controversy-126050800006_1.html" target="_blank">&#39;റയൽ മാഡ്രിഡ് യുദ്ധക്കളം&#39;, കയ്യാങ്കളിയിൽ വാൽവർഡെ ആശുപത്രിയിൽ: താരങ്ങളെ നിയന്ത്രിക്കണമെന്ന് ആരാധകർ, പ്രതിസന്ധി</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Mon, 08 Jun 2026 17:42:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 18:07:45 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/dont-expect-the-world-from-vaibhav-saurav-ganguly-urges-patience-with-15-year-old-prodigy-126060800029_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/dont-expect-the-world-from-vaibhav-saurav-ganguly-urges-patience-with-15-year-old-prodigy-126060800029_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780074485-4336.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780074485-4336.jpg</image>
      <description><![CDATA[ഇന്ത്യന്‍ ടി20 ടീമിലേക്ക് വൈഭവ് തിരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. വളരെ ചെറിയ പ്രായത്തില്‍ ഐപിഎല്ലിലടക്കം റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടുന്ന യുവതാരത്തിന് മുകളില്‍ അനാവശ്യമായ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുതെന്നാണ് ഗാംഗുലി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vaibhav Sooryavanshi" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/full/1780074485-4336.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Sooryavanshi" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Vaibhav Sooryavanshi</p>
	</p>
	ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ വിസ്മയമായി മാറിയ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ച് നിര്‍ണ്ണായക നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടി20 ടീമിലേക്ക് വൈഭവ് തിരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. വളരെ ചെറിയ പ്രായത്തില്‍ ഐപിഎല്ലിലടക്കം റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടുന്ന യുവതാരത്തിന് മുകളില്‍ അനാവശ്യമായ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുതെന്നാണ് ഗാംഗുലി പറയുന്നത്. മാധ്യമങ്ങളും ആരാധകരും അവന് വളരാന്‍ ആവശ്യമായ സമയവും സ്വതന്ത്രമായ അന്തരീക്ഷവും നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>
	 </p>
<p>
	അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ 175 റണ്‍സ് പ്രകടനവുമായി വൈഭവ് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ് ഇതിനകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍ താരം എന്ന വിശേഷണം സ്വന്തമാക്കികഴിഞ്ഞു. എന്നാല്‍ അമിതമായ സമ്മര്‍ദ്ദം വൈഭവിന് മുകളില്‍ നല്‍കരുതെന്നാണ് ഗാംഗുലി പറയുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചോദ്യത്തിന് ഗാംഗുലി മറുപടി നല്‍കിയത്.</p>
<p>
	 </p>
<p>
	 &#39;വൈഭവ് തികച്ചും അസാധാരണമായ കഴിവും പ്രതിഭയുമുള്ള താരമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അവന് വെറും 15 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നത് നമ്മള്‍ മറക്കരുത്. അവന്‍ കരിയറിന്റെ ഏറ്റവും പ്രാരംഭ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ അവനില്‍ നിന്ന് ഇപ്പോള്‍ തന്നെ ലോകം കീഴടക്കുന്ന പ്രകടനങ്ങള്‍ ആരും പ്രതീക്ഷിക്കരുത്. വലിയ താരങ്ങളുമായി അവനെ താരതമ്യം ചെയ്ത് സമ്മര്‍ദ്ദത്തിലാക്കാതെ, സ്വന്തം കളി മെച്ചപ്പെടുത്താനും തെറ്റുകളില്‍ നിന്ന് പഠിക്കാനും അവന് സമയം നല്‍കൂ. ഗാംഗുലി പറഞ്ഞു.</p>
<p>
	 </p>
<p>
	മുന്‍പ് പൃഥ്വി ഷാ ഉള്‍പ്പെടെയുള്ള പല യുവതാരങ്ങളും കരിയറിന്റെ തുടക്കത്തില്‍ വലിയ ഹൈപ്പ് ലഭിക്കുകയും പിന്നീട് രാജ്യാന്തര തലത്തിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ കരിയര്‍ വഴിമാറിപ്പോകുകയും ചെയ്ത സംഭവങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഗാംഗുലിയുടെ പ്രതികരണം. </p>
<p>
	 </p>
<p>
	വൈഭവിനെപ്പോലെയുള്ള ഒരു പ്രതിഭയ്ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും സംരക്ഷണവുമാണ് ഇപ്പോള്‍ ആവശ്യമെന്നും, മികച്ച പരിശീലനത്തിലൂടെയും ആഭ്യന്തര ക്രിക്കറ്റിലെ തുടര്‍ച്ചയായ മത്സരങ്ങളിലൂടെയും മാത്രമേ അവനെ ഒരു പൂര്‍ണ്ണ ക്രിക്കറ്ററായി മാറ്റാന്‍ സാധിക്കൂ എന്നും ഗാംഗുലി ഓര്‍മ്മിപ്പിച്ചു.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 08 Jun 2026 17:09:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 17:11:07 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[India vs Afghanistan, One-off Test: 'തീർപ്പാക്കി സുന്ദർ, അഭിമാനം മാനവ്'; ഇന്ത്യക്കു ഇന്നിങ്‌സ് ജയം]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/india-beat-afghanistan-for-an-innings-126060800026_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/india-beat-afghanistan-for-an-innings-126060800026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780911908-5702.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780911908-5702.jpg</image>
      <description><![CDATA[India vs Afghanistan, One-off Test: അഫ്ഗാനിസ്ഥാനെതിരായ മുല്ലൻപൂർ ടെസ്റ്റിൽ ഇന്ത്യക്കു ഇന്നിങ്‌സിനും 300 റൺസിനും ജയം. ഫോളോ-ഓൺ വഴങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്‌സിൽ 112 നു ഓൾഔട്ട് ആയി. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയേക്കാൾ 412 റൺസ് കുറവിലാണ് അഫ്ഗാൻ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="India beat Afghanistan for an innings, Manav Suthar, Manav Suthar Six Wickets in Debut, Mullanpur Test, manav Suthar Records, India vs Afghanistan Test, മാനവ് സുത്താർ, ഇന്ത്യ-അഫ്ഗാനിസ്ഥാൻ, മാനവ് സുത്താർ ആറ് വിക്കറ്റ്, മാനവ് സുത്താർ ബൗളിങ്‌" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/full/1780911908-5702.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="India vs Afghanistan" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			India vs Afghanistan</p>
	</p>
	<br />
	India vs Afghanistan, One-off Test: അഫ്ഗാനിസ്ഥാനെതിരായ മുല്ലൻപൂർ ടെസ്റ്റിൽ ഇന്ത്യക്കു ഇന്നിങ്‌സിനും 300 റൺസിനും ജയം. ഫോളോ-ഓൺ വഴങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്‌സിൽ 112 നു ഓൾഔട്ട് ആയി. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയേക്കാൾ 412 റൺസ് കുറവിലാണ് അഫ്ഗാൻ ഓൾഔട്ട് ആയത്. </p>
<p>
	 </p>
<p>
	രണ്ടാം ഇന്നിങ്‌സിൽ ഓപ്പണർ സെദിഖുള്ള അട്ടൽ (80 പന്തിൽ 42) റൺസ് നേടിയത് ഒഴിച്ചാൽ അഫ്ഗാൻ നിരയിൽ ആർക്കും കാര്യമായി പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിൽ വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവിനു മൂന്ന് വിക്കറ്റ്. മുഹമ്മദ് സിറാജും മാനവ് സുത്താറും ഓരോ വിക്കറ്റ് സ്വന്തമാക്കി. </p>
<p>
	 </p>
<p>
	<strong>സ്‌കോർ ബോർഡ് </strong></p>
<p>
	 </p>
<p>
	ഇന്ത്യ, ഒന്നാം ഇന്നിങ്സ് : 564/8 ഡിക്ലയർ </p>
<p>
	അഫ്ഗാനിസ്ഥാൻ, ഒന്നാം ഇന്നിങ്സ് : 152 നു ഓൾഔട്ട് </p>
<p>
	അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്‌സ് : 112 നു ഓൾഔട്ട് </p>
<p>
	 </p>
<p>
	ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ മാനവ് സുത്താർ ആറ് വിക്കറ്റ് വീഴ്ത്തി. 22 ഓവറിൽ 33 റൺസ് വഴങ്ങിയാണ് സുത്താറിന്റെ ആറ് വിക്കറ്റ് നേട്ടം. പ്രസിദ്ധ് കൃഷ്ണയ്ക്കു മൂന്നും വാഷിങ്ടൺ സുന്ദറിനു ഒരു വിക്കറ്റും.</p>
<p>
	 </p>
<p>
	റഹ്‌മത്ത് ഷാ (135 പന്തിൽ 60) മാത്രമാണ് അഫ്ഗാനിസ്ഥാനായി പിടിച്ചുനിന്നത്. ഹസ്മത്തുള്ള ഷഹീദി (48 പന്തിൽ 20), സെദിഖുള്ള അതൽ (27 പന്തിൽ 17), അബ്ദുൾ മാലിക്ക് (18 പന്തിൽ 16) എന്നിവരും പൊരുതിനോക്കി. അഫ്ഗാന്റെ ആദ്യ അഞ്ച് ബാറ്റർമാരിൽ മൂന്ന് പേരെയും പുറത്താക്കിയത് മാനവ് സുത്താർ ആണ്.</p>
<p>
	 </p>
<p>
	അരങ്ങേറ്റ മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനത്തിൽ രണ്ടാമത്തെ ഇന്ത്യക്കാരനാണ് മാനവ് സുത്താർ. 1988 ൽ 61 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ നരേന്ദ്ര ഹിർവാണിയാണ് ഒന്നാമത്. ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റത്തിലാണ് ഹിർവാണി ഈ നേട്ടം കൈവരിച്ചത്.</p>]]></content:encoded>
      <pubDate>Mon, 08 Jun 2026 15:11:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 15:15:18 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[ബുമ്ര ടെസ്റ്റ് മാത്രം കളിച്ചാൽ മതിയോ?, ഇതെന്ത് വർക്ക് ലോഡ് മാനേജ്മെൻ്റ് ?, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/iam-confused-about-his-career-manjrekar-on-jasprit-bumrah-s-workload-management-126060800024_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/iam-confused-about-his-career-manjrekar-on-jasprit-bumrah-s-workload-management-126060800024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/03/thumb/1_1/1759465833-2557.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/03/thumb/1_1/1759465833-2557.jpg</image>
      <description><![CDATA[ബുമ്രയെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ പ്രധാനമത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്ന രീതിയെയാണ് മഞ്ജരേക്കര്‍ ചോദ്യം ചെയ്യുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും ബുമ്രയെ മാറ്റിനിര്‍ത്തുന്നതിനെതിരെയാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Jasprit Bumrah" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/03/full/1759465833-2557.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Jasprit Bumrah" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Jasprit Bumrah</p>
	</p>
	ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളറായ ബുമ്രയുടെ കരിയര്‍ കൈകാര്യം ചെയ്യുന്ന ബിസിസിഐ രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കാര്‍. ബുമ്രയെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ പ്രധാനമത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്ന രീതിയെയാണ് മഞ്ജരേക്കര്‍ ചോദ്യം ചെയ്യുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും ബുമ്രയെ മാറ്റിനിര്‍ത്തുന്നതിനെതിരെയാണ് മഞ്ജരേക്കറുടെ വിമര്‍ശനം.</p>
<p>
	 </p>
<p>
	ജസ്പ്രീത് ബുമ്രയുടെ കരിയര്‍ കൈകാര്യം ചെയ്യുന്നതിനെ പറ്റി എനിക്ക് വലിയ ആശയക്കുഴപ്പമുണ്ട്. ടെസ്റ്റ് മാത്രം കളിക്കേണ്ട ബൗളറാണോ ബുമ്ര, ഇത് ബുമ്രയുടെ ആഗ്രഹമാണോ അതോ ബിസിസിഐ അങ്ങനെ മാറ്റുന്നതാണോ. പരിക്കിന്റെ പേരില്‍ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് അദ്ദേഹത്തിന് തുടര്‍ച്ചയായി വിശ്രമം നല്‍കുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ചിലതുണ്ട്. ഒരു ഫാസ്റ്റ് ബൗളര്‍ എപ്പോഴും മാച്ച് ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതുണ്ട്. അതിന് അദ്ദേഹം നിരന്തരമായി മത്സരങ്ങള്‍ കളിച്ചേ തീരൂ. മഞ്ജരേക്കര്‍ പറയുന്നു.</p>
<p>
	 </p>
<p>
	 ബുംറയെ ഒരു &#39;സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബൗളര്‍&#39; മാത്രമായി ചുരുക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യില്ല. കപില്‍ ദേവ് അടക്കമുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ കരിയറിലുടനീളം വിശ്രമമില്ലാതെ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളും കളിക്കുന്ന ബുമ്രയെ വര്‍ക്ക് ലോഡിന്റെ പേരില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രം എന്തിനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. സഞ്ജയ് മഞ്ജരേക്കര്‍ ചോദിക്കുന്നു.<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/manav-suthar-six-wickets-in-debut-126060800018_1.html" target="_blank">Manav Suthar: മാനവ് &#39;ടെസ്റ്റിൽ&#39; അഫ്ഗാനിസ്ഥാൻ 152 നു ഓൾഔട്ട്; അരങ്ങേറ്റത്തിൽ റെക്കോർഡ് !</a></strong></p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 08 Jun 2026 14:40:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 14:42:26 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[അവൻ ഒറ്റയ്ക്ക് വേദനകൾ സഹിച്ചു, ഈ ക്യാപ്റ്റൻസി ആരും സമ്മാനിച്ചതല്ല, പൊരുതി നേടിയത്, ശ്രേയസിനെ പറ്റി വികാരധീനമായ കുറിപ്പുമായി ശ്രേഷ്ഠ അയ്യർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-t20-captain-sister-tribute-inspirational-journey-126060800023_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-t20-captain-sister-tribute-inspirational-journey-126060800023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780906180-168.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780906180-168.jpg</image>
      <description><![CDATA[ഒരു സമയത്ത് ദേശീയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും  ബിസിസിഐ കരാര്‍ നഷ്ടമായതോടെ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ശ്രേയസ് പുറത്തായിരുന്നു. 2023ലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചത്. 2024ലും 2026ലും ഇന്ത്യ ടി20 ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Shreyas Iyer, T20 captain, Shreshta Iyer, Indian captaincy,Indian Team" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/full/1780906180-168.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shreyas iyer T20 captain sister tribute inspirational journey" width="1273" /></p>
	</p>
	കരിയറിലെ ഏറ്റവും കടുത്ത അവഗണനകളുടെയും പരിക്കുകളുടെയും കരിനിഴലുകളെ അടിച്ചകറ്റി ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ പുതിയ നായകനായി തിരിച്ചെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഒരു സമയത്ത് ദേശീയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും  ബിസിസിഐ കരാര്‍ നഷ്ടമായതോടെ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ശ്രേയസ് പുറത്തായിരുന്നു. 2023ലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചത്. 2024ലും 2026ലും ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ ലോകചാമ്പ്യന്മാരായപ്പോഴൊന്നും ഇന്ത്യയുടെ ടി20 സ്‌കീമില്‍ ശ്രേയസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ശ്രേയസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.</p>
<p>
	 </p>
<p>
	 ഇപ്പോഴിതാ ശ്രേയസിന്റെ തിരിച്ചുവരവില്‍ വികാരധീനമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ശ്രേയസിന്റെ സഹോദരിയായ ശ്രേഷ്ഠ അയ്യര്‍.  ആരും ഈ നായകസ്ഥാനം ശ്രേയസിന് കൈകളില്‍ വെച്ചുതരികയായിരുന്നില്ലെന്നും ഓരോ അംശവും അതിനായി ശ്രേയസ് പോരാടിയിട്ടുണ്ടെന്നും ശ്രേഷ്ട പറയുന്നു. എവിടെനിന്നാണ് ഞാന്‍ തുടങ്ങേണ്ടത്?, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു സാധാരണ ആണ്‍കുട്ടിയില്‍ നിന്ന് ടീം ഇന്ത്യയുടെ ക്യാപ്റ്റനായതോ? നിന്റെ യാത്ര അസാധാരണവും പ്രചോദിപ്പിക്കുന്നതുമാണ്. അതിന് പിന്നിലെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും നിരാശകളും സ്വയമുള്ള പോരാട്ടവുമെല്ലാം വലരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അറിയുന്നത്. ഞങ്ങള്‍ക്ക് പോലും അത് ശരിക്കും അറിയില്ല. കാരണം നിന്റെ വേദനകള്‍ നീ ഞങ്ങളെപോലും അറിയിക്കാന്‍ അനുവദിച്ചില്ല. 3 തവണ പരിക്കിന്റെ പിടിയിലായപ്പോഴും ഞനഗ്ള്‍ സങ്കടപ്പെടുമ്പോള്‍ നീ ചിരിച്ചുകൊണ്ടാണ് സുഖപ്പെടുമെന്ന് പറഞ്ഞത്.</p>
<p>
	 </p>
<p>
	 ഈ ചുമതല ആരും തന്നെ കൈയ്യില്‍ വെച്ച് തന്നതല്ല. ഇതിന്റെ ഓരോ അംശവും നീ നേടിയെടുത്തതാണ്. സ്വയമുള്ള കഠിനാദ്ധ്വാനം, ഉറച്ച തീരുമാനം, വിശ്വാസം എന്നിവയിലൂടെയാണ് ഇത് സാധ്യമായത്. നിന്നെ ഓര്‍ത്ത് എത്ര അഭിമാനമുണ്ടെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്ക് നന്നായി അറിയാം. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളു. ശ്രേഷ്ഠ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.</p>
<p>
	 </p>
<blockquote class="instagram-media" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DZR3z1mz21o/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);">
	<p style="padding:16px;">
		<a href="https://www.instagram.com/p/DZR3z1mz21o/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> </a>
		<p style=" display: flex; flex-direction: row; align-items: center;">
			<p style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;">
				 </p>
			<p style="display: flex; flex-direction: column; flex-grow: 1; justify-content: center;">
				<p style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;">
					 </p>
				<p style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;">
					 </p>
			</p>
		</p>
		<p style="padding: 19% 0;">
			 </p>
		<p style="display:block; height:50px; margin:0 auto 12px; width:50px;">
			<a href="https://www.instagram.com/p/DZR3z1mz21o/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"><svg height="50px" version="1.1" viewbox="0 0 60 60" width="50px" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g fill="none" fill-rule="evenodd" stroke="none" stroke-width="1"><g fill="#000000" transform="translate(-511.000000, -20.000000)"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></a></p>
		<p style="padding-top: 8px;">
			<p style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">
				<a href="https://www.instagram.com/p/DZR3z1mz21o/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank">View this post on Instagram</a></p>
		</p>
		<p style="padding: 12.5% 0;">
			 </p>
		<p style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
			<p>
				<p style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);">
					 </p>
				<p style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;">
					 </p>
				<p style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);">
					 </p>
			</p>
			<p style="margin-left: 8px;">
				<p style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;">
					 </p>
				<p style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)">
					 </p>
			</p>
			<p style="margin-left: auto;">
				<p style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);">
					 </p>
				<p style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);">
					 </p>
				<p style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);">
					 </p>
			</p>
		</p>
		<p style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
			<p style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;">
				 </p>
			<p style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;">
				 </p>
		</p>
		<p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">
			<a href="https://www.instagram.com/p/DZR3z1mz21o/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Shresta Iyer (@shrestaiyer29)</a></p>
	</p>
</blockquote>
<script async src="//www.instagram.com/embed.js"></script>
<p>
	 </p>]]></content:encoded>
      <pubDate>Mon, 08 Jun 2026 13:38:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 13:39:49 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Manav Suthar: മാനവ് 'ടെസ്റ്റിൽ' അഫ്ഗാനിസ്ഥാൻ 152 നു ഓൾഔട്ട്; അരങ്ങേറ്റത്തിൽ റെക്കോർഡ് !]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/manav-suthar-six-wickets-in-debut-126060800018_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/manav-suthar-six-wickets-in-debut-126060800018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780898242-6898.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780898242-6898.jpg</image>
      <description><![CDATA[മുല്ലൻപൂർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ അഫ്ഗാനിസ്ഥാൻ 152 റൺസിനു ഓൾഔട്ട്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഇടംകൈയൻ സ്പിന്നർ മാനവ് സുത്താർ ആറ് വിക്കറ്റ് വീഴ്ത്തി. ഫോളോ-ഓൺ ഒഴിവാക്കാത്ത അഫ്ഗാനിസ്ഥാനെ ഇന്ത്യ വീണ്ടും ബാറ്റിങ്ങിനു അയച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Manav Suthar, Manav Suthar Six Wickets in Debut, Mullanpur Test, manav Suthar Records, India vs Afghanistan Test, മാനവ് സുത്താർ, ഇന്ത്യ-അഫ്ഗാനിസ്ഥാൻ, മാനവ് സുത്താർ ആറ് വിക്കറ്റ്, മാനവ് സുത്താർ ബൗളിങ്‌" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/full/1780898242-6898.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Manav Suthar" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Manav Suthar</p>
	</p>
	<br />
	മുല്ലൻപൂർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ അഫ്ഗാനിസ്ഥാൻ 152 റൺസിനു ഓൾഔട്ട്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഇടംകൈയൻ സ്പിന്നർ മാനവ് സുത്താർ ആറ് വിക്കറ്റ് വീഴ്ത്തി. ഫോളോ-ഓൺ ഒഴിവാക്കാത്ത അഫ്ഗാനിസ്ഥാനെ ഇന്ത്യ വീണ്ടും ബാറ്റിങ്ങിനു അയച്ചു. </p>
<p>
	 </p>
<p>
	<strong>സ്‌കോർ ബോർഡ് </strong></p>
<p>
	 </p>
<p>
	ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് : 564/8 ഡിക്ലയർ </p>
<p>
	അഫ്ഗാനിസ്ഥാൻ, ഒന്നാം ഇന്നിങ്‌സ് : 152 നു ഓൾഔട്ട് </p>
<p>
	 </p>
<p>
	ഇന്ത്യയേക്കാൾ 412 റൺസ് അകലെയാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചത്. പ്രസിദ്ധ് കൃഷ്ണയ്ക്കു മൂന്നും വാഷിങ്ടൺ സുന്ദറിനു ഒരു വിക്കറ്റും. </p>
<p>
	 </p>
<p>
	റഹ്‌മത്ത് ഷാ (135 പന്തിൽ 60) അഫ്ഗാനിസ്ഥാനു വേണ്ടി അർധ സെഞ്ചുറി നേടി. ഹസ്മത്തുള്ള ഷഹീദി 48 പന്തിൽ 20 റൺസെടുത്തു. മറ്റാർക്കും വ്യക്തിഗത സ്‌കോർ 20 കടത്താൻ കഴിഞ്ഞിട്ടില്ല.</p>
<p>
	 </p>
<p>
	അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാരിൽ മാനവ് സുത്താർ രണ്ടാം സ്ഥാനത്തെത്തി. 1988 ൽ 61 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ നരേന്ദ്ര ഹിർവാണിയാണ് ഒന്നാമത്. ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റത്തിലാണ് ഹിർവാണി ഈ നേട്ടം കൈവരിച്ചത്.</p>]]></content:encoded>
      <pubDate>Mon, 08 Jun 2026 11:21:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 11:28:08 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Christian Eriksen : 'ഫുട്ബോളല്ല എല്ലാം', യൂറോകപ്പിലെ ദുരന്തം ആവർത്തിച്ച് ക്രിസ്റ്റ്യൻ എറിക്സൺ, മൈതാനത്ത് കുഴഞ്ഞുവീണു, ഡെന്മാർക്ക്- യുക്രെയ്ൻ മത്സരം നിർത്തിവെച്ചു]]></title>
      <link>https://malayalam.webdunia.com/article/football-malayalam/christian-eriksen-collapses-on-pitch-but-walks-off-conscious-126060800004_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/christian-eriksen-collapses-on-pitch-but-walks-off-conscious-126060800004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780888568-8888.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/thumb/1_1/1780888568-8888.jpg</image>
      <description><![CDATA[ഡെന്‍മാര്‍ക്ക് ഫുട്‌ബോളിനെയും ലോക ഫുട്‌ബോള്‍ ആരാധകരെയും ഒരിക്കല്‍ കൂടി ആശങ്കയിലാഴ്ത്തി ക്രിസ്ത്യന്‍ എറിക്‌സണ്‍. 2021ലെ യൂറോകപ്പില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് താരം കുഴഞ്ഞുവീണിരുന്നു. സമാനമായ സംഭവമാണ് യുക്രെയ്‌നിനെതിരായ ലോകകപ്പിന് മുന്‍പുള്ള ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Christian Eriksen, Denmark vs Ukraine, Worldcup Friendly, Collapse,FIFA Worldcup" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/08/full/1780888568-8888.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Christian Eriksen collapses on pitch but walks off conscious" width="1128" /></p>
	</p>
	ഡെന്‍മാര്‍ക്ക് ഫുട്‌ബോളിനെയും ലോക ഫുട്‌ബോള്‍ ആരാധകരെയും ഒരിക്കല്‍ കൂടി ആശങ്കയിലാഴ്ത്തി ക്രിസ്ത്യന്‍ എറിക്‌സണ്‍. 2021ലെ യൂറോകപ്പില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് താരം കുഴഞ്ഞുവീണിരുന്നു. സമാനമായ സംഭവമാണ് യുക്രെയ്‌നിനെതിരായ ലോകകപ്പിന് മുന്‍പുള്ള സൗഹൃദമത്സരത്തിലും ആവര്‍ത്തിച്ചത്.</p>
<p>
	 </p>
<p>
	 </p>
<blockquote class="twitter-tweet" data-media-max-width="560">
	<p dir="ltr" lang="en">
		the moment christian erikson felt something on his chest <a href="https://t.co/uwKLqk4jwO">pic.twitter.com/uwKLqk4jwO</a></p>
	— leroy (@Leroyszn7) <a href="https://x.com/Leroyszn7/status/2063689030429024586?ref_src=twsrc%5Etfw">June 7, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	യുക്രെയ്നിനെതിരായ സൗഹൃദ മത്സരത്തിനിടെ  65-ാം മിനിറ്റിലാണ് സംഭവം ഉണ്ടായത്. ഡെന്‍മാര്‍ക്ക് 2-1ന് മുന്നില്‍ നില്‍ക്കുമ്പോള്‍ പന്തില്ലാത്ത സാഹചര്യത്തില്‍ മധ്യനിര താരം പെട്ടെന്ന് നെഞ്ച് പിടിച്ച് മൈതാനത്ത് വീഴുകയായിരുന്നു. താരത്തിന്റെ നില ഗുരുതരമാണെന്ന ആശങ്കയില്‍ മെഡിക്കല്‍ സംഘം ഉടന്‍ തന്നെ മൈതാനത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.</p>
<p>
	 </p>
<p>
	ഡെന്‍മാര്‍ക്ക് ദേശീയ ടീമിന്റെ ഡോക്ടറായ മോര്‍ട്ടന്‍ ബോസണ്‍ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിച്ചു. എറിക്സണ്‍ കുറച്ചുനേരം ബോധരഹിതനായിരുന്നുവെങ്കിലും വളരെ വേഗത്തില്‍ ബോധം വീണ്ടെടുത്തതായി അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ താരത്തിന് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും, സംഭവത്തിന്റെ കാരണം കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. എറിക്സണ്‍ സഹതാരങ്ങള്‍ക്ക് തന്റെ ആശംസകളും സുഖമായിരിക്കുന്നുവെന്ന സന്ദേശവും കൈമാറിയതായും ബോസണ്‍ പറഞ്ഞു. </p>
<p>
	 </p>
<p>
	2021-ല്‍ യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയായിരുന്നു ലോകത്തെ നടുക്കിയ ആദ്യ സംഭവം. അന്ന് മൈതാനത്ത് തന്നെ ഹൃദയസ്തംഭനം ഉണ്ടായ എറിക്സണ്‍ CPR ചികിത്സയ്ക്ക് വിധേയനായി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.തുടര്‍ന്ന് ഹൃദയത്തില്‍  Implantable Cardioverter-Defibrillator (ICD)എന്ന ഉപകരണം ഘടിപ്പിച്ച ശേഷമാണ് അദ്ദേഹം വീണ്ടും പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയത്. </p>
<p>
	 </p>
<blockquote class="twitter-tweet" data-media-max-width="560">
	<p dir="ltr" lang="en">
		Christian Eriksen first suffered a cardiac arrest in June 2021 during Denmark vs Finland.<br />
		4 years later, Eriksen collapsed again during Denmark vs Ukraine.<br />
		<br />
		God gave you the sign to stop.<br />
		<br />
		You were warned not once, but twice.<br />
		There won&#39;t be a 3rd time.<br />
		<a href="https://t.co/HlBcwVdXc5">pic.twitter.com/HlBcwVdXc5</a></p>
	— Tony (@TonyL_01) <a href="https://x.com/TonyL_01/status/2063737870544675259?ref_src=twsrc%5Etfw">June 7, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	ബ്രെന്റ്‌ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളുടെ ഭാഗമായിരുന്നു എറിക്‌സണ്‍ നിലവില്‍ വോള്‍ഫ്ബര്‍ഗ് താരമാണ്. സംഭവത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്നം ഹോട്ട്‌സ്പര്‍ ഉള്‍പ്പെടെയുള്ള മുന്‍ ക്ലബുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിക്കുകയും താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.സ്റ്റേഡിയത്തിലെ ആരാധകരും താരങ്ങളും ഒരേ പോലെ നിശ്ശബ്ദതയില്‍ മുങ്ങിയ നിമിഷങ്ങളായിരുന്നു നടന്നത്. </p>
<p>
	 </p>
<p>
	ഫുട്‌ബോളിലേക്ക് അതിജീവനത്തിന്റെ പ്രതീകമായി തിരിച്ചെത്തിയ എറിക്സണ്‍ വീണ്ടും ആരോഗ്യപ്രശ്‌നം നേരിട്ടത് ലോക ഫുട്‌ബോളിനെ വീണ്ടും നടുക്കുകയാണ്. ആരോഗ്യം മോശമാണെന്നത് എറിക്‌സണ്‍ മനസിലാക്കണമെന്നും ഫുട്‌ബോളല്ല ജീവനും കുടുംബവുമാണ് പ്രധാനമെന്നും സംഭവത്തിന് ശേഷം പല മുന്‍ താരങ്ങളും ഓര്‍മിപ്പിച്ചു.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 08 Jun 2026 08:46:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 08:46:19 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Suryakumar Yadav : മുംബൈയും  കൈവിട്ടോ?, സോഷ്യൽ മീഡിയയിൽ നിന്നും മുംബൈ ഇന്ത്യൻസ് നീക്കി സൂര്യകുമാർ, ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-clears-mumbai-indians-from-instagram-profile-126060800003_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-clears-mumbai-indians-from-instagram-profile-126060800003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/thumb/1_1/1776397785-0133.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/thumb/1_1/1776397785-0133.jpg</image>
      <description><![CDATA[ലോകകിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച നായകനായിട്ടും അയര്‍ലന്‍ഡിനെതിരെയോ ഇംഗ്ലണ്ടിനെതിരെ ഒരു അവസരം കൂടി നല്‍കാതെയാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇന്ത്യ നീക്കിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Suryakumar yadav" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/full/1776397785-0133.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Suryakumar yadav" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Suryakumar yadav</p>
	</p>
	ഐപിഎല്‍ 2026ലെ നിരാശാജനകമായ സീസണിന് ശേഷം സൂര്യകുമാര്‍ യാദവിന് ഇത് നഷ്ടങ്ങളുടെ സമയമാണ്. ലോകകിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച നായകനായിട്ടും അയര്‍ലന്‍ഡിനെതിരെയോ ഇംഗ്ലണ്ടിനെതിരെ ഒരു അവസരം കൂടി നല്‍കാതെയാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇന്ത്യ നീക്കിയത്. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ താരം അണ്‍ഫോളോ ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സൂര്യ നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് സൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിനെ പറ്റിയുള്ള വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്.</p>
<p>
	 </p>
<p>
	പുതിയ പ്രൊഫൈല്‍ ചിത്രമുള്‍പ്പടെ പല മാറ്റങ്ങളും പ്രൊഫൈലില്‍ സൂര്യ വരുത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസിയുമായി താരത്തിന് അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി നല്‍കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഇതുവരെ താരമോ മുംബൈ ഇന്ത്യന്‍സോ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. 2026ലെ ഐപിഎല്ലില്‍ നേരിട്ട കനത്ത തിരിച്ചടികളെ തുടര്‍ന്ന് പല പ്രമുഖ താരങ്ങളെയും 2027 സീസണിന് മുന്നോടിയായി മുംബൈ കൈവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷവും മികച്ചതല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ ഇന്ത്യന്‍സിനെ പ്രൊഫൈലില്‍ നിന്നും സൂര്യ നീക്കം ചെയ്തിരിക്കുന്നത്. <strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-sacked-as-t20-captain-and-dropped-from-team-126060400007_1.html" target="_blank">Suryakumar Yadav : ഒടുവിൽ ബിസിസിഐയുടെ നിർണായക തീരുമാനം, ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ പുറത്ത്</a></strong></p>
<p>
	 </p>
<p>
	2011 മുതല്‍ ഐപിഎല്ലില്‍ സജീവമായ സൂര്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷം മുംബൈയ്ക്കായി മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. നിര്‍വധി സീസണുകളില്‍ മുംബൈയുടെ നിര്‍ണായക താരവും സൂര്യയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലുമെല്ലാം കഴിഞ്ഞ ഒരു വര്‍ഷമായി മോശം ഫോമിലാണ് താരം. ഇതോടെയാണ് സൂര്യയുടെ സ്ഥാനത്തെ പറ്റി ചോദ്യം ഉയര്‍ന്നു തുടങ്ങിയത്.<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-might-not-play-in-t20-again-for-india-126060700004_1.html" target="_blank">ടി20യിൽ 2 ലോകകപ്പുകൾ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് നേട്ടങ്ങൾ, സൂര്യകുമാർ യാദവ് പടിയിറങ്ങുമ്പോൾ</a></strong></p>]]></content:encoded>
      <pubDate>Mon, 08 Jun 2026 08:28:00 +0530</pubDate>
      <updatedDate>Mon, 08 Jun 2026 08:30:33 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഇപ്പോൾ ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും, ടി20 ലോകകപ്പിന് മുൻപായി ഗിൽ ടി20യിൽ തിരിച്ചെത്തിയേക്കും]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/selectors-to-gill-focus-wtc-and-odi-worldcup-to-avoid-burn-out-126060700013_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/selectors-to-gill-focus-wtc-and-odi-worldcup-to-avoid-burn-out-126060700013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/21/thumb/1_1/1766294340-3499.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/21/thumb/1_1/1766294340-3499.jpg</image>
      <description><![CDATA[ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലേക്ക് പരിഗണിക്കാത്തതിന് മുഖ്യ കാരണം 2027ലെ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും കണക്കിലെടുത്ത് വര്‍ക്ക് ലോഡ് മാനേജ് ചെയ്യുവനായാണെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Shubman Gill" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/21/full/1766294340-3499.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shubman Gill" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Shubman Gill</p>
	</p>
	2027ലെ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്‍നിര്‍ത്തി ശുഭ്മാന്‍ ഗില്ലിനെ 3 ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിപ്പിക്കേണ്ടതില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് നായകനായി ഗില്ലിനെ കൊണ്ടുവരാനായി സെലക്ഷന്‍ കമ്മിറ്റി ശ്രമം നടത്തുകയും അത് പരാജയമായി മാറുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലേക്ക് പരിഗണിക്കാത്തതിന് മുഖ്യ കാരണം 2027ലെ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും കണക്കിലെടുത്ത് വര്‍ക്ക് ലോഡ് മാനേജ് ചെയ്യുവനായാണെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം.</p>
<p>
	 </p>
<p>
	ഇന്നലെ പ്രഖ്യാപിച്ച ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനത്തിനും ഏഷ്യന്‍ ഗെയിംസിനുമായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്താത്തതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ 700ല്‍ അധികം റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഗില്ലിനെ ടി20 പദ്ധതികളില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയത് ആരാധകരില്‍ ചര്‍ച്ചയായിരുന്നു.എന്നാല്‍ അമിതമായ ജോലിഭാരത്തില്‍ നിന്ന് താരത്തെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം താരത്തിന് സെലക്ഷന്‍ കമ്മിറ്റി നല്‍കിയതായാണ് റിപ്പോര്‍ട്ട്.</p>
<p>
	 </p>
<p>
	അടുത്ത 18 മാസത്തിനിടെ ഇന്ത്യയ്ക്ക് ഒമ്പത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും ഏകദേശം 35 ഏകദിന മത്സരങ്ങളും കളിക്കാനുണ്ട്. ഇതിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സിനായി ഐപിഎല്ലിലും ഗില്‍ സ്ഥിരമായി കളിക്കും. ഈ സാഹചര്യത്തില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി തുടര്‍ച്ചയായി കളിക്കുന്നത് താരത്തിന്റെ ശാരീരിക-മാനസിക ക്ഷീണം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് സെലക്ടര്‍മാര്‍ക്കുള്ളത്.</p>
<p>
	 </p>
<p>
	രോഹിത് ശര്‍മ്മയ്ക്കു ശേഷമുള്ള ഇന്ത്യയുടെ പുതിയ തലമുറ നായകനെന്ന നിലയിലാണ് ഗില്ലിനെ ബി.സി.സി.ഐ കാണുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ സ്ഥിരതയാര്‍ന്ന വിജയങ്ങളിലേക്ക് നയിക്കാനുള്ള ദൗത്യമാണ് അദ്ദേഹത്തിനുമുന്നിലുള്ളത്. 2027 ലോകകപ്പ് വരെ ഗില്ലിന്റെ പ്രധാന ശ്രദ്ധ റെഡ്-ബോള്‍ ക്രിക്കറ്റിലും 50 ഓവര്‍ ഫോര്‍മാറ്റിലുമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.</p>
<p>
	 </p>
<p>
	അതേസമയം 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനും അടുത്ത ടി20 ലോകകപ്പിനും മുന്‍പ് ഗില്‍ വീണ്ടും ടി20 പദ്ധതികളിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ ഗില്ലിനെ ദീര്‍ഘകാല നായകസാന്നിധ്യമായി വളര്‍ത്തുകയാണ് ബിസിസിഐയുടെ പ്രധാന ലക്ഷ്യം. ഒരിക്കല്‍ ഈ നീക്കം പരാജയപ്പെട്ടെങ്കിലും 2027ലെ ഏകദിന ലോകകപ്പിന് ശേഷം വീണ്ടും ഗില്ലിനെ ബിസിസിഐ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സാധ്യതയേറെയാണ്.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 07 Jun 2026 17:35:00 +0530</pubDate>
      <updatedDate>Sun, 07 Jun 2026 15:45:45 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ലോക ചാമ്പ്യന്മാർക്ക് എത്ര കിട്ടും, ഇത്തവണ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് 6,238.42 കോടി!]]></title>
      <link>https://malayalam.webdunia.com/article/football-malayalam/fifa-worldcup-2026-prize-money-126060700012_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/fifa-worldcup-2026-prize-money-126060700012_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/21/thumb/1_1/1779361396-2037.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/21/thumb/1_1/1779361396-2037.jpg</image>
      <description><![CDATA[ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണ വിജയികള്‍ക്ക് സമ്മാനിക്കുക. ആകെ സമ്മാനത്തുകയായി 6238.42 കോടി രൂപയാണ് ഫിഫ ചെലവിടുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെയും മറ്റ് ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ 7,400.09 കോടി രൂപയാണ്]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Fifa Worldcup prize money" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/21/full/1779361396-2037.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Fifa worldcup " width="1201" /></p>
	ഇത്തവണ ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുക. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണ വിജയികള്‍ക്ക് സമ്മാനിക്കുക. ആകെ സമ്മാനത്തുകയായി 6238.42 കോടി രൂപയാണ് ഫിഫ ചെലവിടുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെയും മറ്റ് ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ 7,400.09 കോടി രൂപയാണ് ചെലവാക്കുക.</p>
<p>
	 </p>
<p>
	ചാമ്പ്യന്മാര്‍ക്ക് മാത്രം 50 മില്യണ്‍ ഡോളര്‍(417.50 കോടി രൂപ) സമ്മാനത്തുകയായി നല്‍കും. 2022ലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ലഭിച്ചതിനേക്കാള്‍ 42 മില്യണ്‍ ഡോളറാണ് ഇത്തവണ ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനെ 34.5 മില്യണ്‍(288.075 കോടി) ,മൂന്നാം സ്ഥാനക്കാര്‍ക്ക് 30.5 മില്യണ്‍(254.675 കോടി), നാലാം സ്ഥാനക്കാര്‍ക്ക് 28.5 മില്യണ്‍(237.97 കോടി) ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് 20.5 മില്യണ്‍, പ്രീ ക്വാര്‍ട്ടര്‍ വരുന്ന ടീമുകള്‍ക്ക് 12.5 മില്യണ്‍ എന്നിങ്ങനെയാണ് സമ്മാനത്തുകയായി ലഭിക്കുക.</p>
<p>
	 </p>
<p>
	ടൂര്‍ണമെന്റില്‍ നിന്ന് തോറ്റ് പുറത്തായാലും കോടികള്‍ ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് വരെ 9 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായും 1.5 മില്യണ്‍ ഡോളര്‍ തയ്യാറെടുപ്പിനുള്ള തുകയായും ലഭിക്കും. ഇന്ത്യന്‍ രൂപയനുസരിച്ച് ഇത്തരത്തില്‍ ഓരോ ടീമിനും 87.675 കോടി രൂപ ലഭിക്കും. ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ക്ക് പകരം 48 ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ഇതോടെ മത്സരങ്ങളുടെ എണ്ണം 64ല്‍ നിന്നും 104 ആയി ഉയര്‍ന്നിട്ടുണ്ട്.</p>]]></content:encoded>
      <pubDate>Sun, 07 Jun 2026 15:52:00 +0530</pubDate>
      <updatedDate>Sun, 07 Jun 2026 13:55:01 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റിനിർത്തിയിട്ടെങ്കിലും വൈഭവിനെ കളിപ്പിക്കണം : സുനിൽ ഗവാസ്കർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/sunil-gavaskar-on-vaibhav-suryavanshi-debut-sanju-samson-abhishek-sharma-126060700008_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/sunil-gavaskar-on-vaibhav-suryavanshi-debut-sanju-samson-abhishek-sharma-126060700008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg</image>
      <description><![CDATA[അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ 2 കളികളിലും താരത്തിന് അവസരം നല്‍കണമെന്നാണ് ഗവാസ്‌കറുടെ ആവശ്യം. ഇതിനായി സഞ്ജു, അഭിഷേക് ഇതില്‍ ഒരാളെ മാറ്റിനിര്‍ത്താനും ഇന്ത്യ മടിക്കരുതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vaibhav Sooryavanshi" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/full/1780283900-5542.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Sooryavanshi" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Vaibhav Sooryavanshi</p>
	</p>
	ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട 15കാരന്‍ വൈഭവ് സൂര്യവംശിക്ക് പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ 2 കളികളിലും താരത്തിന് അവസരം നല്‍കണമെന്നാണ് ഗവാസ്‌കറുടെ ആവശ്യം. ഇതിനായി സഞ്ജു, അഭിഷേക് ഇതില്‍ ഒരാളെ മാറ്റിനിര്‍ത്താനും ഇന്ത്യ മടിക്കരുതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.</p>
<p>
	 </p>
<p>
	ഐപിഎല്‍ 2026ലെ അവിസ്മരണീയമായ പ്രകടനത്തിന് പിന്നാലെയാണ് വൈഭവ് ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയിരിക്കുന്നത്. അതേസമയം നിലവില്‍ സീനിയര്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ സഞ്ജു സാംസണ്‍,അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുണ്ട്. ഇത്രയും മികച്ച താരങ്ങളുണ്ടെങ്കിലും വൈഭവിനെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ നിരയ്ക്കാവുമെന്നാണ് ഗവാസ്‌കറുടെ വിലയിരുത്തല്‍. ഗവാസ്‌കര്‍ പറയുന്നതിങ്ങനെ.</p>
<p>
	 </p>
<p>
	 അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വൈഭവ് കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവനായി സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റാവുന്നതാണ്. ഒരു മത്സരത്തില്‍ അഭിഷേകിനെയും അടുത്ത മത്സരത്തില്‍ സഞ്ജുവിനെയും മാറ്റിനിര്‍ത്തി വൈഭവിനെ കളിപ്പിക്കാം. ഭാവിയിലെ ഐസിസി ടൂര്‍ണമെന്റുകള്‍ മുന്നില്‍ കണ്ട് ബെഞ്ച് കരുത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് യുവപ്രതിഭകളെ അന്താരാഷ്ട്ര തലത്തില്‍ നേരത്തെ പരീക്ഷിക്കുന്നത് ഗുണം ചെയ്യും.</p>
<p>
	 </p>
<p>
	 വൈഭവിന്റെ സെലക്ഷന്‍ ഒരു തരത്തിലും അത്ഭുതമല്ല. അത് അവന്‍ അര്‍ഹിച്ചിരുന്നു. വമ്പന്‍ താരങ്ങള്‍ അണിനിരന്ന ഐപിഎല്ലില്‍ സമ്മര്‍ദ്ദഘട്ടങ്ങളിലെല്ലാം വൈഭവ് മികവ് തെളിയിച്ചതോടെ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെയായി. അവന്‍ അടിച്ചുകൂട്ടിയ റണ്‍സ് നോക്കു. എങ്ങനെയാണ് അവനെ ഒഴിവാക്കാനാവുക. അതാണ് സെലക്ടര്‍മാര്‍ അവനെ തിരെഞ്ഞെടുത്തത്. ഗവാസ്‌കര്‍ വ്യക്തമാക്കി.</p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-suryavanshi-s-parents-also-travel-with-vaibhav-to-ireland-england-126060700003_1.html" target="_blank">വൈഭവിനൊപ്പം അമ്മയും അച്ഛനും അയർലൻഡിലേക്ക് , മുതിർന്ന താരങ്ങളോട് ഇടപഴകാൻ സമയമെടുക്കുമെന്ന് വിശദീകരണം</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Sun, 07 Jun 2026 11:51:00 +0530</pubDate>
      <updatedDate>Sun, 07 Jun 2026 11:52:58 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Mirra Andreeva :  19 വയസ്സിൽ പുത്തൻ താരോദയമായി മിറ ആൻഡ്രിവ, ഫ്രഞ്ച് ഓപ്പണിൽ കന്നി കിരീടം !]]></title>
      <link>https://malayalam.webdunia.com/article/sports-news-in-malayalam/mirra-andreeva-maiden-grandslam-in-roland-garros-126060700006_1.html</link>
      <guid>https://malayalam.webdunia.com/article/sports-news-in-malayalam/mirra-andreeva-maiden-grandslam-in-roland-garros-126060700006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/07/thumb/1_1/1780806100-5341.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/07/thumb/1_1/1780806100-5341.jpg</image>
      <description><![CDATA[ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മയ ഹലിന്‍സ്‌കയെയാണ് മിറ പരാജയപ്പെടുത്തിയത്. പതിനേഴാം വയസ്സില്‍ ഗ്രാന്‍ഡ്സ്ലാം നേടിയ മറിയ ഷറപ്പോവയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റഷ്യന്‍ താരമെന്ന നേട്ടവും മിറ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Mirra Andreeva,French Open,Maja Chwalinska" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/07/full/1780806100-5341.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Mirra Andreeva Maiden Grandslam in Roland Garros" width="982" /></p>
	</p>
	ഫ്രഞ്ച് ഓപ്പണില്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി റഷ്യയുടെ 19കാരി താരം മിറ ആന്‍ഡ്രീവ. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മയ ഹലിന്‍സ്‌കയെയാണ് മിറ പരാജയപ്പെടുത്തിയത്. പതിനേഴാം വയസ്സില്‍ ഗ്രാന്‍ഡ്സ്ലാം നേടിയ മറിയ ഷറപ്പോവയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റഷ്യന്‍ താരമെന്ന നേട്ടവും മിറ സ്വന്തമാക്കി.</p>
<p>
	 </p>
<p>
	2 സെറ്റ് മാത്രമാണ് ഫൈനല്‍ മത്സരം നീണ്ടുനിന്നത്. മയ ഹലിന്‍സ്‌കയുടെയും മിറയുടെയും കന്നി ഫൈനല്‍ മത്സരമായിരുന്നു ഇത്. മത്സരത്തില്‍ മിറയ്ക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്താന്‍ മയ ഹലിന്‍സ്‌കയ്ക്കായില്ല. സ്‌കോര്‍: 6-3,6-2</p>
<p>
	നിലവില്‍ ഏഴാം റാങ്കിലാണ് താരം. നേരത്തെ വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ചതായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഫൈനലില്‍ തോറ്റെങ്കിലും പോളണ്ട് താരം മയ ഹലിന്‍സ്‌കയും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 07 Jun 2026 09:49:00 +0530</pubDate>
      <updatedDate>Sun, 07 Jun 2026 09:51:59 +0530</updatedDate>
      <category><![CDATA[Sports News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ടി20യിൽ 2 ലോകകപ്പുകൾ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് നേട്ടങ്ങൾ, സൂര്യകുമാർ യാദവ് പടിയിറങ്ങുമ്പോൾ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-might-not-play-in-t20-again-for-india-126060700004_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-might-not-play-in-t20-again-for-india-126060700004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/07/thumb/1_1/1780801267-4411.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/07/thumb/1_1/1780801267-4411.jpg</image>
      <description><![CDATA[തന്റെ മുപ്പതാമത്തെ വയസ്സിലാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിക്കുന്നത്. 5 വര്‍ഷത്തോളം നീണ്ട കരിയറില്‍ മോശം ഫോമിനെ തുടര്‍ന്നാണ് പടിയിറങ്ങുന്നതെങ്കിലും തന്റെ പീക്ക് ടൈമില്‍ ടി20 ക്രിക്കറ്റിനെ ഒന്നാകെ പിടിച്ചുകുലുക്കിയ താരമാണ് സൂര്യ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Suryakumar Yadav, Indian Team, T20 Cricket, Suryakumar Yadav Records, Suryakumar Yadav legacy" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/07/full/1780801267-4411.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Suryakumar Yadav might not play in T20 again for India" width="1201" /></p>
	</p>
	ഇന്ത്യന്‍ ദേശീയ ടീമില്‍ വൈകി ഉദിച്ച നക്ഷത്രമായിരുന്നു സൂര്യകുമാര്‍ യാദവ് എന്ന താരം. ഐപിഎല്ലില്‍ പതിവായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും തന്റെ മുപ്പതാമത്തെ വയസ്സിലാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിക്കുന്നത്. 5 വര്‍ഷത്തോളം നീണ്ട കരിയറില്‍ മോശം ഫോമിനെ തുടര്‍ന്നാണ് പടിയിറങ്ങുന്നതെങ്കിലും തന്റെ പീക്ക് ടൈമില്‍ ടി20 ക്രിക്കറ്റിനെ ഒന്നാകെ പിടിച്ചുകുലുക്കിയ താരമാണ് സൂര്യ.</p>
<p>
	 </p>
<p>
	2021ല്‍ അരങ്ങേറി 2022ല്‍ എത്തുമ്പോള്‍ ടി20 ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ താരമായി സൂര്യ വളര്‍ന്നു. മൈതാനത്തിന്റെ ഏത് മൂലയിലേക്കും ഷോട്ട് പായിക്കാനുള്ള സൂര്യയുടെ കഴിവ് 360 ഡിഗ്രി പ്ലെയറെന്ന വിശേഷണവും സൂര്യയ്ക്ക് നേടികൊടുത്തു. ടി20 ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യ പുറത്താക്കുമ്പോള്‍ ഒരുപിടി റെക്കോര്‍ഡ് നേട്ടങ്ങള്‍ സൂര്യയുടെ പേരിലുണ്ട്.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-equals-with-virat-kohli-for-new-milestone-123121300037_1.html" target="_blank">കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ടി20യിൽ 2000 റൺസ്, കോലിയ്ക്കൊപ്പമെത്തി സൂര്യകുമാർ</a></strong></p>
</p>
<p>
	 </p>
<p>
	 അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേട്ടം സൂര്യയുടെ പേരിലാണ്. വെറും 1822 പന്തുകളില്‍ നിന്നാണ് ഈ നേട്ടം. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കുമുശേഷം ടി20യില്‍ 3000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും സൂര്യകുമാര്‍ മാറി. 2022ല്‍ ആയിരത്തിലധികം റണ്‍സ് ടി20 ഫോര്‍മാറ്റില്‍ സ്വന്തമാക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. 573 പന്തുകളില്‍ നിന്നായിരുന്നു ഈ നേട്ടം.</p>
<p>
	 </p>
<p>
	ഐസിസിയുടെ ടി20 റാങ്കില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായി ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ഈ കാലയളവില്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു. 2024ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ നായകസ്ഥാനം ഒഴിഞ്ഞതോടെ നായകനായ സൂര്യയുടെ കീഴില്‍ ഒരൊറ്റ പരമ്പര പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ടി20 ലോകകപ്പും നായകനെന്ന നിലയില്‍ സ്വന്തമാക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. 17 തവണ ടി20യില്‍ ഇന്ത്യയ്ക്കായി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും സൂര്യയ്ക്ക് സാധിച്ചു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ മറികടന്നാണ് ഈ നേട്ടം. ടി20 കരിയറില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടാനും താരത്തിനായി. 113 മത്സരങ്ങളില്‍ നിന്ന് 36.35 ശരാശരിയില്‍ 3272 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. 4 സെഞ്ചുറികളും 25 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/yashasvi-jaiswal-suryakumar-in-icc-t20-awards-shortlist-124010400043_1.html" target="_blank">ICC Awards 2023: ഐസിസി 2023 പുരസ്കാരങ്ങൾ, ടി20യിലെ മികച്ച താരമാകാനൊരുങ്ങി സൂര്യകുമാർ യാദവ്</a></strong></p>
</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 07 Jun 2026 08:42:00 +0530</pubDate>
      <updatedDate>Sun, 07 Jun 2026 08:31:19 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[വൈഭവിനൊപ്പം അമ്മയും അച്ഛനും  അയർലൻഡിലേക്ക് , മുതിർന്ന താരങ്ങളോട് ഇടപഴകാൻ സമയമെടുക്കുമെന്ന് വിശദീകരണം]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-suryavanshi-s-parents-also-travel-with-vaibhav-to-ireland-england-126060700003_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-suryavanshi-s-parents-also-travel-with-vaibhav-to-ireland-england-126060700003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/30/thumb/1_1/1780109322-3525.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/30/thumb/1_1/1780109322-3525.jpg</image>
      <description><![CDATA[ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ വൈഭവിന്റെ അച്ഛനമ്മമാരെ വിടാനുള്ള സമ്മതമാണ് ബിസിസിഐ അറിയിച്ചത്. വൈഭവിനെ അനുഗമിക്കണമെന്ന് കുടുംബത്തോടെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അഭ്യര്‍ഥിക്കുകയായിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vaibhav Suryavanshi" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/30/full/1780109322-3525.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Suryavanshi " width="1050" /></p>
	15 വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിനൊരുങ്ങുന്ന ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിയ്ക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കി ബിസിസിഐ. ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ വൈഭവിന്റെ അച്ഛനമ്മമാരെ വിടാനുള്ള സമ്മതമാണ് ബിസിസിഐ അറിയിച്ചത്. വൈഭവിനെ അനുഗമിക്കണമെന്ന് കുടുംബത്തോടെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അഭ്യര്‍ഥിക്കുകയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തിരുത്തി ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.</p>
<p>
	 </p>
<p>
	1989ല്‍ തന്റെ പതിനാറാം വയസ്സില്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. വൈഭവ് ചെറിയ കുട്ടിയാണ്, മുതിര്‍ന്ന താരങ്ങളോടും മറ്റ് മുതിര്‍ന്നവരോടും സ്വാഭാവികമായി ഇടപെടാന്‍ സമയമെടുക്കും. അതിനായി വൈഭവിന് സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് മാതാപിതാക്കളെ ഒപ്പം അയക്കുന്നതെന്ന് സൈക്കിയ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയിരുന്നു. ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ തുടങ്ങി 5 പ്രധാനനേട്ടങ്ങളും വൈഭവ് സ്വന്തമാക്കിയിരുന്നു.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/ipl-in-malayalam/vaibhav-storm-in-ipl-15-year-old-shatters-historic-ipl-records-126052900024_1.html" target="_blank">Vaibhav Suryavanshi: വീണ്ടും സെഞ്ചുറിക്കരികെ വീണു, പക്ഷേ റെക്കോർഡുകൾ വാരികൂട്ടി, സെൻസിബിൾ വൈഭവ്</a></strong></p>
</p>
<p>
	 </p>
<p>
	 ടൂര്‍ണമെന്റില്‍ ഉടനീളം, പ്രത്യേകിച്ച് നോക്കൗട്ട് ഘട്ടത്തിലും വൈഭവ് അസാമാന്യമായ പ്രകടനം നടത്തിയതോടെയാണ് സെലക്ടര്‍മാര്‍ക്ക് താരത്തെ ഒഴിവാക്കാനാവാത്ത അവസ്ഥ വന്ന് ചേര്‍ന്നത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ എയ്ക്ക് വേണ്ടിയാകും വൈഭവ് കളിക്കുക. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ടീമുകളിലും വൈഭവ് ഇടം നേടിയിട്ടുണ്ട്.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-sooryavanshi-in-indian-team-126060600017_1.html" target="_blank">India Team for Ireland, England Series: സഞ്ജുവിനു ക്യാപ്റ്റൻസിയില്ല, വൈഭവ് ടീമിൽ, സൂര്യ ഔട്ട്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Sun, 07 Jun 2026 08:20:00 +0530</pubDate>
      <updatedDate>Sun, 07 Jun 2026 08:21:21 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA['സൂര്യയോടു ഇക്കാര്യം പറയുക അത്ര എളുപ്പമായിരുന്നില്ല'; വെളിപ്പെടുത്തി അഗാർക്കർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/ajit-agarkar-about-suryakumar-yadav-captiancy-change-126060600020_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/ajit-agarkar-about-suryakumar-yadav-captiancy-change-126060600020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-06/30/thumb/1_1/1688122512-4403.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-06/30/thumb/1_1/1688122512-4403.jpg</image>
      <description><![CDATA[ലോകകപ്പ് നേടിത്തന്ന സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ഏറെ പ്രയാസപ്പെട്ടാണെന്ന് സൂചന നൽകി ചീഫ് സെലക്ടർ അജിത് അഗാർക്കർ. പ്രഖ്യാപനത്തിനു മുൻപ് സൂര്യയുമായി ഇക്കാര്യം സംസാരിച്ചു. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ലെന്നും അഗാർക്കർ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-06/30/full/1688122512-4403.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Agarkar" width="1200" /></p>
	<br />
	ലോകകപ്പ് നേടിത്തന്ന സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ഏറെ പ്രയാസപ്പെട്ടാണെന്ന് സൂചന നൽകി ചീഫ് സെലക്ടർ അജിത് അഗാർക്കർ. പ്രഖ്യാപനത്തിനു മുൻപ് സൂര്യയുമായി ഇക്കാര്യം സംസാരിച്ചു. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ലെന്നും അഗാർക്കർ പറഞ്ഞു. </p>
<p>
	 </p>
<p>
	&#39; അദ്ദേഹം ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനാണ്. അതുകൊണ്ട് തന്നെ ഇക്കാര്യം അറിയിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള സംസാരം എളുപ്പമായിരുന്നില്ല. പക്ഷേ ടീമിന്റെ താൽപര്യത്തിനനുസരിച്ചാണ് ഞങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത്,&#39; അഗാർക്കർ പറഞ്ഞു. </p>
<p>
	 </p>
<p>
	ഐപിഎൽ ഫോംഔട്ട് മാത്രം പരിഗണിച്ചല്ല സൂര്യയെ നായകസ്ഥാനത്തു നിന്ന് മാറ്റിയതെന്നും അഗാർക്കർ വ്യക്തമാക്കി. ക്യാപ്റ്റൻസി മാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടന്നു. അടുത്ത ലോകകപ്പ് കൂടി ലക്ഷ്യമിട്ടുള്ള മാറ്റമാണ് ടീമിൽ വരുത്തിയിരിക്കുന്നതെന്നും അഗാർക്കർ വ്യക്തമാക്കി. </p>]]></content:encoded>
      <pubDate>Sat, 06 Jun 2026 18:31:00 +0530</pubDate>
      <updatedDate>Sat, 06 Jun 2026 18:34:30 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[KL Rahul: കെ.എൽ.രാഹുലിനു സെഞ്ചുറി]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/kl-rahul-century-126060600019_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/kl-rahul-century-126060600019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/thumb/1_1/1780741480-9436.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/thumb/1_1/1780741480-9436.jpg</image>
      <description><![CDATA[KL Rahul: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കെ.എൽ.രാഹുലിനു സെഞ്ചുറി. 165 പന്തിൽ 11 ഫോർ സഹിതം 100 റൺസ് നേടിയാണ് രാഹുൽ പുറത്തായത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="KL Rahul" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/full/1780741480-9436.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="KL Rahul" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			KL Rahul</p>
	</p>
	<br />
	KL Rahul: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കെ.എൽ.രാഹുലിനു സെഞ്ചുറി. 165 പന്തിൽ 11 ഫോർ സഹിതം 100 റൺസ് നേടിയാണ് രാഹുൽ പുറത്തായത്. </p>
<p>
	 </p>
<p>
	സായ് സുദർശൻ 104 പന്തിൽ 81 റൺസ് നേടി. സായ് 13 ഫോറുകൾ അടിച്ചു. അർധ സെഞ്ചുറി നേടിയ നായകൻ ശുഭ്മാൻ ഗില്ലും ആറ് റൺസുമായി ശുഭ്മാൻ ഗില്ലും ക്രീസിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടിയിട്ടുണ്ട്.</p>]]></content:encoded>
      <pubDate>Sat, 06 Jun 2026 15:51:00 +0530</pubDate>
      <updatedDate>Sat, 06 Jun 2026 15:54:45 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[India Team for Ireland, England Series: സഞ്ജുവിനു ക്യാപ്റ്റൻസിയില്ല, വൈഭവ് ടീമിൽ, സൂര്യ ഔട്ട്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-sooryavanshi-in-indian-team-126060600017_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-sooryavanshi-in-indian-team-126060600017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg</image>
      <description><![CDATA[India Squad for Asian Games: ഏഷ്യൻ ഗെയിംസിനും അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്നിലും ഇന്ത്യയെ നയിക്കുക ശ്രേയസ് അയ്യർ. സൂര്യകുമാർ യാദവിനു ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും നഷ്ടമായി. തിലക് വർമയാണ് ഉപനായകൻ. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vaibhav Sooryavanshi" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/full/1780283900-5542.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Sooryavanshi" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Vaibhav Sooryavanshi</p>
	</p>
	<br />
	India Squad for Asian Games: ഏഷ്യൻ ഗെയിംസിനും അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്നിലും ഇന്ത്യയെ നയിക്കുക ശ്രേയസ് അയ്യർ. സൂര്യകുമാർ യാദവിനു ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും നഷ്ടമായി. തിലക് വർമയാണ് ഉപനായകൻ. ഐപിഎലിൽ ഞെട്ടിച്ച വൈഭവ് സൂര്യവൻശി ടീമിൽ ഇടംപിടിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. </p>
<p>
	 </p>
<p>
	ഏഷ്യൻ ഗെയിംസിൽ ജസ്പ്രിത് ബുംറ കളിക്കും. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ബുംറയ്ക്കു വിശ്രമം, പകരം മുഹമ്മദ് സിറാജ് പേസ് നിരയെ നയിക്കും. </p>
<p>
	 </p>
<p>
	ഇന്ത്യൻ ടീം (ഏഷ്യൻ ഗെയിംസ്) : ശ്രേയസ് അയ്യർ (നായകൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവൻശി </p>
<p>
	 </p>
<p>
	ഇന്ത്യൻ ടീം (അയർലൻഡ്, ഇംഗ്ലണ്ട് പരമ്പര) : ശ്രേയസ് അയ്യർ (നായകൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവൻശി</p>]]></content:encoded>
      <pubDate>Sat, 06 Jun 2026 13:29:00 +0530</pubDate>
      <updatedDate>Sat, 06 Jun 2026 13:35:50 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Shreyas Iyer: ശ്രേയസ് അയ്യർ ട്വന്റി 20 ക്യാപ്റ്റൻ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-appointed-as-indian-captain-126060600016_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-appointed-as-indian-captain-126060600016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/thumb/1_1/1776403117-4095.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/thumb/1_1/1776403117-4095.jpg</image>
      <description><![CDATA[Shreyas Iyer: ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യക്കു പുതിയ നായകൻ. ശ്രേയസ് അയ്യരെ ക്യാപ്റ്റനായി ബിസിസിഐ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മുംബൈയിൽ ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുക്കണമെന്ന് ശ്രേയസ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Shreyas Iyer" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/full/1776403117-4095.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shreyas Iyer" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Shreyas Iyer</p>
	</p>
	<br />
	Shreyas Iyer: ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യക്കു പുതിയ നായകൻ. ശ്രേയസ് അയ്യരെ ക്യാപ്റ്റനായി ബിസിസിഐ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മുംബൈയിൽ ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുക്കണമെന്ന് ശ്രേയസ് അയ്യർക്കു നിർദേശം ലഭിച്ചു. </p>
<p>
	 </p>
<p>
	സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറും ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും ചേർന്ന് മാധ്യമങ്ങളെ കാണും. നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിനെയും പരിഗണിച്ചിരുന്നെങ്കിലും മധ്യനിര ബാറ്റർ എന്ന ആനുകൂല്യവും അജിത് അഗാർക്കറുടെ പിന്തുണയും ശ്രേയസിനു ഗുണമായി. </p>
<p>
	 </p>
<p>
	സൂര്യകുമാർ യാദവിനു പകരക്കാരനായാണ് ശ്രേയസ് ഇന്ത്യയുടെ ടി20 ടീമിന്റെ തലപ്പത്തേക്ക് എത്തുന്നത്. മോശം ഫോമിലുള്ള സൂര്യയെ ടി20 ടീമിൽ നിന്ന് ഒഴിവാക്കുമെന്നും ഇതോടെ ഉറപ്പായി. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളെ ശ്രേയസ് നയിച്ചിട്ടുണ്ട്. 2024 ൽ കൊൽക്കത്ത കിരീടം നേടിയതും 2025 ൽ പഞ്ചാബ് ഫൈനലിസ്റ്റുകളായതും ശ്രേയസിന്റെ ക്യാപ്റ്റൻസിക്കു കീഴിലാണ്. </p>]]></content:encoded>
      <pubDate>Sat, 06 Jun 2026 13:09:00 +0530</pubDate>
      <updatedDate>Sat, 06 Jun 2026 13:14:13 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA['കോലി രണ്ട് വർഷത്തോളം ഫോമിൽ ആയിരുന്നില്ലല്ലോ'; സൂര്യകുമാർ യാദവിനെ പിന്തുണച്ച് കൈഫ്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-captaincy-126060600018_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-captaincy-126060600018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/12/thumb/1_1/1765509106-4118.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/12/thumb/1_1/1765509106-4118.jpg</image>
      <description><![CDATA[സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് നീക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻതാരം മുഹമ്മദ് കൈഫ്. സൂര്യയിൽ വിശ്വാസമർപ്പിക്കണമെന്നും ഇനിയും അവസരം നൽകണമെന്നുമാണ് കൈഫിന്റെ വാദം. സൂപ്പർതാരം വിരാട് കോലിയും ഇതുപോലെ ഫോംഔട്ടിലൂടെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="India vs South Africa 2nd T20I, India South Africa, Shubman Gill, Suryakumar Yadav, നായകന്‍ സൂര്യകുമാര്‍ യാദവിനും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനും വിമര്‍ശനം" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/12/full/1765509106-4118.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="Suryakumar Yadav and Shubman Gill" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Suryakumar Yadav</p>
	</p>
	<br />
	സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് നീക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻതാരം മുഹമ്മദ് കൈഫ്. സൂര്യയിൽ വിശ്വാസമർപ്പിക്കണമെന്നും ഇനിയും അവസരം നൽകണമെന്നുമാണ് കൈഫിന്റെ വാദം. സൂപ്പർതാരം വിരാട് കോലിയും ഇതുപോലെ ഫോംഔട്ടിലൂടെ കടന്നുപോയിട്ടില്ലേയെന്നും കൈഫ് ചോദിക്കുന്നു. </p>
<p>
	 </p>
<p>
	&#39; സൂര്യകുമാർ യാദവ് ഒരു പുതിയ ബാറ്ററല്ല. അദ്ദേഹം കളിച്ചു തെളിയിച്ചവനാണ്. 2025 ലെ ഐപിഎലിൽ 700 റൺസാണ് അദ്ദേഹം നേടിയത്. ഇപ്പോൾ ഫോമിലല്ല എന്നത് സത്യമാണ്. വിരാട് കോലി പോലും രണ്ട് വർഷത്തോളം ഫോംഔട്ടിൽ ആയിരുന്നില്ലേ? എന്നാൽ ആ കളിക്കാരനിൽ നമ്മൾ വിശ്വാസമർപ്പിച്ചു, അദ്ദേഹം വീണ്ടും മികച്ച രീതിയിൽ കളിച്ച് തിരിച്ചുവന്നു. ടി20 ഫോർമാറ്റിൽ കോലിക്കൊപ്പം തന്നെയാണ് സൂര്യയുടെയും സ്ഥാനം, അതിൽ കുറവല്ല,&#39; കൈഫ് പറഞ്ഞു. </p>
<p>
	 </p>
<p>
	സൂര്യ ലോകകപ്പിൽ സ്‌കോർ ചെയ്തിട്ടില്ല എന്നത് സത്യമാണ്. എന്നുകരുതി അദ്ദേഹം ഒരു മോശം കളിക്കാരൻ ആകുന്നില്ല. കോലിക്ക് പോലും മോശം സമയമുണ്ടായിട്ടുണ്ട്, അപ്പോഴും നമ്മൾ പിന്തുണ നൽകി. എല്ലാ കളിക്കാർക്കും അങ്ങനെയൊരു മോശം സമയമുണ്ട്. അടുത്ത ഒന്നോ രണ്ടോ പരമ്പരകളിൽ കൂടി അവസരം നൽകിയ ശേഷം സൂര്യയെ പുറത്താക്കാം. ലോകകപ്പ് നേടിത്തന്ന നായകനു കുറച്ചെങ്കിലും ബഹുമാനം നൽകുക,&#39; കൈഫ് കൂട്ടിച്ചേർത്തു. </p>
<p>
	 </p>
<p>
	അതേസമയം അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ടീമിൽ സൂര്യ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ബിസിസിഐ സെലക്ടർമാരുടെ യോഗം മുംബൈയിൽ പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയോടെ ടീം പ്രഖ്യാപനം ഉണ്ടാകും. സൂര്യക്കു പകരം നായകനായി ശ്രേയസ് അയ്യരെ തീരുമാനിച്ചേക്കും. തിലക് വർമ, ഇഷാൻ കിഷൻ എന്നിവരും പരിഗണനയിലുണ്ട്.</p>]]></content:encoded>
      <pubDate>Sat, 06 Jun 2026 10:44:00 +0530</pubDate>
      <updatedDate>Sat, 06 Jun 2026 15:47:58 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[India vs Afghanistan Test: ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; മാനവിനു അരങ്ങേറ്റം]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/india-vs-afghanistan-test-scorecard-126060600009_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/india-vs-afghanistan-test-scorecard-126060600009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/thumb/1_1/1780718871-5555.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/thumb/1_1/1780718871-5555.jpg</image>
      <description><![CDATA[India vs Afghanistan Test: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനു ഇന്ത്യ ഇറങ്ങി. ടോസ് ലഭിച്ച നായകൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു. ഛണ്ഡിഗഢിലെ മുല്ലൻപൂർ മഹാരാജ യാദവീന്ദ്രസിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="India vs Afghanistan Test Scorecard, India Afghan, Shubman Gill, India vs Afghanistan Test Match Live Updates, ശുഭ്മാൻ ഗിൽ, മാനവ് സുതാർ" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/full/1780718871-5555.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="India vs Afghanistan Test" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			India vs Afghanistan Test</p>
	</p>
	<br />
	India vs Afghanistan Test: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനു ഇന്ത്യ ഇറങ്ങി. ടോസ് ലഭിച്ച നായകൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു. ഛണ്ഡിഗഢിലെ മുല്ലൻപൂർ മഹാരാജ യാദവീന്ദ്രസിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. </p>
<p>
	 </p>
<p>
	മാനവ് സുതാർ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നു. 2021 നു ശേഷം ആദ്യമായാണ് ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നർ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 15 വർഷത്തിനു ശേഷം ആദ്യമായി രവീന്ദ്ര ജഡേജയോ രവിചന്ദ്രൻ അശ്വിനോ ഇല്ലാതെ ഇന്ത്യ ടെസ്റ്റ് കളിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 2010 നവംബറിനു ശേഷം ഇന്ത്യ കളിച്ച 69 ടെസ്റ്റ് മത്സരങ്ങളിലും അശ്വിനോ ജഡേജയോ ഭാഗമായിരുന്നു. <br />
	<br />
	<a href="https://malayalam.webdunia.com/article/cricket-news-in-malayalam/england-vs-new-zealand-1st-test-match-scorecard-126060600006_1.html"><span style="color:#ff0000;"><strong>Read Here: ന്യൂസിലൻഡിനു ജയം 218 റൺസ് അകലെ; ഇംഗ്ലണ്ടിനു വീഴ്ത്തണം ഏഴ് വിക്കറ്റുകൾ</strong></span></a></p>
<p>
	 </p>
<p>
	കെ.എൽ.രാഹുലിനൊപ്പം യശസ്വി ജയ്‌സ്വാൾ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ധ്രുവ് ജുറലും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് പേസർമാർ. </p>
<p>
	 </p>
<p>
	പ്ലേയിങ് ഇലവൻ: കെ.എൽ.രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, ധ്രുവ് ജുറൽ, വാഷിങ്ടൺ സുന്ദർ, മാനവ് സുതാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ </p>
<p>
	 </p>
<p>
	സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും ഡിഡി സ്‌പോർട്‌സിലും മത്സരം തത്സമയം കാണാം. </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 06 Jun 2026 09:34:00 +0530</pubDate>
      <updatedDate>Sat, 06 Jun 2026 09:38:57 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[England vs New Zealand, 1st Test: ന്യൂസിലൻഡിനു ജയം 218 റൺസ് അകലെ; ഇംഗ്ലണ്ടിനു വീഴ്ത്തണം ഏഴ് വിക്കറ്റുകൾ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/england-vs-new-zealand-1st-test-match-scorecard-126060600006_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/england-vs-new-zealand-1st-test-match-scorecard-126060600006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/thumb/1_1/1780717845-8358.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/thumb/1_1/1780717845-8358.jpg</image>
      <description><![CDATA[England vs New Zealand, 1st Test: ന്യൂസിലൻഡ്-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് 36-3 എന്ന നിലയിലാണ്. അതിഥികൾക്കു ജയം 218 റൺസ് അകലെ. അതേസമയം ആതിഥേയരായ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="England vs New Zealand, England vs New Zealand 1st Test Match Scorecard, England New Zealand Test, England New Zealand Scorecard, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ന്യൂസിലൻഡ് ടെസ്റ്റ്‌" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/06/full/1780717845-8358.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="England vs New Zealand 1st Test" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			England vs New Zealand 1st Test</p>
	</p>
	<br />
	England vs New Zealand, 1st Test: ന്യൂസിലൻഡ്-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് 36-3 എന്ന നിലയിലാണ്. അതിഥികൾക്കു ജയം 218 റൺസ് അകലെ. അതേസമയം ആതിഥേയരായ ഇംഗ്ലണ്ടിനു ഏഴ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഒന്നാം ടെസ്റ്റ് സ്വന്തമാക്കാം. </p>
<p>
	 </p>
<p>
	27 പന്തിൽ 12 റൺസുമായി ഡെവൻ കോൺവേ ന്യൂസിലൻഡിനായി ക്രീസിലുണ്ട്. നായകൻ ടോം ലാതം (പൂജ്യം), കെയ്ൻ വില്യംസൺ (36 പന്തിൽ 18), വില്യം ഒറൂർക്ക് (പൂജ്യം) എന്നിവരെയാണ് ന്യൂസിലൻഡിനു രണ്ടാം ഇന്നിങ്‌സിൽ നഷ്ടമായത്. ഗുസ് അറ്റ്കിൻസൺ രണ്ടും ജോഷ് ടങ്ക് ഒരു വിക്കറ്റും വീഴ്ത്തി. </p>
<p>
	 </p>
<p>
	സ്‌കോർ ബോർഡ് </p>
<p>
	 </p>
<p>
	ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് - 140 നു ഓൾഔട്ട് </p>
<p>
	 </p>
<p>
	ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സ് - 113 നു ഓൾഔട്ട് </p>
<p>
	 </p>
<p>
	ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് - 226 നു ഓൾഔട്ട് </p>
<p>
	 </p>
<p>
	ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സ് - 36/3</p>
<p>
	 </p>
<p>
	രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനായി എമിലിയോ ഗേ ആണ് അർധ സെഞ്ചുറി നേടി ടോപ് സ്‌കോറർ ആയത്. 95 പന്തിൽ എട്ട് ഫോർ സഹിതം 57 റൺസെടുത്തു. ജാമി സ്മിത്ത് (52 പന്തിൽ 39), ബെൻ ഡക്കറ്റ് (46 പന്തിൽ 33), ഒലി റോബിൻസൺ (30 പന്തിൽ 29) എന്നിവരും തിളങ്ങി. </p>
<p>
	 </p>
<p>
	ന്യൂസിലൻഡിനായി നഥാൻ സ്മിത്ത് ആറ് വിക്കറ്റുകൾ വീഴ്ത്തി. </p>]]></content:encoded>
      <pubDate>Sat, 06 Jun 2026 09:16:00 +0530</pubDate>
      <updatedDate>Sat, 06 Jun 2026 09:21:22 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സാഹചര്യം അനുസരിച്ച് വേണം കളിക്കാൻ, റിഷഭ് പന്തിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ സഹപരിശീലകൻ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/rishab-pant-needs-to-adapt-his-explosive-batting-style-according-to-match-situations-126060500027_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/rishab-pant-needs-to-adapt-his-explosive-batting-style-according-to-match-situations-126060500027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/26/thumb/1_1/1764140744-3915.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/26/thumb/1_1/1764140744-3915.jpg</image>
      <description><![CDATA[പന്തിന്റെ തനതായ ശൈലി മികച്ചതാണെങ്കിലും, മാച്ചിന്റെ സാഹചര്യം കൂടി വിലയിരുത്തി കളിക്കാന്‍ താരം തയ്യാറാകണമെന്ന് ഡോഷെറ്റ് വ്യക്തമാക്കി. ഉപനായക സ്ഥാനത്ത് നിന്നും നീക്കിയതില്‍ പന്തിന് പരാതികളില്ലെന്നും ഡോഷെറ്റ് പറഞ്ഞു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Rishabh Pant " class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/26/full/1764140744-3915.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Rishabh Pant" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Rishabh Pant</p>
	</p>
	അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് കടുത്ത മുന്നറിയിപ്പുമായി അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ്. പന്തിന്റെ തനതായ ശൈലി മികച്ചതാണെങ്കിലും, മാച്ചിന്റെ സാഹചര്യം കൂടി വിലയിരുത്തി കളിക്കാന്‍ താരം തയ്യാറാകണമെന്ന് ഡോഷെറ്റ് വ്യക്തമാക്കി. ഉപനായക സ്ഥാനത്ത് നിന്നും നീക്കിയതില്‍ പന്തിന് പരാതികളില്ലെന്നും ഡോഷെറ്റ് പറഞ്ഞു.</p>
<p>
	 </p>
<p>
	ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോച്ചിന്റെ പ്രതികരണം. അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് ഋഷഭ് പന്തിനെ മാറ്റി കെ.എല്‍. രാഹുലിനെ ബി.സി.സി.ഐ പുതിയ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് തികച്ചും പക്വതയോടെയാണ് പന്ത് പ്രതികരിച്ചതെന്ന് കോച്ച് പറയുന്നു.</p>
<p>
	 </p>
<p>
	ഒരാള്‍ക്ക് നേതൃത്വപാടവം കാണിക്കാന്‍ ഒരാള്‍ക്ക് ഔദ്യോഗിക പദവികളുടെയോ തലക്കെട്ടുകളുടെയോ ആവശ്യമില്ല. എന്നാല്‍ മത്സരത്തിന്റെ സാഹചര്യം മനസിലാക്കി കളി നിയന്ത്രിക്കാന്‍ പന്ത് തയ്യാറാകണം. സാഹചര്യത്തിനനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്തുക എന്നത് പ്രധാനമാണ്.റയാന്‍ ടെന്‍ ഡോഷെറ്റ് വ്യക്തമാക്കി.</p>
<p>
	 </p>
<p>
	തന്റെ ആക്രമണാത്മക ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യയ്ക്ക് പല ചരിത്ര വിജയങ്ങളും സമ്മാനിച്ചിട്ടുള്ള താരമാണ് പന്ത്. 49 ടെസ്റ്റുകളില്‍ നിന്നായി 42.91 ശരാശരിയില്‍ 3,476 റണ്‍സ് താരം അക്കൗണ്ടിലാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അനാവശ്യമായ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് വിക്കറ്റ് കളയുന്ന ശീലം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അവസാനമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഹോം ടെസ്റ്റ് പരമ്പരയില്‍ വെറും 12.25 ശരാശരിയില്‍ 49 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. </p>
<p>
	 </p>
<p>
	ശുഭ്മന്‍ ഗില്‍ നയിക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമില്‍ പന്ത് ഇടംപിടിച്ചിട്ടുണ്ടെങ്കിലും, അഫ്ഗാനിസ്ഥാനെതിരെ ടീമിലെ സ്ഥാനം നിലനിര്‍ത്താനും വിമര്‍ശകരുടെ വായടപ്പിക്കാനും പന്തിന് തന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തിയേ തീരൂ എന്ന സൂചനയാണ് അസിസ്റ്റന്റ് കോച്ചിന്റെ വാക്കുകള്‍ നല്‍കുന്നത്.</p>
<p>
	 </p>
<p>
	<strong>അഫ്ഗാന്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം</strong></p>
<p>
	 </p>
<p>
	ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഢി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.</p>
<p>
	<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/indian-coach-gautam-gambhir-on-no-3-position-in-test-126060500022_1.html" target="_blank">സായ് സുദർശന് അർഹിച്ച അവസരങ്ങൾ ലഭിച്ചിട്ടില്ല, മൂന്നാം നമ്പറിൽ താരം തന്നെയെന്ന് ഗൗതം ഗംഭീർ</a></strong></p>
</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 05 Jun 2026 17:12:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 15:15:03 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ലാമിൻ യമാൽ ലോകകപ്പിൻ്റെ താരമാകും,സെമിയിൽ ഒരു സർപ്രൈസ് ടീം, കപ്പെടുക ബ്രസീൽ തന്നെയെന്ന് കാക്ക]]></title>
      <link>https://malayalam.webdunia.com/article/football-malayalam/kaka-names-champions-best-player-surprise-semifinalist-of-worldcup-2026-126060500023_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/kaka-names-champions-best-player-surprise-semifinalist-of-worldcup-2026-126060500023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/thumb/1_1/1780651961-7468.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/thumb/1_1/1780651961-7468.jpg</image>
      <description><![CDATA[അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആരാകും വിജയികള്‍, ലോകകപ്പിലെ താരം, മികച്ച കോച്ച് എന്നീ കാര്യങ്ങളാണ് ദി അത്‌ലറ്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ കാക്ക പ്രവചിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Kaka, Kaka Predicts 26 worldcup, Worldcup Champions" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/full/1780651961-7468.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kaka names champions, best player surprise semifinalist of Worldcup 2026" width="983" /></p>
	</p>
	ലോകം മുഴുവന്‍ കാത്തിരിക്കുന്ന കാല്പത്തിന്റെ മാമാങ്കത്തിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആവേശകരമായ പ്രവചനങ്ങളുമായി ബ്രസീലിയന്‍ ഇതിഹാസതാരം കാക്ക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആരാകും വിജയികള്‍, ലോകകപ്പിലെ താരം, മികച്ച കോച്ച് എന്നീ കാര്യങ്ങളാണ് ദി അത്‌ലറ്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ കാക്ക പ്രവചിച്ചത്.</p>
<p>
	 </p>
<p>
	ബ്രസീല്‍ ഇത്തവണ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കുമെന്നാണ് കാക്കയുടെ പ്രവചനം. സ്‌പെയിനിന്റെ ബാഴ്‌സലോണ താരമായ ലാമിന്‍ യമാലാകും ടൂര്‍ണമെന്റിന്റെ താരം. ബ്രസീല്‍ ടീം കോച്ചായ കാര്‍ലോ ആഞ്ചലോട്ടിയാകും മികച്ച പരിശീലകനെന്നും കാക്ക പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ ആഞ്ചലോട്ടിയുടെ ആദ്യ ടൂര്‍ണമെന്റാണെങ്കിലും ക്ലബ് ഫുട്‌ബോളിലെ പരിചയം ആഞ്ചലോട്ടിയെ തുണയ്ക്കുമെന്നാണ് കാക്കയുടെ അഭിപ്രായം. അതേസമയം ആതിഥേയരായ അമേരിക്ക ഇത്തവണ സെമിഫൈനല്‍ യോഗ്യത നേടുമെന്നും കാക്ക പറഞ്ഞു.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/ivory-coast-stun-france-with-dramatic-comeback-win-ahead-of-2026-world-cup-126060500018_1.html" target="_blank">എന്ത് എംബാപ്പെ, എന്ത് ഒലീസെ.. ഫ്രാൻസിനെ തോൽപ്പിച്ച് ഐവറി കോസ്റ്റ്, ലോകകപ്പിന് മുൻപായി വമ്പൻ തിരിച്ചടി</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Fri, 05 Jun 2026 15:15:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 15:03:00 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ബ്രസീലിന്റെ ആദ്യ കളിയിൽ നെയ്മർ ഇറങ്ങിയേക്കില്ല]]></title>
      <link>https://malayalam.webdunia.com/article/football-malayalam/brazil-neymar-injury-update-126060500024_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/brazil-neymar-injury-update-126060500024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/10/thumb/1_1/1670651261-0736.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/10/thumb/1_1/1670651261-0736.jpg</image>
      <description><![CDATA[പരുക്കിൽ നിന്ന് പൂർണ മുക്തി നേടാത്ത ബ്രസീൽ താരം നെയ്മർ ലോകകപ്പിലെ ആദ്യ മത്സരം കളിച്ചേക്കില്ല. ന്യൂജേഴ്‌സിയിലുള്ള ബ്രസീലിന്റെ പരിശീലന ക്യാംപിലാണ് താരം ഇപ്പോൾ ഉള്ളത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-12/10/full/1670651261-0736.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Neymar" width="1200" /></p>
	<br />
	പരുക്കിൽ നിന്ന് പൂർണ മുക്തി നേടാത്ത ബ്രസീൽ താരം നെയ്മർ ലോകകപ്പിലെ ആദ്യ മത്സരം കളിച്ചേക്കില്ല. ന്യൂജേഴ്‌സിയിലുള്ള ബ്രസീലിന്റെ പരിശീലന ക്യാംപിലാണ് താരം ഇപ്പോൾ ഉള്ളത്. </p>
<p>
	 </p>
<p>
	ലോകകപ്പിൽ ജൂൺ 13 നു മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം. മൊറോക്കോയ്‌ക്കെതിരെ നെയ്മറിനു ഇറങ്ങാൻ സാധിക്കില്ലെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെയ്മറിനു ആദ്യ മത്സരത്തിൽ കളിക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി. ആദ്യ മത്സരം കളിച്ചില്ലെങ്കിൽ തന്നെ രണ്ടാം മത്സരത്തിൽ ഉറപ്പായും നെയ്മർ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. </p>
<p>
	 </p>
<p>
	അതേസമയം ലോകകപ്പിനു മുന്നോടിയായി ഈജിപ്തിനെതിരെയുള്ള അവസാന സൗഹൃദ മത്സരത്തിനു നാളെ ബ്രസീൽ ഇറങ്ങും. സൗഹൃദ മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി. </p>]]></content:encoded>
      <pubDate>Fri, 05 Jun 2026 14:55:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 15:06:56 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സായ് സുദർശന് അർഹിച്ച അവസരങ്ങൾ ലഭിച്ചിട്ടില്ല, മൂന്നാം നമ്പറിൽ താരം തന്നെയെന്ന് ഗൗതം ഗംഭീർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/indian-coach-gautam-gambhir-on-no-3-position-in-test-126060500022_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/indian-coach-gautam-gambhir-on-no-3-position-in-test-126060500022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/24/thumb/1_1/1753327299-6757.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/24/thumb/1_1/1753327299-6757.jpg</image>
      <description><![CDATA[സായ് സുദര്‍ശന് തന്റെ കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും താരത്തിന് ലോങ് റണ്‍ നല്‍കുമെന്നും ഗംഭീര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച സായ് സുദര്‍ശന്‍ നിരാശപ്പെടുത്തിയിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Sai Sudarshan in Test" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/24/full/1753327299-6757.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Sai Sudarshan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Yashasvi jaiswal and Sai Sudarshan</p>
	</p>
	അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന് പകരം സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. സായ് സുദര്‍ശന് തന്റെ കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും താരത്തിന് ലോങ് റണ്‍ നല്‍കുമെന്നും ഗംഭീര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച സായ് സുദര്‍ശന്‍ നിരാശപ്പെടുത്തിയിരുന്നു. 6 മത്സരങ്ങളില്‍ നിന്ന് 27.45 ശരാശരിയില്‍ 302 റണ്‍സാണ് ഇതുവരെ നേടിയത്.</p>
<p>
	 </p>
<p>
	സായ് സുദര്‍ശന്‍ നിറം മങ്ങിയതോടെ കരുണ്‍ നായര്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരെ ഇന്ത്യ ഈ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു. ഐപിഎല്ലില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സായ് സുദര്‍ശനെ ഏതാനും മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താനാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു. സായ് സുദര്‍ശന് അര്‍ഹിച്ച അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അദ്ദേഹം കളിച്ചത് കൂടുതലും ഇംഗ്ലണ്ടിലായിരുന്നു. അവന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നാലോ അഞ്ചോ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു താരത്തെ വിലയിരുത്തിയാല്‍ നമുക്ക് മികച്ചൊരു ടീമിനെ കെട്ടിപടുക്കാനാവില്ല. ഗംഭീര്‍ പറഞ്ഞു.</p>
<p>
	 </p>
<p>
	 അതേസമയം ആഭ്യന്തരക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് ദേവ്ദത്ത് പടിക്കല്‍ ദേശീയ ടീമിലെത്തിയിരിക്കുന്നത്.ആഭ്യന്തര ക്രിക്കറ്റില്‍ 6 മത്സരങ്ങളില്‍ നിന്ന് 60.33 ശരാശരിയില്‍ 543 റന്‍സാണ് താരം നേടിയത്. ദേവ്ദത്തിനെ മറികടന്നാകും സായ് പ്ലേയിംഗ് ഇലവനില്‍ കളിക്കുക. ടീമിലെ മൂന്നാം സ്പിന്നര്‍ സ്ഥാനത്തിനായുള്ള മത്സരം മാനവ് സുതറും ഹര്‍ഷ് ദുബെയും തമ്മിലാണ്.<br />
	 </p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-to-replace-suryakumar-yadav-as-indian-t20-captain-126060500017_1.html" target="_blank">Shreyas Iyer : മടങ്ങി വരവിൽ ക്യാപ്റ്റൻസിയും, സൂര്യയ്ക്ക് പകരം ടി20 നായകനായി ശ്രേയസ്, ബിസിസിഐ യോഗത്തിൽ ധാരണയെന്ന് റിപ്പോർട്ട്</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Fri, 05 Jun 2026 14:47:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 14:46:31 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[എന്ത് എംബാപ്പെ, എന്ത് ഒലീസെ.. ഫ്രാൻസിനെ തോൽപ്പിച്ച് ഐവറി കോസ്റ്റ്, ലോകകപ്പിന് മുൻപായി വമ്പൻ തിരിച്ചടി]]></title>
      <link>https://malayalam.webdunia.com/article/football-malayalam/ivory-coast-stun-france-with-dramatic-comeback-win-ahead-of-2026-world-cup-126060500018_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/ivory-coast-stun-france-with-dramatic-comeback-win-ahead-of-2026-world-cup-126060500018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/thumb/1_1/1780642510-4846.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/thumb/1_1/1780642510-4846.jpg</image>
      <description><![CDATA[2026 ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ഫുട്‌ബോളിലെ ശക്തരായ ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ആഫ്രിക്കന്‍ ടീം 2-1ന് ഫ്രാന്‍സിനെ കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Ivory Coast vs France, France football team, Ivory Coast football, Amad Diallo goal, Guéla Doué, Rayan Cherki, Kylian Mbappé, Désiré Doué" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/full/1780642510-4846.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Ivory Coast Stun France With Dramatic Comeback Win Ahead of 2026 World Cup" width="1040" /></p>
	</p>
	2026 ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ഫുട്‌ബോളിലെ ശക്തരായ ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ആഫ്രിക്കന്‍ ടീം 2-1ന് ഫ്രാന്‍സിനെ കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കിയത്. ഫ്രാന്‍സിനെതിരായ ഐവറി കോസ്റ്റിന്റെ ആദ്യ ജയമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. </p>
<p>
	 </p>
<p>
	ആദ്യ പകുതിയില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയത് ഫ്രാന്‍സായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ കിലിയന്‍ എംബാപ്പെയും മൈക്കല്‍ ഒലീസെയും റയാന്‍ ചെര്‍ക്കിയും  ഐവറി കോസ്റ്റിനെ വിറപ്പിച്ചു. ആദ്യപകുതിയില്‍ റയാന്‍ ചെര്‍ക്കി നേടിയ ഗോളോടെ ഫ്രാന്‍സ് ലീഡെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ കളിയാകെ മാറി. 53-ാം മിനിറ്റില്‍ ഗ്യൂല ഡ്യുവയിലൂടെ സമനിലനേടിയ ഐവറി കോസ്റ്റ് അമാദ് ഡിയാലോയിലൂടെ 84-ാം മിനിറ്റില്‍ വിജയഗോളും കണ്ടെത്തി.</p>
<p>
	 </p>
<p>
	മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഐവറി കോസ്റ്റിനായി തിളങ്ങിയ ഗ്യൂല ഡുവേയുടെ സഹോദരനായ ഡിസേര്‍ ഡുവേ ഫ്രഞ്ച് ബെഞ്ചിലുണ്ടായിരുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് ഇത്തവണ സൂപ്പര്‍ താരങ്ങളുടെ നിരയുമായാണ് ഇറങ്ങുന്നത്. ഡെംബലെയും ഒലീസെയും എംബാപ്പയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മുന്നേറ്റനിരയാണ് ഫ്രാന്‍സിന്റെ കരുത്ത്. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പായുള്ള പരാജയം ഫ്രാന്‍സിനെ ഞെട്ടിച്ചിരിക്കുകയാണ്.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/football-malayalam/angel-di-maria-names-3-teams-to-watch-for-2026-fifa-worldcup-126060400024_1.html" target="_blank">ലോകകപ്പ് ആര് നേടും, സാധ്യത 3 ടീമുകൾക്കെന്ന് എയ്ഞ്ചൽ ഡി മരിയ, ലിസ്റ്റിൽ അർജൻ്റീനയില്ല!</a></strong></p>
</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 05 Jun 2026 12:25:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 14:47:42 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Shreyas Iyer : മടങ്ങി വരവിൽ ക്യാപ്റ്റൻസിയും, സൂര്യയ്ക്ക് പകരം ടി20 നായകനായി ശ്രേയസ്, ബിസിസിഐ യോഗത്തിൽ ധാരണയെന്ന് റിപ്പോർട്ട്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-to-replace-suryakumar-yadav-as-indian-t20-captain-126060500017_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-to-replace-suryakumar-yadav-as-indian-t20-captain-126060500017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-02/07/thumb/1_1/1738925665-5165.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-02/07/thumb/1_1/1738925665-5165.jpg</image>
      <description><![CDATA[ഫോം ഔട്ടായ നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനെ നിലവിലെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ പുറത്തിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളും നായകമികവുമാണ് ശ്രേയസിനെ നായകസ്ഥാനത്തേക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="529" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-02/07/full/1738925665-5165.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="893" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:893px;">
			UNI</p>
	</p>
	ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായി ശ്രേയസ് അയ്യര്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഫോം ഔട്ടായ നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനെ നിലവിലെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ പുറത്തിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളും നായകമികവുമാണ് ശ്രേയസിനെ നായകസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ബിസിസിഐ സെലക്ഷന്‍ യോഗത്തില്‍ ശ്രേയസ് അയ്യരും പങ്കെടുക്കും. ഇതിന് ശേഷമാകും ഏഷ്യന്‍ ഗെയിംസിനും അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.</p>
<p>
	 </p>
<p>
	 2023 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രേയസ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. ഐപിഎല്ലില്‍ ഇത്തവണ പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാനായില്ലെങ്കിലും 498 റണ്‍സുമായി ബാറ്ററെന്ന നിലയില്‍ താരം തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തിനായുള്ള മത്സരത്തില്‍ സഞ്ജു സാംസണെ പിന്തള്ളിയാണ് ശ്രേയസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുന്നത്. ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറായിരുന്നു ശ്രേയസിനായി വാദിച്ചത്. സഞ്ജു സാംസണ്‍ നയിക്കണമെന്ന അഭിപ്രായമാണ് ഗൗതം ഗംഭീര്‍ പങ്കുവെച്ചത്.</p>
<p>
	 </p>
<p>
	 ജൂണ്‍ 26ന് അയര്‍ലന്‍ഡിനെതിരെയാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ആദ്യ പരമ്പര. ഇതിന് പിന്നാലെ ഇംഗ്ലണ്ടില്‍ 5 മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.</p>]]></content:encoded>
      <pubDate>Fri, 05 Jun 2026 12:08:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 12:00:06 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[England vs Newzealand : 59 ഓവറിൽ വീണത് 16 വിക്കറ്റുകൾ!, തിരിച്ചുവരവിൽ തിളങ്ങി ജാമിസണും റോബിൻസണും]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/england-vs-newzealand-bowlers-carnage-in-first-day-16-wickets-fell-in-59-overs-126060500014_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/england-vs-newzealand-bowlers-carnage-in-first-day-16-wickets-fell-in-59-overs-126060500014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/thumb/1_1/1780637660-3558.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/thumb/1_1/1780637660-3558.jpg</image>
      <description><![CDATA[ഇംഗ്ലണ്ടിനെ വെറും 140 റണ്‍സിനൊതുങ്ങാന്‍ ന്യൂസിലന്‍ഡിന് സാധിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് 61 റണ്‍സില്‍ നില്‍ക്കെ 6 വിക്കറ്റുകള്‍ നഷ്ടമായി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="England vs Newzealand, Olie Robinson, Kylie Jamieson, Lords Test" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/05/full/1780637660-3558.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="England vs Newzealand Bowlers carnage in first day 16 wickets fell in 59 overs" width="1012" /></p>
	</p>
	ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യദിനം തങ്ങളുടെ പേരിലാക്കി ചേര്‍ത്ത് പേസര്‍മാര്‍. ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ 16 വിക്കറ്റുകളാണ് വീണത്. ഇംഗ്ലണ്ടിനെ വെറും 140 റണ്‍സിനൊതുങ്ങാന്‍ ന്യൂസിലന്‍ഡിന് സാധിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് 61 റണ്‍സില്‍ നില്‍ക്കെ 6 വിക്കറ്റുകള്‍ നഷ്ടമായി.</p>
<p>
	 </p>
<p>
	ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനായി കൈല്‍ ജാമിസണ്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ താരം 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. ഹാരി ബ്രൂക്കിന്റെ 56 റണ്‍സാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കുറച്ചെങ്കിലും രക്ഷിച്ചത്. നാഥന്‍ സ്മിത്തും വില്‍ ഒ&#39;റൂര്‍ക്കും മികച്ച പിന്തുണ നല്‍കി.</p>
<p>
	 </p>
<p>
	എന്നാല്‍ ഇംഗ്ലണ്ടിന്റെ തിരിച്ചടി അതിലും ഭീകരമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഒല്ലി റോബിന്‍സണ്‍ ആദ്യ ഓവറിലേ മത്സരം ഇംഗ്ലണ്ടിന്റെ പേരിലാക്കി. ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര എന്നിവരെ  മെയ്ഡന്‍ ഓവറില്‍ പുറത്താക്കികൊണ്ടായിരുന്നു ഒലി റോബിന്‍സണിന്റെ തിരിച്ചുവരവ്.10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.</p>
<p>
	 </p>
<p>
	61 റണ്‍സിന് ആറു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ന്യൂസിലന്‍ഡ് ആദ്യ ദിനം അവസാനിപ്പിച്ചത്. മഴയും മോശം വെളിച്ചവും മൂലം മത്സരം പലതവണ തടസപ്പെട്ടെങ്കിലും, പിച്ച് ബൗളര്‍മാര്‍ക്ക് വന്‍ മുന്‍തൂക്കം നല്‍കി. ആകെ 59 ഓവറിനിടെ 16 വിക്കറ്റുകളാണ് വീണത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 05 Jun 2026 11:05:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 11:04:40 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Shreyas Iyer: ശ്രേയസ് അയ്യർ ക്യാപ്റ്റൻസിയിലേക്ക്; ഗംഭീറിന്റെ എതിർപ്പ് മറികടന്ന് സെലക്ടർമാർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-indias-new-t20-captain-126060500007_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-indias-new-t20-captain-126060500007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/25/thumb/1_1/1756131794-5774.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/25/thumb/1_1/1756131794-5774.jpg</image>
      <description><![CDATA[Shreyas Iyer: ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ. സൂര്യകുമാർ യാദവിന്റെ പകരക്കാരനായി ശ്രേയസിനെ നിയോഗിക്കാൻ ബിസിസിഐ തീരുമാനിച്ചു. ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ശ്രേയസ് നായകനാകണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Shreyas Iyer, Asia cup Snub, Duleep Trophy, Captaincy,ശ്രേയസ് അയ്യർ, ഏഷ്യാകപ്പ്, ദുലീപ് ട്രോഫി,ക്യാപ്റ്റൻസി" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/25/full/1756131794-5774.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shreyas Iyer Asia cup Snub Duleep trophy Captaincy" width="1200" /></p>
	<br />
	Shreyas Iyer: ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ. സൂര്യകുമാർ യാദവിന്റെ പകരക്കാരനായി ശ്രേയസിനെ നിയോഗിക്കാൻ ബിസിസിഐ തീരുമാനിച്ചു. ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ശ്രേയസ് നായകനാകണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. </p>
<p>
	 </p>
<p>
	അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ശ്രേയസ് നായകസ്ഥാനം ഏറ്റെടുക്കും. മലയാളി താരം സഞ്ജു സാംസണെയാണ് പരിശീകലൻ ഗൗതം ഗംഭീർ നായകസ്ഥാനത്തേക്ക് നിർദേശിച്ചതെങ്കിലും സെലക്ടർമാർ തള്ളി. ഐപിഎലിലെ ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിലാണ് ശ്രേയസിനെ നായകനാക്കാൻ സെലക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. </p>
<p>
	 </p>
<p>
	ടി20 ക്രിക്കറ്റിൽ 114 മത്സരങ്ങളിൽ ക്യാപ്റ്റൻസി ഉത്തരവാദിത്തം ശ്രേയസ് വഹിച്ചിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളെയാണ് ശ്രേയസ് നയിച്ചത്. 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയത് ശ്രേയസിനു കീഴിലാണ്. </p>]]></content:encoded>
      <pubDate>Fri, 05 Jun 2026 08:57:00 +0530</pubDate>
      <updatedDate>Fri, 05 Jun 2026 08:59:33 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പരുക്കിന്റെ പിടിയിൽ കോലി, രോഹിത്തിന്റെ കാര്യവും ഉറപ്പില്ല; ആരാധകർക്കു നിരാശ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/virat-kohli-injury-update-126060400031_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/virat-kohli-injury-update-126060400031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/18/thumb/1_1/1768753082-9948.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/18/thumb/1_1/1768753082-9948.jpg</image>
      <description><![CDATA[അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലി കളിക്കില്ല. ഐപിഎൽ ഫൈനലിൽ തുടയ്‌ക്കേറ്റ പരുക്കിനെ തുടർന്നു കോലിക്കു വിശ്രമം ആവശ്യമാണ്. അതിനാൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കോലി കളിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Virat Kohli" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/18/full/1768753082-9948.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Virat Kohli" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Virat Kohli</p>
	</p>
	<br />
	അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലി കളിക്കില്ല. ഐപിഎൽ ഫൈനലിൽ തുടയ്‌ക്കേറ്റ പരുക്കിനെ തുടർന്നു കോലിക്കു വിശ്രമം ആവശ്യമാണ്. അതിനാൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കോലി കളിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. </p>
<p>
	 </p>
<p>
	അതേസമയം രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പായിട്ടില്ല. താരം പൂർണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. രോഹിത്തിന്റെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകും. </p>]]></content:encoded>
      <pubDate>Thu, 04 Jun 2026 20:14:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 20:15:25 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രേയസിനെ നായകനായി വേണ്ട; കടുപ്പിച്ച് ഗംഭീർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-gautam-gambhir-issue-126060400027_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-gautam-gambhir-issue-126060400027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/thumb/1_1/1776403117-4095.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/thumb/1_1/1776403117-4095.jpg</image>
      <description><![CDATA[ട്വന്റി 20 നായകസ്ഥാനത്തെ ചൊല്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തർക്കം. സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിലപാടിയാണ് ഗംഭീർ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Shreyas Iyer" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/17/full/1776403117-4095.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shreyas Iyer" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Shreyas Iyer</p>
	</p>
	<br />
	ട്വന്റി 20 നായകസ്ഥാനത്തെ ചൊല്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തർക്കം. സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിലപാടിയാണ് ഗംഭീർ. </p>
<p>
	 </p>
<p>
	2024 ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു ശ്രേയസ്. ടീമിന്റെ മെന്റർ സ്ഥാനം ഗംഭീറാണ് വഹിച്ചിരുന്നത്. കൊൽക്കത്ത കിരീടം നേടിയപ്പോൾ അതിന്റെ ക്രെഡിറ്റ് ഗംഭീർ കൊണ്ടുപോയെന്ന നീരസം ശ്രേയസിനു ഉണ്ടായിരുന്നു. അർഹിച്ച പരിഗണന തനിക്കു ലഭിക്കാതിരിക്കാൻ കാരണം ഗംഭീറാണെന്നായിരുന്നു ശ്രേയസിന്റെ വിഷമം. പിന്നീട് 2025 ൽ കിരീടം നേടിയ നായകനായിട്ട് കൂടി ശ്രേയസ് കൊൽക്കത്തയിൽ നിന്നില്ല. അന്നത്തെ പിണക്കമാണ് ശ്രേയസിനെതിരെ ഗംഭീർ നീങ്ങാൻ കാരണം. </p>
<p>
	 </p>
<p>
	നായകനായി ശ്രേയസ് വേണ്ടെന്ന് ഗംഭീർ ചീഫ് സെലക്ടർ അജിത് അഗാർക്കറെ അറിയിച്ചു. സഞ്ജു സാംസൺ മതിയെന്നാണ് ഗംഭീറിന്റെ നിലപാട്. </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 04 Jun 2026 16:56:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 17:40:02 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലോകകപ്പ് ആര് നേടും, സാധ്യത 3 ടീമുകൾക്കെന്ന് എയ്ഞ്ചൽ ഡി മരിയ, ലിസ്റ്റിൽ അർജൻ്റീനയില്ല!]]></title>
      <link>https://malayalam.webdunia.com/article/football-malayalam/angel-di-maria-names-3-teams-to-watch-for-2026-fifa-worldcup-126060400024_1.html</link>
      <guid>https://malayalam.webdunia.com/article/football-malayalam/angel-di-maria-names-3-teams-to-watch-for-2026-fifa-worldcup-126060400024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/04/thumb/1_1/1780569367-3629.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/04/thumb/1_1/1780569367-3629.jpg</image>
      <description><![CDATA[കഴിഞ്ഞ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം ബാലന്‍ ഡി ഓര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തവണത്തെ ലോകകപ്പ് സാധ്യതകളെ പറ്റി മനസ്സ് തുറന്നത്. ഇത്തവണ ലോകകിരീടത്തിനായുള്ള മത്സരം 3 ടീമുകള്‍ തമ്മിലാകുമെന്ന് ഡി മരിയ പറയുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Angel Di Maria, FIFA Worldcup, Argentina, Spain, Portugal,Spain" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/04/full/1780569367-3629.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Angel Di maria names 3 teams to watch for 2026 FIFA Worldcup" width="988" /></p>
	</p>
	ഫിഫ ലോകകപ്പ് കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് അര്‍ജന്റീനയുടെ ഇതിഹാസതാരമായ എയ്ഞ്ചല്‍ ഡി മരിയ. കഴിഞ്ഞ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം ബാലന്‍ ഡി ഓര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തവണത്തെ ലോകകപ്പ് സാധ്യതകളെ പറ്റി മനസ്സ് തുറന്നത്. ഇത്തവണ ലോകകിരീടത്തിനായുള്ള മത്സരം 3 ടീമുകള്‍ തമ്മിലാകുമെന്ന് ഡി മരിയ പറയുന്നു.</p>
<p>
	 </p>
<p>
	ഫ്രാന്‍സ്, പോര്‍ച്ചുഗല്‍,സ്‌പെയ്ന്‍ എന്നീ ടീമുകള്‍ക്കാണ് ലോകകപ്പ് സാധ്യതയെന്നാണ് ഡി മരിയ പറയുന്നത്. തുടര്‍ച്ചയായി ഉയര്‍ന്ന നിലവാര്‍ത്തില്‍ കളിക്കുന്ന താരങ്ങളെ സൃഷ്ടിക്കാന്‍ സ്‌പെയിനിനാകുന്നുണ്ട്. ഇത്തവണയും കിരീടപോരാട്ടത്തില്‍ അവര്‍ മുന്നിലാണ്. മികച്ച ഫോമിലുള്ള സ്‌പെയ്ന്‍ അത്ഭുതങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്. എങ്കിലും പരിക്കേറ്റ കളിക്കാര്‍ എങ്ങനെ തിരിച്ചെത്തുന്നു എന്നത് നിര്‍ണായകമാകും. പോര്‍ച്ചുഗലിലാണെങ്കില്‍ വിറ്റിഞ്ഞ, ജോവോ നെവിസ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങി ഒരുപിടി താരങ്ങളുണ്ട്. ഡി മരിയ പറഞ്ഞു.</p>
<p>
	 </p>
<p>
	 അതേസമയം അര്‍ജന്റീന മികവ് കാണിക്കുമെന്നും ഡി മരിയ പറയുന്നു. പുതിയ തലമുറയിലെ യുവതാരങ്ങള്‍ നിലവിലെ സീനിയര്‍ താരങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്ന് കരുതുന്നു.ടീമില്‍ സ്ഥാനം നേടാനുള്ള യുവതാരങ്ങളുടെ കഠിനാദ്ധ്വാനം ടീമിന് ഗുണം ചെയ്യും.സ്‌കലോണി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേ ഒരു താരം മെസ്സി മാത്രമാണ് എന്നതാണത്. സ്‌കലോണി അത് വെറുതെ പറയുകയല്ല. പ്രവര്‍ത്തിയിലൂടെയും കാണിച്ചു തന്നിട്ടുണ്ടെന്നും ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന ബോധം 100 ശതമാനം നല്‍കാന്‍ കളിക്കാരെ നിര്‍ബന്ധിക്കുന്നുണ്ടെന്നും ഡി മരിയ പറഞ്ഞു.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 04 Jun 2026 16:20:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 16:06:23 +0530</updatedDate>
      <category><![CDATA[Football]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Suryakumar Yadav : 30 വയസ്സിൽ ലേറ്റായി തുടങ്ങി, ടി20 ഫോർമാറ്റിനെ ഡീകോഡ് ചെയ്ത ജീനിയസ്, നായകനായും തിളങ്ങി,പക്ഷേ പതനം മിന്നൽ വേഗത്തിൽ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-s-cameo-career-in-indian-jersey-with-huge-impact-126060400021_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-s-cameo-career-in-indian-jersey-with-huge-impact-126060400021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/15/thumb/1_1/1765791959-6995.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/15/thumb/1_1/1765791959-6995.jpg</image>
      <description><![CDATA[ക്രിക്കറ്റ് മൈതാനത്തിന്റെ ഏത് കോണിലേക്കും പന്തടിച്ച് പറത്തുന്ന ബാറ്റര്‍. മത്സരത്തിന്റെ ഏത് ഘട്ടത്തിലും വന്ന് കളി തിരിക്കാന്‍ കരുത്തനായ പ്ലെയര്‍. മുംബൈ ഇന്ത്യന്‍സിന്റെയും പിന്നീട് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെയും മികച്ച ബാറ്റര്‍. സൂര്യ കുമാര്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Suryakumar yadav, Indian team, Batting form, Cricket News,സൂര്യകുമാർ യാദവ്, ഇന്ത്യൻ ടീം, ബാറ്റിംഗ് ഫോം,ക്രിക്കറ്റ് വാർത്ത" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/15/full/1765791959-6995.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Suryakumar Yadav" width="1013" /></p>
	ക്രിക്കറ്റ് മൈതാനത്തിന്റെ ഏത് കോണിലേക്കും പന്തടിച്ച് പറത്തുന്ന ബാറ്റര്‍. മത്സരത്തിന്റെ ഏത് ഘട്ടത്തിലും വന്ന് കളി തിരിക്കാന്‍ കരുത്തനായ പ്ലെയര്‍. മുംബൈ ഇന്ത്യന്‍സിന്റെയും പിന്നീട് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെയും മികച്ച ബാറ്റര്‍. സൂര്യ കുമാര്‍ യാദവിന്റെ 4 വര്‍ഷം മുന്‍പുള്ള വിശേഷണങ്ങളാണിത്. ടി20 ഫോര്‍മാറ്റിനെ കൃത്യമായി മനസിലാക്കിയ റണ്‍സടിച്ച് കൂട്ടുന്ന ബാറ്റര്‍ എന്ന നിലയില്‍ നിന്നും പെട്ടെന്നുള്ള തകര്‍ച്ചയാണ് സൂര്യകുമാര്‍ യാദവിന്റെ കരിയറില്‍ സംഭവിച്ചിരിക്കുന്നത്.</p>
<p>
	 </p>
<p>
	ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പിന്നീട് മുംബൈ ഇന്ത്യന്‍സിനുമായി തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തിയതോടെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണിലുടക്കുന്നത്. ഐപിഎല്ലില്‍ പല മികച്ച സീസണുകള്‍ ഉണ്ടായിട്ടും തന്റെ മുപ്പതാമത്തെ വയസ്സില്‍ വൈകിയാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ മുപ്പത്തൊന്നാം വയസ്സില്‍ ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യ മാറി.</p>
<p>
	 </p>
<p>
	 മൈതാനത്തിന്റെ ഏത് മൂലയിലേക്കും ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും മത്സരത്തിന് പേസ് നല്‍കി ടീമിനെ മികച്ച നിലയിലെത്തിക്കാനുമുള്ള മികവുമായിരുന്നു സൂര്യയുടെ പ്രത്യേകത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി റണ്‍സ് അടിച്ച് കൂട്ടിയതും രോഹിത് ശര്‍മയുടെ വിരമിക്കലുമാണ് 2024ല്‍ സൂര്യയ്ക്ക് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം നേടികൊടുത്തത്. 2024ലെ ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യയുടെ ക്യാച്ചും ഏറെ ആഘോഷിക്കപ്പെട്ടു.</p>
<p>
	 </p>
<p>
	 നായകനായ സൂര്യയുടെ കീഴില്‍ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ വിജയങ്ങള്‍ കൊയ്യുന്നതാണ് പിന്നീട് കാണാനായത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളെയെല്ലാം സൂര്യയുടെ ഇന്ത്യന്‍ ടീം തകര്‍ത്തു. 2025ല്‍ ഏഷ്യാകപ്പ് കിരീടവും സ്വന്തമാക്കി. എന്നാല്‍ നായകനായി വമ്പന്‍ പ്രകടനങ്ങള്‍ നടത്തുമ്പോഴും ബാറ്ററെന്ന നിലയിലുള്ള സൂര്യയുടെ ബലഹീനതകള്‍ എതിരാളികള്‍ പെട്ടെന്ന് മനസിലാക്കിയെടുത്തു. 2025ലെ ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം നടത്താനായെങ്കിലും അതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂര്യയുടെ പതനവും ആരംഭിച്ചു.</p>
<p>
	 </p>
<p>
	യുവതാരങ്ങളെ വിശ്വസിച്ച് ആക്രമണ ക്രിക്കറ്റില്‍ ഉറച്ച് കളിക്കുക എന്നതായിരുന്നു സൂര്യ കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പദ്ധതി. സഞ്ജു സാംസണ്‍ അടക്കം പല താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത് ഈ പുതിയ ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റിന്റെ പേരിലാണ്. എന്നാല്‍ സഹതാരങ്ങള്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ സൂര്യ ബാറ്റിങ്ങില്‍ ഒരുപാട് പിന്നിലേക്ക് പോയി. 2026ലെ ടി20 ലോകകപ്പിന് മുന്‍പ് വരെയും സൂര്യയുടെ ബാറ്റിംഗ് ഫോമിനെ കുറിച്ച് വിമര്‍ശനങ്ങള്‍ വന്നെങ്കിലും ടി20 ലോകകപ്പിന് മുന്‍പായുള്ള ന്യൂസിലന്‍ഡ് പരമ്പരയില്‍ സൂര്യ വീണ്ടും റണ്‍സ് നേടി വിമര്‍ശകരുടെ വായടപ്പിച്ചു.</p>
<p>
	 </p>
<p>
	 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ തിളങ്ങിയെങ്കിലും വേറൊരു മികച്ച ഇന്നിങ്ങ്‌സ് പോലും കളിക്കാന്‍ സൂര്യയ്ക്കായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ലോകകിരീടം നേടിതന്നെങ്കിലും ബാറ്ററെന്ന നിലയില്‍ നേരിട്ട പരാജയമാണ് സൂര്യയുടെ സാധ്യതകള്‍ അവസാനിപ്പിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ടീമിലെ സ്ഥാനം നീട്ടികൊണ്ടുപോകാമായിരുന്നെങ്കിലും 13 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 270 റണ്‍സ് മാത്രമെ സൂര്യയ്ക്ക് നേടാനായുള്ളു. മധ്യനിരയിലും ടോപ് ഓര്‍ഡറിലുമെല്ലാം ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലുള്ള പ്രതിഭാധാരാളിത്തവും റണ്‍ വരള്‍ച്ചയുമാണ് സൂര്യയുടെ സ്ഥാനം പെട്ടെന്ന് തെറിപ്പിക്കുന്നത്. </p>]]></content:encoded>
      <pubDate>Thu, 04 Jun 2026 14:37:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 14:40:27 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ പുറത്തേക്ക്; ചർച്ച സഞ്ജുവിലേക്കും ശ്രേയസിലേക്കും, അതോ സമവായമോ?]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/sanju-samson-likely-to-be-indian-captain-126060400019_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/sanju-samson-likely-to-be-indian-captain-126060400019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/06/thumb/1_1/1772769553-5879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/06/thumb/1_1/1772769553-5879.jpg</image>
      <description><![CDATA[ഇന്ത്യക്ക് ട്വന്റി 20 കിരീടം നേടിത്തന്ന സൂര്യകുമാർ യാദവ് നായകസ്ഥാനത്തു നിന്ന് പുറത്തേക്ക്. സമീപകാലത്തെ മോശം പ്രകടനത്തിന്റെയും പ്രായക്കൂടുതലിന്റെയും അടിസ്ഥാനത്തിലാണ് സൂര്യയെ നായകസ്ഥാനത്തു നിന്ന് നീക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Sanju Samson, Sanju Samson The Selfless Cricketer, Sanju Samson India, Sanju Samson T20 World Cup, സഞ്ജു സാംസൺ, സഞ്ജു സാംസൺ ഇന്ത്യ" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/06/full/1772769553-5879.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Sanju Samson" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Sanju Samson</p>
	</p>
	<br />
	ഇന്ത്യക്ക് ട്വന്റി 20 കിരീടം നേടിത്തന്ന സൂര്യകുമാർ യാദവ് നായകസ്ഥാനത്തു നിന്ന് പുറത്തേക്ക്. സമീപകാലത്തെ മോശം പ്രകടനത്തിന്റെയും പ്രായക്കൂടുതലിന്റെയും അടിസ്ഥാനത്തിലാണ് സൂര്യയെ നായകസ്ഥാനത്തു നിന്ന് നീക്കുന്നത്. </p>
<p>
	 </p>
<p>
	ബിസിസിഐ ഉന്നതരും സെലക്ടർമാരും പരിശീലകൻ ഗൗതം ഗംഭീറുമായി ചർച്ച നടത്തി. സൂര്യയെ മാറ്റാൻ എല്ലാവരും ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ നായകനെ നിയോഗിക്കണമെന്നാണ് ബിസിസിഐ നേതൃത്വം സെലക്ടർമാരെ അറിയിച്ചിട്ടുള്ളത്.</p>
<p>
	 </p>
<p>
	35 കാരനായ സൂര്യക്ക് അടുത്ത ടി20 ലോകകപ്പ് കളിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഐപിഎലിൽ 13 ഇന്നിങ്സുകളിൽ നിന്ന് 147.54 സ്ട്രൈക് റേറ്റിൽ വെറും 270 റൺസാണ് ഈ സീസണിൽ നേടിയത്. പിഴവുകൾ തിരുത്തി ബാറ്റിങ് മെച്ചപ്പെടുത്താൻ സൂര്യക്ക് സാധിക്കുന്നില്ലെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. ക്യാപ്റ്റൻസിയിൽ നിന്ന് നീക്കുന്നതിനൊപ്പം ടി20 ഫോർമാറ്റിലേക്ക് ഇനി പരിഗണിക്കില്ലെന്നും ടീം മാനേജ്മെന്റ് സൂര്യയെ അറിയിക്കും. </p>
<p>
	 </p>
<p>
	പുതിയ നായകനായുള്ള ചർച്ചകളും ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. സൂര്യയെ പോലെ മൂന്നാം നമ്പറിൽ കളിക്കാൻ കെൽപ്പുള്ള ഒരു താരത്തെ ടീമിനു ആവശ്യമുണ്ട്. ശ്രേയസ് അയ്യരോ ഇഷാൻ കിഷനോ ആയിരിക്കും ബാറ്റിങ്ങിൽ സൂര്യക്കു പകരക്കാരനാകുക. ഓപ്പണർമാരായി അഭിഷേക് ശർമയും സഞ്ജു സാംസണും തുടരും. നായകസ്ഥാനത്തേക്ക് സഞ്ജുവിനെയോ ശ്രേയസിനെയോ പരിഗണിച്ചേക്കും. </p>
<p>
	 </p>
<p>
	അതേസമയം സഞ്ജുവിനും ശ്രേയസിനും പ്രായം വെല്ലുവിളിയാണ്. ഇരുവർക്കും 30 പിന്നിട്ടു. അതിനാൽ സമവായമെന്ന നിലയിൽ ഇഷാൻ കിഷനെയോ തിലക് വർമയെയോ നായകസ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഇഷാൻ കിഷൻ മൂന്നാമതും തിലക് വർമ നാലാമതും എത്തിയാൽ ആദ്യ നാല് ബാറ്റർമാരിൽ മൂന്ന് പേരും ഇടംകൈയൻമാർ ആകുമെന്ന പ്രതിസന്ധിയും ടീം മാനേജ്മെന്റ് നേരിടേണ്ടിവരും. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കു മുൻപ് ടീം അഴിച്ചുപണിയിൽ വ്യക്തത ലഭിക്കും.</p>]]></content:encoded>
      <pubDate>Thu, 04 Jun 2026 13:56:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 13:58:54 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കോലിയ്ക്ക് ഹാംസ്ട്രിങ് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല, പകരക്കാരനായി ആരെത്തും?]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/kohli-set-to-miss-odi-series-against-afghanistan-126060400017_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/kohli-set-to-miss-odi-series-against-afghanistan-126060400017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/18/thumb/1_1/1768753082-9948.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/18/thumb/1_1/1768753082-9948.jpg</image>
      <description><![CDATA[അഫ്ഗാനെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വെറ്ററന്‍ താരം വിരാട് കോലിയുടെ പരിക്ക്. ഐപിഎല്‍ ഫൈനലിനിടെ പരിക്കേറ്റ താരത്തെ ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും ഒഴിവാക്കി. ജൂണ്‍ 13 മുതല്‍ 20 വരെയായി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Virat Kohli" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/18/full/1768753082-9948.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Virat Kohli" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Virat Kohli</p>
	</p>
	അഫ്ഗാനെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വെറ്ററന്‍ താരം വിരാട് കോലിയുടെ പരിക്ക്. ഐപിഎല്‍ ഫൈനലിനിടെ പരിക്കേറ്റ താരത്തെ ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും ഒഴിവാക്കി. ജൂണ്‍ 13 മുതല്‍ 20 വരെയായി അഫ്ഗാനെതിരെ 3 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.</p>
<p>
	 </p>
<p>
	ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ 42 പന്തില്‍ 75 റണ്‍സുമായി കോലി തിളങ്ങിയിരുന്നു. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഓടുന്നതിനിടെ താരം ശാരീരികബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ടീമിനെ വിജയിപ്പിച്ച ശേഷമാണ് കളം വിട്ടത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമെന്നത് വരും ദിവസങ്ങളിലെ വ്യക്തമാകു.</p>
<p>
	 </p>
<p>
	നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന കോലി 2027ലെ ഏകദിന ലോകകപ്പാണ് ലക്ഷ്യം വെയ്ക്കുന്നത്. 2025ല്‍ 13 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ചുറികളും 4 അര്‍ധസെഞ്ചുറികളും അടക്കം 651 റണ്‍സ് കോലി നേടിയിരുന്നു. 2026ലെ ന്യൂസിലന്‍ഡിനെതിരായ 3 ഏകദിന മത്സരങ്ങളുടെ പരമ്പരയിലും 240 റണ്‍സുമായി താരം തിളങ്ങിയിരുന്നു. അതേസമയം കോലിയ്ക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്ന രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഫിറ്റ്‌നസ് തെളിയിച്ചെങ്കിലെ അഫ്ഗാനെതിരെ കളിക്കുകയുള്ളു. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമില്‍ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.</p>]]></content:encoded>
      <pubDate>Thu, 04 Jun 2026 12:48:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 12:49:54 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[സൂര്യവംശിയെ പരിഗണിച്ചേക്കും : അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ശനിയാഴ്ച]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/indian-team-for-ireland-and-england-tour-set-to-announce-on-saturday-126060400009_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/indian-team-for-ireland-and-england-tour-set-to-announce-on-saturday-126060400009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/19/thumb/1_1/1776583491-5001.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/19/thumb/1_1/1776583491-5001.jpg</image>
      <description><![CDATA[മുംബൈയില്‍ അജിത് അഗാര്‍ക്കറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരെഞ്ഞെടുക്കുക. സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായതോടെ പുതിയ നായകന്‍ ആരായിരിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവും ശനിയാഴ്ചയുണ്ടാകും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Ajit Agarkar, Chief Selector, Suryakumar Yadav, Indian Team" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/19/full/1776583491-5001.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Agarkar to stay as Chief selector byut suryakumar yadav faces ultimate test" width="1233" /></p>
	ഈ മാസം അയര്‍ലന്‍ഡിനെതിരെയും അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയും നടക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. മുംബൈയില്‍ അജിത് അഗാര്‍ക്കറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരെഞ്ഞെടുക്കുക. സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായതോടെ പുതിയ നായകന്‍ ആരായിരിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവും ശനിയാഴ്ചയുണ്ടാകും.</p>
<p>
	 </p>
<p>
	സൂര്യകുമാര്‍ യാദവ് പുറത്താവുമ്പോള്‍ പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. ശ്രേയസ് അയ്യരെ നായകനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രേയസിനെ നായകനാക്കുന്നതില്‍ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന് വിയോജിപ്പുണ്ടെങ്കിലും അജിത് അഗാര്‍ക്കറുടെ ശക്തമായ പിന്തുണ ശ്രേയസിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുള്‍പ്പെടുന്ന ടോപ് ഓര്‍ഡറില്‍ മാറ്റങ്ങളുണ്ടാകില്ല. അതേസമയം ഐപിഎല്ലില്‍ വിസ്മയം തീര്‍ത്ത 15കാരന്‍ വൈഭവ് സൂര്യവംശിയേയും ടീമിലേക്ക് പരിഗണിക്കുന്നുണ്ട്.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 04 Jun 2026 10:13:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 10:16:14 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Suryakumar Yadav : ഒടുവിൽ ബിസിസിഐയുടെ നിർണായക തീരുമാനം, ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ പുറത്ത്]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-sacked-as-t20-captain-and-dropped-from-team-126060400007_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-sacked-as-t20-captain-and-dropped-from-team-126060400007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/24/thumb/1_1/1769233704-9195.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/24/thumb/1_1/1769233704-9195.jpg</image>
      <description><![CDATA[ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതോടെ സൂര്യയെ ബാറ്റര്‍ എന്ന നിലയിലും ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Suryakumar Yadav, Cricket News,India vs Newzealand,സൂര്യകുമാർ യാദവ്, ക്രിക്കറ്റ് വാർത്ത, ഇന്ത്യ- ന്യൂസിലൻഡ്" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/24/full/1769233704-9195.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Suryakumar yadav" width="1013" /></p>
	ടി20 ലോകകപ്പ് വിജയിച്ച നായകന്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് നേടിയ നായകനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി മോശം ബാറ്റിംഗ് പ്രകടനമാണ് താരം നടത്തുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതോടെ സൂര്യയെ ബാറ്റര്‍ എന്ന നിലയിലും ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.</p>
<p>
	 </p>
<p>
	ന്യൂസിലന്‍ഡിനെതിരെ നടന്ന 2026ലെ ലോകകപ്പ് ഫൈനല്‍ മത്സരമാകും ഇതോടെ സൂര്യകുമാര്‍ യാദവിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഈ മാസം അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ പുതിയ നായകന് കീഴിലാകും ഇന്ത്യ കളിക്കുക. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരെയാണ് നിലവില്‍ നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് സൂചന.</p>
<p>
	 </p>
<p>
	2024 ജൂലൈയില്‍ രോഹിത് ശര്‍മ വിരമിച്ചതിനെ തുടര്‍ന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി20 നായകനാകുന്നത്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരു പരമ്പര പോലും ഇന്ത്യ നഷ്ടപ്പെടുത്തിയിട്ടില്ല. 2025ലെ ഏഷ്യാകപ്പ് കിരീടം, 2026ലെ ടി20 ലോകകപ്പ് കിരീടവും നായകനെന്ന നിലയില്‍ സ്വന്തമാക്കി. എന്നാല്‍ 2025ന്റെ തുടക്കം മുതല്‍ കളിച്ച 25 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ 12.84 എന്ന മോശം ശരാശരിയാണ് സൂര്യയ്ക്കുള്ളത്. ഐപിഎല്ലില്‍ ഈ സീസണില്‍ 270 റണ്‍സ് മാത്രമാണ് സൂര്യയ്ക്കുള്ളത്. ഇതാണ് ടീം ബാറ്ററെന്ന നിലയില്‍ സൂര്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നിരിക്കുന്നത്. നിലവിലെ സൂര്യയുടെ പ്രായവും തീരുമാനത്തിന് പിന്നില്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 04 Jun 2026 09:56:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 09:57:55 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Breaking: ക്യാപ്റ്റൻസി മാത്രമല്ല ടീമിലും ഉണ്ടാകില്ല; സൂര്യകുമാർ പുറത്തേക്ക്, തലപ്പത്തേക്ക് സഞ്ജു?]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-will-be-dropped-from-indian-team-126060400006_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-will-be-dropped-from-indian-team-126060400006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/23/thumb/1_1/1771812849-6659.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/23/thumb/1_1/1771812849-6659.jpg</image>
      <description><![CDATA[Breaking: ഇന്ത്യക്ക് ട്വന്റി 20 കിരീടം നേടിത്തന്ന സൂര്യകുമാർ യാദവ് ക്യാപ്റ്റൻസിയിൽ നിന്നും ടീമിൽ നിന്നും പുറത്തേക്ക്. ഐപിഎലിലെ മോശം ഫോമിനെ തുടർന്നാണ് സൂര്യയെ ബിസിസിഐ കൈവിടുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പുതിയ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Abhishek sharma, Tilak varma, Suryakumar Yadav, t20 worldcup,India vs SA" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/23/full/1771812849-6659.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Abhishek sharma, Tilak varma top order puzzle to solve for india" width="1200" /></p>
	<br />
	Breaking: ഇന്ത്യക്ക് ട്വന്റി 20 കിരീടം നേടിത്തന്ന സൂര്യകുമാർ യാദവ് ക്യാപ്റ്റൻസിയിൽ നിന്നും ടീമിൽ നിന്നും പുറത്തേക്ക്. ഐപിഎലിലെ മോശം ഫോമിനെ തുടർന്നാണ് സൂര്യയെ ബിസിസിഐ കൈവിടുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പുതിയ ക്യാപ്റ്റൻ നയിക്കും. </p>
<p>
	 </p>
<p>
	&#39; സെലക്ഷൻ കമ്മിറ്റിയും ബിസിസിഐ ഉന്നതരും ടീം മാനേജ്‌മെന്റും പരിശീലകൻ ഗൗതം ഗംഭീറുമായി ചർച്ച നടത്തി. പുതിയ നായകനെ ഉടൻ പ്രഖ്യാപിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്. സൂര്യയുടെ ക്യാപ്റ്റൻസിയിൽ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയത് പരിഗണിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോമും ഭാവിയും കണക്കിലെടുത്ത് പുതിയ നായകൻ വരേണ്ടത് അത്യാവശ്യമാണ്,&#39; ബിസിസിഐയുമായി ബന്ധപ്പെട്ട ഉന്നതൻ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. </p>
<p>
	 </p>
<p>
	ടീം സെലക്ഷനിലും സൂര്യയെ പരിഗണിക്കില്ല. അദ്ദേഹത്തെ ഉടൻ ഇക്കാര്യം അറിയിക്കും. പുതിയ നായകനായി ശ്രേയസ് അയ്യരോ സഞ്ജു സാംസണോ എത്തിയേക്കും. യുവതാരം മതിയെന്ന നിലപാടിലേക്ക് ബിസിസിഐ എത്തിയാൽ തിലക് വർമയ്ക്കു സാധ്യത തെളിയും. ഐപിഎലിൽ 13 ഇന്നിങ്‌സുകളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് സൂര്യകുമാർ നേടിയത്. </p>]]></content:encoded>
      <pubDate>Thu, 04 Jun 2026 09:39:00 +0530</pubDate>
      <updatedDate>Thu, 04 Jun 2026 09:49:17 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആദ്യ പരിഗണന ലോകകപ്പിന്, അടുത്ത ഐപിഎല്ലിൽ കമ്മിൻസ് കളിച്ചേക്കില്ല]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/pat-cummins-may-skip-ipl-2027-to-focus-on-ashes-and-odi-worldcup-preparations-126060300024_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/pat-cummins-may-skip-ipl-2027-to-focus-on-ashes-and-odi-worldcup-preparations-126060300024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/27/thumb/1_1/1761542712-7726.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/27/thumb/1_1/1761542712-7726.jpg</image>
      <description><![CDATA[ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിനെതിരെ ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമില്‍ ശ്രദ്ധ തിരിക്കാനാണ് കമ്മിന്‍സിന്റെ തീരുമാനം. ഫ്രാഞ്ചൈസിയുമായി സംസാരിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് കമ്മിന്‍സ് പറഞ്ഞു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Ashes 2025, Australia, England, Australia vs England, Steve Smith to lead Australia in Ashes" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/27/full/1761542712-7726.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Steve Smith and Pat Cummins" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Steve Smith and Pat Cummins</p>
	</p>
	ഐപിഎല്‍ 2027 സീസണ്‍ കളിച്ചേക്കില്ലെന്ന സൂചന നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവും ഓസീസ് ടെസ്റ്റ്- ഏകദിന ടീം നായകനുമായ പാറ്റ് കമ്മിന്‍സ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിനെതിരെ ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമില്‍ ശ്രദ്ധ തിരിക്കാനാണ് കമ്മിന്‍സിന്റെ തീരുമാനം. ഫ്രാഞ്ചൈസിയുമായി സംസാരിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് കമ്മിന്‍സ് പറഞ്ഞു.</p>
<p>
	 </p>
<p>
	ഐപിഎല്‍ 2026 സീസണില്‍ പ്ലേ ഓഫ് വരെ എത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്തായത്. 2027ല്‍ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിന ലോകകപ്പിനുമാകും തന്റെ മുന്‍ഗണനയെന്ന് താരം വ്യക്തമാക്കി. മത്സരങ്ങളുടെ ആധിക്യമുള്ളതിനാല്‍ കായികക്ഷമത നിലനിര്‍ത്താനും പരിക്ക് ഒഴിവാക്കാനുമാണ് കമ്മിന്‍സിന്റെ തീരുമാനം.</p>
<p>
	 </p>
<p>
	അടുത്തവര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യക്കെതിരെ 4 ടെസ്റ്റ് മത്സരങ്ങള്‍ ഓസീസ് ഇന്ത്യയില്‍ കളിക്കും. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ആഷസ് പര്യടനവും ഒക്ടോബറിലും നവംബറിലുമായി ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പും ഓസീസിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മിന്‍സിന്റെ തീരുമാനം. ടൂര്‍ണമെന്റിനോട് അടുത്ത് മാത്രമാകും ഇതില്‍ തീരുമാനമെടുക്കുകയെന്നും നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കമ്മിന്‍സ് വ്യക്തമാക്കി.</p>]]></content:encoded>
      <pubDate>Wed, 03 Jun 2026 15:24:00 +0530</pubDate>
      <updatedDate>Wed, 03 Jun 2026 14:26:09 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഇന്തോനേഷ്യ ഓപ്പണിൽ തകർപ്പൻ പ്രകടനം, 3 വർഷത്തിന് ശേഷം ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ തിരിച്ചെത്തി പി വി സിന്ധു]]></title>
      <link>https://malayalam.webdunia.com/article/sports-news-in-malayalam/indonesia-open-super-1000-pv-sindhu-returns-to-top-10-bwf-rankings-126060300022_1.html</link>
      <guid>https://malayalam.webdunia.com/article/sports-news-in-malayalam/indonesia-open-super-1000-pv-sindhu-returns-to-top-10-bwf-rankings-126060300022_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/thumb/1_1/1780475396-5801.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/thumb/1_1/1780475396-5801.jpg</image>
      <description><![CDATA[തായ്ലന്‍ഡൊന്റെ ബുസാനന്‍ ഒന്‍ബാരുങ്ഫാനെ ആദ്യ റൗണ്ടില്‍ 52 മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ 25-23, 21-16 എന്ന സ്‌കോറിന് കീഴടക്കിയാണ് സിന്ധു ആദ്യ പത്തില്‍ തിരിച്ചെത്തിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Indonesia Open Super 1000, BWF Ranking, P V Sindhu, Top 10 Ranking" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/full/1780475396-5801.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Indonesia Open Super 1000 PV Sindhu returns to top 10 BWF rankings" width="1058" /></p>
	</p>
	ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ജയത്തോടെ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ അഭിമാനതാരം പി വി സിന്ധു. തായ്ലന്‍ഡൊന്റെ ബുസാനന്‍ ഒന്‍ബാരുങ്ഫാനെ ആദ്യ റൗണ്ടില്‍ 52 മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ 25-23, 21-16 എന്ന സ്‌കോറിന് കീഴടക്കിയാണ് സിന്ധു ആദ്യ പത്തില്‍ തിരിച്ചെത്തിയത്.</p>
<p>
	 </p>
<p>
	മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കൃത്യമായ പ്ലാനിങ്ങോടെയാണ് സിന്ധു കളിച്ചത്. ഒന്നാം ഗെയിമിന്റെ ആദ്യ ഘട്ടത്തില്‍ തായ് താരം ശക്തമായ സ്മാഷുകളിലൂടെ സിന്ധുവിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും, തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്താന്‍ സിന്ധുവിനായി. നീണ്ട 31 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ആദ്യ പത്തില്‍ തിരിച്ചെത്തുന്നത്.</p>
<p>
	 </p>
<p>
	പാരീസ് ഒളിമ്പിക്‌സിന് ശേഷമുള്ള പരിക്കുകളും നീണ്ട ഇടവേളയുമാണ് റാങ്കിങ്ങില്‍ തിരിച്ചടി വരാന്‍ ഇടയാക്കിയത്. ലോക ഒന്നാം നമ്പര്‍ താരമായ ആന്‍ സെ യങ്ങാണ് രണ്ടാം റൗണ്ടില്‍ പി വി സിന്ധുവിന്റെ എതിരാളി. അന്താരാഷ്ട്ര കരിയറില്‍ ആന്‍ സെ യങ്ങിനെതിരെ ഇതുവരെയും വിജയിക്കാന്‍ സിന്ധുവിന് സാധിച്ചിട്ടില്ല. ഇതുവരെ 9 മത്സരങ്ങളാണ് ഇരു താരങ്ങളും ഏറ്റുമുട്ടിയിട്ടുള്ളത്.</p>]]></content:encoded>
      <pubDate>Wed, 03 Jun 2026 14:15:00 +0530</pubDate>
      <updatedDate>Wed, 03 Jun 2026 14:00:13 +0530</updatedDate>
      <category><![CDATA[Sports News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[മോനെ സൂര്യ... നീ ഇപ്പോഴും!, മുംബൈ ടി20 ലീഗിലും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, ഇനിയൊരു തിരിച്ചുവരവില്ലെ?]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-s-bad-streak-with-the-bat-continues-in-mumbai-t20-league-126060300014_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/suryakumar-yadav-s-bad-streak-with-the-bat-continues-in-mumbai-t20-league-126060300014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/thumb/1_1/1780465436-7016.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/thumb/1_1/1780465436-7016.jpg</image>
      <description><![CDATA[ഒരു സമയത്ത് മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ടുകള്‍ പായിച്ച് 360 ഡിഗ്രി ക്രിക്കറ്ററെന്ന് അറിയപ്പെട്ടിരുന്ന സൂര്യ കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി റണ്‍സെടുക്കാന്‍ കഷ്ടപ്പെടുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ നായകനാണെങ്കിലും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Suryakumar Yadav, Mumbai T20 league, Cricket News, Indian Team" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/full/1780465436-7016.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Suryakumar yadav's bad streak with the bat continues in mumbai t20 league" width="1033" /></p>
	</p>
	രാജ്യാന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മോശം ഫോം മുംബൈ ടി20 ലീഗിലും തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്. ഒരു സമയത്ത് മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ടുകള്‍ പായിച്ച് 360 ഡിഗ്രി ക്രിക്കറ്ററെന്ന് അറിയപ്പെട്ടിരുന്ന സൂര്യ കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി റണ്‍സെടുക്കാന്‍ കഷ്ടപ്പെടുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ നായകനാണെങ്കിലും ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ കുറേ കാലമായി സൂര്യയുടെ പ്രകടനം ശരാശരിയില്‍ താഴെയാണ്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും താരം നിരാശപ്പെടുത്തിയിരുന്നു.</p>
<p>
	 </p>
<p>
	2028ലെ ടി20 ലോകകപ്പ് ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യന്‍ ടീം ഭാവി പദ്ധതികളില്‍ നിന്ന് സൂര്യയെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മുംബൈ ടി20 ലീഗിലും താരം പരാജയമായത്.  അജിങ്ക്യ രജാനെയുടെ നോര്‍ത്ത് മുംബൈ പാന്തേഴ്‌സുമായി നടന്ന മത്സരത്തില്‍ 12 പന്തില്‍ 19 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്.</p>
<p>
	 </p>
<p>
	അജിങ്ക്യ രഹാനെ നയിച്ച നോര്‍ത്ത് മുംബൈ പാന്ഥേഴ്സ് ഉയര്‍ത്തിയ 210 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് സൂര്യകുമാറിന്റെ ട്രയംഫ് നൈറ്റ്സ് മുംബൈ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങിയത്. മുന്‍നിര തകര്‍ന്നതോടെ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ നാല് ബൗണ്ടറികളോടെ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ പവര്‍പ്ലേയ്ക്ക് തൊട്ടുപിന്നാലെ ഇടങ്കയ്യന്‍ സ്പിന്നര്‍ രാഹുല്‍ സാവന്തിന്റെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങുകയായിരുന്നു (12 പന്തില്‍ 19 റണ്‍സ്). ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി നൂതന്‍ ഗോയല്‍ 56 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടി പോരാടിയെങ്കിലും ട്രയംഫ് നൈറ്റ്സിന് 21 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.</p>
<p>
	 </p>
<p>
	സൂര്യകുമാറിന്റെ ബാറ്റിങ് ഫോമില്‍ അടുത്ത കാലത്തുണ്ടായ ഇടിവ് ഏതൊരു ക്രിക്കറ്റ് പ്രേമിയെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഒരു വര്‍ഷം മുന്‍പ് വരെ ട്വന്റി-20 ക്രിക്കറ്റിനെ ഭരിച്ചിരുന്ന ഒരു ബാറ്റര്‍ ടി20 ലോകകപ്പ് 2 തവണ വിജയിച്ചിട്ടും ടീമില്‍ നിന്നും പുറത്താവുന്ന ഘട്ടത്തിലാണ്. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് 270 റണ്‍സ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെതിരായ 84 റണ്‍സിന്റെ ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ സൂര്യയ്ക്ക് കഴിഞ്ഞിരുന്നില്ല.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 03 Jun 2026 11:12:00 +0530</pubDate>
      <updatedDate>Wed, 03 Jun 2026 11:14:08 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Australia vs Pakistan: പകരംവീട്ടി ഓസ്‌ട്രേലിയ; പാക്കിസ്ഥാനു തോൽവി]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/australia-beat-pakistan-in-second-odi-126060300007_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/australia-beat-pakistan-in-second-odi-126060300007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/thumb/1_1/1780458608-6546.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/thumb/1_1/1780458608-6546.jpg</image>
      <description><![CDATA[Australia vs Pakistan: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്കു ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഓസീസ് ആതിഥേയതെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 231 ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Australia vs Pakistan" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/03/full/1780458608-6546.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Australia vs Pakistan" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Australia vs Pakistan</p>
	</p>
	<br />
	Australia vs Pakistan: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്കു ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഓസീസ് ആതിഥേയതെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 190 നു ഓൾഔട്ട് ആയി. </p>
<p>
	 </p>
<p>
	ഒൻപത് ഓവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയൻ പേസർ നഥാൻ ഏലിസ് ആണ് കളിയിലെ താരം. മാത്യു ഷോർട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യു കുന്നെമൻ, ആദം സാംപ, തൻവീർ സങ്ക എന്നിവർക്കു ഓരോ വിക്കറ്റ്. </p>
<p>
	 </p>
<p>
	74 പന്തിൽ അഞ്ച് ഫോർ സഹിതം 51 റൺസെടുത്ത നായകൻ ജോഷ് ഇഗ്ലിസ് ആണ് ഓസ്‌ട്രേലിയയുടെ ജയത്തിൽ നിർണായകമായത്. കാമറൂൺ ഗ്രീൻ 92 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 53 റൺസുമായി ഓസീസിന്റെ ടോപ് സ്‌കോററായി. മാത്യു റെൻഷ 43 പന്തിൽ 43 റൺസെടുത്തു. ഒലിവർ പീക്ക് 32 പന്തിൽ 31 റൺസ് നേടി. </p>
<p>
	 </p>
<p>
	ഒന്നാം ഏകദിനത്തിൽ പാക്കിസ്ഥാനായിരുന്നു ജയം. </p>]]></content:encoded>
      <pubDate>Wed, 03 Jun 2026 09:01:00 +0530</pubDate>
      <updatedDate>Wed, 03 Jun 2026 09:20:14 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഗൗതം ഗംഭീറിന് ശേഷം ആര് പരിശീലകനാകും, നെഹ്റ വരണമെന്ന് സഞ്ജയ് മഞ്ജരേക്കർ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/sanjay-manjrekar-suggests-new-indian-future-coach-126060300002_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/sanjay-manjrekar-suggests-new-indian-future-coach-126060300002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-03/17/thumb/1_1/1710679341-7147.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-03/17/thumb/1_1/1710679341-7147.jpg</image>
      <description><![CDATA[കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3 തവണ ഗുജറാത്തിനെ പ്ലേ ഓഫിലെത്തിച്ച നെഹ്‌റയെ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Nehra" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-03/17/full/1710679341-7147.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Nehra" width="761" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:761px;">
			Nehra</p>
	</p>
	ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോട് പരാജയപ്പെട്ടെങ്കിലും മുഖ്യ പരിശീലകനെന്ന നിലയില്‍ ആശിഷ് നെഹ്‌റയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3 തവണ ഗുജറാത്തിനെ പ്ലേ ഓഫിലെത്തിച്ച നെഹ്‌റയെ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍.  ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമൊഴിഞ്ഞാല്‍ നെഹ്‌റയെ പരിഗണിക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം.</p>
<p>
	 </p>
<p>
	2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധിയെങ്കിലും ഇത് 2028ലെ ടി20 ലോകകപ്പ് വരെയും നീട്ടാന്‍ സാധ്യതയുണ്ട്. ഗംഭീര്‍ സ്ഥാനമൊഴിഞ്ഞാല്‍ ഓപ്ഷനായി നെഹ്‌റയെ കണക്കാക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം. മികച്ച റെക്കോര്‍ഡാണ് പരിശീലകനെന്ന നിലയില്‍ നെഹ്‌റയ്ക്കുള്ളത്. പ്രാക്റ്റിക്കലായ ക്രിക്കറ്ററാണ് നെഹ്‌റ. കളിയെ വൈകാരികമായി കാണുന്നതിനേക്കാള്‍ ടീമിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാനും അത് പരിഹരിക്കാനും നെഹ്‌റയ്ക്കാകും. വിജയങ്ങളുടെ ക്രെഡിറ്റ് എടുക്കാതെ പിന്നില്‍ നിന്ന് ജോലി ചെയ്യാനിഷ്ടപ്പെടുന്ന വ്യക്തിത്വമാണ് നെഹ്‌റയെന്നും മഞ്ജരേക്കര്‍ പറയുന്നു.</p>]]></content:encoded>
      <pubDate>Wed, 03 Jun 2026 08:36:00 +0530</pubDate>
      <updatedDate>Wed, 03 Jun 2026 08:38:12 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഇന്ത്യൻ ക്രിക്കറ്റിന് ഇനി വിശ്രമമില്ലാ ദിവസങ്ങൾ, 2027 ഐപിഎൽ വരെ ഇന്ത്യ കളിക്കുന്നത് 53 രാജ്യാന്തര മത്സരങ്ങൾ!]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/india-to-play-53-international-matches-in-span-of-one-year-126060200020_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/india-to-play-53-international-matches-in-span-of-one-year-126060200020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/01/thumb/1_1/1772334837-6212.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/01/thumb/1_1/1772334837-6212.jpg</image>
      <description><![CDATA[2027ലെ ഏകദിന ലോകകപ്പ് ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ തിരക്കേറിയ ക്രിക്കറ്റ് ഫിക്‌സ്ചര്‍ കളിക്കാരുടെ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേറിയതാണ്. ടി20 ക്രിക്കറ്റില്‍ പ്രതിഭകളുടെ ധാരാളിത്തമുള്ളതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റിലാകും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Indian cricket" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/01/full/1772334837-6212.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Indian cricket" width="1012" /></p>
	ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്രമമില്ലാത്ത ക്രിക്കറ്റ് കലണ്ടറിന് ജൂണ്‍ ആറ് മുതല്‍ തുടക്കമാവുന്നു.  10 ടെസ്റ്റ് മത്സരങ്ങളടക്കം ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ ടീമിന് മുന്നില്‍ 53 മത്സരങ്ങളാണുള്ളത്. 2027ലെ ഏകദിന ലോകകപ്പ് ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ തിരക്കേറിയ ക്രിക്കറ്റ് ഫിക്‌സ്ചര്‍ കളിക്കാരുടെ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേറിയതാണ്. ടി20 ക്രിക്കറ്റില്‍ പ്രതിഭകളുടെ ധാരാളിത്തമുള്ളതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റിലാകും വിശ്രമം അനുവദിക്കുക എന്നാണ് സൂചന. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2027ലെ ഏകദിന ലോകകപ്പ് എന്നിവയാണ് നിലവില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.</p>
<p>
	 </p>
<p>
	ജൂണ്‍ 6ന് അഫ്ഗാനെതിരെ ഇന്ത്യയില്‍ ഒരു ടെസ്റ്റും 3 ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുക. പിന്നീട് ശ്വാസം വിടാന്‍ പോലും സമയമില്ലാത്ത രീതിയിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഫിക്‌സ്ചര്‍. അഫ്ഗാന്‍ പരമ്പരയ്ക്ക് ശേഷം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, യുഎഇ, സിംബാബ്വെ, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ് പര്യടനങ്ങളാണുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഓസീസില്‍ വെച്ച് 5 മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങളും ഫിക്‌സ്ചറിലുണ്ട്. 10 ടെസ്റ്റ് മത്സരങ്ങള്‍, 20 ഏകദിനങ്ങള്‍, 23 ടി20 മത്സരങ്ങളാണ് ഒരു വര്‍ഷത്തില്‍ ഇന്ത്യ കളിക്കുക. 2027ലെ ഏകദിന ലോകകപ്പ് ടീമിനെ തയ്യാറാക്കുക എന്നതാണ് നിലവില്‍ ബിസിസിഐയുടെ മുന്നിലുള്ള പ്രധാനദൗത്യം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുമ്പോഴും രോഹിത്തിന്റെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്താകും ടീമിലെ സ്ഥാനം നിശ്ചയിക്കുക.ഈ കാലയളവില്‍ പ്രധാനതാരങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ നോക്കുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 02 Jun 2026 15:01:00 +0530</pubDate>
      <updatedDate>Tue, 02 Jun 2026 13:17:56 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[വൈഭവ് അസാധാരണ പ്രതിഭ, ടീമിലെടുക്കണോ?, നിങ്ങൾക്ക് തീരുമാനിക്കാം, എല്ലാം അഗാർക്ക് വിട്ട് ബിസിസിഐ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-is-exceptional-talent-do-whats-necessary-bcci-gives-green-signal-to-ajit-agarkar-126060200019_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/vaibhav-is-exceptional-talent-do-whats-necessary-bcci-gives-green-signal-to-ajit-agarkar-126060200019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg</image>
      <description><![CDATA[തന്നേക്കാള്‍ പ്രായം കൂടിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പേര് തെളിയിച്ച ബൗളര്‍മാര്‍ക്കെതിരെ വമ്പന്‍ പ്രകടനമാണ് ഐപിഎല്ലില്‍ താരം പുറത്തെടുത്തത്. ഇതോടെ വൈഭവിന് ദേശീയ ടീമില്‍ ഇടം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vaibhav Sooryavanshi" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/full/1780283900-5542.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Sooryavanshi" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Vaibhav Sooryavanshi</p>
	</p>
	ഐപിഎല്ലില്‍ അതിശയകരമായ പ്രകടനത്തോടെ ലോക ക്രിക്കറ്റിനെയാകെ ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരനായ വൈഭവ് സൂര്യവംശി. തന്നേക്കാള്‍ പ്രായം കൂടിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പേര് തെളിയിച്ച ബൗളര്‍മാര്‍ക്കെതിരെ വമ്പന്‍ പ്രകടനമാണ് ഐപിഎല്ലില്‍ താരം പുറത്തെടുത്തത്. ഇതോടെ വൈഭവിന് ദേശീയ ടീമില്‍ ഇടം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ വൈഭവിന്റെ കാര്യത്തില്‍ തീരുമാനമെല്ലാം സെലക്ഷന്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍.</p>
<p>
	 </p>
<p>
	ഇത്തവണ ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ നിന്ന് 237.31 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ 776 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 72 സിക്‌സുകളാണ് സീസണില്‍ വൈഭവ് പറത്തിയത്. രണ്ടാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മ 43 സിക്‌സുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ നേടിയത്. വൈഭവിന്റെ പ്രായം കണക്കിലെടുത്ത് വൈഭവിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരണമോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് പല അഭിപ്രായങ്ങളാണുള്ളത്. എന്നാല്‍ തന്നേക്കാള്‍ രണ്ടിരട്ടിപ്രായമുള്ള പരിചയസമ്പന്നരായ ബൗളര്‍മാരെ പോലും വൈഭവ് നേരിട്ട് കഴിഞ്ഞെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അണ്ടര്‍ 19 ലോകകപ്പിലും മികച്ച പ്രകടനമാണ് വൈഭവ് നടത്തിയത്.</p>
<p>
	 </p>
<p>
	ഈ സാഹചര്യത്തില്‍ തീരുമാനം സെലക്ഷന്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെന്നും വൈഭവിന്റെ കരിയറിന് ഏറ്റവും ഗുണകരമായ തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളുമെന്നുമാണ് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിക്കുന്നത്. ഐപിഎല്ലിന് ശേഷം ജൂണില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ വരാനിരിക്കുന്ന ടി20 മത്സരങ്ങള്‍. ഇതിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിലും ടി20 പരമ്പര ഇന്ത്യ കളിക്കും. ജൂണ്‍ 6ന് അഫ്ഗാനെതിരെ ആരംഭിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനിടെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.</p>]]></content:encoded>
      <pubDate>Tue, 02 Jun 2026 14:28:00 +0530</pubDate>
      <updatedDate>Tue, 02 Jun 2026 13:09:13 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[അൺ ഓർത്തഡോക്സ് ജീനിയസ്, ടെസ്റ്റ് ക്രിക്കറ്റിൻ്റെ നവയുഗ ബ്രാഡ്മാൻ, സ്റ്റീവ് സ്മിത്തിന് ഇന്ന് പിറന്നാൾ]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/steve-smith-turns-37-today-126060200018_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/steve-smith-turns-37-today-126060200018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/02/thumb/1_1/1780384034-0242.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/02/thumb/1_1/1780384034-0242.jpg</image>
      <description><![CDATA[ടെസ്റ്റ് ബുക്ക് ഷോട്ടുകളെ മറികടന്ന് സ്വന്തം രീതിയിലുള്ള ബാറ്റിംഗ് സ്റ്റാന്‍സ് അടക്കം രൂപപ്പെടുത്തിയാണ് സ്മിത്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍സുകള്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റിലെ വ്യത്യസ്തമായ ഷോട്ടുകള്‍ക്കും മനസാന്നിധ്യത്തിനും പേര് കേട്ട സ്മിത്ത് 123 ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="steve smith, HBD Steve smith, Australian Cricketer, Test legend" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/02/full/1780384034-0242.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Steve smith Turns 37 today" width="1201" /></p>
	</p>
	ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായ സ്റ്റീവ് സ്മിത്തിന് ഇന്ന്  37-ാം  പിറന്നാള്‍. 1989 ജൂണ്‍ 2-ന് സിഡ്‌നിയിലായിരുന്നു സ്മിത്തിന്റെ ജനനം. ലെഗ് സ്പിന്നറായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ സ്മിത്ത് നിലവില്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ്. ടെസ്റ്റ് ബുക്ക് ഷോട്ടുകളെ മറികടന്ന് സ്വന്തം രീതിയിലുള്ള ബാറ്റിംഗ് സ്റ്റാന്‍സ് അടക്കം രൂപപ്പെടുത്തിയാണ് സ്മിത്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍സുകള്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റിലെ വ്യത്യസ്തമായ ഷോട്ടുകള്‍ക്കും മനസാന്നിധ്യത്തിനും പേര് കേട്ട സ്മിത്ത് 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 56.06 ശരാശരിയില്‍ 10,763 റണ്‍സ് ഇതിനകം നേടിയിട്ടുണ്ട്. 37 ടെസ്റ്റ് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.</p>
<p>
	 </p>
<p>
	 നിലവില്‍ സജീവ ക്രിക്കറ്റിലുള്ള താരങ്ങളില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍സിന്റെ കാര്യത്തില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മുന്നിലെങ്കിലും സ്ഥിരതയും ശരാശരിയും കണക്കിലെടുക്കുമ്പോള്‍ സ്മിത്ത് തന്നെയാണ് മുന്നിലുള്ളത്. സ്ലിപ്പില്‍ 215 ക്യാച്ചുകളും സ്മിത്തിന്റെ പേരിലുണ്ട്. 2018ല്‍ കരിയറിലെ കറുത്ത അദ്ധ്യായമായ പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ടെങ്കിലും 2019ലെ ആഷസ് സീരീസില്‍ 774 റണ്‍സുകളുമായി സ്മിത്ത് തിരിച്ചുവന്നിരുന്നു. 2 ഏകദിന ലോകകപ്പുകള്‍, ഒരു ടി20 ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി ട്രോഫികളും സ്മിത്ത് ഓസീസിനായി നേടിയിട്ടുണ്ട്. ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഡെക്കേഡ് പുരസ്‌കാരവും താരം നേടിയിട്ടുണ്ട്.</p>]]></content:encoded>
      <pubDate>Tue, 02 Jun 2026 13:21:00 +0530</pubDate>
      <updatedDate>Tue, 02 Jun 2026 12:37:36 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[IPL 2026 Team of the Tournament: കോലിക്കൊപ്പം സൂര്യവൻശി ഓപ്പണർ; ടീം ഓഫ് ദ് ടൂർണമെന്റിനെ നയിക്കാൻ രജത് പട്ടിദാർ]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/ipl-2026-team-of-the-tournament-126060200009_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/ipl-2026-team-of-the-tournament-126060200009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/02/thumb/1_1/1780375841-5495.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/02/thumb/1_1/1780375841-5495.jpg</image>
      <description><![CDATA[IPL 2026 Team of the Tournament: ഐപിഎൽ 2026 ടീം ഓഫ് ദ് ടൂർണമെന്റ് തിരഞ്ഞെടുപ്പ് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ രജത് പട്ടിദാറിനെയാണ് ടീം ഓഫ് ദ് ടൂർണമെന്റിനെ നയിക്കാൻ തിരഞ്ഞെടുത്തത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Vaibhav Sooryavanshi and Virat Kohli" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/02/full/1780375841-5495.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Sooryavanshi and Virat Kohli" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Vaibhav Sooryavanshi and Virat Kohli</p>
	</p>
	<br />
	IPL 2026 Team of the Tournament: ഐപിഎൽ 2026 ടീം ഓഫ് ദ് ടൂർണമെന്റ് തിരഞ്ഞെടുപ്പ് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ രജത് പട്ടിദാറിനെയാണ് ടീം ഓഫ് ദ് ടൂർണമെന്റിനെ നയിക്കാൻ തിരഞ്ഞെടുത്തത്. </p>
<p>
	 </p>
<p>
	ആർസിബിയുടെ ഇതിഹാസ താരം വിരാട് കോലിക്കൊപ്പം ഓപ്പണറായി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവൻശിയെ തിരഞ്ഞെടുത്തു. സൺറൈസേഴ്‌സ് ഹൈദരബാദിന്റെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ആണ് മൂന്നാമൻ. പേസ് യൂണിറ്റിൽ പ്രധാനി ആർസിബിയുടെ വെറ്ററൻ താരം ഭുവനേശ്വർ കുമാർ. </p>
<p>
	 </p>
<p>
	ടീം ഓഫ് ദ് ടൂർണമെന്റ്: വൈഭവ് സൂര്യവൻശി, വിരാട് കോലി, ഇഷാൻ കിഷൻ, രജത് പട്ടിദാർ, ഹെന്റിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി, ക്രുണാൽ പാണ്ഡ്യ, സുനിൽ നരെയ്ൻ, ഭുവനേശ്വർ കുമാർ, കഗിസോ റബാദ, ജോഫ്ര ആർച്ചർ, സാക്കിബ് ഹുസൈൻ (ഇംപാക്ട്) </p>]]></content:encoded>
      <pubDate>Tue, 02 Jun 2026 10:00:00 +0530</pubDate>
      <updatedDate>Tue, 02 Jun 2026 10:20:48 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Tim David: 'കുസൃതി ലേശം കൂടിപ്പോയി'; ആർസിബി താരം ടിം ഡേവിഡിനു സസ്‌പെൻഷൻ]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/tim-david-suspended-126060200001_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/tim-david-suspended-126060200001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-04/19/thumb/1_1/1745030020-1787.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-04/19/thumb/1_1/1745030020-1787.jpg</image>
      <description><![CDATA[Tim David: ഐപിഎലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിനു സസ്‌പെൻഷൻ. 2027 സീസണിലെ ആദ്യ മത്സരം ടിം ഡേവിഡിനു കളിക്കാൻ കഴിയില്ല. മാച്ച് ഫീയുടെ 50 ശതമാനം ഡേവിഡ് പിഴയായി ഒടുക്കുകയും വേണം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="RCB, Chinnaswamy, RCB vs PK, Royal Challengers Bengaluru, RCB in Home ground, RCB in Chinnaswamy, ആര്‍സിബി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, വിരാട് കോലി" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-04/19/full/1745030020-1787.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Tim David - RCB" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Tim David - RCB</p>
	</p>
	<br />
	Tim David: ഐപിഎലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിനു സസ്‌പെൻഷൻ. 2027 സീസണിലെ ആദ്യ മത്സരം ടിം ഡേവിഡിനു കളിക്കാൻ കഴിയില്ല. മാച്ച് ഫീയുടെ 50 ശതമാനം ഡേവിഡ് പിഴയായി ഒടുക്കുകയും വേണം. </p>
<p>
	 </p>
<p>
	ഐസിസി പെരുമാറ്റച്ചട്ടം ലെവൽ ഒന്നാണ് ആർസിബി താരം ലംഘിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരത്തിലാണ് സംഭവം. ഗുജറാത്തിന്റെ ബാറ്റിങ് നടക്കുന്നതിനിടെ പത്താം ഓവറിൽ അംപയർ നിതിൻ മേനോനെതിരെ ഡേവിഡ് ഐസ് ബാഗ് എറിഞ്ഞു. ഇതാണ് നടപടിക്കു കാരണമായത്. </p>
<p>
	 </p>
<p>
	ഈ സീസണിൽ മാത്രം അഞ്ച് ഡീമെറിറ്റ് പോയിന്റാണ് പെരുമാറ്റച്ചട്ട ലംഘനത്തിനു ഡേവിഡിനു ലഭിച്ചിരിക്കുന്നത്. മൂന്നാം തവണയാണ് താരം പെരുമാറ്റച്ചട്ടത്തിലെ ലെവൽ വൺ കുറ്റകൃത്യത്തിനു പിടിക്കപ്പെടുന്നത്. </p>]]></content:encoded>
      <pubDate>Tue, 02 Jun 2026 06:56:00 +0530</pubDate>
      <updatedDate>Tue, 02 Jun 2026 07:00:43 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA['എല്ലാം കര്‍മഫലം', രാജസ്ഥാന്റെ പുറത്താകലില്‍ പരിഹാസവുമായി മുന്‍ ഉടമ രാജ് കുന്ദ്ര]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/raj-kundra-ex-rajasthan-royal-owner-stuns-internet-with-karma-playoff-post-126060100019_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/raj-kundra-ex-rajasthan-royal-owner-stuns-internet-with-karma-playoff-post-126060100019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780298738-3957.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780298738-3957.jpg</image>
      <description><![CDATA[ഐപിഎല്‍ 2026-ലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ഫൈനല്‍ പ്രവേശനത്തിന് യോഗ്യത നേടാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായതിന് പിന്നാലെ പരിഹാസവുമായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമയായ രാജ് കുന്ദ്ര. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Raj Kundra, Rajasthan Royals, Playoffs, IPL News" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/full/1780298738-3957.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Raj Kundra ex rajasthan royal owner stuns internet with karma playoff post" width="1120" /></p>
	</p>
	ഐപിഎല്‍ 2026-ലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ഫൈനല്‍ പ്രവേശനത്തിന് യോഗ്യത നേടാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായതിന് പിന്നാലെ പരിഹാസവുമായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമയായ രാജ് കുന്ദ്ര. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് രാജ് കുന്ദ്രയുടെ വിമര്‍ശനം.</p>
<p>
	 </p>
<p>
	 ചില തോല്‍വികള്‍ പോയിന്റ് ടേബിളിനേക്കാള്‍, വലുതാണ്. കര്‍മയ്ക്ക് അതിന്റേതായ പ്ലേ ഓഫുകള്‍ ഉണ്ട് എന്നായിരുന്നു രാജ് കുന്ദ്ര തന്റെ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചത്. രാജസ്ഥാന്‍ മാനേജ്‌മെന്റിനെ ലക്ഷ്യം വെച്ചാണ് ഈ പോസ്റ്റ് എന്നാണ് സൂചന. ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് കൂടിയായ രാജ് കുന്ദ്രയ്ക്ക് ഐപിഎല്ലിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ടീമിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിക്കേണ്ടിവന്നത്.  തുടര്‍ന്ന് 2015-ല്‍ ബിസിസിഐ അദ്ദേഹത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. </p>
<p>
	 </p>
<blockquote class="twitter-tweet">
	<p dir="ltr" lang="en">
		Some losses are bigger than the points table. Karma has its own playoffs.</p>
	— Raj Kundra (@onlyrajkundra) <a href="https://x.com/onlyrajkundra/status/2060419857360052371?ref_src=twsrc%5Etfw">May 29, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	 അടുത്തിടെ രാജസ്ഥാന്‍ റോയല്‍സിന്റെ വലിയ തുകയ്ക്കുള്ള ഓഹരി വില്‍പന വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാജ് കുന്ദ്ര വീണ്ടും നിയമപോരാട്ടവുമായി രംഗത്ത് വന്നിരുന്നു.2015-ല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഹരികള്‍ കൈമാറ്റം ചെയ്തതെന്നും, ഫ്രാഞ്ചൈസിയിലെ തന്റെ 11.7% ഓഹരികള്‍ തിരികെ വേണമെന്നുമാണ് രാജ് കുന്ദ്രയുടെ ആവശ്യം. ലക്ഷ്മി മിത്തല്‍ നയിക്കുന്ന കണ്‍സോര്‍ഷ്യം 15,300 കോടിയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 75 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.</p>
<p>
	 </p>
<p>
	2008ല്‍ ആദ്യ ഐപിഎല്‍ സീസണില്‍ ഷെയ്ന്‍ വോണിന്റെ കീഴില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കാനായെങ്കിലും പിന്നീടൊരിക്കലും ഐപിഎല്‍ കിരീടനേട്ടം രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടില്ല. 2022ല്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ ഫൈനലിലെത്തിയെങ്കിലും ഗുജറാത്തിനോട് പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെ വീഴ്ത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ രാജസ്ഥന്‍ ഗുജറാത്തിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു.</p>]]></content:encoded>
      <pubDate>Mon, 01 Jun 2026 13:15:00 +0530</pubDate>
      <updatedDate>Mon, 01 Jun 2026 12:55:51 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Virat Kohli: 'പ്രഷർ? വാട്ട് പ്രഷർ?'; പരിഹാസിതനിൽ നിന്ന് അനുഗ്രഹിക്കപ്പെട്ടവനിലേക്ക്]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/virat-kohli-star-of-rcb-team-126060100011_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/virat-kohli-star-of-rcb-team-126060100011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780290619-4747.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780290619-4747.jpg</image>
      <description><![CDATA[Virat Kohli: ആർസിബിക്കു കിരീടം ലഭിക്കണമെങ്കിൽ വിരാട് കോലി ടീം വിടണമെന്നായിരുന്നു വർഷങ്ങളോളം പരിഹാസം. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2025 ൽ കിരീടത്തിൽ മുത്തം വെച്ച് താൻ ടീമിന്റെ 'നിർഭാഗ്യം' അല്ലെന്ന് കോലി തെളിയിച്ചു. ഇപ്പോൾ ഇതാ തുടർച്ചയായ രണ്ടാം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Virat Kohli" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/full/1780290619-4747.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Virat Kohli" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Virat Kohli</p>
	</p>
	<br />
	Virat Kohli: ആർസിബിക്കു കിരീടം ലഭിക്കണമെങ്കിൽ വിരാട് കോലി ടീം വിടണമെന്നായിരുന്നു വർഷങ്ങളോളം പരിഹാസം. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2025 ൽ കിരീടത്തിൽ മുത്തം വെച്ച് താൻ ടീമിന്റെ &#39;നിർഭാഗ്യം&#39; അല്ലെന്ന് കോലി തെളിയിച്ചു. ഇപ്പോൾ ഇതാ തുടർച്ചയായ രണ്ടാം കിരീടവും ! </p>
<p>
	 </p>
<p>
	ഗുജറാത്തിനെതിരായ ഈ സീസണിലെ ഫൈനലിൽ കോലിയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റും 12 പന്തുകളും ശേഷിക്കെ ബെംഗളൂരു ലക്ഷ്യംകണ്ടു. </p>
<p>
	 </p>
<p>
	42 പന്തുകളിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്‌സും സഹിതം 75 റൺസുമായി കോലി പുറത്താകാതെ നിന്നു. സമ്മർദ്ദങ്ങളിൽ നിങ്ങൾ കോലിയെ പോലെയാകുക എന്നത് ക്രിക്കറ്റിലെ സാധാരണ പ്രചോദന വാക്കുകളായി മാറിക്കഴിഞ്ഞു. 2025 ലെ ഫൈനലിലും ആർസിബിയുടെ ടോപ് സ്‌കോറർ കോലി തന്നെ. 35 പന്തിൽ 43 റൺസാണ് കോലി അന്ന് നേടിയത്. </p>
<p>
	 </p>
<p>
	ഈ സീസണിൽ 16 കളികളിൽ നിന്നായി 165.85 സ്‌ട്രൈക് റേറ്റിൽ 675 റൺസ് നേടിയ കോലി റൺവേട്ടയിൽ നാലാമനാണ്. അഞ്ച് അർധ സെഞ്ചുറികൾ കോലി ആർസിബിക്കായി നേടി. </p>]]></content:encoded>
      <pubDate>Mon, 01 Jun 2026 10:24:00 +0530</pubDate>
      <updatedDate>Mon, 01 Jun 2026 10:40:37 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ജയിപ്പിക്കാതെ കോലി മടങ്ങാനോ?, അമ്പയർ ഔട്ട് വിളിച്ചിട്ടും മടങ്ങിയില്ല, റീപ്ലെയിൽ നോട്ടൗട്ട്, നിരാശനായി ഗിൽ]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/kohli-turns-back-after-umpire-signals-him-to-walk-argues-with-shubman-gill-126060100007_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/kohli-turns-back-after-umpire-signals-him-to-walk-argues-with-shubman-gill-126060100007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780286966-3641.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780286966-3641.jpg</image>
      <description><![CDATA[ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ സൂപ്പര്‍ താരം വിരാട് കോലിയുടെ പുറത്താകല്‍ സംബന്ധിച്ച് ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു വിജയത്തിലേക്ക് കുതിക്കവെ 63ല്‍ റണ്‍സില്‍ നിന്നിരുന്ന വിരാട് കോലിയുടെ പുറത്താകലിനെ തുടര്‍ന്നാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Kohli, Kohli Out Decision, Kohli- Gill, RCB vs GT" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/full/1780286966-3641.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kohli turns back after umpire signals him to walk argues with shubman gill" width="1026" /></p>
	</p>
	ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ സൂപ്പര്‍ താരം വിരാട് കോലിയുടെ പുറത്താകല്‍ സംബന്ധിച്ച് ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു വിജയത്തിലേക്ക് കുതിക്കവെ 63ല്‍ റണ്‍സില്‍ നിന്നിരുന്ന വിരാട് കോലിയുടെ പുറത്താകലിനെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങളുണ്ടയത്.</p>
<p>
	 </p>
<p>
	ആര്‍സിബി ഇന്നിങ്ങ്‌സിന്റെ 16-ാം ഓവറില്‍ അര്‍ഷദ് ഖാന്റെ പന്തില്‍ കോലി ഉയര്‍ത്തി നല്‍കിയ പന്ത് ശുഭ്മാന്‍ ഗില്‍ ഡൈവ് ചെയ്ത്കൈ പ്പിടിയിലൊതുക്കുകയായിരുന്നു. ഗുജറാത്ത് താരങ്ങള്‍ വിക്കറ്റ് ആഘോഷം തുടങ്ങിയെങ്കിലും കോഹ്ലി തീരുമാനത്തോട് യോജിച്ചില്ല. തുടര്‍ന്ന് റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ ജയരാമന്‍ മദനഗോപാല്‍ പന്ത് നിലത്ത് തട്ടിയതായി കണ്ടെത്തുകയായിരുന്നു.</p>
<p>
	 </p>
<p>
	 </p>
<blockquote class="twitter-tweet" data-media-max-width="560">
	<p dir="ltr" lang="en">
		Heated argument between Virat Kohli & Shubman Gill<br />
		<br />
		Look at the reaction of Virat Kohli <a href="https://t.co/zYoDQfyDWM">pic.twitter.com/zYoDQfyDWM</a></p>
	— lndian Sports Netwrk (@IS_Netwrk29) <a href="https://x.com/IS_Netwrk29/status/2061145917869445303?ref_src=twsrc%5Etfw">May 31, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	തീരുമാനത്തിന് പിന്നാലെ ഗില്ലും കോഹ്ലിയും തമ്മില്‍ മൈതാനത്ത് വാക്കേറ്റം നടന്നതും ക്യാമറയില്‍ പതിഞ്ഞു. മത്സരത്തിന്റെ ആവേശവും സമ്മര്‍ദ്ദവുമെല്ലാം വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. നോട്ടൗട്ടായ തീരുമാനം വന്ന ശേഷം ആര്‍സിബിയെ വിജയത്തിലെത്തിച്ച ശേഷമാണ് കോലി മടങ്ങിയത്. മത്സരത്തില്‍ 42 പന്തില്‍ പുറത്താകാതെ 75 റണ്‍സാണ് താരം നേടിയത്. ഇതോടെ വിജയലക്ഷ്യം 18 ഓവറില്‍ മറികടക്കാന്‍ ആര്‍സിബിക്കായി. ആര്‍സിബിയുടെ രണ്ടാം ഐപിഎല്‍ കിരീടനേട്ടമാണിത്.</p>]]></content:encoded>
      <pubDate>Mon, 01 Jun 2026 09:37:00 +0530</pubDate>
      <updatedDate>Mon, 01 Jun 2026 09:39:48 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Vaibhav Sooryavanshi: 'തൂക്കി ചുവന്ന കരങ്ങളോടെ'; ഐപിഎൽ തൂത്തുവാരി വൈഭവ്]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/vaibhav-sooryavanshi-mvp-in-ipl-2026-126060100005_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/vaibhav-sooryavanshi-mvp-in-ipl-2026-126060100005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/thumb/1_1/1780283900-5542.jpg</image>
      <description><![CDATA[Vaibhav Sooryavanshi: ലോകോത്തര കളിക്കാരെ നിഷ്പ്രഭരാക്കി 2026 ഐപിഎലിൽ 15 കാരൻ വൈഭവ് സൂര്യവൻശിയുടെ തേരോട്ടം. ലീഗിലെ ഏറ്റവും മൂല്യമേറിയ കളിക്കാരൻ അടക്കം വൈഭവിനെ തേടിയെത്തിയത് ഒന്നിലേറെ വ്യക്തിഗത നേട്ടങ്ങൾ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Vaibhav Sooryavanshi" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/01/full/1780283900-5542.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Sooryavanshi" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Vaibhav Sooryavanshi</p>
	</p>
	<br />
	Vaibhav Sooryavanshi: ലോകോത്തര കളിക്കാരെ നിഷ്പ്രഭരാക്കി 2026 ഐപിഎലിൽ 15 കാരൻ വൈഭവ് സൂര്യവൻശിയുടെ തേരോട്ടം. ലീഗിലെ ഏറ്റവും മൂല്യമേറിയ കളിക്കാരൻ അടക്കം വൈഭവിനെ തേടിയെത്തിയത് ഒന്നിലേറെ വ്യക്തിഗത നേട്ടങ്ങൾ. </p>
<p>
	 </p>
<p>
	സീസണിലെ എമർജിങ് പ്ലെയറായി വൈഭവിനെ തിരഞ്ഞെടുത്തു. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസുമായി ഓറഞ്ച് ക്യാപ്പ്, ഏറ്റവും ഉയർന്ന സ്‌ട്രൈക് റേറ്റ്, സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ എന്നീ ട്രോഫികളെല്ലാം വൈഭവ് സ്വന്തമാക്കി. </p>
<p>
	 </p>
<p>
	16 കളികളിൽ നിന്ന് 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസാണ് വൈഭവ് നേടിയത്. 48.50 ആണ് ശരാശരി. 72 സിക്‌സുകളും 63 ഫോറുകളും വൈഭവ് അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് ഈ സീസണിൽ സ്വന്തമാക്കി. </p>]]></content:encoded>
      <pubDate>Mon, 01 Jun 2026 08:45:00 +0530</pubDate>
      <updatedDate>Mon, 01 Jun 2026 08:48:31 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Royal Challengers Bengaluru: 'രാജകീയം, തുടർകിരീടം'; മറ്റാര് ആർസിബി അല്ലാതെ...!]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/royal-challengers-bengaluru-ipl-second-win-126053100017_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/royal-challengers-bengaluru-ipl-second-win-126053100017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780252014-665.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780252014-665.jpg</image>
      <description><![CDATA[Royal Challengers Bengaluru: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തുടർ കിരീടം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഒതുങ്ങി. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Virat Kohli (RCB)" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/full/1780252014-665.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Virat Kohli (RCB)" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Virat Kohli (RCB)</p>
	</p>
	<br />
	Royal Challengers Bengaluru: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തുടർ കിരീടം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ശേഷിക്കെ ആർസിബി ലക്ഷ്യം കണ്ടു. </p>
<p>
	 </p>
<p>
	വിരാട് കോലി ആർസിബിക്കായി അർധ സെഞ്ചുറി നേടി. 42 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്‌സും സഹിതം 75 റൺസുമായി കോലി പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യർ (16 പന്തിൽ 32), രജത് പട്ടിദാർ (13 പന്തിൽ 15), ടിം ഡേവിഡ് (17 പന്തിൽ 24), ജിതേഷ് ശർമ (14 പന്തിൽ പുറത്താകാതെ 11) എന്നിവരും ജയത്തിൽ നിർണായകമായി. </p>
<p>
	 </p>
<p>
	37 പന്തിൽ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ, നിഷാന്ത് സിന്ദു (18 പന്തിൽ 20), ജോസ് ബട്‌ലർ (23 പന്തിൽ 19) എന്നിവരും പൊരുതി നോക്കി. ആർസിബിക്കായി റാഷിക് സലാം ദാർ മൂന്നും ജോഷ് ഹെയ്‌സൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. ക്രുണാൽ പാണ്ഡ്യ നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. </p>]]></content:encoded>
      <pubDate>Sun, 31 May 2026 23:53:00 +0530</pubDate>
      <updatedDate>Sun, 31 May 2026 23:58:15 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[Vaibhav Sooryavanshi: 'ഇമ്മിണി ബല്യേ കുഞ്ഞ്'; ഐപിഎലിലെ താരമായി 15 കാരൻ]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/vaibhav-sooryavanshi-wins-orange-cap-126053100016_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/vaibhav-sooryavanshi-wins-orange-cap-126053100016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/11/thumb/1_1/1775879152-5784.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/11/thumb/1_1/1775879152-5784.jpg</image>
      <description><![CDATA[Vaibhav Sooryavanshi: ഐപിഎലിൽ റൺവേട്ടക്കാരിൽ ഒന്നാമനായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവൻശി. 16 കളികളിൽ നിന്ന് 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസുമായാണ് വൈഭവ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vaibhav Suryavanshi" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/11/full/1775879152-5784.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vaibhav Suryavanshi" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Vaibhav Suryavanshi</p>
	</p>
	<br />
	Vaibhav Sooryavanshi: ഐപിഎലിൽ റൺവേട്ടക്കാരിൽ ഒന്നാമനായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവൻശി. 16 കളികളിൽ നിന്ന് 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസുമായാണ് വൈഭവ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. </p>
<p>
	 </p>
<p>
	സീസണിൽ 72 സിക്‌സുകളലും 63 ഫോറുകളും വൈഭവ് അടിച്ചുകൂട്ടി. സീസണിലെ ഏറ്റവും ഉയർന്ന സ്‌ട്രൈക് റേറ്റ്, ഏറ്റവും കൂടുതൽ സിക്‌സ്, ഏറ്റവും ഉയർന്ന രണ്ടാമത്തെ ശരാശരി, അൺക്യാപ്ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ, ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് വിന്നർ തുടങ്ങിയ നേട്ടങ്ങളെല്ലാം വൈഭവ് സൂര്യവൻശിക്കു സ്വന്തം. </p>
<p>
	 </p>
<p>
	റൺവേട്ടയിൽ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ ആണ് രണ്ടാം സ്ഥാനത്ത്. 16 കളികളിൽ നിന്ന് 163.03 സ്‌ട്രൈക് റേറ്റിൽ 732 റൺസ്. </p>]]></content:encoded>
      <pubDate>Sun, 31 May 2026 21:51:00 +0530</pubDate>
      <updatedDate>Sun, 31 May 2026 21:53:47 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പോവുന്നത് ഹാർദ്ദിക് മാത്രമല്ല, ഒരു സീനിയർ താരവും പുറത്തേക്ക്, നായകസ്ഥാനത്തേക്ക് ബുമ്രയ്ക്കൊപ്പം തിലകും പരിഗണനയിൽ]]></title>
      <link>https://malayalam.webdunia.com/article/ipl-in-malayalam/mumbai-indians-planing-massive-changes-in-2027-ipl-season-126053100014_1.html</link>
      <guid>https://malayalam.webdunia.com/article/ipl-in-malayalam/mumbai-indians-planing-massive-changes-in-2027-ipl-season-126053100014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780216918-4998.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780216918-4998.jpg</image>
      <description><![CDATA[ഒരു സീനിയര്‍ താരത്തെ കൂടി ടീമില്‍ നിന്നും ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. അടുത്ത സീസണില്‍ സീനിയര്‍ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കി മറ്റൊരു റോള്‍ നല്‍കാനാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="IPL News, Mumbai Indians, Mumbai Indians captaincy, 2027 IPL,Hardik Pandya,Tilak varma" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/full/1780216918-4998.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Mumbai Indians planing massive changes in 2027 IPL Season" width="1095" /></p>
	</p>
	ഐപിഎല്ലിലെ നിരാശാജനകമായ സീസണിന് പിന്നാലെ ടീമില്‍ വന്‍ അഴിച്ചുപണികള്‍ക്കൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. നിലവിലെ മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ടീം വിടുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഒരു സീനിയര്‍ താരത്തെ കൂടി ടീമില്‍ നിന്നും ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. അടുത്ത സീസണില്‍ സീനിയര്‍ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കി മറ്റൊരു റോള്‍ നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.</p>
<p>
	 </p>
<p>
	 2026 സീസണില്‍ ഒന്‍പതാം സ്ഥാനത്തായാണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്. ഇതോടെ ടീമിനെ ഉടച്ചുവാര്‍ക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.അടുത്ത സീസണില്‍ നായകസ്ഥാനത്തേക്ക് ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ തന്നെ യുവതാരം തിലക് വര്‍മയ്ക്ക് മുന്നറിയിപ്പുണ്ട് എന്നാണ് സൂചനകള്‍.</p>]]></content:encoded>
      <pubDate>Sun, 31 May 2026 17:08:00 +0530</pubDate>
      <updatedDate>Sun, 31 May 2026 14:14:07 +0530</updatedDate>
      <category><![CDATA[IPL]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച താരം ആര്?, സച്ചിനും കോലിയുമെല്ലാം പിന്നിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം]]></title>
      <link>https://malayalam.webdunia.com/article/cricket-news-in-malayalam/jacques-kallis-named-greatest-men-s-cricketer-21st-century-by-espn-cricinfo-jury-126053100006_1.html</link>
      <guid>https://malayalam.webdunia.com/article/cricket-news-in-malayalam/jacques-kallis-named-greatest-men-s-cricketer-21st-century-by-espn-cricinfo-jury-126053100006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780204010-423.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/thumb/1_1/1780204010-423.jpg</image>
      <description><![CDATA[മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, പാകിസ്ഥാന്‍ ഇതിഹാസതാരം വസീം അക്രം എന്നിവരും ജൂറിയില്‍ ഭാഗമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഒന്നാമതെത്തിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ടാം സ്ഥാനവും വിരാട് കോലി മൂന്നാം സ്ഥാനവും സ്വന്തമാക്കി.]]></description>
      <content:encoded><![CDATA[<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Jacques kallis, Sachin Tendulkar, ESPN Cricinfo, Greatest cricketer 21st century" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/31/full/1780204010-423.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Jacques kallis named greatest Men's cricketer 21st century by ESPN cricinfo jury" width="1200" /></p>
	</p>
	ഇരുപത്തൊന്നാം നൂറ്റാണ്ടിലെ(2000- 2025) ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്. 25 ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും ഉള്‍പ്പെട്ട ജൂറിയാണ് പട്ടിക തയ്യാറാക്കിയത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, പാകിസ്ഥാന്‍ ഇതിഹാസതാരം വസീം അക്രം എന്നിവരും ജൂറിയില്‍ ഭാഗമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഒന്നാമതെത്തിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ടാം സ്ഥാനവും വിരാട് കോലി മൂന്നാം സ്ഥാനവും സ്വന്തമാക്കി.</p>
<p>
	 </p>
<p>
	ബാറ്റിംഗിനൊപ്പം ബൗളിംഗിലും ഫീല്‍ഡിംഗിലും നല്‍കിയിട്ടുള്ള അതുല്യമായ സംഭാവനകളാണ് കാലിസിനെ ലിസ്റ്റില്‍ ഒന്നാമനാക്കിയത്. അതേസമയം 24 വര്‍ഷം നീണ്ട കരിയറില്‍ ഉടനീളം പുലര്‍ത്തിയ സ്ഥിരതയാണ് സച്ചിനെ രണ്ടാമതെത്തിച്ചത്. ഏകദിന ഫോര്‍മാറ്റിലെ ആധിപത്യമാണ് കോലിയ്ക്ക് തുണയായത്. 3 ഫോര്‍മാറ്റിലെയും പ്രകടനങ്ങളെ കണക്കിലെടുത്താണ് പട്ടിക. ടി20 ക്രിക്കറ്റിലെ മികച്ച താരമായി എബി ഡിവില്ലിയേഴ്‌സിനെയും തിരെഞ്ഞെടുത്തു. ജസ്പ്രീത് ബുമ്രയാണ് ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളര്‍. മികച്ച 25 താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 7 താരങ്ങളാണ് ഇടം നേടിയത്. എന്നാല്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ ഇല്ലാത്തത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പുകളിലെയും ടി20 ഫോര്‍മാറ്റിലെയും പ്രകടനം പരിഗണിക്കുമ്പോള്‍ രോഹിത് ലിസ്റ്റില്‍ വരേണ്ടതായിരുന്നുവെന്നാണ് ആരാധകരുടെ വാദം.</p>
<p>
	 </p>
<p>
	<strong>ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ പുറത്തുവിട്ട ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച 25 താരങ്ങള്‍ ഇവര്‍</strong></p>
<p>
	 </p>
<p>
	ജാക്വസ് കാലിസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, റിക്കി പോണ്ടിംഗ്, എ ബി ഡിവില്ലിയേഴ്‌സ്, കുമാര്‍ സംഗക്കാര, ഡെയ്ല്‍ സ്റ്റെയ്ന്‍, ജോ റൂട്ട്, ആദം ഗില്‍ക്രിസ്റ്റ്, രാഹുല്‍ ദ്രാവിഡ്, എം എസ് ധോനി, ജസ്പ്രീത് ബുമ്ര, കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ഗെയ്ല്‍, പാറ്റ് കമ്മിന്‍സ്, മഹേള ജയവര്‍ധനെ, വിരേന്ദര്‍ സെവാഗ്, കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ആര്‍ അശ്വിന്‍</p>]]></content:encoded>
      <pubDate>Sun, 31 May 2026 10:32:00 +0530</pubDate>
      <updatedDate>Sun, 31 May 2026 10:37:01 +0530</updatedDate>
      <category><![CDATA[Cricket News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
  </channel>
</rss>
