<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[ധനകാര്യം]]></title>
    <link>https://malayalam.webdunia.com/finance-news-in-malayalam</link>
    <description><![CDATA[Malayalam Business News, Stock Market News in Malayalam, Know Your Market, മലയാളം വാണിജ്യ വാർത്തകൾ, ഓഹരിവിപണി വാർത്തകൾ, സാമ്പത്തികം]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Sat, 13 Jun 2026 00:36:18 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>ധനകാര്യം</title>
      <url>https://nonprod-media.webdunia.com/public_html/_media/ml/img/category/article/news-world-finance-news.png</url>
      <link>https://malayalam.webdunia.com/finance-news-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/finance-news-in-malayalam-10104.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/tcs-to-have-as-many-ai-agents-as-staffs-in-next-3-years-says-chairman-n-chandrasekaran-126061000024_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/tcs-to-have-as-many-ai-agents-as-staffs-in-next-3-years-says-chairman-n-chandrasekaran-126061000024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/thumb/1_1/1781084559-6816.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/thumb/1_1/1781084559-6816.jpg</image>
      <description><![CDATA[അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടിസിഎസില്‍ തൊഴില്‍ ചെയ്യുന്നവരില്‍ പകുതിയും എ ഐ ഏജന്റുമാരാകുമെന്നാണ് എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആസ്പദമാക്കിയ പുതിയ ബിസിനസ് മാതൃകയിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന സൂചനയാണ് ഈ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="TCS, AI Agents, TCS AI Recruitment, Future Jobs, Lay offs" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/10/full/1781084559-6816.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="TCS to have as many AI agents as staffs in next 3 years says Chairman  N Chandrasekaran" width="1057" /></p>
	</p>
	എ ഐ സാങ്കേതിക വിദ്യയുടെ വികാസം മൂലമുള്ള പിരിച്ചുവിടലുകള്‍ ആഗോളതലത്തില്‍ തന്നെ രൂക്ഷമായിരിക്കെ നിര്‍ണായക പ്രഖ്യാപനവുമായി  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടിസിഎസില്‍ തൊഴില്‍ ചെയ്യുന്നവരില്‍ പകുതിയും എ ഐ ഏജന്റുമാരാകുമെന്നാണ് എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആസ്പദമാക്കിയ പുതിയ ബിസിനസ് മാതൃകയിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന സൂചനയാണ് ഈ പ്രസ്താവന നല്‍കുന്നത്. </p>
<p>
	 </p>
<p>
	 </p>
<p>
	ടിസിഎസിന്റെ 31-ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ചന്ദ്രശേഖരന്‍ ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. &#39;&#39;അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടിസിഎസില്‍ മനുഷ്യ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായ AI ഏജന്റുകള്‍ ഉണ്ടാകും. കമ്പനിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, കസ്റ്റമര്‍ സപ്പോര്‍ട്ട്, ബിസിനസ് ഓട്ടോമേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ AI ഏജന്റുകളുടെ ഉപയോഗം അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.<br />
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/it-news-in-malayalam/reliance-to-invest-rs-10-lakh-crores-in-ai-infrastructure-ambani-unveils-national-vision-126021900026_1.html" target="_blank">10 ലക്ഷം കോടി എഐയിൽ നിക്ഷേപിക്കും, ഇന്ത്യയെ ഇൻ്റലിജൻസ് യുഗത്തിലേക്ക് നയിക്കുമെന്ന് മുകേഷ് അംബാനി</a></strong></p>
</p>
<p>
	 </p>
<p>
	ലോകത്തിലെ ഏറ്റവും വലിയ ഐടി സേവന കമ്പനികളിലൊന്നായ  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിലവില്‍ ഏകദേശം 5.84 ലക്ഷം ജീവനക്കാരാണുള്ളത്. പരമ്പരാഗത രീതിയിലുള്ള നിയമനങ്ങളുടെ കാലം കഴിഞ്ഞെന്ന് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുമ്പോള്‍ 3 വര്‍ഷത്തിനുള്ളില്‍ വലിയ രീതിയില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്.</p>
<p>
	 </p>
<p>
	 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 23,000-ത്തിലധികം കുറഞ്ഞിരുന്നു. അതേസമയം, AI ഉപയോഗം വര്‍ധിപ്പിച്ചാലും കൂട്ടപിരിച്ചുവിടല്‍ പദ്ധതികളില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐടി മേഖലയ്ക്ക് ഭീഷണിയല്ല, മറിച്ച് വലിയ അവസരമാണെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പഴയ ടെക്നോളജി സംവിധാനങ്ങളുടെ നവീകരണം, AI അധിഷ്ഠിത ബിസിനസ് പ്രോസസ് മാറ്റങ്ങള്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ തുടങ്ങിയ അഞ്ച് പ്രധാന മേഖലകളിലാണ് ഭാവിയിലെ വളര്‍ച്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ടിസിഎസിന്റെ AI അടിസ്ഥാനമാക്കിയ വരുമാനം 2.3 ബില്യണ്‍ ഡോളറിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.</p>
<p>
	 </p>
<p>
	അതേസമയം, ഇന്ത്യന്‍ ഐടി മേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുകയാണ്. വര്‍ഷങ്ങളായി ക്യാമ്പസ് റിക്രൂട്ട്‌മെന്റും വലിയ തോതിലുള്ള ഫ്രഷര്‍ നിയമനങ്ങളും ആശ്രയിച്ചിരുന്ന ഇന്ത്യന്‍ ഐടി മേഖല ഇപ്പോള്‍ AI ഓട്ടോമേഷനിലേക്ക് വേഗത്തില്‍ മാറുകയാണ്. ഇതോടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളും ഐടി പ്രൊഫഷണലുകളും പുതിയ AI സ്‌കില്ലുകളിലേക്ക് മാറേണ്ട സാഹചര്യം ശക്തമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.</p>
<p>
	 </p>
<p>
	 മനുഷ്യ ജീവനക്കാരും AI സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന &#39;&#39;ഹൈബ്രിഡ് വര്‍ക്ക്ഫോഴ്സ്&#39;&#39; മോഡലിലേക്കാണ് ലോകത്തെ വലിയ ടെക് കമ്പനികള്‍ നീങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ ഈ പ്രഖ്യാപനം ആ മാറ്റത്തിന്റെ ഏറ്റവും ശക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 10 Jun 2026 15:15:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 15:12:51 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Gold Price Today : സ്വർണവിലയിൽ കുത്തനെ ഇടിവ്, പവന് 3000 രൂപയുടെ ഇടിവ്, 1,10,000ത്തിന് താഴെയെത്തി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-rate-today-126061000013_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-rate-today-126061000013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/07/thumb/1_1/1770446450-4263.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/07/thumb/1_1/1770446450-4263.jpg</image>
      <description><![CDATA[ഗ്രാമിന് 395 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,160 രൂപയായി. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Rate, gold, gold price, gold rate kerala, സ്വർണ്ണ നിരക്ക്, സ്വർണ്ണം, സ്വർണ്ണ വില, കേരള സ്വർണ്ണ നിരക്ക്" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/07/full/1770446450-4263.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gold Rate</p>
	</p>
	സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 3160 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 395 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,160 രൂപയായി. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.</p>
<p>
	 </p>
<p>
	പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ ഫെഡ് റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണവിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഇന്നലെ പവന് ഒറ്റയടിക്ക് 1080 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയുടെ സര്‍വകാല റെക്കോര്‍ഡ്. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.</p>
<p>
	<p>
		<strong>ALSO READ: <a href="https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hike-import-duty-increase-126051300018_1.html" target="_blank">Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ കുതിപ്പ്</a></strong></p>
</p>
<br />]]></content:encoded>
      <pubDate>Wed, 10 Jun 2026 10:54:00 +0530</pubDate>
      <updatedDate>Wed, 10 Jun 2026 10:56:58 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ലെബനനിലേക്ക് കടന്നുകയറി ഇസ്രായേൽ, ആഗോള എണ്ണവില 2 ശതമാനം ഉയർന്നു, സെൻസെക്സിലും തകർച്ച]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/enerygy-oil-prices-rise-more-than-2-percent-as-israel-moves-furthur-into-lebanon-126060100025_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/enerygy-oil-prices-rise-more-than-2-percent-as-israel-moves-furthur-into-lebanon-126060100025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/02/thumb/1_1/1754107872-3712.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/02/thumb/1_1/1754107872-3712.jpg</image>
      <description><![CDATA[ഇസ്രായേലിന്റെ ലെബനന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തീല്‍ ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="crude oil" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/02/full/1754107872-3712.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	ലെബനനിലേക്ക് ഇസ്രായേല്‍ അധിനിവേശം കടുപ്പിച്ചതോടെ രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും കുതിപ്പ്. ഇസ്രായേലിന്റെ ലെബനന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തീല്‍ ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. </p>
<p>
	 </p>
<p>
	മേഖലയിലെ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയും ലെബനനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തതോടെ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വിലയില്‍ 2.1 ശതമാനം വിലയാണ് ഉയര്‍ന്നത്.</p>
<p>
	 </p>
<p>
	ഇറാനില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ രാജിയെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധനക്കടത്ത് കൂടുതല്‍ അപകടത്തിലാകുമെന്ന വിലയിരുത്തലുകളും വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ലെബനനിലെ ഇസ്രായേല്‍ കടന്നുകയറ്റം ഉണ്ടായതോടെ പ്രതിസന്ധി തുടരുമെന്ന സൂചനയാണ് വരുന്നത്.</p>
<p>
	 </p>
<p>
	ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ ഇറക്കുമതി രാജ്യങ്ങളില്‍ ഈ വിലക്കയറ്റം ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായേക്കും. രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ മുന്‍നിര്‍ത്തി 30 ദിവസത്തെ എല്‍പിജി ബഫര്‍ സ്റ്റോക്ക് സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഗോള വിപണിയിലെ ഈ പുതിയ വിലക്കയറ്റം. എണ്ണവിലക്കയറ്റത്തെ തുടര്‍ന്ന് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.</p>]]></content:encoded>
      <pubDate>Mon, 01 Jun 2026 15:42:00 +0530</pubDate>
      <updatedDate>Mon, 01 Jun 2026 15:24:30 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[എണ്ണവില കൂടിയത് തിരിച്ചടി, കാലാവസ്ഥയും വില്ലനാകാം, പണപ്പെരുപ്പം രൂക്ഷമായേക്കുമെന്ന് ധനമന്ത്രാലയം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/finance-ministry-gives-inflation-warning-126053100009_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/finance-ministry-gives-inflation-warning-126053100009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/03/thumb/1_1/1756922409-5485.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/03/thumb/1_1/1756922409-5485.jpg</image>
      <description><![CDATA[രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാമെന്ന സൂചന നല്‍കി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ട്. മൊത്തവിപണിയിലെ വിലക്കയറ്റത്തീന്റെ വര്‍ധന ചില്ലറ വിപണിയിലേക്കും പടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/03/full/1756922409-5485.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാമെന്ന സൂചന നല്‍കി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ട്. മൊത്തവിപണിയിലെ വിലക്കയറ്റത്തീന്റെ വര്‍ധന ചില്ലറ വിപണിയിലേക്കും പടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ക്രൂഡോയില്‍ വിലവര്‍ധനവിന്റെ ഭാരം എണ്ണകമ്പനികള്‍ സാധാരണക്കാരില്‍ എത്തിക്കാതിരുന്നതിനാല്‍ ഏപ്രിലില്‍ വന്‍ തോതില്‍ ചില്ലറ വിപണിയിലെ നിരക്ക് ഉയര്‍ന്നിരുന്നില്ല.</p>
<p>
	 </p>
<p>
	 എന്നാല്‍ മെയ് മാസത്തില്‍ പെട്രോള്‍,ഡീസല്‍ വില കൂടിയതോടെ ഭക്ഷ്യവസ്തുക്കള്‍,ഊര്‍ജം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ ചെലവ് ഉയര്‍ത്തിയിട്ടുണ്ട്. മൊത്തവിപണിയിലെ ഇടപാടുകള്‍ക്ക് ദീര്‍ഘനാള്‍ ചെലവേറിയാല്‍ അതിന്റെ ഭാരം ചില്ലറവിപണിയില്‍ പ്രതിഫലിക്കും. ഇതിനൊപ്പം എല്‍നിനോ പ്രതിഭാസം മൂലം കാലവര്‍ഷം കുറയുന്ന സ്ഥിതി വരികയും രാജ്യാന്തര പ്രതിസന്ധി തുടരുകയും ചെയ്താല്‍ അത് ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 31 May 2026 12:39:00 +0530</pubDate>
      <updatedDate>Sun, 31 May 2026 12:41:34 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് 6 മാസം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/byju-raveendran-sentenced-singapore-court-126052700019_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/byju-raveendran-sentenced-singapore-court-126052700019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-12/15/thumb/1_1/1702630780-9623.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-12/15/thumb/1_1/1702630780-9623.jpg</image>
      <description><![CDATA[കോടതി ഉത്തരവുകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട അവഹേളനക്കേസിലാണ് നടപടി. 2024 ഏപ്രില്‍ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവുകള്‍ ബൈജു രവീന്ദ്രന്‍ ആവര്‍ത്തിച്ച് ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-12/15/full/1702630780-9623.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="700" /></p>
	എജ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കോടതി ഉത്തരവുകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട അവഹേളനക്കേസിലാണ് നടപടി. 2024 ഏപ്രില്‍ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവുകള്‍ ബൈജു രവീന്ദ്രന്‍ ആവര്‍ത്തിച്ച് ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.</p>
<p>
	 </p>
<p>
	ബിയാര്‍ ഇന്‍വെസ്റ്റ് കോ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതര്‍ക്ക് മുന്‍പില്‍ കീഴടങ്ങണമെന്നും ഏകദേശം 70,500 യുഎസ് ഡോളറിന് തുല്യമായ തുക കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അതേസമയം ബൈജു രവീന്ദ്രന്‍ നിലവില്‍ എവിടെയെന്ന് വ്യക്തമല്ല, ബൈജു രവീന്ദ്രനില്‍ നിന്നും പ്രതികരണം ലഭ്യമായില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗപ്പൂരിന് പുറമെ യുഎസിലും ഇന്ത്യയിലും ബൈജൂസിനെതിരായ കേസുകള്‍ തുടരുകയാണ്.</p>]]></content:encoded>
      <pubDate>Wed, 27 May 2026 13:24:00 +0530</pubDate>
      <updatedDate>Wed, 27 May 2026 13:26:45 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[വിദേശയാത്രകൾ ഒഴിവാക്കണം, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം: പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാൻ കേന്ദ്ര നിർദേശം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/central-govt-directs-state-run-banks-insurance-firms-to-cut-costs-126051900026_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/central-govt-directs-state-run-banks-insurance-firms-to-cut-costs-126051900026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/03/thumb/1_1/1756922409-5485.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/03/thumb/1_1/1756922409-5485.jpg</image>
      <description><![CDATA[രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും കടുത്ത ചെലവ് നിയന്ത്രണ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കണമെന്ന് ധനമന്ത്രാലയം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-09/03/full/1756922409-5485.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും കടുത്ത ചെലവ് നിയന്ത്രണ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കണമെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. </p>
<p>
	 </p>
<p>
	 </p>
<p>
	ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് നിര്‍ദേശം പുറത്തിറക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങിയ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവരുടെ ദശലക്ഷക്കണക്കിന് ജീവനക്കാരെയും നടപടികള്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരിട്ട് കാണേണ്ട വിധം അത്യന്താപേക്ഷിതമല്ലെങ്കില്‍ എല്ലാ മീറ്റിങ്ങുകളും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.</p>
<p>
	 </p>
<p>
	  മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ചെയര്‍മാന്‍മാര്‍, മാനേജിംഗ് ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതിനൊപ്പം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഹെഡ് ഓഫീസുകളിലും ബ്രാഞ്ച് ഓഫീസുകളിലും ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് നിര്‍ദേശം. ചെലവ് ചുരുക്കുന്നതിനൊപ്പം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നു. </p>
<p>
	 </p>
<p>
	 </p>
<p>
	അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ജനങ്ങളോട് ചെലവ് ചുരുക്കാനായി ആവശ്യപ്പെട്ടിരുന്നു. വിദേശനാണ്യ സമ്മര്‍ദം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിദേശയാത്രകള്‍ കുറയ്ക്കാനും സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷം നിര്‍ത്തിവെയ്ക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങളിലെ പെട്രോള്‍ ഉപയോഗം കുറയ്ക്കാനും ഇലക്ട്രിക് കാറുകളിലേക്ക് മാറാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. കമ്പനികളോട് വര്‍ക്ക് ഫ്രം ഫോം നയങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരുന്നു.</p>]]></content:encoded>
      <pubDate>Tue, 19 May 2026 13:33:00 +0530</pubDate>
      <updatedDate>Tue, 19 May 2026 13:22:44 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ കുതിപ്പ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hike-import-duty-increase-126051300018_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hike-import-duty-increase-126051300018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയതോടെ കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധന. 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തിയതോടെയാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചുയര്‍ന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയതോടെ കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധന. 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തിയതോടെയാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചുയര്‍ന്നത്. വിവാഹ സീസണും ഉയര്‍ന്ന നിക്ഷേപ ആവശ്യകതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനം സാധാരണ ഉപഭോക്താക്കളെയും ജ്വല്ലറി മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. </p>
<p>
	 </p>
<p>
	രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിനുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും അനാവശ്യ ഇറക്കുമതികള്‍ നിയന്ത്രിക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് തീരുവ വര്‍ധനയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വം, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, രൂപയുടെ ദുര്‍ബലത എന്നിവയുടെ പശ്ചാത്തലത്തിലാണ് നിര്‍ണായക നീക്കം.</p>
<p>
	 </p>
<p>
	തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ സ്വര്‍ണ വിപണിയില്‍ അത് ഉടനെ തന്നെ പ്രതിഫലിച്ചു. എംസിഎക്‌സ് വിപണിയില്‍ സ്വര്‍ണവില പുത്തന്‍ ഉയരത്തിലെത്തി. ചില വ്യാപാര റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.62 ലക്ഷം വരെ ഉയര്‍ന്നതായും സൂചനകളുണ്ട്. വെള്ളിവിലയിലും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. </p>
<p>
	 </p>
<p>
	കേരള വിപണിയിലും ഇതിന്റെ പ്രതിഫലം ശക്തമായി അനുഭവപ്പെടുന്നു. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ ജ്വല്ലറികള്‍ വില വര്‍ധന ഉപഭോക്താക്കളിലേക്ക് മാറ്റേണ്ട സാഹചര്യമാണുണ്ടായത്. വിവാഹ ആവശ്യങ്ങള്‍ക്കും നിക്ഷേപ ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടിരുന്നവര്‍ കൂടുതല്‍ ചെലവ് വഹിക്കേണ്ട അവസ്ഥയിലായി. സോഷ്യല്‍ മീഡിയകളിലും സ്വര്‍ണവില വര്‍ധന വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. </p>
<p>
	 </p>
<p>
	അതേസമയം, ഉയര്‍ന്ന ഇറക്കുമതി തീരുവ ദീര്‍ഘകാലത്ത് സ്വര്‍ണ ആവശ്യകതയെ ബാധിക്കാമെന്നാണ് ജ്വല്ലറി മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. വില തുടര്‍ച്ചയായി ഉയര്‍ന്നാല്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ മാറ്റിവെക്കാനും സാധ്യതയുണ്ട്. കൂടാതെ ഉയര്‍ന്ന തീരുവ വീണ്ടും സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമാകുമെന്ന ആശങ്കയും വ്യാപാര മേഖലയിലുണ്ട്.</p>
<p>
	 </p>
<p>
	രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുള്ള നീക്കമായി സര്‍ക്കാര്‍ ഇതിനെ വിശദീകരിക്കുമ്പോഴും, സാധാരണ ജനങ്ങളുടെ ചെലവുഭാരം കൂടുകയും സ്വര്‍ണ വിപണി കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. </p>]]></content:encoded>
      <pubDate>Wed, 13 May 2026 11:39:00 +0530</pubDate>
      <updatedDate>Wed, 13 May 2026 15:57:51 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[സ്വർണവില കുതിക്കും, ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി കേന്ദ്രസർക്കാർ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/india-gold-import-duty-hike-by-central-ministry-126051300015_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/india-gold-import-duty-hike-by-central-ministry-126051300015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായി സ്വര്‍ണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായി സ്വര്‍ണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ 10 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.</p>
<p>
	 </p>
<p>
	 ഇതിന് പുറമെ 5 ശതമാനം അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാന്‍ട്രക്ചര്‍ ഡെവലെപ്പ്‌മെന്റ് സെസ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ 15 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കാനാണ് നടപടി. നേരത്തെ ഒരു വര്‍ഷത്തേക്കെങ്കിലും സ്വര്‍ണം വാങ്ങുന്നത് പരമാവധി കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൗരന്മാരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടാകുവാനുള്ള സാധ്യത ഉയര്‍ന്നു. സ്വര്‍ണത്തിന് പുറമെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഷെഡ്യൂള്‍ 200ല്‍പ്പെട്ട എല്ലാ വിലകൂടിയ ലോഹങ്ങള്‍ക്കും വില ഉയരും.</p>]]></content:encoded>
      <pubDate>Wed, 13 May 2026 11:10:00 +0530</pubDate>
      <updatedDate>Wed, 13 May 2026 11:11:36 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/sensex-crash-1100-points-market-downturn-126051100013_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/sensex-crash-1100-points-market-downturn-126051100013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ 6 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധന, സ്വര്‍ണ ഉപഭോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ആശങ്കയ്ക്ക് കാരണമായി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="728" /></p>
	തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി. സെന്‍സെക്‌സ് 1,100 പോയന്റ് ഇടിഞ്ഞ് 76,226 പോയന്റ് നിലവാരത്തിലെത്തി. നിഫ്റ്റി 314 പോയന്റ് നഷ്ടത്തില്‍ 23,862 നിലയിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ 6 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധന, സ്വര്‍ണ ഉപഭോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ആശങ്കയ്ക്ക് കാരണമായി.</p>
<p>
	 </p>
<p>
	 സെന്‍സെക്‌സില്‍ ഒരു ശതമാനത്തിലധികം നഷ്ടമാണുണ്ടായത്. നിഫ്റ്റി മിഡ് ക്യാപ്പ് 100, നിഫ്റ്റി സ്‌മോള്‍ ക്യാപ്പ് 100 സൂചികകളിലും ഒരു ശതമാനം ഇടുവുണ്ടായി. ബിഎസ്ഇ മൊത്തം വിപണി മൂല്യം 467 ലക്ഷം കോടിയായി കുറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, ജ്വല്ലറി മേഖലകളാണ് പ്രധാനമായും ബാധിക്കപ്പെട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഫലം കാണാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.</p>]]></content:encoded>
      <pubDate>Mon, 11 May 2026 12:35:00 +0530</pubDate>
      <updatedDate>Mon, 11 May 2026 12:14:34 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[പ്രിയങ്ക ചോപ്രയുടെ 'അനോമലി' ഇനി അംബാനിയുടെ കൈകളിൽ; വൻ ബ്രാൻഡ് ഏറ്റെടുക്കലുമായി റിലയൻസ് റീട്ടെയ്‌ൽ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/reliance-retail-acquires-priyanka-chopra-s-brand-anomaly-126050100024_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/reliance-retail-acquires-priyanka-chopra-s-brand-anomaly-126050100024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/01/thumb/1_1/1777628418-57.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/01/thumb/1_1/1777628418-57.jpg</image>
      <description><![CDATA[ആഗോള സൗന്ദര്യവര്‍ദ്ധക വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനസിന്റെ ഹെയര്‍കെയര്‍ ബ്രാന്‍ഡായ 'അനോമലി' (Anomaly) ഏറ്റെടുത്ത് റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ്. ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക്, ഡിജിറ്റല്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Priyanka chopra, Anomaly - Reliance merger, Personal Care, Reliance" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/01/full/1777628418-57.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Reliance retail acquires priyanka chopra's brand Anomaly" width="1202" /></p>
	</p>
	മുംബൈ: ആഗോള സൗന്ദര്യവര്‍ദ്ധക വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനസിന്റെ ഹെയര്‍കെയര്‍ ബ്രാന്‍ഡായ &#39;അനോമലി&#39; (Anomaly) ഏറ്റെടുത്ത് റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ്. ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൂര്‍ണ്ണ അവകാശമാണ് റിലയന്‍സ് സ്വന്തമാക്കിയത്. ഇതോടെ രാജ്യത്തെ ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ (BPC) മേഖലയില്‍ റിലയന്‍സ് റീട്ടെയ്ലിന്റെ കരുത്ത് ഇരട്ടിയാകും.</p>
<p>
	 </p>
<p>
	<strong>ലക്ഷ്യം ആഗോള വിപുലീകരണം</strong></p>
<p>
	 </p>
<p>
	2021-ല്‍ ആരംഭിച്ച &#39;അനോമലി&#39; കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രാന്‍ഡാണ്. പരിസ്ഥിതി സൗഹൃദവും (Vegan), രാസവസ്തുക്കള്‍ ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായ ബ്രാന്‍ഡിനെ റിലയന്‍സിന്റെ കൂറ്റന്‍ റീട്ടെയ്ല്‍ ശൃംഖലയിലൂടെയും &#39;ടീറ&#39; (Tira) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.</p>
<p>
	 </p>
<p>
	<strong>പുതിയ സംരംഭത്തെക്കുറിച്ച് റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞതിങ്ങനെ:</strong></p>
<p>
	 </p>
<p>
	&#39;അനോമലിയെ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നത് പുതിയ കാലത്തെ ബ്യൂട്ടി ബ്രാന്‍ഡുകളുടെ വിപുലീകരണത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണ്. പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് ഈ ബ്രാന്‍ഡിനെ ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.&#39;</p>
<p>
	ബ്രാന്‍ഡ് വിറ്റഴിച്ചെങ്കിലും അനോമലിയുടെ ക്രിയേറ്റീവ് ഡയറക്ടറായി പ്രിയങ്ക ചോപ്ര തുടരും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനും താരം സജീവമായി ഇടപെടും. റിലയന്‍സിന്റെ വിപുലമായ ശൃംഖലയും ഇഷ അംബാനിയുടെ കാഴ്ചപ്പാടും അനോമലിയെ പുതിയ തലങ്ങളിലേക്ക് നയിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി.</p>
<p>
	 </p>
<p>
	ഇന്ത്യക്കാരുടെ മുടിയുടെയും ശിരോചര്‍മ്മത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. യുഎസ്, യുകെ, മിഡില്‍ ഈസ്റ്റ് വിപണികളില്‍ കൂടുതല്‍ കരുത്തോടെ ബ്രാന്‍ഡിനെ അവതരിപ്പിക്കാനും നീക്കമുണ്ട്. സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ ടാറ്റ, നൈക തുടങ്ങിയ വമ്പന്‍മാരുമായി മത്സരിക്കുന്ന റിലയന്‍സിന് പ്രിയങ്ക ചോപ്രയുടെ ഈ ബ്രാന്‍ഡ് വലിയൊരു മുതല്‍ക്കൂട്ടാകും.</p>]]></content:encoded>
      <pubDate>Fri, 01 May 2026 15:36:00 +0530</pubDate>
      <updatedDate>Fri, 01 May 2026 15:10:39 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[റീ ചാർജ് പ്ലാനുകൾ കുത്തനെ കൂട്ടി എയർടെൽ, സാധാരണക്കാർക്ക് വൻ തിരിച്ചടി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/airtel-recharge-plans-increased-126042100014_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/airtel-recharge-plans-increased-126042100014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/18/thumb/1_1/1755527510-0702.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/18/thumb/1_1/1755527510-0702.jpg</image>
      <description><![CDATA[രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കുന്നതാണ് കമ്പനിയുടെ ഈ തീരുമാനം. മുന്‍കൂട്ടി വലിയ പ്രഖ്യാപനങ്ങളില്ലാതെ നടപ്പിലാക്കിയ ഈ നീക്കം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/18/full/1755527510-0702.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Bharti Airtel" width="1200" /></p>
	രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കുന്നതാണ് കമ്പനിയുടെ ഈ തീരുമാനം. മുന്‍കൂട്ടി വലിയ പ്രഖ്യാപനങ്ങളില്ലാതെ നടപ്പിലാക്കിയ ഈ നീക്കം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയൊരു &#39;ഷോക്ക്&#39; ആയിരിക്കുകയാണ്. പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പുറമെ ചില ബജറ്റ് പ്ലാനുകള്‍ കമ്പനി നിര്‍ത്തലാക്കുകയും ചെയ്തു.</p>
<p>
	 </p>
<p>
	<strong>84 ദിവസത്തെ പ്ലാനിന് വില കൂടി</strong></p>
<p>
	 </p>
<p>
	ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന 84 ദിവസത്തെ ജനപ്രിയ പ്ലാനിനാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. നേരത്തെ 859 രൂപയായിരുന്ന ഈ പ്ലാനിന് ഇനി മുതല്‍ ഉപഭോക്താക്കള്‍ 899 രൂപ നല്‍കണം. 40 രൂപയുടെ വര്‍ദ്ധനവാണ് ഈ പ്ലാനില്‍ ഉണ്ടായിരിക്കുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്റെ ആനുകൂല്യങ്ങള്‍. സേവനങ്ങളില്‍ മാറ്റമില്ലെങ്കിലും അതേ ആനുകൂല്യങ്ങള്‍ക്കായി ഇനി കൂടുതല്‍ പണം മുടക്കേണ്ടി വരും.</p>
<p>
	 </p>
<p>
	കുറഞ്ഞ നിരക്കില്‍ റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി 799 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ പിന്‍വലിച്ചു. ഇതോടെ താങ്ങാനാവുന്ന നിരക്കിലുള്ള ഓപ്ഷനുകള്‍ കുറയുകയും ഉപഭോക്താക്കള്‍ ഉയര്‍ന്ന വിലയുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ടെലികോം കമ്പനികള്‍ താരിഫുകള്‍ ക്രമേണ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍.</p>
<p>
	 </p>
<p>
	 </p>
<p>
	ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (Average Revenue Per User) ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ നിരക്ക് വര്‍ദ്ധനയ്ക്ക് പിന്നില്‍. ടെലികോം മേഖലയിലെ മത്സരത്തിനൊപ്പം തന്നെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ നടത്തുന്ന നീക്കങ്ങള്‍ സാധാരണക്കാരന്റെ പോക്കറ്റാണ് ചോര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ടെലികോം കമ്പനികളും സമാനമായ രീതിയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.</p>
<p>
	 </p>
<p>
	ഇന്ത്യന്‍ വിപണിയില്‍ മൊബൈല്‍ സേവനങ്ങള്‍ക്കായുള്ള ചിലവ് ഇനിയും ഉയരുമെന്ന സൂചനയാണ് എയര്‍ടെല്ലിന്റെ ഈ പെട്ടെന്നുള്ള നീക്കം നല്‍കുന്നത്. റീചാര്‍ജ് ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ പ്ലാനുകള്‍ കൃത്യമായി പരിശോധിച്ച് തങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.</p>]]></content:encoded>
      <pubDate>Tue, 21 Apr 2026 11:52:00 +0530</pubDate>
      <updatedDate>Tue, 21 Apr 2026 11:54:30 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[അക്ഷയ തൃതിയ: സംസ്ഥാനത്ത് വിറ്റത് 1269 കോടിയുടെ സ്വർണം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/akshaya-tritiya-900-kg-gold-worth-rs-1260-cr-sold-in-kerala-126042000018_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/akshaya-tritiya-900-kg-gold-worth-rs-1260-cr-sold-in-kerala-126042000018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്‍്‌സ് അസോസിയേഷനാണ് കണക്ക് പുറത്തുവിട്ടത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	ഞായറാഴ്ച അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്തെമ്പാടുമുള്ള ജ്വല്ലറികളില്‍ നിന്ന് വിറ്റഴിച്ചത് 1260 കോടിയുടെ സ്വര്‍ണം. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്‍്‌സ് അസോസിയേഷനാണ് കണക്ക് പുറത്തുവിട്ടത്.</p>
<p>
	 </p>
<p>
	ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായില്ല എന്നത് വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായതായി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്‍്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.</p>]]></content:encoded>
      <pubDate>Mon, 20 Apr 2026 13:31:00 +0530</pubDate>
      <updatedDate>Mon, 20 Apr 2026 12:33:17 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഒരു ലിറ്റർ പെട്രോളിന് നഷ്ടം 18 രൂപ!, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുത്തനെ ഉയർന്നേക്കും]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/indian-oil-forms-lose-rs-1600-cr-daily-126041400021_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/indian-oil-forms-lose-rs-1600-cr-daily-126041400021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-03/10/thumb/1_1/1773119912-2309.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2026-03/10/thumb/1_1/1773119912-2309.jpg</image>
      <description><![CDATA[ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും പൊതുമേഖല എണ്ണകമ്പനികള്‍ വില വര്‍ധിപ്പിക്കാതെ തുടരുന്നതില്‍ കമ്പനികള്‍ക്കുള്ള നഷ്ടം പെട്രോള്‍ ലിറ്ററിന് 18 രൂപയായും ഡീസലിന് 35 രൂപയായും ഉയര്‍ന്നതായി റിപ്പോര്‍ട്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="petrol diesel crisis " class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-03/10/full/1773119912-2309.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="petrol diesel crisis" width="1200" /></p>
	ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും പൊതുമേഖല എണ്ണകമ്പനികള്‍ വില വര്‍ധിപ്പിക്കാതെ തുടരുന്നതില്‍ കമ്പനികള്‍ക്കുള്ള നഷ്ടം പെട്രോള്‍ ലിറ്ററിന് 18 രൂപയായും ഡീസലിന് 35 രൂപയായും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാരലിന് 120 ഡോളറിലേക്ക് കുതിച്ച എണ്ണവില നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ്.</p>
<p>
	 </p>
<p>
	10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ധനവിലയുടെ നിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയിരുന്നെങ്കിലും ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം,ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ 2022 ഏപ്രില്‍ മുതല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ ആഗോള എണ്ണവില ഉയര്‍ന്നെങ്കിലും ഇത് 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ എണ്ണവില അതിന്റെ പീക്കിലേക്ക് ഉയര്‍ന്ന സമയത്ത് 3 കമ്പനികള്‍ക്കും പ്രതിദിനം 2400 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ പെട്രോളിയത്തിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറയ്ക്കുകയായിരുന്നു.</p>
<p>
	 </p>
<p>
	ഭാഗികമായി നഷ്ടം ചുരുക്കാനായെങ്കിലും കമ്പനികള്‍ക്ക് ഇത് പ്രതിദിനം 1600 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ബാരലിന് ഓരോ ഡോളര്‍ കൂടുമ്പോഴും ലിറ്ററിന് 6 രൂപ വീതമാണ് എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നത്. പശ്ചിമബംഗാള്‍,തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്‍ക്ക് ശേഷമാകും രാജ്യത്ത് എണ്ണ വില ഉയരുക എന്നാണ് സൂചന.</p>]]></content:encoded>
      <pubDate>Tue, 14 Apr 2026 15:50:00 +0530</pubDate>
      <updatedDate>Tue, 14 Apr 2026 15:10:33 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>Jithin Raj</authorname>
    </item>
    <item>
      <title><![CDATA[യുദ്ധം കനക്കുമെന്ന് ആശങ്ക, എണ്ണവില 111 ഡോളർ കടന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/oil-prices-extend-gains-as-trump-re-affirms-tuesday-deadline-126040700019_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/oil-prices-extend-gains-as-trump-re-affirms-tuesday-deadline-126040700019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-03/02/thumb/1_1/1772430181-6747.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2026-03/02/thumb/1_1/1772430181-6747.jpg</image>
      <description><![CDATA[ഹോര്‍മൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാറില്‍ ഒപ്പിടാനോ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ മുഴുവനായി ഇല്ലാതെയാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="crude oil" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-03/02/full/1772430181-6747.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുതിപ്പ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 111 ഡോളര്‍ കടന്നു.  ഹോര്‍മൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാറില്‍ ഒപ്പിടാനോ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ മുഴുവനായി ഇല്ലാതെയാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.</p>
<p>
	 </p>
<p>
	 യുദ്ധം കനത്താല്‍ എണ്ണവിതരണം താറുമാറാകുമെന്ന ആശങ്കയാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണമായിരിക്കുന്നത്. കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിസമ്മതിച്ചാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നേരത്തെ ഹോര്‍മുസ് തുറന്ന് നല്‍കാന്‍ ഇറാന് അമേരിക്ക അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഭീഷണി കടുപ്പിച്ചത്. ഒറ്റരാത്രികൊണ്ട് ഇറാനെ നശിപ്പിക്കുമെന്നും നരകതുല്യമായ അവസ്ഥ ഇറാന് നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ ഭീഷണി.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 07 Apr 2026 12:57:00 +0530</pubDate>
      <updatedDate>Tue, 07 Apr 2026 12:40:00 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഓൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്‌കി(43) കാൻസർ ബാധിതനായി അന്തരിച്ചു,]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/only-fans-owner-leonid-radvinsky-dies-after-battle-with-cancer-126032400011_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/only-fans-owner-leonid-radvinsky-dies-after-battle-with-cancer-126032400011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/24/thumb/1_1/1774330383-0619.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/24/thumb/1_1/1774330383-0619.jpg</image>
      <description><![CDATA[ലോകത്തെ പ്രമുഖ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഓണ്‍ലിഫാന്‍സിന്റെ ഉടമയും വ്യവസായിയും ആയ ലിയോണിഡ് റാഡ്വിന്‍സ്‌കി (43) അന്തരിച്ചു. കാന്‍സറിനെതിരായ ദീര്‍ഘകാല പോരാട്ടത്തിനൊടുവിലാണ് മരണം സംഭവിച്ചതെന്ന് കമ്പനി സ്ഥിരീകരിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Only fans, Subscription Business Model,Adult content,Cancer, Leonid Radvinsky" class="imgCont" height="734" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/24/full/1774330383-0619.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Only fans owner Leonid Radvinsky dies after battle with Cancer" width="1200" /></p>
	</p>
	ലോകത്തെ പ്രമുഖ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഓണ്‍ലിഫാന്‍സിന്റെ ഉടമയും വ്യവസായിയും ആയ ലിയോണിഡ് റാഡ്വിന്‍സ്‌കി (43) അന്തരിച്ചു. കാന്‍സറിനെതിരായ ദീര്‍ഘകാല പോരാട്ടത്തിനൊടുവിലാണ് മരണം സംഭവിച്ചതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഡിജിറ്റല്‍ കണ്ടന്റ് വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമായിരുന്നു റാഡ്വിന്‍സ്‌കി.</p>
<p>
	 </p>
<p>
	ഓണ്‍ലിഫാന്‍സിന്റെ മാതൃകമ്പനിയായ ഫീനിക്സ് ഇന്റര്‍നാഷണല്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് റാഡ്വിന്‍സ്‌കിയുടെ മരണം സ്ഥിരീകരിച്ചത്. &#39;&#39;ദീര്‍ഘകാല അസുഖത്തെ തുടര്‍ന്ന് സമാധാനപരമായി അന്തരിച്ചു&#39;&#39; എന്നാണ് കമ്പനിയുടെ പ്രതികരണം. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കമ്പനി അഭ്യര്‍ത്ഥിച്ചു.</p>
<p>
	 </p>
<p>
	<strong>ആരാണ് ലിയോണിഡ് റാഡ്വിന്‍സ്‌കി?</strong></p>
<p>
	 </p>
<p>
	യുക്രെയിനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന റാഡ്വിന്‍സ്‌കി ഒരു ടെക് സംരംഭകനായിരുന്നു. 2018-ല്‍ ഫീനിക്സ് ഇന്റര്‍നാഷണല്‍ ഏറ്റെടുത്തതോടെ ഓണ്‍ലിഫാന്‍സിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലെത്തി. റാഡ്വിന്‍സ്‌കിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തിലാണ് ഓണ്‍ലിഫാന്‍സ് ആഗോളതലത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വരുമാനം തേടിയിരുന്ന ലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഓണ്‍ലി ഫാന്‍സ് വരുമാനമാര്‍ഗമായി.</p>
<p>
	 </p>
<p>
	 </p>
<p>
	സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള നേരിട്ടുള്ള വരുമാന മോഡല്‍ സമ്പ്രദായം വൈറലാക്കി മാറ്റിയത് ഓണ്‍ലി ഫാന്‍സായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തില്‍ മാസവരുമാനം എന്ന രീതിയില്‍ ഓണ്‍ലൈന്‍ കണ്ടന്റുകള്‍ മാറിയതോടെ ക്രിയേറ്റര്‍മാരുടെ വലിയ ഒഴുക്ക് തന്നെ ഓണ്‍ലി ഫാന്‍സിലേക്കുണ്ടായി. അതേസമയം അശ്ലീലത നിറഞ്ഞ ഉള്ളടക്കം ഓണ്‍ലി ഫാന്‍സിനെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഓണ്‍ലി ഫാന്‍സിന് പിന്നാലെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളും ക്രിയേറ്റര്‍മാര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ നല്‍കുകയുണ്ടായി.</p>
<p>
	 </p>
<p>
	ഓണ്‍ലിഫാന്‍സ് പ്രധാനമായും അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായി മാറിയ സാഹചര്യത്തില്‍ വലിയ വിവാദങ്ങള്‍ കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രിയേറ്റര്‍മാര്‍ അവരുടെ ഇഷ്ടപ്രകാരമാണ് കണ്ടന്റ് ചെയ്യുന്നതെന്നത് കമ്പനി വ്യക്തമാക്കുന്നു.ലോകമാകമാനം വലിയ രീതിയിലുള്ള ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.</p>
<p>
	 </p>
<p>
	റാഡ്വിന്‍സ്‌കിയുടെ മരണത്തോടെ ഓണ്‍ലിഫാന്‍സിന്റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വവും ഉയര്‍ന്നിട്ടുണ്ട്. പുതിയ നേതൃത്വത്തിന് കീഴില്‍ ബിസിനസ് തന്ത്രങ്ങളില്‍ കമ്പനി മാറ്റം വരുത്തുമോ എന്നതാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. ഡിജിറ്റല്‍ ലോകത്ത് പുതിയൊരു ബിസിനസ് മോഡല്‍ അവതരിപ്പിച്ച വ്യക്തി എന്ന നിലയിലാകും  റാഡ്വിന്‍സ്‌കിയെ ലോകം ഓര്‍ക്കുക.</p>]]></content:encoded>
      <pubDate>Tue, 24 Mar 2026 11:13:00 +0530</pubDate>
      <updatedDate>Tue, 24 Mar 2026 11:03:16 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഒരിടവേളയ്ക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെ, ഇന്ന് മാത്രം കുറഞ്ഞത് 7560 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-rate-today-gold-price-falls-below-rs-1-lakh-126032300027_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-rate-today-gold-price-falls-below-rs-1-lakh-126032300027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg</image>
      <description><![CDATA[ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴെയെത്തി. ഇന്ന് ഉച്ചയോടെ സ്വര്‍ണവില വീണ്ടും കുറഞ്ഞതോടെ  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,480 രൂപയിലെത്തി.ഒറ്റയടിക്ക് 32,00 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില ഒരു ലക്ഷത്തിന്]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/full/1760330679-5159.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gold Price</p>
	</p>
	ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴെയെത്തി. ഇന്ന് ഉച്ചയോടെ സ്വര്‍ണവില വീണ്ടും കുറഞ്ഞതോടെ  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,480 രൂപയിലെത്തി.ഒറ്റയടിക്ക് 32,00 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. ജനുവരി ആദ്യമായാണ് ഇതിന് മുന്‍പ് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്.</p>
<p>
	 </p>
<p>
	ഉച്ചയോടെ ഗ്രാമിന് 400 രൂപയാണ് കുറഞ്ഞത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി പവന് 7560 രൂപയാണ് കുറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെ പവന് 27,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായെങ്കിലും പിന്നീട് ഇത് കുറയുകയായിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തലും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.</p>]]></content:encoded>
      <pubDate>Mon, 23 Mar 2026 16:18:00 +0530</pubDate>
      <updatedDate>Mon, 23 Mar 2026 16:06:27 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[പശ്ചിമേഷ്യൻ യുദ്ധം ദലാൽ സ്ട്രീറ്റിനെ വിഴുങ്ങുന്നു; സെൻസെക്സ് 73,000-ന് താഴേക്ക്, നിഫ്റ്റി 22,600 തൊടുന്നു, നിക്ഷേപകർക്ക് നഷ്ടം 11 ലക്ഷം കോടി]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/stock-market-crash-nifty-analysis-126032300013_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/stock-market-crash-nifty-analysis-126032300013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/23/thumb/1_1/1774248920-9448.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/23/thumb/1_1/1774248920-9448.jpg</image>
      <description><![CDATA[മാര്‍ച്ച് 23ന് സെന്‍സെക്‌സ് 1,550 പോയിന്റ് ഇടിഞ്ഞ് 73,000-ന് താഴേക്ക് പതിക്കുകയും നിഫ്റ്റി 22,582 എന്ന നിലവാരം തൊടുകയും ചെയ്തു. ഇന്ന് മാത്രം 11 ലക്ഷം കോടി രൂപയാണ് ഇതോടെ നിക്ഷേപകര്‍ക്ക് നഷ്ടമായത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Stock Market, Stock market Crash, Middle east crisis" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/23/full/1774248920-9448.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Stock market crash Nifty Analysis" width="1104" /></p>
	</p>
	ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ആഗോള അനിശ്ചിതത്വങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയിലെ കനത്ത് ഇടിവ് തുടരുന്നു. മാര്‍ച്ച് 23ന് സെന്‍സെക്‌സ് 1,550 പോയിന്റ് ഇടിഞ്ഞ് 73,000-ന് താഴേക്ക് പതിക്കുകയും നിഫ്റ്റി 22,582 എന്ന നിലവാരം തൊടുകയും ചെയ്തു. ഇന്ന് മാത്രം 11 ലക്ഷം കോടി രൂപയാണ് ഇതോടെ നിക്ഷേപകര്‍ക്ക് നഷ്ടമായത്. </p>
<p>
	 </p>
<p>
	സെന്‍സെക്‌സിലെ 30 ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ നീങ്ങുന്നതും ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതുമാണ് ഇന്ന് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണം ഉണ്ടായാല്‍ മേഖലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ഇറാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓഹരിവിപണിയിലെ തകര്‍ച്ച.</p>
<p>
	 </p>
<p>
	ജൂണ്‍ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.58 ശതമാനം ഉയര്‍ന്ന് ബാരലൊന്നിന് 108 ഡോളറില്‍ ട്രേഡ് ചെയ്യുന്നു. ഇതോടെ ജപ്പാന്റെ നിക്കേ 3.9 ശതമാനവും ഹോങ്കോംഗിലെ ഹാങ് സെങ് 3.4 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 2.5 ശതമാനവും ഇടിഞ്ഞ് ഏഷ്യന്‍ വിപണികള്‍ ആകെ ചുവന്നു.</p>
<p>
	 </p>
<p>
	HDFC ബാങ്ക്, SBI, ICICI ബാങ്ക് എന്നിവയിലെ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം ബെഞ്ച്മാര്‍ക്ക് സൂചികകളെ കൂടുതല്‍ ഞെരുക്കി.ഡോളറിനെതിരെ 99.84 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപ. ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.</p>]]></content:encoded>
      <pubDate>Mon, 23 Mar 2026 12:22:00 +0530</pubDate>
      <updatedDate>Mon, 23 Mar 2026 12:25:41 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[അമേരിക്കയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി റിലയൻസ്, ടെക്സാസിൽ റിഫൈനറിക്കായി മുടക്കുക 27. 50 ലക്ഷം കോടി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/reliance-industries-300-billion-us-oil-refinery-investment-126031100027_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/reliance-industries-300-billion-us-oil-refinery-investment-126031100027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2022-06/21/thumb/1_1/1655814112-2051.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2022-06/21/thumb/1_1/1655814112-2051.jpg</image>
      <description><![CDATA[അമേരിക്കയിലെ എണ്ണ ശുദ്ധീകരണ മേഖലയില്‍ വമ്പന്‍ നിക്ഷേപം നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടെക്‌സസിലെ ബ്രൗണ്‍സ്വില്ലില്‍ സ്ഥാപിക്കുന്ന റിഫൈനറിക്കായി  300 ബില്യണ്‍ ഡോളറിന്റെ(27.5 ലക്ഷം കോടി രൂപ) നിക്ഷേപമാണ് റിലയന്‍സ് നടത്തുക.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="403" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2022-06/21/full/1655814112-2051.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	അമേരിക്കയിലെ എണ്ണ ശുദ്ധീകരണ മേഖലയില്‍ വമ്പന്‍ നിക്ഷേപം നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടെക്‌സസിലെ ബ്രൗണ്‍സ്വില്ലില്‍ സ്ഥാപിക്കുന്ന റിഫൈനറിക്കായി  300 ബില്യണ്‍ ഡോളറിന്റെ(27.5 ലക്ഷം കോടി രൂപ) നിക്ഷേപമാണ് റിലയന്‍സ് നടത്തുക.ഈ ഭീമന്‍ കരാര്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍ ആണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു.</p>
<p>
	 </p>
<p>
	അമേരിക്ക ഫസ്റ്റ് റിഫൈനറി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.ഈ റിഫൈനറി അമേരിക്കന്‍ വിപണിക്ക് ഇന്ധനം നല്‍കുകയും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള റിഫൈനറി ആകും ഇതെന്നും 100 ശതമാനം അമേരിക്കന്‍ ഷെയ്ല്‍ ഓയില്‍ സംസ്‌കരിക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ട്രംപ് അറിയിച്ചു.</p>
<p>
	 </p>
<p>
	ഈ പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ദക്ഷിണ ടെക്‌സസിലെ ജനതയ്ക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുകയും ചെയ്യുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പങ്കാളികള്‍ക്കും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനും ട്രംപ് നന്ദി പ്രകടിപ്പിച്ചു.</p>
<p>
	 </p>
<p>
	ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഓഹരി വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 1.78 ശതമാനം കുതിച്ചുയര്‍ന്ന് NSE-യില്‍ 1,434 രൂപ വരെ എത്തി. എന്നിരുന്നാലും ഈ കരാറിനെ സംബന്ധിച്ച് ഇതുവരെ ഓഹരി വിപണിയില്‍ റിലയന്‍സ് ഒരു ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല.</p>
<p>
	 </p>
<p>
	മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തീവ്രമായതോടെ ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഈ ചരിത്ര പ്രഖ്യാപനം. ഊര്‍ജ സ്വാശ്രയത്വം ലക്ഷ്യം വച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ &#39;അമേരിക്ക ഫസ്റ്റ്&#39; അജന്‍ഡയ്ക്ക് ഈ പദ്ധതി ശക്തമായ ഊന്നല്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി നടത്തുന്ന റിലയന്‍സ്, ഇനി അമേരിക്കന്‍ ഊര്‍ജ മേഖലയിലും നിര്‍ണായക ശക്തിയായി മാറുകയാണ്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 11 Mar 2026 15:12:00 +0530</pubDate>
      <updatedDate>Wed, 11 Mar 2026 14:54:28 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഐടിയെ വിഴുങ്ങി ആന്ത്രോപിക്!, ഓഹരിവിപണിയിൽ ഇന്നും തകർച്ച, നിക്ഷേപകർക്ക് 5 ലക്ഷം കോടി നഷ്ടം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/ai-disruption-fear-in-indian-stock-market-invester-loss-5-lakh-crore-in-last-8-days-126021300015_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/ai-disruption-fear-in-indian-stock-market-invester-loss-5-lakh-crore-in-last-8-days-126021300015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[എഐ പ്രതിസന്ധിയില്‍ തകര്‍ന്ന് ഐടി ഓഹരികള്‍. കഴിഞ്ഞ 8 ദിവസങ്ങള്‍ക്കിടെ 19 ശതമാനത്തിന്റെ ഇടിവാണ് നിഫ്റ്റി ഐടി സൂചികയിലുണ്ടായത്. ഇതോടെ 5 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ക്ലോഡ് 4.6, കോവര്‍ക്ക് എന്നീ എഐ ഏജന്റുകളുടെ വരവാണ് ഐടി മേഖലയുടെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Sensex" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="728" /></p>
	എഐ പ്രതിസന്ധിയില്‍ തകര്‍ന്ന് ഐടി ഓഹരികള്‍. കഴിഞ്ഞ 8 ദിവസങ്ങള്‍ക്കിടെ 19 ശതമാനത്തിന്റെ ഇടിവാണ് നിഫ്റ്റി ഐടി സൂചികയിലുണ്ടായത്. ഇതോടെ 5 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ക്ലോഡ് 4.6, കോവര്‍ക്ക് എന്നീ എഐ ഏജന്റുകളുടെ വരവാണ് ഐടി മേഖലയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍. പരമ്പരാഗത തൊഴില്‍ വിപണിയെ എ ഐ ഇല്ലാതെയാക്കുമോ എന്ന ആശങ്കയാണ് തകര്‍ച്ചയ്ക്ക് കാരണം.</p>
<p>
	 </p>
<p>
	ജീവനക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള ബില്ലിംഗ് രീതിയില്‍ നിന്ന് മാറി പ്രവര്‍ത്തനഫലം അടിസ്ഥാനമാക്കിയുള്ള രീതിയിലേക്ക് ഐടി മേഖല മാറുന്നത് വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെങ്കിലും ഇതൊരു പുനഃക്രമീകരണമായി കാണണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആന്ത്രോപിക് എഐയുടെ വരവോടെ കോഡിംഗ്, ഡാറ്റ എന്‍ട്രി, പരമ്പരാഗത സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ക്ക് കനത്ത ഭീഷണിയാണുള്ളത്. ഐടി കമ്പനികളുടെ ബിസിനസ് മോഡല്‍ തകരുന്നു എന്നതാണ് ഐടി ഇന്‍ഡക്‌സിലെ ഈ വലിയ തകര്‍ച്ചയ്ക്ക് കാരണം.</p>]]></content:encoded>
      <pubDate>Fri, 13 Feb 2026 13:10:00 +0530</pubDate>
      <updatedDate>Fri, 13 Feb 2026 13:13:39 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[AI ഭീഷണി: ഇൻഫോസിസ്, ടിസിഎസ് ഉൾപ്പെടെ ഐടി ഓഹരികൾ 5% വീണു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/nifty-it-stocks-tumble-up-to-5-percent-126021200024_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/nifty-it-stocks-tumble-up-to-5-percent-126021200024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[5 ശത്മാനത്തിലധികം തകര്‍ന്നടിഞ്ഞ ഐടി സൂചിക 33,252 നിലവാരത്തിലെത്തി.കോഫോര്‍ജും ഇന്‍ഫോസിസും 5% വീതം ഇടിഞ്ഞപ്പോള്‍, ടിസിഎസ്, ടെക് മഹീന്ദ്ര, എംഫാസിസ്, എല്‍ടിഐ മൈന്‍ഡ്ട്രീ, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയും 4% ത്തിലധികം ഇടിവ് രേഖപ്പെടുത്തി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Sensex" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="728" /></p>
	ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞ് നിഫ്റ്റി ഐടി സൂചിക. 5 ശത്മാനത്തിലധികം തകര്‍ന്നടിഞ്ഞ ഐടി സൂചിക 33,252 നിലവാരത്തിലെത്തി.കോഫോര്‍ജും ഇന്‍ഫോസിസും 5% വീതം ഇടിഞ്ഞപ്പോള്‍, ടിസിഎസ്, ടെക് മഹീന്ദ്ര, എംഫാസിസ്, എല്‍ടിഐ മൈന്‍ഡ്ട്രീ, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയും 4% ത്തിലധികം ഇടിവ് രേഖപ്പെടുത്തി.</p>
<p>
	 </p>
<p>
	അമേരിക്കയില്‍ നിന്ന് പ്രതീക്ഷിച്ചതിലധികം തൊഴിലവസര വര്‍ധന കാണിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും AI ഓട്ടോമേഷന്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ തൊഴിലാധിഷ്ഠിത മോഡലുകളെ ലക്ഷ്യമാക്കുന്നുവെന്ന വാര്‍ത്തകളാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ചത്. വാള്‍സ്ട്രീറ്റിലും ടെക് സ്റ്റോക്കുകള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.ആന്ത്രോപിക് ക്ലോഡ് AI യുടെ പുതിയ ഉപകരണങ്ങള്‍ പ്രഖ്യാപിച്ചതോടെ കോഡിംഗ്, ടെസ്റ്റിംഗ്, ടെക് സപ്പോര്‍ട്ട്, ബാക്ക്-ഓഫീസ് ജോലികള്‍ എന്നിവയുടെ ആവശ്യകത കുറയുമോ എന്ന ആശങ്ക വിപണിയില്‍ ഉയര്‍ന്നതാണ് തകര്‍ച്ചയുടെ കാരണം.</p>
<p>
	 </p>
<p>
	2025ല്‍ 13% ഇടിഞ്ഞ നിഫ്റ്റി ഐടി സൂചിക 2026 ല്‍ ഇതുവരെ 11% കൂടി കുറഞ്ഞു. കമ്പനികളുടെ മോശം വരുമാനമല്ല മറിച്ച് ഭാവി ബിസിനസ് മോഡലുകളുടെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കയാണ് ഓഹരി വിലകളെ താഴേക്ക് വലിക്കുന്നത്. വര്‍ഷങ്ങളായി AI-യെ തൊഴിലാളികളെ സഹായിക്കാനുള്ള ഉപകരണമായിരുന്നുവെങ്കില്‍ ഇന്ന് പല തൊഴിലുകളുടെയും പകരക്കാരായി എ ഐ മാറുന്നു എന്ന വാര്‍ത്തകളാണ് ആശങ്കയ്ക്കും തകര്‍ച്ചയ്ക്കും കാരണം.</p>]]></content:encoded>
      <pubDate>Thu, 12 Feb 2026 15:42:00 +0530</pubDate>
      <updatedDate>Thu, 12 Feb 2026 15:27:41 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price : ഒന്ന് കിതച്ചെങ്കിലും വീണ്ടും കുതിച്ച് സ്വർണവില, ഇന്ന് ഉയർന്നത് 4840 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-after-slump-126020400007_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-after-slump-126020400007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 4,840 രൂപയുടെ കുതിച്ചുയര്‍ന്നതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,17,720 രൂപയായി ഉയര്‍ന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 4,840 രൂപയുടെ കുതിച്ചുയര്‍ന്നതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,17,720 രൂപയായി ഉയര്‍ന്നു. </p>
<p>
	 </p>
<p>
	ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമാണ് വില. 14 കാരറ്റിന് ഗ്രാമിന് 9,415 രൂപയും 9 കാരറ്റിന് 6,070 രൂപയുമാണ് നിലവിലെ നിരക്ക്. ജനുവരി 29 ന് സംസ്ഥാനത്ത് സ്വര്‍ണവില 1.31 ലക്ഷം രൂപ കടന്ന് ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.</p>
<p>
	 </p>
<p>
	വെള്ളി വില താരതമ്യേന സ്ഥിരത പുലര്‍ത്തി ഗ്രാമിന് 320 രൂപയില്‍ തുടരുന്നു. സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 04 Feb 2026 10:55:00 +0530</pubDate>
      <updatedDate>Wed, 04 Feb 2026 10:57:30 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[ജിയോ–ബ്ലാക്ക്‌റോക്ക് ‘പേഴ്സണലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസ്’ അവതരിപ്പിച്ചു; 10,000 മുതൽ നിക്ഷേപം, ആദ്യ മൂന്ന് മാസം സൗജന്യം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/jioblackrock-investment-advisers-launches-personalised-investment-advice-126020300027_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/jioblackrock-investment-advisers-launches-personalised-investment-advice-126020300027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/03/thumb/1_1/1770118537-8286.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/03/thumb/1_1/1770118537-8286.jpg</image>
      <description><![CDATA[ഇന്ത്യയിലെ നിക്ഷേപ ലോകത്ത് നിര്‍ണായക മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയുമായി ജിയോ-ബ്ലാക്ക്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്ത്. 'ജിയോ-ബ്ലാക്ക്റോക്ക് പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്' എന്ന പേരില്‍ ഡിജിറ്റല്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="jioblackrock,Jio Investment, Jio Finance,business" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/03/full/1770118537-8286.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="jioblackrock investment advisers launches personalised investment advice" width="1200" /></p>
	</p>
	മുംബൈ: ഇന്ത്യയിലെ നിക്ഷേപ ലോകത്ത് നിര്‍ണായക മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയുമായി ജിയോ-ബ്ലാക്ക്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്ത്. &#39;ജിയോ-ബ്ലാക്ക്റോക്ക് പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്&#39; എന്ന പേരില്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനമാണ് കമ്പനി ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ലോകത്തിലെ ഏറ്റവും വലിയ ആസ്തി മാനേജര്‍മാരിലൊന്നായ ബ്ലാക്ക്റോക്കും 50:50 പങ്കാളിത്തത്തോടെയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.</p>
<p>
	 </p>
<p>
	 ഇന്ത്യന്‍ ജനതയെ വെറും സേവിംഗ്‌സ് ആശ്രയിക്കുന്നവരില്‍ നിന്ന്  നിക്ഷേപകരാക്കി മാറ്റുക എന്നതാണ് കമ്പനിയിലൂടെ ജിയോ ലക്ഷ്യമിടുന്നത്. ജിയോയുടെ വിപുലമായ ഡിജിറ്റല്‍ കണക്റ്റിവിറ്റിയും  ബ്ലാക്ക്റോക്കിന്റെ ആഗോള നിക്ഷേപ പരിചയവും കമ്പനിക്ക് മുതല്‍ക്കൂട്ടാകും. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഈശ എം. അംബാനി ചടങ്ങില്‍ പങ്കെടുത്തു. ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക,വികസിത ഭാരത് 2047 എന്നതിലേക്കുള്ള യാത്രയാണ് ഇതെന്നും ഈശ പറഞ്ഞു.</p>
<p>
	 </p>
<p>
	 </p>
<p>
	 പദ്ധതിയില്‍ 10,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകന്റെ ലക്ഷ്യങ്ങളും റിസ്‌ക് മാനേജ്‌മെന്റും വിലയിരുത്തി പോര്‍ട്ട്‌ഫോളിയോ നിരന്തരം നിരീക്ഷിക്കുകയും വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.  സാധാരണ നിക്ഷേപകരെ മുന്‍നിര്‍ത്തിയാണ് സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാര്‍ഷിക ഫീസായി 350 രൂപയാകും ഈടാക്കുക.  ഒരു ലക്ഷത്തിന് മുകളില്‍ 0.35 ശതമാനം വാര്‍ഷിക ഫീസ് ഈടാക്കും. ആദ്യ 3 മാസം സേവനം സൗജന്യമായിരിക്കും. സേവനം നിലവില്‍ ജിയോഫിനാന്‍സ് ആപ്പില്‍ ലഭ്യമാണ്.അടുത്ത ഘട്ടത്തില്‍ ഇത് മൈ ജിയോ ആപ്പിലേക്കും വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു.</p>]]></content:encoded>
      <pubDate>Tue, 03 Feb 2026 17:30:00 +0530</pubDate>
      <updatedDate>Tue, 03 Feb 2026 17:06:00 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഓഹരി വിപണിയിൽ കുതിപ്പ്, നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/stock-market-india-us-trade-deal-boost-market-126020300018_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/stock-market-india-us-trade-deal-boost-market-126020300018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/01/thumb/1_1/1769933708-9988.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/01/thumb/1_1/1769933708-9988.jpg</image>
      <description><![CDATA[ഇന്ത്യന്‍ ചരക്കുകളുടെമേലുള്ള താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ ചൊവ്വാഴ്ച നിഫ്റ്റി സൂചിക 3 ശതമാനം ഉയര്‍ന്നു. സെന്‍സെക്സ്  2500 പോയിന്റ് കുതിച്ച് 84,207ലെത്തി. നിഫ്റ്റിയില്‍ 706 പോയന്റ് ഉയര്‍ന്ന് 25,847ലെത്തി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Future and Options, Tax hike, Market Crash,Union Budget" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/01/full/1769933708-9988.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Future and options tax Hike market crash" width="1200" /></p>
	ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാലമായി കാത്തിരുന്ന വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വമ്പന്‍ കുതിപ്പ്. ഇന്ത്യന്‍ ചരക്കുകളുടെമേലുള്ള താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ ചൊവ്വാഴ്ച നിഫ്റ്റി സൂചിക 3 ശതമാനം ഉയര്‍ന്നു. സെന്‍സെക്സ്  2500 പോയിന്റ് കുതിച്ച് 84,207ലെത്തി. നിഫ്റ്റിയില്‍ 706 പോയന്റ് ഉയര്‍ന്ന് 25,847ലെത്തി.</p>
<p>
	 </p>
<p>
	അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനുശേഷം തിങ്കളാഴ്ച രാത്രിയാണ് കരാര്‍ പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്താനുള്ള ഇന്ത്യയുടെ സമ്മതത്തോടെയാണ് ട്രംപ് താരിഫ് കുറച്ചത് എന്നാണ് സൂചന. വ്യാപാര കരാറിനെ വലിയ നേട്ടമായാണ് വിദഗ്ധര്‍  കാണുന്നത്. എംകെ ഗ്ലോബല്‍ 2026 അവസാനത്തോടെ നിഫ്റ്റി 29,000 ആയി ഉയരുമെന്ന് പ്രവചിച്ചു. ന്യായമായ മൂല്യനിര്‍ണയവും വരുമാന വീണ്ടെടുപ്പും കണക്കിലെടുത്ത് വിദേശി പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ശക്തമായ വാങ്ങല്‍ നടത്തുമെന്നാണ് പ്രതീക്ഷ. ബേണ്‍സ്‌റ്റൈന്‍ 28,100 ആണ് നിഫ്റ്റി ലക്ഷ്യമായി നിശ്ചയിച്ചത്.</p>
<p>
	 </p>
<p>
	യൂറോപ്യന്‍ യൂണിയനുമായുള്ള  വ്യാപാര കരാറിനൊപ്പം യുഎസുമായും ബന്ധം സ്ഥാപിക്കാനായതോടെ ഓഹരിവിപണിയില്‍ നിക്ഷേപകര്‍ വലിയ ആത്മവിശ്വാസത്തിലാണ്. വരും ദിവസങ്ങളിലും വിപണിയില്‍ സമാനമായ കുതിപ്പുണ്ടാകുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ഐടി സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രത്യേക രാസവസ്തുക്കള്‍, ഓട്ടോ അനുബന്ധ വ്യവസായങ്ങള്‍, എഞ്ചിനീയറിംഗ് സാധനങ്ങള്‍, തുണിത്തരങ്ങള്‍ എന്നീ മേഖലകളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ആര്‍എഫ്, നവീന്‍ ഫ്‌ലൂറിന്‍, ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്, ഗോകുല്‍ദാസ് എക്സ്പോര്‍ട്സ്, വെല്‍സ്പണ്‍ ലിവിംഗ്, സോണ കോംസ്റ്റാര്‍, ഭാരത് ഫോര്‍ജ് തുടങ്ങിയ ഓഹരികള്‍ 20 ശതമാനം വരെ ഉയര്‍ന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 03 Feb 2026 13:20:00 +0530</pubDate>
      <updatedDate>Tue, 03 Feb 2026 13:06:10 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[സ്വർണ്ണവിലയിൽ വൻ ഇടിവ്: ഇന്ന് കുറഞ്ഞത് 6,640 രൂപ, പവന് 1,11,120 രൂപയായി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-drop-kerala-126020200013_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-drop-kerala-126020200013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg</image>
      <description><![CDATA[രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,46,000 രൂപയിലെത്തി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കനത്ത ഇടിവ് തുടരുന്നു.   കുറച്ചുദിവസങ്ങളായി റെക്കോര്‍ഡ് ഉയരത്തില്‍ തുടര്‍ന്നിരുന്ന സ്വര്‍ണ വില കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്‍യ്യമായി കുറഞ്ഞിരുന്നു. നാല് ദിവസത്തിനിടെ 20,040 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണ്ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ മാറ്റം.</p>
<p>
	 </p>
<p>
	 ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് താഴേക്ക് പോയതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്.</p>
<p>
	 </p>
<p>
	സ്വര്‍ണ്ണത്തോടൊപ്പം വെള്ളി വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങളും ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വരും ദിവസങ്ങളില്‍ സ്വര്‍ണ്ണവിലയെ സ്വാധീനിച്ചേക്കാം.</p>
<p>
	 </p>
<p>
	രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,46,000 രൂപയിലെത്തി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 02 Feb 2026 11:07:00 +0530</pubDate>
      <updatedDate>Mon, 02 Feb 2026 11:10:06 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/future-and-options-tax-hike-market-crash-126020100013_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/future-and-options-tax-hike-market-crash-126020100013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/01/thumb/1_1/1769933708-9988.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/01/thumb/1_1/1769933708-9988.jpg</image>
      <description><![CDATA[ഡെറിവേറ്റീവ് വിഭാഗത്തിലെ (F&O) സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (STT) വര്‍ധിപ്പിച്ചതിന് പിന്നാലെ രണ്ടായിരത്തീലേറെ പോയിന്റ് ഇടിവ് നേരിട്ട് ഓഹരിവിപണി. പ്രഖ്യാപനത്തിന് പിന്നാലെ രണ്ടായിരത്തിലേറെ പോയന്റ് ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ച് കയറി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Future and Options, Tax hike, Market Crash,Union Budget" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/01/full/1769933708-9988.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Future and options tax Hike market crash" width="1200" /></p>
	</p>
	ഡെറിവേറ്റീവ് വിഭാഗത്തിലെ (F&O) സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (STT) വര്‍ധിപ്പിച്ചതിന് പിന്നാലെ രണ്ടായിരത്തീലേറെ പോയിന്റ് ഇടിവ് നേരിട്ട് ഓഹരിവിപണി. പ്രഖ്യാപനത്തിന് പിന്നാലെ രണ്ടായിരത്തിലേറെ പോയന്റ് ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ച് കയറി ആയിരത്തിന് താഴെയെത്താന്‍ വിപണിക്കായി.</p>
<p>
	 </p>
<p>
	ഡെറിവേറ്റീവ് വിഭാഗത്തിലെ (F&O) സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (STT) 150 ശതമാനം വരെ കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. ഫ്യൂച്ചേഴ്‌സിന്റെ നികുതി 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായും ഓപ്ഷന്‍സിന്റേത് 0.1 ശതമാനത്തില്‍ 0.15 ശതമാനവുമായാണ് ഉയര്‍ത്തിയത്. ഇതിനുപുറമെ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് (STCG) 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.</p>
<p>
	 </p>
<p>
	വിപണിയിലെ അമിതമായ വോളിയം കുറയ്ക്കുക എന്നതാണ് സെബിയുടെയും (SEBI) സര്‍ക്കാരിന്റെയും ലക്ഷ്യം. എഫ് ആന്റ് ഒ വിഭാഗത്തില്‍ 90 ശതമാനത്തിലധികം ചെറുകിട വ്യാപാരികളും പണം നഷ്ടപ്പെടുത്തുന്നു എന്ന കണ്ടെത്തലാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് സര്‍ക്കാരിനെ നയിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിഫ്റ്റിയും സെന്‍സെക്‌സും നേരിട്ട വലിയ ഇടിവ് ഈ നികുതി വര്‍ധനയോടുള്ള വിപണിയുടെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും വിപണിയിലെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 01 Feb 2026 13:43:00 +0530</pubDate>
      <updatedDate>Sun, 01 Feb 2026 13:45:20 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price : ഒരല്പം ആശ്വാസം, സ്വർണ വിലയിൽ ചാഞ്ചാട്ടം ഇന്ന് ഇടിഞ്ഞത് 6,320 രൂപ, പവൻ വില 1,17,760 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-falls-for-second-day-126013100016_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-falls-for-second-day-126013100016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749792457-0162.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749792457-0162.jpg</image>
      <description><![CDATA[കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,17,760 രൂപയിലെത്തി. ഇന്ന് 6,320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവിലയില്‍ വലിയ ഇടിവ് സംഭവിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Rate, Gold price today, Kerala Gold Price, Gold Rate Today, Gold price, സ്വര്‍ണവില, ഇന്നത്തെ സ്വര്‍ണവില, കേരളത്തിലെ സ്വര്‍ണവില, സ്വര്‍ണവില അറിയം" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749792457-0162.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala Gold Price" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Kerala Gold Price</p>
	</p>
	കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,17,760 രൂപയിലെത്തി. ഇന്ന് 6,320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവിലയില്‍ വലിയ ഇടിവ് സംഭവിച്ചത്. 14,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. നിക്ഷേപകര്‍ ലാഭം എടുക്കുന്നതിനെ തുടര്‍ന്ന് രാജ്യാന്തര വില താഴ്ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ഇടിവിന് കാരണം.</p>
<p>
	 </p>
<p>
	 </p>
<p>
	വിപണിയിലെ ഈ അനിശ്ചിതത്വത്തിന് പ്രധാന കാരണം ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നെങ്കിലും, പുതിയ സാമ്പത്തിക സൂചനകള്‍ പലിശനിരക്ക് കുറവ് വൈകാമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇതോടെ ഡോളര്‍ ശക്തിപ്പെടുകയും, സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിന്നുള്ള ഹ്രസ്വകാല ലാഭമെടുപ്പുകള്‍ (profit booking) വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചയ്ക്കകം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു.</p>
<p>
	 </p>
<p>
	മിഡില്‍ ഈസ്റ്റ്, യൂറോപ്പ് മേഖലകളിലെ ഭൗതിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വര്‍ണവിലയെ ഒരേസമയം പിന്തുണയ്ക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഓഹരിവിപണിയില്‍ ഇത് മൂലം ചാഞ്ചാട്ടം തുടരുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ലേബലും സ്വര്‍ണവില ഉയര്‍ത്തുന്നുണ്ട്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 31 Jan 2026 12:30:00 +0530</pubDate>
      <updatedDate>Sat, 31 Jan 2026 12:16:23 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Gold Price : കയ്യിലൊതുങ്ങാതെ സ്വർണവില, വ്യാഴാഴ്ച കൂടിയത് 8640 രൂപ, ഒരു പവന് 1,31,160 രൂപയായി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-kerala-today-126012900008_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-kerala-today-126012900008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്. സംസ്ഥാനത്ത് സ്വര്‍ണം പവന് 8640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വര്‍ധിച്ച് 16,395 രൂപയായി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്. സംസ്ഥാനത്ത് സ്വര്‍ണം പവന് 8640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വര്‍ധിച്ച് 16,395 രൂപയായി.</p>
<p>
	 </p>
<p>
	ആഗോള ആഭ്യന്തര വിപണികളിലെ വന്‍ കുതിപ്പാണ് രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പ്രതിഫലിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,75,869 രൂപയായി. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. വെള്ളിയിലും സമാനമായ വര്‍ധനവുണ്ടായി.</p>
<p>
	 </p>
<p>
	ഡോളറിന്റെ മൂല്യം 4 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചത് സ്വര്‍ണത്തിന് ഗുണകരമായി. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണവിലയിലും അത് പ്രതിഫലിക്കുന്നതാണ് ഇവിടെ സംഭവിച്ചത്. യുഎസിലെ തൊഴില്‍ മാന്ദ്യവും ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നത്.</p>]]></content:encoded>
      <pubDate>Thu, 29 Jan 2026 11:20:00 +0530</pubDate>
      <updatedDate>Thu, 29 Jan 2026 10:59:06 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും]]></title>
      <link>https://malayalam.webdunia.com/article/mandi-in-malayalam/gold-price-increased-more-than-3000-rs-today-126012100019_1.html</link>
      <guid>https://malayalam.webdunia.com/article/mandi-in-malayalam/gold-price-increased-more-than-3000-rs-today-126012100019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749792457-0162.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749792457-0162.jpg</image>
      <description><![CDATA[സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നും പവന് മൂവായിരത്തിലധികം രൂപയുടെ വര്‍ധനവുണ്ടായി. പവന് 3680 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,520 രൂപയിലെത്തി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Rate, Gold price today, Kerala Gold Price, Gold Rate Today, Gold price, സ്വര്‍ണവില, ഇന്നത്തെ സ്വര്‍ണവില, കേരളത്തിലെ സ്വര്‍ണവില, സ്വര്‍ണവില അറിയം" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749792457-0162.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala Gold Price" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Kerala Gold Price</p>
	</p>
	സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നും പവന് മൂവായിരത്തിലധികം രൂപയുടെ വര്‍ധനവുണ്ടായി. പവന് 3680 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,520 രൂപയിലെത്തി. ഗ്രാമിന് 460 രൂപ ഉയര്‍ന്ന 14,190 രൂപയിലാണ് വ്യാപാരം നടക്കുന്നത്.</p>
<p>
	 </p>
<p>
	 ഇന്നലെ 3 തവണയായി 2,160 രൂപ സ്വര്‍ണവില ഉയര്‍ന്നെങ്കിലും വൈകുന്നേരത്തോടെ വിലയില്‍ ചെറിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്കാണ് സ്വര്‍ണവില 3,650 രൂപ ഉയര്‍ന്നത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും മേഖലയില്‍ ഇത് സംബന്ധിച്ചുള്ള ആശങ്കകളുമാണ് വില കുത്തനെ ഉയരാന്‍ കാരണം</p>]]></content:encoded>
      <pubDate>Wed, 21 Jan 2026 14:15:00 +0530</pubDate>
      <updatedDate>Wed, 21 Jan 2026 14:16:27 +0530</updatedDate>
      <category><![CDATA[mandi]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് മാത്രം കൂടിയത് 3160 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ]]></title>
      <link>https://malayalam.webdunia.com/article/mandi-in-malayalam/kerala-gold-price-surge-today-126012000027_1.html</link>
      <guid>https://malayalam.webdunia.com/article/mandi-in-malayalam/kerala-gold-price-surge-today-126012000027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg</image>
      <description><![CDATA[സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധിച്ചത് 3160 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,10,400 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 13,800 രൂപയായാണ് ഉയര്‍ന്നത്. ജനുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് മാത്രം 3 തവണയാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധിച്ചത് 3160 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,10,400 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 13,800 രൂപയായാണ് ഉയര്‍ന്നത്. ജനുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് മാത്രം 3 തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും മൂന്നര മണിയായപ്പോള്‍ വീണ്ടും 300 രൂപയും ഉയര്‍ന്നു. ഇതോടെ ഒറ്റദിവസം കൊണ്ട് ഗ്രാമിന് 395 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.</p>
<p>
	 </p>
<p>
	അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതാണ് നിലവില്‍ സ്വര്‍ണവില ഉയരാനുള്ള കാരണം. സുരക്ഷിതനിക്ഷേപമെന്ന സ്ഥാനമാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. സ്വര്‍ണവില ഒരു ലക്ഷത്തിലെത്തിയപ്പോള്‍ വില വൈകാതെ കുറയുമെന്നാണ് വിദഗ്ധരടക്കം പ്രവചിച്ചിരുന്നത്.</p>]]></content:encoded>
      <pubDate>Tue, 20 Jan 2026 16:53:00 +0530</pubDate>
      <updatedDate>Tue, 20 Jan 2026 16:49:51 +0530</updatedDate>
      <category><![CDATA[mandi]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price : കുതിപ്പ് തുടർന്ന് സ്വർണ വില, പവന് വില 1.08 ലക്ഷം രൂപയായി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-india-record-high-126012000009_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-india-record-high-126012000009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg</image>
      <description><![CDATA[ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് ഡോളറിന്റെ നിലയിലുള്ള അനിശ്ചിതത്വവും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രീന്‍ലാന്‍ഡിനെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങളും യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/full/1760330679-5159.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gold Price</p>
	</p>
	ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് ഡോളറിന്റെ നിലയിലുള്ള അനിശ്ചിതത്വവും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രീന്‍ലാന്‍ഡിനെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങളും യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളുമാണ് നിലവില്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നത്.</p>
<p>
	 </p>
<p>
	സംസ്ഥാനത്ത് ചൊവ്വാഴ്ച പവന്‍ വില 760 രൂപ ഉയര്‍ന്ന് 1,08,000 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 13,500ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,681 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.  ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ പിന്നോട്ടില്ലെന്ന ട്രംപിന്റെ നിലപാടുകളും താരിഫ് ഭീഷണികളുമാണ് നിലവില്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നത്. വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ സ്ഥാനമാണ് വില ഉയരുന്നതിന് കാരണമാകുന്നത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 20 Jan 2026 11:55:00 +0530</pubDate>
      <updatedDate>Tue, 20 Jan 2026 11:56:45 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price : ഇനിയും ഇതെങ്ങോട്ട്!,ഒരു പവൻ സ്വർണത്തിന് വില 1,05,000 കടന്നു!]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hits-record-high-126011400019_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hits-record-high-126011400019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg</image>
      <description><![CDATA[കേരളത്തില്‍ സ്വര്‍ണവില വീണ്ടും സര്‍വകാല ഉയരത്തില്‍. ഇന്ന് ഗ്രാമിന് 800 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,05,320 രൂപയായി ഉയര്‍ന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനം, ജിഎസ്ടി 3 ശതമാനം, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/full/1760330679-5159.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gold Price</p>
	</p>
	കേരളത്തില്‍ സ്വര്‍ണവില വീണ്ടും സര്‍വകാല ഉയരത്തില്‍. ഇന്ന് ഗ്രാമിന് 800 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,05,320 രൂപയായി ഉയര്‍ന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനം, ജിഎസ്ടി 3 ശതമാനം, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,15,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും.</p>
<p>
	 </p>
<p>
	 വിവാഹം ഉള്‍പ്പെടെയുള്ള അവസരങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയാണ് വില വര്‍ദ്ധനവ് ഭയപ്പെടുത്തുന്നത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതനിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.</p>
<p>
	 </p>
<p>
	  ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസരിച്ചാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍, വിനിമയ നിരക്കിലെ മാറ്റങ്ങള്‍,തീരുവകള്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്നു.</p>
<p>
	 </p>
<p>
	 </p>
<p>
	ഇന്നത്തെ വില വിവരങ്ങള്‍ പ്രകാരം, ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,05,320 രൂപയും 22 കാരറ്റിന് 13,165 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,820 രൂപയും 14 കാരറ്റിന് 8,430 രൂപയും 9 കാരറ്റിന് 5,435 രൂപയുമാണ് വില. വെള്ളിയുടെ വിലയിലും ഉയര്‍ച്ചയുണ്ട്; ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 285 രൂപയാണ്. അന്താരാഷ്ട്ര തലത്തിലെ അനിശ്ചിതത്വങ്ങള്‍ സ്വര്‍ണവില ഇനിയും ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.</p>]]></content:encoded>
      <pubDate>Wed, 14 Jan 2026 12:56:00 +0530</pubDate>
      <updatedDate>Wed, 14 Jan 2026 12:59:16 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനം മതി, 27ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്, 4 ദിനം ബാങ്കുകൾ അടഞ്ഞുകിടക്കും]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/bank-employees-strike-demands-five-day-work-in-week-126010500013_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/bank-employees-strike-demands-five-day-work-in-week-126010500013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/05/thumb/1_1/1767594677-2147.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/05/thumb/1_1/1767594677-2147.jpg</image>
      <description><![CDATA[ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന സമയം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാര്‍ശ വന്ന് 2 വര്‍ഷമായിട്ടും കേന്ദ്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 27ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Bank Employees strike demands five day work in week" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/05/full/1767594677-2147.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Bank Employees strike demands five day work in week" width="919" /></p>
	</p>
	ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന സമയം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാര്‍ശ വന്ന് 2 വര്‍ഷമായിട്ടും കേന്ദ്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 27ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU)ആണ് ജനുവരി 27ന്  രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>
	 </p>
<p>
	നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രമാണ് അവധി. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (LIC), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (GIC) തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ അഞ്ച് ദിവസത്തെ ജോലി സംവിധാനം പിന്തുടരുന്നുണ്ടെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും സമാന സംവിധാനം നടപ്പാക്കുന്നതില്‍ യാതൊരു തടസ്സവും ഇല്ലെന്നാണ് ജീവനക്കാരുടെ വാദം.</p>
<p>
	 </p>
<p>
	അഞ്ച് ദിവസത്തെ ജോലി ആഴ്ച നടപ്പാക്കിയാല്‍ മൊത്തം ജോലി സമയം കുറയുമെന്ന ആരോപണങ്ങളെ യൂണിയനുകള്‍  തള്ളി. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസേന 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാണെന്നും യൂണിയനുകള്‍ അറിയിച്ചു.  ഐബിഎ ശുപാര്‍ശ സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് യൂണിയനുകള്‍ പറയുന്നത്. പ്രവര്‍ത്തിദിവസം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി മാര്‍ച്ചില്‍ നടക്കാനിരുന്ന ബാങ്ക് പണിമുടക്ക് യുഎസ്ബിയു അവസാന നിമിഷം മാറ്റിവെച്ചിരുന്നു. ജീവനക്കാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. വിഷയം സജീവ പരിഗണനയിലാണെന്ന മറുപടിയാണ് ചീഫ് ലേബര്‍ കമ്മീഷണറുടെ യോഗങ്ങളില്‍ ധനമന്ത്രാലയല്‍ സ്ഥിരമായി നല്‍കുന്നത്.</p>
<p>
	 </p>
<p>
	ജനുവരി 24,25, 26 തീയതികളില്‍ അവധി ദിവസങ്ങളായതിനാല്‍ 27ന് സമരം വരുന്നതോടെ ജനുവരി 24 മുതല്‍ 27 വരെ തുടര്‍ച്ചയായി 4 ദിവസത്തോളം ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടും. ഇത് പൊതുജനങ്ങള്‍ക്കും വ്യാപാര മേഖലക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 05 Jan 2026 12:26:00 +0530</pubDate>
      <updatedDate>Mon, 05 Jan 2026 12:02:53 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ആരാണ്  സുന്ദർ പിച്ചെയേയും സത്യ നാദെല്ലയേയും മറികടന്ന  ജയശ്രീ ഉള്ളാൾ ?, ടെക് ലോകത്തെ  സിഇഒയെ അറിയാം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/jayashree-ullal-becomes-richest-indian-tech-ceo-surpassing-sundar-pichai-125122900030_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/jayashree-ullal-becomes-richest-indian-tech-ceo-surpassing-sundar-pichai-125122900030_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/29/thumb/1_1/1767018097-727.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/29/thumb/1_1/1767018097-727.jpg</image>
      <description><![CDATA[ഇന്ത്യന്‍ വംശജരായ ടെക് സിഇഒകളില്‍ ലോകത്തിലെ ഏറ്റവും സമ്പന്നയെന്ന പദവി  സ്വന്തമാക്കി ജയശ്രീ ഉള്ളാള്‍. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പ്രകാരം, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവരെ മറികടന്നാണ് ജയശ്രീ ഈ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Jayashree ullal, Richest Indian, Tech CEO, Sundar pichai,ജയശ്രീ ഉള്ളാൾ, ഇന്ത്യക്കാരി,ടെക് സിഇഒ,സുന്ദർ പിച്ചെ" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/29/full/1767018097-727.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Jayashree ullal becomes richest indian Tech Ceo surpassing sundar pichai" width="1007" /></p>
	</p>
	ഇന്ത്യന്‍ വംശജരായ ടെക് സിഇഒകളില്‍ ലോകത്തിലെ ഏറ്റവും സമ്പന്നയെന്ന പദവി  സ്വന്തമാക്കി ജയശ്രീ ഉള്ളാള്‍. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പ്രകാരം, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവരെ മറികടന്നാണ് ജയശ്രീ ഈ സ്ഥാനത്തെത്തിയത്. 5.7 ബില്യണ്‍ ഡോളര്‍(51,265 കോടി രൂപ( ആസ്തിയാണ് ജയശ്രീ ഉള്ളാളിനുള്ളത്. ഫോര്‍ബ്‌സ് കണക്കുകള്‍ പ്രകാരം 2025 ഡിസംബര്‍ 27-നുള്ള കണക്കില്‍, ജയശ്രീ ഉള്ളാളിന്റെ ആസ്തി മൂല്യം ഏകദേശം 5.7 ബില്യണ്‍ ഡോളറാണ്. ക്ലൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയാണ് ഉള്ളാളിന്റെ സമ്പത്ത് ഉയര്‍ത്തിയത്. അരിസ്റ്റ നെറ്റ്വര്‍ക്ക്‌സ് സിഇഒ ആയ ജയശ്രീക്ക് കമ്പനിയുടെ 3 ശതമാനം ഓഹരിയും കൈവശമായുണ്ട്.</p>
<p>
	 </p>
<p>
	 കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 34 മില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അരിസ്റ്റ നെറ്റ്വര്‍ക്ക്‌സിനുണ്ടായത്. ഇതോടെയാണ് ലോകത്തെ ഏറ്റവും സമ്പന്നരായ ആയിരം പേരുടെ പട്ടികയിലും അവര്‍ ഇടം നേടിയത്. 2008 മുതല്‍ അരിസ്റ്റ നെറ്റ്വര്‍ക്ക്‌സ് എന്ന ആഗോള നെറ്റ്വര്‍ക്ക് സോഫ്റ്റ്വെയര്‍ കമ്പനിയുടെ പ്രസിഡന്റ്യും സിഇഒയുമായ ജയശ്രീ ഉള്ളാള്‍.63കാരിയായ ഹയശ്രീ ഉള്ളാള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്താക്ലാരയിലാണ് താമസിക്കുന്നത്.ഡാറ്റാ സെന്ററുകളും ക്ലൗഡ് നെറ്റ്വര്‍ക്കുകളും നിയന്ത്രിക്കുന്ന മുന്‍നിര കമ്പനിയായി അരിസ്റ്റ നെറ്റ്വര്‍ക്ക്‌സിനെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ജയശ്രീ വഹിച്ചത്.</p>
<p>
	 </p>
<p>
	 </p>
<p>
	ബ്രിട്ടനില്‍ ജനിച്ച ജയശ്രീ ഉള്ളാള്‍, വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ന്യൂഡല്‍ഹിയിലാണ്. പിന്നീട് അമേരിക്കയില്‍ നിന്നും ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലും, എഞ്ചിനീയറിംഗ് മാനേജ്‌മെന്റിലും ബിരുദങ്ങള്‍ നേടി. 2025-ല്‍  ഓണററി ഡോക്ടറേറ്റ് ഇന്‍ എഞ്ചിനീയറിംഗ് ലഭിച്ചു.അരിസ്റ്റയ്ക്ക് മുന്‍പ് സിസ്‌കോ സിസ്റ്റംസ്, എഎംഡി, ഫെയര്‍ചൈല്‍ഡ് സെമികണ്ടക്ടര്‍ തുടങ്ങിയ ആഗോള ടെക് കമ്പനികളില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച അനുഭവസമ്പത്താണ് ജയശ്രീ ഉള്ളാളിന് ഉള്ളത്. പിന്നീടാണ് അരിസ്റ്റ നെറ്റ്വര്‍ക്ക്‌സിലെത്തുന്നത്. 2008 സെപ്റ്റംബറില്‍ സിഇഒ ആയി ചുമതലയേറ്റു. 17 വര്‍ഷമായി ഈ പദവിയില്‍ തുടരുന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 29 Dec 2025 19:49:00 +0530</pubDate>
      <updatedDate>Mon, 29 Dec 2025 19:51:52 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price Kerala : കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ്; പവന്‍ വില 1,02,680 കടന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-kerala-125122600011_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surge-kerala-125122600011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. വ്യാഴാഴ്ച ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് 560രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന്‍ വില 1,02,680 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 12,765 രൂപ എന്ന നിലയിലാണ് വ്യാപാരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. വ്യാഴാഴ്ച ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് 560രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന്‍ വില 1,02,680 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 12,765 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടാകുന്ന വിലക്കയറ്റം ആഭരണ വിപണിയെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുകയാണ്.</p>
<p>
	 </p>
<p>
	ആഗോള വിപണിയിലെ ശക്തമായ പ്രവണതകളാണ് കേരളത്തിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വിവിധ പ്രദേശങ്ങളിലെ രാഷ്ട്രീയ-ഭൗമതന്ത്ര സംഘര്‍ഷങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.</p>
<p>
	 </p>
<p>
	അതേസമയം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകളുടെ ധനനയ തീരുമാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പലിശനിരക്കുകളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ഡോളറിന്റെ ചാഞ്ചാട്ടവും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപ താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയിലും ആഗോള വിപണിയില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.</p>
<p>
	 </p>
<p>
	കേരളത്തിലെ ആഭരണ വിപണിയില്‍ ഇതിന്റെ പ്രതിഫലനം വ്യക്തമാണ്. വിവാഹസീസണ്‍ അടക്കം മുന്നിലുള്ള ആഘോഷകാലത്ത് ഉയര്‍ന്ന സ്വര്‍ണവില വാങ്ങലിനെ ബാധിക്കുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവയ്ക്കുന്നു. അതേസമയം, ദീര്‍ഘകാല നിക്ഷേപമായി സ്വര്‍ണം കണക്കാക്കുന്നവര്‍ക്ക് നിലവിലെ വിലവര്‍ധന ഒരു ആത്മവിശ്വാസ സൂചനയാണെന്നും വിപണി വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 26 Dec 2025 12:11:00 +0530</pubDate>
      <updatedDate>Fri, 26 Dec 2025 12:00:32 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price Today: പൊള്ളുന്ന 'പൊന്ന്',  സ്വര്‍ണവില ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍: ഒരു പവന്‍  സ്വര്‍ണ്ണത്തിന്റെ വില ഒരു ലക്ഷം കടന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-crossed-1-lakh-mark-125122300013_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-crossed-1-lakh-mark-125122300013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg</image>
      <description><![CDATA[ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണത്തിൻ്റെ വില  ഒരു ലക്ഷം രൂപയും കടന്ന് മുന്നോട്ട്. വ്യാഴാഴ്ച വിപണി തുറന്നപ്പോൾ തന്നെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,600 രൂപയിലേക്ക് ഉയർന്നതോടെയാണ് സ്വർണവില പുതിയ റെക്കോർഡ് ഉയരം കുറിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/full/1760330679-5159.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gold Price</p>
	</p>
	Gold Price Today : തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില  ഒരു ലക്ഷം രൂപയും കടന്ന് മുന്നോട്ട്. വ്യാഴാഴ്ച വിപണി തുറന്നപ്പോള്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,600 രൂപയിലേക്ക് ഉയര്‍ന്നതോടെയാണ് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് ഉയരം കുറിച്ചത്.</p>
<p>
	 </p>
<p>
	ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന സ്വര്‍ണവില, ഉപഭോക്താക്കളെയും വ്യാപാര മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്.</p>
<p>
	 </p>
<p>
	 അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം റെക്കോര്‍ഡ് നിരക്കുകളിലെത്തിയതാണ് ഇന്ത്യയിലും നേരിട്ട് പ്രതിഫലിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ ഇളവ് നല്‍കുമെന്ന പ്രതീക്ഷ, ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ അസ്ഥിരത, ആഗോള ജിയോ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും യൂറോപ്യന്‍ മേഖലകളിലും നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ എല്ലാം സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന ലേബലാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്.</p>
<p>
	 </p>
<p>
	 </p>
<p>
	കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ശക്തമായ സാമൂഹികവും സാംസ്‌കാരികവുമായ ആവശ്യകതയുള്ളതിനാല്‍, വില വര്‍ധനവ് നേരിട്ട് ജനങ്ങളെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. വിവാഹ സീസണ്‍ അടുത്തിരിക്കെ ഇത്തരമൊരു വിലക്കുതിപ്പ്, സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്.</p>
<p>
	 </p>
<p>
	അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, സ്വര്‍ണവില അടുത്ത കാലയളവില്‍ സ്ഥിരത നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നാണ് വിപണി വിശകലനക്കാര്‍ പറയുന്നത്. എന്നാല്‍, ചെറിയ തിരുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യതകളും അവര്‍ തള്ളികളയുന്നില്ല.</p>]]></content:encoded>
      <pubDate>Tue, 23 Dec 2025 10:56:00 +0530</pubDate>
      <updatedDate>Tue, 23 Dec 2025 11:01:26 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[പി എഫ് തുക ഇനി എടിഎം, യുപിഐ വഴി പിൻവലിക്കാം, പരിഷ്കാരം മാർച്ചിന് മുൻപ് യാഥാർഥ്യമാകുമെന്ന് കേന്ദ്രമന്ത്രി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/pf-money-to-be-withdrawn-using-atm-and-upi-rollout-expected-before-march-125121700026_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/pf-money-to-be-withdrawn-using-atm-and-upi-rollout-expected-before-march-125121700026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg</image>
      <description><![CDATA[ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് തുക എടിഎം, യുപിഐ എന്നിവ വഴി പിന്‍വലിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ ഇപിഎഫ് തുകയുടെ 75 സതമാനം തുക ഉടനടി പിന്‍വലിക്കാന്‍ സാധിക്കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="EPFO" class="imgCont" height="536" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/full/1640856584-8698.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="700" /></p>
	ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് തുക എടിഎം, യുപിഐ എന്നിവ വഴി പിന്‍വലിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ ഇപിഎഫ് തുകയുടെ 75 സതമാനം തുക ഉടനടി പിന്‍വലിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കുന്നത് മാര്‍ച്ചിന് മുന്‍പ് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>
	 </p>
<p>
	 പിഎഫ് തുക പിന്‍വലിക്കലുകളെ യുപിഐയുമായി ബന്ധിപ്പിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി. നിലവില്‍ ഇപിഎല്‍ വരിക്കാര്‍ക്ക് അവരുടെ പിഎഫ് തുക പിന്‍വലിക്കാന്‍ നിരവധി ഫോമുകള്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.</p>
<p>
	 </p>
<p>
	ഇപിഎഫിലെ പണം വരിക്കാരുടേതാണ്. എന്നാല്‍ നിലവില്‍ ഈ തുക പിന്‍വലിക്കാന്‍ വ്യത്യസ്തമായ ഫോമുകള്‍ വഴി അപേക്ഷിക്കേണ്ടതായുണ്ട്. ഇത് പല അംഗങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മന്ത്രാലയം ഇപിഎഫ് പിന്‍വലിക്കലുകള്‍ എളുപ്പമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരെന്റെ സ്വന്തം വിഹിതവും പലിശയ്ക്കും പുറമെ തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടുത്തി പിന്‍വലിക്കാനുള്ള തുക വിപുലീകരിച്ചിട്ടുണ്ട്.  </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 17 Dec 2025 19:25:00 +0530</pubDate>
      <updatedDate>Wed, 17 Dec 2025 17:59:35 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price : പിടി വിട്ടു, സ്വർണവില മുന്നോട്ട് തന്നെ,  സർവകാല റെക്കോർഡിൽ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-hits-record-high-125121500015_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-hits-record-high-125121500015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. പവന് 600 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 98,800 രൂപയിലെത്തി. വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലെത്തിയ സ്വര്‍ണവിലയില്‍ ശനിയാഴ്ച ഇടിവ് സംഭവിച്ചിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. പവന് 600 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 98,800 രൂപയിലെത്തി. വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലെത്തിയ സ്വര്‍ണവിലയില്‍ ശനിയാഴ്ച ഇടിവ് സംഭവിച്ചിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശക്തമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താന്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും.</p>
<p>
	 </p>
<p>
	അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡുമാണ് വില വര്‍ധനവിന് കാരണം.  സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഇന്ത്യന്‍ വിവാഹവിപണിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.</p>]]></content:encoded>
      <pubDate>Mon, 15 Dec 2025 14:17:00 +0530</pubDate>
      <updatedDate>Mon, 15 Dec 2025 14:20:36 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price: കത്തിക്കയറി സ്വർണവില, പവന് 97,680 രൂപയായി, ഉയർന്നത് 1,800 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-record-high-in-kerala-125121200021_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-record-high-in-kerala-125121200021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/thumb/1_1/1760330679-5159.jpg</image>
      <description><![CDATA[വെള്ളിയാഴ്ച വ്യാപാരത്തിനിടെ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വില. 2 തവണയായി 1800 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,680 രൂപയായി. രാവിലെ 1,400 രൂപയും ഉച്ചകഴിഞ്ഞ് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,210 ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/13/full/1760330679-5159.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gold Price</p>
	</p>
	വെള്ളിയാഴ്ച വ്യാപാരത്തിനിടെ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വില. 2 തവണയായി 1800 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,680 രൂപയായി. രാവിലെ 1,400 രൂപയും ഉച്ചകഴിഞ്ഞ് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,210 രൂപയായി. കഴിഞ്ഞ ദിവസം 95,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.</p>
<p>
	 </p>
<p>
	യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയതാണ് സ്വര്‍ണത്തിന് നേട്ടമായത്. അടുത്ത വര്‍ഷം വീണ്ടും നിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് അനുകൂലമായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,286.25 ഡോളര്‍ നിലവാരത്തിലെത്തി.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 12 Dec 2025 18:27:00 +0530</pubDate>
      <updatedDate>Fri, 12 Dec 2025 17:56:48 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-goldrate-today-125120100015_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-goldrate-today-125120100015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 480 രൂപയാണ് ഉയര്‍ന്നത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 480 രൂപയാണ് ഉയര്‍ന്നത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്. 11,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.</p>
<p>
	 </p>
<p>
	ആഗോളവിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില വര്‍ധനവിന് കാരണം.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 01 Dec 2025 11:58:00 +0530</pubDate>
      <updatedDate>Mon, 01 Dec 2025 11:59:56 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/anil-ambani-assets-worth-1400-cr-seized-125112000028_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/anil-ambani-assets-worth-1400-cr-seized-125112000028_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/24/thumb/1_1/1756044179-5938.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/24/thumb/1_1/1756044179-5938.jpg</image>
      <description><![CDATA[റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) പ്രകാരമുള്ള നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Anil Ambani" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2025-08/24/full/1756044179-5938.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Anil Ambani" width="1200" /></p>
	റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) പ്രകാരമുള്ള നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് പിന്നാലെയാണ് ഇഡി കടുത്ത നടപടികളിലേക്ക് കടന്നത്. ഇതോടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇഡി കണ്ടുകെട്ടുന്ന ആസ്തികളുടെ മൂല്യം 9000 കോടിയായി.</p>
<p>
	 </p>
<p>
	റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി അടുത്തിടെ 4462 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ഇതിന് പുറമെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) ബാങ്ക് ലോണ്‍ കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ ഏകദേശം 132 ഏക്കര്‍ ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഏകദേശം 7545 കോടി രൂപയാണ് ഇതിന് മതിപ്പ് വിലയായി കണക്കാക്കുന്നത്.</p>
<p>
	 </p>
<p>
	ആര്‍കോം ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി നടത്തിയ അന്വേഷണത്തില്‍ 2010നും 2012നും ഇടയില്‍ ഇന്ത്യന്‍, വിദേശ ബാങ്കുകളില്‍ നിന്ന് 40,000 കോടി രൂപയിലധികം വായ്പയെടുത്ത ആര്‍കോമും അതിന്റെ അനുബന്ധസ്ഥാപനങ്ങളുമാണ് അന്വേഷണപരിധിയില്‍ വന്നത്. വായ്പ അക്കൗണ്ടുകളില്‍ അഞ്ചെണ്ണത്തെ ബാങ്കുകള്‍ പിന്നീട് തട്ടിപ്പായി പ്രഖ്യാപിച്ചിരുന്നു.</p>]]></content:encoded>
      <pubDate>Thu, 20 Nov 2025 16:22:00 +0530</pubDate>
      <updatedDate>Thu, 20 Nov 2025 16:06:32 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ, സ്വർണവില കുത്തനെ താഴത്തേക്ക്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-rate-today-october-28-125102800032_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-rate-today-october-28-125102800032_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/thumb/1_1/1751172771-1241.jpg</image>
      <description><![CDATA[ഒരിടവേളയ്ക്ക് ശേഷം 90,000ത്തില്‍ തിരിച്ചെത്തിയ സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞതോടെ 88,600 രൂപ നിലവാരത്തിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 2 തവണയായി 1800 രൂപയാണ് സ്വര്‍ണവിലയില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/29/full/1751172771-1241.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	ഒരിടവേളയ്ക്ക് ശേഷം 90,000ത്തില്‍ തിരിച്ചെത്തിയ സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞതോടെ 88,600 രൂപ നിലവാരത്തിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 2 തവണയായി 1800 രൂപയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,075 ആയി. കഴിഞ്ഞ 10 ദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.</p>
<p>
	 </p>
<p>
	ഇന്നലെ 2 തവണകളിലായി 1720 രൂപ സ്വര്‍ണവിലയില്‍ കിറഞ്ഞിരുന്നു. സ്വര്‍ണവില ഇന്ന് തിരിച്ചുകയറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കനത്ത ഇടിവ് തുടരുന്നതാണ് ഇന്നും വിപണിയില്‍ കണ്ടത്. ഈ മാസം ഒക്ടോബര്‍ 3നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് 86,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 28 Oct 2025 15:28:00 +0530</pubDate>
      <updatedDate>Tue, 28 Oct 2025 15:18:40 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price: സ്വർണവിലയിൽ വമ്പൻ ഇടിവ്, ഇന്ന് 2 തവണയായി കുറഞ്ഞത് 3440 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-drop-by-rs-3440-in-a-single-day-125102200017_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-drop-by-rs-3440-in-a-single-day-125102200017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg</image>
      <description><![CDATA[റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറികൊണ്ടിരുന്ന സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. ഇന്ന് രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും 960 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണം 92,320 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. 1]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Kerala Gold price, Gold Price Today, Gold Price Drop,Kerala News,കേരള സ്വർണവില, ഇന്നത്തെ സ്വർണ വില, സ്വർണവിലയിൽ ഇടിവ്, കേരള വാർത്ത" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="740" /></p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Kerala Gold price, Gold Price Today, Gold Price Drop,Kerala News,കേരള സ്വർണവില, ഇന്നത്തെ സ്വർണ വില, സ്വർണവിലയിൽ ഇടിവ്, കേരള വാർത്ത" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="740" /></p>
	റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറികൊണ്ടിരുന്ന സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. ഇന്ന് രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും 960 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണം 92,320 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.</p>
<p>
	 </p>
<p>
	2 ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണവില തിരിച്ചുകയറിയിരുന്നെങ്കിലും ഇന്ന് 2 തവണയായി 3440 രൂപയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. ഇന്നലെ രാവിലെ സ്വര്‍ണവില പവന് 97,360 രൂപയായി ഉയര്‍ന്നതിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. </p>
<p>
	 </p>
<p>
	അമേരിക്കന്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം, ചൈന- അമേരിക്ക വ്യാപാരയുദ്ധം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.</p>]]></content:encoded>
      <pubDate>Wed, 22 Oct 2025 15:42:00 +0530</pubDate>
      <updatedDate>Wed, 22 Oct 2025 15:43:39 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Muhurat Trading  2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/muhurat-trading-date-and-time-125102100006_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/muhurat-trading-date-and-time-125102100006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/21/thumb/1_1/1761020512-196.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/21/thumb/1_1/1761020512-196.jpg</image>
      <description><![CDATA[സംവത് 2082ന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപാവലി മുഹൂര്‍ത്ത വ്യാപാരം 21ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 മുതല്‍ 2:45 വരെ നടക്കും. വിശ്വാസപരമായും സാമ്പത്തികപരമായും മുഹൂര്‍ത്ത വ്യാപാരം ഓഹരികള്‍ വാങ്ങാന്‍ ഐശ്വര്യ പൂര്‍ണമായ സമയമായാണ് കണക്കാക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Muhurat Trading, Stock Market,India News,മുഹൂർത്ത വ്യാപാരം, ഓഹരി വിപണി, ദേശീയ വാർത്ത" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/21/full/1761020512-196.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Muhurat Trading Date and Time" width="1200" /></p>
	</p>
	സംവത് 2082ന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപാവലി മുഹൂര്‍ത്ത വ്യാപാരം 21ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 മുതല്‍ 2:45 വരെ നടക്കും. വിശ്വാസപരമായും സാമ്പത്തികപരമായും മുഹൂര്‍ത്ത വ്യാപാരം ഓഹരികള്‍ വാങ്ങാന്‍ ഐശ്വര്യ പൂര്‍ണമായ സമയമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃദ്ധിയും നല്ല വരുമാനവും നല്‍കുമെന്നാണ് വിശ്വാസം.</p>
<p>
	 </p>
<p>
	 </p>
<p>
	ബ്ലോക്ക് ഡീല്‍/കോള്‍ ഓക്ഷന്‍             1:15 PM</p>
<p>
	 </p>
<p>
	പ്രീ ഓപ്പണ്‍ സെഷന്‍                                1:30 PM -  1:45 PM</p>
<p>
	 </p>
<p>
	പ്രധാന വ്യാപാര സമയം                          1:45 PM -  2:45 PM</p>
<p>
	 </p>
<p>
	ക്ലോസിംഗ് സെഷന്‍                                   2:55 PM -   3:05 PM</p>
<p>
	 </p>
<p>
	ട്രേഡ് മോഡിഫിക്കേഷന്‍                        3:15 PM  വരെ                      </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 21 Oct 2025 09:56:00 +0530</pubDate>
      <updatedDate>Tue, 21 Oct 2025 09:52:08 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/ev-prices-to-match-petrol-vehicles-in-4-6-months-says-nitin-gadkari-125100600031_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/ev-prices-to-match-petrol-vehicles-in-4-6-months-says-nitin-gadkari-125100600031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-05/14/thumb/1_1/1589426452-7716.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-05/14/thumb/1_1/1589426452-7716.jpg</image>
      <description><![CDATA[ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-05/14/full/1589426452-7716.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="700" /></p>
	ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് സാമ്പത്തികബാധ്യതയുണ്ടാക്കുന്നതാണെന്നും ഇതിനായി പ്രതിവര്‍ഷം രാജ്യം 22 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.</p>
<p>
	 </p>
<p>
	അടുത്ത 4-6 മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടേതിന് തുല്യമാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ലോകത്തില്‍ ഒന്നാമതെത്തിക്കുക എന്നതാണ് ലക്ഷ്യം. താന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തിന്റെ വരുമാനം 14 ലക്ഷം കോടി രൂപയായിരുന്നു. ഇന്നത് 22 ലക്ഷം കോടിയായി മാറിയെന്നും ഗഡ്കരി പറഞ്ഞു.</p>]]></content:encoded>
      <pubDate>Mon, 06 Oct 2025 18:21:00 +0530</pubDate>
      <updatedDate>Mon, 06 Oct 2025 18:19:36 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[വയസ് 31, ആസ്തി 21,190 കോടി, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർ, നേട്ടം സ്വന്തമാക്കി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/aravind-srinivas-becomes-youngest-indian-billionaire-at-31-125100200011_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/aravind-srinivas-becomes-youngest-indian-billionaire-at-31-125100200011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/02/thumb/1_1/1759396107-4851.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/02/thumb/1_1/1759396107-4851.jpg</image>
      <description><![CDATA[ബില്യണയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കി പെര്‍പ്ലെക്‌സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസന്‍. ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടെ എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലക്‌സിറ്റിയെ നയിക്കുന്ന 31കാരനായ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Aravind Srinivas net worth,Aravind Srinivas billionaire,Youngest Indian billionaire 2025,Perplexity CEO Aravind Srinivas,അരവിന്ദ് ശ്രീനിവാസ്,അരവിന്ദ് ശ്രീനിവാസ് ബില്യണയർ,പെർപ്ലെക്സിറ്റി സിഇഒ" class="imgCont" height="707" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/02/full/1759396107-4851.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Aravind Srinivas Becomes Youngest Indian Billionaire at 31" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Aravind Srinivas</p>
	</p>
	ബില്യണയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കി പെര്‍പ്ലെക്‌സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസന്‍. ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടെ എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലക്‌സിറ്റിയെ നയിക്കുന്ന 31കാരനായ അരവിന്ദ് ശ്രീനിവാസന് 21,190 കോടി രൂപയുടെ ആസ്തിയാണുള്ളത്. 1994 ജൂണ്‍ 7ന് ചെന്നൈയില്‍ ജനിച്ച അരവിന്ദ് ശ്രീനിവാസിന്റെ പെര്‍പ്ലക്‌സിറ്റി ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഐ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്.</p>
<p>
	 </p>
<p>
	മദ്രാസ് ഐഐടിയിലെ ബിടെക്, എംടെക് പഠനത്തിന് ശേഷം അമേരിക്കയിലെത്തിയ അരവിന്ദ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് 2021ലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്ഡി നേടിയത്. പിഎച്ച്ഡി പഠനകാലത്ത് ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലും ഓപ്പണ്‍ എഐയിലും അരവിന്ദ് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 2022 ഓഗസ്റ്റിലാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം അരവിന്ദ് എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലക്‌സിറ്റിക്ക് തുടക്കമിട്ടത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 02 Oct 2025 14:53:00 +0530</pubDate>
      <updatedDate>Thu, 02 Oct 2025 14:39:14 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-today-record-high-125100100010_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-today-record-high-125100100010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg</image>
      <description><![CDATA[കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച നേരിയ ഇടിവുകള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും പറന്നുയര്‍ന്നിരിക്കുന്നത്.  ഇന്നലെ 86,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 87,000 രൂപ നിരക്കിലാണ് വ്യാപാരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold price today,Kerala Gold price, Gold price kerala,Kerala News,സ്വർണവില ഇന്ന്, കേരളം സ്വർണ വില, സ്വർണവില, കേരള വാർത്ത" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold price today record high" width="740" /></p>
	കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച നേരിയ ഇടിവുകള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും പറന്നുയര്‍ന്നിരിക്കുന്നത്.  ഇന്നലെ 86,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 87,000 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 10,765 ആയി ഉയര്‍ന്നു. 880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.</p>
<p>
	 </p>
<p>
	 അമേരിക്കയില്‍ പലിശനിരക്ക് കുറയാനുള്ള സാധ്യതകള്‍ക്കൊപ്പം ഡോളറിന്റെയും ബോണ്ടിന്റെയും വീഴ്ചയാണ് സ്വര്‍ണനിരക്ക് കൂടാന്‍ ഇടയാക്കിയിരിക്കുന്നത്. സ്വര്‍ണ ഇടിഎഫുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതും വില ഉയരുന്നതിന് കാരണമാകുന്നുണ്ട്.</p>]]></content:encoded>
      <pubDate>Wed, 01 Oct 2025 10:45:00 +0530</pubDate>
      <updatedDate>Wed, 01 Oct 2025 10:26:02 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടുക്കുന്നത് 67,000 കോടി, അർഹരായവർക്ക് നൽകണമെന്ന് ആർബിഐ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/rbi-pushes-banks-to-return-unclaimed-deposits-within-3-months-125092600033_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/rbi-pushes-banks-to-return-unclaimed-deposits-within-3-months-125092600033_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/12/thumb/1_1/1605171365-8096.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/12/thumb/1_1/1605171365-8096.jpg</image>
      <description><![CDATA[10 വര്‍ഷമായി ഇടപാടുകള്‍ നടക്കാതെയും ആരും അവകാശവാദം ഉന്നയിക്കാത്തതുമായ അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. കാലാവധി അവസാനിച്ചും പുതുക്കാത്ത എഫ് ഡി, അക്കൗണ്ടുടമ മരണപ്പെട്ടശേഷം അവകാശവാദം ഉന്നയിക്കാത്ത നിക്ഷേപങ്ങള്‍,ഡിവിഡന്റുകള്‍,ഇന്‍ഷുറന്‍സുകള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/12/full/1605171365-8096.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="700" /></p>
	ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 67,270 കോടി രൂപയെന്ന് കണക്കുകള്‍. 10 വര്‍ഷമായി ഇടപാടുകള്‍ നടക്കാതെയും ആരും അവകാശവാദം ഉന്നയിക്കാത്തതുമായ അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. കാലാവധി അവസാനിച്ചും പുതുക്കാത്ത എഫ് ഡി, അക്കൗണ്ടുടമ മരണപ്പെട്ടശേഷം അവകാശവാദം ഉന്നയിക്കാത്ത നിക്ഷേപങ്ങള്‍,ഡിവിഡന്റുകള്‍,ഇന്‍ഷുറന്‍സുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.</p>
<p>
	 </p>
<p>
	ഇത്തരം അക്കൗണ്ടുകളിലെ തുക അവകാശപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന പ്രത്യേക ക്യാമ്പെയ്‌നുകള്‍ റിസര്‍വ് ബാങ്ക് സംഘടിപ്പിക്കും. ഗ്രാമീണ, അര്‍ധനഗര മേഖലകളെ കേന്ദ്രീകരിച്ച് അക്കൗണ്ട് ഉടമകളെയും ഇടപാടുകാരന്‍ മരണപ്പെട്ടെങ്കില്‍ ബന്ധുക്കളെയും തേടിപിടിക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.</p>
<p>
	 </p>
<p>
	അക്കൗണ്ടുകള്‍ സംബന്ധിച്ച് അവകാശവാദം ഉന്നയിക്കാന്‍ അണ്‍ക്ലെയ്മ്ഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ് വേ ടു ആക്‌സസ്(ഉദ്ഗം) എന്ന അംഗീകൃത പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 8.6 ലക്ഷം പേര്‍ ഉദ്ഗം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 26 Sep 2025 16:52:00 +0530</pubDate>
      <updatedDate>Fri, 26 Sep 2025 16:43:47 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[എച്ച് 1 ബി വിസ: സമ്മർദ്ദത്തിൽ താഴെ വീണ് ഐടി കമ്പനികൾ, ഓഹരികളിൽ 6 ശതമാനം വരെ തകർച്ച]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/h1b-visa-hike-impacts-in-indian-stock-market-125092200020_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/h1b-visa-hike-impacts-in-indian-stock-market-125092200020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-02/01/thumb/1_1/1517470402-1716.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-02/01/thumb/1_1/1517470402-1716.jpg</image>
      <description><![CDATA[എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതോടെ വിപണിയില്‍ തിരിച്ചടി നേരിട്ട് ഐടി ഓഹരികള്‍. വന്‍കിട കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്,ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഐടി കമ്പനികളെല്ലാം രാവിലത്തെ വ്യാപാരത്തിനിടെ 6 ശതമാനം വരെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="500" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-02/01/full/1517470402-1716.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതോടെ വിപണിയില്‍ തിരിച്ചടി നേരിട്ട് ഐടി ഓഹരികള്‍. വന്‍കിട കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്,ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഐടി കമ്പനികളെല്ലാം രാവിലത്തെ വ്യാപാരത്തിനിടെ 6 ശതമാനം വരെ ഇടിവ് നേരിട്ടു. ഏറെക്കാലത്തിന് ശേഷം ഐടി കമ്പനികള്‍ വിപണിയില്‍ തിരിച്ചെത്തുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.</p>
<p>
	 </p>
<p>
	 ടെക് മഹീന്ദ്ര ഓഹരി വില 5 ശതമാനം താഴ്ന്ന് 1453 രൂപയും ഇന്‍ഫോസിസ് വില 1482ലുമെത്തി. ടിസിഎസ് 3065 നിലവാരത്തിലും എച്ച്‌സിഎല്‍ റ്റെക് 1415 രൂപയിലുമെത്തി. ഈ ഓഹരികള്‍ 3 ശതമാനം വരെയാണ് നഷ്ടമുണ്ടായത്. നിഫ്റ്റി ഐടി സൂചിക 3 ശതമാനമാണ് ഇടിഞ്ഞത്. ഈ വര്‍ഷം ഇതുവരെ ടിസിഎസിന് 23 ശതമാനം ഇടിവും ഇന്‍ഫോസിസിന് 18 ശതമാനം ഇടിവും വിപ്രോയ്ക്ക് 14.6 ശതമാനം ഇടിവുമാണുണ്ടായത്. താരിദുമായി ബന്ധപ്പെട്ട് ട്രംപ് അനുനയത്തിലെത്തുമെന്ന വിലയിരുത്തലില്‍ ഐടി കമ്പനികള്‍ തിരിച്ചുകയറവെയാണ് എച്ച് 1 ബി വിസയില്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനമുണ്ടായത്.</p>]]></content:encoded>
      <pubDate>Mon, 22 Sep 2025 13:23:00 +0530</pubDate>
      <updatedDate>Mon, 22 Sep 2025 13:25:33 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price: ഇതിന് അവസാനമില്ലെ?, സ്വർണവിലയിൽ വീണ്ടും കുതിപ്പ് പവന് 81,040 രൂപയായി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-rise-rs-81-140-rs-for-8grams-125091000016_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-rise-rs-81-140-rs-for-8grams-125091000016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749792457-0162.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749792457-0162.jpg</image>
      <description><![CDATA[സ്വര്‍ണവിലയിലെ ഉയര്‍ച്ച തുടരുന്നു. ബുധനാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ചൊവ്വാഴ്ചമാത്രം ആയിരം രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880ലെത്തിയിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Rate, Gold price today, Kerala Gold Price, Gold Rate Today, Gold price, സ്വര്‍ണവില, ഇന്നത്തെ സ്വര്‍ണവില, കേരളത്തിലെ സ്വര്‍ണവില, സ്വര്‍ണവില അറിയം" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749792457-0162.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala Gold Price" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Kerala Gold Price</p>
	</p>
	സ്വര്‍ണവിലയിലെ ഉയര്‍ച്ച തുടരുന്നു. ബുധനാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ചൊവ്വാഴ്ചമാത്രം ആയിരം രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880ലെത്തിയിരുന്നു. ഇന്നത്തെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,040 രൂപയായി. 10,130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.</p>
<p>
	 </p>
<p>
	കഴിഞ്ഞ ജനുവരിക്ക് ശേഷം 21,040 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. ജനുവരി 22ന് 60,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 2022 ഡിസംബറില്‍ 40,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 3 വര്‍ഷം കൊണ്ട് ഇരട്ടിയിലേറെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. യുഎസ് തീരുവകളെ കുറിച്ചുള്ള ആശങ്കകളും യുഎസ് ഫെഡ് റിസര്‍വ് മാസ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 10 Sep 2025 12:42:00 +0530</pubDate>
      <updatedDate>Wed, 10 Sep 2025 12:27:12 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price: ഇതെങ്ങോട്ടാണ് ഈ പോക്ക്!, സ്വർണ വില പവന് 79,560 രൂപയായി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-record-high-125090600017_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-record-high-125090600017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg</image>
      <description><![CDATA[സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560 രൂപയായി. ഇതോടെ 440 രൂപ കൂടി ഉയര്‍ന്നാല്‍ പവന്‍ വില ചരിത്രത്തിലാദ്യമായി 80,000 രൂപയിലെത്തും. ഗ്രാം വില 80 രൂപ വര്‍ധിച്ച് 9,945 രൂപയിലാണ് വ്യാപാരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="740" /></p>
	സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560 രൂപയായി. ഇതോടെ 440 രൂപ കൂടി ഉയര്‍ന്നാല്‍ പവന്‍ വില ചരിത്രത്തിലാദ്യമായി 80,000 രൂപയിലെത്തും. ഗ്രാം വില 80 രൂപ വര്‍ധിച്ച് 9,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പവന്‍ വിലയില്‍ 6360 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.</p>
<p>
	 </p>
<p>
	ആഗോളവിപണിയിലെ വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.ആഗോള വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റില്‍ യുഎസിലെ തൊഴില്‍ വളര്‍ച്ച കുത്തനെ കുറഞ്ഞതും ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉയര്‍ന്നതുമാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നത്.</p>]]></content:encoded>
      <pubDate>Sat, 06 Sep 2025 13:38:00 +0530</pubDate>
      <updatedDate>Sat, 06 Sep 2025 13:23:48 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price: കയ്യും കണക്കുമില്ലാതെ സ്വർണവില, രണ്ടാഴ്ചക്കിടെ ഉയർന്നത് 5000 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-in-record-level-cross-78-000-mark-125090300014_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-in-record-level-cross-78-000-mark-125090300014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg</image>
      <description><![CDATA[സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില ആദ്യമായി 78,000 രൂപ കടന്നു. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 9805 രൂപയായി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold" width="740" /></p>
	സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില ആദ്യമായി 78,000 രൂപ കടന്നു. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 9805 രൂപയായി.</p>
<p>
	 </p>
<p>
	കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്ന സ്വര്‍ണവിലയാണ് പിന്നീട് ഇരുപതാം തീയ്യതിവരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്നശേഷം പിന്നീട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 5000 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധികതീരുവ ഏര്‍പ്പെടുത്തിയതടക്കമുള്ള നടപടികളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 03 Sep 2025 12:24:00 +0530</pubDate>
      <updatedDate>Wed, 03 Sep 2025 12:25:50 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[അമേരിക്കയുടെ അധികതീരുവ നാളെ മുതല്‍,കൂപ്പുകുത്തി ഓഹരിവിപണി, സെന്‍സെക്‌സില്‍ 500 പോയന്റിന്റെ ഇടിവ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/sensex-tumbles-550-points-as-us-tariffs-worries-market-125082600015_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/sensex-tumbles-550-points-as-us-tariffs-worries-market-125082600015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അധികതീരുവ ഭീഷണിയില്‍ ഇന്ത്യന്‍ ഓഹരി ഇന്ന് തകര്‍ന്നത്. പ്രധാനമായും മെറ്റല്‍,ബാങ്ക്, ഫാര്‍മ സെക്ടറുകളാണ് നഷ്ടം രേഖപ്പെടുത്തിയത്]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Sensex" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Sensex" width="728" /></p>
	റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയ്ക്ക് അനുവദിച്ച സമയപരിധി നാളെ അവസാനിക്കിരിക്കെ ആടിയുലഞ്ഞ് ഓഹരിവിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സില്‍ 500 പോയിന്റിന്റെ ഇടിവാണുണ്ടായത്. നിഫ്റ്റിയിലും സമാനമായ ഇടിവുണ്ടായി. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാണ് 25 ശതമാനത്തിന് പുറമെ അധികമായി 25 ശതമാനം പിഴ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുവദിച്ച സമയപരിധി ഓഗസ്റ്റ് 27നാണ് അവസാനിക്കുന്നത്.</p>
<p>
	 </p>
<p>
	 സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അധികതീരുവ ഭീഷണിയില്‍ ഇന്ത്യന്‍ ഓഹരി ഇന്ന് തകര്‍ന്നത്. പ്രധാനമായും മെറ്റല്‍,ബാങ്ക്, ഫാര്‍മ സെക്ടറുകളാണ് നഷ്ടം രേഖപ്പെടുത്തിയത്.അതിനിടെ ഡോളറിനെതിരായ രൂപയുടെ മൂല്യവും താഴ്ന്നു. 22 പൈസ നഷ്ടത്തോടെ 87.78 നിലയിലാണ് രൂപയുടെ മൂല്യം താഴ്ന്നത്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 26 Aug 2025 12:47:00 +0530</pubDate>
      <updatedDate>Tue, 26 Aug 2025 12:45:47 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ട്രംപ് താരിഫില്‍ തകര്‍ന്നടിഞ്ഞ് വിപണി, സെന്‍സെക്‌സ് 604 പോയന്റ് നഷ്ടത്തില്‍,നിക്ഷേപകര്‍ക്ക് നഷ്ടം 5.5 ലക്ഷം കോടി !]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/sensex-crash-after-trumps-tariff-threat-125073100014_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/sensex-crash-after-trumps-tariff-threat-125073100014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[ട്രംപിന്റെ പുതിയ താരിഫ് നടപടിയില്‍ തകര്‍ന്നടിഞ്ഞ് വിപണി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ തന്നെ സെന്‍സെക്‌സ് 604 പോയന്റ് ഇടിഞ്ഞു. നിഫ്റ്റിയില്‍ 183 പോയന്റിന്റെ ഇടിവും രേഖപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Sensex" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Sensex" width="740" /></p>
	ട്രംപിന്റെ പുതിയ താരിഫ് നടപടിയില്‍ തകര്‍ന്നടിഞ്ഞ് വിപണി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ തന്നെ സെന്‍സെക്‌സ് 604 പോയന്റ് ഇടിഞ്ഞു. നിഫ്റ്റിയില്‍ 183 പോയന്റിന്റെ ഇടിവും രേഖപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 25 ശതമാനം വരെ താരിഫും പിഴയും ചുമത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഹരിവിപണിയിലെ ഇടിവ്.</p>
<p>
	 </p>
<p>
	വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക് 81,668ലും നിഫ്റ്റി 24,668ലുമെത്തി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ 5.5 ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി. ബാങ്ക്, മെറ്റല്‍,ഫാര്‍മ, റിയാല്‍റ്റി സൂചികകളൂം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യു എസിന്റെ താരിഫുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മ, ഓട്ടോ സെക്ടറുകളെയാകും അത് കൂടുതല്‍ ബാധിക്കുക. വ്യാപാരത്തിലെ അസന്തുലിതാവസ്ഥയും ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണവും തുടര്‍ന്നാല്‍ ഇന്ത്യക്കെതിരെ കൂടുതല്‍ താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 31 Jul 2025 11:46:00 +0530</pubDate>
      <updatedDate>Thu, 31 Jul 2025 11:41:31 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-record-price-in-india-125072300016_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-record-price-in-india-125072300016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/thumb/1_1/1749823623-1502.jpg</image>
      <description><![CDATA[ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും റെക്കോര്‍ഡ് ഉയരം കുറിച്ച് സ്വര്‍ണവില. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 9,380 രൂപയും. ജൂണ്‍ 14ന് കുറിച്ച 74,560 രൂപയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/13/full/1749823623-1502.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="740" /></p>
	ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും റെക്കോര്‍ഡ് ഉയരം കുറിച്ച് സ്വര്‍ണവില. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 9,380 രൂപയും. ജൂണ്‍ 14ന് കുറിച്ച 74,560 രൂപയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്. ബുധനാഴ്ച മാത്രം പവന്‍ വിലയില്‍ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ 840 രൂപ വര്‍ധനവുണ്ടായിരുന്നു. ഇതോടെ 2 ദിവസത്തിനിടെ 1600 രൂപയാണ് സ്വര്‍ണവിലയില്‍ ഉയര്‍ന്നത്.</p>
<p>
	 </p>
<p>
	രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് ഒരു ലക്ഷം പിന്നിട്ടു. ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് 3,400 ഡോളറാണ്. ആഗോളവിപണിയിലെ ഈ വിലവര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. യുഎസുമായുള്ള വ്യാപാരതര്‍ക്കങ്ങളും ഡോളറിന്റെ മൂല്യമിടിവും സ്വര്‍ണവിപണിയിലും പ്രതിഫലിച്ചു.</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 23 Jul 2025 12:11:00 +0530</pubDate>
      <updatedDate>Wed, 23 Jul 2025 12:17:54 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/indian-america-economist-gita-gopinath-to-leave-imf-to-rejoin-harward-125072200044_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/indian-america-economist-gita-gopinath-to-leave-imf-to-rejoin-harward-125072200044_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/22/thumb/1_1/1579692888-0061.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/22/thumb/1_1/1579692888-0061.jpg</image>
      <description><![CDATA[അന്തര്‍ദേശീയ നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്നും മലയാളിയായ ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു. സെപ്റ്റംബര്‍ ഒന്നിന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായി ഗീത തിരികെ ജോലിയില്‍ പ്രവേശിക്കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gita Gopinath" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/22/full/1579692888-0061.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gita Gopinath" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Gita Gopinath</p>
	</p>
	അന്തര്‍ദേശീയ നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്നും മലയാളിയായ ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു. സെപ്റ്റംബര്‍ ഒന്നിന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായി ഗീത തിരികെ ജോലിയില്‍ പ്രവേശിക്കും. അന്തര്‍ദേശീയ നാണയനിധിയില്‍ 7 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം.</p>
<p>
	 </p>
<p>
	അന്തര്‍ദേശീയ നാണയനിധിയില്‍ 7 വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നുവെന്നും അക്കാദമിക് തലങ്ങളിലേക്ക് മടങ്ങുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗീതാ ഗോപിനാഥ് പറഞ്ഞു. ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയ്ക്കും തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഗീതാ ഗോപിനാഥ് നന്ദി അറിയിച്ചു. ഐഎംഎഫിന്റെ ഏറ്റവും ഉന്നത പദവിയിലെത്തിയ ഇന്ത്യക്കാരിയെന്ന നേട്ടത്തോടെയാണ് ഗീതാ ഗോപിനാഥിന്റെ പടിയിറക്കം.</p>
<p>
	 </p>
<p>
	 2019ലാണ് ഗീതാ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തുന്നത്. തുടര്‍ന്ന് 2022ല്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. ഒന്നാം പിണറായി സര്‍ക്കാറിന്റെ തുടക്കകാലത്ത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായും ഗീതാ ഗോപിനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 22 Jul 2025 18:52:00 +0530</pubDate>
      <updatedDate>Tue, 22 Jul 2025 18:55:33 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/rosneft-in-talks-with-relaince-industries-to-sell-nayara-energy-stake-125063000044_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/rosneft-in-talks-with-relaince-industries-to-sell-nayara-energy-stake-125063000044_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751286783-3445.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751286783-3445.jpg</image>
      <description><![CDATA[ഇന്ത്യയിലെ ഇന്ധന വിതരണരംഗത്ത് ആധിപത്യം നേടാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സ്വകാര്യ എണ്ണകമ്പനിയായ നയാര എനര്‍ജിയുടെ ഓഹരികള്‍ വാങ്ങാനാണ് റിലയന്‍സ് തയ്യാറെടുക്കുന്നത്. റഷ്യന്‍ എണ്ണകമ്പനിയായ റോസ്‌നെഫ്റ്റിന്റെ കൈവശമുള്ള നയാരയുടെ 49.13 ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Rosneft Nayara stake sale,Rosneft Reliance talks Nayara,Nayara Energy stake deal 2025,Reliance Industries Rosneft deal,റോസ്‌നെഫ്റ്റ്, നയാര എനർജി,നയാര എനർജി ഓഹരി വിൽപ്പന,റിലയൻസ് നയാര എനർജി" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/full/1751286783-3445.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Reliance - Nayara" width="740" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Reliance - Nayara</p>
	</p>
	ഇന്ത്യയിലെ ഇന്ധന വിതരണരംഗത്ത് ആധിപത്യം നേടാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സ്വകാര്യ എണ്ണകമ്പനിയായ നയാര എനര്‍ജിയുടെ ഓഹരികള്‍ വാങ്ങാനാണ് റിലയന്‍സ് തയ്യാറെടുക്കുന്നത്. റഷ്യന്‍ എണ്ണകമ്പനിയായ റോസ്‌നെഫ്റ്റിന്റെ കൈവശമുള്ള നയാരയുടെ 49.13 ശതമാനം ഓഹരികളാണ് റിലയന്‍സ് വാങ്ങാന്‍ തയ്യാറെടുക്കുന്നത്.</p>
<p>
	 </p>
<p>
	 ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഏറ്റവുമധികം പമ്പുകളുള്ള എണ്ണകമ്പനിയാണ് നയാര. റോസ്‌നെഫ്റ്റില്‍ നിന്നും ഓഹരികള്‍ സ്വന്തമാക്കുന്നതോടെ പൊതുമേഖലാ എണ്ണകമ്പനികളെ മറികടന്ന് കൊണ്ട് റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്‍ന സംസ്‌കരണ കമ്പനിയായി റിലയന്‍സ് മാറും. രാജ്യത്ത് നയാരയ്ക്കുള്ള 6,750 പമ്പുകളും ഇതോടെ റിലയന്‍സിന് സ്വന്തമാകും. നയാരയുടെ മറ്റ് ഓഹരി ഉടമകളായ യുസിപി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്( 24.5%) ട്രഫിഗര(24.5%) എന്നിവയും ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.</p>
<p>
	 </p>
<p>
	 നിലവില്‍ റിയല്‍സിലെ ജാം നഗറിലെ പ്ലാന്റിന് 68.2 മില്യണ്‍ ടണ്‍ എണ്ണ സംസ്‌കരിക്കാനാണ് ശേഷിയുള്ളത്. നയാരയ്ക്ക് ഗുജറാത്തിലെ വാഡിനഗറില്‍ 20 മില്യണ്‍ ടണ്ണിന്റെ പ്ലാന്റുണ്ട്. നയാര ഓഹരികള്‍ സ്വന്തമാക്കുന്നതോടെ ഇതിന്റെ നിയന്ത്രണവും റിലയന്‍സിന്റെ കൈയിലാകും. നിലവില്‍ റിലയന്‍സിന് ഇന്ത്യയില്‍ 1972 പമ്പുകള്‍ മാത്രമാണുള്ളത്. എന്നാല്‍ നയാരയെ സ്വന്തമാക്കിയാല്‍ നയാരയുടെ 6750 പമ്പുകളും റിലയന്‍സിന് ലഭിക്കും. 1.46 ലക്ഷം കോടിയാണ് ഇടപാടിനായി റിലയന്‍സിന് മുടക്കേണ്ടതായി വരിക.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 30 Jun 2025 18:00:00 +0530</pubDate>
      <updatedDate>Mon, 30 Jun 2025 18:03:15 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/crude-oil-price-drop-israel-iran-ceasefire-125062400029_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/crude-oil-price-drop-israel-iran-ceasefire-125062400029_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/09/thumb/1_1/1583737325-6411.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/09/thumb/1_1/1583737325-6411.jpg</image>
      <description><![CDATA[യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് വിലയാകട്ടെ 3.48 ഡോളര്‍ താഴ്ന്ന് 65 ഡോളറുമായി. ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ അസംസ്‌കൃത എണ്ണവില.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Crude Oil" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/09/full/1583737325-6411.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Crude Oil" width="740" /></p>
	ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ബ്രന്റ് കൂഡ് വില ബാരലിന് 4.94 ശതമാനം താഴ്ന്ന് 67.95 ഡോളറിലെത്തി.</p>
<p>
	 </p>
<p>
	യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് വിലയാകട്ടെ 3.48 ഡോളര്‍ താഴ്ന്ന് 65 ഡോളറുമായി. ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ അസംസ്‌കൃത എണ്ണവില. രാജ്യത്തെ എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന ഒപെകിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉത്പാദക രാജ്യമാണ് ഇറാന്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി പരന്നതോടെയാണ് വിലയില്‍ കുതിപ്പുണ്ടായത്. </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 24 Jun 2025 15:58:00 +0530</pubDate>
      <updatedDate>Tue, 24 Jun 2025 15:42:07 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/dayanidhi-maran-sends-legal-notice-to-brother-kalanidhi-125062000030_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/dayanidhi-maran-sends-legal-notice-to-brother-kalanidhi-125062000030_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/20/thumb/1_1/1750414069-807.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/20/thumb/1_1/1750414069-807.jpg</image>
      <description><![CDATA[മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധി മാരനും ഭാര്യ കാവേരിയും ചേര്‍ന്ന് കുടുംബസ്വത്ത് ചതിയിലൂടെ തട്ടിയെടുത്തതായാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="ദയാനിധി മാരൻ നിയമനോട്ടീസ്,ദയാനിധി മാരൻ കലയാനിധി,മാരൻ സഹോദരന്മാർ ഇടയിൽ തർക്കം,സൺ ഗ്രൂപ്പ് തർക്കം,മാരൻ കുടുംബ തർക്കം,Dayanidhi Maran legal notice,Kalanidhi Maran legal dispute,Maran brothers conflict,Dayanidhi vs Kalanidhi Maran" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/20/full/1750414069-807.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Dayanidhi maran sends legal notice to brother kalanidhi" width="740" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Dayanidhi maran sends legal notice to brother kalanidhi</p>
	</p>
	മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധി മാരനും ഭാര്യ കാവേരിയും ചേര്‍ന്ന് കുടുംബസ്വത്ത് ചതിയിലൂടെ തട്ടിയെടുത്തതായാണ് ദയാനിധിയുടെ ആരോപണം. ഡിഎംകെ എംപിയാണ് ദയാനിധി മാരന്‍.</p>
<p>
	 </p>
<p>
	പിതാവായ മുരശൊലി മാരന്റെ മരണത്തിന് തൊട്ട് പിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമിനെയും സ്‌പൈസ് ജെറ്റ് എന്ന വിമാനകമ്പനിയെയും സ്വന്തമാക്കി. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ദയാനിധി മാരന്‍ ആരോപിക്കുന്നു.</p>
<p>
	 </p>
<p>
	 വഞ്ചന, ഗൂഡാലോചന, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കല്‍,കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കലാനിധി മാരനും ഭാര്യ കാവേരിയടക്കമുള്ളവര്‍ക്കും എതിരെ എസ്എഫ്‌ഐഒ, സെബി, ഇ ഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി മാരന്‍ വ്യക്തമാക്കി. 2003ന് മുന്‍പുള്ള ഓഹരി നില സ്ഥാപിക്കണമെന്നും അനര്‍ഹമായി സമ്പാദിച്ച പണത്തിന് വിഹിതം നല്‍കണമെന്നും ദയാനിധി മാരന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് ദയാനിധി മാരന്റെ മുന്നറിയിപ്പ്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 20 Jun 2025 15:48:00 +0530</pubDate>
      <updatedDate>Fri, 20 Jun 2025 15:38:04 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/sensex-nifty-falls-after-israel-attack-crude-oil-and-gold-price-to-soar-up-125061300014_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/sensex-nifty-falls-after-israel-attack-crude-oil-and-gold-price-to-soar-up-125061300014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[പ്രീ ഓപ്പണില്‍ 1,264 പോയന്റാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. നിഫ്റ്റിയാകട്ടെ 415 (-1.67%) പോയിന്റിന്റെ ഇടിവും രേഖപ്പെടുത്തി. എല്ലാ ഓഹരികളും തന്നെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 900 പോയിന്റിലധികവും നിഫ്റ്റി 295 പോയിന്റോളവും നഷ്ടത്തിലാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Sensex Crash" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Sensex Crash" width="740" /></p>
	ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നതോടെ കൂപ്പുകുത്തി ഓഹരിവിപണി. പ്രീ ഓപ്പണില്‍ 1,264 പോയന്റാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. നിഫ്റ്റിയാകട്ടെ 415 (-1.67%) പോയിന്റിന്റെ ഇടിവും രേഖപ്പെടുത്തി. എല്ലാ ഓഹരികളും തന്നെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 900 പോയിന്റിലധികവും നിഫ്റ്റി 295 പോയിന്റോളവും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.</p>
<p>
	 </p>
<p>
	 കഴിഞ്ഞ മാസം റീട്ടെയ്ല്‍ പണപ്പെരുപ്പം 6 വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞെന്ന പോസിറ്റീവ് വാര്‍ത്തയ്ക്കിടെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തോടെ മധ്യേഷ്യ അസ്ഥിരതമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് ആ ഭീതി ഓഹരിവിപണിയിലും പ്രതിഫലിച്ചത്. ഇസ്രായേലിന് ശക്തമായ മറുപടി നല്‍കുമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാനും വ്യക്തമാക്കിയിരുന്നു.</p>
<p>
	 </p>
<p>
	ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, ക്രൂഡോയില്‍ വിലകള്‍ കത്തികയറി. രാജ്യാന്തര സ്വര്‍ണവില ഒറ്റയടിക്ക് 102 ഡോളറിലധികമാണ് ഉയര്‍ന്നത്. ഓരോ ഡോളര്‍ ഉയര്‍ച്ചയ്ക്കും കേരളത്തില്‍ ഗ്രാമിന് 2 രൂപ ശരാശരി വര്‍ധിക്കുമെന്നിരിക്കെ പവന്‍ വിലയില്‍ 1000 രൂപയ്ക്ക് മുകളിലുള്ള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യങ്ങളില്‍ വലിയ പങ്കുള്ള ഇറാന്‍ ആക്രമിക്കപ്പെട്ടു എന്നതിനാല്‍ എണ്ണവില വരും ദിവസങ്ങളിലും ഉയരുമെന്ന് ഉറപ്പാണ്. ഗള്‍ഫ് മേഖലയിലെ എണ്‍ന വിതരണം പ്രധാനമായും നടക്കുന്നത് ഇറാന് സമീപത്ത് കൂടെയാണെന്നുള്ളത് ആശങ്ക ഉയര്‍ത്തുന്നതാണ്.</p>
<p>
	 </p>
<p>
	ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 8 ശതമാനം മുന്നേറി 73.48 ഡോളറിലെത്തി. ബ്രെന്റ് വില 7.67% ഉയര്‍ന്ന് 74.68 ഡോളറിലാന് വ്യാപാരം നടക്കുന്നത്. ക്രൂഡ്, സ്വര്‍ണ വിലകള്‍ ഒരുദിവസം ഇത്രയും ഉയരുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. ഇന്ധനവില കൂടുന്ന സാഹചര്യം വന്നാല്‍ രാജ്യത്ത് പണപ്പെരുപ്പം കൂടാന്‍ അത് കാരണമാകും.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 13 Jun 2025 10:16:00 +0530</pubDate>
      <updatedDate>Fri, 13 Jun 2025 10:19:56 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[BSNL: ഏത് ജിയോ?, ഏത് എയർടെൽ,ബിഎസ്എൻഎൽ ഡാ... വമ്പന്മാരെ ഞെട്ടിച്ച് കണക്കുകൾ,വരുമാനത്തിൽ വൻ കുതിപ്പ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/bsnl-posts-280-cr-profit-in-last-pre-quarter-125053000038_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/bsnl-posts-280-cr-profit-in-last-pre-quarter-125053000038_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/29/thumb/1_1/1582964350-4337.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/29/thumb/1_1/1582964350-4337.jpg</image>
      <description><![CDATA[മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ലാഭം 280 കോടി രൂപയായി ഉയര്‍ന്നു.മൂന്നാം പാദത്തിലും 262 കോടി രൂപ ലാഭം സൃഷ്ടിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. തൊട്ടുമുന്‍വര്‍ഷം സമാനപാദത്തില്‍ 849 കോടി രൂപ നഷ്ടമെന്ന നിലയില്‍ നിന്നാണ് കമ്പനിയുടെ തിരിച്ചുവരവ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="BSNL" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/29/full/1582964350-4337.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="BSNL" width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			BSNL</p>
	</p>
	പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തില്‍. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ലാഭം 280 കോടി രൂപയായി ഉയര്‍ന്നു.മൂന്നാം പാദത്തിലും 262 കോടി രൂപ ലാഭം സൃഷ്ടിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. തൊട്ടുമുന്‍വര്‍ഷം സമാനപാദത്തില്‍ 849 കോടി രൂപ നഷ്ടമെന്ന നിലയില്‍ നിന്നാണ് കമ്പനിയുടെ തിരിച്ചുവരവ്.</p>
<p>
	 </p>
<p>
	 താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് വന്നതാണ് മാറ്റത്തിന്റെ പ്രധാനകാരണം. ഇതിനൊപ്പം മികച്ചസേവനങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചു.വരും വര്‍ഷങ്ങളില്‍ 5 ജി സാങ്കേതികത കൂടി വ്യാപിക്കുന്നതോടെ വരുമാനം ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി. ബിഎസ്എന്‍എല്‍ രാജ്യത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയ സര്‍ക്കിള്‍ കേരളമാണ്. ഒഡീഷയാണ് കേരളത്തിന് പുറകില്‍ രണ്ടാമതായുള്ളത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 30 May 2025 18:49:00 +0530</pubDate>
      <updatedDate>Fri, 30 May 2025 18:51:49 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ആദായ നികുതി റിട്ടേണിനുള്ള സമയ പരിധി നീട്ടി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/deadline-for-filing-income-tax-returns-extended-125052800047_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/deadline-for-filing-income-tax-returns-extended-125052800047_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-02/02/thumb/1_1/1675346577-6421.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-02/02/thumb/1_1/1675346577-6421.jpg</image>
      <description><![CDATA[ഏറെ കൃത്യതയോടെയുള്ള റിട്ടേൺ സമർപ്പിക്കുന്നതിന് എളുമായ രീതിയിലാണ് മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ഇതോടെ മാസ ശമ്പളക്കാർക്ക് റിട്ടേൺ സമർപ്പിക്കുന്നതിന് 46 ദിവസത്തെ അധിക സമയമാണ് ഇത്തവണ ലഭ്യമായത്']]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="ITR" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-02/02/full/1675346577-6421.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="ITR" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			ITR</p>
	</p>
	തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ആദായ നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള സമയ പരിധി അഥവാ അവസാന  തീയതി ജൂലൈ 10 ൽ നിന്ന് സെപ്തംബർ 15 ലേക്ക് നീട്ടി. ആദായ നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള ഫോമുകൾ പുറത്തിറക്കാൻ വൈകിയതാണ് തീയതി നീട്ടാൻ കാരണമെന്ന് കേന്ദ്ര പ്രത്യക നികുതി ബോർഡ് അധികാരികൾ അറിയിച്ചു. </p>
<p>
	 </p>
<p>
	ഈ ഐ.റ്റി.ആർ ഫോമുകളിൽ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചതാണ് ഇത് പുറത്തിറക്കാൻ താമസിച്ചത്. ഇതിനൊപ്പം പുതിയ ഫോമിന് അനുസൃതമായി സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തേണ്ടി വന്നപ്പോൾ അതിനും സമയമെടുത്തു.</p>
<p>
	 </p>
<p>
	ഏറെ കൃത്യതയോടെയുള്ള റിട്ടേൺ സമർപ്പിക്കുന്നതിന് എളുമായ രീതിയിലാണ് മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ഇതോടെ മാസ ശമ്പളക്കാർക്ക് റിട്ടേൺ സമർപ്പിക്കുന്നതിന് 46 ദിവസത്തെ അധിക സമയമാണ് ഇത്തവണ ലഭ്യമായത്&#39;</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 28 May 2025 18:09:00 +0530</pubDate>
      <updatedDate>Wed, 28 May 2025 18:07:30 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>എ കെ ജെ അയ്യർ</authorname>
    </item>
    <item>
      <title><![CDATA[പുലി പതുങ്ങുന്നത് ഒളിക്കാനല്ല, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്, പവന്റെ വില 72,000ത്തിലേക്ക്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-today-125052200012_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-today-125052200012_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/thumb/1_1/1580363770-8334.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/thumb/1_1/1580363770-8334.jpg</image>
      <description><![CDATA[ഈ മാസം 15ന് 68,880 ലേക്ക് സ്വര്‍ണവില കൂപ്പുകുത്തിയിരുന്നു. ഒറ്റയടിക്ക് 1560 രൂപയോളം ഇടിഞ്ഞ് 70,000ത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് ഒരാഴ്ചയില്‍ വീണ്ടും ഉയര്‍ന്നു വന്നത്. കഴിഞ്ഞ 7 ദിവസത്തിനിടെ ഏഴായിരം രൂപയോളമാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Kerala gold price today" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/full/1580363770-8334.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala gold price today" width="600" /></p>
	സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8975 ആയി ഉയര്‍ന്നു.</p>
<p>
	 </p>
<p>
	 </p>
<p>
	 ഈ മാസം 15ന് 68,880 ലേക്ക് സ്വര്‍ണവില കൂപ്പുകുത്തിയിരുന്നു. ഒറ്റയടിക്ക് 1560 രൂപയോളം ഇടിഞ്ഞ് 70,000ത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് ഒരാഴ്ചയില്‍ വീണ്ടും ഉയര്‍ന്നു വന്നത്. കഴിഞ്ഞ 7 ദിവസത്തിനിടെ ഏഴായിരം രൂപയോളമാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. ചൈന- അമേരിക്ക ബന്ധത്തിലെ അസ്ഥിരതയും ഓഹരിവിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ കാണുന്നതും സ്വര്‍ണത്തിന്റെ വില കൂടുതല്‍ ഉയര്‍ത്തുന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 22 May 2025 12:09:00 +0530</pubDate>
      <updatedDate>Thu, 22 May 2025 11:55:15 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[വാങ്ങാൻ പ്ലാനുള്ളവർക്ക് കോളടിച്ചു, 70,000ത്തിൽ നിന്നും വീണ് സ്വർണ്ണവില]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-today-125052000015_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-today-125052000015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ(gold) ഉപഭോക്താക്കളാണ് ഇന്ത്യ.അതിനാല്‍ തന്നെ ആഗോളവിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കാറുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Price Kerala" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price Kerala" width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Gold Price Kerala</p>
	</p>
	കഴിഞ്ഞ കുറച്ച് മാസങ്ങളായി വല്ലാത്ത കയറ്റമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ളത്. ഒരു വിവാഹം നടത്തണമെങ്കില്‍ സ്വര്‍ണത്തിന് മാത്രം ലക്ഷങ്ങള്‍ ചെലവാക്കണമെന്ന നിലയിലേക്ക് സാധാരണക്കാരന്‍ മാറിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് സ്വര്‍ണവില പവന് 70,000 കടന്ന് മുന്നോട്ട് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വര്‍ണവിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായത്. ഇന്ന് സ്വര്‍ണവില ഗ്രാമിന് ന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞതോടെ സ്വര്‍ണം ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമായി മാറി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8755 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയുമാായിരുന്നു.</p>
<p>
	 </p>
<p>
	 </p>
<p>
	ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.അതിനാല്‍ തന്നെ ആഗോളവിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കാറുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ അയവ് വന്നതും മറ്റ് ഓഹരിവിപണികളിലെ മാറ്റങ്ങളെല്ലാമാണ് സ്വര്‍ണവിലയിലെ നിലവിലെ മാറ്റത്തിന് പിന്നില്‍. സുരക്ഷിത നിക്ഷേപമേന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നതും വില കൂടാന്‍ കാരണമാകാറുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് സ്വര്‍ണം അനുകൂലമാണെങ്കിലും ചാഞ്ചാട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഹ്രസ്വകാല നേട്ടത്തിന് സ്വര്‍ണം ഉപയോഗിക്കുന്നത് അത്ര കണ്ട് നല്ലതല്ല.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 20 May 2025 14:42:00 +0530</pubDate>
      <updatedDate>Tue, 20 May 2025 14:31:54 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/dont-want-you-building-in-india-donald-trump-to-apple-ceo-tim-cook-125051500040_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/dont-want-you-building-in-india-donald-trump-to-apple-ceo-tim-cook-125051500040_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/31/thumb/1_1/1738295122-0846.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/31/thumb/1_1/1738295122-0846.jpg</image>
      <description><![CDATA[ചൈനയിലുള്ള ആപ്പിളിന്റെ പ്രൊഡക്ഷന്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് മാറ്റാന്‍ ടിം കുക്ക് ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ടിം കുക്ക് ആപ്പിള്‍ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Donald Trump" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/31/full/1738295122-0846.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Donald Trump" width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Donald Trump</p>
	</p>
	ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ്  ട്രംപ് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് പറഞ്ഞത് ചര്‍ച്ചയാകുന്നു. ദോഹയില്‍ ഒരു ബിസിനസ് ഇവന്റില്‍ പങ്കെടുത്തപ്പോള്‍ ട്രംപ് തന്നെയാണ് ആപ്പിള്‍ സിഇഒയോട് താന്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തിയത്. എനിക്ക് ടിം കുക്കിനോട് ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ നിങ്ങളെ നന്നായി നോക്കുന്നുണ്ടല്ലോ, നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു. അങ്ങനെ നിങ്ങള്‍ ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്. അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവിടെ വില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയ്ക്ക് അവരുടെ കാര്യം നോകാാന്‍ അറിയാം. എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.</p>
<p>
	 </p>
<p>
	ചൈനയിലുള്ള ആപ്പിളിന്റെ പ്രൊഡക്ഷന്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് മാറ്റാന്‍ ടിം കുക്ക് ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ടിം കുക്ക് ആപ്പിള്‍ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നത്. അധികം വൈകാതെ തന്നെ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മ്മിച്ചതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ഇന്ത്യയില്‍ 3 ഫാക്റ്ററികളാണ് ആപ്പിളിനുള്ളത്. തമിഴ്നാട്ടില്‍ രണ്ടെണ്ണവും കര്‍ണാടകയില്‍ ഒന്നും.ഫോക്‌സ്‌കോണ്‍, ടാറ്റ ഗ്രൂപ്പ് എന്നിവയാണ് ഇവ നടത്തുന്നത്. എന്നാല്‍ ആപ്പിള്‍ അമേരിക്കയില്‍ ഫാക്റ്ററികള്‍ സ്ഥാപിക്കണമെന്നും ഇതിലൂടെ അവിടെ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാമെന്നുമാണ് ട്രംപ് കരുതുന്നത്. അതേസമയം വിഷയത്തില്‍ ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല. മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിളിന്റെ കൂടുതല്‍ ഫാക്ടറികള്‍ ഇന്ത്യയിലുണ്ടാവുക എന്നത് ഇന്ത്യയ്ക്ക് പ്രധാനമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയില്‍ $22 ബില്യണ്‍ മൂല്യമുള്ള ഐഫോണുകള്‍ അസംബിള്‍ ചെയ്തതായാണ് കണക്കുകള്‍. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 60 ശതമാനം അധികമാണ്.</p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 15 May 2025 17:20:00 +0530</pubDate>
      <updatedDate>Thu, 15 May 2025 17:17:43 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, സ്വർണവില പവന് 71,520 ആയി കുറഞ്ഞു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/akshaya-tritiya-2025-gold-rates-is-it-time-for-buy-125042800029_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/akshaya-tritiya-2025-gold-rates-is-it-time-for-buy-125042800029_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[അക്ഷയതൃതിയ ദിനത്തിന് മുന്‍പായി സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ്. കേരളത്തില്‍ ഇന്ന് (ഏപ്രില്‍ 28) ഒരു ഗ്രാം സ്വര്‍ണത്തിന് ?65 കുറഞ്ഞ് ?8,940 ആയി.  ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില  520 താഴ്ന്ന് 71,520 നിലവാരത്തിലെത്തി.

ഏറെ ദിവസങ്ങള്‍ക്ക് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	തിരുവനന്തപുരം: അക്ഷയതൃതിയ ദിനത്തിന് മുന്‍പായി സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ്. കേരളത്തില്‍ ഇന്ന് (ഏപ്രില്‍ 28) ഒരു ഗ്രാം സ്വര്‍ണത്തിന് ?65 കുറഞ്ഞ് ?8,940 ആയി.  ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില  520 താഴ്ന്ന് 71,520 നിലവാരത്തിലെത്തി.</p>
<p>
	 </p>
<p>
	ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണത്തിന്റെ ഗ്രാം വില 9,000 രൂപയ്ക്ക് താഴെയും പവന്‍ വില 72,000 രൂപയ്ക്ക് താഴെയുമെത്തുന്നത്. ഈ വിലയിടിവ് വിവാഹം, അക്ഷയതൃതീയ (ഏപ്രില്‍ 30) എന്നിവയ്ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഒരു വലിയ ആശ്വാസമാണ്. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങള്‍, ഡോളര്‍ ശക്തി, ഫെഡറല്‍ റിസര്‍വ് പലിശ നയം എന്നിവയാണ് തുടര്‍ച്ചയായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അതിനിടെ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധവും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരനമാകുന്നുണ്ട്.</p>
<p>
	 </p>
<p>
	 </p>
<p>
	അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങണോ?</p>
<p>
	 </p>
<p>
	 ഇന്ത്യന്‍ രൂപയുടെ മൂല്യം,ആഗോള സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെ ആശ്രയിച്ചിച്ചാണ് സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ എന്നതിനാല്‍ ഇത് കൃത്യമായി പ്രവചിക്കാന്‍ സാധ്യമല്ല. അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം എന്നതിനാല്‍  അക്ഷയതൃതീയ, വിവാഹം തുടങ്ങിയവയ്ക്കായി സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്നതാണ്. വാങ്ങുമ്പോള്‍ ഹാള്മാര്‍ക്ക് ഉള്ള ഷോപ്പുകളില്‍ നിന്ന് മാത്രം സ്വര്‍ണം വാങ്ങാന്‍ ശ്രദ്ധിക്കുക.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 28 Apr 2025 13:49:00 +0530</pubDate>
      <updatedDate>Mon, 28 Apr 2025 13:51:15 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ജാഗ്രതയോടെ നിക്ഷേപകർ]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/nifty-sensex-crash-after-india-pak-tensions-125042500010_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/nifty-sensex-crash-after-india-pak-tensions-125042500010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-01/24/thumb/1_1/1643025403-1934.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-01/24/thumb/1_1/1643025403-1934.jpg</image>
      <description><![CDATA[ഇന്ന് വിപണി ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവാണുണ്ടായത്. 80,000 നിലവാരത്തിലുണ്ടായിരുന്ന സെന്‍സെക്‌സ് 858 പോയന്റ് ഇടിഞ്ഞ് 78,960ലെത്തി. നിഫ്റ്റി 277 പോയന്റ് നഷ്ടത്തില്‍ 23,969ലാണ് വ്യാപാരം നടക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="411" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-01/24/full/1643025403-1934.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	കശ്മീരിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള അനിശ്ചതത്ത്വത്തില്‍ ജാഗ്രത പാലിച്ച് നിക്ഷേപകര്‍. ഇന്ന് വിപണി ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവാണുണ്ടായത്. 80,000 നിലവാരത്തിലുണ്ടായിരുന്ന സെന്‍സെക്‌സ് 858 പോയന്റ് ഇടിഞ്ഞ് 78,960ലെത്തി. നിഫ്റ്റി 277 പോയന്റ് നഷ്ടത്തില്‍ 23,969ലാണ് വ്യാപാരം നടക്കുന്നത്.</p>
<p>
	 </p>
<p>
	വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ മാത്രം 8.5 ലക്ഷം കോടിയുടെ നഷ്ടപാണ് നിക്ഷേപകര്‍ക്കുണ്ടായത്. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീളാനുള്ള സാഹചര്യവുമാണ് വിപണിയില്‍ ഭീതി സൃഷ്ടിക്കുന്നത്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 25 Apr 2025 13:10:00 +0530</pubDate>
      <updatedDate>Fri, 25 Apr 2025 13:12:30 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/rbi-allows-minors-above-10-years-to-open-savings-fd-accounts-125042300036_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/rbi-allows-minors-above-10-years-to-open-savings-fd-accounts-125042300036_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/gu/img/article/2021-06/21/thumb/1_1/1624284808-794.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/gu/img/article/2021-06/21/thumb/1_1/1624284808-794.jpg</image>
      <description><![CDATA[പ്രായപൂര്‍ത്തിയാകാത്തവരുടെ(മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="central bank" class="imgCont" height="467" src="https://nonprod-media.webdunia.com/public_html/_media/gu/img/article/2021-06/21/full/1624284808-794.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	പ്രായപൂര്‍ത്തിയാകാത്തവരുടെ(മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്. പുതുക്കിയ മാര്‍ഗരേഖ അനുസരിച്ച് ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനാകും.ജൂലൈ ഒന്നിനകം ബാങ്കുകള്‍ പുതിയ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നാണ് നിര്‍ദേശം. കുട്ടിയുടെ അമ്മയെയും ഇതിനായി രക്ഷിതാവായി പരിഗണിക്കും.</p>
<p>
	 </p>
<p>
	 10 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്ങ്‌സ് അക്കൗണ്ടിന് പുറമെ സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. പ്രായപൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടിക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്നും അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം, കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ കെവൈസി അപ്‌ഡേറ്റുകള്‍ നടക്കുന്നുവെന്നും ബാങ്കുകള്‍ ഉറപ്പാക്കണം.</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 23 Apr 2025 15:36:00 +0530</pubDate>
      <updatedDate>Wed, 23 Apr 2025 15:48:16 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില 75,000 ലേക്ക്, ഒറ്റയടിക്ക് കൂടിയത് 2,200 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-today-125042200019_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-gold-price-today-125042200019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-10/29/thumb/1_1/1730178467-1.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-10/29/thumb/1_1/1730178467-1.jpg</image>
      <description><![CDATA[ഈ മാസം 12നായിരുന്നു സ്വര്‍ണവില 70,000 കടന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 4000 രൂപയോളം സ്വര്‍ണ വില ഉയര്‍ന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Rate - Today" class="imgCont" height="417" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-10/29/full/1730178467-1.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Rate - Today" width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Gold Rate - Today</p>
	</p>
	സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 75,000 എന്ന നിലയിലേക്കാണ് വില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 2,200 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇതോടെ പവന് വില 74,320 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയായി. ഉടന്‍ തന്നെ ഇത് 10,000 മാര്‍ക്ക് കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.</p>
<p>
	 </p>
<p>
	ഈ മാസം 12നായിരുന്നു സ്വര്‍ണവില 70,000 കടന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 4000 രൂപയോളം സ്വര്‍ണ വില ഉയര്‍ന്നു. ചൈന- യുഎസ് വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണവിലയെ മുന്നോട്ട് തള്ളുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതായും വിദഗ്ധര്‍ വിലയിരുത്തുന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 22 Apr 2025 12:00:00 +0530</pubDate>
      <updatedDate>Tue, 22 Apr 2025 11:54:00 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ആയി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hits-record-high-rs-71-360-per-8-grams-125041700017_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hits-record-high-rs-71-360-per-8-grams-125041700017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് ആദ്യമായി 3,342 ഡോളര്‍ നിലവാരത്തിലെത്തി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	യുഎസ്- ചൈന വ്യാപാരസംഘര്‍ഷം രൂക്ഷമായതോടെ പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണ വില. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,360 രൂപയായി ഉയര്‍ന്നു. ഗ്രാമിന് വില 8,9915 രൂപയില്‍ നിന്നും 8,920 ആയി ഉയര്‍ന്നു. 105 രൂപയാണ് ഗ്രാം വിലയില്‍ ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം വന്നതോടെ ഒരാഴ്ചക്കിടെ 2,860 രൂപയാണ് ഉയര്‍ന്നത്.</p>
<p>
	 </p>
<p>
	ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് ആദ്യമായി 3,342 ഡോളര്‍ നിലവാരത്തിലെത്തി. വ്യാപാരസംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് മാറുന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതുമാണ് സ്വര്‍ണവിലയില്‍ കുത്തനെയുള്ള വര്‍ധനവിന് കാരണം.</p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 17 Apr 2025 12:30:00 +0530</pubDate>
      <updatedDate>Thu, 17 Apr 2025 12:32:19 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[തൊട്ടാൽ പൊള്ളും, എഴുപതിനായിരം കടന്ന് സ്വർണവില; പവന് എക്കാലത്തെയും ഉയർന്ന വില]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-toady-125041200009_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-toady-125041200009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/22/thumb/1_1/1582350560-4525.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/22/thumb/1_1/1582350560-4525.jpg</image>
      <description><![CDATA[വിപണിയിലെ എക്കാലത്തെയും ഉയർന്ന വിലയിൽ സ്വർണം. എഴുപതിനായിരം കടന്നു. പവന് 200 രൂപ കൂടി 70,160 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 രൂപയാണ് ഇന്ന് ഗ്രാമിന് കൂടിയത്. അതേസമയം പവന് 1,480 രൂപ കൂടി 69,960 രൂപയായായിരുന്നു ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/22/full/1582350560-4525.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	വിപണിയിലെ എക്കാലത്തെയും ഉയർന്ന വിലയിൽ സ്വർണം. എഴുപതിനായിരം കടന്നു. പവന് 200 രൂപ കൂടി 70,160 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 രൂപയാണ് ഇന്ന് ഗ്രാമിന് കൂടിയത്. അതേസമയം പവന് 1,480 രൂപ കൂടി 69,960 രൂപയായായിരുന്നു ഇന്നലത്തെ സ്വർണവില. സർവകാല റെക്കോർഡ് ആണിത്.</p>
<p>
	 </p>
<p>
	രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രകടമാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. കഴിഞ്ഞ നാല് ദിവസങ്ങളിലായി കുറഞ്ഞുകൊണ്ടിരുന്ന വില ഇന്ന് ഒറ്റയടിക്ക് വർധിച്ചത് സാധാരണക്കാർക്ക് നെഞ്ചിടിപ്പ് ഉണ്ടാക്കി. കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ചെയ്തവര്‍ക്ക് ഇന്ന് വലിയ നേട്ടമാകും. മൂന്ന് ദിവസം മുമ്പ് വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്കും ലാഭം കൊയ്യാം.</p>
<p>
	 </p>
<p>
	ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില ഒരു ദിവസം 100 ഡോളറില്‍ അധികം വര്‍ധിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തുടക്കമിട്ട ചുങ്കപ്പോരാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. സ്വര്‍ണവിലയ്ക്ക് പുറമെ വെള്ളിയുടെ വിലയും കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ചൈന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കയറ്റുമതി നിയന്ത്രിച്ചതും വിപണിയെ ആശങ്കയിലാക്കി. വെള്ളിയുടെ ഗ്രാം വില 105 രൂപയായി വര്‍ധിച്ചു.</p>]]></content:encoded>
      <pubDate>Sat, 12 Apr 2025 10:46:00 +0530</pubDate>
      <updatedDate>Sat, 12 Apr 2025 10:48:33 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>നിഹാരിക കെ.എസ്</authorname>
    </item>
    <item>
      <title><![CDATA[Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ചോരക്കളം, നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തില്‍ നഷ്ടമായത് 19 ലക്ഷം കോടി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/trump-tariff-s-effect-rs-worth-19-lakh-crore-wipe-out-from-indian-market-125040700030_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/trump-tariff-s-effect-rs-worth-19-lakh-crore-wipe-out-from-indian-market-125040700030_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 3,000ത്തോളം പോയിന്റിന്റെ നഷ്ടമാണുണ്ടായത്. നിഫ്റ്റിയാകട്ടെ 21,800 എന്ന ലെവലിന് താഴേക്ക് വീഴുകയും ചെയ്തു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="728" /></p>
	അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയ നടപടിയില്‍ ആടിയുലഞ്ഞ് ഓഹരിവിപണികള്‍. സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ഭീതി അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഉണ്ടായതാണ് ആഗോളതലത്തിലുള്ള ഓഹരിവിപണികളെ ബാധിച്ചത്. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തിക്കൊണ്ട് ചൈനയും തിരിച്ചടിച്ചതാണ് ആശങ്കകള്‍ ഉയര്‍ത്തിയത്.</p>
<p>
	 </p>
<p>
	രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 3,000ത്തോളം പോയിന്റിന്റെ നഷ്ടമാണുണ്ടായത്. നിഫ്റ്റിയാകട്ടെ 21,800 എന്ന ലെവലിന് താഴേക്ക് വീഴുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകളില്‍ 10 ശതമാനത്തിലേറെ നഷ്ടമുണ്ടായി. നിമിഷനേരം കൊണ്ട് 19 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ 7 ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി ഐടി,ഓട്ടോ, എനര്‍ജി, റിയാല്‍റ്റി എന്നിവയ്ക്കും കനത്ത തിരിച്ചടിയുണ്ടായി. 4-5 ശതമാനം വരെയാണ് ഇടിവ്. </p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 07 Apr 2025 13:38:00 +0530</pubDate>
      <updatedDate>Mon, 07 Apr 2025 13:26:49 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ വർധിച്ചത് 4000 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/kerala-goldprice-in-record-high-125033100018_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/kerala-goldprice-in-record-high-125033100018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണവില 8425 രൂപ എന്ന നിലയിലായി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000 കടന്നു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 67,000 രൂപ കടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണവില 8425 രൂപ എന്ന നിലയിലായി.</p>
<p>
	 </p>
<p>
	ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4,000 രൂപയുടെ വര്‍ധനവാണുണ്ടായത്. 20ന് 66,480 രൂപയെന്ന നിലയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് ശേഷം സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു.</p>]]></content:encoded>
      <pubDate>Mon, 31 Mar 2025 12:51:00 +0530</pubDate>
      <updatedDate>Mon, 31 Mar 2025 12:53:45 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[HCLന്റെ നിയന്ത്രണം ഇനി റോഷ്ണിക്ക്, ഇന്ത്യയിലെ അതിസമ്പന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനത്ത്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/hcl-founder-shiv-nadars-daughter-roshni-nadar-the-third-wealthiest-person-in-india-125031100037_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/hcl-founder-shiv-nadars-daughter-roshni-nadar-the-third-wealthiest-person-in-india-125031100037_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-03/11/thumb/1_1/1741697996-1513.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-03/11/thumb/1_1/1741697996-1513.jpg</image>
      <description><![CDATA[മാര്‍ച്ച് ആറിനാണ് ഓഹരി കൈമാറ്റം പ്രാബല്യത്തിലായത്. കുടുംബ സ്വത്തിന്റെ  പിന്തുടര്‍ച്ചയുടെ ഭാഗമായാന് ഓഹരികള്‍ സമ്മാനമായി കൈമാറിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-03/11/full/1741697996-1513.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="571" /></p>
	</p>
	തലമുറമാറ്റത്തിന് തുടക്കമിട്ട് രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്. പിന്തുടര്‍ച്ചയുടെ ഭാഗമായി കമ്പനി സ്ഥാപകനും ഉടമയുമായ ശിവ് നാടാര്‍ ഭൂരിഭാഗം ഓഹരികളും ഏക മകളായ റോഷ്ണി നാടാര്‍ മല്‍ഹോത്രയ്ക്ക് കൈമാറി. ഇതോടെ രാജ്യത്തെ അതിസമ്പന്ന വ്യക്തികളില്‍ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താന് റോഷ്ണി.</p>
<p>
	 </p>
<p>
	എച്ച്‌സിഎല്‍ ടെക് പ്രമോട്ടര്‍ കമ്പനികളായ എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെയും ഡല്‍ഹി കേന്ദ്രീകരിച്ചുള്ള എച്ച്‌സിഎല്‍ ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ വാമ ഡല്‍ഹിയുടെയും 47 ശതമാനം വീതം ഓഹരികളാണ് ശിവ് നാടാര്‍ മകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് ഓഹരി കൈമാറ്റം പ്രാബല്യത്തിലായത്. കുടുംബ സ്വത്തിന്റെ  പിന്തുടര്‍ച്ചയുടെ ഭാഗമായാന് ഓഹരികള്‍ സമ്മാനമായി കൈമാറിയത്. ഇതിന് നേരത്തെ സെബിയുടെ അനുമതി ലഭിച്ചിരുന്നു.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 11 Mar 2025 18:27:00 +0530</pubDate>
      <updatedDate>Tue, 11 Mar 2025 18:30:39 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ലാഭം കുറഞ്ഞു, ഡിഎച്ച്എൽ ഈ വർഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/dhl-to-cut-8000-jobs-this-year-125030600041_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/dhl-to-cut-8000-jobs-this-year-125030600041_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/19/thumb/1_1/1597815175-1178.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/19/thumb/1_1/1597815175-1178.jpg</image>
      <description><![CDATA[നിര്‍ബന്ധിത പിരിച്ചുവിടലിന് പകരമായി ജീവനക്കാരെ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/19/full/1597815175-1178.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	ജര്‍മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തനലാഭത്തില്‍ 7.2 ശതമാനം നഷ്ടം വന്നതിനെ തുടര്‍ന്നാണ് തീരുമാനം. ജീവനക്കാരെ പുറത്താക്കുന്നതോടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുക്കൂട്ടുന്നത്.</p>
<p>
	 </p>
<p>
	 മൊത്തം തൊഴിലാളികളുടെ ഒരു ശതമാനത്തെയാകും തീരുമാനം ബാധിക്കുക. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മനി ഡിവിഷനിലാണ് ഇത് നടപ്പാക്കുക. നിര്‍ബന്ധിത പിരിച്ചുവിടലിന് പകരമായി ജീവനക്കാരെ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമായി 6,02,000 ആള്ളുകളാണ് കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 06 Mar 2025 16:07:00 +0530</pubDate>
      <updatedDate>Thu, 06 Mar 2025 16:09:41 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/epfo-interest-rate-remains-8-25-for-2024-25-125022800035_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/epfo-interest-rate-remains-8-25-for-2024-25-125022800035_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg</image>
      <description><![CDATA[നടപ്പ് സാമ്പത്തികവര്‍ഷം 1.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ പി എഫ് ഒ തീര്‍പ്പാക്കിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="536" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/full/1640856584-8698.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="536" /></p>
	ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ പി എഫ് ഒ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. 7 കോടിയിലധികം വരിക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.</p>
<p>
	 </p>
<p>
	നടപ്പ് സാമ്പത്തികവര്‍ഷം 1.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ പി എഫ് ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി. സമീപകാലയളവില്‍ ഏറ്റവും കൂടുതല്‍ പലിശ 2018-19 സാമ്പത്തിക വര്‍ഷമാണ് നല്‍കിയത്. 8.65 ശതമാനം. 2019-20 വര്‍ഷത്തില്‍ 8.50 ശതമാനവും 2021-22 വര്‍ഷം 8.1 ശതമാനവുമാണ് പലിശ നല്‍കിയത്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 28 Feb 2025 17:26:00 +0530</pubDate>
      <updatedDate>Fri, 28 Feb 2025 17:29:00 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/sensex-falls-800-points-drops-226-points-in-nifty-125022400044_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/sensex-falls-800-points-drops-226-points-in-nifty-125022400044_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-01/24/thumb/1_1/1643025403-1934.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-01/24/thumb/1_1/1643025403-1934.jpg</image>
      <description><![CDATA[സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ഇടിഞ്ഞ് 22,570 നിലവാരത്തിലെത്തി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="411" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-01/24/full/1643025403-1934.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	താരിഫ് ഭീഷണിയും വളര്‍ച്ചാ ആശങ്കകളും ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായതോടെ അഞ്ചാം ദിവസവും നഷ്ടം നേരിട്ട് ഓഹരിവിപണി. എല്ലാ സെക്റ്ററുകളും തന്നെ തകര്‍ച്ചയിലാണ് വ്യാപാരദിനം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ഇടിഞ്ഞ് 22,570 നിലവാരത്തിലെത്തി.</p>
<p>
	 </p>
<p>
	 വിപണി കനത്ത തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 5.07 ലക്ഷം രൂപ കുറഞ്ഞു. ഡോണാള്‍ഡ് ട്രംപിന്റെ താരീഫ് ഭീഷണികളെ പറ്റിയുള്ള ആശങ്കയും യുഎസില്‍ പണപ്പെരുപ്പം കൂടിയേക്കാമെന്ന റിപ്പോര്‍ട്ടും വിപണിയെ പ്രതികൂലമായി ബാധിച്ചു. വളര്‍ച്ച ആശങ്കകള്‍ക്കിടെ വാള്‍സ്ട്രീറ്റിലുണ്ടായ നഷ്ടം വിപണികളിലേക്ക് പടരുകയായിരുന്നു.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 24 Feb 2025 16:23:00 +0530</pubDate>
      <updatedDate>Mon, 24 Feb 2025 16:05:33 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/nifty-sensex-falls-for-ninth-consecutive-session-125021700020_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/nifty-sensex-falls-for-ninth-consecutive-session-125021700020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/thumb/1_1/1644228059-0603.jpg</image>
      <description><![CDATA[ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/07/full/1644228059-0603.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="728" /></p>
	തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഓഹരിവിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുറക്കത്തില്‍ 600ലധികം പോയിന്റുകള്‍ ഇടിഞ്ഞ സെന്‍സെക്‌സ് നിലവില്‍ 76,000ത്തിലും താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 23,000ത്തിനും താഴെയെത്തിയതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണി താഴേക്ക് പോകാന്‍ സാധ്യതയേറെയാണ്.</p>
<p>
	 </p>
<p>
	 ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വിപണി തുടര്‍ച്ചയായി താഴോട്ടാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സെന്‍സെക്‌സില്‍ 2000ത്തിലധികം പോയിന്റിന്റെ ഇടിവാണുണ്ടായത്. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഓഗരികളാണ് പ്രധാനമായും നഷ്ടം നേരിടുന്നത്. </p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 17 Feb 2025 12:13:00 +0530</pubDate>
      <updatedDate>Mon, 17 Feb 2025 11:46:10 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Gold Rate Today: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; മുന്‍കൂര്‍ ബുക്കിങ്ങിലൂടെ വാങ്ങിയാല്‍ ലാഭം]]></title>
      <link>https://malayalam.webdunia.com/article/mandi-in-malayalam/high-drop-in-gold-rate-125021500011_1.html</link>
      <guid>https://malayalam.webdunia.com/article/mandi-in-malayalam/high-drop-in-gold-rate-125021500011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[Today's Gold Rate: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. കുതിച്ചുയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിനു 100 രൂപയും പവന് 800 രൂപയും കുറഞ്ഞിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍കൂര്‍ ബുക്കിങ്ങിലൂടെ ഇന്ന് സ്വര്‍ണം വാങ്ങിച്ചാല്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	Today&#39;s Gold Rate: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. കുതിച്ചുയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിനു 100 രൂപയും പവന് 800 രൂപയും കുറഞ്ഞിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍കൂര്‍ ബുക്കിങ്ങിലൂടെ ഇന്ന് സ്വര്‍ണം വാങ്ങിച്ചാല്‍ ലാഭകരമായിരിക്കും. </p>
<p>
	 </p>
<p>
	ഗ്രാമിനു 7,890 രൂപയാണ് ഇന്നത്തെ വില. പവനു 63,120 രൂപ. ഈ മാസം 11 ന് ഗ്രാം വില 8,060 രൂപയും പവന്‍ വില 64,480 രൂപയുമെന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു. ആ വിലയില്‍ നിന്ന് പവന്‍ 1,360 രൂപയും ഗ്രാം 170 രൂപയും കുറഞ്ഞിട്ടുണ്ട്.</p>
<p>
	 </p>
<p>
	വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. </p>]]></content:encoded>
      <pubDate>Sat, 15 Feb 2025 10:37:00 +0530</pubDate>
      <updatedDate>Sat, 15 Feb 2025 10:40:31 +0530</updatedDate>
      <category><![CDATA[mandi]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[എന്താണ് സിബിൽ സ്കോർ ? , എന്തുകൊണ്ട് ഇത് പ്രധാനപ്പെട്ടതാകുന്നു?]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/what-is-cibil-score-125021100043_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/what-is-cibil-score-125021100043_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2024-12/07/thumb/1_1/1733571554-8968.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2024-12/07/thumb/1_1/1733571554-8968.jpg</image>
      <description><![CDATA[ബി സിഐആറിലെ അക്കൗണ്ടുകള്‍, എന്‍ക്വയറി വിഭാഗത്തില്‍ പ്രതിഫലിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ സിബില്‍ സ്‌കോര്‍ സാധാരണയായി 300-900 വരെയാണ് ഉള്ളത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="440" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2024-12/07/full/1733571554-8968.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="640" /></p>
	ഒരാളുടെ വായ്പാ ചരിത്രം അഥവാ ക്രെഡിറ്റ് ഹിസ്റ്ററിക്ക് ലഭിക്കുന്ന മൂന്നക്ക സ്‌കോറാണ് സിബില്‍ സ്‌കോര്‍ എന്നത്. സിബില്‍ റിപ്പോര്‍ട്ട് CIR അഥവാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നും വിളിക്കുന്ന ഒരാളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാണ് അയാള്‍ക്ക് സ്‌കോര്‍ നല്‍കുന്നത്. ഒരു നിശ്ചിത കാലയളവില്‍ വിവിധ വായ്പകളായി വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ ക്രെഡിറ്റ് പേയ്‌മെന്റ് ചരിത്രമാണ് CIR എന്ന കൊണ്ട് അര്‍ത്ഥമാക്കുന്നത്..</p>
<p>
	 </p>
<p>
	ബി സിഐആറിലെ അക്കൗണ്ടുകള്‍, എന്‍ക്വയറി വിഭാഗത്തില്‍ പ്രതിഫലിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ സിബില്‍ സ്‌കോര്‍ സാധാരണയായി 300-900 വരെയാണ് ഉള്ളത്. എന്നാല്‍ 700 ന് മുകളിലുള്ള സ്‌കോര്‍ പൊതുവെ മെച്ചപ്പെട്ട തരമായി കണക്കാക്കപ്പെടുന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 11 Feb 2025 17:58:00 +0530</pubDate>
      <updatedDate>Tue, 11 Feb 2025 17:33:46 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>എ കെ ജെ അയ്യർ</authorname>
    </item>
    <item>
      <title><![CDATA[തൊട്ടാൽ പൊള്ളും, കൈപ്പിടിയിൽ നിൽക്കാതെ സ്വർണവില, പവൻ 64,000 കടന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-touches-new-heights-125021100018_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-touches-new-heights-125021100018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[കഴിഞ്ഞ മാസം 22നായിരുന്നു പവന്‍ വില ചരിത്രത്തിലാദ്യമായി 60,000 കടന്നത്. ദിവസങ്ങള്‍ക്കുള്ളിലാണ് സ്വര്‍ണവില 64,000ത്തിലെത്തിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	സ്വര്‍ണവിലയിലെ വര്‍ധനവ് തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 640 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപയായി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി.</p>
<p>
	 </p>
<p>
	കഴിഞ്ഞ മാസം 22നായിരുന്നു പവന്‍ വില ചരിത്രത്തിലാദ്യമായി 60,000 കടന്നത്. ദിവസങ്ങള്‍ക്കുള്ളിലാണ് സ്വര്‍ണവില 64,000ത്തിലെത്തിയത്. വൈകാതെ തന്നെ സൈക്കോളജിക്കല്‍ മാര്‍ക്കായ 65,000ത്തിലേക്ക് സ്വര്‍ണവില കടക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയത് മുതല്‍ ധനവിപണിയിലുണ്ടായ അനിശ്ചിതത്വവും നികുതി പ്രഖ്യാപനങ്ങളുമാണ് ആഗോള തലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 11 Feb 2025 12:38:00 +0530</pubDate>
      <updatedDate>Tue, 11 Feb 2025 12:24:25 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[എ ടി എം വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്, ഇന്റര്‍ ചാര്‍ജ് കൂട്ടാന്‍ തീരുമാനം]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/atm-withdrawals-to-become-costly-125020500043_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/atm-withdrawals-to-become-costly-125020500043_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-03/20/thumb/1_1/1553095281-7853.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-03/20/thumb/1_1/1553095281-7853.jpg</image>
      <description><![CDATA[മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ബാങ്ക് ചാര്‍ജ് 17 രൂപയില്‍ നിന്നും 19 ആക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഓരോ മാസവും സ്വന്തം ബാങ്കുകളില്‍ നിന്ന് അഞ്ച് തവണ വരെയാണ് ഒരാള്‍ക്ക് എടിഎമ്മിലൂടെ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുക.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-03/20/full/1553095281-7853.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	രാജ്യത്തെ എ ടി എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി ചെലവേറും. ഓരോ മാസത്തെയും സൗജന്യ ഇടപാട് പരിധിക്ക് ശേഷം ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 21 രൂപയാണ് ഇന്റര്‍ചാര്‍ജ് നിരക്ക്. ഇത് 22 രൂപയിലേക്ക് ഉയര്‍ത്താനാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ.</p>
<p>
	 </p>
<p>
	മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ബാങ്ക് ചാര്‍ജ് 17 രൂപയില്‍ നിന്നും 19 ആക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഓരോ മാസവും സ്വന്തം ബാങ്കുകളില്‍ നിന്ന് അഞ്ച് തവണ വരെയാണ് ഒരാള്‍ക്ക് എടിഎമ്മിലൂടെ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുക. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചുമാണ് സൗജന്യമായി ലഭിക്കുന്നത്. എടിഎം സേവനങ്ങള്‍ നല്‍കുന്നതിന് ചെലവ് ഏറിയതിനാല്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബാങ്കുകളുടെ ആവശ്യമാണ് പുതിയ ശുപാര്‍ശയ്ക്ക് കാരണം.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 05 Feb 2025 20:37:00 +0530</pubDate>
      <updatedDate>Wed, 05 Feb 2025 19:34:52 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[സ്വർണവില മേലോട്ട് തന്നെ, 63,000വും കടന്ന് മുന്നോട്ട്, ഒരു മാസത്തിനിടെ വർധിച്ചത് 6000 രൂപ!]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hits-record-high-125020500017_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-hits-record-high-125020500017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/thumb/1_1/1580363770-8334.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/thumb/1_1/1580363770-8334.jpg</image>
      <description><![CDATA[സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ആഗോളമായി സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 6000 രൂപയുടെ ഉയര്‍ച്ചയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/full/1580363770-8334.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരം ഭേദിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62,000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നു. 760 രൂപ ഇന്ന് വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,240 രൂപയിലെത്തി. ഗ്രാമിന് 7905 രൂപയാണ് വില.</p>
<p>
	 </p>
<p>
	മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ആഗോളമായി സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 6000 രൂപയുടെ ഉയര്‍ച്ചയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 05 Feb 2025 13:30:00 +0530</pubDate>
      <updatedDate>Wed, 05 Feb 2025 13:32:10 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[എല്ലാത്തിനും കാരണം ട്രംപ്?,ഫെബ്രുവരിയിൽ മാത്രം സ്വർണവില 5,280 രൂപ ഉയർന്നു, പവൻ വില ആദ്യമായി 62,000 കടന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-in-record-high-in-kerala-125020400030_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-in-record-high-in-kerala-125020400030_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 105 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 7810 രൂപയാണ് നിലവിലെ വില. ഈ മാസം ഇതുവരെ സ്വര്‍ണവിലയില്‍ 5280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ. പവന്‍ വില 840 രൂപ ഉയര്‍ന്ന് ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 105 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 7810 രൂപയാണ് നിലവിലെ വില. ഈ മാസം ഇതുവരെ സ്വര്‍ണവിലയില്‍ 5280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.</p>
<p>
	 </p>
<p>
	 കാനഡ, മെക്‌സിക്കോ, ചൈന എന്നിവയ്ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ ഉത്തരവാണ് ആഗോളതലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് വിലവര്‍ധനവിന് കാരണം. സ്വര്‍ണ വില പവന് 62,480 രൂപയാണെങ്കിലും പണിക്കൂലിയും ജിഎസ്ടിയുമെല്ലാമടക്കം 68000 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടതായി വരും.</p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 04 Feb 2025 14:44:00 +0530</pubDate>
      <updatedDate>Tue, 04 Feb 2025 14:36:24 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Union Budget 2025 Live Updates: ബീഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ, ഫുഡ് ഹബ്ബാക്കും, ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങൾ, ടൂറിസം രംഗത്ത് കൂടുതൽ ഫണ്ട്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/union-budget-2025-live-updates-125020100018_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/union-budget-2025-live-updates-125020100018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-02/01/thumb/1_1/1738391029-3329.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-02/01/thumb/1_1/1738391029-3329.jpg</image>
      <description><![CDATA[മധ്യവര്‍ഗത്തിന്റെ ശക്തിക്കൂട്ടുന്ന വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്നും സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജനമായിരിക്കും ലക്ഷ്യമെന്നും പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ബജറ്റ് അവതരണത്തിന് തുടക്കമായത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-02/01/full/1738391029-3329.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="640" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:640px;">
			Budget 25</p>
	</p>
	മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തില്‍ പ്രതീക്ഷിച്ചത് പോലെ ബിഹാറിന് വാരിക്കോരി നല്‍കി കേന്ദ്രം. മധ്യവര്‍ഗത്തിന്റെ ശക്തിക്കൂട്ടുന്ന വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്നും സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജനമായിരിക്കും ലക്ഷ്യമെന്നും പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ബജറ്റ് അവതരണത്തിന് തുടക്കമായത്.</p>
<p>
	 </p>
<p>
	ബജറ്റ് അവതരണം തുടങ്ങി ആദ്യമണിക്കൂറിനുള്ളില്‍ തന്നെ നിരവധി പദ്ധതികളാണ് ബിഹാറിന് ലഭിച്ചിരിക്കുന്നത്.  മഖാന കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി ബിഹാറില്‍ മഖാന ബോര്‍ഡ് രൂപീകരിക്കും.  പാറ്റ്ന ഐഐടി വികസിപ്പിക്കും. ബിഹാറിനെ ഫുഡ് ഹബ്ബാക്കി മാറ്റും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും.ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവാളങ്ങള്‍, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 01 Feb 2025 11:47:00 +0530</pubDate>
      <updatedDate>Sat, 01 Feb 2025 11:53:52 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കി കാറുകൾക്ക് 32,500 രൂപ വില ഉയരും]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/maruti-suzuki-india-to-hike-prices-by-up-to-rs-32-000-across-models-from-feb-1-125012400023_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/maruti-suzuki-india-to-hike-prices-by-up-to-rs-32-000-across-models-from-feb-1-125012400023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/10/thumb/1_1/1575993569-6618.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/10/thumb/1_1/1575993569-6618.jpg</image>
      <description><![CDATA[ചെലവ് ക്രമീകരിക്കുന്നതിനും ഉപഭോക്താക്കളില്‍ ആഘാതം കുറകുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും വര്‍ദ്ധിച്ച ചെലവുകള്‍ വിപണിയിലേക്ക് കൈമാറാന്‍ കമ്പനി നിര്‍ബന്ധിതമായ അവസ്ഥയിലാണെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/10/full/1575993569-6618.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	ഇന്ത്യന്‍ കാര്‍ വിപണിയിലെ വമ്പന്മാരായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വില ഉയരും. 32,500 രൂപ വരെ വര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനചെലവുകള്‍ കാരണമാണ് വില വര്‍ദ്ധനവെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.</p>
<p>
	 </p>
<p>
	 ചെലവ് ക്രമീകരിക്കുന്നതിനും ഉപഭോക്താക്കളില്‍ ആഘാതം കുറകുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും വര്‍ദ്ധിച്ച ചെലവുകള്‍ വിപണിയിലേക്ക് കൈമാറാന്‍ കമ്പനി നിര്‍ബന്ധിതമായ അവസ്ഥയിലാണെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പുതിയ നിരക്ക് പ്രകാരം സെലോറിയോയ്ക്ക് എക്‌സ് ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്‌റ്റോയുടെ വില 30,000 രൂപ വരെയും വര്‍ദ്ധിക്കും. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വില 5,000 രൂപ വരെയും ഉയരും. എസ്യുവികളായ ബ്രെസയ്ക്കും ഗ്രാന്‍ഡ് വിതാരയ്ക്കും യഥാക്രമം 20,000 രൂപയും 25,000 രൂപയും വില ഉയരും. ആള്‍ട്ടോ കെ 10 വിലയില്‍ 19,500 രൂപ വരെയും ഫ്രോങ്‌സിന് 5,500 രൂപയും ഡിസൈറിന് 10,000 രൂപവരെയും വില വര്‍ദ്ധിക്കും.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 24 Jan 2025 14:26:00 +0530</pubDate>
      <updatedDate>Fri, 24 Jan 2025 14:15:11 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[വിപണിയെ മറിച്ചിട്ടത് ട്രംപോ?, സെന്‍സെക്‌സില്‍ 1235 പോയന്റ് ഇടിവ്, നിക്ഷേപകര്‍ക്ക് നഷ്ടമായത് 7 ലക്ഷം കോടി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/market-plunges-due-to-selling-pressure-and-trump-policies-125012100039_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/market-plunges-due-to-selling-pressure-and-trump-policies-125012100039_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/26/thumb/1_1/1637914474-2642.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/26/thumb/1_1/1637914474-2642.jpg</image>
      <description><![CDATA[ഫെബ്രുവരി ഒന്ന് മുതല്‍ മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് യുഎസിന്റെ നീക്കം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="360" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/26/full/1637914474-2642.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="562" /></p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="360" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/26/full/1637914474-2642.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="562" /></p>
	തുടക്കത്തിലെ വില്പന സമ്മര്‍ദ്ദം മറികടന്നെങ്കിലും പിന്നീട് കനത്ത തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഓഹരി വിപണി. ഉച്ചകഴിഞ്ഞ് സെന്‍സെക്‌സില്‍ 1235 പോയന്റിന്റെ നഷ്ടമാണ് ഉണ്ടായത്. നിഫ്റ്റിയാകട്ടെ 23,024 നിലവാരത്തിന് താഴെയെത്തി. ഡൊണാള്‍ഡ് ട്രംപ്  അമേരിക്കന്‍ പ്രസിഡന്റായ ശേഷം എടുക്കുന്ന പുതിയ നടപടികളെ പറ്റിയുള്ള ആശങ്കയും വില്പന സമ്മര്‍ദ്ദവുമാണ് വിപണിയെ ബാധിച്ചത്. ചൊവ്വാഴ്ച വ്യാപാരത്തില്‍ 7 ലക്ഷം കോടിയിലേറെ രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.</p>
<p>
	 </p>
<p>
	ഇറക്കുമതിയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നയത്തെ പറ്റിയുള്ള അവവ്യക്തതയും അയല്‍ രാജ്യങ്ങള്‍ക്ക് മുകളില്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനങ്ങളും വിപണിയില്‍ ജാഗ്രത പാലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് യുഎസിന്റെ നീക്കം.മൂന്നാം പാദത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ പ്രതിയോഹരി വരുമാന വളര്‍ച്ച 3 ശതമാനത്തിലൊതുങ്ങുമെന്ന ബ്ലൂംബെര്‍ഗ് വിലയിരുത്തലും വിപണിക്ക് തിരിച്ചടിയായി.  വരും ദിവസങ്ങളിലും  വില്പന സമ്മര്‍ദ്ദം തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 21 Jan 2025 16:51:00 +0530</pubDate>
      <updatedDate>Tue, 21 Jan 2025 16:20:34 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[പി എഫ് പെൻഷൻ കുറഞ്ഞത് 7,500 വേണം, ആവശ്യവുമായി തൊഴിലാളി സംഘടനകൾ: ബജറ്റ് നിർണായകമാകും]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/eps-pension-hike-to-7500-may-be-considered-in-unnion-budget-125011500025_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/eps-pension-hike-to-7500-may-be-considered-in-unnion-budget-125011500025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg</image>
      <description><![CDATA[നിലവില്‍ പ്രതിമാസം ആയിരം രൂപയാണ് മിനിമം പെന്‍ഷന്‍. ഇത് 7500 ആക്കി ഉയര്‍ത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="536" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/full/1640856584-8698.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="536" /></p>
	എമ്പ്‌ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴില്‍ വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. നിലവില്‍ പ്രതിമാസം ആയിരം രൂപയാണ് മിനിമം പെന്‍ഷന്‍. ഇത് 7500 ആക്കി ഉയര്‍ത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.</p>
<p>
	 </p>
<p>
	2014ല്‍ സര്‍ക്കാര്‍ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ തുകയായി 1000 രൂപ നിശ്ചയിച്ചിട്ടും 36.60 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് ഇപ്പോഴും ഈ തുകയേക്കാള്‍ കുറവാണ് ലഭിക്കുന്നതെന്ന് പെന്‍ഷന്‍കാരുടെ സംഘടന ധനകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഡിഎ, പെന്‍ഷന്‍കാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും സൗജന്യ വൈദ്യ ചികിത്സ എന്നിവയും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.</p>]]></content:encoded>
      <pubDate>Wed, 15 Jan 2025 16:23:00 +0530</pubDate>
      <updatedDate>Wed, 15 Jan 2025 16:25:23 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[എനിക്കെന്റെ ഭാര്യയെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്നത് ഇഷ്ടമാണ്, എല്‍ ആന്റ് ടി ചെയര്‍മാന് മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/my-wife-is-wonderful-i-love-staring-at-her-anand-mahindra-reacts-l-t-chairman-s-90-hour-work-week-debate-125011200004_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/my-wife-is-wonderful-i-love-staring-at-her-anand-mahindra-reacts-l-t-chairman-s-90-hour-work-week-debate-125011200004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/12/thumb/1_1/1736650595-2553.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/12/thumb/1_1/1736650595-2553.jpg</image>
      <description><![CDATA[കഴിഞ്ഞ ദിവസമാണ് തന്റെ കമ്പനിയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഞായറാഴ്ചയും ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് എല്‍ ആന്റ് ടി ചെയര്‍മാന്‍ പറഞ്ഞത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Subrahmanyam- Anand Mahindra" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/12/full/1736650595-2553.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Subrahmanyam- Anand Mahindra" width="600" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Subrahmanyam- Anand Mahindra</p>
	</p>
	ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നും വീട്ടില്‍ എത്രനേരം ഭാര്യയെ നോക്കിയിരിക്കാന്‍ സാധിക്കുമെന്നുമുള്ള എല്‍ ആന്റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ജോലിയുടെ അളവിലല്ല ജോലിയുടെ ഗുണനിലവാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര തന്റെ ഭാര്യയെ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ തനിക്കാവുമെന്നും തനിക്കത് ഇഷ്ടമുള്ള കാര്യമാണെന്നും വ്യക്തമാക്കി.</p>
<p>
	 </p>
<p>
	ദില്ലിയില്‍ നടന്ന വീക്ഷിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി സമയം സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങള്‍ തന്നെ തെറ്റാണെന്നും ജോലി സമയം കൂട്ടുന്നതിലല്ല ഗുണനിലവാരത്തിലാണ് കാര്യമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ കമ്പനിയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഞായറാഴ്ചയും ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് എല്‍ ആന്റ് ടി ചെയര്‍മാന്‍ പറഞ്ഞത്. ചൈനയിലെ പോലെ ആഴ്ചയില്‍ 90 മണിക്കൂര്‍ ആളുകള്‍ ജോലി ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു.</p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 12 Jan 2025 09:20:00 +0530</pubDate>
      <updatedDate>Sun, 12 Jan 2025 08:26:50 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[അവിവാഹിതരായ കപ്പിൾസിന് ഇനി ഒയോയിൽ റൂമില്ല?, പോളിസിയിൽ മാറ്റം വരുത്തി കമ്പനി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/no-room-for-unmarried-couples-oyo-changes-its-check-in-rules-125010600027_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/no-room-for-unmarried-couples-oyo-changes-its-check-in-rules-125010600027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/06/thumb/1_1/1736156871-8297.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/06/thumb/1_1/1736156871-8297.jpg</image>
      <description><![CDATA[പുതുക്കിയ നയപ്രകാരം അവിവാഹിതരായവര്‍ക്ക് ഇനി ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ല.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Oyo" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/06/full/1736156871-8297.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Oyo" width="708" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:708px;">
			Oyo</p>
	</p>
	ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക് ഇന്‍ പോളിസി അവതരിപ്പിച്ച് ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഓയോ. കമ്പനിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്കായാണ് പുതിയ ചെക്ക് ഇന്‍ പോളിസി കമ്പനി അവതരിപ്പിച്ചത്. പുതുക്കിയ നയപ്രകാരം അവിവാഹിതരായവര്‍ക്ക് ഇനി ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ല. കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക. പിന്നാലെ ഇത് മറ്റ് നഗരങ്ങളിലേക്കും വ്യാപിപിക്കും.</p>
<p>
	 </p>
<p>
	പുതുക്കിയ നയപ്രകാരം ചെക്ക് ഇന്‍ സമയത്ത് റൂം എടുക്കുന്നവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് കപ്പിള്‍ ബുക്കിംഗ് നിരസിക്കാന്‍ ഹോട്ടലുകള്‍ക്ക് വിവേചനാധികാരമുണ്ടാകും. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് പോളിസി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.</p>
<p>
	 </p>
<p>
	 അവിവാഹിതരായ കപ്പിള്‍സിന് റൂമുകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മീററ്റ് അടക്കമുള്ള നഗരങ്ങളിലെ ജനകീയ കൂട്ടായ്മകള്‍ ഓയോയോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ ജനകീയ കൂട്ടായ്മകളെയും കേള്‍ക്കേണ്ട ഉത്തരവാദിത്തവും തങ്ങള്‍ക്കുണ്ടെന്നും നയമാറ്റവും അതിന്റെ ഫലങ്ങളും വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യന്‍ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു.</p>]]></content:encoded>
      <pubDate>Mon, 06 Jan 2025 15:18:00 +0530</pubDate>
      <updatedDate>Mon, 06 Jan 2025 15:18:55 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/epfo-atm-card-and-mobile-app-launch-soon-125010300037_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/epfo-atm-card-and-mobile-app-launch-soon-125010300037_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/thumb/1_1/1640856584-8698.jpg</image>
      <description><![CDATA[എടിഎം കാര്‍ഡ് ലഭിച്ചാലും വരിക്കാര്‍ക്ക് അവരുടെ മുഴുവന്‍ പി എഫ് തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. പിന്‍വലിക്കലിന് പരിധിയുണ്ടാകും. എന്നാല്‍ ഈ പരിധിക്കുള്ളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരില്ല]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="536" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-12/30/full/1640856584-8698.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="536" /></p>
	മെയ്- ജൂണ്‍ മാസത്തോടെ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. മുഴുവന്‍ ഐടി സംവിധാനവും നവീകരിക്കാനുള്ള ഇപിഎഫ്ഒ 2.0 പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.</p>
<p>
	 </p>
<p>
	ഇതിന് ശേഷം മെയ്- ജൂണ്‍ മാസങ്ങളില്‍ ഇപിഎഫ്ഒ 3.0 ആപ്പ് പുറത്തിറക്കും. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാക്കാനാണ് ആപ്പ് പുറത്തിറക്കുന്നത്. ഇത് ക്ലെയിം സെറ്റില്‍മെന്റ് പക്രിയ കൂടുതല്‍ ലളിതമാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇപിഎഫ്ഒ 3.0 വഴി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ നല്‍കുന്നതിനായി റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ വരിക്കാര്‍ക്ക് ഡെബിക് കാര്‍ഡ് ആക്‌സസ് ലഭ്യമാകും. ഇതോടെ ഇപിഎഫ്ഒ ഫണ്ട് എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാനും സൗകര്യമുണ്ടാകും.</p>
<p>
	 </p>
<p>
	 എടിഎം കാര്‍ഡ് ലഭിച്ചാലും വരിക്കാര്‍ക്ക് അവരുടെ മുഴുവന്‍ പി എഫ് തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. പിന്‍വലിക്കലിന് പരിധിയുണ്ടാകും. എന്നാല്‍ ഈ പരിധിക്കുള്ളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരില്ല. ഇതോടെ ഫോം പൂരിപ്പിക്കുന്നതും ഇപിഎഫ്ഒ ഓഫീസ് സന്ദര്‍ശിക്കുന്നതും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ഒഴിവാകും.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 03 Jan 2025 15:52:00 +0530</pubDate>
      <updatedDate>Fri, 03 Jan 2025 15:54:45 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമമിങ്ങനെ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/for-the-attention-of-those-carrying-gold-worth-above-rs-10-lakh-125010100010_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/for-the-attention-of-those-carrying-gold-worth-above-rs-10-lakh-125010100010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[തിരുവനന്തപുരം: സ്വര്‍ണവും വലിയേറിയ രത്‌നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിൽ ചില മാറ്റങ്ങൾ. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്ക് ഇ വേ ബില്‍ നിര്‍ബന്ധമാക്കി. ഇന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	തിരുവനന്തപുരം: സ്വര്‍ണവും വലിയേറിയ രത്‌നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിൽ ചില മാറ്റങ്ങൾ. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്ക് ഇ വേ ബില്‍ നിര്‍ബന്ധമാക്കി. ഇന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. </p>
<p>
	 </p>
<p>
	വില്‍ക്കുന്നതിനോ പ്രദര്‍ശിപ്പിക്കുന്നതിനോ കൊണ്ടുപോകുമ്പോഴും ഇത് ബാധകമാണ്. ഹാള്‍മാര്‍ക്ക് ചെയ്യാനോ പണിചെയ്യാനോ കൊണ്ടുപോകുമ്പോഴും ഇവേ ബില്‍ നിര്‍ബന്ധമാണ്.</p>]]></content:encoded>
      <pubDate>Wed, 01 Jan 2025 12:58:00 +0530</pubDate>
      <updatedDate>Wed, 01 Jan 2025 12:18:12 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>നിഹാരിക കെ.എസ്</authorname>
    </item>
    <item>
      <title><![CDATA[Gold Rate: പുതുവര്‍ഷ ദിനം സ്വര്‍ണവിലയില്‍ കുതിപ്പ്; വീണ്ടും 57,000 കടന്നു]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-gold-price-crossed-57-000-again-on-new-year-s-day-125010100008_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-rate-gold-price-crossed-57-000-again-on-new-year-s-day-125010100008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-10/29/thumb/1_1/1730178467-1.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-10/29/thumb/1_1/1730178467-1.jpg</image>
      <description><![CDATA[കൊച്ചി: പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്. ഇന്നലെ 57000 ത്തിൽ താഴെ പോയിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Rate - Today" class="imgCont" height="417" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-10/29/full/1730178467-1.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Rate - Today" width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			Gold Rate - Today</p>
	</p>
	കൊച്ചി: പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്. ഇന്നലെ 57000 ത്തിൽ താഴെ പോയിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. </p>
<p>
	 </p>
<p>
	ഇതോടെ 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 01 Jan 2025 11:55:00 +0530</pubDate>
      <updatedDate>Wed, 01 Jan 2025 10:49:42 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>നിഹാരിക കെ.എസ്</authorname>
    </item>
    <item>
      <title><![CDATA[മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/fuel-prices-will-increase-in-mahi-from-new-year-s-day-124122900006_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/fuel-prices-will-increase-in-mahi-from-new-year-s-day-124122900006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/25/thumb/1_1/1627190964-1235.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/25/thumb/1_1/1627190964-1235.jpg</image>
      <description><![CDATA[മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. നിലവില്‍ മാഹിയില്‍ പെട്രോളിന് 91.92 രൂപയാണ് വില. ഡീസലിന് 81.90]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-07/25/full/1627190964-1235.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="607" /></p>
	മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. നിലവില്‍ മാഹിയില്‍ പെട്രോളിന് 91.92 രൂപയാണ് വില. ഡീസലിന് 81.90 രൂപയും.</p>
<p>
	<br />
	കേരളത്തെ അപേക്ഷിച്ച് മാഹിയില്‍ ഇന്ധനത്തിന് 13 രൂപയുടെ കുറവുള്ളതിനാല്‍ അവിടെ നിന്ന് ഇന്ധനം നിറച്ച് വരുന്നവരുടെ എണ്ണം വലുതാണ്.</p>
<p>
	 </p>
<p>
	നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വര്‍ധിച്ചു. ഇതോടെ ലിറ്ററിന് നാല് രൂപയോളമാണ് കൂടുക.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 29 Dec 2024 09:35:00 +0530</pubDate>
      <updatedDate>Sun, 29 Dec 2024 09:10:04 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>നിഹാരിക കെ.എസ്</authorname>
    </item>
    <item>
      <title><![CDATA[ഇനി സംസ്ഥാനത്ത് വാഹനങ്ങൾ എവിടെയും രജിസ്റ്റർ ചെയ്യാം, ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/vehicles-can-now-be-registered-anywhere-in-kerala-124120900031_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/vehicles-can-now-be-registered-anywhere-in-kerala-124120900031_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2023-10/21/thumb/1_1/1697890689-4598.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2023-10/21/thumb/1_1/1697890689-4598.jpg</image>
      <description><![CDATA[സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="best way to wash vehicle" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2023-10/21/full/1697890689-4598.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="best way to wash vehicle" width="640" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:640px;">
			best way to wash vehicle</p>
	</p>
	സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവു എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.</p>
<p>
	 </p>
<p>
	മുന്‍പ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍ടിഒ പരിധിയില്‍ മാത്രമെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി ആര്‍ടിഒമാര്‍ക്ക് ഇനി വാഹന രജിസ്‌ട്രേഷന്‍ നിരാകരിക്കാനാകില്ല.  ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒ പരിധിയിലും വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹന രജിസ്‌ട്രേഷന്‍ നടത്തണമെന്ന ആറ്റിങ്ങല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍.</p>]]></content:encoded>
      <pubDate>Mon, 09 Dec 2024 14:08:00 +0530</pubDate>
      <updatedDate>Mon, 09 Dec 2024 14:04:59 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/sensex-soars-1466-points-nifty-above-23700-124112200044_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/sensex-soars-1466-points-nifty-above-23700-124112200044_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-02/01/thumb/1_1/1517470402-1716.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-02/01/thumb/1_1/1517470402-1716.jpg</image>
      <description><![CDATA[യു എസ് തൊഴില്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയേയും തുണച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="500" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-02/01/full/1517470402-1716.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ നിന്നും അതിവേഗം കരകയറി ഇന്ത്യന്‍ വിപണി. സെന്‍സെക്‌സ് 1466 പോയന്റ് നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 23,700 പോയന്റ് പിന്നിട്ടു. യു എസ് തൊഴില്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയേയും തുണച്ചത്.</p>
<p>
	 </p>
<p>
	 ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ 5.4 ലക്ഷം കോടിയുടെ വര്‍ധനവാണുണ്ടായത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. പൊതുമേഖല, റിയാല്‍റ്റി, സൂചികകള്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ധനകാര്യ സേവനം, എഫ്എംസിജി, ഐടി,മെറ്റര്‍,ഹെല്‍ത്ത് കെയര്‍,ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 1-2 ശതമാനം നേട്ടത്തിലാണ്.</p>]]></content:encoded>
      <pubDate>Fri, 22 Nov 2024 16:45:00 +0530</pubDate>
      <updatedDate>Fri, 22 Nov 2024 16:43:25 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surges-gram-price-increased-2320-rupee-in-last-4-days-124112200015_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-surges-gram-price-increased-2320-rupee-in-last-4-days-124112200015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/thumb/1_1/1580363770-8334.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/thumb/1_1/1580363770-8334.jpg</image>
      <description><![CDATA[ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7145ല്‍ നിന്നും 7225 രൂപയായി ഉയര്‍ന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-01/30/full/1580363770-8334.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 640 രൂപ കൂടി 57,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7145ല്‍ നിന്നും 7225 രൂപയായി ഉയര്‍ന്നു. </p>
<p>
	 </p>
<p>
	നാല് ദിവസത്തിനുള്ളില്‍ പവന് 2320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. നവംബര്‍ 17ന് 55,480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.</p>]]></content:encoded>
      <pubDate>Fri, 22 Nov 2024 11:21:00 +0530</pubDate>
      <updatedDate>Fri, 22 Nov 2024 11:24:24 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[കുതിപ്പ് തുടർന്ന് സ്വർണ്ണവില, പവന് ഇന്ന് മാത്രം കൂടിയത് 400 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-in-kerala-hikes-124112000016_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-price-in-kerala-hikes-124112000016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56,920 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 7,115 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയ സ്വര്‍ണവില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56,920 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 7,115 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.</p>
<p>
	 </p>
<p>
	 ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ചേര്‍ത്ത് 60,000 രൂപ വരെ നല്‍കേണ്ട സ്ഥിതിയിലാണ്.</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 20 Nov 2024 11:45:00 +0530</pubDate>
      <updatedDate>Wed, 20 Nov 2024 11:46:58 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/boeing-starts-layoff-notices-for-17000-employees-informs-ceo-kelly-ortberg-124111500034_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/boeing-starts-layoff-notices-for-17000-employees-informs-ceo-kelly-ortberg-124111500034_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/19/thumb/1_1/1597815175-1178.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/19/thumb/1_1/1597815175-1178.jpg</image>
      <description><![CDATA[സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക. എക്‌സിക്യൂട്ടീവുകള്‍,മാനേജര്‍മാര്‍, ഫാക്ടറി ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യ് എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-08/19/full/1597815175-1178.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	ഈ വാരാന്ത്യത്തോടെ കമ്പനിയിലെ 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിര്‍മാണ മേഖലയിലെ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ജീവനക്കാരുടെ 10 ശതമാനം വെട്ടിക്കുറയ്ക്കുവാന്‍ തീരുമാനിച്ചതെന്ന് ബോയിങ് കമ്പനി സിഇഒ കെല്ലി ഓട്ട്‌ബെര്‍ഗ് പറഞ്ഞു. ആഗോളതലത്തില്‍ 1,70,000 പേരാണ് ബോയിങ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.</p>
<p>
	 </p>
<p>
	കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും അതിനാല്‍ തന്നെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, അനാവശ്യചെലവുകള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വരുന്ന മാസങ്ങളിലും പിരിച്ചുവിടല്‍ തുറരുമെന്നും കെല്ലി ഓട്ട്‌ബെര്‍ഗ് അറിയിച്ചു. കമ്പനിയുടെ ഉത്പാദനക്ഷമതയ്ക്ക് ആവശ്യമായ ജീവനക്കാരെ മാത്രമെ നിലനിര്‍ത്തുള്ളുവെന്നാണ് ബോയിങ് സിഇഒ അറിയിച്ചത്.</p>
<p>
	 </p>
<p>
	ബുധനാഴ്ച മുതലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച അറിയിപ്പ് ലഭിച്ച് തുടങ്ങിയത്. അടുത്ത വര്‍ഷം ജനുവരി പകുതിയോടെ നോട്ടീസ് ലഭിച്ച ജീവനക്കാരെ ജോലിയില്‍ നിന്നും സ്ഥിരമായി പിരിച്ചുവിടും. സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക. എക്‌സിക്യൂട്ടീവുകള്‍,മാനേജര്‍മാര്‍, ഫാക്ടറി ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യ് എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 15 Nov 2024 14:18:00 +0530</pubDate>
      <updatedDate>Fri, 15 Nov 2024 14:18:01 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി,  ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/adani-power-cuts-bangladesh-electricity-supply-by-over-60-due-to-payment-dispute-124110800049_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/adani-power-cuts-bangladesh-electricity-supply-by-over-60-due-to-payment-dispute-124110800049_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658403302-3841.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/thumb/1_1/1658403302-3841.jpg</image>
      <description><![CDATA[ബംഗ്ലാദേശില്‍ നിന്നും 80 കോടി ഡോളര്‍ അഥവാ 6720 കോടി രൂപയാണ് അദാനിയ്ക്ക് ലഭിക്കാനുള്ളത്. തിരിച്ചുകിട്ടില്ലെന്ന് ഒടുവില്‍ ബോധ്യമായപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അദാനി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-07/21/full/1658403302-3841.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="619" /></p>
	ഇന്ത്യയ്ക്ക് പുറത്തും വൈദ്യുതി കച്ചവടം ചെയ്യുന്ന വ്യവസായിയാണ് ഗൗതം അദാനി. ഏറെ കഷ്ടപ്പെട്ടിട്ടാണ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി നേടിയെടുത്തത്. എന്നാല്‍ ആഭ്യന്തര കലാപത്തിനൊടുവില്‍ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്നും തുരത്തിയോടെ പുലിവാല് പിടിച്ചതും ഒടുവില്‍ ഗൗതം അദാനി തന്നെ. ബംഗ്ലാദേശില്‍ നിന്നും 80 കോടി ഡോളര്‍ അഥവാ 6720 കോടി രൂപയാണ് അദാനിയ്ക്ക് ലഭിക്കാനുള്ളത്. തിരിച്ചുകിട്ടില്ലെന്ന് ഒടുവില്‍ ബോധ്യമായപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അദാനി.</p>
<p>
	 </p>
<p>
	ജാര്‍ഖണ്ഡിലെ ഗോഡ കല്‍ക്കരി നിലയത്തില്‍ നിന്നാണ് 1,600 മെഗാവാട്ട് വൈദ്യുതി അദാനി പവര്‍ ബംഗ്ലാദേശില്‍ നല്‍കികൊണ്ടിരുന്നത്. ഓഗസ്റ്റില്‍ വിതരണം 14,00 മെഗാവാട്ടായും ഈ മാസം ആദ്യത്തില്‍ ഇത് 750 മെഗാവാട്ട് വൈദ്യുതിയായും അദാനി കുറച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ഊര്‍ജവികസന ബോര്‍ഡ് നല്‍കുന്ന നിലവില്‍ കുടിശിക പല തവണകളായി കൊടുത്തുതീര്‍ത്തുകൊണ്ടിരിക്കുകയാണ്.</p>]]></content:encoded>
      <pubDate>Fri, 08 Nov 2024 19:35:00 +0530</pubDate>
      <updatedDate>Fri, 08 Nov 2024 19:38:45 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഒറ്റയടിക്ക് 1,320 രൂപ കുറഞ്ഞു; സ്വര്‍ണവില താഴേക്ക്]]></title>
      <link>https://malayalam.webdunia.com/article/stock-market-in-malayalam/november-7-gold-rate-124110700021_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-in-malayalam/november-7-gold-rate-124110700021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/thumb/1_1/1604999271-7293.jpg</image>
      <description><![CDATA[സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡ് കുതിപ്പ് നടത്തിയിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് താഴേക്ക് ഇറങ്ങി. ഇന്ന് പവന് 1,320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/10/full/1604999271-7293.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<br />
	സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡ് കുതിപ്പ് നടത്തിയിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് താഴേക്ക് ഇറങ്ങി. ഇന്ന് പവന് 1,320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില. </p>
<p>
	 </p>
<p>
	ഗ്രാമിനു 165 രൂപ കുറഞ്ഞ് 7,200 രൂപയായി. സ്വര്‍ണവില 60,000 കടക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇപ്പോഴത്തെ വിലയിടിച്ചില്‍. </p>
<p>
	 </p>
<p>
	ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോഴത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. സമീപകാലത്തൊന്നും സ്വര്‍ണവില ഒറ്റദിവസം ആയിരത്തിലധികം രൂപ കുറഞ്ഞിട്ടില്ല. </p>]]></content:encoded>
      <pubDate>Thu, 07 Nov 2024 11:58:00 +0530</pubDate>
      <updatedDate>Thu, 07 Nov 2024 12:02:17 +0530</updatedDate>
      <category><![CDATA[Stock Market]]></category>
      <authorname>രേണുക വേണു</authorname>
    </item>
  </channel>
</rss>
