<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[ലേഖനങ്ങള്‍]]></title>
    <link>https://malayalam.webdunia.com/career-articles-in-malayalam</link>
    <description><![CDATA[തൊഴിലന്വേഷകരുടെ വഴികാട്ടി, തൊഴില്‍ സാദ്ധ്യതയുള്ള കോഴ്സുകള്‍, പരീക്ഷ പരീക്ഷഫലങ്ങള്‍]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Mon, 15 Jun 2026 12:36:39 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>ലേഖനങ്ങള്‍</title>
      <url>https://malayalam.webdunia.com/career-articles-in-malayalam</url>
      <link>https://malayalam.webdunia.com/career-articles-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/career-articles-in-malayalam-1010502.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[എഞ്ചിനിയറിങും മെഡിസിനുമല്ലാതെ ഇന്ത്യയില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള 6 തൊഴിലുകള്‍ ഇതാ]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/highest-paying-jobs-you-can-choose-in-india-125052700013_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/highest-paying-jobs-you-can-choose-in-india-125052700013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/14/thumb/1_1/1584179023-4539.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/14/thumb/1_1/1584179023-4539.jpg</image>
      <description><![CDATA[ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ കമ്പനികളുടെ ഓഡിറ്റുകള്‍, നികുതി, അക്കൗണ്ടിംഗ് എന്നിവ കൈകാര്യം ചെയ്യുന്നു. ബിസിനസ്സ് നികുതി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കുന്നു, സാമ്പത്തിക- നികുതി ആസൂത്രണ ഉപദേശം നല്‍കുന്നു. വിദ്യാഭ്യാസ യോഗ്യത: ഒരു ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/14/full/1584179023-4539.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ അനുബന്ധ മേഖലകള്‍ക്ക് പുറത്ത് നിങ്ങള്‍ക്ക് ഇന്ത്യയില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള 6 തൊഴിലുകള്‍ ഇതാ.</p>
<p>
	 </p>
<p>
	 </p>
<p>
	1. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (CA)</p>
<p>
	 </p>
<p>
	ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ കമ്പനികളുടെ ഓഡിറ്റുകള്‍, നികുതി, അക്കൗണ്ടിംഗ് എന്നിവ കൈകാര്യം ചെയ്യുന്നു. ബിസിനസ്സ് നികുതി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കുന്നു, സാമ്പത്തിക- നികുതി ആസൂത്രണ ഉപദേശം നല്‍കുന്നു. വിദ്യാഭ്യാസ യോഗ്യത: ഒരു വിദ്യാര്‍ത്ഥി 12-ാം ക്ലാസ് പൂര്‍ത്തിയാക്കണം, കൊമേഴ്സിലോ ഫിനാന്‍സിലോ ബാച്ചിലേഴ്സ് ബിരുദം നേടുകയും സിഎ അഡ്വാന്‍സ്ഡ് കോഴ്സ് പാസാകുകയും വേണം.</p>
<p>
	ശമ്പള പരിധി: പ്രതിവര്‍ഷം 3 മുതല്‍ 20 ലക്ഷം രൂപ വരെ</p>
<p>
	 </p>
<p>
	3. വാണിജ്യ പൈലറ്റ്</p>
<p>
	 </p>
<p>
	യാത്രക്കാരെയോ ചരക്കുകളെയോ കൊണ്ടുപോകുന്നത് പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി ഒരു കൊമേഴ്സ്യല്‍ പൈലറ്റ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നു. വിദ്യാഭ്യാസ യോഗ്യതകള്‍: ഫിസിക്സ്, മാത്തമാറ്റിക്‌സ് തുടങ്ങിയ പ്രധാന വിഷയങ്ങളുള്ള 12-ാം ക്ലാസ്, കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍) എന്നിവ വാണിജ്യ പൈലറ്റാകാന്‍ ആവശ്യമാണ്. ശമ്പള പരിധി: പ്രതിവര്‍ഷം 2 മുതല്‍ 85 ലക്ഷം രൂപ വരെ</p>
<p>
	 </p>
<p>
	4. മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്</p>
<p>
	 </p>
<p>
	ഈ കണ്‍സള്‍ട്ടന്റുകള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, തന്ത്രങ്ങള്‍, സംഘടനാ ഘടന എന്നിവ മെച്ചപ്പെടുത്തുന്നതിന് ഉപദേശം നല്‍കുന്നു. വിദ്യാഭ്യാസ യോഗ്യതകള്‍: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും മാസ്റ്റേഴ്സും ഒരു നേട്ടമായിരിക്കും. ശമ്പള പരിധി: പ്രതിവര്‍ഷം 10 മുതല്‍ 45 ലക്ഷം രൂപ വരെ</p>
<p>
	 </p>
<p>
	5. മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍</p>
<p>
	 </p>
<p>
	ഉല്‍പ്പന്നമോ സേവനമോ പ്രോത്സാഹിപ്പിക്കുന്നതിനായി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ വികസനവും നടപ്പാക്കലും മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍ ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസ യോഗ്യതകള്‍: മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ അനുബന്ധ മേഖലകളിലെ ബിരുദം. ശമ്പള പരിധി: പ്രതിവര്‍ഷം 3 മുതല്‍ 26 ലക്ഷം രൂപ വരെ</p>
<p>
	 </p>
<p>
	6. പ്രൊഡക്റ്റ് മാനേജര്‍</p>
<p>
	 </p>
<p>
	പുതിയ ഉല്‍പ്പന്നങ്ങളുടെ ആസൂത്രണം, വികസനം, ലോഞ്ച് എന്നിവയ്ക്ക് ഉല്‍പ്പന്ന മാനേജര്‍മാരാണ് ഉത്തരവാദികള്‍. വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ ബിരുദം. ശമ്പള പരിധി: പ്രതിവര്‍ഷം 6 മുതല്‍ 40 ലക്ഷം രൂപ വരെ.</p>]]></content:encoded>
      <pubDate>Tue, 27 May 2025 12:09:00 +0530</pubDate>
      <updatedDate>Tue, 27 May 2025 12:13:32 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>സിആര്‍ രവിചന്ദ്രന്‍</authorname>
    </item>
    <item>
      <title><![CDATA[ഇനി ചിലവേറും, വിദ്യാർഥി വീസ നിബന്ധനകൾ കടുപ്പിച്ച് ഓസ്ട്രേലിയ]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/international-students-need-to-save-more-money-to-study-in-australia-123090100059_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/international-students-need-to-save-more-money-to-study-in-australia-123090100059_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2023-05/27/thumb/1_1/1685179558-3573.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2023-05/27/thumb/1_1/1685179558-3573.jpg</image>
      <description><![CDATA[ഒക്ടോബര്‍ 1 മുതല്‍ വിദേശ വിദ്യാര്‍ഥികളുടെ മിനിമം സേവിങ്‌സ് തുകയായി 24,505 ഓസ്‌ട്രേലിയന്‍ ഡോളര്‍(13.10 ലക്ഷം രൂപ) അക്കൗണ്ടില്‍ കാണിക്കണം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="514" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2023-05/27/full/1685179558-3573.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
	വിദേശ വിദ്യാര്‍ഥികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി സ്റ്റുഡന്‍്‌സ് വിസ നേടുന്നതിനുള്ള ചുരുങ്ങിയ ബാങ്ക് നിക്ഷേപ തുക വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. 17 ശതമാണ് ചുരുങ്ങിയ ബാങ്ക് നിക്ഷേപ തുകയില്‍ സര്‍ക്കാര്‍ വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇതോടെ ഒക്ടോബര്‍ 1 മുതല്‍ വിദേശ വിദ്യാര്‍ഥികളുടെ മിനിമം സേവിങ്‌സ് തുകയായി 24,505 ഓസ്‌ട്രേലിയന്‍ ഡോളര്‍(13.10 ലക്ഷം രൂപ) അക്കൗണ്ടില്‍ കാണിക്കണം.</p>
<p>
	 </p>
<p>
	വിദേശത്തില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളില്‍ പലരും ഓസ്‌ട്രേലിയയിലെ പേരുകേട്ട സര്‍വകലാശാലകളില്‍ അഡ്മിഷന്‍ എടുക്കുകയും അവിടെയെത്തി ആറ് മാസത്തിനകം ചിലവ് കുറഞ്ഞ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുന്നതായും സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 17,000 വിദ്യാര്‍ഥികളാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ചത്. 2019ലും 2022ലും ഈ ഓപ്ഷന്‍ ഉപയോഗിച്ച 10,500 വിദ്യാര്‍ഥികളേക്കാള്‍ വളരെ ഉയര്‍ന്നതാണ് ഈ വര്‍ഷത്തെ മാത്രം കണക്കുകള്‍. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിബന്ധനകള്‍ കടുപ്പിച്ചിരിക്കുന്നത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 01 Sep 2023 20:14:00 +0530</pubDate>
      <updatedDate>Fri, 01 Sep 2023 19:43:18 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഓണം കഴിഞ്ഞ് ഇരിക്കുകയാണോ! ആധാർ അപ്ഡേറ്റ്, പാൻ കാർഡ് ലിങ്ക് : സെപ്റ്റംബറിൽ ചെയ്യാൻ കാര്യങ്ങൾ അനവധി, അവസാന തീയ്യതികൾ ഇതെല്ലാം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/major-financial-updations-needed-to-be-done-in-september-123090100051_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/major-financial-updations-needed-to-be-done-in-september-123090100051_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/19/thumb/1_1/1582100336-2434.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/19/thumb/1_1/1582100336-2434.jpg</image>
      <description><![CDATA[സെപ്റ്റംബർ മാസത്തില്‍ നിര്‍ബന്ധമായും ചെയ്ത് തീര്‍ക്കേണ്ട പല സാമ്പത്തികകാര്യങ്ങളും ഉണ്ട്. സെപ്റ്റംബറില്‍ ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളും അതിന്റെ അവസാന തീയ്യതികളും അറിയാം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-02/19/full/1582100336-2434.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	ഓണത്തിന്റെ തിരക്കുകളും കുടുംബത്തിന്റെ ഒത്തുകൂടലുമെല്ലാം കഴിഞ്ഞ് ഒരു ആലസ്യത്തില്‍ ഇരിക്കുന്നവരാകും ഇപ്പോള്‍ മലയാളികളെല്ലാവരും തന്നെ. എന്നാല്‍ ആധാര്‍ അപ്‌ഡേഷന്‍ അടക്കം പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാനുള്ള സമയപരിധി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവസാനിക്കാന്‍ പോകുകയാണ്. സെപ്റ്റംബർ മാസത്തില്‍ നിര്‍ബന്ധമായും ചെയ്ത് തീര്‍ക്കേണ്ട പല സാമ്പത്തികകാര്യങ്ങളും ഉണ്ട്. സെപ്റ്റംബറില്‍ ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളും അതിന്റെ അവസാന തീയ്യതികളും അറിയാം.</p>
<p>
	 </p>
<p>
	ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആധാര്‍ രേഖകള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 14 ആണ്. നേരത്തെ ജൂണ്‍ 14 ആയിരുന്ന തീയ്യതി വീണ്ടും നീട്ടിയാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. ഇത് കൂടാതെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാനതീയ്യതി അവസാനിക്കുന്നതും സെപ്റ്റംബറിലാണ്.സെപ്റ്റംബര്‍ 30 ആണ് ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയ്യതി. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആര്‍ബിഐ അനുവദിച്ച സമയപരിധിയും സെപ്റ്റംബര്‍ 30ന് അവസാനിക്കും. സെപ്റ്റംബര്‍ കഴിയുന്നതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം അവസാനിക്കും.</p>
<p>
	 </p>
<p>
	സെബിയുടെ ട്രേഡിംഗ്, ഡീമാറ്റ് ആക്കൗണ്ട് ഉടമകള്‍ക്ക് നോമിനേഷന്‍ നല്‍കാനും നോമിനിയെ ഒഴിവാക്കാനുമുള്ള പുതുക്കിയ സമയപരിധിയും സെപ്റ്റംബറില്‍ അവസാനിക്കും. സെപ്റ്റംബര്‍ 30 തന്നെയാണ് ഇതിനുള്ള അവസാന തീയ്യതി. മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്ബിഐ നല്‍കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയായ എസ്ബിഐ വീ കെയര്‍ പദ്ധതിയില്‍ ഭാഗമാകാനുള്ള അവസാനതീയ്യതിയും സെപ്റ്റംബര്‍ 30 ആണ്.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 01 Sep 2023 18:40:00 +0530</pubDate>
      <updatedDate>Fri, 01 Sep 2023 18:25:43 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ജീവിതത്തിൽ ഒപ്പം കൂടി,കരിയറിലും: ഒന്നിച്ച് സിവിൽ സർവീസ് റാങ്ക് സ്വന്തമാക്കി ദമ്പതികൾ]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/kerala-couple-clears-civil-service-examination-123052400020_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/kerala-couple-clears-civil-service-examination-123052400020_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-05/24/thumb/1_1/1684912097-7813.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2023-05/24/thumb/1_1/1684912097-7813.jpg</image>
      <description><![CDATA[നന്ദഗോപന്റെ ആറാമത്തെയും അവസാനത്തെയും ശ്രമമായിരുന്നു ഇത്. അതേസമയം മാളവിക ഇത് അഞ്ചാം തവണയാണ് പരീക്ഷ എഴുതുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2023-05/24/full/1684912097-7813.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="711" /></p>
	</p>
	സിവില്‍ സര്‍വീസ് പരീക്ഷയില്‍ യുവദമ്പതികള്‍ക്ക് റാങ്ക് നേട്ടം. ഭാര്യ 172ആം റാങ്ക് സ്വന്തമാക്കിയപ്പോള്‍ 233ആം റാങ്കാണ് ഭര്‍ത്താവ് നേടിയത്. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമല്‍ ചൂനാട്ടു മഞ്ജീരത്തില്‍ ഡോ എം നന്ദഗോപനും(30) ഭാര്യ തിരുവല്ല മുത്തൂര്‍ ഗോവിന്ദ് നിവാസില്‍ മാളവിക ജി നായരുമാണ്(28) അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.</p>
<p>
	 </p>
<p>
	നന്ദഗോപന്റെ ആറാമത്തെയും അവസാനത്തെയും ശ്രമമായിരുന്നു ഇത്. അതേസമയം മാളവിക ഇത് അഞ്ചാം തവണയാണ് പരീക്ഷ എഴുതുന്നത്. 2020ല്‍ മാളവിക 118ആം റാങ്ക് നേടിയിരുന്നു. റവന്യൂ സര്‍വീസില്‍ മംഗളുരുവില്‍ ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്യുകയാണ്. ബിടെക് കഴിഞ്ഞ ശേഷമായിരുന്നു സിവില്‍ സര്‍വീസിന് മാളവിക ശ്രമിച്ചത്. നന്ദഗോപന്‍ പത്തനംതിട്ട ജില്ലാ മാനസികാരോഗ്യം പരിപാടിയില്‍ ഡോക്ടറാണ്. 2020ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇരുവരും ഒന്നിച്ചായിരുന്നു സിവില്‍ സര്‍വീസിനായി പഠനം നടത്തിയിരുന്നത്.</p>
<p>
	 </p>]]></content:encoded>
      <pubDate>Wed, 24 May 2023 12:36:00 +0530</pubDate>
      <updatedDate>Wed, 24 May 2023 12:38:42 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[10 വർഷക്കാലത്തിന് മുകളിലുള്ള ആധാറിലെ വിവരങ്ങൾ പുതുക്കണം, സൗജന്യമായി ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/aadhar-updation-last-dates-procedure-123050500052_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/aadhar-updation-last-dates-procedure-123050500052_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/03/thumb/1_1/1635941184-4077.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/03/thumb/1_1/1635941184-4077.jpg</image>
      <description><![CDATA[മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമെ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാകു. അക്ഷയ കേന്ദ്രങ്ങൾ വഴി ഈ സേവനം ഉപയോഗിക്കാൻ 50 രൂപ ഫീസായി നൽകണം]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/03/full/1635941184-4077.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	10 വർഷം മുൻപ് അനുവദിച്ച ആധാർ കാർഡുകൾ സൗജന്യമായി പുതുക്കാൻ അവസരം. ജൂൺ 14 വരെയാണ് ആധാറിലെ വിവരങ്ങൾ പുതുക്കുന്നതിന് യുഐഡിഎഐ അവസരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ അപ്ഡേഷൻ ചെയ്തിട്ടില്ലാത്ത കാർഡുകൾ തിരിച്ചറിയൽ രേഖകൾ, മേൽവിലാസരേഖകൾ എന്നിവ മൈ ആധാർ പ്ലാറ്റ്ഫോമിൽ ചെന്ന് സൗജന്യമായി അപ്ലോഡ് ചെയ്യണം.</p>
<p>
	 </p>
<p>
	മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമെ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാകു. അക്ഷയ കേന്ദ്രങ്ങൾ വഴി ഈ സേവനം ഉപയോഗിക്കാൻ 50 രൂപ ഫീസായി നൽകണം. ആധാർ രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ നൽകാത്തവർക്കും പിന്നീട് മാറിയവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കുട്ടികളുടെ ആധാർ പുതുക്കുന്നതിനായി 2 വർഷം ഇളവ് അനുവദിച്ചിട്ടുണ്ട്. അഞ്ചാം വയസിലും 15 വയസ്സിലുമാണ് ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ പുതുക്കേണ്ടത്. കുട്ടിക്ക് അഞ്ച് വയസ്സായാൽ ബയോമെട്രിക് വിവരങ്ങൾ ചേർക്കണമെന്നാണ് നിർദേശം. ഇത് പതിനഞ്ചാം വയസിൽ പുതുക്കുകയും വേണം. ഈ പ്രായത്തിനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവ് കഴിഞ്ഞാൽ 100 രൂപ നൽകിയെ വിവരങ്ങൾ പുതുക്കാനാകു.</p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 05 May 2023 17:38:00 +0530</pubDate>
      <updatedDate>Fri, 05 May 2023 17:28:45 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ആധാർ വിവരങ്ങൾ പുതുക്കാനുണ്ടോ?  ജൂലൈ 14 വരെ അവസരം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/aadhar-upadation-final-date-details-123031900023_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/aadhar-upadation-final-date-details-123031900023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/03/thumb/1_1/1635941184-4077.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/03/thumb/1_1/1635941184-4077.jpg</image>
      <description><![CDATA[വിവരങ്ങൾ പുതുക്കാനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് അവ പുതുക്കാനായി അവസരം നൽകിയിരിക്കുകയാണ് യുഐഡിഎഐ.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/03/full/1635941184-4077.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-11/03/full/1635941184-4077.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	ഓരോ പൗരൻ്റെയും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ദൈനംദിന കാര്യങ്ങൾക്കെല്ലാം തന്നെ ആധാർ കാർഡ് നമുക്കാവശ്യമാണ്. അതിനാൽ തന്നെ ആധാർ കാർഡിലെ കാര്യങ്ങൾ എല്ലാം തന്നെ കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവരങ്ങൾ പുതുക്കാനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് അവ പുതുക്കാനായി അവസരം നൽകിയിരിക്കുകയാണ് യുഐഡിഎഐ.</p>
<p>
	 </p>
<p>
	 ജൂൺ4 വരെ മൈ ആധാർ പോർട്ടലിൽ വിവരങ്ങൾ സൗജന്യമായി അപ്ലോഡ് ചെയ്യാനുള്ള സൗകര്യമാണ്  യുഐഡിഎഐ ഒരുക്കുന്നത്. അക്ഷയകേന്ദ്രങ്ങൾ വഴി വും 50 രൂപ നൽകി നിങ്ങൾക്ക് ആധാറിൽ വിവരങ്ങൾ പുതുക്കാനാകും. അടുത്ത മൂന്ന് മാസക്കാലമാണ് സേവനം ലഭ്യമാകുകയെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.</p>
<p>
	 </p>
<p>
	https://myaadhaar.uidai.gov.in/portal എന്നപോർട്ടൽ വഴി വിവരങ്ങൾ നൽകാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതാണ്. വിവരങ്ങൾ പുതുക്കുന്നതിനായി ഐഡൻ്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക. യുആർഎൻ നമ്പർ ഉപയോഗിച്ച് ആധാർ സ്റ്റാറ്റസ് പരിശോധിക്കുകയും ആവശ്യമെങ്കിൽ പുതുക്കുകയും ചെയ്യാവുന്നതാണ്. 10 വർഷത്തിലേറെയായി ആധാർ എടുത്തവർക്കും ഇതുവരെ അപ്ഡേറ്റ് ചെയ്യാത്തവർക്കും അവസരം ഉപയോഗപ്പെടുത്താം.</p>
<p>
	 </p>]]></content:encoded>
      <pubDate>Sun, 19 Mar 2023 17:01:00 +0530</pubDate>
      <updatedDate>Sun, 19 Mar 2023 17:03:40 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[Plus One Admission: പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 മുതല്‍, ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/plus-one-admission-kerala-122072600003_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/plus-one-admission-kerala-122072600003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-05/05/thumb/1_1/1493974139-0264.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-05/05/thumb/1_1/1493974139-0264.jpg</image>
      <description><![CDATA[Plus One Admission: പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച. പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="400" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-05/05/full/1493974139-0264.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="500" /></p>
	<br />
	Plus One Admission: പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച. പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. </p>
<p>
	 </p>
<p>
	ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്‌മെന്റ്. പ്രധാന അലോട്‌മെന്റുകള്‍ ഓഗസ്റ്റ് 20 ന് പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 22 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 ന് എല്ലാ അലോട്‌മെന്റുകളും പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. </p>
<p>
	 </p>]]></content:encoded>
      <pubDate>Tue, 26 Jul 2022 07:00:00 +0530</pubDate>
      <updatedDate>Tue, 26 Jul 2022 07:02:17 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>രേണുക വേണു</authorname>
    </item>
    <item>
      <title><![CDATA[മാസം 500 രൂപ, പ്രീമിയം ജൂണിലെ ശമ്പളം മുതൽ ഈടാക്കും : മെഡിസിപ്പ് ഉത്തരവ് ഇറങ്ങി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/medicip-insurance-for-govt-employees-122062400050_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/medicip-insurance-for-govt-employees-122062400050_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/10/thumb/1_1/1575962158-6223.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/10/thumb/1_1/1575962158-6223.jpg</image>
      <description><![CDATA[ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-12/10/full/1575962158-6223.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കി ഉത്തരവിറങ്ങി. ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വർഷം 4800 രൂപയും 18 ശതമാനം ജിഎസ്ടിയും നൽകണം. ജൂൺ മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും പ്രീമിയം ഈടാക്കും.</p>
<p>
	 </p>
<p>
	ഓറിയൻ്റൽ ഇൻഷുറൻസിനാണ് കരാർ ലഭിച്ചത്. ആശുപത്രികളെ എം പാനൽ ചെയ്യുന്നതിനുള്ള പക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രികളെ എം പാനൽ ചെയ്യുന്നത് മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്ന് ധനവകുപ്പ് അറിയിച്ചു. തീരുമാനമായാൽ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറങ്ങും.</p>]]></content:encoded>
      <pubDate>Fri, 24 Jun 2022 19:33:00 +0530</pubDate>
      <updatedDate>Fri, 24 Jun 2022 19:35:50 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണോ? ജൂലൈ 31ന് മുൻപ് ഇക്കാര്യം ചെയ്യുക]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/pradhanmanthri-kisan-yojana-122061300079_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/pradhanmanthri-kisan-yojana-122061300079_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-12/25/thumb/1_1/1608883273-735.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-12/25/thumb/1_1/1608883273-735.jpg</image>
      <description><![CDATA[പദ്ധതി പ്രകാരം കേന്ദ്രസർക്കാർ 3 ഗഡുക്കളായി 6000 രൂപയാണ് വർഷം തോറും കർഷകർക്ക് നൽകുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-12/25/full/1608883273-735.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
	പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളായ കർഷകർ ജൂലൈ 31ന് മുൻപ് കെവൈസി പൂർത്തിയാക്കണമെന്ന് നിർദേശം. പദ്ധതി പ്രകാരം കേന്ദ്രസർക്കാർ 3 ഗഡുക്കളായി 6000 രൂപയാണ് വർഷം തോറും കർഷകർക്ക് നൽകുന്നത്. ഇതുവരെ പദ്ധതിയുടെ 11 ഗഡുക്കളാണ് അനുവദിച്ചിട്ടുള്ളത്.</p>
<p>
	 </p>
<p>
	പന്ത്രണ്ടാമത് ഗഡു പ്രയോജനപ്പെടുത്തണമെങ്കിൽ ജൂലൈ 31ന് മുൻപ് കർഷകർ തങ്ങളുടെ കെവൈസി പുതുക്കണമെന്നാണ് നിർദേശം.ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ pmkisan.gov.inൽ നൽകിയിട്ടുണ്ട്. കെവൈസി പൂർത്തിയാക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇ-കെവൈസി എന്ന ഓപ്‌ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. ആധാർ കാർഡ് നമ്പറും മറ്റ് വിവരങ്ങളും നൽകിയ ശേഷം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ നൽകി അതിൽ ലഭിക്കുന്ന ഒട്ടിപി നൽകുന്നതോടെ കെവൈസി പൂർത്തിയാകും.</p>]]></content:encoded>
      <pubDate>Mon, 13 Jun 2022 22:06:00 +0530</pubDate>
      <updatedDate>Mon, 13 Jun 2022 22:09:16 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ശമ്പളം കുറയില്ല, ആഴ്ചയിൽ നാലുദിവസം ജോലി: പുതിയ തൊഴിൽക്രമം പരീക്ഷിക്കാൻ യുകെ]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/four-day-week-trail-in-uk-122060700049_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/four-day-week-trail-in-uk-122060700049_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/16/thumb/1_1/1645008359-5725.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/16/thumb/1_1/1645008359-5725.jpg</image>
      <description><![CDATA[ങ്കളാഴ്ച മുതലാണ് ആഴ്ചയിൽ നാലുദിവസം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-02/16/full/1645008359-5725.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Work from Home" width="600" /></p>
	ആഴ്ചയിൽ നാലുദിവസം മാത്രമെന്ന പുതിയ തൊഴിൽരീതി പരീക്ഷിക്കാനൊരുങ്ങി യുകെ. തിങ്കളാഴ്ച മുതലാണ് ആഴ്ചയിൽ നാലുദിവസം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്.</p>
<p>
	 </p>
<p>
	യുകെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3300 ജീവനക്കാരാണ് പുതിയ തൊഴിൽക്രമത്തിൽ ജോലി ചെയ്യുക. ആറ് മാസക്കാലമാണ് പരീക്ഷണത്തിന്റെ കാലയളവ്. ജോലി സമയം കുറയുമെങ്കിലും ജീവനക്കാരുടെ ശമ്പളം കുറയില്ല.</p>
<p>
	 </p>
<p>
	100:80:100 മോഡല്‍ എന്നാണ് ഈ തൊഴില്‍ക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പലം സാധാരണ ആഴ്ചയെ അപേക്ഷിച്ച് 80 ശതമാനം തൊഴിൽ സമയം, നൂറ് ശതമാനം പ്രൊഡക്ടിവിറ്റി എന്നതാണ് ഇതുമൂലം ഉദ്ദേശിക്കുന്നത്.</p>
<p>
	 </p>
<p>
	ലോകത്ത് ഇതാദ്യമായാണ് ഇത്രയുമധികം ആളുകളെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ തൊഴിൽ ക്രമം പരീക്ഷിക്കുന്നത്.</p>]]></content:encoded>
      <pubDate>Tue, 07 Jun 2022 18:08:00 +0530</pubDate>
      <updatedDate>Tue, 07 Jun 2022 18:10:49 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകൾക്ക് ഇനി എൻഇഎഫ്ടി സൗകര്യം,പണമിടപാട് ഓൺലൈൻ വഴി നടത്താം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/neft-facility-for-post-office-accounts-122060200064_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/neft-facility-for-post-office-accounts-122060200064_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-06/02/thumb/1_1/1654178760-0819.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-06/02/thumb/1_1/1654178760-0819.jpg</image>
      <description><![CDATA[പോസ്റ്റ് ഇ ബാങ്കിങ്,എം  ബാങ്കിങ് സേവനങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും ഔട്ട് വാർഡ് എൻ ഇ എഫ് ടി സാധ്യമാകും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-06/02/full/1654178760-0819.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="657" /></p>
	</p>
	പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സൗകര്യം ഏർപ്പെടുത്തി. ഇന്റര്നെറ് ബാങ്കിങ് വഴിയോ മൊബൈൽ വഴിയോ പോസ്റ്റോഫീസ് അക്കൗണ്ടുകളിലേക്കും ഇത്തരബാങ്കുകളിലേക്കും പണമിടപാട് നടത്താൻ ഇതോടെ സാധിക്കും.</p>
<p>
	 </p>
<p>
	എല്ലാ ശാഖകൾ/പോസ്റ്റോഫീസുകൾക്കും ഒരേ ഐഎഫ്എസ്സി കോഡ് ആയിരിക്കും ഉണ്ടാവുക IPOS0000DOP. പോസ്റ്റ് ഇ ബാങ്കിങ്,എം  ബാങ്കിങ് സേവനങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും ഔട്ട് വാർഡ് എൻ ഇ എഫ് ടി സാധ്യമാകും. രജിസ്റ്റർ ചെയ്യാത്ത പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഉപഭോക്താക്കൾക്ക് രജിസ്ട്രേഷന് ശേഷം നെഫ്ട് സൗകര്യം ഉപയോഗിക്കാം.</p>
<p>
	 </p>
<p>
	10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 2.50 രൂപയും ജിഎസ്ടിയും,10,000 രൂപയ്ക്കും ഒരു ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. 2 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് 25 രൂപയും ജിഎസ്ടിയും ഈടാക്കും.</p>]]></content:encoded>
      <pubDate>Thu, 02 Jun 2022 19:28:00 +0530</pubDate>
      <updatedDate>Thu, 02 Jun 2022 19:36:23 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>അഭിറാം മനോഹർ</authorname>
    </item>
    <item>
      <title><![CDATA[ഫ്രീയായി കിട്ടും... എന്നാല്‍ ലാവിഷായി ഉപയോഗിച്ചാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകുമെന്നു മാത്രം !]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/effective-time-management-tips-for-success-self-help-article-117112000039_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/effective-time-management-tips-for-success-self-help-article-117112000039_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-11/20/thumb/1_1/1511168515-821.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-11/20/thumb/1_1/1511168515-821.jpg</image>
      <description><![CDATA[ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. ഏതൊരാളുടേയും വിജയത്തിന്റെ പിന്നില്‍ ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ടായിരിക്കും. കൃത്യമായ ആസൂത്രണവും അവയെല്ലാം പാലിച്ചുകൊണ്ടുള്ള പ്രവൃത്തികളുമായിരിക്കും ഏതൊരാളേയും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="life, time management, success, tips, ജീവിതം, സമയ പാലനം, സ്വയം സഹായം, ടിപിസ്, മാര്‍ഗം, ഉപദേശം" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-11/20/full/1511168515-821.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 450px;" title="" /></p>
	</p>
	ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. ഏതൊരാളുടേയും വിജയത്തിന്റെ പിന്നില്‍ ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ടായിരിക്കും. കൃത്യമായ ആസൂത്രണവും അവയെല്ലാം പാലിച്ചുകൊണ്ടുള്ള പ്രവൃത്തികളുമായിരിക്കും ഏതൊരാളേയും വിജയത്തിലേക്ക് നയിക്കുക. ജീവിത വിജയം നേടാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം.</p>
<p>
	 </p>
<p>
	സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള കഴിവാണ് ജീവിതത്തിലെ ഏതൊരു വിജയത്തിന്റേയും അടിസ്ഥാനം. ഫലപ്രദമായ രീതിയില്‍ സമയം ക്രമീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണ് ജീവിതത്തില്‍ വിജയം കൈവരിച്ചവരില്‍ ഭൂരിഭാഗവും. 24 മണിക്കൂറും ജോലി ചെയ്യണണമെന്നോ വിശ്രമമില്ലാതെ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കണമെന്നോ അല്ല സമയ പരിപാലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. </p>
<p>
	 </p>
<p>
	വിനോദത്തിനും വിശ്രമത്തിനുമെല്ലാം സമയം മാറ്റി വച്ച് പ്രധാന ലക്ഷ്യത്തിനായി നമ്മള്‍ നീക്കിവെച്ച സമയം കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ കാര്യങ്ങള്‍ക്കുമായി മാറ്റിവച്ച സമയം ക്രമീകരിക്കുന്ന വേളയില്‍ നമ്മുടെ ലക്ഷ്യത്തിന് മുന്‍ തൂക്കം നല്‍കുന്നതിനും അതിനായി കൂടുതല്‍ സമയം മാറ്റി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. </p>
<p>
	 </p>
<p>
	ഓരോ ദിവസവും കൃത്യമായി പ്ലാന്‍ ചെയ്യുക:</p>
<p>
	 </p>
<p>
	ആസൂത്രണത്തില്‍ തോല്‍ക്കുക എന്നുവച്ചാല്‍ തോല്‍ക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്യുക എന്നൊരു അര്‍ത്ഥവുമുണ്ട്. തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായി ആരുംതന്നെയുണ്ടാകില്ല. അതുകൊണ്ടു തന്നെ വിജയം കൈവരിക്കണമെങ്കില്‍ ഓരോ ദിവസവും ഓരോ മണിക്കൂറും എന്തിന് ഓരോ നിമിഷവും വളരെ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും ശ്രദ്ധിക്കുക.</p>
<p>
	 </p>
<p>
	നല്ല ചിന്തകളോടെ മാത്രം ദിവസം ആരംഭിക്കുക: </p>
<p>
	 </p>
<p>
	ഓരോ പ്രഭാതവും ശുഭ ചിന്തകളോടും ഉയര്‍ന്ന പ്രതീക്ഷയോടും കൂടിയായിരിക്കണം ആരംഭിക്കേണ്ടത്. രാവിലെ ഉറക്കമുണര്‍ന്നശേഷം പത്തു മിനിറ്റ് നേരമെങ്കിലും ഇരുന്ന് റിലാക്‌സ് ചെയ്യുക. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്ക് വിടുക. അതിനുശേഷം ആ ദിവസം ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഓര്‍ത്തെടുക്കുകയും വേണം. </p>
<p>
	 </p>
<p>
	മുന്‍ഗണന നിശ്ചയിക്കാന്‍ ശ്രദ്ധിക്കണം‍:</p>
<p>
	 </p>
<p>
	ഒരു ദിവസം ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ പരിഗണിക്കുന്ന സമയത്തുതന്നെ വളരെ അത്യാവശ്യം, അത്യാവശ്യം, അത്രതന്നെ പ്രധാന്യമില്ലാത്തത് എന്ന രീതിയില്‍ തരം തിരിച്ചുവെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. </p>
<p>
	 </p>
<p>
	മള്‍ട്ടി ടാസ്‌ക്:</p>
<p>
	 </p>
<p>
	ഒന്നിലധികം ജോലികള്‍ ഒരേ സമയം സമന്വയിപ്പിച്ച് ചെയ്യുന്നതിലൂടെ ജോലികള്‍ എളുപ്പമാക്കുന്നതിനും മടുപ്പ് ഒഴിവാക്കുന്നതിനും സഹായിക്കും. ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ സമയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. എന്നിരുന്നാലും ഒന്നിലേറെ ജോലികള്‍ ഒരേസമയത്ത് ചെയ്യുന്നതിലൂടെ ജോലിയുടെ ഉത്തരവാദിത്വവും ഗുണമേന്മയും പോകരുതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. </p>
<p>
	 </p>
<p>
	വിശ്രമം അത്യാവശ്യമാണ്:</p>
<p>
	 </p>
<p>
	രാവിലെ എഴുന്നേറ്റതുമുതല്‍ ഉറങ്ങുന്നതുവരെ ജോലി ചെയ്യുകയെന്നത് ഏതൊരാള്‍ക്കും മുഷിപ്പുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തില്‍ ചെയ്യുന്നത് ജോലിയോടും നമ്മുടെ ലക്ഷ്യത്തോടും തന്നെ മടുപ്പ് തോന്നാന്‍  കാരണമാകും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ വിശ്രമം അത്യാവശ്യമാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുടുംബത്തോടൊരുമിച്ച് സമയം ചെലവഴിക്കുക. യാത്ര പോവുക, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, വിശ്രമിക്കുക എന്നിവയെല്ലാം നല്ലതാണ്.</p>
<p>
	 </p>
<p>
	മതിയായ ഉറക്കം വളരെ അത്യാവശ്യം:</p>
<p>
	 </p>
<p>
	രാത്രി സമയത്ത് ഒരുപാടുനേരം ജോലി ചെയ്ത ശേഷം വളരെ വൈകിയാണ് പലരും ഉറങ്ങാറ്. മാത്രമല്ല രാവിലെ നേരത്തെ തന്നെ ഉണരുകയും ചെയ്യും. മതിയായ ഉറക്കം ജോലികള്‍ കൃത്യമായി ചെയ്യുന്നതിനും ആരോഗ്യത്തിനും  സഹായകമാണ്. </p>]]></content:encoded>
      <pubDate>Mon, 20 Nov 2017 14:27:00 +0530</pubDate>
      <updatedDate>Mon, 20 Nov 2017 14:35:34 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[ചട്ടങ്ങളില്‍ ഭേദഗതി, ഇനി ഐ‌ഐ‌എമ്മുകളില്‍ എം ബി എ!]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/ചട്ടങ്ങളില്‍-ഭേദഗതി-ഇനി-ഐ‌ഐ‌എമ്മുകളില്‍-എം-ബി-എ-117012400042_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/ചട്ടങ്ങളില്‍-ഭേദഗതി-ഇനി-ഐ‌ഐ‌എമ്മുകളില്‍-എം-ബി-എ-117012400042_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/24/thumb/1_1/1485267936-2468.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/24/thumb/1_1/1485267936-2468.jpg</image>
      <description><![CDATA[ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റുകളില്‍ ഇനി എം ബി എ. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഇതുസംബന്ധിച്ച പുതിയ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐ‌ഐ‌എമ്മുകള്‍ക്ക് സ്റ്റാട്യൂട്ടറി പദവി നല്‍കുന്ന ബില്ലിനാണ് അംഗീകാരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="IIM, MBA, Budget, Modi, Narendra Modi, ഐ ഐ എം, എംബിഎ, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റ്, ബജറ്റ്, മോദി" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-01/24/full/1485267936-2468.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 402px;" title="" /></p>
	</p>
	ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റുകളില്‍ ഇനി എം ബി എ. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഇതുസംബന്ധിച്ച പുതിയ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐ‌ഐ‌എമ്മുകള്‍ക്ക് സ്റ്റാട്യൂട്ടറി പദവി നല്‍കുന്ന ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.</p>
<p>
	 </p>
<p>
	ഇപ്പോഴുള്ള പിജിഡിബിഎം കോഴ്സിന് പകരം​എംബിഎ ഡിഗ്രി നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. പാര്‍ലമെന്‍റിന്‍റെ ബജറ്റ്​സമ്മേളനത്തില്‍ മാനവവിഭവ​ശേഷി വകുപ്പ്​ഈ ബില്‍ അവതരിപ്പിക്കും.</p>
<p>
	 </p>
<p>
	ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഐ ഐ എം ഡയറക്‌ടര്‍ക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത വ്യക്തിയെക്കാണ്ട് അന്വേഷണം നടത്താനുള്ള അനുമതി ഗവേണിംഗ് ബോര്‍ഡിന് നല്‍കിക്കൊണ്ടുള്ള വകുപ്പും പുതിയ ബില്ലിലുണ്ട്. നിലവില്‍ 20 ഐ ഐ എമ്മുകളാണ്​രാജ്യത്തുള്ളത്.</p>]]></content:encoded>
      <pubDate>Tue, 24 Jan 2017 19:53:00 +0530</pubDate>
      <updatedDate>Tue, 24 Jan 2017 19:56:01 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[പഠിക്കാന്‍ ഏതുസമയമാണ് കൂടുതല്‍ നല്ലത്?]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/പഠിക്കാന്‍-ഏതുസമയമാണ്-കൂടുതല്‍-നല്ലത്-116091700027_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/പഠിക്കാന്‍-ഏതുസമയമാണ്-കൂടുതല്‍-നല്ലത്-116091700027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/17/thumb/1_1/1474127635-007.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-09/17/thumb/1_1/1474127635-007.jpg</image>
      <description><![CDATA[അതിരാവിലെ പഠിക്കുന്നതാണോ രാത്രി വൈകിയും പഠിക്കുന്നതാണോ നല്ലത്? - ഇങ്ങനെ ഒരു ചോദ്യത്തിന് വ്യക്തമായ ഒരുത്തരമില്ല. അത് ഓരോ വിദ്യാര്‍ത്ഥിയുടെയും തീരുമാനത്തിന് വിടാവുന്നതാണ്. കാരണം, ഏത് സമയത്ത് പഠിക്കുന്നതാണ് നല്ലത് എന്ന് ശാസ്ത്രീയമായ ഒരു കണ്ടെത്തലും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="486" src="http://media.webdunia.com/_media/ml/img/article/2016-09/17/full/1474127635-007.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="550" /></p>
	</p>
	അതിരാവിലെ പഠിക്കുന്നതാണോ രാത്രി വൈകിയും പഠിക്കുന്നതാണോ നല്ലത്? - ഇങ്ങനെ ഒരു ചോദ്യത്തിന് വ്യക്തമായ ഒരുത്തരമില്ല. അത് ഓരോ വിദ്യാര്‍ത്ഥിയുടെയും തീരുമാനത്തിന് വിടാവുന്നതാണ്. കാരണം, ഏത് സമയത്ത് പഠിക്കുന്നതാണ് നല്ലത് എന്ന് ശാസ്ത്രീയമായ ഒരു കണ്ടെത്തലും ഉണ്ടായിട്ടില്ല. പിന്നെ എല്ലാവരും പറയുന്നതുപോലെ, രാവിലെ എണീറ്റിരുന്ന് പഠിച്ചാല്‍ ഒരു ഫ്രഷ്നസൊക്കെ തോന്നുമെന്നത് സത്യം.</p>
<p>
	 </p>
<p>
	സ്കൂള്‍ കുട്ടികള്‍ക്ക് അതിരാവിലെ പഠിക്കുന്നത് ഗുണം ചെയ്യും. ഉച്ചയ്ക്ക് ശേഷം സ്കൂള്‍ വിട്ടുകഴിഞ്ഞും പഠനസമയം തെരഞ്ഞെടുക്കാം. എന്നാല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണം ചെയ്യുന്നവര്‍ക്കുമൊക്കെ രാത്രി വൈകിയും പഠിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. അവര്‍ക്ക് ആവശ്യമായ സമയം രാത്രിയില്‍ കിട്ടുമെന്നതിനാലാണത്. ഗവേഷണങ്ങള്‍ക്കും ആഴത്തിലുള്ള പഠനത്തിനും പകല്‍ നിശ്ചിതസമയം ചെലവഴിക്കുന്നത് മതിയാവില്ല.</p>
<p>
	 </p>
<p>
	പിന്നെ പഠിക്കാന്‍ അതിരാവിലെ എഴുന്നേല്‍ക്കുകയും രാത്രി വൈകിയും ഉറങ്ങാതിരിക്കുകയുമൊക്കെ ചെയ്യുന്നതുപോലെ പ്രധാനമാണ് ഉറക്കത്തിന്‍റെ സമയവും. ശരീരത്തിന് ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പിന്നെ പഠനം കുഴപ്പത്തിലാകുമെന്ന് പറയേണ്ടതില്ലല്ലോ. ഉറക്കവും വിശ്രമവുമൊക്കെ കൃത്യമായി ലഭിക്കുന്ന ശരീരത്തിന് പഠനം രസകരമായ ഒരു വ്യായാമമായി അനുഭവപ്പെടുകയും ചെയ്യും.</p>]]></content:encoded>
      <pubDate>Sat, 17 Sep 2016 21:22:00 +0530</pubDate>
      <updatedDate>Sat, 17 Sep 2016 21:24:18 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[ഫ്രീയായി കിട്ടുന്നതാണ്, എന്നാല്‍ ലാവിഷായി ഉപയോഗിക്കരുത്!]]></title>
      <link>https://malayalam.webdunia.com/article/stock-market-articles-malayalam/effective-time-management-tips-for-success-self-help-article-116082200043_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-articles-malayalam/effective-time-management-tips-for-success-self-help-article-116082200043_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/22/thumb/1_1/1471860744-0924.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-08/22/thumb/1_1/1471860744-0924.jpg</image>
      <description><![CDATA[ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നാല്‍ അത് ഒരിക്കലും എളുപ്പമല്ല. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും കഠിനധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കഥയുണ്ടാകും. കൃത്യമായ ആസൂത്രണവും സ്വയം അവ പാലിച്ചുകൊണ്ടുള്ള പ്രവൃത്തികളുമായിരിക്കും ഓരോരുത്തരെയും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;clear: both;">
		<p style="position:relative;display: inline-block;color: #fff;">
			<img align="" alt="" class="imgCont" height="380" src="http://media.webdunia.com/_media/ml/img/article/2016-08/22/full/1471860744-0924.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="500" /></p>
	</p>
	ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നാല്‍ അത് ഒരിക്കലും എളുപ്പമല്ല. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും കഠിനധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കഥയുണ്ടാകും. കൃത്യമായ ആസൂത്രണവും സ്വയം അവ പാലിച്ചുകൊണ്ടുള്ള പ്രവൃത്തികളുമായിരിക്കും ഓരോരുത്തരെയും വിജയത്തിലേക്ക് എത്തിക്കുന്നത്. ജീവിത വിജയം നേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അവ കൃത്യമായി പാലിക്കുകയും ചെയ്താല്‍ മാത്രം മതി. സമയം ഫലപ്രദമായി വിനിയോഗിക്കാനുള്ള കഴിവാണ് ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും അടിത്തറ. ഫലപ്രദമായി സമയം ക്രമീകരിക്കുന്നവരും പാലിക്കുന്നവരുമാണ് ജീവിത വിജയം നേടുന്നവരില്‍ ഭൂരിഭാഗവും. സമയ പരിപാലനം എന്നാല്‍ 24 മണിക്കൂറും ജോലി ചെയ്യുകയെന്നോ വിശ്രമമില്ലാതെ ലക്ഷ്യത്തിനു വേണ്ടി പ്രയത്‌നിക്കുകയോ ചെയ്യുക എന്നതല്ല. വിശ്രമത്തിനും വിനോദത്തിനുമെല്ലാം സമയം മാറ്റി വച്ച് പ്രധാന ലക്ഷ്യത്തിനായി നീക്കിവെച്ച സമയം കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കാര്യങ്ങള്‍ക്കായി സമയം ക്രമീകരിക്കുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിന് മുന്‍ തൂക്കം നല്‍കുകയും അതിന് കൂടുതല്‍ സമയം മാറ്റി വയ്ക്കുകയും വേണമെന്ന് മാത്രം. </p>
<p>
	 </p>
<p>
	<strong>മുന്‍ഗണന നിശ്ചയിക്കല്‍</strong></p>
<p>
	 </p>
<p>
	ചെയ്യാനുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അത് വളരെ അത്യാവശ്യം, അത്യാവശ്യം, അത്ര പ്രധാന്യമില്ലാത്തത് എന്ന രീതിയില്‍ തരം തിരിക്കാന്‍ ആദ്യം സാധിക്കണം. ഇതിനായി എ ബി സി എന്നിങ്ങനെ കാര്യങ്ങളെ തരംതിരിച്ച് ക്രമീകരിക്കാം. ഇങ്ങനെ വേര്‍തിരിച്ച് പ്രാധാന്യം തരംതിരിക്കുമ്പോള്‍ വിജയം എളുപ്പമാക്കാന്‍ സഹായകമായിരിക്കുന്നു. </p>
<p>
	 </p>
<p>
	<strong>ഓരോ ദിവസവും പ്ലാന്‍ ചെയ്യുക</strong></p>
<p>
	 </p>
<p>
	ആസൂത്രണത്തില്‍ തോല്‍ക്കുക എന്നാല്‍ തോല്‍ക്കാന്‍ വേണ്ടി ആസൂത്രണം ചെയ്യുക എന്ന അര്‍ത്ഥമുണ്ട്. തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ വിജയിക്കണമെങ്കില്‍ ഓരോ ദിവസവും ഓരോ മണിക്കൂറും ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും വേണം. </p>
<p>
	 </p>
<p>
	<strong>ശുഭ ചിന്തകളോടെ ദിവസം ആരംഭിക്കുക</strong></p>
<p>
	 </p>
<p>
	ഓരോ പ്രഭാതവും ആരംഭിക്കേണ്ടത് ശുഭ ചിന്തകളോടെയും ഉയര്‍ന്ന പ്രതീക്ഷയോടെയും ആയിരിക്കണം. രാവിലെ ഉറക്കമുണരുമ്പോള്‍ 10 മിനിറ്റ് ഇരുന്ന് റിലാക്‌സ് ചെയ്യുക. ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിടുക. പിന്നീട് അന്നത്തെ ദിവസം ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഓര്‍ത്തെടുക്കുക. </p>
<p>
	 </p>
<p>
	<strong>മള്‍ട്ടി ടാസ്‌ക്</strong></p>
<p>
	 </p>
<p>
	ഒന്നില്‍ കൂടുതല്‍ ജോലികള്‍ ഒരേ സമയം സമന്വയിപ്പിച്ച് ചെയ്യുന്നത് ജോലികള്‍ എളുപ്പമാക്കുന്നതിന് മടുപ്പ് ഒഴിവാക്കുന്നതിനും സഹായകമാണ്. (ഉദാഹരണം- ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പത്രം വായിക്കുക) ഇത്തരത്തില്‍ ചെയ്യുമ്പോള്‍ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒന്നിലധികം ജോലികള്‍ ഒരുമിച്ച് ചെയ്ത് ചെയ്യുന്ന ജോലിയുടെ ഗുണമേന്മയും ഉത്തരവാദിത്വവും കളയരുത്. </p>
<p>
	 </p>
<p>
	<strong>കാലതാമസം ഒഴിവാക്കുക</strong></p>
<p>
	 </p>
<p>
	സമയം സംബന്ധിച്ച് എല്ലാ പ്രശ്‌നങ്ങളുടെയും പ്രധാന കാരണം കാലതാമസം ആണ്. സമയം കൃത്യമായി ഉപയോഗിക്കുമെങ്കില്‍ കാലതാമസം എങ്ങനെ ഒഴിവാക്കാമെന്ന് മനസിലാകും. ഒരു ജോലി ചെയ്യുന്നതിലുള്ള മടുപ്പാണ് കാലതാമസം വരുത്താനുള്ള പ്രധാന കാരണം. കാലതാമസം ഒഴിവാക്കുന്നതിനായി വലിയ ജോലികള്‍ ചെറിയ ചെറിയ ഭാഗങ്ങളാക്കുകയും അത് വ്യത്യസ്ത സമയങ്ങളില്‍ ചെയ്ത് തീര്‍ക്കുകയും ചെയ്യാം. </p>
<p>
	 </p>
<p>
	<strong>അറിവുകള്‍ ക്രമീകരിക്കുക</strong></p>
<p>
	 </p>
<p>
	ഇത് അറിവിന്റെ യുഗമാണ്. ധാരളം അറിവുകള്‍ പല മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന കാലഘട്ടമാണ് ഇത്. അത് കൃത്യമായി ക്രമീകരിക്കുകയും കൃത്യമായി മനസിലാക്കുകയും വേണം. </p>
<p>
	 </p>
<p>
	<strong>പ്രതിനിധീകരിക്കാന്‍ പഠിക്കുക</strong></p>
<p>
	 </p>
<p>
	ഓരോ കാര്യങ്ങളെ പ്രതിനിധീകരിക്കാനും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനും കഴിവ് നേടണം. എന്നാല്‍ ഗ്രൂപ്പ് ആയി ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതും ശരിയല്ല. ജോലികള്‍ മറ്റുള്ളവര്‍ക്കും പകുത്ത് നല്‍കണം. </p>
<p>
	 </p>
<p>
	<strong>വിശ്രമം വേണം</strong></p>
<p>
	 </p>
<p>
	എല്ലാ സമയവും ജോലി ചെയ്തുകൊണ്ടിരിക്കുക എന്നത് മുഷിപ്പുണ്ടാക്കുന്ന കാര്യമാണ്. പിന്നീട് ജോലിയോടും നമ്മുടെ ലക്ഷ്യത്തോടും തന്നെ മടുപ്പ് തോന്നാന്‍ അത് കാരണമായേക്കാം. അത്തരം സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കില്‍ കൃത്യമായ വിശ്രമം അത്യാവശ്യമാണ്. ആഴ്ചയില്‍ ഒരു ദിവസം കുടുംബമൊത്ത് സമയം ചെലവഴിക്കുക. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, യാത്ര പോവുക, വിശ്രമിക്കുക തുടങ്ങിയവയെല്ലാം നല്ലതാണ്. </p>
<p>
	 </p>
<p>
	<strong>മതിയായ ഉറക്കം</strong></p>
<p>
	 </p>
<p>
	രാത്രിയില്‍ ദീര്‍ഘ സമയം ജോലി ചെയ്ത് പലരും വൈകിയാണ് ഉറങ്ങാറ്. എന്നാല്‍ രാവിലെ നേരത്തെ ഉണരുകയും ചെയ്യും. മതിയായ ഉറക്കം ആരോഗ്യത്തിനും ജോലികള്‍ കൃത്യമായി ചെയ്യുന്നതിനും സഹായിക്കും. </p>]]></content:encoded>
      <pubDate>Mon, 22 Aug 2016 15:38:00 +0530</pubDate>
      <updatedDate>Mon, 22 Aug 2016 15:45:09 +0530</updatedDate>
      <category><![CDATA[Stock Market Articles]]></category>
      <authorname>PRIYANKA</authorname>
    </item>
    <item>
      <title><![CDATA['ഗീതോ'പദേശം വിവാദമായപ്പോൾ...; എന്താണ് സാമ്പത്തിക ഉപദേഷ്ടാവിന് ചെയ്യാനുള്ളത്?]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/gita-gopinath-pinarayi-vijayan-financial-advisor-economic-minister-narendra-modi-issue-how-to-become-a-financial-advisor-116073000054_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/gita-gopinath-pinarayi-vijayan-financial-advisor-economic-minister-narendra-modi-issue-how-to-become-a-financial-advisor-116073000054_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/30/thumb/1_1/1469876013-6162.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/30/thumb/1_1/1469876013-6162.jpg</image>
      <description><![CDATA[ധനമന്ത്രി ഉണ്ടായിരിക്കെ മറ്റൊരു സാമ്പത്തിക ഉപദേഷ്ടാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത് കേരളം ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ശരിക്കും അതിന്റെ ആവശ്യമുണ്ടോ?. സംശയങ്ങളും ചോദ്യങ്ങളും നിരവധിയാണ്. മോദി ഭക്തയായ ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="443" src="http://media.webdunia.com/_media/ml/img/article/2016-07/30/full/1469876013-6162.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="708" /></p>
	</p>
	ധനമന്ത്രി ഉണ്ടായിരിക്കെ മറ്റൊരു സാമ്പത്തിക ഉപദേഷ്ടാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത് കേരളം ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ശരിക്കും അതിന്റെ ആവശ്യമുണ്ടോ?. സംശയങ്ങളും ചോദ്യങ്ങളും നിരവധിയാണ്. മോദി ഭക്തയായ ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവ് പദവിയിലേക്ക് നിയമിക്കുമ്പോൾ എങ്ങനെ ഇത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കും. ചോദ്യങ്ങൾ നിലനിൽക്കുമ്പോഴും ഗീതയെ വാനോളം പുകഴ്ത്തുകയാണ് മുഖ്യമന്ത്രി. </p>
<p>
	 </p>
<p>
	ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകുന്ന ഒരു ചോദ്യമുണ്ട്. ശരിക്കും എന്താണ് സാമ്പത്തിക ഉപദേഷ്ടാവ് പദവി. ഇങ്ങനെ ഒരു പദവിയുടെ ആവശ്യമെന്ത്?. സാമ്പത്തിക പരമായ എല്ലാകാര്യങ്ങളിലും വളരെ വ്യക്തവും കൃത്യവുമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ഒരാളായിരിക്കണം സാമ്പത്തിക ഉപദേഷ്ടാവ്. ഇത്തരത്തിൽ സാമ്പത്തിക ഉപദേഷ്ടാവ് പദവി അലങ്കരിക്കുന്ന വ്യക്തി മറ്റൊരു പാർട്ടിയോട് ചായ്‌വുള്ളയാളാണെങ്കിൽ അത് പ്രശ്നമല്ലെ?.</p>
<p>
	 </p>
<p>
	തന്റെ ഓരോ മണിക്കൂറും പ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കേണ്ട ആളാണ് സാമ്പത്തിക ഉപദേഷ്ടാവ്. ബിസിനസ്സ്, ഫിനാൻസ്, അക്കൗണ്ടിങ്ങ്, കണക്ക് എന്നീ വിഷയങ്ങൾ വളരെ വ്യക്തവും സൂഷ്മവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ആളാകണം. ബിസിനസ്സ് അഡ്മിനിസ്ട്രേഷ്നിൽ പ്രത്യേക വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. ഇതൊക്കെയാണ് ഒരു സാമ്പത്തിക ഉപദേഷ്ടാവിന് ഉണ്ടായിരിക്കേണ്ട ബേസിക് വിഷയങ്ങൾ.</p>
<p>
	 </p>
<p>
	സാമ്പത്തിക മേഖലയിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകണം. ഓരോ വിഷയത്തേയും വസ്തു നിഷ്ഠമായി സമീപിക്കണം. സമകാലികമായി നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനും അതിനാവശ്യമായ നിർദേശങ്ങ‌ൾ നൽകാനും സാധിക്കണം. സാമ്പത്തിക ഉപദേഷ്ടാവിന്റെ ആവേറേജ് ശമ്പളം എന്ന് പറയുന്നത് 70,000 രൂപയാണ്. </p>]]></content:encoded>
      <pubDate>Sat, 30 Jul 2016 16:19:00 +0530</pubDate>
      <updatedDate>Sat, 30 Jul 2016 16:23:50 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാവണം, ഇംഗ്ലീഷ് നിര്‍ബന്ധവുമായിരിക്കണം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/primary-education-must-be-in-mother-tongue-but-english-also-be-mandatory-116071600017_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/primary-education-must-be-in-mother-tongue-but-english-also-be-mandatory-116071600017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/16/thumb/1_1/1468644574-465.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/16/thumb/1_1/1468644574-465.jpg</image>
      <description><![CDATA[ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രം തങ്ങളുടെ വിദ്യാഭ്യാസ നയം പൊതുജനങ്ങളുടെ മുന്നിലേക്ക് വച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ മുന്‍ ഔദ്യോഗിക ഭാഷ ഡയറക്ടറും റയില്‍വേ മന്ത്രിയുമായ വിജയ കുമാര്‍ മല്‍ഹോത്ര അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p>
		<p style="float: left;">
			<img align="" alt="" class="imgCont" height="467" src="http://media.webdunia.com/_media/ml/img/article/2016-07/16/full/1468644574-465.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="700" /></p>
		ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രം തങ്ങളുടെ വിദ്യാഭ്യാസ നയം പൊതുജനങ്ങളുടെ മുന്നിലേക്ക് വച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ റയില്‍‌വേ മന്ത്രാലയത്തിലെ മുന്‍ ഔദ്യോഗിക ഭാഷ ഡയറക്ടര്‍ വിജയ് കുമാര്‍ മല്‍ഹോത്ര അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ പറയുന്നു. </p>
</p>
<p>
	<br />
	<strong>പോയിന്റ് 1. </strong><br />
	 </p>
<p>
	ഏത് വിഷയത്തെ കുറിച്ച് പഠിക്കുമ്പോഴും അതില്‍ പരിഗണിക്കേണ്ട ചല കാര്യങ്ങള്‍ ഉണ്ട്. എന്ത് കാര്യവും നമ്മള്‍ പഠിക്കുന്നത് ഒരു ഭാഷയിലൂടെയായിരിക്കും. വിഷയവും ഭാഷയും രണ്ടാണ്. ഒരു കുട്ടി തന്റെ മാതൃഭാഷയെ കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ അവന്റെ സര്‍ഗാത്മക കഴിവുകള്‍ വളരും. അത് സംശയമില്ലാത്ത കാര്യമാണെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസം പാടെ നിഷേധിക്കുന്നതിനോട് എനിക്ക് യോജിപ്പുമില്ല. ഇംഗ്ലീഷ് അതീവ പ്രാധാന്യം നല്‍കി വിദ്യാഭ്യാസത്തില്‍ നിര്‍ബന്ധമാക്കേണ്ട ഭാഷയാണ്. </p>
<p>
	 </p>
<p>
	വികസ്വര രാജ്യമായ ഇന്ത്യയില്‍ ഇംഗ്ലീഷ് അത്യന്താപേക്ഷിതമല്ലെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഒന്നു തന്നെയാണ്. ഇന്റര്‍നെറ്റിലെ 81 ശതമാനത്തോളം വിവരങ്ങളും ഇംഗ്ലീഷിലാണ് ലഭിക്കുന്നത്. അതുപോലെ തന്നെ മെഡിക്കല്‍ സയന്‍സ്, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലാണ് ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചുനല്‍കാതിരിക്കുന്നത് യാതൊരു അര്‍ത്ഥവുമില്ലാത്ത സംഗതിയാണ്.</p>
<p>
	 </p>
<p>
	മഹാരാഷ്ട്രയിലെ നിരവധി സ്‌കൂളുകളില്‍ അധ്യയന ഭാഷ മറാത്തിയാണെങ്കിലും ഇംഗ്ലീഷ് പഠനവും നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ പല മത്സര പരീക്ഷകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മത്സരിച്ച് ജയിക്കാന്‍ ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. ലൈബ്രറി ലാംഗ്വേജ് എന്ന നിലയില്‍ ഇംഗ്ലീഷ് വളരെയധികം ഉപകാരപ്രദവുമാണ്. </p>
<p>
	 </p>
<p>
	<strong>ചില നിര്‍ദ്ദേശങ്ങള്‍</strong></p>
<p>
	 </p>
<p>
	ദേശീയ വിദ്യാഭ്യാസത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു നിര്‍ദ്ദേശം എന്തെന്നാല്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിനൊപ്പം പ്രാഥമിക വിദ്യാഭ്യാസം അവരവരുടെ മാതൃഭാഷയിലായിരിക്കണം. എങ്കില്‍ മാത്രമേ ചെറിയ പ്രായത്തില്‍ തന്നെ അവരുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇംഗ്ലീഷ് ഭാഷ പ്രാഥമിക ക്ലാസ് മുതല്‍ തന്നെ പഠിപ്പിക്കുകയാണെങ്കില്‍ ഇവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആധുനിക ശാസ്ത്രത്തിലും മുന്നേറാന്‍ സാധിക്കും. </p>
<p>
	 </p>
<p>
	<strong>A. ഞാന്‍ യോജിക്കുന്നു</strong></p>
<p>
	<strong>B. വിയോജിക്കുന്നു</strong></p>
<p>
	<strong>C. ആവശ്യമെങ്കില്‍, എന്ത് അഭിപ്രായവും. </strong></p>
<p>
	 </p>
<p>
	<strong>പോയിന്റ് 2.</strong></p>
<p>
	 </p>
<p>
	സ്‌കൂള്‍ വിദ്യാഭ്യാസ നയത്തില്‍ മൂന്ന് ഭാഷകള്‍ ഉള്‍പ്പെടുത്തിയ നയം 1968ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇത് പ്രകാരം സ്‌കൂളുകളില്‍ ഹിന്ദി, ഇംഗ്ലീഷ്, മാതൃഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാക്കി. എന്നാല്‍ ഇന്നുവരെ വിദ്യാഭ്യാസം ഓരോ സംസ്ഥാനങ്ങളും അവരവരുടെ ഇഷ്ടത്തിലാണ് നടത്തുന്നത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളും പിന്തുടരുന്ന ഭാഷാനയം വളരെ രസകരമാണ്. </p>
<p>
	 </p>
<p>
	ഹിന്ദി സംസാരിക്കുന്ന ബിഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ മൂന്ന് ഭാഷ ഫോര്‍മുലയ്ക്ക് പകരം ഹിന്ദിയ്ക്ക് മാത്രം പ്രാധാന്യം നല്‍കി. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ പിന്തള്ളപ്പെടുകയാണ്. ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യേണ്ട ജോലികളില്‍ ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുന്നു. ഏജന്‍സികള്‍ വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ നല്‍കുന്നതിനാല്‍ പത്രപ്രവര്‍ത്തന മേഖലകളിലും വെല്ലുവിളികള്‍ നേരിടുന്നു. </p>
<p>
	 </p>
<p>
	കുറെ വര്‍ഷങ്ങള്‍ക്കപ്പുറം തങ്ങള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാത്തത് ഓര്‍ത്ത് അവര്‍ വേദനിക്കുന്നു. അത്തരമൊരവസ്ഥ ഭാവിയില്‍ ഒരു കുട്ടിക്കും ഉണ്ടാവാതിരിക്കാനാണ് വിദ്യാഭ്യാസത്തില്‍ ഭാഷയ്ക്ക് തുല്യത നല്‍കണം എന്ന് പറയുന്നത്. </p>
<p>
	 </p>
<p>
	ദേശീയ വിദ്യാഭ്യാസ നയത്തില്‍ സംസ്‌കൃത വിദ്യാഭ്യാസവും നിര്‍ബന്ധമാക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമൊപ്പം ദക്ഷിണേന്ത്യന്‍ ഭാഷകളെയും ഉള്‍ക്കൊള്ളിക്കുന്നത് നന്നായിരിക്കും. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമൊപ്പം സംസ്‌കൃതമോ ഉറുദുവോ പഠിക്കുന്നത് ഗുണം ചെയ്യും. ആധുനിക ഭാഷകളായ ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയവ പഠിക്കുന്നത് ഉന്നത വിദ്യഭ്യാസത്തില്‍ സഹായകമായിരിക്കുകയും ചെയ്യും. </p>
<p>
	 </p>
<p>
	<strong>നിര്‍ദ്ദേശങ്ങള്‍</strong></p>
<p>
	 </p>
<p>
	മൂന്ന് ഭാഷ ഫോര്‍മുല ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഭേദഗതി ചെയ്യേണ്ടത് അത്യാവശ്യമാണ്. <br />
	 </p>
<p>
	<strong>ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളില്‍:</strong></p>
<p>
	 </p>
<p>
	ഒന്നാം ഭാഷ: മാതൃഭാഷ(ഹിന്ദി)</p>
<p>
	രണ്ടാം ഭാഷ: ഇംഗ്ലീഷ്(സയന്‍സ്, ടെക്‌നോളജി, ലൈബ്രറി ലാംഗ്വേജ് എന്നിവയ്ക്ക്), </p>
<p>
	മൂന്നാം ഭാഷ: ഏതെങ്കിലും പ്രാദേശിക ഭാഷ, സംസ്‌കൃതമോ ഹിന്ദിയോ ഉറുദുവോ ഏതെങ്കിലും. </p>
<p>
	 </p>
<p>
	<strong>ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍:</strong><br />
	 </p>
<p>
	ഒന്നാം ഭാഷ: സംസ്ഥാനത്തെ ഔദ്യോഗിക മാതൃഭാഷ</p>
<p>
	രണ്ടാംഭാഷ: ഇംഗ്ലീഷ്</p>
<p>
	മൂന്നാം ഭാഷ: ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക ഭാഷ അല്ലെങ്കില്‍ സംസ്‌കൃതം, ഹിന്ദി ഇവയില്‍ ഏതെങ്കിലും. </p>
<p>
	 </p>
<p>
	<strong>A. ഞാന്‍ യോജിക്കുന്നു</strong></p>
<p>
	<strong>B. വിയോജിക്കുന്നു</strong></p>
<p>
	<strong>C. ആവശ്യമെങ്കില്‍, എന്ത് അഭിപ്രായവും.</strong></p>]]></content:encoded>
      <pubDate>Sat, 16 Jul 2016 10:12:00 +0530</pubDate>
      <updatedDate>Sat, 16 Jul 2016 12:14:22 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>priyanka</authorname>
    </item>
    <item>
      <title><![CDATA[വിദ്യാഭ്യാസ വായ്പ; ചുമലിൽ തൂങ്ങുന്ന സാമ്പത്തിക ബാധ്യത, അറിഞ്ഞിരിക്കേണ്ട ചില   കാര്യങ്ങൾ]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/education-loan-what-are-the-rules-and-regulations-116071200051_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/education-loan-what-are-the-rules-and-regulations-116071200051_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/12/thumb/1_1/1468318641-957.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-07/12/thumb/1_1/1468318641-957.jpg</image>
      <description><![CDATA[ലോൺ എടുത്ത് പഠിക്കുന്ന വിദ്യാർത്ഥിക‌ൾ ഒരുപാടാണ് കേരളത്തിൽ. എന്നാൽ വിദ്യാഭ്യാസ വായ്പയെടുക്കുന്നവർ അതിന്റെ നിബന്ധനക‌ൾ എന്തെല്ലാമെന്ന കാര്യം ഒരാവർത്തിയെങ്കിലും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. നിബന്ധനകൾ മനസ്സിലാക്കാതെ വെട്ടിൽ വീഴുന്നവരും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="214" src="http://media.webdunia.com/_media/ml/img/article/2016-07/12/full/1468318641-957.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="300" /></p>
	ലോൺ എടുത്ത് പഠിക്കുന്ന വിദ്യാർത്ഥിക‌ൾ ഒരുപാടാണ് കേരളത്തിൽ. എന്നാൽ വിദ്യാഭ്യാസ വായ്പയെടുക്കുന്നവർ അതിന്റെ നിബന്ധനക‌ൾ എന്തെല്ലാമെന്ന കാര്യം ഒരാവർത്തിയെങ്കിലും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. നിബന്ധനകൾ മനസ്സിലാക്കാതെ വെട്ടിൽ വീഴുന്നവരും കുറവല്ല. വീഴ്ച വന്നാൽ ചുമലിൽ തൂങ്ങുന്ന സാമ്പത്തിക ബാധ്യത താങ്ങാനാകാതെ വരും.</p>
<p>
	 </p>
<p>
	വായ്പ തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. വ്യക്തമായ അറിവുകൾ ഇല്ല എന്നതാണ് ഇതിന്റെ പ്രധാനകാരണം. ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ബാങ്കുകൾ വായ്പ അനുവദിക്കുക. പഠന ചെലവുകൾക്ക് ആവശ്യമായ തുകയാണ് വായ്പയായി ലഭിക്കുക. ഇതിൽ രാജ്യത്തിനകത്തും പുറത്തും പഠിക്കുന്നവർക്ക് വ്യത്യസ്തമായ അളവിലാണ് വായ്പകൾ ലഭ്യമാവുക.</p>
<p>
	 </p>
<p>
	വായ്പ എടുക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളുടെ പേരുകൂടി ചേർക്കാറുണ്ട്. നാലു ലക്ഷം രൂപ വരെ വായ്പയെടുക്കുന്നതിന് സാധാരണ മൂന്നാമതൊരാൾ ജാമ്യം നിൽക്കേണ്ട ആവശ്യമുണ്ടാകാറില്ല. ഇതിൽ കൂടുതൽ തുക ആണെങ്കിൽ മാത്രമേ ജാമ്യാമായി മറ്റു വസ്തുവകകൾ നൽകേണ്ടതുള്ളു. </p>
<p>
	 </p>
<p>
	സാധാരണ ഗതിയിൽ അഞ്ചുമുതൽ ഏഴുവരെയാണ് വായ്പകൾ തിരിച്ചടക്കാനുള്ള കാലാവധി. വായ്പയുടെ സ്വഭാവമനുസരിച്ച് ഇത് പത്ത് വരേയും നീളാറുണ്ട്. പഠനം അവസാനിച്ച് ഒരു വർഷത്തിനുള്ളിലാണ് വായ്പ അടച്ചുതുടങ്ങേണ്ടത്. വിദ്യാഭ്യാസ വായ്പകൾ തരിച്ചടക്കാതിരിക്കുമ്പോൾ ഭാവിയിൽ മറ്റു വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടുക‌ൾ ഉണ്ടാകും.</p>]]></content:encoded>
      <pubDate>Tue, 12 Jul 2016 15:44:00 +0530</pubDate>
      <updatedDate>Tue, 12 Jul 2016 15:47:51 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് അലോട്ട്‌മെന്റ് ഇന്നുമുതല്‍]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/second-allottment-116070500007_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/second-allottment-116070500007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/hp/home-page/2016-06/30/thumb/1_1/1467271815-9527.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/hp/home-page/2016-06/30/thumb/1_1/1467271815-9527.jpg</image>
      <description><![CDATA[സംസ്ഥാനത്ത് 2016ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ചൊവ്വാഴ്ച തുടങ്ങും. നിലവിലെ ഹയര്‍ ഓപ്‌ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in എന്ന ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/hp/home-page/2016-06/30/full/1467271815-9527.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="600" /></p>
	സംസ്ഥാനത്ത് 2016ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ചൊവ്വാഴ്ച തുടങ്ങും. നിലവിലെ ഹയര്‍ ഓപ്‌ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.</p>
<p>
	 </p>
<p>
	രണ്ടാംഘട്ടത്തില്‍ എഞ്ചിനിയറിംഗ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍ക്കു പുറമെ എം ബി ബി എസ്, ബി ഡി എസ്, മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേക്ക് കൂടി അലോട്ട്‌മെന്റ് നടത്തും. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.</p>]]></content:encoded>
      <pubDate>Tue, 05 Jul 2016 08:25:00 +0530</pubDate>
      <updatedDate>Tue, 05 Jul 2016 08:30:59 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>JOYS JOY</authorname>
    </item>
    <item>
      <title><![CDATA[രാജ്യത്ത് 22 വ്യാജ സര്‍വ്വകലാശാലകളില്‍ ഒരെണ്ണം കേരളത്തില്‍; ഏറ്റവും കൂടുതല്‍ വ്യാജ സര്‍വ്വകലാശാലകള്‍ ഉത്തര്‍പ്രദേശില്‍]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/ugc-releases-list-of-fake-universitise-116070200019_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/ugc-releases-list-of-fake-universitise-116070200019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/14/thumb/1_1/1455438974-189.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/14/thumb/1_1/1455438974-189.jpg</image>
      <description><![CDATA[രാജ്യത്തെ വ്യാജ സര്‍വ്വകലാശാലകളുടെ ഏറ്റവും പുതിയ പട്ടിക യൂജിസി പുറത്തുവിട്ടു. 22 വ്യാ‍ജ സര്‍വ്വകലാശാലകളുടെ പട്ടികയാണ് യു ജി സി പുറത്തുവിട്ടത്. യു ജി സി ആക്‌ടിലെ സെക്ഷന്‍ 23 ലംഘിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘സര്‍വ്വകലാശാല’ എന്ന് സ്വയം നാമകരണം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2016-02/14/full/1455438974-189.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="600" /></p>
	രാജ്യത്തെ വ്യാജ സര്‍വ്വകലാശാലകളുടെ ഏറ്റവും പുതിയ പട്ടിക യൂജിസി പുറത്തുവിട്ടു. 22 വ്യാ‍ജ സര്‍വ്വകലാശാലകളുടെ പട്ടികയാണ് യു ജി സി പുറത്തുവിട്ടത്. യു ജി സി ആക്‌ടിലെ സെക്ഷന്‍ 23 ലംഘിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘സര്‍വ്വകലാശാല’ എന്ന് സ്വയം നാമകരണം ചെയ്തിരിക്കുന്നത് എന്നാണ് യു ജി സി യുടെ നിലപാട്.</p>
<p>
	 </p>
<p>
	രാജ്യത്താകെയുള്ള 22 വ്യാജ സര്‍വ്വകലാശാലകളില്‍ ഒരെണ്ണം കേരളത്തിലാണ്. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനട്ടം, കേരള എന്നാണ് സംസ്ഥാനത്തെ വ്യാജ സര്‍വ്വകലാശാലയുടെ പേര്. നേരത്തെ, യുജിസി പുറത്തുവിട്ട പട്ടികയിലും ഈ സ്ഥാപനം ഉണ്ടായിരുന്നു. എന്നാല്‍, സ്ഥാപനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പട്ടികയില്‍ ലഭ്യമല്ല.</p>
<p>
	 </p>
<p>
	അതേസമയം, ഏറ്റവും കൂടുതല്‍ വ്യാജ സര്‍വ്വകലാശാലകള്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. ഒമ്പത് വ്യാജ സര്‍വ്വകലാശാലകള്‍ ആണ് സംസ്ഥാനത്ത് ഉള്ളത്. അഞ്ചു വ്യാജ സര്‍വ്വകലാശാലകളുമായി ഡല്‍ഹിയാണ് യു പിക്ക് പിന്നില്‍ ഉള്ളത്.</p>
<p>
	 </p>
<p>
	അതേസമയം, മെയ് ആദ്യം, രാജ്യത്ത് 22 വ്യാജ സര്‍വ്വകലാശാലകള്‍ ഉള്ളതായി മാനവവിഭവശേഷി മന്ത്രി സ്‌മൃതി  ഇറാനി പറഞ്ഞിരുന്നു. 1956ലെ യു ജി സി ആക്‌ട് ലംഘിച്ചാണ് സ്വയം പ്രഖ്യാപിത സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. യു പിയും ഡല്‍ഹിയും കൂടാതെ, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരള, മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും വ്യാജ സര്‍വ്വകലാശാലകള്‍ ഉള്ളതായും മന്ത്രി പറഞ്ഞിരുന്നു.<br />
	<br />
	<p>
		 </p>
	<p>
		ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് <a href="https://play.google.com/store/apps/details?id=com.webdunia.app&hl=en">ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം</a></p>
</p>
<br />]]></content:encoded>
      <pubDate>Sat, 02 Jul 2016 11:49:00 +0530</pubDate>
      <updatedDate>Sat, 02 Jul 2016 11:55:36 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>priyanka</authorname>
    </item>
    <item>
      <title><![CDATA[വിദ്യാര്‍ത്ഥികളെ കൊലയ്ക്കു കൊടുക്കുന്ന ഏര്‍പ്പാടാണോ റാഗിങ് ?]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/college-campus-junior-senior-student-116063000046_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/college-campus-junior-senior-student-116063000046_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/23/thumb/1_1/1466665627-6443.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/23/thumb/1_1/1466665627-6443.jpg</image>
      <description><![CDATA[കോളജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ ശക്തി ക്ഷയിച്ചതോടെ രംഗത്തുവന്ന ഗ്യാങ്ങുകള്‍ അഥവാ സംഘങ്ങളാണ് ഇപ്പോള്‍ പല കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നത്. കൃത്യമായൊരു ലക്ഷ്യമോ നയമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളാണ് പലപ്പോഴും കാമ്പസുകളില്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="200" src="http://media.webdunia.com/_media/ml/img/article/2016-06/23/full/1466665627-6443.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="600" /></p>
	കോളജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ ശക്തി ക്ഷയിച്ചതോടെ രംഗത്തുവന്ന ഗ്യാങ്ങുകള്‍ അഥവാ സംഘങ്ങളാണ് ഇപ്പോള്‍ പല കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നത്. കൃത്യമായൊരു ലക്ഷ്യമോ നയമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളാണ് പലപ്പോഴും കാമ്പസുകളില്‍ ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്‌ടിക്കുന്നതും കാമ്പസുകളെ ഗുണ്ടാവിളയാട്ട കേന്ദ്രങ്ങളാക്കി മാറ്റുന്നതും. </p>
<p>
	 </p>
<p>
	കോളജിലെ ജൂനിയര്‍ - സിനീയര്‍ വേര്‍തിരിവില്‍ നിന്നാണ് ഇത്തരം സംഘങ്ങള്‍ രൂപമെടുക്കുന്നത്. കോളജ് സമയത്തിനു മുമ്പും അതിനു ശേഷവുമുള്ള ഒത്തുചേരലുകളിലുമാണ് ഇത്തരം ഗ്രൂപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. എതിര്‍ക്കുന്നതാരോ അവരെ തല്ലി തോല്‍പ്പിക്കുക, പിന്നെയും എതിര്‍ത്താല്‍ തല്ലി കാലൊടിക്കുക എന്നതൊക്കെയാണ് ഇത്തരം സംഘങ്ങളുടെ അപ്രഖ്യാപിതനയം. റാഗിങ് പോലുള്ള ക്രൂരവിനോദങ്ങള്‍ക്ക് നേതൃത്വം നല്കുന്നതും പലപ്പോഴും ഇത്തരം സീനിയര്‍ സംഘങ്ങള്‍ ആയിരിക്കും.</p>
<p>
	 </p>
<p>
	ഒരോ ദിവസവും പല തരത്തിലുള്ള റാഗിങ് വാര്‍ത്തകളാണ് പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്നത്. കർണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള സ്വകാര്യ നഴ്സിങ് കോളജില്‍ മലയാളിയായ ഒരു പെണ്‍കുട്ടി ക്രൂരമായ റാഗിങ്ങിനിരയായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികളായിരുന്നു അശ്വതിയെന്ന ജൂനിയര്‍ പെണ്‍കുട്ടിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയത്.</p>
<p>
	 </p>
<p>
	ഇഷ്‌ടമില്ലാത്ത രണ്ടു മുതിർന്ന വിദ്യാര്‍ത്ഥിനികളുടെ പേരു പറയാൻ സീനിയർ വിദ്യാർഥിനികൾ ഈ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും പേരു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ രാത്രി ഹോസ്റ്റൽമുറിയിലേക്ക് സംഘമായെത്തിയ ഇവർ ശുചിമുറി വൃത്തിയാക്കുന്ന ലായനി ബലമായി വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു. അശ്വതിയുടെ അന്നനാളത്തിനേറ്റ പരുക്ക് ഇതുവരെ ഭേദമായിട്ടില്ല. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അശ്വതി.</p>
<p>
	 </p>
<p>
	അന്വേഷണം പല രീതിയില്‍ മുന്നോട്ടു പോകുകയാണ്. കോളജ്, കോളജിന്റേതായ രീതിയില്‍ അന്വേഷിച്ച് അശ്വതിയുടേത് ആത്മഹത്യാശ്രമം ആണെന്ന് വരുത്തി തീര്‍ത്തു കഴിഞ്ഞു. അതേസമയം, പൊലീസ് അന്വേഷണം മറുഭാഗത്ത് പുരോഗമിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രധാനവസ്തുത ഈ കോളജില്‍ ആന്റി റാഗിങ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്നതാണ്.  ശക്തമായ ഒരു ആന്റി റാഗിങ് സെല്‍ ഉണ്ടായിരുന്നെങ്കില്‍ അശ്വതിക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.</p>
<p>
	 </p>
<p>
	കോളജുകളില്‍ ആന്റി റാഗിങ് സെല്‍ പ്രവര്‍ത്തിക്കണമെന്ന് നിയമം ഉണ്ടെങ്കിലും പല കോളജുകളും ഈ നിയമം ശക്തമായി നടപ്പാക്കുന്നില്ല എന്നതാണ് സത്യം. കേരളത്തിലെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന റാഗിങ് ഇത് വ്യക്തമാക്കുന്നതാണ്. പിറന്നാള്‍ ആഘോഷത്തിന്റെ മറവിലായിരുന്നു ആ റാഗിങ്. ഒരു വിദ്യാര്‍ത്ഥിയെ വെറുമൊരു തോര്‍ത്തുമുണ്ട് മാത്രം ഉടുപ്പിച്ച് ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം ഭക്ഷണങ്ങളുടെ അവശിഷ്‌ടങ്ങളും മലിനമായ വെള്ളവും മേലാസകലം ഒഴിച്ച രീതിയിലായിരുന്നു കണ്ടെത്തിയത്. മാധ്യമങ്ങള്‍ വലിയ ശ്രദ്ധ നല്കാതിരുന്ന സംഭവത്തില്‍ നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇതില്‍ നടപടിയെടുത്തത്.</p>
<p>
	 </p>
<p>
	നഗ്നയായി നൃത്തം ചെയ്യാന്‍ വിസമ്മതിച്ച കുട്ടികളെ ക്രൂരമായി റാഗ് ചെയ്ത സംഭവങ്ങളും ക്ലോസറ്റില്‍ ബ്ലേഡ് ഇട്ട ശേഷം അതു നാവുകൊണ്ട് നക്കി എടുപ്പിക്കുന്നതു പോലുള്ള ക്രൂരകൃത്യങ്ങളും ഒരു കാലത്ത് കേരളത്തിലെ കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും സജീവമായിരുന്നു. എന്നാല്‍, ആന്റി റാഗിങ് സെല്ലിന്റെ വരവോടെ ഇതിനൊക്കെ വലിയ അളവില്‍ കുറവുണ്ടായി. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്നും കേരളത്തിലെ കാമ്പസുകളില്‍ നടക്കുമ്പോള്‍ പുറത്തെ കോളജ് കാമ്പസുകളില്‍ റാഗിങ് ഇപ്പോഴും സജീവമാണ്. </p>
<p>
	 </p>
<p>
	ക്രൂരമായ റാഗിങ് മൂലം നിരവധി വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. സാമ്പത്തികമായ പരാധീനതകള്‍ നേരിടുന്ന പല വീടുകളിലെയും കുട്ടികളാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നത് എന്നതാണ് ഏറ്റവും സങ്കടകരമായ ഒരു വസ്തുത. കോളജുകളില്‍ ആന്റി റാഗിങ് സെല്ലുകള്‍ സജീവമായി തന്നെ വേണം. സെല്ലിന്റെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കുന്നതിലൂടെ ക്രൂരമായ റാഗിങ് ഇല്ലാതാക്കാന്‍ അതിന് കഴിയും. </p>
<p>
	 </p>
<p>
	റാഗിങിനും ഒരു എത്തിക്സ് ഉണ്ട്. ആ പരിധി ലംഘിക്കാത്തിടത്തോളം കാലം റാഗിങ് ചെയ്യുന്നവരും അത് </p>
<p>
	അനുഭവിക്കുന്നവരും ആസ്വദിക്കുകയാണ് ചെയ്യുന്നത്. പുതുതായി ഒരു കോളജില്‍ എത്തുന്ന ഏതൊരു വിദ്യാര്‍ത്ഥിയും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സഭാകമ്പം. ഇതെല്ലാം മാറിക്കിട്ടുന്നതിനായി ദേഹോപദ്രവമേല്‍പ്പിക്കാത്തതും മാനസികമായി അവരെ തകര്‍ക്കാത്തതുമായ വിധത്തിലുള്ള റാഗിങ് ഉത്തമമാണ്. അതിനായി ഐസ് ബ്രേക്കിംഗ്, ഫ്രഷേഴ്സ് ഡേ, വെല്‍കം ഡേ പോലുള്ള ദിവസങ്ങള്‍ സംഘടിപ്പിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്കുകയും ഈ ദിവസങ്ങളില്‍ അവര്‍ക്കായി പ്രത്യേക പരിപാടികള്‍ അധ്യാപകരുടെ സമ്മതത്തോടെ ആസൂത്രണം ചെയ്യുകയും ആവാം. കാമ്പസുകള്‍ ജൂനിയേഴ്സിന്റെയും സീനിയേഴ്സിന്റെയും യുദ്ധഭൂമിയാകുകയല്ല, സൌഹാര്‍ദ്ദത്തിന്റെ വിളനിലമാകുകയാണ് വേണ്ടത്.</p>]]></content:encoded>
      <pubDate>Thu, 30 Jun 2016 18:15:00 +0530</pubDate>
      <updatedDate>Thu, 30 Jun 2016 18:33:51 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>Sajith</authorname>
    </item>
    <item>
      <title><![CDATA[ഐഐടി പ്രവേശനത്തിന്റെ വിജയമന്ത്രങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഐഐടി-പ്രവേശനത്തിന്റെ-വിജയമന്ത്രങ്ങള്‍-116062500045_1.html</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഐഐടി-പ്രവേശനത്തിന്റെ-വിജയമന്ത്രങ്ങള്‍-116062500045_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1466863588-4121.jpg</image>
      <description><![CDATA[പ്രതി വര്‍ഷം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഐഐടി പ്രവേശനത്തിനായി സംയുക്ത പ്രവേശന പരീക്ഷ(ജെഇഇ) എഴുതുന്നത്. എന്നാല്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത് ചുരുക്കം ചിലര്‍ മാത്രം. പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="IITJEE, admission, rank list, IIT, Rank, Student,  വിദ്യാര്‍ത്ഥി, ഐ ഐ ടി, ജെ ഇ ഇ, റാങ്ക്, പഠനം, വിദ്യാഭ്യാസം" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-06/25/full/1466863588-4121.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 309px;" title="" /></p>
	പ്രതി വര്‍ഷം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഐഐടി പ്രവേശനത്തിനായി സംയുക്ത പ്രവേശന പരീക്ഷ(ജെഇഇ) എഴുതുന്നത്. എന്നാല്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത് ചുരുക്കം ചിലര്‍ മാത്രം. പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കും കൂട്ടിയാണ് ഐഐടി റാങ്ക് പട്ടിക തയ്യാറാക്കുന്നത്.  അതായത് പ്രവേശന പരീക്ഷയ്ക്ക് മാത്രമല്ല, സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ശ്രദ്ധിച്ചാല്‍ മാത്രമേ ഐഐടി പ്രവേശനം സാദ്ധ്യമാവുകയുള്ളു. വ്യക്തമായ ലക്‍ഷ്യവും ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ.</p>
<p>
	 </p>
<p>
	<strong>സമയ ക്രമീകരണവും, ഉപയോഗവും</strong></p>
<p>
	 </p>
<p>
	ഐഐടി പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് പഠനത്തിനും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സമയക്രമീകരണവും ഉപയോഗവുമാണ്. സ്‌കൂള്‍ പഠനത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം പ്രവേശന പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളും കൃത്യമായി നടക്കണമെങ്കില്‍ സമയക്രമീകരണം അത്യാവശ്യമാണ്. </p>
<p>
	 </p>
<p>
	<strong>പരിശീലനക്ലാസുകള്‍</strong></p>
<p>
	 </p>
<p>
	മികച്ച പരിശീലന ക്ലാസുകള്‍ ഏത് മത്സര പരീക്ഷകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. ആരോഗ്യകരമായ മത്സരത്തിന് മികച്ച പരിശീലവും അത്യാവശ്യമാണ്. വിദഗ്ധ കേന്ദ്രങ്ങളില്‍ നിന്നും പരിശീലനം ലഭിക്കുമ്പോള്‍ വ്യക്തമായ ലക്‍ഷ്യബോധവും വിഷയത്തെ സംബന്ധിച്ച അവഗാഹവും വിദ്യാര്‍ത്ഥികള്‍ക്ക് നേടാനാവും. </p>
<p>
	 </p>
<p>
	<strong>അച്ചടക്കം</strong></p>
<p>
	 </p>
<p>
	സ്വയം അച്ചടക്കമുള്ളരായിരിക്കുക എന്നതാണ് ഏത് ലക്‍ഷ്യത്തിലേക്കുമുള്ള ആദ്യത്തെ ചുവടുവയ്പ്പ്. ഐഐടി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ പ്രധാന പ്രത്യേകതയും ഇതുതന്നെ. അച്ചടക്കം ലക്‍ഷ്യബോധമുണ്ടാക്കുകയും അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. </p>
<p>
	 </p>
<p>
	<strong>ശുഭാപ്തി വിശ്വാസം</strong></p>
<p>
	 </p>
<p>
	പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടുമ്പോള്‍ വിജയം സുനിശ്ചിതമായിരിക്കും. തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ വിജയം നേടാനാവുകയുള്ളൂ. സ്വന്തം കുറവുകളെയും ഗുണങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നത് പഠനം എളുപ്പമാക്കും. </p>
<p>
	 </p>
<p>
	<strong>പരീക്ഷാ തന്ത്രങ്ങള്‍</strong></p>
<p>
	 </p>
<p>
	അവസാന നിമിഷത്തെ ധൃതിപിടിച്ച തയ്യാറെടുപ്പുകള്‍ ഒരിക്കലും ഒരു മത്സര പരീക്ഷയിലും ഗുണം ചെയ്യില്ല. ഐഐടി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെല്ലാവരും പരീക്ഷകളെ സമചിത്തതയോടെ നേരിടുന്നവരാണ്. മുഴുവന്‍ ചോദ്യങ്ങളും ഒരു തവണയെങ്കിലും വായിക്കും. ഇതിനുശേഷം മാത്രമേ ഉത്തരങ്ങള്‍ എഴുതാന്‍ ആരംഭിക്കുകയുള്ളൂ. നെഗറ്റീവ് മാര്‍ക്ക് ഉള്ളതിനാല്‍ ഐഐടി പ്രവേശന പരീക്ഷയില്‍ വ്യക്തമായ ഉറപ്പുള്ള ഉത്തരങ്ങള്‍ മാത്രമേ എഴുതാന്‍ പാടുള്ളൂ. സംശയമുള്ളവ അവസാനത്തേക്ക് മാറ്റിവയ്ക്കാവുന്നതാണ്.</p>
<p>
	 </p>
<p>
	മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് സഹായകമാണ്. ഐഐടി സംയുക്ത പ്രവേശന പരീക്ഷയില്‍ വിജയിക്കുക എന്നത് ശ്രമകരമായ കാര്യമാണെങ്കിലും അസാധ്യമല്ല. ശരിയായ സമീപനമുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണ്.</p>]]></content:encoded>
      <pubDate>Sat, 25 Jun 2016 19:33:00 +0530</pubDate>
      <updatedDate>Sat, 25 Jun 2016 19:37:42 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത് വന്‍ സാധ്യത]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/മെഡിക്കല്‍-റിസര്‍ച്ച്-രംഗത്ത്-വന്‍-സാധ്യത-108082500092_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/മെഡിക്കല്‍-റിസര്‍ച്ച്-രംഗത്ത്-വന്‍-സാധ്യത-108082500092_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ബയോടെക്നോളജിയിലും മെഡിസിനിലും ഉള്ള പുരോഗതി മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത് വന്‍ സാധ്യതകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു മരുന്ന് രോഗികളില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനം കണ്ടെത്തുന്നത് ക്ലിനിക്കല്‍ റിസര്‍ച്ചററാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0808/25/images/img1080825092_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ബയോടെക്നോളജിയിലും മെഡിസിനിലും ഉള്ള പുരോഗതി മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത് വന്‍ സാധ്യതകളാണ് ഉണ്ടാക്കിയിരിക്കുന്നത്.  ഒരു പുതിയ മരുന്ന് കണ്ടു പിടിച്ചു കഴിഞ്ഞാല്‍ അത് രോഗികളില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനം കണ്ടെത്തുന്നത് ക്ലിനിക്കല്‍  റിസര്‍ച്ചററാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മരുന്നിനെ പറ്റിയുള്ള ഗവേഷണവും പുതിയ മരുന്നുകളുടെ കണ്ടു പിടിത്തവും പരീക്ഷണഘട്ടവും അടങ്ങുന്ന ചിട്ടയായ  പഠനശാഖയാണ് ക്ലിനിക്കല്‍ റിസര്‍ച്ച്. മള്‍ട്ടിനാഷണല്‍ മള്‍ട്ടി ബില്യണ്‍ മള്‍ട്ടി ഡിസിപ്ലിനറി വ്യവസായമായ ക്ലിനിക്കല്‍ റിസര്‍ച്ചിന്‍റെ  ഘട്ടങ്ങളും സങ്കീര്‍ണതയേറിയതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ ക്ലിനിക്കല്‍ റിസര്‍ച്ച് പഠിപ്പിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ്  ക്ലിനിക്കല്‍ റിസര്‍ച്ച് (ICRI).  എം.എസ്.സി ക്ലിനിക്കല്‍ റിസര്‍ച്ച്, അഡ്വാന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എന്നീ  കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബയോസയന്‍സ്, ലൈഫ് സയന്‍സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഫാര്‍മസിയിലോ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലോ  മെഡിസിനിനിലോ നഴ്സിംഗിലോ ബിരുദമുള്ളവര്‍ക്ക് ഈ കോഴ്സുകളില്‍ ചേരാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും  അടിസ്ഥാനത്തിലാണ് പ്രവേശനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡല്‍ഹി കൂടാതെ മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഐ.സി.ആര്‍.ഐക്ക് സെന്‍ററുകളുണ്ട്. മുംബൈയിലെ സെന്‍റ് സേവ്യേഴ്സ്  കോളജില്‍ ക്ലിനിക്കല്‍ റിസര്‍ച്ചില്‍ ഡിപ്ലോമ കോഴ്സുണ്ട്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം നേടിയവര്‍ക്ക് ഈ  കോഴ്സില്‍ ചേരാം. മുപ്പത് സീറ്റുകളാണുള്ളത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍റ് റഗുലേറ്ററി അഫയേഴ്സ് കോഴ്സ് നടത്തുന്നുണ്ട്. ലൈഫ്  സയന്‍സ്, ഹോം സയന്‍സ്, ഫാര്‍മസി, മെഡിക്കല്‍ സയന്‍സ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്നിവയില്‍ 50 ശതമാ‍നം മാര്‍ക്കോടെയുള്ള  ബിരുദധാരികള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. </font>]]></content:encoded>
      <pubDate>Mon, 25 Aug 2008 16:27:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 12:14:52 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ജോലി മാറാന്‍ പത്ത് കാരണങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ജോലി-മാറാന്‍-പത്ത്-കാരണങ്ങള്‍-108072300072_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ജോലി-മാറാന്‍-പത്ത്-കാരണങ്ങള്‍-108072300072_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ജീവിതത്തില്‍ ഒരിക്കലെങ്കിലും ജോലി ഉപേക്ഷിക്കണമെന്ന് തോന്നാത്തവര്‍ ഉണ്ടാവില്ല.   ഇന്നത്തെ സമൂഹത്തില്‍ ചെറുപ്പത്തില്‍ ജോലിക്ക് കയറി വിരമിക്കുന്നതുവരെ അതില്‍ തുടരുക  എന്ന പഴഞ്ചന്‍ സമ്പ്രദായം ആരും പാലിക്കുമെന്ന് തോന്നുന്നില്ല.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജീവിതത്തില്‍ ഒരിക്കലെങ്കിലും ജോലി ഉപേക്ഷിക്കണമെന്ന് തോന്നാത്തവര്‍ ഉണ്ടാവില്ല.   ഇന്നത്തെ സമൂഹത്തില്‍ ചെറുപ്പത്തില്‍ ജോലിക്ക് കയറി വിരമിക്കുന്നതുവരെ അതില്‍ തുടരുക  എന്ന പഴഞ്ചന്‍ സമ്പ്രദായം ആരും പാലിക്കുമെന്ന് തോന്നുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുവിട്ട് കൂടുമാറുന്നത് പോലെ ജോലി മാറുക ഒരു ആവശ്യം  എന്നതിലുപരി ഒരു ഫാഷനായിട്ടുണ്ട്.  വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പല പല  ജോലികള്‍ മാറുന്നത് പക്ഷെ, നല്ല ലക്ഷണമായി പല തൊഴില്‍ ദാതാക്കളും കരുതുന്നില്ല.   എന്നുവച്ച് ജോലി മാറാതിരിക്കാന്‍ പറ്റുമോ ? ഇല്ല.  നിങ്ങള്‍ എപ്പോള്‍ ജോലി മാറണം,  എങ്ങനെ ജോലി മാറണം എന്നത് സംബന്ധിച്ച് പത്ത് കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു :</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിങ്ങളുടെ ഇപ്പോഴത്തെ  ജോലിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ? നന്നായി  ആലോചിക്കുക, കാര്യങ്ങള്‍ പഠിക്കുക, അതിനു ശേഷം തീരുമാനമെടുക്കുക. പുതിയ  ജോലിയില്‍ പ്രവേശിക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/>1. <font  style='font-size:12pt; color:#000000'>നിങ്ങള്‍ക്ക് ചെയ്യാനുള്ള ജോലി ഇല്ലെന്ന് തോന്നിയാല്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിങ്ങളുടെ യോഗ്യതയ്ക്കും പരിചയത്തിനും കഴിവിനും അനുസരിച്ചുള്ള ജോലിയല്ലെന്ന്  തോന്നുകയോ കൂടുതല്‍ അവസരങ്ങളും ഉത്തരവാദിത്വവും നിങ്ങള്‍ക്ക് വേണമെന്ന്  തോന്നുകയോ ചെയ്താല്‍ പുതിയ ജോലി അന്വേഷിക്കാവുന്നതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ സ്ഥപനത്തില്‍ ഇനി  തനിക്ക് വലിയ ഭാവിയൊന്നുമില്ല. ചെയ്യാന്‍ വലുതായൊന്നുമില്ല. കമ്പനിക്ക് ഇതില്‍  കൂടുതലൊന്നും നല്‍കാനില്ല എന്ന് തോന്നിയാല്‍ കൂടുതല്‍ അവസരങ്ങളുള്ള നിങ്ങളുടെ കഴിവ്  കുറച്ചുകൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന മറ്റൊരു ജോലിക്കായി അന്വേഷണം  തുടങ്ങാം.</font><br/><font  style='font-size:12pt; color:#000000'></font><br/></font>2. <font  style='font-size:12pt; color:#000000'><b>കോര്‍പ്പറേറ്റ് സംസ്കാരം നിങ്ങള്‍ക്ക് സഹിക്കാതെ വന്നാല്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരാളുടെ മൂല്യബോധം ജോലിയോടുള്ള താത്പര്യം, മനോഭാവം എന്നിവ പലപ്പോഴും  സ്ഥാപനങ്ങള്‍ പൊതുവില്‍ നടപ്പാക്കുന്ന ആധുനിക കോര്‍പ്പറേറ്റ് സംസ്കാരത്തോട്  ഒത്തുപോവാറില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാവരും ഒരേപോലെ യൂണിഫോം ധരിക്കുക.  സാംസ്കാരിക  വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ ഒരേ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാക്കുക, ഭൌതിക  സാഹചര്യങ്ങളോ ശമ്പളമോ കൂട്ടാതെ ജീവനക്കാരുടെ സംതൃപ്തി അളക്കാന്‍ സര്‍വ്വേ  നടത്തുന്നത് ശുദ്ധ ഭോഷ്കാണെന്ന് ഥോന്നുക, ജോലിയിലെ പരിചയം കണക്കാക്കാതെ, പ്രായം  കണക്കാക്കാതെ, സീനിയര്‍ പദവികളിലേക്ക് പുതുതായി ജോലിക്ക് ചേര്‍ന്നവരെ നിയമിക്കുക  തുടങ്ങി പല കാര്യങ്ങളും നിങ്ങള്‍ക്ക് പിടിക്കാതെ വരാം. അപ്പോഴും ജോലി മാറ്റത്തെ കുറിച്ച്  ആലോചിക്കാവുന്നതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/>3. <font  style='font-size:12pt; color:#000000'><b>നിങ്ങളുടെ ജീവിതശൈലി മാറിയാല്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ഒരാളുടെ ജീവിത രീതിക്കും ശൈലിക്കും മാറ്റം വരാം.  ഇതില്‍  പ്രധാനം വിവാഹം.  മറ്റൊന്ന് കുട്ടികളുടെ വിദ്യാഭ്യാസം.  വിവാഹിതനായാല്‍  ചെലവുകള്‍  ഏറും.  മെച്ചപ്പെട്ട ശമ്പളമുള്ള ജോലി വേണ്ടിവരും. അല്ലെങ്കില്‍ ഭാര്യയോട് / ഭര്‍ത്താവിനോട്  ഒപ്പം ജീവിക്കാനായി ഒരു സ്ഥലം മാറ്റം അനിവാര്യമായി വരും.  അല്ലെങ്കില്‍ കമ്പനി  ആവശ്യപ്പെടുന്നതു പോലെ മറ്റൊരിടത്ത് പോയി ജോലി ചെയ്യാന്‍ കഴിയാനാവാത്ത  അവസ്ഥയുണ്ടാവും. അപ്പോഴും പറ്റിയ പുതിയ ജോലി തന്നെയാണ് ആശ്രയം. </font><br/><font  style='font-size:12pt; color:#000000'></font><br/>4  <font  style='font-size:12pt; color:#000000'><b>ജോലി വിരസവും അതൃപ്തവുമായാല്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തൊക്കെ നല്ല കാര്യങ്ങള്‍ ഉണ്ടായാലും ശരി ജോലി വിരസമോ അനുചിതമോ  ആയിത്തോന്നാം. ദിവസേന പോയി ഒരു ജോലി ചെയ്യുന്നതില്‍ മടുപ്പ് തോന്നാം.  അതിനര്‍ഥം  ആ ജോലി നിങ്ങള്‍ വിടേണ്ട സമയമായി എന്നാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/></font>5. <font  style='font-size:12pt; color:#000000'>സ്ഥാപനത്തിന് ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്ന് തോന്നിയാല്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജോലിയെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും ഓരോരുത്തര്‍ക്കും ഓരോ  സങ്കല്‍പ്പങ്ങളുണ്ട്. ധാര്‍മ്മികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന കമ്പനിയാവും എന്ന്  കരുതിയാവും പലരും ജോലിക്ക് ചേരുക. പിന്നീടാണ് അറിയുക കമ്പനിക്ക് ചില അവിഹിത  ഇടപാടുകള്‍ ഉണ്ട് എന്ന്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ചിലപ്പോള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് കമ്പനി മേലധികാരികള്‍  ഉപഭോക്താക്കളെ പറഞ്ഞ് പറ്റിക്കുന്നുണ്ടാവാം. മത്സരത്തിന്‍റെ പേരില്‍ എതിര്‍ കമ്പനികളെ  നീചമായ രീതിയില്‍ പാര വയ്ക്കുകയും അവരുടെ പല വിവരങ്ങളും രഹസ്യമായി  ചോര്‍ത്തുകയോ ചെയ്യുന്നുണ്ടാവാം.  ഇത്തരം കാര്യങ്ങളുമായി ഒത്തുപോവാന്‍  ആവാത്തപ്പോള്‍ രാജി വയ്ക്കുക മാത്രമാണ് പോം‌വഴി.  </font><br/><font  style='font-size:12pt; color:#000000'></font><br/>6, <font  style='font-size:12pt; color:#000000'>നിങ്ങളുടെ സല്‍പ്പേര് നഷ്ടമായാല്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്ത് കാരണം കൊണ്ടായാലും നിങ്ങളെ പറ്റിയുള്ള മതിപ്പും നിങ്ങളുടെ സല്‍പ്പേരും  കമ്പനിക്ക് ഇല്ലാതായാല്‍ പിന്നെ ഒരു നിമിഷം അവിടെ ജോലി ചെയ്യേണ്ടതില്ല.  ചിലപ്പോള്‍  നിങ്ങളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കാം. പറ്റാത്തൊരു ജോലിയിലേക്ക് മാറ്റിയേക്കാം.  അല്ലെങ്കില്‍ നിങ്ങള്‍ ഈ ജോലിക്ക് കൊള്ളാത്തവനെന്ന് തെളിയിച്ചിരിക്കാം.  ചിലപ്പോള്‍  നിങ്ങള്‍ ചെയ്യുന്ന ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കമ്പനി കഴിഞ്ഞില്ലെന്നും  വന്നേയ്ക്കാം.  അപ്പോഴും മാറുന്ന കാര്യം ആലോചിക്കാവുന്നതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/>7. <font  style='font-size:12pt; color:#000000'>സഹപ്രവര്‍ത്തരുമായി ഇടഞ്ഞാല്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജോലി ചെയ്യുന്ന സ്ഥലത്ത് ബന്ധങ്ങളില്‍ ഉലച്ചിലുണ്ടായാല്‍ പിന്നീട് അവിടെ അധിക കാലം  സുഖമായി ജോലി ചെയ്യാനാവില്ല. സഹപ്രവര്‍ത്തകരുടെ സഹകരണമാണ് ജോലിയെ ഒരു  ആവേശമോ രസമോ ഒക്കെ ആക്കിമാറ്റുന്നത്.  ഉടക്കുകള്‍ ഉണ്ടായാല്‍ പിന്നെ കാര്യങ്ങള്‍  വെടക്കാവും. </font><br/><font  style='font-size:12pt; color:#000000'></font><br/></font>8, <font  style='font-size:12pt; color:#000000'><b>ജോലി ഭാരം താങ്ങാനാവാതായാല്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിങ്ങളുടെ കുടുമത്തോടും സുഹൃത്തുക്കളോടുമുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമാറ് നിങ്ങളുടെ  ജോലി ഭാരം നിങ്ങളെ ഗ്രസിക്കുകയോ നിങ്ങളെ കൊണ്ട് ഇത്രയും ജോലി താങ്ങാ‍നാവില്ലെന്ന്  തോന്നുകയോ ചെയ്യുമ്പോല്‍ മറ്റൊരു ജോലിയെ കുറിച്ച് ആലോചിച്ച് തുടങ്ങണം. ജോലി  സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ഉപാധികളെ കുറിച്ച് ആദ്യമൊന്ന് പരിശോധിക്കണം.  അത്  ഫലിക്കുന്നില്ലെങ്കില്‍ സ്വൈരമായ ഒരു ജീവിതത്തിന് വേണ്ടി ഇപ്പോഴുള്ള ജോലി  ഉപേക്ഷിക്കുന്നതാവും നല്ലത്. സമ്മര്‍ദ്ദം തുടക്കത്തില്‍ മാനസികമോ വൈകാരികമോ ആയ  പ്രശ്നങ്ങളാണ് ഉണ്ടാക്കുക. പിന്നീടത് ശാരീരിക ആരോഗ്യത്തെയും ബാധിച്ചു തുടങ്ങും.  </font><br/><font  style='font-size:12pt; color:#000000'></font><br/>9. <font  style='font-size:12pt; color:#000000'><b>ബോസുമായുള്ള ബന്ധം വഷളായാല്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്ഥാപനത്തിന്‍റെ അധിപനോ നിങ്ങളുടെ തൊട്ട് മേലുദ്യോഗസ്ഥനോ മാനേജരോ ഒക്കെ ആയുള്ള  ബന്ധം ശരിപ്പെടുത്താന്‍ ആവാത്തവിധം മോശമാവുകയാണെങ്കില്‍ പുതിയൊരു ജോലി  അന്വേഷിക്കുകയാവും ബുദ്ധി. ഇതിനൊരുപക്ഷെ, കാരണം നിങ്ങളുടേത് തന്നെ  കുഴപ്പങ്ങളാവാം. ഏല്‍പ്പിച്ച കാര്യം ചെയ്യാതിരിക്കുകയോ പതിവായി വൈകിവരികയോ  ഒക്കെ ചെയ്തതു കൊണ്ടാവാം എതിര്‍പ്പ്. എന്തായാലും മേലുദ്യോഗസ്ഥന്‍റെ കണ്ണിലെ കരടായി   കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>10 <font  style='font-size:12pt; color:#000000'><b>സ്ഥാപനത്തിന്‍റെ സ്ഥിതി മോശമായാല്‍ </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പോക്ക് താഴേക്കാണെന്ന് തോന്നുകയോ അത്  പൂട്ടുമെന്നുള്ള വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിക്കുകയോ കമ്പനി പാപ്പരാവുകയോ  ഇല്ലാതാവുകയോ ചെയ്യുമെന്ന് ഉറപ്പായാല്‍ സ്ഥപനത്തിന് ഉണ്ടായിരുന്ന ഉപഭോക്താക്കളെ  നഷ്ടപ്പെടുകയാണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ച്  മറ്റൊരിടത്ത് ജോലിക്ക് ശ്രമിക്കാവുന്നതാണ്.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 23 Jul 2008 16:46:51 +0530</pubDate>
      <updatedDate>Wed, 23 Apr 2014 11:43:17 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അനുകമ്പയുള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാവാം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/അനുകമ്പയുള്ളവര്‍ക്ക്-ക്ലിനിക്കല്‍-സൈക്കോളജിസ്റ്റാവാം-108072200040_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/അനുകമ്പയുള്ളവര്‍ക്ക്-ക്ലിനിക്കല്‍-സൈക്കോളജിസ്റ്റാവാം-108072200040_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ആളുകളോട് അനുകമ്പാര്‍ദ്രമായ മനസ്സുള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന ഒന്നാണ് ക്ലിനിക്കല്‍ ആന്‍റ് കൌണ്‍സിലിംഗ് സൈക്കോളജി. മനുഷ്യമനസ്സ് 

പ്രവര്‍ത്തിക്കുന്നതില്‍ നല്ല അവഗാഹമുണ്ടെങ്കില്‍ നല്ല ഒരു സൈക്കോളജിസ്റ്റാവാം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0807/22/images/img1080722040_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആളുകളോട് അനുകമ്പാര്‍ദ്രമായ മനസ്സുള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന ഒന്നാണ് ക്ലിനിക്കല്‍ ആന്‍റ് കൌണ്‍സിലിംഗ് സൈക്കോളജി. മനുഷ്യമനസ്സ്  പ്രവര്‍ത്തിക്കുന്നതില്‍ നല്ല അവഗാഹമുണ്ടെങ്കില്‍ നല്ല ഒരു സൈക്കോളജിസ്റ്റാവാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാനസികമായ പ്രശ്നങ്ങളെ കണ്ടെത്തുകയും അതിനു വേണ്ട കൌണ്‍സിലിംഗും ചികിത്സയും നിര്‍ണയിക്കുകയാണ് ക്ലിനിക്കല്‍ ആന്‍റ്  കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റുകളുടെ ജോലി. സ്കൂളുകള്‍, കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, മാനിസികാരോഗ്യകേന്ദ്രങ്ങള്‍,  റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ എന്നിവിടങ്ങളിലും സ്വന്തം നിലയിലും ഇവര്‍ക്ക് ജോലി ചെയ്യാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരേ ശാഖ തന്നെയാണെങ്കിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റും ചികിത്സിക്കുന്ന രോഗങ്ങളുടെ സ്വഭാവത്തില്‍  ചെറിയ വ്യത്യാസമുണ്ട്. പലതരത്തിലുള്ള ഫോബിയകളും ബൈപ്ലോര്‍ ഡിസോഡറുകളും സ്കിസോ ഫ്രേനിയ തുടങ്ങിയ രോഗങ്ങളും ക്ലിനിക്കല്‍  സൈക്കോളജിസ്റ്റ് ചികിത്സിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്ട്രസ്, ടെന്‍ഷന്‍, കരിയര്‍ പ്ലാനിംഗ്, അക്കാദമിക് പ്രകടനം, വിവാഹ-കുടുംബ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൌണ്‍സിലിംഗ് നല്‍കുന്നത്  കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റാണ്. രോഗികളുടെ മാനസിക തടസങ്ങള്‍ മനസിലാക്കി അത് ഭേദിക്കാനുള്ള കഴിവ് നല്ല ഒരു ക്ലിനിക്കല്‍  സൈക്കോളജിസ്റ്റിനുണ്ടാവണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗികള്‍ക്ക് ഒറ്റയ്ക്കായും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പവും സൈക്കോളജിസ്റ്റുകള്‍ സൈക്കോതെറാപ്പി നടത്താറുണ്ട്. ഹെല്‍ത്ത്  സൈക്കോളജി, സ്പോര്‍ട്സ് സൈക്കോളജി, ന്യൂറോ സൈക്കോളജി, ജിറോ സൈക്കോളജി തുടങ്ങി വിവിധ മേഖലകളില്‍ ക്ലിനിക്കല്‍  സൈക്കോളജിസ്റ്റുകള്‍ക്ക് സ്പെഷലൈസേഷന്‍ നടത്താം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൈക്കോളജിയില്‍ എം.എയോ എം.എസ്.സിയോ ലഭിച്ചവര്‍ക്ക് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിക്ക് ചേരാം. ബിരുദാനന്തര ബിരുദ തലത്തില്‍  തന്നെ ഇപ്പോള്‍ ക്ലിനിക്കല്‍ സൈക്കോളജി പഠിപ്പിക്കുന്നുണ്ട്. റാഞ്ചിയിലെ സെന്‍‌ട്രല്‍ ഇന്‍‌സ്റ്റിട്യൂട്ട് ഓഫ് സൈക്യാട്രിയിലും ബാംഗ്ലൂരിലെ  നിംഹാന്‍സിലും ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍റ് അലൈഡ് സയന്‍സിലും ഈ വിഷയത്തില്‍ രണ്ടു  വര്‍ഷത്തെ എം.ഫില്‍ കോഴ്സ് നടത്തുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍‌ട്രന്‍സ് പരീക്ഷയും അഭിമുഖവും മുഖേനയാണ് എല്ലായിടത്തും തെരെഞ്ഞെടുപ്പ്. ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലും  എന്‍.സി.ഇ.ആര്‍.ടിയുടെ പ്രാദേശിക കേന്ദ്രങ്ങളിലും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. കേരളത്തില്‍  പുതുക്കോട്ടെ പ്രജ്യോതി നികേതന്‍ കോളജില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ്‌‌സി കോഴ്സുണ്ട്. പത്ത് സീറ്റുകളാണ് ഇവിടെയുള്ളത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ  സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ എം.എസ്‌സി ക്ലിനിക്കല്‍ ആന്‍റ് കൌണ്‍സിലിംഗ് സൈക്കോളജി കോഴ്സുണ്ട്. ബിരുദമാണ് യോഗ്യത.</font>]]></content:encoded>
      <pubDate>Tue, 22 Jul 2008 12:42:45 +0530</pubDate>
      <updatedDate>Wed, 23 Apr 2014 11:43:17 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[കുറ്റാന്വേഷണത്തിന് ശാസ്ത്രീയപഠനം വേണം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/കുറ്റാന്വേഷണത്തിന്-ശാസ്ത്രീയപഠനം-വേണം-108071600097_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/കുറ്റാന്വേഷണത്തിന്-ശാസ്ത്രീയപഠനം-വേണം-108071600097_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[കുറ്റകൃത്യങ്ങള്‍ കണ്ട് പിടിക്കുന്നതിനും തെളിയിക്കുന്നതിനും നിങ്ങള്‍ക്ക് താത്യപര്യമുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ മേഖലയില്‍ 

തിളങ്ങാനാവും. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ ശാസ്ത്രീയമായ പഠനം തന്നെ വേണം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0807/16/images/img1080716097_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കുറ്റകൃത്യങ്ങള്‍ കണ്ട് പിടിക്കുന്നതിനും തെളിയിക്കുന്നതിനും നിങ്ങള്‍ക്ക് താത്യപര്യമുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ മേഖലയില്‍  തിളങ്ങാനാവും. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ ശാസ്ത്രീയമായ പഠനം തന്നെ വേണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള വിശകലനങ്ങള്‍ ഇതിന് ആവശ്യമാണ്. കുറ്റകൃത്യങ്ങളെപ്പറ്റിയും അവ ശാസ്ത്രീയമായി  തെളിയിക്കുന്നതിനുമുള്ള പഠനത്തിന് ഇന്ന് ഏറെ തൊഴില്‍ സാധ്യതകളുണ്ട്. കുറ്റാന്വേഷണ സ്ഥാപനങ്ങള്‍, ഇന്‍റലിജന്‍സ് ബ്യൂറോ, വിവിധ  സുരക്ഷാ സേനാ‍വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ തൊഴില്‍ നേടാന്‍ ഈ പഠനം ഉപകരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്രിമിനോളജി ആന്‍റ് ഫോറന്‍സിക് സയന്‍സ് മേഖലയില്‍ പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. അതില്‍ പ്രമുഖമാ‍യ  സ്ഥാപനമാണ് ഡല്‍ഹിയിലെ ലോക്നായക് ജയപ്രകാശ് നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍റ് ഫോറന്‍സിക് സയന്‍സ്  (LNJN NICFS). ബിരുദാനന്തര ബിരുദതലത്തില്‍ എം.എസ്.സി ക്രിമിനോളജി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്സുകള്‍  ഇവിടെയുണ്ട. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ട് വര്‍ഷമാണ് ഈ കോഴ്സുകളുടെ കാലാവധി. ഇരുപത് സീറ്റുകളുള്ള എം.എസ്.സി ക്രിമിനോളജി കോഴ്സിന്‍റെ യോഗ്യത 50 ശതമാനം  മാര്‍ക്കോടെയുള്ള സയന്‍സ്/ഹ്യൂമാനിറ്റീസ് ബിരുദമാണ്. ബിരുദതലത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി,  മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യല്‍ ആന്ത്രാപ്പോളജി, പൊലീസ്  അഡ്മിനിസ്ട്രേഷന്‍ എന്നിവയിലേതെങ്കിലും രണ്ട് വിഷയങ്ങള്‍ പഠിച്ചിരിക്കണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.എസ്.സി ഫോറന്‍സിക് സയന്‍സ് പഠിക്കാനാഗ്രഹിക്കുന്നവര്‍ ബിരുദതലത്തില്‍ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി,  കെമിസ്ട്രി എന്നിവയിലേതെങ്കിലുമൊന്നില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം വേണം. ഡല്‍ഹിയില്‍ നടക്കുന്ന എഴുത്തു പരീക്ഷയുടെ  അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇംഗ്ലീഷ് പരിജ്ഞാനം, പൊതുവിജ്ഞാനം, ബിരുദ തലത്തിലുള്ള വിഷയ പരിജ്ഞാനം എന്നിവരെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. കൂടുതല്‍  വിവരങ്ങള്‍ക്ക് Lok Nayak Jayaprakash Narayan National Istitute of Criminology and Forensic Science, Out Ring Road, Rohini, Sec III, Delhi - 110085 </font>]]></content:encoded>
      <pubDate>Wed, 16 Jul 2008 16:54:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 11:43:17 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ഉന്നത പഠനത്തിന് ഐ.ഐ.ആര്‍.എസ്]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഉന്നത-പഠനത്തിന്-ഐ-ഐ-ആര്‍-എസ്-108070900062_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഉന്നത-പഠനത്തിന്-ഐ-ഐ-ആര്‍-എസ്-108070900062_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[റിമോട്ട് സെന്‍സിംഗ്, ജിയോ ഇന്‍ഫോര്‍മാറ്റിക്സ്, ജി.പി.എസ് ടെക്നോളജി എന്നിവയില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ 

ഇന്‍സ്റ്റിട്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗില്‍ പ്രവേശനം തേടാം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0807/09/images/img1080709062_1_1.jpg' Alt='IIRS' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>റിമോട്ട് സെന്‍സിംഗ്, ജിയോ ഇന്‍ഫോര്‍മാറ്റിക്സ്, ജി.പി.എസ് ടെക്നോളജി എന്നിവയില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍  ഇന്‍സ്റ്റിട്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗില്‍ പ്രവേശനം തേടാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുടെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ റിമോട്ട് സെന്‍സിംഗിലും ജിയോ ഇന്‍ഫോര്‍മാറ്റിക്സിലും  നാച്വറല്‍ റിസോഴ്സ് മാനേജ്‌മെന്‍റിലും ജി.ഐ.എസ്, ജി.പി.എസ് ടെക്നോളജിയിലും ബിരുദാനന്തര ബിരുദതലത്തിലും ഗവേഷണ തലത്തിലുമുള്ള  കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.എസ് ഇന്‍ നാച്വറല്‍ റിസോഴ്സ് മാനേജ്‌മെന്‍റില്‍ എം.ടെക് കോഴ്സും ഇവിടെയുണ്ട്. ഇതില്‍ത്തന്നെ ആറ്  വിഷയങ്ങളില്‍ സ്പെഷലൈസേഷനോട് കൂടി പി.ജി ഡിപ്ലോമ കോഴ്സുകളുമുണ്ട്. നാച്വറല്‍ സയന്‍സ്, ജ്യോഗ്രഫി എന്നിവയില്‍ എം.എസ്.സി,  സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം, ബി.ടെക്, ബി.ആര്‍ക്ക് പ്ലാനിംഗ്, എം.പ്ലാനിംഗ് എന്നിവയില്‍ ഒന്നാം ക്ലാസ് നേടിയവര്‍ക്കും ബിരുദ  തലത്തില്‍ സയന്‍സ് പഠിച്ച് എം.എസ്.സി പാസായവര്‍ക്കും എം.ടെക്കിനുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ട് വര്‍ഷ കാലാവധിയുള്ള ഈ കോഴ്സിന് പത്ത് സീറ്റുകളാണുള്ളത്. ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, നാച്വറല്‍ സയന്‍സ്,  ജിയോളജി, അര്‍ബന്‍ ആന്‍റ് റീജിയണല്‍ പ്ലാനിംഗ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം, ബി.ആര്‍ക്ക്, ബി.ഇ, ബി.ടെക്  യോഗ്യതയുള്ളവര്‍ക്ക് എം.എസ്.സി ജിയോ ഇന്‍ഫോര്‍മാറ്റിക്സ്, ജിയോ ഹസാര്‍ഡ്സ് കോഴ്സുകള്‍ക്ക് ചേരാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്ത് സീറ്റുകളാണ് ഇരുകോഴ്സുകള്‍ക്കും ഉള്ളത്. ഇവ കൂടാതെ അഗ്രിക്കല്‍ച്ചര്‍ ആന്‍റ് സോയില്‍‌സ്, ഫോറസ്ട്രി ആന്‍റ് എക്കോളജി, ജിയോ  സയന്‍സസ്, മറൈന്‍ സയന്‍സസ്, ഹ്യൂമന്‍ സെറ്റില്‍‌മെന്‍റ് അനാലിസിസ്, വാട്ടര്‍ റിസോഴ്സസ്, ഡിജിറ്റല്‍ ഫോട്ടോഗ്രാമെറ്ററി, ജിയോ  ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയില്‍ ഡിപ്ലോമ കോഴ്സുകളും ഇവിടെയുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടുതല്‍ വിവരങ്ങള്‍ക്ക് Indian Institute of Remote Sensing, 4, Kalidas Road, Dehradun - 248001 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. വെബ്സൈറ്റ്: www.iirs-nrsa.gov.in  </font>]]></content:encoded>
      <pubDate>Wed, 09 Jul 2008 16:42:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 11:43:17 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[കൊച്ചി സഹ.മെഡി കോളജിന് അംഗീകാരം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/കൊച്ചി-സഹ-മെഡി-കോളജിന്-അംഗീകാരം-108061900062_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/കൊച്ചി-സഹ-മെഡി-കോളജിന്-അംഗീകാരം-108061900062_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന് 2005 മുതല്‍ സ്ഥിരാംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 

പ്രതിവര്‍ഷം 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാണ് അംഗീകാരം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന് 2005 മുതല്‍ സ്ഥിരാംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.  പ്രതിവര്‍ഷം 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാണ് അംഗീകാരം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം കിട്ടുന്നതോടെ കോളജില്‍ നിന്നും എം.ബി.ബി.എസ് പഠനം  പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തടക്കം ഉപരിപഠനം നടത്താന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട നേട്ടം. അംഗീകാരം  ഇല്ലാതിരുന്നതിനാല്‍ ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോളജിന്‍റെ തുടക്കം മുതലുള്ള ബാച്ചുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ഷം തോറും  പരിശോധന നടത്തി താത്ക്കാലിക അംഗീകാരം നല്‍കുകയായിരുന്നു പതിവ്. ഇടയ്ക്ക് ഒരു തവണ പഠന സൌകര്യങ്ങളുടെ  അഭാവത്തിന്‍റെ പേരില്‍ മെഡിക്കല്‍ കൌണ്‍സില്‍ താത്ക്കാലിക അംഗീകാരം എടുത്തുകളഞ്ഞിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് മൂലമാണ് കോളജിന് സ്ഥിരാംഗീകാരം കിട്ടാന്‍ വൈകിയത്. അംഗീകാരം കിട്ടിയതോടെ കോളജില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി  വകുപ്പുകള്‍ തുടങ്ങാനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. </font>]]></content:encoded>
      <pubDate>Thu, 19 Jun 2008 15:51:34 +0530</pubDate>
      <updatedDate>Tue, 22 Apr 2014 20:04:28 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[മലയാളിക്ക് ജോലി നേടാന്‍ വേണ്ടത്...]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/മലയാളിക്ക്-ജോലി-നേടാന്‍-വേണ്ടത്-108060100024_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/മലയാളിക്ക്-ജോലി-നേടാന്‍-വേണ്ടത്-108060100024_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA['ഈശ്വരാ, ഇവള്‍ക്ക് അറിയില്ല എന്നു പറയാനെങ്കിലും വാ തുറന്നുകൂടേ' എന്നായിരുന്നു തന്‍റെ മനസ്സിലെന്നു മനശ്ശാസ്ത്രജ്ഞന്‍. ചോദ്യം ചോദിക്കാനുണ്ടായിരുന്ന ആശുപത്രി മേധാവിയാകട്ടെ 'നിങ്ങളുടെ നാട്ടുകാരിയുടെ ഒരു അവസ്ഥയേ' എന്നു പരിഹാസത്തിലും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വളരെ പ്രശസ്തനായ ഒരു മനശ്ശാസ്ത്രജ്ഞന്‍ ഈയിടെ പറഞ്ഞ അനുഭവമാണ്. ഗള്‍ഫിലെ വലിയൊരു ആശുപത്രിയിലേക്ക് നേഴ്സിനെ തെരഞ്ഞെടുക്കാന്‍ കൂടിക്കാഴ്ച നടക്കുകയാണ്. സ്ഥലം ഡല്‍ഹി മഹാനഗരം. ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വവും മാനസികവികാസവും പരിശോധിക്കാന്‍ ഇപ്പറഞ്ഞ മനശ്ശാസ്ത്രജ്ഞനും അവിടെയുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടിക്കാഴ്ചയ്ക്കായി മുറിയിലേക്കു കടന്നു വന്ന മലയാളിപ്പെണ്‍കുട്ടിക്ക് അക്കാഡമിക്കായി ഉയര്‍ന്ന മാര്‍ക്കുകളാണുള്ളത്. കൂടിക്കാഴ്ചയില്‍ പക്ഷേ പെണ്‍കുട്ടി വല്ലാതെ നിശ്ശബ്ദയായി. ചോദ്യങ്ങള്‍ ഏറുംതോറും അവള്‍ വിറയ്ക്കാനും വിയര്‍ക്കാനും തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/> '<font  style='font-size:12pt; color:#000000'>ഈശ്വരാ, ഇവള്‍ക്ക് അറിയില്ല എന്നു പറയാനെങ്കിലും വാ തുറന്നുകൂടേ' എന്നായിരുന്നു തന്‍റെ മനസ്സിലെന്നു മനശ്ശാസ്ത്രജ്ഞന്‍. ചോദ്യം ചോദിക്കാനുണ്ടായിരുന്ന ആശുപത്രി മേധാവിയാകട്ടെ 'നിങ്ങളുടെ നാട്ടുകാരിയുടെ ഒരു അവസ്ഥയേ' എന്നു പരിഹാസത്തിലും.</font><br/><font  style='font-size:12pt; color:#000000'></font><br/>'<font  style='font-size:12pt; color:#000000'>നിങ്ങള്‍ ഒരു നിമിഷം നില്ക്കൂ, ഞാന്‍ ഒന്നു പരീക്ഷിക്കട്ടെ' എന്നായി മനശ്ശാസ്ത്രജ്ഞന്‍. 'എവിടത്തുകാരിയാ?' എന്ന് മലയാളത്തിലായി ചോദ്യം. 'അയ്യോ! സാറു മലയാളിയാണോ? ഞാന്‍ പേടിച്ചിരിക്കുകയായിരുന്നു' എന്നു തുടങ്ങി തന്‍റെ വിദ്യാഭ്യാസയോഗ്യത മുതല്‍ നാട്ടുകാര്യം വരെ പെണ്‍കുട്ടി നിറുത്താതെ സംസാരിച്ചു. പിന്നീട് കാര്യമായി നടന്ന കൂടിക്കാഴ്ചയില്‍ അവള്‍ നല്ല പ്രകടനം കാഴ്വയ്ക്കുകയും ചെയ്തു; ജോലിയും കിട്ടി!</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അറിയാവുന്നതു പോലും പറയാനാവാത്ത മനസ്സാണ് മലയാളി തന്‍റെ പ്രശസ്തമായ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്നതെന്ന് ഈ മനശ്ശാസ്ത്രജ്ഞന്‍ പരിതപിക്കുന്നു. സ്വന്തം ബലം അറിയാത്ത ആനയെപ്പോലെ ആയിട്ടും മലയാളി ലോകത്തിന്‍റെ ഏതറ്റത്തും പോയി പല രംഗങ്ങള്‍ കീഴടക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അപ്പോള്‍ ലഭിച്ച അറിവു വേണ്ടതു പോലെ ഉപയോഗിക്കാന്‍ അവന്/അവള്‍ക്ക് അറിയാമെങ്കിലോ? സ്വയം മനസ്സിലാക്കുക, സ്വന്തം കഴിവുകളും കുറവുകളും അറിയുക എന്നതു തന്നെയാണ് അതിന് ഏറ്റവും ആവശ്യം.</font><br/></font><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>എനിക്കതു ചെയ്യാന്‍ കഴിയും' എന്ന അര്‍പ്പണബോധം വേണമെന്നു മാത്രം. നിങ്ങള്‍ക്കു നിങ്ങളെത്തന്നെ അറിയാന്‍ ഈ ചോദ്യങ്ങള്‍ വായിക്കുക. ഇവ നിങ്ങള്‍ മുന്‍പ് സ്വയം ചോദിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, ഉത്തരം കിട്ടിയോ? ചോദിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ ചോദിച്ചു നോക്കുക. അവയെപ്പറ്റി ചിന്തിച്ചു നോക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>1. <font  style='font-size:12pt; color:#000000'>എന്താണ് നിങ്ങളുടെ ലക്ഷ്യം?</font><br/><font  style='font-size:12pt; color:#000000'></font><br/>2. <font  style='font-size:12pt; color:#000000'>അതു നേടാന്‍ എന്താണു വേണ്ടത്?</font><br/><font  style='font-size:12pt; color:#000000'></font><br/>3. <font  style='font-size:12pt; color:#000000'>ലക്ഷ്യം നേടാന്‍ വേണ്ട കഴിവുകളില്‍ ഏതൊക്കെ നിങ്ങള്‍ക്ക് ഉണ്ട് അഥവാ ഏതൊക്കെ ഇല്ല?</font><br/><font  style='font-size:12pt; color:#000000'></font><br/>4. <font  style='font-size:12pt; color:#000000'>ഇല്ലാത്ത കഴിവുകള്‍ സ്വായത്തമാക്കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ?</font><br/><font  style='font-size:12pt; color:#000000'></font><br/>5. <font  style='font-size:12pt; color:#000000'>ഉള്ള അറിവു വേണ്ട രീതിയില്‍ വേണ്ട സമയത്ത് പ്രയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ആ കുറവു പരിഹരിക്കാന്‍ ഉറച്ച തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ?</font><br/><font  style='font-size:12pt; color:#000000'></font><br/>6. <font  style='font-size:12pt; color:#000000'>നിങ്ങളെ പ്രചോദിപ്പിക്കുന്ന കാര്യം/വസ്തു എന്ത്?</font><br/><font  style='font-size:12pt; color:#000000'></font><br/>7. <font  style='font-size:12pt; color:#000000'>എന്തിനോടൊക്കെയാണ് നിങ്ങള്‍ പ്രതികൂലമായി പ്രതികരിക്കുന്നത് ?</font><br/><font  style='font-size:12pt; color:#000000'></font><br/>8. <font  style='font-size:12pt; color:#000000'>എന്തിനോടൊക്കെയാണ് നിങ്ങള്‍ അനുകൂലമായി പ്രതികരിക്കുന്നത് ?</font><br/><font  style='font-size:12pt; color:#000000'></font><br/>9. <font  style='font-size:12pt; color:#000000'>നിങ്ങളുടെ കഴിവുകള്‍ എന്തൊക്കെയാണ്?</font><br/><font  style='font-size:12pt; color:#000000'></font><br/>10. <font  style='font-size:12pt; color:#000000'>നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും ഒഴിച്ചുനിര്‍ത്താനാവാത്തത് എന്തൊക്കെ?</font><br/><font  style='font-size:12pt; color:#000000'></font><br/>11. <font  style='font-size:12pt; color:#000000'>അവ അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്തവയാണോ?</font><br/><font  style='font-size:12pt; color:#000000'></font><br/>12. <font  style='font-size:12pt; color:#000000'>നിങ്ങള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള കാര്യം എന്ത്?</font><br/><font  style='font-size:12pt; color:#000000'></font><br/>13. <font  style='font-size:12pt; color:#000000'>ഏതു തരം ആളുകളെയാണ് നിങ്ങള്‍ക്ക് ഇഷ്ടം?</font><br/><font  style='font-size:12pt; color:#000000'></font><br/>14. <font  style='font-size:12pt; color:#000000'>നിങ്ങളുടെ അറിവ്, വൈകാരികത എന്നിവയെക്കുറിച്ച് ശരിയായ ബോധ്യമുണ്ടോ?</font><br/><font  style='font-size:12pt; color:#000000'></font><br/>15. <font  style='font-size:12pt; color:#000000'>നിങ്ങള്‍ എത്രമാത്രം സന്തുഷ്ടന്‍/സന്തുഷ്ട ആണ്? </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 01 Jun 2008 17:44:09 +0530</pubDate>
      <updatedDate>Tue, 22 Apr 2014 20:04:28 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എം.ബി.എയ്ക്ക് പ്രിയമേറുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/എം-ബി-എയ്ക്ക്-പ്രിയമേറുന്നു-108052400066_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/എം-ബി-എയ്ക്ക്-പ്രിയമേറുന്നു-108052400066_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[സുപ്രധാന തൊഴില്‍ മേഖലയായി എം.ബി.എ ഇന്ന് മാറിയിരിക്കുകയാണ്‍. വര്‍ഷം തോറും ഇരുപതിനായിരത്തോളം എം.ബി.എ 

ബിരുദധാരികളാണ് ഇന്ത്യയില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/24/images/img1080524066_1_1.jpg' Alt='Students' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സുപ്രധാന തൊഴില്‍ മേഖലയായി എം.ബി.എ ഇന്ന് മാറിയിരിക്കുകയാണ്‍. വര്‍ഷം തോറും ഇരുപതിനായിരത്തോളം എം.ബി.എ  ബിരുദധാരികളാണ് ഇന്ത്യയില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതത് തൊഴില്‍ മേഖലകളില്‍ നേരിടാനുള്ള പ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളും അടിസ്ഥാനമാക്കിയുള്ള ബോധന സമ്പ്രദായം എം.ബി.എയുടെ സവിശേഷതയാണ്. പതിനായിരക്കണക്കിനുള്ള അപേക്ഷകരില്‍ നിന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവേശന പരീ‍ക്ഷയും ഇന്‍റര്‍വ്യൂവും നടത്തിയാണ് ഐ.എം.എ പോലെയുള്ള സ്ഥാപനങ്ങള്‍ പ്രവേശനം നല്‍കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബിരുദമുള്ള ആര്‍ക്കും എം.ബി.എ പഠനത്തിന് ചേരാം. ഗ്രൂപ്പ് ചര്‍ച്ചകളും വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലാണ് എം.ബി.എ പ്രവേശനത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഈ രണ്ടാം ഘട്ടത്തെ അഭിമുഖീകരിക്കുന്നതിന് മുമ്പ് തയാറെടുപ്പിനുള്ള സമയം ലഭിച്ചുവെന്ന് വരില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കുക എഴുത്തു പരീ‍ക്ഷയ്ക്ക് നിശ്ചയിക്കപ്പെട്ട ദിവസത്തോട് അടുപ്പിച്ചായിരിക്കും. അതിനാല്‍ കാലേകൂട്ടി തന്നെ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തേണ്ടതാണ്. അപേക്ഷകന്‍റെ വ്യക്തിത്വ നിര്‍ണയമാണ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും അഭിമുഖത്തിലൂടെയും നടക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിനാല്‍ സ്വന്തം കഴിവും പോരായ്മയും എന്തൊക്കെയാണെന്ന് അപേക്ഷകന്‍ സ്വയം തിട്ടപ്പെടുത്തണം. മലയാളത്തില്‍ വിദ്യാഭ്യാസം നടത്തിയവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യം ആര്‍ജിക്കണം. അക്കൌണ്ടിംഗ്, മാനവ വിഭവ മാനേജ്‌മെന്‍റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്‍റ്, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര ബിസിനസ്, കമ്പ്യൂട്ടര്‍ സിസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങള്‍ എം.ബി.എ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊതുവെ നാല് സെമസ്റ്ററുകളായാണ് എം.ബി.എ പഠനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്കറ്റിംഗ് മാനേജ്‌മെന്‍റും ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗും ആദ്യത്തെ രണ്ട് സെമസ്റ്ററുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. കോസറ്റിംഗ് മാനേജ്‌മെന്‍റ്, ഇക്കണോമിക് എന്‍‌വയോണ്‍‌മെന്‍റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ക്വാണ്ടിറ്റീവ് മെത്തേഡ്സ് എന്നിവ ഒന്നാം സെമസ്റ്ററിലെ പാഠ്യവിഷയങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടാമത്തേതില്‍ മാനേജീരിയല്‍ ഇക്കണോമിക്സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്‍റ്, മാനവവിഭവ മാനേജ്‌മെന്‍റ്, മാനേജ്‌മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയവ പാഠ്യപദ്ധതികളാണ്. മൂന്നും നാലും സെമസ്റ്ററുകളില്‍ പ്രത്യേകം വൈദ്യഗ്ധ്യം നേടാന്‍ തെരെഞ്ഞെടുക്കപ്പെട്ട വിഷയമായിരിക്കും പഠിപ്പിക്കുക. </font>]]></content:encoded>
      <pubDate>Sat, 24 May 2008 16:33:19 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:51:04 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി മികച്ച തൊഴില്‍ മേഖല]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ചാര്‍ട്ടേഡ്-അക്കൌണ്ടന്‍സി-മികച്ച-തൊഴില്‍-മേഖല-108043000075_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ചാര്‍ട്ടേഡ്-അക്കൌണ്ടന്‍സി-മികച്ച-തൊഴില്‍-മേഖല-108043000075_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[വ്യാപാര,വ്യവസായ, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച തൊഴിലവസരങ്ങളാണ് ഒരു ചാര്‍ട്ടേഡ് 

അക്കൌണ്ടന്‍റിനെ കാത്തിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/30/images/img1080430075_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വ്യാപാര,വ്യവസായ, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച തൊഴിലവസരങ്ങളാണ് ഒരു ചാര്‍ട്ടേഡ്  അക്കൌണ്ടന്‍റിനെ കാത്തിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ മേഖലയില്‍ ഉയരങ്ങള്‍ കയ്യടക്കാന്‍ സഹായകമായ കോഴ്സാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി. ഈ കോഴ്സിന്‍റെ നടത്തിപ്പും  ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമാരുടെ തൊഴില്‍‌പരമായ കാര്യങ്ങളുടെ മേല്‍‌നോട്ടവും ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചാര്‍ട്ടേഡ്  അക്കൌണ്ടന്‍റ്‌സ് ഓഫ് ഇന്ത്യയുടെ ചുമതലയിലാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്‍സ്റ്റിട്യൂട്ടിന്‍റെ അംഗത്വം നേടുന്നവര്‍ക്ക് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമാരുടെ ഫേമില്‍ അംഗമായി ചേര്‍ന്നോ അല്ലെങ്കില്‍ സ്വന്തം  നിലയിലോ പ്രാക്ട്രീസ് ആരംഭിക്കാനാവും. ഇന്‍സ്റ്റിട്യൂട്ടിന് മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കാണ്‍പൂര്‍, ന്യൂഡല്‍ഹി  എന്നിവിടങ്ങളില്‍ റീജ്യണല്‍ ഓഫീസുകളുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗള്‍ഫിലടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഒമ്പത് ചാപ്റ്ററുകളും ഇന്ത്യയില്‍ 97 ശാഖകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചാര്‍ട്ടേഡ്  അക്കൌണ്ടന്‍സി കോഴ്സിനെ പ്രഫഷണല്‍ എജ്യൂക്കേഷന്‍ I (പി.ഇI), പ്രഫഷണല്‍ എജ്യൂക്കേഷന്‍ II, ഫൈനല്‍ എന്നിങ്ങനെ  മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് പി.ഇ I കോഴ്സിന് അപേക്ഷിക്കാം. നിശ്ചിത ശതമാനം മാര്‍ക്കോടെ ബിരുദ  പരീക്ഷ പാസാകുന്നവര്‍ക്ക് പി.ഇ IIവിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. പത്ത് മാസമാണ് കോഴ്സിന്‍റെ കാലാവധി. വര്‍ഷത്തില്‍ ഏത്  സമയത്തും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ മെയ്,നവംബര്‍ മാസങ്ങളിലാണ് നടക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരീക്ഷകള്‍ എഴുതാന്‍ തുടര്‍ച്ചയായ അഞ്ച് ചാന്‍സുകള്‍ മാത്രമേ അനുവദിക്കൂ. പരീക്ഷയ്ക്ക് അര്‍ഹത നേടിയ ശേഷമുള്ള  തുടര്‍ച്ചയായ അഞ്ച് പരീക്ഷകളിലും പാസാകാത്തവര്‍ കോഴ്സില്‍ നിന്നും പുറത്താകും. പി.ഇII പരീക്ഷ പാസായി കമ്പ്യൂട്ടര്‍  ട്രെയിനിംഗും പൂര്‍ത്തിയാക്കിയവര്‍ക്ക് ആര്‍ട്ടികിള്‍ഡ് ക്ലര്‍ക്കായി പ്രായോഗിക പരിശീലനത്തിനും അതോടൊപ്പം ഫൈനല്‍ പരീക്ഷയ്ക്കും  ചേരാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാക്ടീസ് ചെയ്യുന്ന ഒരു ചാര്‍ട്ടേഡ് അക്കൌണ്ടിനോടൊപ്പം ട്രെയിനിയായിട്ടാണ് മൂന്നുവര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പ്. ഒരേ സമയം  തിയറിറ്റിക്കല്‍ എജ്യൂക്കേഷനും പ്രാക്ടിക്കല്‍ ട്രെയിനിംഗും സമന്വയിപ്പിച്ചാണ് ഫൈനല്‍ കോഴ്സ്. ഫൈനല്‍ പരീക്ഷാ ട്രെയിനിംഗ്  വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ ജനറല്‍ മാനേജ്‌മെന്‍റ് ആന്‍റ് കമ്യൂണിക്കേഷന്‍ സ്കില്‍‌സില്‍ ഒരു പ്രോഗ്രാമും  പൂര്‍ത്തിയാക്കേണ്ടതുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് മൂന്നും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിട്യൂട്ടിന്‍റെ അസോസിയേറ്റ് മെമ്പര്‍ സ്ഥാനം ലഭിക്കും. അഞ്ച് വര്‍ഷം പ്രാക്ടീസ്  പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫെലോ മെമ്പര്‍ഷിപ്പും ലഭിക്കും. ഇവര്‍ക്ക് യഥാക്രമം ACA, FCA എന്നീ ബഹുമതികള്‍ പേരിനൊപ്പം  ഉപയോഗിക്കാം. </font>]]></content:encoded>
      <pubDate>Wed, 30 Apr 2008 16:52:59 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[പേരെടുക്കാന്‍ അഭിഭാഷകവൃത്തി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/പേരെടുക്കാന്‍-അഭിഭാഷകവൃത്തി-108041800056_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/പേരെടുക്കാന്‍-അഭിഭാഷകവൃത്തി-108041800056_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[പൊതുജീവിതത്തില്‍ പേരും പെരുമയും നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണ് അഭിഭാഷക വൃത്തി. 

സമൂഹത്തില്‍ നിലയും വിലയും നേടിയെടുക്കാ‍ന്‍ നല്ലൊരു അഭിഭാഷകന് സാധിക്കും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/18/images/img1080418056_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പൊതുജീവിതത്തില്‍ പേരും പെരുമയും നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണ് അഭിഭാഷക വൃത്തി.  സമൂഹത്തില്‍ നിലയും വിലയും നേടിയെടുക്കാ‍ന്‍ നല്ലൊരു അഭിഭാഷകന് സാധിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഭിഭാഷക വൃത്തിക്ക് പുറമേ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും നിയമബിരുദധാരികള്‍ക്ക് ഒട്ടേറെ അവസരങ്ങളുണ്ട്. വ്യക്തിഗത  അഭിരുചിയും സ്ഥിരോത്സാഹവും പ്രയത്നശേഷിയും നല്ല ഒരു അഭിഭാഷകനാവാന്‍ വേണ്ട ഘടകങ്ങളാണ്. പ്രശസ്തമായ രീതിയില്‍  നിയമപഠന കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ ഒമ്പത് നിയമ പഠന കേന്ദ്രങ്ങളാണുള്ളത്. ത്രിവത്സര, പഞ്ചവത്സര കോഴുസുകളാണ് ഇവിടെ നടത്തുന്നത്. പ്ലസ് ടുവിന്  44.5 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചവര്‍ക്ക് പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷയുടെ പ്രവേശന പരീക്ഷയെഴുതാം.  ബിരുദധാരികള്‍ക്ക് ഫുള്‍ടൈം ത്രിവത്സര എല്‍.എല്‍.ബിക്ക് ചേരാം. ഇതിന് പ്രവേശന പരീക്ഷയില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപേക്ഷകര്‍ ബിരുദാനന്തര ബിരുദധാരികളാണെങ്കില്‍ രണ്ട് ശതമാനം മാര്‍ക്ക് വെയിറ്റേജായി ലഭിക്കും. സ്ഥിരം ജോലിയുള്ളവര്‍ക്ക്  പാര്‍ട്ട് ടൈം ഈവനിംഗ് കോഴ്സില്‍ ചേര്‍ന്ന് അഭിഭാഷക പഠനം നടത്താം. കൊച്ചിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്,  തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ലോ കോളജുകള്‍ എന്നിവ മികച്ച സ്ഥാപനങ്ങളാണ്. </font><font  style='font-size:12pt; color:#000000'>കൂടാതെ തലശേരിയിലെ സെന്‍റര്‍ ഫോര്‍ ലീഗല്‍ സ്റ്റഡീസ്, തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഡിപ്പാ‍ര്‍ട്ട്‌മെന്‍റ് ഓഫ് ലോ,  തിരുവനന്തപുരം ലോ അക്കാദമി, കോട്ടയത്തെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗ് തോട്ട് എന്നിവിടങ്ങളിലും നിയമപഠനം നടക്കുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹയര്‍ സെക്കന്‍ററിയോ തത്തുല്യ പരീക്ഷയോ അമ്പത് ശതമാനത്തില്‍ കുറയാതെ പാസായ ഇരുപത് വയസ്സിന് താഴെയുള്ളവര്‍ക്ക്  ബി.എ.ബി.എല്‍ കോഴ്സിന് ചേരാം. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അമ്പത്  പേര്‍ക്കാണ് പ്രവേശനം. പത്ത് സീറ്റുകളില്‍ വിദേശ പൌരന്മാര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാധാരണ മാര്‍ച്ച് മാസത്തിലാണ് ഈ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. മെയ് മാസത്തിലാണ് പ്രവേശന പരീക്ഷ.  കൊച്ചിയിലും പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. ബി.എ.ബി.എല്‍ കോഴ്സ് അമ്പത് ശതമാനം മാര്‍ക്കോടെ ജയിക്കുന്നവര്‍ക്ക്  എല്‍.എല്‍.എം കോഴ്സിന് അപേക്ഷിക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് അമ്പത് ശതമാനം മാര്‍ക്കോട് വിജയിച്ചാല്‍ എംഫില്ലിന് അപേക്ഷിക്കാം. </font>]]></content:encoded>
      <pubDate>Fri, 18 Apr 2008 17:15:16 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ഉപരിപഠനം: അഭിരുചി പ്രധാനം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഉപരിപഠനം-അഭിരുചി-പ്രധാനം-108040400074_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഉപരിപഠനം-അഭിരുചി-പ്രധാനം-108040400074_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഉപരിപഠനത്തിനായി കോഴ്സുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. തങ്ങള്‍ക്ക് ഇണങ്ങുന്ന മേഖല ഏതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടെത്തണം.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/04/images/img1080404074_1_1.jpg' Alt='Students' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഉപരിപഠനത്തിനായി കോഴ്സുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്.  തങ്ങള്‍ക്ക് ഇണങ്ങുന്ന മേഖല ഏതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടെത്തണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉപരിപഠനത്തിലൂടെ നേടുന്ന യോഗ്യതകളാണ് ഒരു തൊഴിലിന് പ്രാപ്തമാക്കുന്നത്. കോഴ്സുകള്‍ തെരെഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം  വിദ്യാര്‍ത്ഥികള്‍ക്കാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ഇടപെട്ടാല്‍ അത് കുട്ടുകളുടെ ഭാവിയെ സാരമായി ബാധിക്കും. രക്ഷിതാക്കള്‍  നിര്‍ദ്ദേശിക്കുന്ന കോഴ്സുകള്‍ക്ക് കുട്ടിക്ക് എന്തുമാത്രം അഭിരുചിയുണ്ടെന്ന് കണ്ടെത്തണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കോഴ്സ് തെരെഞ്ഞെടുക്കുന്നതിന് മുമ്പ് തൊഴില്‍ സാധ്യതയും അവയുടെ പഠന സൌകര്യവും ചെലവും ഗുണമേന്മയും അന്വേഷിച്ച്  അറിയേണ്ടതാണ്. നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള കോഴ്സുകള്‍ കണ്ടെത്തണം.  ഇല്ലെങ്കില്‍ അമിതമായ ഫീസ് മൂലം പഠനം പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉപരിപഠനത്തിനായി തെരെഞ്ഞെടുക്കുന്ന കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഉണ്ടെന്ന് മുന്‍‌കൂട്ടി ഉറപ്പാക്കണം. സര്‍ക്കാര്‍  തലത്തിലുള്ള തൊഴില്‍ പരിഗണനയ്ക്ക് അംഗീകാരം ആവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്സുകളുടെ അംഗീകാരം  പ്രത്യേകം ഉറപ്പുവരുത്തണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുണമേന്മയും പ്രശസ്തിയും ദേശീയ നിലവാരവുമുള്ള ഒന്നാംകിട സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക്  തൊഴില്‍ ഉറപ്പാണ്. ഇവിടുങ്ങളില്‍ പ്രവേശനം മിടുക്കന്മാര്‍ക്ക് മാത്രമാണ്. ഉപരിപഠനം കഴിവതും സമാന വിഷയങ്ങളിലോ  അനുബന്ധ മേഖലകളിലോ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നവര്‍ ആ മേഖലയില്‍ തന്നെ ഉപരിപഠനം നടത്തേണ്ടതാണ്. ചില പാഠ്യപദ്ധതികള്‍ക്ക് അര്‍പ്പണ  മനോഭാവവും കഠിനാധ്വാന ശേഷിയും അത്യാവശ്യമാണ്. കമ്പനി സെക്രട്ടറിഷിപ്പ്, ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി, കോസ്റ്റ്  അക്കൌണ്ടന്‍സി മുതലായ പാഠ്യപദ്ധതികള്‍ ഈ വിഭാഗത്തില്‍പ്പെടും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടിസ്ഥാനപരമായ വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാല്‍ തൊഴിലിന്‍റെ പാത തേടുക സ്വാഭാവികമാണ്. എന്നാല്‍ നേടിയ വിദ്യാഭ്യാസം  തൊഴിലുമായി ബന്ധപ്പെട്ടതാണെങ്കില്‍ തൊഴില്‍ സാധ്യത കൂടും. </font>]]></content:encoded>
      <pubDate>Fri, 04 Apr 2008 16:31:32 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:36:04 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ടീ മാനേജ്‌മെന്‍റ്: അവസരങ്ങളുടെ കലവറ]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ടീ-മാനേജ്‌മെന്‍റ്-അവസരങ്ങളുടെ-കലവറ-108032000092_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ടീ-മാനേജ്‌മെന്‍റ്-അവസരങ്ങളുടെ-കലവറ-108032000092_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഓരോ ദിവസവും നാം കുടിച്ച് തീര്‍ക്കുന്ന അളവില്ലാത്ത കപ്പ് ചായകള്‍ പോലെയാണ് തേയില മേഖലയുമായി ബന്ധപ്പെട്ടുള്ള 

അവസരങ്ങള്‍. വിദ്യാഭ്യാസം തീരെ ഇല്ലാത്തവര്‍ക്ക് വരെ ഈ മേഖലയില്‍ തൊഴില്‍ ലഭിക്കും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/20/images/img1080320092_1_1.jpg' Alt='Tea Plantation' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഓരോ ദിവസവും നാം കുടിച്ച് തീര്‍ക്കുന്ന അളവില്ലാത്ത കപ്പ് ചായകള്‍ പോലെയാണ് തേയില മേഖലയുമായി ബന്ധപ്പെട്ടുള്ള  അവസരങ്ങള്‍. വിദ്യാഭ്യാസം തീരെ ഇല്ലാത്തവര്‍ക്ക് വരെ ഈ മേഖലയില്‍ തൊഴില്‍ ലഭിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തേയിലയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ഉപഭോഗത്തിലും ഇന്ത്യയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. ഈ രംഗത്ത് സ്പെഷലൈസ്  ചെയ്യാവുന്ന മേഖലകള്‍ ഏറെയാണ്. ഗവേഷകര്‍, പ്ലാന്‍റേഷന്‍ മാനേജര്‍മാര്‍, ടീ ബ്രോക്കര്‍മാര്‍, കണ്‍സള്‍ട്ടന്‍റ്‌സ്, ടീ ടേസ്റ്റേഴ്സ്  തുടങ്ങിയവ അവയില്‍ ചിലത് മാത്രം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനെയെല്ലാം ആകെക്കൂടി ചേര്‍ത്താണ് ടീ മാനേജ്‌മെന്‍റ് എന്ന് വിളിക്കുന്നത്. വിദ്യാഭ്യാസം തീരെ ഇല്ലാത്തവര്‍ മുതല്‍ സമുന്നത  വിദ്യാഭ്യാസം നേടിയവര്‍ വരെയുള്ള വിചിത്രമായ ശ്രംഖലയാണ് ടീ മാനേജ്‌മെന്‍റ്. അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബോട്ടണി, ഫുഡ്  സയന്‍സ്, ഹോര്‍ട്ട് കള്‍ച്ചര്‍ തുടങ്ങിയവയിലെ ബിരുദധാരികള്‍ക്ക് തേയിലത്തോട്ടങ്ങളില്‍ അസിസ്റ്റന്‍റുമാരാകാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവര്‍ക്ക് അസിസ്റ്റന്‍റ് മാനേജര്‍, മാനേജര്‍ എന്നിങ്ങനെ ഉയര്‍ച്ചയും നേടാനാവും. നേതൃപാടവവും തൊഴിലാളികളുമായി നന്നായി  ഇടപെടാനും കഴിവുള്ളവര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാനാവും. വിവിധയിനം തേയിലകളെക്കുറിച്ച് സമഗ്രമായ അറിവുള്ളവര്‍ക്ക് ടീ  ടേസ്റ്ററാവാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ ടീ മാനേജ്‌മെന്‍റിന്‍റെ വിവിധ വശങ്ങളില്‍ പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. പത്താം ക്ലാസും പ്ലസ് ടുവും  പാസായവര്‍ക്ക് ഇവിടെ ചേര്‍ന്ന് പരിശീലനം നേടാം. തേയിലയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.  ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്ലാന്‍റേഷന്‍ മാനേജ്‌മെന്‍റ് ഈ മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അസമിലെ ഡാര്‍ജലിംഗ് ടീ റിസര്‍ച്ച് ആന്‍റ് മാനേജ്‌മെന്‍റ് അസോസിയേഷന്‍, അസം ഡാര്‍ജലിംഗ് ടീ റിസര്‍ച്ച് സെന്‍റര്‍, തമിഴ്നാട്ടിലെ  യു.പി.എ.എസ്.ഐ ടീ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്, നീലഗിരിയിലെ ടീ ടേസ്റ്റേഴ്സ് അക്കാഡമി എന്നിവിടങ്ങളിലും മികച്ച പരിശീലനം  നല്‍കി വരുന്നു. </font>]]></content:encoded>
      <pubDate>Thu, 20 Mar 2008 16:20:16 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[റയില്‍‌വേയില്‍ തൊഴിലധിഷ്ടിത കോഴ്സ്]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/റയില്‍‌വേയില്‍-തൊഴിലധിഷ്ടിത-കോഴ്സ്-108031200091_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/റയില്‍‌വേയില്‍-തൊഴിലധിഷ്ടിത-കോഴ്സ്-108031200091_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[എസ്.എസ്.എല്‍.സി പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു തലത്തില്‍ റയില്‍‌വേ നടത്തുന്ന തൊഴിലധിഷ്ടിത കോഴ്സിന് പഠിക്കാന്‍ 

അവസരം ലഭിക്കാറുണ്ട്. ഇത് പാസാകുന്നവര്‍ക്ക് റയില്‍‌വേയില്‍ തൊഴിലവസരവും ഉണ്ട്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/12/images/img1080312091_1_1.jpg' Alt='Train' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>എസ്.എസ്.എല്‍.സി പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു തലത്തില്‍ റയില്‍‌വേ നടത്തുന്ന തൊഴിലധിഷ്ടിത കോഴ്സിന് പഠിക്കാന്‍  അവസരം ലഭിക്കാറുണ്ട്. ഇത് പാസാകുന്നവര്‍ക്ക് റയില്‍‌വേയില്‍ തൊഴിലവസരവും ഉണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്കോടെ പാസാകുന്നവര്‍ക്ക് ഈ ദ്വിവത്സര കോഴ്സിന്  ചേരാം. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും 40 ശതമാനം മാര്‍ക്ക് മതിയാവും. പ്രായപരിധി  അപേഷിക്കുന്ന സമയത്ത് 18 വയസ്സ് കവിയാന്‍ പാടില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ടാവും. ഈ കോഴ്സ് ചുരുങ്ങിയത് 55  ശതമാനം മാര്‍ക്കോടെ പാസ്സാവുകയാണെങ്കില്‍ റയില്‍‌വേയില്‍ തന്നെ കമേഴ്സ്യല്‍ ക്ലര്‍ക്ക്, ടിക്കറ്റ് കളക്ടര്‍ എന്നീ തസ്തികകളില്‍  നിയമനം ലഭിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെന്നെയിലെ അണ്ണാനഗറിലുള്ള എസ്.ബി.ഒ.എ സ്കൂളിലായിരിക്കും പഠനം. തൊഴിലധിഷ്ടിത വിഷയങ്ങള്‍ക്കാണ് പാഠ്യക്രമത്തില്‍  മുന്‍‌തൂക്കം നല്‍കിയിരിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പ്രവേശനം നല്‍കുന്നത്. വിജ്ഞാപനം പത്രങ്ങളില്‍ വരുമ്പോള്‍  അപേക്ഷ സമര്‍പ്പിക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെക്രട്ടറി, റയില്‍‌വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ്, പോയസ് ഗാര്‍ഡന്‍, ബിന്നി റോഡ്, ചെന്നൈ എന്ന വിലാസത്തില്‍ അന്വേഷിച്ചാല്‍ ഈ  കോഴ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. </font>]]></content:encoded>
      <pubDate>Wed, 12 Mar 2008 17:05:24 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[വിദേശത്ത് പഠിക്കാന്‍ ഒരു സഹായ ഗ്രന്ഥം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/വിദേശത്ത്-പഠിക്കാന്‍-ഒരു-സഹായ-ഗ്രന്ഥം-108031100082_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/വിദേശത്ത്-പഠിക്കാന്‍-ഒരു-സഹായ-ഗ്രന്ഥം-108031100082_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[പ്രമുഖ കരിയര്‍ കണ്‍സല്‍റ്റന്‍റും വിദ്യാഭ്യാസ മാര്‍ഗ്ഗ നിര്‍ദ്ദേശകനുമായ ഡോ.ടി.പി.സേതുമാധവന്‍ ആണ് വിദേശത്ത്  ഉപരിപഠനം എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചത്.   കോട്ടയത്തെ കറന്‍റ് ബുക്സ് പുറത്തിറക്കുന്ന ഈ പുസ്തകത്തില്‍  246 പേജുകളുണ്ട്. വില 110 രൂപ.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/11/images/img1080311082_1_1.jpg' Alt='sethu' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിവരുന്നുണ്ട് എങ്കിലും  വിദേശത്ത് പഠിക്കാന്‍ അര്‍ഹതയുള്ള പലര്‍ക്കും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാത്തത് പലപ്പോഴും വലിയ വിലങ്ങ് തടിയായി  മാറുന്നുണ്ട്.  സ്കോളര്‍ഷിപ്പ് നേടിയും വിദേശങ്ങളില്‍ ജോലി ചെയ്തും ഉന്നത ബിരുദങ്ങള്‍ നേടാനുള്ള അവസരം  വളരെയേറെയുണ്ട്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളീയര്‍ പലരും ഇത് ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സത്യം.  ഈ ദു:സ്ഥിതിക്ക് ഒരു പരിഹാരം എന്നോണം  വിദേശത്ത് ഉപരി പഠനത്തിനുള്ള സമഗ്രമായ വിവരങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഒരു പുസ്തകം നമുക്ക് മുമ്പിലെത്തുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രമുഖ കരിയര്‍ കണ്‍സല്‍റ്റന്‍റും വിദ്യാഭ്യാസ മാര്‍ഗ്ഗ നിര്‍ദ്ദേശകനുമായ ഡോ.ടി.പി.സേതുമാധവന്‍ ആണ് വിദേശത്ത്  ഉപരിപഠനം എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചത്.   കോട്ടയത്തെ കറന്‍റ് ബുക്സ് പുറത്തിറക്കുന്ന ഈ പുസ്തകത്തില്‍  246 പേജുകളുണ്ട്. വില 110 രൂപ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകത്തിന്‍റെ പ്രകാശനം മാര്‍ച്ച് 10 തിങ്കളാഴ്ച കൊച്ചിയില്‍ നടന്നു.  കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈസ്  ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരനാണ് പ്രകാശനം നിര്‍വഹിച്ചത്. <!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0803/11/images/img1080311082_1_2.jpg' Alt='Dr Sethumadhavan' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന്‍റെ സാധ്യതയും പ്രസക്തിയും ജോലി കിട്ടാനുള്ള സാധ്യത, മികവു തെളിയിക്കാനുള്ള  ടെസ്റ്റുകള്‍, ഗുണകരമായ പുതിയ കോഴ്സുകള്‍, വരും കാലത്തേക്കുള്ള കോഴ്സുകള്‍, പഠിക്കാനുള്ള സാമ്പത്തിക സഹായം,  സര്‍വകലാശാലകളുടെ പട്ടിക, വിസ, ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ തുടങ്ങി വിദേശ പഠനം സംബന്ധിച്ച് സാധാരണക്കാര്‍ക്കും  വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാകാവുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന രീതിയിലാണ് പുസ്തക രചന. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ കണ്‍സല്‍റ്റന്‍റ് ഫാക്കല്‍റ്റി കൂടിയായ ഡോ.സേതുമാധവന്‍റെ  നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മുഖവിലയ്ക്കെടുക്കാവുന്നതാണ്. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍  അറിവുകൊണ്ടും അനുഭവം കൊണ്ടും സമ്പന്നമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങുന്ന ഈ കാലഘട്ടത്തില്‍ വിദേശ പഠനത്തിനുള്ള സാധ്യതകളും അവസരങ്ങളും  ഏറെയാണ്. അത് മനസ്സിലാക്കി കാലത്തിനനുസരിച്ച് എങ്ങനെ മുന്നേറാം എന്ന് വിദ്യാര്‍ത്ഥികളെ വഴിതെളിച്ചു  കാണിക്കുകയാണ് ഡോ.സേതുമാധവന്‍ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. </font>]]></content:encoded>
      <pubDate>Tue, 11 Mar 2008 18:15:17 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നേട്ടങ്ങള്‍ കൊയ്യാന്‍ ഫുട്ട്‌വെയര്‍ ടെക്നോളജി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/നേട്ടങ്ങള്‍-കൊയ്യാന്‍-ഫുട്ട്‌വെയര്‍-ടെക്നോളജി-108022900055_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/നേട്ടങ്ങള്‍-കൊയ്യാന്‍-ഫുട്ട്‌വെയര്‍-ടെക്നോളജി-108022900055_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[വ്യക്തി ജീവിതത്തില്‍ പുറം‌മോടി കൂട്ടുന്നതില്‍ പാദരക്ഷയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. ഈ സ്വാധീനം പാദരക്ഷാ നിര്‍മ്മാണ 

മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് തന്നെ വഴിയൊരുക്കിയിരിക്കുകയാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/29/images/img1080229055_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വ്യക്തി ജീവിതത്തില്‍ പുറം‌മോടി കൂട്ടുന്നതില്‍ പാദരക്ഷയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. ഈ സ്വാധീനം പാദരക്ഷാ നിര്‍മ്മാണ  മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് തന്നെ വഴിയൊരുക്കിയിരിക്കുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാദ രക്ഷാ നിര്‍മ്മാണം വ്യാവസായിക അടിസ്ഥാനത്തിലായാതോടെ ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് വലിയ  ഡിമാന്‍റാണുള്ളത്. പാദരക്ഷാ നിര്‍മ്മാണത്തിന് പുറമേ ഫുട്ട്‌വെയര്‍ ഡിസൈനര്‍മാര്‍ക്കും നല്ല കാലമാണിത്. നൂതന സാങ്കേതിക  വിദ്യയും ഫാഷനും ഒത്തു ചേരുന്ന വിവിധതരം പാദരക്ഷകളുടെ രൂപകല്‍പ്പനയാണ് ഫുട്ട്‌വെയര്‍ ഡിസൈനറുടെ മുഖ്യ ജോലി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലാപരവും ശാസ്ത്രീയപരവുമായ കാഴ്ചപ്പാട് ഉള്ളവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ കഴിയും. അണിയുമ്പോള്‍  സുഖപ്രദവും സൌന്ദര്യവും നിലനിര്‍ത്തുന്ന ഡിസൈന്‍ കണ്ടെത്തുന്നതിന് ജീവിത രീതി, വേഷവിധാനം, ഫാഷന്‍ ട്രെന്‍‌ഡ്,  കാലാവസ്ഥ, സാമൂഹികാവശ്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫുട്ട്‌വെയര്‍ ഡിസൈനും പാദരക്ഷാ നിര്‍മ്മാണവും വ്യാവസായികാടിസ്ഥാനത്തിലായതോടെ ഈ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം  ആവശ്യമായി തീര്‍ന്നിട്ടുണ്ട്. ഈ രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. കേന്ദ്ര വാണിജ്യ  മന്ത്രാലയത്തിന് കീഴില്‍ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്‍റ് ഡവലപ്‌മെന്‍റ് ഇന്‍സ്റ്റിട്യൂട്ടില്‍ ആറ്  സെമസ്റ്ററുകളുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്ലസ് ടു പാസായവര്‍ക്ക് ഇവിടെ ചേരാം. ഒരു ലക്ഷത്തോളം രൂപ ഫീസിനത്തില്‍ ഒടുക്കേണ്ടി വരും. ഫുട്ട്‌വെയര്‍ ടെക്നോളജി  രംഗത്ത് നാല് സെമസ്റ്ററുകളുള്ള കോഴ്സുകളും ഇവിടെയുണ്ട്. തമിഴ്നാട്ടിലും നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്ത് പരിശീ‍ലനം നല്‍കി  വരുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരിശീലനം നേടി പുറത്തു വരുന്നവര്‍ക്ക് വന്‍‌‌കിട ഫുട്ട്‌വെയര്‍ നിര്‍മ്മാണ, വിപണന കമ്പനികളില്‍ അവസരങ്ങള്‍ ലഭിക്കും.  ഇന്ത്യയിലെ ഫുട്ട് വെയര്‍ നിര്‍മ്മാണം ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ആഗ്ര, കാന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും  കേന്ദ്രീകരിച്ചിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത പാദരക്ഷകള്‍ ധാരാളം കയറ്റുമതി ചെയ്യുന്നുണ്ട്.  ഈ ഇനത്തില്‍ വലിയതോതിലുള്ള വിദേശനാണ്യം നമുക്ക് ലഭിക്കുന്നുണ്ട്. </font>]]></content:encoded>
      <pubDate>Fri, 29 Feb 2008 15:15:36 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[അവസരങ്ങളുമായി പ്രിന്‍റിംഗ് ടെക്നോളജി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/അവസരങ്ങളുമായി-പ്രിന്‍റിംഗ്-ടെക്നോളജി-108022500094_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/അവസരങ്ങളുമായി-പ്രിന്‍റിംഗ്-ടെക്നോളജി-108022500094_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[രാജ്യത്തിനും അകത്തും പുറത്തും തൊഴില്‍ സാധ്യതകള്‍ ഏറി വരുന്ന ഒരു മേഖലയാണ് പ്രിന്‍റിംഗ് ടെക്നോളജി. അച്ചടിശാലകളുടെ 

എണ്ണം കൂടുന്തോറും പ്രിന്‍റിംഗ് ടെക്നോളജിയില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് സാധ്യതകള്‍ ഏറെയാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/25/images/img1080225094_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യത്തിനും അകത്തും പുറത്തും തൊഴില്‍ സാധ്യതകള്‍ ഏറി വരുന്ന ഒരു മേഖലയാണ് പ്രിന്‍റിംഗ് ടെക്നോളജി. അച്ചടിശാലകളുടെ  എണ്ണം കൂടുന്തോറും പ്രിന്‍റിംഗ് ടെക്നോളജിയില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് സാധ്യതകള്‍ ഏറെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നൂതന സാങ്കേതികതയുടെ പ്രായോഗിക ക്ഷമത പ്രിന്‍റിംഗ് ടെക്നോളജി രംഗത്ത് അനുദിനം മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.  അച്ചടിയില്‍ നിന്നും ഓഫ്സെറ്റിലേക്കും അതില്‍ നിന്നും ഡി.ടി.പി ഡിജിറ്റലിലേക്കും പ്രിന്‍റിംഗ് ടെക്നോളജി വളര്‍ന്നു കഴിഞ്ഞു.  അതോടൊപ്പം അച്ചടി രംഗം ഏറ്റവും നൂ‍തനമായ ദൃശ്യവിസ്മയങ്ങള്‍ക്ക് വഴി തെളിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കാലത്ത് അച്ചടി മേഖലയില്‍ കായികാധ്വാനം ഏറെ വേണ്ടി വന്നിരുന്നു. എന്നാല്‍ ഓട്ടോമേഷന്‍റെ വരവോടെ കമ്പോസിംഗിലും  മറ്റും മാറ്റം വന്നു. കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ആധിപത്യം പ്രിന്‍റിംഗ് രംഗത്ത് വലിയൊരു മാറ്റമുണ്ടാക്കി. കമ്പ്യൂട്ടറിന്‍റെ സ്ക്രീനില്‍  തെളിയുന്ന മാറ്റങ്ങള്‍ ആവശ്യാനുസരണം തിരുത്താനും വലിപ്പം കൂട്ടാനും കുറയ്ക്കാനും നിമിഷ നേരം മതി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാറ്ററുകള്‍ തയാറാക്കാന്‍ ഡി.ടി.പി ഓപ്പറേറ്റര്‍മാര്‍ മതിയെങ്കിലും അച്ചടിയില്‍ സമര്‍ത്ഥമായ മേല്‍നോട്ടം വഹിക്കുക എന്നത് ഒരു  പ്രിന്‍റിംഗ് ടെക്നോളജിസ്റ്റിന്‍റെ ജോലിയാണ്. ഈ മേഖലയില്‍ പരിശീ‍ലനം നേടുന്നതിന് നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.  കേരളത്തില്‍ ഷൊര്‍ണൂരിലുള്ള ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്രിന്‍റിംഗ് ടെക്നോളജി ഈ മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എസ്.എസ്.എല്‍.സി 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഇവിടെ പഠിക്കാന്‍ അവസരം ലഭിക്കും. പിന്നോക്ക സമുദായത്തില്‍  പെട്ടവര്‍ക്കും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കും പ്രവേശനത്തിന് 55 ശതമാനം മാര്‍ക്ക് മതിയാവും. പട്ടികജാതി/പട്ടിക വര്‍ഗ്ഗ  വിഭാഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി ജയിച്ചിരുന്നാല്‍ മതി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ 70 സീ‍റ്റുകളാണ് പ്രിന്‍റിംഗ് ടെക്നോളജിക്കുള്ളത്. കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ ബി.എസ്.സി പ്രിന്‍റിംഗ്  ടെക്നോളജി കോഴ്സ് നടത്തുന്നുണ്ട്. </font>]]></content:encoded>
      <pubDate>Mon, 25 Feb 2008 16:56:25 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ഭക്‍ഷ്യസംസ്കരണം: അവസരങ്ങളേറെ]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഭക്‍ഷ്യസംസ്കരണം-അവസരങ്ങളേറെ-108022000068_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഭക്‍ഷ്യസംസ്കരണം-അവസരങ്ങളേറെ-108022000068_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് ലോകം അതിവേഗം മാറുന്നതിനൊപ്പം ഭക്‍ഷ്യ സംസ്കരണ വ്യവസായവും വളരുകയാണ്. ഒപ്പം 

തൊഴിലവസരങ്ങളും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/20/images/img1080220068_1_1.jpg' Alt='Food processing' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് ലോകം അതിവേഗം മാറുന്നതിനൊപ്പം ഭക്‍ഷ്യ സംസ്കരണ വ്യവസായവും വളരുകയാണ്. ഒപ്പം  തൊഴിലവസരങ്ങളും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫുഡ് പ്രോസസിംഗ്, പ്രിസര്‍വേഷന്‍ സയന്‍സ്, പാക്കേജിംഗ് ടെക്നോളജി, ക്വാളിറ്റി കണ്ട്രോള്‍, വേസ്റ്റ് മാനേജ്‌മെന്‍റ് തുടങ്ങി  നിരവധി ശാഖകളിലായി അനേകം അവസരങ്ങളുണ്ട്. ആശുപത്രികള്‍, ഭക്‍ഷ്യ-സംസ്കരണ സ്ഥാപനങ്ങള്‍, പൌള്‍ട്രി ഫാമുകള്‍  തുടങ്ങിയയിടങ്ങളിലും സ്വയം തൊഴില്‍ രംഗത്തും സാധ്യതകള്‍ ഏറെയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭക്‍ഷ്യ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാങ്കേതികമായ വിജ്ഞാനം  അത്യാവശ്യമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി  അനേകം സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ നിരവധി കോഴ്സുകള്‍ നടത്തുന്നുണ്ട്. ഫുഡ് ടെക്നോളജി കോഴ്സുകള്‍ ബിരുദ,  ബിരുദാനന്തര തലങ്ങളില്‍ നടക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബിരുദ കോഴ്സുകള്‍ക്ക് അമ്പത ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ് ടു പാസായവര്‍ക്കും പി.ജിക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം  നേടിയവര്‍ക്കും അപേക്ഷിക്കാം. ഫുഡ് ടെക്നോളജിയില്‍ വിവിധ മേഖലകളില്‍ മികച്ച ട്രെയിനിംഗ് നല്‍കുന്ന സ്ഥാപനമാണ്  മൈസൂരിലെ സെന്‍‌ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവിടെ മുപ്പതോളം ഷോര്‍ട്ട് ടേം കോഴ്സുകളും എം.എസ്.സികോഴ്സുമുണ്ട്. നാല് സെമസ്റ്ററാ‍യി നടത്തുന്ന ദ്വിവത്സര കോഴ്സാണ്  എം.എസ്.സി. കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് അമ്പത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും  അഗിക്കള്‍ച്ചറല്‍/എഞ്ചിനീയറിംഗ്/ടെക്നോളജി രണ്ടാംക്ലാസ് ബിരുദമുള്ളവര്‍ക്കും ഈ കോഴ്സിന് ചേരാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലും ഫുഡ് ടെക്നോളജിയില്‍ വിവിധ കോഴ്സുകള്‍ നടത്തുന്നുണ്ട്. കോട്ടയത്തെ ബി.സി.എം കോളജ്, എം.ജി  യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഡിഗ്രി കോഴ്സുകള്‍ നടത്തുന്നുണ്ട്. </font>]]></content:encoded>
      <pubDate>Wed, 20 Feb 2008 15:58:29 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്‍റീരീയര്‍ ഡിസൈനിംഗ്]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/നേട്ടങ്ങള്‍-കൊയ്യാന്‍-ഇന്‍റീരീയര്‍-ഡിസൈനിംഗ്-108021400064_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/നേട്ടങ്ങള്‍-കൊയ്യാന്‍-ഇന്‍റീരീയര്‍-ഡിസൈനിംഗ്-108021400064_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ജന്മസിദ്ധമായ കഴിവുകള്‍ക്കൊപ്പം സാങ്കേതികമായ അറിവും കൈമുതലായുള്ളവര്‍ക്ക് തിളങ്ങാന്‍ പറ്റിയ മേഖലകളിലൊന്നാണ് 

ഇന്‍റീരിയര്‍ ഡിസൈനിംഗ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/14/images/img1080214064_1_2.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ജന്മസിദ്ധമായ കഴിവുകള്‍ക്കൊപ്പം സാങ്കേതികമായ അറിവും കൈമുതലായുള്ളവര്‍ക്ക് തിളങ്ങാന്‍ പറ്റിയ മേഖലകളിലൊന്നാണ്  ഇന്‍റീരിയര്‍ ഡിസൈനിംഗ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാറുന്ന സൌന്ദര്യ സങ്കല്പങ്ങള്‍ക്ക് അനുസൃതമായി അകത്തളങ്ങളൊരുക്കാന്‍ ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ  ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ഏറെയാണ്. വീടുകള്‍, ഓഫീ‍സുകള്‍, കടകള്‍, ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍,  തിയേറ്ററുകള്‍, ഫിലിം സ്റ്റുഡിയോകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ഇന്‍റീരിയര്‍ ഡിസൈനിംഗ് ആവശ്യമായി വരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുറികളുടെ ചുവരുകള്‍, തറ, മേല്‍ക്കൂര എന്നിവിടങ്ങളിലെ നിറം, അലങ്കാരങ്ങള്‍, ഫര്‍ണിച്ചറുകളുടെയും മറ്റ് വസ്തുക്കളുടെയും  സ്ഥാനങ്ങള്‍, ലൈറ്റിംഗ്, ഓഡിയോ/വിഷ്വല്‍ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ അവഗാഹമുള്ള ആളായിരിക്കണം ഇന്‍റീരിയര്‍  ഡിന്‍സൈനര്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവര്‍ ആര്‍ക്കിടെക് മേഖലയില്‍ കൂടുതല്‍ അറിവ് നേടുന്നത് അഭികാമ്യമായിരിക്കും. ഒരു സ്വയംതൊഴിലിനപ്പുറം ആര്‍ക്കിടെക്ചറല്‍  സ്ഥാപനങ്ങള്‍, ഹോട്ടല്‍/റിസോര്‍ട്ടുകള്‍, സ്റ്റുഡിയോ, തിയേറ്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ രംഗത്ത്  ധാരാളം  തൊഴിലവസരങ്ങളുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസമുള്ള ആര്‍ക്കും ഈ രംഗത്ത് വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് ഇന്‍റീരിയര്‍ ഡിസൈനിംഗ് രംഗത്ത്  നേട്ടങ്ങള്‍ കൊയ്യാം. ഈ രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം  വരെയുള്ള കോഴ്സുകളാണ് പല സ്ഥാപനങ്ങളും നടത്തുന്നത്. </font>]]></content:encoded>
      <pubDate>Fri, 15 Feb 2008 16:16:32 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[മോഡലിംഗ്: കരിയറിലെ ആവേശം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/മോഡലിംഗ്-കരിയറിലെ-ആവേശം-108020900075_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/മോഡലിംഗ്-കരിയറിലെ-ആവേശം-108020900075_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[പുതുതലമുറ ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ ആവേശത്തോടെ സ്വീകരിക്കുന്ന ഒരു കരിയറായി മോഡലിംഗ് മാറിയിരിക്കുന്നു. 

വേണ്ടുവോളം പണവും പ്രശസ്തിയും നല്‍കുന്ന ഒരു ഗ്ലാമര്‍ പ്രൊഫഷനാണ് മോഡലിംഗ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/09/images/img1080209075_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പുതുതലമുറ ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ ആവേശത്തോടെ സ്വീകരിക്കുന്ന ഒരു കരിയറായി മോഡലിംഗ് മാറിയിരിക്കുന്നു.  വേണ്ടുവോളം പണവും പ്രശസ്തിയും നല്‍കുന്ന ഒരു ഗ്ലാമര്‍ പ്രൊഫഷനാണ് മോഡലിംഗ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിദ്രുതം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് മോഡലിംഗ്. ഈ രംഗം ഏറെക്കാലം വനിതകള്‍ കൈയ്യടക്കി  വച്ചിരിക്കുകയായിരുന്നു. എന്നാലിന്ന് യുവാക്കളും ഈ രംഗത്ത് തിളങ്ങുകയാണ്. മത്സരാധിഷ്ടിതമായ ഈ രംഗത്ത് ശോഭിക്കാന്‍  ശാരീരിക ക്ഷമത, ക്ഷമാശീ‍ലം എന്നിവ അത്യാവശ്യമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് രണ്ടും ഉള്ളവര്‍ക്ക് മാത്രമേ ഈ രംഗത്ത് പിടിച്ചുനില്‍ക്കാനാവൂ. മോഡലിംഗ് പരിശീലനത്തിന് നിശ്ചിത വിദ്യാഭ്യാസ  യോഗ്യതയില്ല. അംഗീകരിക്കപ്പെട്ട സൌന്ദര്യ മാനദണ്ഡങ്ങളാണ് ഈ പ്രഫഷനുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍  വ്യക്തിഗുണങ്ങള്‍ക്കൊപ്പം ഉയര്‍ന്ന വിദ്യഭ്യാസയോഗ്യതയുള്ളവര്‍ക്ക് വളരെ പെട്ടെന്ന് ഈ മേഖലയില്‍ വളരാന്‍ കഴിയും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്ത്രീകള്‍ക്ക് കുറഞ്ഞത് അഞ്ചടി ആറിഞ്ച് ഉയരമെങ്കിലും വേണം. പുരുഷന്മാര്‍ക്ക് ആറ് അടി. അഭിനയ ചാതുര്യമുള്ളവരും  ഫോട്ടോജനിക്കുമായവര്‍ക്കേ ഈ രംഗത്ത് വിജയിക്കാന്‍ കഴിയൂ. ടെലിവിഷന്‍ മോഡലിംഗ്, പ്രിന്‍റ്/സ്റ്റില്‍ മോഡലിംഗ്, റാം‌പ്/ലൈവ്  മോഡലിംഗ്, ഷോറൂം മോഡലിംഗ്, പരസ്യ മോഡലിംഗ് തുടങ്ങിയ തരംതിരിവുകളുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ രംഗത്ത് പരിശീ‍ലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയയിടങ്ങളില്‍  ധാരാളം പ്രശസ്ത സ്ഥാപനങ്ങളുണ്ട്. ബ്യൂട്ടികെയര്‍, മേക്ക്-അപ്പ്, ഹെയര്‍ സ്റ്റൈലിംഗ്, ഡയറ്റ്, എക്സര്‍സൈസ് തുടങ്ങിയ  രീതികളൊക്കെ പരിശീലനത്തിന്‍റെ ഭാഗമായി നല്‍കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരസ്യചിത്രങ്ങള്‍, മ്യൂസിക് വീഡിയോ, ഫാഷന്‍ ഷോ, ഷോറൂം ഡിസ്പ്ലേ, ടി.വി, സിനിമ തുടങ്ങിയ മേഖലകളില്‍ ധാരാളം  തൊഴിലവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. കൂടാതെ മോഡല്‍ സ്കൂള്‍, കോ‌-ഓര്‍ഡിനേറ്റിംഗ് ഏജന്‍സികള്‍ തുടങ്ങിയ  സ്ഥാപങ്ങളിലും മോഡലിംഗ് രംഗത്തുള്ളവര്‍ക്ക് മികച്ച അവസരങ്ങളുണ്ട്. </font>]]></content:encoded>
      <pubDate>Sat, 09 Feb 2008 15:04:32 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ഉയര്‍ന്ന കരിയറിന് ബഹിരാകാശ പഠനം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഉയര്‍ന്ന-കരിയറിന്-ബഹിരാകാശ-പഠനം-108020500069_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഉയര്‍ന്ന-കരിയറിന്-ബഹിരാകാശ-പഠനം-108020500069_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ശാസ്ത്രത്തിന്‍റെ ഏറ്റവും പുതിയ തുടിപ്പുകളെ സ്വാംശീകരിക്കുന്ന മേഖലയാണ് ബഹിരാകാശ പഠനവും ഏവിയേഷനും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/05/images/img1080205069_1_1.jpg' Alt='Aerosapce engineering' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശാസ്ത്രത്തിന്‍റെ ഏറ്റവും പുതിയ തുടിപ്പുകളെ സ്വാംശീകരിക്കുന്ന മേഖലയാണ് ബഹിരാകാശ പഠനവും ഏവിയേഷനും. ഈ  മേഖലകളില്‍ സ്വാഭാവിക താത്പര്യവും അഭിരുചിയും ഉള്ളവര്‍ക്ക് ഉന്നതമായ കരിയര്‍ ഉറപ്പാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത്തരക്കാര്‍ക്ക് തെരെഞ്ഞെടുക്കാവുന്ന മേഖലയാണ് എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ് എഞ്ചിനീയറിംഗ്. വാണിജ്യ-സൈനിക  വിമാനങ്ങള്‍, മിസൈലുകള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവയുടെ ഗവേഷണവും വികസിപ്പിക്കലും ഈ മേഖലയിലെ പ്രധാന  പ്രവര്‍ത്തനങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിമാനക്കമ്പനികള്‍, പ്രതിരോധ സേന, ഐ.എസ്.ആര്‍.ഒ തുടങ്ങിയ സ്ഥാപനങ്ങളില്‍ എയ്‌റോനോട്ടിക്കല്‍/എയ്‌റോ സ്പേസ്  എഞ്ചീനയര്‍മാരെ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. സയന്‍സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി പ്ലസ് ടു പാസാവുകയും  ജോയിന്‍റ് എന്‍‌ട്രന്‍സ് പരീക്ഷയില്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ഈ കോഴ്സുകളില്‍ ചേരാനാവൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാല് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ് എഞ്ചിനീയരിംഗില്‍ ബിടെക് കോഴ്സുള്ള നിരവധി  സ്ഥാപങ്ങള്‍ ഇന്ത്യയില്‍ നിരവധിയാണ്. </font>]]></content:encoded>
      <pubDate>Tue, 05 Feb 2008 16:08:14 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:07:36 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മികച്ച കരിയറിന് മറൈന്‍ കോഴ്സുകള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/മികച്ച-കരിയറിന്-മറൈന്‍-കോഴ്സുകള്‍-108013000052_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/മികച്ച-കരിയറിന്-മറൈന്‍-കോഴ്സുകള്‍-108013000052_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[മികച്ച ഒരു കരിയര്‍ ഉറപ്പാക്കുന്നതാണ് സമുദ്രവുമായി ബന്ധപ്പെട്ടുള്ള മറൈന്‍, നാവിഗേറ്റിംഗ് കോഴ്സുകള്‍. ഈ കോഴ്സുകളിലേക്ക് 

പ്രവേശനം നേടാന്‍ കടുത്ത പരീ‍ക്ഷകളേ നേരിടേണ്ടതായുണ്ട്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/30/images/img1080130052_1_1.jpg' Alt='Marine Engineering' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മികച്ച ഒരു കരിയര്‍ ഉറപ്പാക്കുന്നതാണ് സമുദ്രവുമായി ബന്ധപ്പെട്ടുള്ള മറൈന്‍, നാവിഗേറ്റിംഗ് കോഴ്സുകള്‍. ഈ കോഴ്സുകളിലേക്ക്  പ്രവേശനം നേടാന്‍ കടുത്ത പരീ‍ക്ഷകളേ നേരിടേണ്ടതായുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയെപ്പോലെ വിശാലമായ സമുദ്രാതിര്‍ത്തിയുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം സമുദ്രവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ  ഗവേഷണ പഠനങ്ങള്‍ക്ക് വന്‍ പ്രാധാന്യമുണ്ട്. ഈ മേഖല രാജ്യത്ത് അതിവേഗം വികാസം പ്രാപിച്ചു വരികയാണ്. ഈ രംഗത്ത്  കോഴ്സുകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാവിഗേഷന്‍ കോഴ്സ്,ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ്, മറൈന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് ഈ രംഗത്തെ പ്രധാന  കോഴ്സുകള്‍. മികച്ച കരിയര്‍ ഉറപ്പാക്കുന്ന ഈ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുക പ്രയാസമാണ്. കടുത്ത മത്സരപരീക്ഷകളെ  തരണം ചെയ്തെങ്കില്‍ മാത്രമേ ഈ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനാവൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാവിഗേഷന്‍ കോഴ്സിന്‍റെ കാലാവധി ഒരു വര്‍ഷമാണ്. ബി.എസ്.സി നോട്ടിക്കല്‍ സയന്‍സിന് മൂന്നു വര്‍ഷവും മറൈന്‍  എഞ്ചിനീയറിംഗിന് നാല് വര്‍ഷവുമാണ് ദൈര്‍ഘ്യം. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളോടെ പ്ലസ് ടു പാസായവര്‍ക്കാണ്  പ്രവേശനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഐ.ഐ.ടികള്‍ നടത്തുന്ന ജോയിന്‍റ് എന്‍‌ട്രന്‍സ് പരീക്ഷയിലെ മികച്ച പ്രകടനത്തിന്‍റെയും പേഴ്സണല്‍ ഇന്‍റര്‍വ്യൂവിന്‍റെയും  അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. മറൈന്‍ കോഴ്സുകള്‍ക്ക് തെരെഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനം, ഉദ്യോഗകയ്യറ്റം  എന്നിവയുടെയൊക്കെ മേല്‍നോട്ടം വഹിക്കുക കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്. </font>]]></content:encoded>
      <pubDate>Wed, 30 Jan 2008 13:31:13 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ജോലി സമ്മര്‍ദ്ദം ഹൃദ്രോഗം ഉണ്ടാക്കും]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ജോലി-സമ്മര്‍ദ്ദം-ഹൃദ്രോഗം-ഉണ്ടാക്കും-108012400066_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ജോലി-സമ്മര്‍ദ്ദം-ഹൃദ്രോഗം-ഉണ്ടാക്കും-108012400066_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[അമിത ജോലി സമ്മര്‍ദ്ദം തൊഴിലാളികളില്‍ ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠന റിപ്പോര്‍ട്ട്. ഐ.ടി.മേഖലയില്‍ ഉള്‍പ്പടെയുള്ളവര്‍ 

കൂടുതല്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/24/images/img1080124066_1_1.jpg' Alt='Job' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അമിത ജോലി സമ്മര്‍ദ്ദം തൊഴിലാളികളില്‍ ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠന റിപ്പോര്‍ട്ട്. ഐ.ടി.മേഖലയില്‍ ഉള്‍പ്പടെയുള്ളവര്‍  കൂടുതല്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇഗ്ലണ്ടിലെ ലണ്ടന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തിലാണ് തൊഴില്‍ സമ്മര്‍ദ്ദം  അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദമുള്ള ജോലികള്‍ ചെയ്യുന്ന അമ്പത്  വയസ്സില്‍ താഴെയുള്ള മൂന്നില്‍ രണ്ട് പേര്‍ക്കും ഹൃദ്രോഗമുണ്ടാകുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ സമ്മര്‍ദ്ദം കുറഞ്ഞ തൊഴില്‍ മേഖലയിലുള്ളവരില്‍ ഈ നിരക്ക് വളരെ കുറവാണ്. പന്ത്രണ്ട് വര്‍ഷം കൊണ്ട് 35നും 50 നും  ഇടയില്‍ പ്രായമുള്ള പതിനായിരം തൊഴിലാളികളില്‍ പഠനം നടത്തിയതിന് ശേഷമാണ് ശാസ്ത്രഞ്ജര്‍ ഈ നിഗമനത്തിലെത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓഫീ‍സില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ ഹൃദയമിടിപ്പ് സാഹചര്യത്തിന് അനുസരിച്ച്  മാറാന്‍  വിസമ്മതിക്കുന്നതാണ് ഹൃദ്രോഗബാധയ്ക്ക് പ്രധാന കാരണം. ഈ സമ്മര്‍ദ്ദം അമിതമായ പുകവലിയിലേക്കും ഭക്ഷണം  ഉപേക്ഷിക്കുന്നതിലേക്കും തള്ളിവിടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാനസിക സമ്മര്‍ദ്ദം മൂലം ശാരീരിക അധ്വാനം കുറയുന്നതും ഹൃദയ പേശികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഹൃദ്രോഗം ഉണ്ടാക്കാന്‍  കാരണമാകുന്നു. ഐ.ടി.മേഖലയില്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുകാരണം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ശാസ്ത്രഞ്ജര്‍ നല്‍കുന്ന  മുന്നറിയിപ്പ്. </font>]]></content:encoded>
      <pubDate>Thu, 24 Jan 2008 15:04:17 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[13 ലക്ഷം തൊഴിലവസരങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/13-ലക്ഷം-തൊഴിലവസരങ്ങള്‍-108012100065_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/13-ലക്ഷം-തൊഴിലവസരങ്ങള്‍-108012100065_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[സൗദിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എക്കണോമിക്‌ സിറ്റികളിലേക്ക്‌ ആവശ്യമായ 13 ലക്ഷം തൊഴിലുകളില്‍ മനുഷ്യ വിഭവശേഷി 

ആവശ്യമായ 80 ശതമാനം തൊഴിലുകളിലും വിദേശികളെ നിയമിക്കേണ്ടി വരും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/21/images/img1080121065_1_1.jpg' Alt='Economic city' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സൗദിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എക്കണോമിക്‌ സിറ്റികളിലേക്ക്‌ ആവശ്യമായ 13 ലക്ഷം തൊഴിലുകളില്‍ മനുഷ്യ വിഭവശേഷി  ആവശ്യമായ 80 ശതമാനം തൊഴിലുകളിലും വിദേശികളെ നിയമിക്കേണ്ടി വരും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൗദി ഡെപ്യൂട്ടി ഗവര്‍ണര്‍ ഫഹദ്‌ അല്‍റാഷിദ്‌ അറിയിച്ചതാണിത്. ദീര്‍ഘകാല പദ്ധതിയുടെ അടിസ്ഥാനത്തില്‍ വിദേശികളുടെ തൊഴില്‍  പങ്കാളിത്തം 30 ശതമാനമായി ചുരുക്കുമെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി. പദ്ധതി പണിപൂര്‍ത്തിയാവുന്നതോടെ ധാരാളം  തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദേശങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്വദേശികള്‍ക്കാണ്‌ ഈ സിറ്റികളില്‍ കുടുതല്‍ അവസരം ലഭിക്കുക. എങ്കിലും മനുഷ്യ  വിഭവശേഷി ക്തവശ്യമായ 80 ശതമാനം തൊഴിലുകളിലും വിദേശികളെ നിയമിക്കേണ്ടിവരും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിറ്റിയുടെ പ്രധാന ഭാഗങ്ങളായ തുറമുഖം, ഇന്‍ഡസ്‌ട്രിയല്‍ സോണ്‍, സെന്‍ട്രല്‍ ബിസിനസ്‌ ഡിസ്‌ട്രിക്ട്‌, എജ്യൂക്കേഷണല്‍ സോണ്‍,  റിസോര്‍ട്ട്‌ സോണ്‍, റസിഡന്‍ഷ്യല്‍ കമ്യൂണിറ്റീസ്‌ എന്നിവയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. </font><br/><font  style='font-size:12pt; color:#000000'></font><br/>168 <font  style='font-size:12pt; color:#000000'>മില്യന്‍ സ്ക്വയര്‍ മീറ്റര്‍ വിസ്‌തീര്‍ണമുള്ള കിംഗ്‌ അബ്ദുല്ല എക്കണോമിക്‌ സിറ്റി സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വികസന  പദ്ധതിയാണ്‌. ചെങ്കടല്‍ തീരത്തുള്ള ഈ സിറ്റിയില്‍നിന്ന്‌ പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലേക്കും രാജ്യത്തെ പ്രധാന  വാണിജ്യ കേന്ദ്രമായ ജിദ്ദയിലേക്കും അനായാസം എത്തിപ്പെടാനും സാധിക്കും.</font>]]></content:encoded>
      <pubDate>Mon, 21 Jan 2008 16:05:09 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ഹോട്ടല്‍ മാനേജ്‌മെന്‍റ്: തൊഴില്‍ സാധ്യത ഏറുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഹോട്ടല്‍-മാനേജ്‌മെന്‍റ്-തൊഴില്‍-സാധ്യത-ഏറുന്നു-108011700083_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഹോട്ടല്‍-മാനേജ്‌മെന്‍റ്-തൊഴില്‍-സാധ്യത-ഏറുന്നു-108011700083_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ടൂറിസം മേഖലയുടെ അതിദ്രുത വളര്‍ച്ച ഹോട്ടല്‍ മാനേജ്‌മെന്‍റ് രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതോടൊപ്പം 

ഈ മേഖലയില്‍ തൊഴില്‍ സാധ്യതയും ഏറി വരുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/17/images/img1080117083_1_1.jpg' Alt='Cook' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>DIVISH</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ടൂറിസം മേഖലയുടെ അതിദ്രുത വളര്‍ച്ച ഹോട്ടല്‍ മാനേജ്‌മെന്‍റ് രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതോടൊപ്പം  ഈ മേഖലയില്‍ തൊഴില്‍ സാധ്യതയും ഏറി വരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വകാര്യ/ഉദാരവത്ക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലും ഹോട്ടല്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂടിയിട്ടുണ്ട്. ഇന്ത്യയില്‍  പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെപ്പേര്‍ ഈ മേഖലയിലേക്ക് കടന്ന് വന്നുകൊണ്ടിരിക്കുന്നു. ഭാവിയില്‍ ഇത് കൂടുതലാകുമെന്നാണ്  കണക്കുകള്‍ വ്യക്തമാക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ അവസരത്തിലാണ് ഹോട്ടല്‍ മാനേജ്മെന്‍റ് പഠനങ്ങള്‍ക്ക് പ്രാധാന്യം ഏറുന്നത്. ഫ്രണ്ട് ഓഫീസ്, ഫുഡ് ആന്‍റ് ബിവറേജസ്,  ഹൌസ് കീപ്പിംഗ്, റസ്റ്റോറണ്ട് തുടങ്ങിയ വകുപ്പുകളില്‍ മികച്ച തൊഴിലുകള്‍ നേടാന്‍ സാഹചര്യമൊരുക്കുന്ന നിരവധി കോഴ്സുകള്‍  രാജ്യത്തിന് അകത്തും പുറത്തുമായി നടക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയിലിന്ന് ഏകദേശം മുപ്പതോളം സര്‍ക്കാര്‍ സ്ഥാപനങ്ങളും എ.ഐ.സി.ടി.ഇ അംഗീകാരമുള്ള നൂറ്റി അമ്പതോളം സ്വകാര്യ  സ്ഥാപനങ്ങളും ഹോട്ടല്‍ മാനേജ്‌മെന്‍റില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ നടത്തുന്നു. കോഴ്സുകള്‍ക്ക് ചേരാനുള്ള അടിസ്ഥാന യോഗ്യത  പ്ലസ് ടുവാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എഴുത്തുപരീക്ഷയുടെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും അഭിമുഖത്തിന്‍റെയുമൊക്കെ അടിസ്ഥാനത്തിലാണ് പല മികച്ച സ്ഥാപനങ്ങളും പ്രവേശനം  നല്‍കുന്നത്. </font>]]></content:encoded>
      <pubDate>Thu, 17 Jan 2008 16:49:43 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[സ്ഥിരോത്സാഹികള്‍ക്ക് പത്രപ്രവര്‍ത്തനം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/സ്ഥിരോത്സാഹികള്‍ക്ക്-പത്രപ്രവര്‍ത്തനം-108011200049_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/സ്ഥിരോത്സാഹികള്‍ക്ക്-പത്രപ്രവര്‍ത്തനം-108011200049_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[സ്ഥിരോത്സാഹവും നല്ല വായനാശീലവും സാഹസികതയും ഉള്ളവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖലയാണ് പത്ര പ്രവര്‍ത്തനം. മറ്റൊരു മേഖലയില്‍ നിന്നും ലഭിക്കാത്ത സംതൃപ്തി ഇവര്‍ക്ക് ഇതിലൂടെ ലഭിക്കും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/12/images/img1080112049_1_1.jpg' Alt='Journalism' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>DIVISH</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സ്ഥിരോത്സാഹവും നല്ല വായനാശീലവും സാഹസികതയും ഉള്ളവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖലയാണ് പത്ര പ്രവര്‍ത്തനം. മറ്റൊരു മേഖലയില്‍ നിന്നും ലഭിക്കാത്ത സംതൃപ്തി ഇവര്‍ക്ക് ഇതിലൂടെ ലഭിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാങ്കേതിക വിദ്യയുടെ വളര്‍ച്ച പ്രത്രപ്രവര്‍ത്തന മേഖലയുടെ വേഗത്തിലുള്ള വികാസത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഉയര്‍ന്ന വേതന നിരക്കുകളും പത്രപ്രവര്‍ത്തകന് സമൂഹത്തിലുള്ള സ്ഥാനവും ഈ രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ടി.വി, റേഡിയോ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമ രംഗങ്ങളിലും ദിനം‌പ്രതി സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്‍റര്‍നെറ്റിന്‍റെ വളര്‍ച്ച വെബ് ജേണലിസത്തിന്‍റെയും അനുബന്ധ മേഖലകളുടെയും സാധ്യത സൃഷ്ടിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫോട്ടോഗ്രാഫി, ബ്രോ‍ഡ്കാസ്റ്റിംഗ്, ഡിസൈനിംഗ്, ടി.വി ജേണലിസം, സൈബര്‍ ജേണലിസം എന്നിങ്ങനെ പത്രപ്രവര്‍ത്തന രംഗത്ത് സാധ്യതകള്‍ ഏറെയാ‍ണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജേണലിസത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നിങ്ങനെയാണ് കോഴുസുകളുള്ളത്. ബിരുദം മൂന്ന് വര്‍ഷവും ബിരുദാനന്തര ബിരുദം രണ്ട് വര്‍ഷവും ഡിപ്ലോമ ഒരു വര്‍ഷവുമാണ്. കേരളത്തില്‍ ഈ കോഴ്സുകള്‍ നടത്തുന്ന നിരവധി സ്ഥാ‍പനങ്ങളുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പൊതു വിജ്ഞാനം, ലേഖനകല, പത്രപ്രവര്‍ത്തനം, റിപ്പോര്‍ട്ടിംഗ് എന്നിവയിലുള്ള അഭിരുചിയായിരിക്കും എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും അളക്കുക. </font>]]></content:encoded>
      <pubDate>Sat, 12 Jan 2008 15:08:44 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[നൃത്തകല: അവസരങ്ങളുടെ കവാടം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/നൃത്തകല-അവസരങ്ങളുടെ-കവാടം-108010900073_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/നൃത്തകല-അവസരങ്ങളുടെ-കവാടം-108010900073_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[നൃത്തകലകളില്‍ പ്രാവീണ്യം നേടുന്നവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയാണ് ഇന്നുള്ളത്. വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് 

മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്ന് കൊടുത്തിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/09/images/img1080109073_1_1.jpg' Alt='Mohiniyattam' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>നൃത്തകലകളില്‍ പ്രാവീണ്യം നേടുന്നവര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയാണ് ഇന്നുള്ളത്. വിനോദ വ്യവസായം കലാകാരന്മാര്‍ക്ക്  മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്ന് കൊടുത്തിരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലയ്ക്ക് ലക്‍ഷ്യങ്ങളുണ്ട്ന്ന് കരുതുന്നവര്‍ക്ക് നടന കലകളില്‍ പ്രാവീണ്യം നേടി മികച്ച കരിയറിലേക്ക് ഉയരാന്‍ സാധിക്കും. മുന്‍  കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഇന്ന് ഏറെ പരിഷക്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളെല്ലാം  തന്നെ പ്രാദേശിക സാംസ്കാരിക മുദ്രകള്‍ പേറുന്നവയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഥകളി, മോഹിനിയാട്ടം എന്നിവ കേരളത്തിന്‍റെ തനത് കലകളാണ്. ഭരതനാട്യം തമിഴ് നാടിന്‍റെയും കുച്ചുപ്പുഡി  ആന്ധ്രാപ്രദേശിന്‍റെയും ഒഡീ‍സി ഒറീസയുടെയും തനത് കലകളാണ്. ഇവയുടെയെല്ലാം അവതരണത്തിന് നിയതമായ ചിട്ടവട്ടങ്ങളും  നിയമാവലികളുമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംഗീതത്തിനോടൊപ്പം വയ്ക്കുന്ന ചുവടുകളും മുദ്രകളും ഭാവങ്ങളുമൊക്കെ അതി സൂക്ഷ്മമായി സ്വായത്തമാക്കേണ്ടതുണ്ട്. അതു  കൊണ്ട് തന്നെ അര്‍പ്പണ ബോധത്തോടുകൂടി ചിട്ടയായ പഠനം ആവശ്യമാണ്. ഒമ്പത് വയസ്സു മുതല്‍ 14 വയസ്സ് വരെയുള്ള  കുട്ടികള്‍ക്കായുള്ള ഫൌണ്ടേഷന്‍ കോഴ്സ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/>13 <font  style='font-size:12pt; color:#000000'>വയസ്സ് മുതല്‍ അഡ്വാന്‍സ് കോഴ്സുകള്‍ക്ക് ചേരാം. ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ നിലവിലുണ്ട്. 19 മുതല്‍ 26 വയസ്സ്  വരെയുള്ള കുട്ടികള്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ ചെയ്യാന്‍ കഴിയും. നൃത്ത പ്രകടനം, നൃത്താധ്യാപനം എന്നീ അവസരങ്ങള്‍ക്ക്  പുറമേ ഇന്നേറെ പ്രചാരമുള്ള കൊറിയോഗ്രാഫി എന്ന നൃത്തസംവിധാന രംഗത്തും ശോഭിക്കാന്‍ കഴിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ടി.വി, സിനിമ  എന്നിവയൊക്കെ നൃത്തരംഗത്ത് ശോഭിക്കുന്നവര്‍ക്ക് പ്രചോദകങ്ങളാണ്. </font>]]></content:encoded>
      <pubDate>Wed, 09 Jan 2008 16:19:44 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[സ്പോര്‍ട്സ് മെഡിസിന്‍: മികച്ച തൊഴില്‍ മേഖല]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/സ്പോര്‍ട്സ്-മെഡിസിന്‍-മികച്ച-തൊഴില്‍-മേഖല-108010300069_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/സ്പോര്‍ട്സ്-മെഡിസിന്‍-മികച്ച-തൊഴില്‍-മേഖല-108010300069_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഇന്ത്യയില്‍ ഇനിയും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു തൊഴില്‍ മേഖലയാണ് സ്പേര്‍ട്സ് മെഡിസിന്‍. വിദേശ രാജ്യങ്ങളില്‍ ഇതിന് വലിയ പ്രാധാന്യമാണുള്ളത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/03/images/img1080103069_1_1.jpg' Alt='Sports Medicine' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ ഇനിയും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു തൊഴില്‍ മേഖലയാണ് സ്പേര്‍ട്സ് മെഡിസിന്‍. വിദേശ രാജ്യങ്ങളില്‍ ഇതിന് വലിയ പ്രാധാന്യമാണുള്ളത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കായിക താരങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള രീതികളാണ് സ്പോര്‍ട്സ് മെഡിസിനിലുള്ളത്. താരങ്ങളുടെ പരിശീലന രീതികള്‍ തയാറാക്കുക, ശരീരത്തില്‍ അതുണ്ടാക്കുന്ന വ്യതിയാനങ്ങള്‍ പഠിക്കുക, പരിക്ക് പറ്റുന്നത് തടയുക, പരിക്കേറ്റാല്‍ പഴയ ആരോഗ്യ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടു വരിക തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവിധ സ്പോര്‍ട്സ് കൌണ്‍സിലുകള്‍ സ്പോര്‍ട്സ് മെഡിസിനില്‍ പ്രാഗത്ഭ്യമുള്ളവരെ ഡോക്ടര്‍മാരായി നിയമിക്കാറുണ്ട്. സായിയുടെ സ്ഥാപനങ്ങളിലും ഇവര്‍ക്ക് അവസരങ്ങളുണ്ട്. ഇന്ത്യയില്‍ സായിക്ക് കീഴില്‍ പട്യാലയില്‍ ഉള്ള നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ മാത്രമാണ് സ്പോര്‍ട്സ് മെഡിസിനില്‍ പഠന സൌകര്യമുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറ് പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. ജൂലായിലാണ് പ്രവേശനം. രണ്ട് വര്‍ഷമാണ് പഠനകാലം. അടിസ്ഥാന യോഗ്യത എം.ബി.ബി.എസാണ്. ഫിസിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, സര്‍ജറി ഇവയിലേതിലെങ്കിലും ഒന്നില്‍ എം.ഡി അല്ലെങ്കില്‍ എം.എസ്, സ്പോര്‍ട്സില്‍ പ്രാഗത്ഭ്യം എന്നിവ അഭികാമ്യമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഭിമുഖം, യോഗ്യതകള്‍, സ്പോര്‍ട്സിലെ നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.  </font>]]></content:encoded>
      <pubDate>Thu, 03 Jan 2008 16:07:49 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ഫോട്ടോഗ്രാഫി മികച്ച തൊഴില്‍ മേഖല]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഫോട്ടോഗ്രാഫി-മികച്ച-തൊഴില്‍-മേഖല-108010100041_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഫോട്ടോഗ്രാഫി-മികച്ച-തൊഴില്‍-മേഖല-108010100041_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[സൌന്ദര്യ ബോധം, മത്സര ബുദ്ധി, വേഗത തുടങ്ങിയ കഴിവുകള്‍ ഉള്ളവര്‍ക്ക് ശോഭിക്കാന്‍ പറ്റുന്ന മേഖലയാണ് ഫോട്ടോഗ്രാഫി. 

ചിത്രകല പോലെ തന്നെ ഫോട്ടോഗ്രാഫിയും ഒരു ക്രിയേറ്റീവ് ആര്‍ട്ടാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/01/images/img1080101041_1_1.jpg' Alt='Photography' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top' align='right'>PRD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സൌന്ദര്യ ബോധം, മത്സര ബുദ്ധി, വേഗത തുടങ്ങിയ കഴിവുകള്‍ ഉള്ളവര്‍ക്ക് ശോഭിക്കാന്‍ പറ്റുന്ന മേഖലയാണ് ഫോട്ടോഗ്രാഫി.  ചിത്രകല പോലെ തന്നെ ഫോട്ടോഗ്രാഫിയും ഒരു ക്രിയേറ്റീവ് ആര്‍ട്ടാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്‍ ഹോള്‍ ക്യാമറ യുഗത്തില്‍ നിന്നും ഡിജിറ്റല്‍ ക്യാമറാ യുഗത്തിലേക്കുള്ള മാറ്റം ഏറെ തൊഴിലവസരങ്ങളാണ്  സൃഷ്ടിച്ചിരിക്കുന്നത്. പത്ര സ്ഥാപനങ്ങള്‍, പരസ്യ ഏജന്‍സികള്‍, ടെലിവിഷന്‍, സിനിമാ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ തുടങ്ങിയ  ഇടങ്ങളിലെ തൊഴിലവസരങ്ങള്‍ക്കൊപ്പം ഫീലാന്‍സിംഗും വളരെ വ്യാപകമായ പ്രൊഫഷനാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലെ പല വകുപ്പുകളിലും ഫോട്ടോഗ്രാഫര്‍ തസ്തികകളുണ്ട്. പ്രസ് ഫോട്ടോ ഗ്രാഫി അഥവാ  ഫോട്ടോ ജേണലിസം, ഫീച്ചര്‍ ഫോട്ടോഗ്രാഫി, എഡിറ്റോറിയല്‍ ഫോട്ടോഗ്രാഫി, കമേര്‍സ്യല്‍/ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫി, ഫാഷന്‍  ഫോട്ടോഗ്രാഫി, അഡ്‌വര്‍ടൈസിംഗ് ഫോട്ടോഗ്രാഫി എന്നിങ്ങനെ ഫോട്ടോഗ്രാഫിയെ പലതരത്തില്‍  തിരിക്കാവുന്നതാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫോട്ടോഗ്രാഫിയുടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്ത് മികച്ച കരിയറിലേക്ക് ഉയരാനുള്ള സാധ്യതകളിന്നുണ്ട്.  ഇതില്‍ ഫാഷന്‍ ഫോട്ടോഗ്രാഫിക്ക് വലിയ മാര്‍ക്കറ്റാണ് ഇന്നുള്ളത്. ഫോട്ടോഗ്രാഫി രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി  സ്ഥാപനങ്ങള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫുള്‍ടൈം കോഴ്സുകള്‍ക്ക് യോഗ്യതാ നിബന്ധനകളില്ലെങ്കിലും ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് പ്ലസ് ടു ആണ് അടിസ്ഥാന  യോഗ്യത. ബിരുദ പഠനങ്ങള്‍ക്കൊപ്പം പാര്‍ട്ട് ടൈം കോഴ്സായി പഠിക്കുകയാണ് അഭികാമ്യം. ഫൈന്‍ ആര്‍ട്സ് ബിരുദകോഴ്സുകളുടെ  ഓപ്ഷണല്‍ വിഷയമായും ബി.എയ്ക്ക് ഐച്ഛിക വിഷയമായും സബ്സിഡിയറിയായും ഫോട്ടോഗ്രാഫി പഠിക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍.ഐ.എഫ്.റ്റി)യുടെ ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ സെന്‍ററുകളില്‍  രാജ്യാന്തര നിലവാരമുള്ള പരിശീലനം നല്‍കുന്നുണ്ട്. </font>]]></content:encoded>
      <pubDate>Tue, 01 Jan 2008 13:05:26 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[വനിതാപൊലീസ്: നിയമനം നടക്കുന്നില്ലെന്ന്]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/വനിതാപൊലീസ്-നിയമനം-നടക്കുന്നില്ലെന്ന്-107122600078_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/വനിതാപൊലീസ്-നിയമനം-നടക്കുന്നില്ലെന്ന്-107122600078_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഒഴിവുകള്‍ ഉണ്ടായിട്ടും വനിതാപൊലീസ് തസ്തികയിലേക്ക് നിയമനം നടക്കുന്നില്ലെന്ന് പരാതി. നിയമനം നടത്താത്തതില്‍ 

പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226078_1_1.jpg' Alt='Women police' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഒഴിവുകള്‍ ഉണ്ടായിട്ടും വനിതാപൊലീസ് തസ്തികയിലേക്ക് നിയമനം നടക്കുന്നില്ലെന്ന് പരാതി. നിയമനം നടത്താത്തതില്‍  പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/>2003 <font  style='font-size:12pt; color:#000000'>ഡിസംബറിലാണ് വനിതാപൊലീസിന്‍റെ ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം ഇറക്കിയത്. 2004 ല്‍ പരീ‍ക്ഷ  നടത്തുകയും 2006ല്‍ 46 പേര്‍ക്കും 2007ല്‍ 56 പേര്‍ക്കും നിയമനം ലഭിക്കുകയും ചെയ്തു. എം.എസ്.പിയില്‍ 24ഉം  കോഴിക്കോട് നഗരത്തില്‍ 46ഉം ഒഴിവുകള്‍ ഉള്ളതായാണ് വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞതെന്ന് റാങ്ക് ലിസ്റ്റില്‍  ഉള്ളവര്‍ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍  വേണ്ടി ഹെര്‍ഡ് കോര്‍ട്ടേഴ്സിലേക്ക് അയച്ചുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഈ ഒഴിവുകളൊന്നും തന്നെ നിലവിലില്ലെന്നും </font><br/><font  style='font-size:12pt; color:#000000'>വിവരാവകാശപ്രകാരം തങ്ങള്‍ക്ക് കിട്ടിയ വിവരം തെറ്റാണെന്നുമാണ് അധികൃതര്‍ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വനിതാപൊലീസിന്‍റെ അംഗസംഖ്യ പത്ത് ശതമാനമാക്കണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ 1996ലെ തീരുമാനം ഇതുവരെയും  നടപ്പിലായിട്ടില്ല. 2600 പേര്‍ മാത്രമാണ് ഇപ്പോഴും വനിതാപൊലീസില്‍ ഉള്ളത്. പത്ത് ശതമാനമാക്കണമെങ്കില്‍ ഇനിയും  മൂവായിരത്തിലധികം വനിതാപൊലീസുകാരെക്കൂടി വേണ്ടി വരും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഒള്ള ഒഴിവുകളില്‍ പോലും നിയമനം നടക്കാതിരിക്കുന്നത്. </font>]]></content:encoded>
      <pubDate>Wed, 26 Dec 2007 15:43:32 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:41 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സൌദിയില്‍ ആണ്‍കുട്ടികളെ പുരുഷന്മാര്‍ പഠിപ്പിക്കണം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/സൌദിയില്‍-ആണ്‍കുട്ടികളെ-പുരുഷന്മാര്‍-പഠിപ്പിക്കണം-107122400069_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/സൌദിയില്‍-ആണ്‍കുട്ടികളെ-പുരുഷന്മാര്‍-പഠിപ്പിക്കണം-107122400069_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[സൌദി അറേബ്യയിലെ സ്കൂളുകളില്‍ ആണ്‍കുട്ടികളെ പുരുഷ അധ്യാപകരും പെണ്‍‌കുട്ടികളെ വനിതാ അധ്യാപകരും പഠിപ്പിക്കണമെന്ന 

നിയമം കര്‍ശനമാക്കി.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/24/images/img1071224069_1_1.jpg' Alt='Teacher' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സൌദി അറേബ്യയിലെ സ്കൂളുകളില്‍ ആണ്‍കുട്ടികളെ പുരുഷ അധ്യാപകരും പെണ്‍‌കുട്ടികളെ വനിതാ അധ്യാപകരും പഠിപ്പിക്കണമെന്ന  നിയമം കര്‍ശനമാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ സ്കൂള്‍ അധികൃതര്‍ക്കും നല്‍ക്കിക്കഴിഞ്ഞു. നിയമം അടുത്ത അധ്യയന വര്‍ഷം മുതല്‍ സൌദിയിലെ  എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ ഈയിനത്തില്‍ വരുന്ന അധികച്ചെലവ്  പരിഹരിക്കുന്നതിനായി ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചില സ്വകാര്യ സ്കൂളുകള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുരുഷ അധ്യാപകരെ കൂടുതല്‍ നിയമിക്കാനും പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കാനും മറ്റ് വഴികളില്ലെന്ന് ഇവര്‍ വാദിക്കുന്നു. ഇപ്പോള്‍  തന്നെ വിലക്കയറ്റവും വാടക വര്‍ദ്ധനവും മൂലം പൊറുതി മുട്ടിയ സൌദിയിലെ പ്രവാസികള്‍ക്ക് ഈ തീരുമാനം ദോഷകരമായി  ബാധിക്കും. ഇതനുസരിച്ച് വിദ്യാഭ്യാസച്ചെലവ് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അധ്യാപകര്‍ ഇല്ലാതെ വിഷമിക്കുന്ന സ്കൂളുകള്‍ക്ക് നേരത്തെ തന്നെ കൂടുതല്‍ വിസ അനുവദിച്ചിട്ടുണ്ടെങ്കിലും അര്‍ഹരായ  അധ്യാപകരെ കണ്ടെത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പല സ്വകാര്യ വിദ്യാലയങ്ങളും ബി.എഡ് ബിരുദധാരികളെ നാട്ടില്‍ നിന്നും  റിക്രൂട്ട് ചെയ്യുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോഴിവിടെ ജോലി ചെയ്യുന്ന വീട്ടമ്മമാരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുവാനും സാധ്യതയുണ്ട്. </font>]]></content:encoded>
      <pubDate>Mon, 24 Dec 2007 16:29:10 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:41 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ഡയറി കോളജ് നഷ്ടപ്പെടുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഡയറി-കോളജ്-നഷ്ടപ്പെടുന്നു-107122000046_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഡയറി-കോളജ്-നഷ്ടപ്പെടുന്നു-107122000046_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ ഇടുക്കിയിലെ വാഗമണ്ണില്‍ ലഭിച്ച ഡയറി സയന്‍സ് ആന്‍റ് ടെക്നോളജി കോളജ് നഷ്ടപ്പെടാന്‍ 

സാധ്യതയേറി. ഈ അധ്യയന വര്‍ഷം കോലാഹലമേട്ടില്‍ കോളജ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/20/images/img1071220046_1_1.jpg' Alt='Dairy' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ ഇടുക്കിയിലെ വാഗമണ്ണില്‍ ലഭിച്ച ഡയറി സയന്‍സ് ആന്‍റ് ടെക്നോളജി കോളജ് നഷ്ടപ്പെടാന്‍  സാധ്യതയേറി. ഈ അധ്യയന വര്‍ഷം വാഗമണ്ണിനടുത്ത് കോലാഹലമേട്ടില്‍ കോളജ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടായിരത്തിലാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വാഗമണ്ണിനടുത്ത് കോലാഹലമേട്ടില്‍ ഡയറി സയന്‍സ് ആന്‍റ് ടെക്നോളജി  കോളജ് അനുവദിച്ചത്. കെ.എല്‍.ഡി ബോര്‍ഡിന്‍റെ കൈവശമുണ്ടായിരുന്ന 84 ഹെക്ടര്‍ സ്ഥലവും ഫാം കെട്ടിടവും ഇതിനായി  കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കൈമാറിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ നാല് വര്‍ഷത്തിന് ശേഷവും കോളജ് ആരംഭിക്കാത്തതിനാല്‍ സ്ഥലം കെ.എല്‍.ഡി ബോര്‍ഡിന് തിരികെ നല്‍കി. ഇത്തവണ  ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും സ്ഥലം കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് വീണ്ടും കൈമാറാത്തതും കെട്ടിട നിര്‍മ്മാണത്തിന്  ആവശ്യമായ ഫണ്ട് അനുവദിക്കാത്തതുമാണ് കോളജിന്‍റെ പ്രവര്‍ത്തനം തുടങ്ങാന്‍ തടസ്സമായിരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടിസ്ഥന സൌകര്യങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ കോളജിന്‍റെ പ്രവര്‍ത്തനം മണ്ണുത്തിയില്‍ തന്നെ ഇപ്പോഴും തുടരുകയാണ്. കോളജിന്  ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 35 കോടി രൂപയുടെ പദ്ധതി സര്‍വ്വകലാശാല സര്‍ക്കാരിന്  സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെപ്റ്റംബറില്‍ കോലാഹലമേട്ടില്‍ വച്ച് കാര്‍ഷിക സര്‍വ്വകലാശാലയുടെ എക്സിക്യുട്ടീവ് ചേരാനും അതിന് ശേഷം ക്ലാസുകള്‍  ആരംഭിക്കാനുമാണ് തീരുമാനിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്‍റെയും അലംഭാവം മൂലം കോളജ് ഇടുക്കിക്ക് നഷ്ടപ്പെടുന്ന  അവസ്ഥയാണ് ഇപ്പോഴുള്ളത്. </font>]]></content:encoded>
      <pubDate>Thu, 20 Dec 2007 12:52:47 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:41 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[യു.എ.ഇയില്‍ ശമ്പളം ബാങ്ക് വഴി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/യു-എ-ഇയില്‍-ശമ്പളം-ബാങ്ക്-വഴി-107121300050_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/യു-എ-ഇയില്‍-ശമ്പളം-ബാങ്ക്-വഴി-107121300050_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[യു.എ.ഇയിലെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ശമ്പളം ബാങ്ക് വഴി ലഭിക്കും. 2008 ജനുവരി ഒന്നുമുതല്‍ എല്ലാ തൊഴിലാളികള്‍ക്കും അവരവരുടെ ശമ്പളം ബാങ്കുകളില്‍ ചെന്ന് മാറാം.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213050_1_1.jpg' Alt='Banking' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top'>PRD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>യു.എ.ഇയിലെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ശമ്പളം ബാങ്ക് വഴി ലഭിക്കും. 2008 ജനുവരി ഒന്നുമുതല്‍ എല്ലാ തൊഴിലാളികള്‍ക്കും അവരവരുടെ ശമ്പളം ബാങ്കുകളില്‍ ചെന്ന് മാറാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടാതെ എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാ‍നും യു.എ.ഇ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.  കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയിലെ തൊഴില്‍ രംഗത്ത് ശക്തമായ സമരങ്ങളുണ്ടായിരുന്നു. ഈ സമരത്തിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ കൃത്യമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതിയാണ് ഭൂരിഭാഗം തൊഴിലാളികളും ഉന്നയിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതേ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം എല്ലാ തൊഴിലാളികള്‍ക്കും 2008 ജനുവരി ഒന്നു മുതല്‍ ബാങ്ക് വഴി ശമ്പളം നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ വ്യക്തമായ രേഖ ഇതുമൂലം ഉണ്ടാവും.  അല്ലാതെ ശമ്പളം നല്‍കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിന്‍റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് അവിദഗ്ദ്ധ തൊഴിലാളികള്‍ക്കാണ്. എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ സുരക്ഷ ലഭിക്കണമെന്നതാണ് മറ്റൊരു തീരുമാനം. ഇപ്പോള്‍ അബുദാബിയില്‍ മാത്രമാണ് ആരോഗ്യ സുരക്ഷയുള്ളത്. ഇത് മറ്റ് എമിറേറ്റ്സുകളിലൂടെ ഉടന്‍ വ്യാപിപ്പിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇനിമുതല്‍ തൊഴില്‍ സമരങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകും. മുഖംനോക്കാതെയുള്ള നടപടിയായിരിക്കും ഉണ്ടാവുക. യു.എ.ഇയില്‍ ഇപ്പോള്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. പത്ത് ലക്ഷം പുതിയ വിസകള്‍ ഉടന്‍‌തന്നെ അനുവദിക്കും. വിദേശതൊഴിലാളികള്‍ക്ക് യു.എ.ഇയിലെ തൊഴില്‍ നിയമം പരിചയപ്പെടുത്തുന്നതിനായി ഒരു പദ്ധതിയും തയാറാക്കുന്നുണ്ട്. </font>]]></content:encoded>
      <pubDate>Thu, 13 Dec 2007 14:46:49 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:42 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[തൊഴിലുറപ്പ് പദ്ധതി ആശ്വാസമാകുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴിലുറപ്പ്-പദ്ധതി-ആശ്വാസമാകുന്നു-107121200088_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴിലുറപ്പ്-പദ്ധതി-ആശ്വാസമാകുന്നു-107121200088_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[കേന്ദ്രസര്‍ക്കാരിന്‍റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. സര്‍ക്കാരിന്‍റെ നീര്‍ത്തട വികസനം 

പോലെയുള്ള പണികള്‍ക്ക് ശേഷം പദ്ധതി ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ ഭൂമിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212088_1_1.jpg' Alt='Labour' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേന്ദ്രസര്‍ക്കാരിന്‍റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. സര്‍ക്കാരിന്‍റെ നീര്‍ത്തട വികസനം  പോലെയുള്ള പണികള്‍ക്ക് ശേഷം പദ്ധതി ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ ഭൂമിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പട്ടയം ലഭിച്ച അഞ്ച് സെന്‍റ് മുതല്‍ അഞ്ചേക്കര്‍ വരെയുള്ള കൃഷിഭൂമിയിലെ പ്രവൃത്തികളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി  ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. വേനലിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷിയിടങ്ങളില്‍ ജൈവ പുതയിടലും മഴക്കുഴി  നിര്‍മ്മാണം, തടയണ നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാര്‍ഷിക മേഖലയിലെ ഉത്പ്പാദനവര്‍ദ്ധനവ് ലക്‍ഷ്യമാക്കിയുള്ള പ്രവര്‍ത്തികള്‍ക്കായിരിക്കും മുന്‍‌ഗണന നല്‍കുകയെന്ന് അധികൃതര്‍  പറഞ്ഞു. കര്‍ഷകര്‍ക്ക് യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍  ചെലവുകളും തൊഴില്‍ പദ്ധതിയുടെ ഫണ്ടില്‍ നിന്നും നല്‍കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു ദിവസം ഒരു തൊഴിലാളി അഞ്ച് സെന്‍റ് സ്ഥലത്തെ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഇതു പ്രകാരം ഒരേക്കറില്‍  20 തൊഴിലാളികളാണ് പണിയെടുക്കുന്നത്. തൊഴിലുറപ്പ് പദ്ധതി മൂലം സ്ഥിരമായ തൊഴിലും മാന്യമായ വരുമാനവും  തൊഴിലാളികള്‍ക്ക് ലഭിക്കുകയും ചെയ്യും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പദ്ധതിയിലൂടെ ഒരാള്‍ക്ക് ഒരു വര്‍ഷം നൂറ് ദിവസത്തെ ജോലിയാണ് നല്‍കുന്നത്. </font>]]></content:encoded>
      <pubDate>Wed, 12 Dec 2007 16:13:25 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:42 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[സുരക്ഷാജോലിക്കായി വനിതകള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/സുരക്ഷാജോലിക്കായി-വനിതകള്‍-107120500090_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/സുരക്ഷാജോലിക്കായി-വനിതകള്‍-107120500090_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[കുവൈറ്റില്‍ ആദ്യമായി വനിതകളെ സുരക്ഷാ ജോലിക്കായി നിയമിച്ചു. കുവൈറ്റ് പെട്രോളിയം കമ്പനിയുടെ കീഴിലുള്ള 

സ്ഥാപനങ്ങളിലാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/05/images/img1071205090_1_1.jpg' Alt='Security' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കുവൈറ്റില്‍ ആദ്യമായി വനിതകളെ സുരക്ഷാ ജോലിക്കായി നിയമിച്ചു. കുവൈറ്റ് പെട്രോളിയം കമ്പനിയുടെ കീഴിലുള്ള  സ്ഥാപനങ്ങളിലാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉടന്‍ തന്നെ കുവൈറ്റി വനിതകളെ സുരക്ഷാകാര്യങ്ങള്‍ക്കായി നിയമിക്കുമെന്ന് അധികൃതര്‍  അറിയിച്ചു. ഇതിനായി കൂടുതല്‍ വനിതകള്‍ക്ക് കുവൈറ്റ് പൊലീസ് അക്കാദമിയില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. രണ്ടു മാസം  മുമ്പാണ് വനിതകളെ സുരക്ഷാ ജോലികള്‍ക്കായി നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനുപുറമേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനും കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.. അടുത്ത  ദേശീയദിനാഘോഷത്തില്‍ ശമ്പള വര്‍ധന സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന്‌ ബന്‌ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫെബ്രുവരി  25നാണ്‌ ദേശീയദിനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജീവിതച്ചെലവ്‌ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള വര്‍ധനക്കായി മുറവിളി കൂട്ടുകയായിരുന്നു‌. ഇതേ  തുടര്‍ന്നാണ് ശമ്പള വര്‍ധന ഗൗരമായി പരിഗണിക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചത്.</font>]]></content:encoded>
      <pubDate>Wed, 05 Dec 2007 16:32:12 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:42 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വിദേശ തൊഴിലാളികളെ കുറയ്ക്കുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/വിദേശ-തൊഴിലാളികളെ-കുറയ്ക്കുന്നു-107120300076_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/വിദേശ-തൊഴിലാളികളെ-കുറയ്ക്കുന്നു-107120300076_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കുവൈറ്റ് ആലോചിക്കുന്നു. വിദേശികളുടെ എണ്ണം കൂടുന്നത് മൂലം 

ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണിത്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/03/images/img1071203076_1_1.jpg' Alt='labour' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കുവൈറ്റ് ആലോചിക്കുന്നു. വിദേശികളുടെ എണ്ണം കൂടുന്നത് മൂലം  ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവു വരുത്താനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് വിദേശികള്‍ വര്‍ദ്ധിക്കുന്നത്  സാമൂഹ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. കുവൈറ്റില്‍ സമ്പദ്‌രംഗത്തുണ്ടായ ഉണര്‍വാണ്  നിര്‍മ്മാണ മേഖലയിലും വാണിജ്യ മേഖലയിലും വിദേശതൊഴിലാളികളുടെ തള്ളിക്കയറ്റം ഉണ്ടായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ഇവര്‍ക്ക് താമസസൌകര്യവും മറ്റും ഒരുക്കാന്‍ സാധ്യാമാകാത്ത സ്ഥിതിയാണുള്ളത്. ഇത് പരിഹരിക്കുന്നതിനായി  തൊഴിലാളികള്‍ക്ക് വേണ്ടി രണ്ട് നഗരങ്ങള്‍ പണിയുന്നതിനും കുവൈറ്റ് സര്‍ക്കാ‍ര്‍ തിരുമാനമെടുത്തു. സബ്‌ഹാന്‍ വ്യവസായ  മേഖലയില്‍ 60,000 ചതുരശ്ര മീറ്റര്‍, അല്‍ശഹദിയില്‍ ചതുരശ്രമീറ്റര്‍ എന്നിങ്ങനെയാണ് ഇവ പണിയുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെകൂരിറ്റി കേന്ദ്രം, വാണിജ്യകേന്ദ്രം, സര്‍ക്കാര്‍ സര്‍വ്വീസ് കാര്യാലയങ്ങള്‍, ആശുപത്രി തുടങ്ങിയവ ഈ നഗരങ്ങളില്‍ സ്ഥാപിക്കും. </font>]]></content:encoded>
      <pubDate>Mon, 03 Dec 2007 16:42:09 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:38:42 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഒമാനില്‍ സ്വദേശികള്‍ക്ക് തൊഴില്‍സാധ്യത കൂടുതല്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഒമാനില്‍-സ്വദേശികള്‍ക്ക്-തൊഴില്‍സാധ്യത-കൂടുതല്‍-107112600065_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഒമാനില്‍-സ്വദേശികള്‍ക്ക്-തൊഴില്‍സാധ്യത-കൂടുതല്‍-107112600065_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഒമാനിലെ സ്വകാര്യ മേഖലകളില്‍ സ്വകാര്യ വത്ക്കരണം വന്‍ വിജയമാണെന്ന് ഒമാന്‍ മാനവവിഭവ മന്ത്രാലയം അറിയിച്ചു. 
സ്വകാര്യ സ്ഥാപനങ്ങളില്‍ അരലക്ഷത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഒമാനിലെ സ്വകാര്യ മേഖലകളില്‍ സ്വകാര്യ വത്ക്കരണം വന്‍ വിജയമാണെന്ന് ഒമാന്‍ മാനവവിഭവ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ അരലക്ഷത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ മേഖലകളിലും വിദ്യാസമ്പന്നരായ ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു. ദേശീ‍യ തൊഴില്‍ ശക്തിയില്‍ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ 2007 നവംബര്‍ 18 വരെ 55,694 സ്വദേശികള്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് മന്താലയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/>1695 <font  style='font-size:12pt; color:#000000'>ബിരുദധാരികളും 1945 ഡിപ്ലോമകാരികളും 19, 494 സെക്കന്‍ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുള്ള ഒമാന്‍ സ്വദേശികളും എണ്ണ വാതക മേഖല, സാമ്പത്തികം, വിനോദ സഞ്ചാരം, നിര്‍മ്മാണ മേഖല തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്ത് വരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറ്റ് ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ വളരെ സ്ഥിരതയോടും അച്ചടക്കത്തോടും കൂടി സ്വദേശിവത്ക്കരണം ഒമാനിലെ സ്വാകാര്യ സ്ഥാപങ്ങളില്‍ വിജയകരമായി നടപ്പാക്കുന്നതില്‍ ഒമാനിലെ വ്യവസായ സമൂഹം പ്രശംസിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാമ്പത്തിക സേവന മേഖലയായ സെയില്‍, ഡിസ്ട്രിബ്യൂഷന്‍, നിര്‍മ്മാണം, പ്രകൃതിവാതകം എന്നിവിടങ്ങളില്‍ ഒമാന്‍ സ്വദേശികള്‍ക്ക് തൊഴിലവസരം വളരെയധികമാണെന്നും തൊഴിലന്വേഷകര്‍ ഒമാ‍നിലുടനീളം 19 കേന്ദ്രങ്ങളിലായി തുറന്നിരിക്കുന്ന മാനവ വിഭവ മന്ത്രാലയ ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. </font>]]></content:encoded>
      <pubDate>Mon, 26 Nov 2007 17:23:44 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം തടസ്സപ്പെടുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/വിദ്യാര്‍ത്ഥികള്‍ക്ക്-ഉപരിപഠനം-തടസ്സപ്പെടുന്നു-107111500089_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/വിദ്യാര്‍ത്ഥികള്‍ക്ക്-ഉപരിപഠനം-തടസ്സപ്പെടുന്നു-107111500089_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ടി.സിയും ലഭിക്കാത്തത് മൂലം ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ 

സ്കൂളുകളില്‍ ഉപരിപഠനത്തിന് തടസ്സമാകുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/15/images/img1071115089_1_1.jpg' Alt='Students' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top'>PRD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ടി.സിയും ലഭിക്കാത്തത് മൂലം ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍  സ്കൂളുകളില്‍ ഉപരിപഠനത്തിന് തടസ്സമാകുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലബാറില്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ററി ക്ലാസുകളിലേക്ക് പ്രവേശ്നം തേടുന്ന ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ  പ്രതിസന്ധി. എന്നാല്‍ ടി.സിയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് പ്രവേശനത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. ഈ മാസം ആദ്യമാണ് മലബാര്‍ മേഖലയ്ക്ക് പുതുതായി ഹയര്‍ സെക്കന്‍ററി സീറ്റുകള്‍ അനുവദിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപ്പോഴേയ്ക്കും മറ്റ് മേഖലകളില്‍ ക്ലാസുകള്‍ തുടങ്ങി അഞ്ച് മാസം കഴിഞ്ഞിരുന്നു. ഏറെ ധൃതിപിടിച്ച് ഒരുക്കങ്ങള്‍  പൂര്‍ത്തിയാക്കിയാണ് സ്കൂള്‍ അധികൃതര്‍ പുതിയ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്. എസ്.എസ്.എല്‍.സി വിജയിച്ചവരെല്ലാം  ഇതിനിടെ ഓപ്പണ്‍ സ്കൂളുകളിലേക്ക് പ്രവേശനം തേടിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം തേടുന്നത്. പുതിയ ബാച്ചുകളിലേക്കുള്ള ക്ലാസുകള്‍ 22ന് തുടങ്ങുമെന്ന്  പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രവേശനത്തിന്‍റെ അടിസ്ഥാന രേഖകളായ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ടി.സിയും ഓപ്പണ്‍  സ്കൂള്‍ രജിസ്ട്രേഷന് വേണ്ടി തിരുവനന്തപുരത്തേയ്ക്ക് അയച്ചിരിക്കുകയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവ തിരികെ കിട്ടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ സര്‍ട്ടിഫിക്കറ്റും ടി.സിയും തിരിച്ചു കിട്ടുന്നതിന്  തടസ്സമൊന്നുമില്ലെന്നും തിരുവനന്തപുരത്ത് ചെന്നാല്‍ ഇവ ലഭിക്കുമെന്നും ഓപ്പണ്‍ സ്കൂള്‍ ജില്ലാ കോ‌‌‌-ഓര്‍ഡിനേറ്റര്‍ പറയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി അടുത്തിട്ടും ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. അധ്യാപക, അനധ്യാപക നിയമനങ്ങള്‍ ഉള്‍പ്പടെ വലിയ പ്രതിസന്ധികളാണ് പുതിയ ബാച്ച് അഭിമുഖീകരിക്കുന്നത്. എങ്കിലും കുടുതല്‍  സീറ്റുകള്‍ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മലബാറുകാര്‍. </font>]]></content:encoded>
      <pubDate>Thu, 15 Nov 2007 18:22:54 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തൊഴില്‍ സുരക്ഷ: കമ്പനികള്‍ക്കെതിരെ നടപടി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴില്‍-സുരക്ഷ-കമ്പനികള്‍ക്കെതിരെ-നടപടി-107111300088_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴില്‍-സുരക്ഷ-കമ്പനികള്‍ക്കെതിരെ-നടപടി-107111300088_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[തൊഴിലിടങ്ങളില്‍ സുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കൂടുതല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് യു.എ.ഇ 

തീരുമാനിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്‌.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/13/images/img1071113088_1_1.jpg' Alt='Labour' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>തൊഴിലിടങ്ങളില്‍ സുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കൂടുതല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് യു.എ.ഇ  തീരുമാനിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്‌.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിര്‍മ്മാണ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും തീരുമാനിച്ചിട്ടുണ്ട്.   മന്ത്രിതല സേവന സമിതിയാണ്‌ ഇതു സംബന്‌ധിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്‌. അപകടങ്ങളില്‍ നിന്ന്‌ തീര്‍ത്തും  മുക്‌തമായ തൊഴില്‍ സുരക്ഷാ സാഹചര്യം ഉറപ്പാക്കുകയാണ്‌ ലക്‍ഷ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുതിയ വ്യവസ്ഥകള്‍ തൊഴില്‍ നിയമത്തിന്‍റെ ഭാഗമാക്കി മാറ്റണമെന്ന നിര്‍ദേശവും സമിതി സമര്‍പ്പിച്ചിട്ടുണ്ട്‌. അബുദാബിയില്‍  കഴിഞ്ഞ ദിവസം ചേര്‍ന്ന സമിതിയുടെ പതിവ്‌ യോഗമാണ്‌ ഇതു സംബന്‌ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്. പ്രത്യേക അതോറിറ്റിക്ക്‌  രൂപം നല്‍കാനാണ്‌ മുഖ്യ നിര്‍ദേശം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിര്‍മ്മാണ കേന്ദ്രങ്ങളിലും ലേബര്‍ ക്യാമ്പുകളിലും സ്ഥിരം സ്വഭാവത്തില്‍ പരിശോധന നടത്തും. തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷാ  മാനദണ്‌ഡങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ശ്രദ്ധ ഉറപ്പാക്കാനും അതോറിറ്റി രൂപവത്കരണത്തിലൂടെ കഴിയുമെന്നാണ്‌  സമിതിയുടെ പ്രത്യാശ. ആറു മാസത്തിനകം അതോറിറ്റി പ്രാബല്യത്തില്‍ വരും.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തൊഴിലാളികള്‍ക്ക്‌ മോശം താമസ സ്ഥലം നല്‍കുന്ന പ്രവണതയും കൂടുതലാണെന്ന് റിപ്പോര്‍ട്ടുണ്ട്‌. ഇതിനെതിരെയും അധികൃതര്‍  സ്ഥാപനങ്ങള്‍ക്ക്‌ കര്‍ശന മുന്നറിയിപ്പാണ്‌ നല്‍കിയിരിക്കുന്നത്‌. </font>]]></content:encoded>
      <pubDate>Tue, 13 Nov 2007 16:53:44 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:24:04 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തൊഴില്‍ പ്രശ്നം പഠിക്കാന്‍ സമിതി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴില്‍-പ്രശ്നം-പഠിക്കാന്‍-സമിതി-107102600061_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴില്‍-പ്രശ്നം-പഠിക്കാന്‍-സമിതി-107102600061_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[രാജ്യത്തെ തൊഴില്‍ മേഖലയുടെയും വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ സര്‍ക്കാര്‍ ശ്രമം 

തുടങ്ങി.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/26/images/img1071026061_1_1.jpg' Alt='Labour' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യത്തെ തൊഴില്‍ മേഖലയുടെയും വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ സര്‍ക്കാര്‍ ശ്രമം  തുടങ്ങി.  വിദേശ തൊഴിലാളികളുടെയും തൊഴില്‍ മേഖലയുടെയും പ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മൂന്ന്‌ വിദഗ്‌ധ  സമിതികള്‍ക്കും യു.എ.ഇ സര്‍ക്കാര്‍ രൂപം നല്‍കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂന്ന്‌ വിദഗ്‌ധ സമിതികള്‍ക്കാണ് യു.എ.ഇ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍,  സ്വകാര്യ മേഖലാ സമിതി പ്രതിനിധികള്‍, പൊതുജനക്ഷേമ സമിതി ത്മംഗങ്ങള്‍, തൊഴില്‍ വിദഗ്‌ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍  തുടങ്ങിയവരായിരിക്കും സമിതി അംഗങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദേശ തൊഴിലാളികളുടെയും തൊഴില്‍ മേഖലയുടെയും വിവിധ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ ഡിസംബര്‍ അവസാനിക്കുംമുമ്പ്‌  റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ സമിതികള്‍ക്കു നല്‍കിയ നിര്‍ദേശം. യു.എ.ഇ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ അബ്ദുല്ല അല്‍  കഅബിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജ്യത്തെ തൊഴില്‍ മേഖല, വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ്‌ നീക്കം നടത്തുന്നതെന്ന്‌ മന്ത്രി  വിശദീകരിച്ചു. അതേസമയം 2,000 തൊഴില്‍ പരിശോധകരടങ്ങുന്ന തൊഴില്‍ പരിശോധനാ അതോറിറ്റി ഉണ്ടാക്കുന്നതിനുള്ള മുഴുവന്‍  പഠനങ്ങളും പൂര്‍ത്തിയാക്കിയതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതു സംബന്ധിച്ച നിര്‍ദേശം യു.എ.ഇ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കും. നിലവിലുള്ള തൊഴില്‍ പരിശോധനാ വിഭാഗത്തിന്‌  വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്‌. അവിദഗ്‌ധ  തൊഴിലാളികള്‍ക്ക്‌ ആറ് വര്‍ഷം മാത്രം ജോലി നല്‍കിയാല്‍ മതിയെന്ന തീരുമാനവും യു.എ.ഇ എടുത്തിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജ്യത്ത്‌ ഇപ്പോഴുള്ള വിദേശികള്‍ താല്‍ക്കാലിക തൊഴിലാളികളാണെന്ന തീരുമാനം അരക്കിട്ടുറപ്പിക്കുന്നതായിരിക്കും അവിദഗ്‌ധ  തൊഴിലാളികള്‍ക്ക്‌ ആറ് വര്‍ഷം മാത്രം ജോലി നല്‍കാനുള്ള തീരുമാനം. ആറ് വര്‍ഷത്തിലേറെ ഒരു രാജ്യത്ത്‌ താമസിക്കുമ്പോള്‍  അവിടത്തെ പൗരത്വം നല്‍കുന്ന കീഴ്‌വഴക്കം പല രാജ്യങ്ങളിലുമുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ആനുകൂല്യം അവകാശപ്പെടാന്‍ സാധ്യതയുള്ളതിനാലാണ്‌ ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ വിദേശികള്‍ക്ക്‌ ആ‍റ് വര്‍ഷത്തില്‍ കൂടുതല്‍  കാലത്തേക്ക്‌ വിസ നല്‍കാതിരിക്കുന്നതിനുള്ള നിയമനിര്‍മാണത്തിന്‌ ഒരുങ്ങുന്നതെന്നാണ്‌ ഈ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറ് വര്‍ഷത്തിനു ശേഷം നാട്ടിലേക്ക്‌ തിരിച്ചുപോയവര്‍ക്ക്‌ ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം പുതിയ തൊഴില്‍ വിസയുമായി  തിരിച്ചുവരാന്‍ കഴിയുന്ന തരത്തിലായിരിക്കും പുതിയ വിസാ സമ്പ്രദായം നടപ്പാക്കുകയെന്ന്‌ യു.എ.ഇ തൊഴില്‍ മന്ത്രി പലതവണ  വ്യക്‌തമാക്കിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വരുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ മിക്കവാറും ആറ് വര്‍ഷ വിസാ നിയമം തിരുമാനിക്കുമെന്ന് സൂചനയുണ്ട്.  </font>]]></content:encoded>
      <pubDate>Fri, 26 Oct 2007 16:54:55 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആരോഗ്യവകുപ്പില്‍ അനധികൃത നിയമനം]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ആരോഗ്യവകുപ്പില്‍-അനധികൃത-നിയമനം-107102300073_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ആരോഗ്യവകുപ്പില്‍-അനധികൃത-നിയമനം-107102300073_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്താന്‍ ശ്രമം 

നടക്കുന്നതായി പരാതി.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/23/images/img1071023073_1_1.jpg' Alt='Health' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്താന്‍ ശ്രമം  നടക്കുന്നതായി പരാതി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ  ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വന്ന് കഴിഞ്ഞു. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് വിവിധ  ജില്ലകളിലായി ആയിരക്കണക്കിന് ഉദ്യോ‍ഗാര്‍ത്ഥികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെ അവഗണിച്ച് വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം നല്‍കി ഹെല്‍ത്ത്  ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നുവെന്നാണ് ആരോപണം. യാതൊരു മാനദണ്ഡവും അനുപാതവും നോക്കാതെ പതിനെട്ട്  വര്‍ഷം മുമ്പുള്ള സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലാണ് ഈ നിയമനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റാങ്ക് ലിസ്റ്റിലുള്ള ഒരാളെ പോലും എടുക്കാതെ വളഞ്ഞ വഴിയിലൂടെ നിയമനം നടത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. മുന്‍  കാലങ്ങളില്‍ സര്‍ക്കാര്‍ ഈ രീതിയില്‍ നിയമനം നടത്താനുള്ള കാ‍രണം ആവശ്യമായ യോഗ്യതകള്‍ ഇല്ലാതിരുന്നതിനാലാണ്.  എന്നാലിപ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായ ആയിരക്കണക്കിന് ആള്‍ക്കാര്‍ ഉണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍  പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറ്റ് വകുപ്പുകളില്‍ യോഗ്യത പരിഗണിച്ച ശേഷം അഞ്ച് മുതല്‍ പത്ത് ശതമാനം പേരെയാണ് സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നത്.  ആരോഗ്യ വകുപ്പ് ഇത് മറികടന്നുവെന്നും വകുപ്പിലെ രാഷ്ട്രീയ സര്‍വ്വീസ് സംഘടനകളാണ് ഈ നീക്കത്തിന് പിന്നിലെന്നും  ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഈ മാസം 25ന്  സെക്രട്ടേറിയറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. </font>]]></content:encoded>
      <pubDate>Tue, 23 Oct 2007 16:33:04 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സര്‍ട്ടിഫിക്കറ്റ്‌ മാനദണ്‌ഡം കര്‍ശനമാക്കുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/സര്‍ട്ടിഫിക്കറ്റ്‌-മാനദണ്‌ഡം-കര്‍ശനമാക്കുന്നു-107101600059_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/സര്‍ട്ടിഫിക്കറ്റ്‌-മാനദണ്‌ഡം-കര്‍ശനമാക്കുന്നു-107101600059_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[യു.എ.ഇയില്‍ ഉയര്‍ന്ന ജോലികള്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ മാനദണ്‌ഡം കര്‍ശനമാക്കുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/16/images/img1071016059_1_1.jpg' Alt='Certificate Attestation' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>യു.എ.ഇയില്‍ ഉയര്‍ന്ന ജോലികള്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ മാനദണ്‌ഡം കര്‍ശനമാക്കുന്നു. മാനദണ്‌ഡം തൊഴില്‍  വിപണിയുടെ കാര്യക്ഷമതയ്ക്ക് അനിവാര്യമാണെന്ന്‌ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ അബ്ദുല്ല അറിയിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യു.എ.ഇയില്‍ തൊഴില്‍ തേടി വരുന്ന വിദഗ്‌ധരും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരും തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്‌  നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ സ്ഥാപനങ്ങളുടെ ഭരണതല പദവികള്‍ വഹിക്കുന്നവരെയും വിവിധ തുറകളില്‍  വൈദഗ്‌ധ്യം നേടിയവരെയും ഇതില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ഇവര്‍ തൊഴില്‍ പരിചയ രേഖ ഹാജരാക്കിയിരിക്കണം. അയോഗ്യരും വ്യാജന്‍മാരുമായ ആളുകള്‍ പ്രധാന ജോലികളില്‍  എത്തിപ്പെടുന്നത്‌ തടയാനാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ മാനദണ്‌ഡം കര്‍ശനമാക്കുന്നത്.  ലേബര്‍ കാര്‍ഡ്‌ പുതുക്കുന്ന സമയത്തും  സര്‍ട്ടിഫിക്കറ്റ്‌ വിശ്വാസ്യത ഉറപ്പു വരുത്തുന്ന പ്രക്രിയ നടപ്പാക്കാനാണ്‌ തീരുമാനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏതു രാജ്യത്ത് നിന്നും ഇവിടേക്ക്‌ വരുന്ന പ്രാപ്‌തിയുള്ള പ്രഫഷനലുകളെയും വിദഗ്‌ധരെയും യു.എ.ഇ സ്വാഗതം ചെയ്യുന്നതായും മന്ത്രി  പറഞ്ഞു.  വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ പലരും ജോലി സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 2005  സെപ്റ്റംബറിലാണ്‌ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ്‌ മാനദണ്‌ഡം നിര്‍ബന്ധമാക്കിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യ, ഈജിപ്ത്‌, ഫിലിപ്പീന്‍സ്‌, പാകിസ്ഥാന്‍, ബ്രിട്ടന്‍ എന്നീ രാജ്യന്‍ങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ഒരു ലക്ഷത്തോളം  യോഗ്യതാ സര്‍ട്ടിഹ്മിക്കറ്റുകള്‍ ഇതിനകം പരിശോധിച്ച്‌ ഉറപ്പു വരുത്തിയതായും മന്ത്രി അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത  ഉറപ്പു വരുത്താന്‍ മികച്ച സംവിധാനങ്ങളാണ്‌ യു.എ.ഇ ഏര്‍പ്പെടുത്തിയത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഉണ്ടായ അപാകതകള്‍ തീര്‍ത്തും പരിഹരിച്ചു കൊണ്ട്‌ കുറ്റമറ്റ രീതിയിലുള്ള ഉറപ്പു  വരുത്തല്‍ സംവിധാനമാണ്‌ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</font>]]></content:encoded>
      <pubDate>Tue, 16 Oct 2007 15:31:03 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[യുവാക്കള്‍ പുതിയ മേഖലകളിലേക്ക്]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/യുവാക്കള്‍-പുതിയ-മേഖലകളിലേക്ക്-107100800061_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/യുവാക്കള്‍-പുതിയ-മേഖലകളിലേക്ക്-107100800061_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ആനിമേഷന്‍, ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിലെ ചെറുപ്പക്കാര്‍ തിരിയുന്നുവെന്ന് പഠന 

റിപ്പോര്‍ട്ട്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/08/images/img1071008061_1_1.jpg' Alt='Job' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ആനിമേഷന്‍, ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിലെ ചെറുപ്പക്കാര്‍ തിരിയുന്നുവെന്ന് പഠന  റിപ്പോര്‍ട്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തൊഴിലന്വേഷകരായ യുവാക്കള്‍ക്ക്‌ കോള്‍ സെന്‍റര്‍ ജോലിയോടുള്ള പ്രിയം കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഗരിക  യുവത്വത്തിന്‍റെ പുതിയ തൊഴിലന്വേഷണങ്ങളെപ്പറ്റി അസോസിയേറ്റഡ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രി (അസോചം)  തയ്യാറാക്കിയ പ്രബന്ധത്തിലാണ് ഈ വിവരം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോള്‍ സെന്‍റര്‍ വഴിയുള്ള പുറംകരാര്‍ ജോലികള്‍ ഉപേക്ഷിക്കുന്ന നഗരത്തിലെ ചെറുപ്പക്കാര്‍ മികച്ച ശമ്പളവും ജോലി  സാഹചര്യവുമുള്ള പുതു മേഖലകളാണ്‌ ഇപ്പോള്‍ ലക്‍ഷ്യം വയ്ക്കുന്നത്. പ്ലസ്‌ ടു പാസ്സായ ഉടന്‍ കോള്‍സെന്‍റര്‍ ജോലികളിലേക്ക്‌  കടക്കുന്ന പ്രവണതയാണ്‌ ഇടക്കാലത്ത്‌ കണ്ടിരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാലിന്ന് വ്യോമയാന, റീട്ടെയ്‌ല്‍‌, മാധ്യമ പ്രവര്‍ത്തന മേഖലകളാണ്‌ അവര്‍ തെരഞ്ഞെടുക്കുന്നത്‌. കൂടാതെ ആനിമേഷന്‍, ഡിസൈനിങ്‌,  ഹോസ്പിറ്റാലിറ്റി എന്നിവയും തൊഴില്‍ രംഗത്തെ പുതിയ പ്രതീക്ഷകളായിക്കഴിഞ്ഞു.  ഈ മേഖലകളിലെ ജോലി അവസരവും വരും  വര്‍ഷങ്ങളില്‍ കുത്തനെ ഉയരുമെന്ന്‌ അസോചം ചൂണ്ടിക്കാട്ടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യോമയാന മേഖലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 30 ശതമാനം തൊഴിലവസരങ്ങള്‍ കൂടി വര്‍ധിക്കും. നിലവില്‍ 270 വിമാനങ്ങള്‍  സര്‍വീസ്‌ നടത്തുന്ന ഇന്ത്യയില്‍ വരുംവര്‍ഷങ്ങളില്‍ അത്‌ 400ല്‍ അധികമാകും. അസോചമിന്‍റെ കണക്കുകളനുസരിച്ച്‌ ഡല്‍ഹിയില്‍  നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുന്നോടിയായി 75 പുതിയ ഹോട്ടലുകളാണ്‌ വരാന്‍ പോകുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവിടെ ആറുവര്‍ഷത്തിനിടയില്‍ 95,000 ത്തോളം തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നു. അന്താരാഷ്ട്ര ഉത്‌പന്നങ്ങള്‍ വില്‍ക്കാനായി  ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും പട്ടണങ്ങളിലും പുതിയ മാളുകള്‍ തുടങ്ങുകയാണ്‌. വിദേശ മാധ്യമ കമ്പനികളും കൂടുതല്‍  ശമ്പളത്തിന്‌ തൊഴിലവസരങ്ങളുമായി മുന്നോട്ടുവരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ എഫ്‌.എം. റേഡിയോ ചാനലുകളിലുണ്ടായ വര്‍ധനയും യുവാക്കളുടെ തൊഴില്‍ രംഗത്തെ പുതിയ മാറ്റത്തിന്‌ കാരണമായി.</font>]]></content:encoded>
      <pubDate>Mon, 08 Oct 2007 15:15:30 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വിദഗ്‌ധ തൊഴിലാളികള്‍ കുറയുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/വിദഗ്‌ധ-തൊഴിലാളികള്‍-കുറയുന്നു-107100100079_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/വിദഗ്‌ധ-തൊഴിലാളികള്‍-കുറയുന്നു-107100100079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഗള്‍ഫ് രാജ്യങ്ങളില്‍ അടിക്കടി ഉയരുന്ന ജീവിതച്ചെലവ് മൂലം വിദഗ്‌ധ തൊഴിലാളികള്‍ ഒഴിഞ്ഞുപോകുന്നതായി സര്‍വേ റിപ്പോര്‍ട്ട്‌. വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമം കാരണം പല കമ്പനികളുടെ പദ്ധതികള്‍ അനിശ്ചിതമായി വൈകുകയും ചെയ്യുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/01/images/img1071001079_1_1.jpg' Alt='Labour' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഗള്‍ഫ് രാജ്യങ്ങളില്‍ അടിക്കടി ഉയരുന്ന ജീവിതച്ചെലവ് മൂലം വിദഗ്‌ധ തൊഴിലാളികള്‍ ഒഴിഞ്ഞുപോകുന്നതായി സര്‍വേ റിപ്പോര്‍ട്ട്‌. വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമം കാരണം പല കമ്പനികളുടെ പദ്ധതികള്‍ അനിശ്ചിതമായി വൈകുകയും ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദുബൈ ആസ്ഥാനമായുള്ള ടാലന്‍റ് ഡോട്ട് കോം നടത്തിയ സര്‍വ്വേയിലാണ് ഈ വിവരമുള്ളത്. കറന്‍സി മൂല്യ നിരക്കിലെ കുറവും ഐ.ടി രംഗത്തും മറ്റും ഇന്ത്യയില്‍ ശമ്പളം വര്‍ധിച്ചതും ഒഴിഞ്ഞു പോക്കിന് ആക്കം കൂട്ടിയതായി സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എ.ഇ അടക്കമുള്ള മിക്ക ജി.സി.സി രാജ്യങ്ങളിലും സ്വകാര്യ മേഖലയില്‍ ജീവിതച്ചെലവിന്‌ അനുസൃതമായി ശമ്പളം കൂടുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജി.സി.സി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ശരാശരി ഒമ്പത്‌ ശതമാനമാണ്‌ ശമ്പളം വര്‍ദ്ധിച്ചിരിക്കുന്നത്‌. ഇതിന്‍റെ പലമടങ്ങാണ്‌ ജീവിതച്ചെലവിലെ വര്‍ദ്ധന. മൂല്യ നിരക്കിലെ വ്യത്യാസം കാരണം വരുമാനത്തില്‍ നിന്ന്‌ സമ്പാദ്യമായി ഒന്നും നീക്കിവയ്ക്കാനില്ലെന്നും വിദേശ തൊഴിലാളികള്‍ വ്യക്‌തമാക്കുന്നതായി സര്‍വ്വേ പറയുന്നു.  </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒമാനിലാണ്‌ സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം ശമ്പള വര്‍ദ്ധനവുണ്ടായത്‌ -11 ശതമാനം. യു.എ.ഇ 10.7, ഖത്തര്‍ 10.6, ബഹ്‌റൈന്‍ 8.1, കുവൈത്ത്‌ 7.9, സൗദി 7.7 ശതമാനം എന്നിങ്ങനെയാണ്‌ ഓരോ രാജ്യങ്ങളിലെയും ശരാശരി ശമ്പള വര്‍ധന. ഒമാനില്‍ കഴിഞ്ഞ വര്‍ഷം പൊതുമേഖലയില്‍ പതിനഞ്ച്‌ ശതമാനം ശമ്പള വര്‍ദ്ധനവുണ്ടായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിര്‍മാണം, ബാങ്കിംഗ്‌, ഊര്‍ജ്ജ ഉത്പാദനം എന്നീ രംഗങ്ങളിലാണ്‌ ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവുമധികം ശമ്പള വര്‍ദ്ധന രേഖപ്പെടുത്തിയത്‌. നിര്‍മാണ രംഗത്ത്‌ എഞ്ചിനീയര്‍മാര്‍ക്കാണ്‌ ഏറ്റവും വലിയ വര്‍ദ്ധന. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലാണ്‌ ഏറ്റവും കുറഞ്ഞ വര്‍ദ്ധന രേഖപ്പെടുത്തിയത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സര്‍ക്കാര്‍ സബ്സിഡിയും മറ്റും കാരണമായി സൗദിയില്‍ വിലക്കയറ്റം പൊതുവെ കുറവാണെന്നും സര്‍വേയില്‍ പറയുന്നു. അതേസമയം, വിദേശികള്‍ ഉള്‍പ്പെടെയുള്ള ജനസംഖ്യയിലെ വര്‍ദ്ധനവും മറ്റും കാരണമായി വാടകയടക്കമുള്ള ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യു.എ.ഇയിലാകട്ടെ ജനങ്ങളെ ഏറ്റവുമധികം പ്രയാസപ്പെടുത്തുന്നത്‌ വാടക വര്‍ദ്ധനവാണ്‌. 2006ല്‍ 31 ശതമാനമായിരുന്നു ശരാശരി വാടക വര്‍ധന. സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഈവര്‍ഷം വര്‍ദ്ധനയുടെ ശതമാനം 23 ആയി കുറഞ്ഞിട്ടുണ്ട്‌. </font>]]></content:encoded>
      <pubDate>Mon, 01 Oct 2007 15:41:18 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഉന്നതവിദ്യഭ്യാസം: സൌദി സംഘം ഇന്ത്യയില്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഉന്നതവിദ്യഭ്യാസം-സൌദി-സംഘം-ഇന്ത്യയില്‍-107092000079_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഉന്നതവിദ്യഭ്യാസം-സൌദി-സംഘം-ഇന്ത്യയില്‍-107092000079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[സര്‍വകലാശാലതലത്തില്‍ ഇന്ത്യയുമായി സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സൌദി സംഘം ഡല്‍ഹിയിലെത്തി.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/20/images/img1070920079_1_1.jpg' Alt='Higher Education' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സര്‍വകലാശാലതലത്തില്‍ ഇന്ത്യയുമായി സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സൌദി സംഘം ഡല്‍ഹിയിലെത്തി. സര്‍വകലാശാല തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാധ്യമാകുന്ന സഹകരണത്തെക്കുറിച്ച്‌ സംഘം ഇന്ത്യന്‍ അധികൃതരുമായി കൂടിയാലോചിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൗദിയിലെ പ്രമുഖ സര്‍കലാശാലയായ കിംഗ്‌ സഊദ്‌ യൂണിവേഴ്‌സിറ്റിയിലെയും സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെയും പ്രമുഖരാണ്‌ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയത്‌. ഡോ. സഈദ്‌ അല്‍ഈദാന്‍റെ നേതൃത്വത്തിലുള്ള സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രാലയ സംഘം സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സഹകരണത്തെക്കുറിച്ച്‌ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങളുമായി ചര്‍ച്ച നടത്തും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദ്യാഭ്യാസ രംഗത്തെ കഴിവുകള്‍ പരസ്‌പരം പങ്കുവയ്ക്കുക എന്ന ലക്‌ഷ്യത്തോടെ സൗദിയിലെയും ഇന്ത്യയിലെയും സര്‍വകലാശാലകള്‍ തമ്മില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും താല്‍കാലികമായി പരസ്‌പരം നിയമിക്കുന്നതിനെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്യും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ മാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിന്‍റെ സൗദി സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന്‌ സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ്‌ അല്‍അല്‍ഖരി ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്‌തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സര്‍വകലാശാല രംഗത്തെ സഹകരണത്തിന്‍റെ ഭാഗമായി അബ്ദുല്ല രാജാവിന്‍റെ പേരില്‍ ന്യു ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ സെന്‍റര്‍ ഏതാനും ദിവസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. </font>]]></content:encoded>
      <pubDate>Thu, 20 Sep 2007 15:51:54 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:58:52 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹില്‍പ്പാലസിനെ ഉന്നത പഠന കേന്ദ്രമാക്കും]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഹില്‍പ്പാലസിനെ-ഉന്നത-പഠന-കേന്ദ്രമാക്കും-107091700060_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഹില്‍പ്പാലസിനെ-ഉന്നത-പഠന-കേന്ദ്രമാക്കും-107091700060_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[തൃപ്പൂണിത്തുറ ഹില്‍പ്പാലസിനെ കല്‍‌പ്പിത സര്‍വ്വകലാശാലയാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി 

അറിയിച്ചു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/17/images/img1070917060_1_1.jpg' Alt='Thripoonithura Hill palace' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>തൃപ്പൂണിത്തുറ ഹില്‍പ്പാലസിനെ ഭാവിയില്‍ കല്‍‌പ്പിത സര്‍വ്വകലാശാലയാക്കി മാറിയേക്കാവുന്ന തരത്തിലുള്ള ഉന്നത പഠന  കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി അറിയിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹില്‍ പാലസിന്‍റെ ശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  പത്തൊമ്പതാം  നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ പഴയ കൊച്ചി രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു തൃപ്പൂണിത്തുറ ഹില്‍പ്പാലസ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊച്ചി രാജവംശത്തിന്‍റെ അവസാന രാജാവായിരുന്ന രാമവര്‍മ്മ പരീഷത്തിന്‍റെ കാലശേഷം കൊച്ചി സര്‍വ്വകലാശാലയുടെ  ആസ്ഥാനമായിരുന്നു ഈ കൊട്ടാ‍രം. 1951ലാണ് ഈ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.  രാജവാഴ്ചക്കാലത്തെ  വിലപ്പെട്ട രേഖകളും സിംഹാസനവും കിരീടവും അപൂര്‍വ്വമാ‍യ ആഭരണങ്ങളും ആയുധങ്ങളും ഇവിടെ സൂക്ഷിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും വിജ്ഞാനവും അത്ഭുതവും സമ്മാനിക്കുന്ന ഈ കൊട്ടാരമാണ് ഉന്നത  വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.  അനധിവിദൂരമായ ഭാവിയില്‍ തൃപ്പൂണിത്തുറ  ഹില്‍പ്പാലസിനെ ഒരു കല്‍പ്പിത സര്‍വ്വകലാശാലയായി മാറും.   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പന്ത്രണ്ടാം ധനകാര്യ കമ്മിഷന്‍ അനുവദിച്ച ഏഴരക്കോടി രുപ ചെലവഴിച്ചാണ് ഇവിടെ ശാസ്ത്രീയ സംരക്ഷണ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ഭാവിയില്‍ കല്‍പ്പിത സര്‍വ്വകലാശാലയായി മാറിയേക്കാവുന്ന രണ്ട് സ്ഥാപനങ്ങള്‍ നിലവില്‍  വരികയാണ്. കേരള കലാമണ്ഡലവും ഐ.എസ്.ആര്‍. ഒ സ്പേസ് ഇന്‍സ്റ്റിട്യൂട്ടും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കേന്ദ്ര സര്‍വ്വകലാശാല കേരളത്തില്‍ വരുന്ന കാര്യം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. </font>]]></content:encoded>
      <pubDate>Mon, 17 Sep 2007 16:11:29 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:58:52 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദുബായില്‍ വിദ്യഭ്യാസച്ചെലവ് ഏറുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ദുബായില്‍-വിദ്യഭ്യാസച്ചെലവ്-ഏറുന്നു-107090500074_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ദുബായില്‍-വിദ്യഭ്യാസച്ചെലവ്-ഏറുന്നു-107090500074_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ദുബായില്‍ വിദ്യാഭ്യാസത്തിന് ചെലവേറുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/05/images/img1070905074_1_1.jpg' Alt='Education' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ദുബായില്‍ വിദ്യാഭ്യാസത്തിന് ചെലവേറുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ഏജന്‍സി ദുബായിലെ ജീവിത  നിലവാരത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഈ വെളിപ്പെടുത്തല്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദുബായില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ രണ്ടു പേരും തങ്ങളുടെ വരുമാനത്തിന്‍റെ പകുതിയില്‍ കൂടുതലും ചെലവാക്കുന്നത് വീ‍ട്ട്  വാടക നല്‍കുന്നതിനും കുട്ടികളുടെ വിദ്യഭ്യാസത്തിനുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ദുബായില്‍ ജീവിത ചെലവ് വര്‍ദ്ധിച്ചു  വരികയാണെന്നും സര്‍വ്വേ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദുബായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വീ‍ടുകളുടെ വാടക 25 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.  മിക്കവരുടെ ശമ്പളത്തിന്‍റെയും  പകുതി ചെലവാകുന്നത് വാടക നല്‍കുന്നതിനാണ്. വിദ്യാഭ്യാസ ചെലവും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. അമ്പത് ശതമാനം  വരെയാണ് ഈയിനത്തില്‍ ഉണ്ടായ വര്‍ദ്ധന.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദുബായിലെ താമസക്കാരില്‍ പത്തില്‍ എട്ടു പേരും പത്തു ശതമാനം മുതല്‍ 20 ശതമാനം പേര്‍ക്കും അവശ്യചെലവുകള്‍ കഴിച്ച്  അവശേഷിക്കുന്നത് തുച്ഛമായ തുകയാണ്. 75 ശതമാനം പേര്‍ക്കും തങ്ങളുടെ വരുമാനത്തിന്‍റെ 25 ശതമാനം പോലും  സമ്പാദിക്കാനാവുന്നില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.</font>]]></content:encoded>
      <pubDate>Wed, 05 Sep 2007 16:39:24 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:58:52 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗില്‍ അവസരങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/കമ്പ്യൂട്ടറൈസ്ഡ്-അക്കൌണ്ടിംഗില്‍-അവസരങ്ങള്‍-107082900059_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/കമ്പ്യൂട്ടറൈസ്ഡ്-അക്കൌണ്ടിംഗില്‍-അവസരങ്ങള്‍-107082900059_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗ് ജോലികള്‍ക്ക് ലോകമെമ്പാടും അവസരങ്ങള്‍ ഏറിവരുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0708/29/images/img1070829059_1_1.jpg' Alt='Accounting' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗ് ജോലികള്‍ക്ക് ലോകമെമ്പാടും അവസരങ്ങള്‍ ഏറിവരുന്നു. അക്കൌണ്ടിംഗ് സോഫ്റ്റ്വെയറുകളില്‍  വൈദഗ്ധ്യം നേടുന്നവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ മികവ് തെളിയിക്കാനാവൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ സ്ഥാപങ്ങളുടെയും ജീവനാഡിയായ അക്കൌണ്ടിംഗ് ജോലികള്‍ കമ്പ്യൂട്ടറുകളിലൂടെയാണ് നിര്‍വ്വഹിച്ചു പോരുന്നത്. വന്‍‌കിട  കമ്പനികള്‍ മുതല്‍ സാധാരണ സ്ഥാപങ്ങള്‍ വരെ സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് ദൈനംദിന ഇടപാടുകള്‍ നടത്തുന്നു. ഏഷ്യന്‍  ഒര്‍ജിന്‍ ആയ ടാലി, വിദേശ സോഫ്ട്‌വെയറുകളായ പീച്ച് ട്രീ, ഡാക്ക് ഈസി എന്നിവ വിദേശരാജ്യങ്ങളിലും ഇന്ത്യയിലും ഒരുപോലെ  ഉപയോഗിച്ചു വരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ടാലി അക്കൌണ്ടിംഗ് പാക്കേജ് ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി നിര്‍ണയിക്കുന്നതിനൊപ്പം ദൈനംദിന സ്റ്റോക്ക് വിവരം  അറിയുന്നതിനും മാനേജ്‌മെന്‍റിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും ഈ സോഫ്റ്റ്വെയറിന് സാധിക്കുന്നു. ഇപ്പോള്‍  ഉപയോഗിച്ചു വരുന്നത് പുതിയ രൂപമായ ടാലി-9 ആണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യൂറോപ്പ്, ഗള്‍ഫ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന പീച്ച് ട്രീ സോഫ്റ്റ്വെയറില്‍ അക്കൌണ്ടിംഗ്  കോഡിംഗ് രീ‍തിയിലുടെ ആയതിനാല്‍ ജോലി എളുപ്പമാണ്. ഇത്തരം അക്കൌണ്ടിംഗ് സോഫ്റ്റ് വെയറുകളില്‍ വൈദഗ്ധ്യം  നേടുന്നതിലൂടെ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യാന്‍ പ്രാപ്തരാകും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ സോഫ്റ്റ്വെയറുകളെല്ലാം ഒരുമിച്ച് പഠിക്കുന്നതിനുള്ള അവസരങ്ങള്‍ ഇന്ന് ലഭ്യമാണ്. പ്രഫഷണല്‍ അക്കൌണ്ടന്‍റ്, ടാക്സ്  പ്രാക്ടീഷണര്‍ പോലുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ഇത്തരം ജോലികള്‍ക്ക് യോഗ്യത നേടുന്നു.  </font>]]></content:encoded>
      <pubDate>Wed, 29 Aug 2007 15:00:02 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:46:48 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അഭിമുഖത്തിന് ഒരുങ്ങുമ്പോള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/അഭിമുഖത്തിന്-ഒരുങ്ങുമ്പോള്‍-107081600034_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/അഭിമുഖത്തിന്-ഒരുങ്ങുമ്പോള്‍-107081600034_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ജോലി തിരയുമ്പോള്‍ നിങ്ങളുടെ അനുഭവപരിചയത്തിനും മറ്റു കഴിവുകള്‍ക്കും ആ ജോലിയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്‌ എന്ന്‌ ആലോചിക്കുക. വിഷണ്ണമായ മുഖത്തോടെ അഭിമുഖങ്ങളില്‍ പങ്കെടുക്കരുത്‌.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചില കാര്യങ്ങള്‍ മുന്‍‌പേ തന്ന്ര് പ്ലാന്‍ ചെയ്തു വച്ചാല്‍ അഭിമുഖങ്ങള്‍ സമ്മര്‍ദ്ദരഹിതമാക്കാം. അത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. ഇതാ ചില ഇന്‍റര്‍വ്യൂ ടിപ്‌സ്...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജോലി തിരയുമ്പോള്‍ നിങ്ങളുടെ അനുഭവപരിചയത്തിനും മറ്റു കഴിവുകള്‍ക്കും ആ ജോലിയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്‌ എന്ന്‌ ആലോചിക്കുക. വിഷണ്ണമായ മുഖത്തോടെ അഭിമുഖങ്ങളില്‍ പങ്കെടുക്കരുത്‌. പ്രസന്നമായ മുഖഭാവം സ്വീകരിക്കുക. അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുകയാവും ഫലം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്‍റര്‍വ്യൂ ബോര്‍ഡിനോട്‌ ചോദ്യങ്ങള്‍ ചോദിക്കുക. ശരാശരി പ്രവര്‍ത്തി ദിവസങ്ങളെക്കുറിച്ചോ ജോലിയുടെ സ്വഭാവത്തെക്കുറിച്ചോ ചോദിക്കാം. ഒരു ചോദ്യത്തിനു കൃത്യമായ മറിപടി അറിയില്ലെങ്കില്‍ അറിയാവുന്ന വിവരങ്ങള്‍ കൊണ്ട്‌ യുക്തിപൂര്‍വ്വം ഒരുത്തരം നല്‍കാം. നിങ്ങളുടെ പ്രൊഫഷണലിസവും ആശയവിനിമയം നടത്താനുള്ള കഴിവും തൊഴില്‍ദാതാവിന്‌ ബോദ്ധ്യമാകും വിധം സംസാരിക്കുക. അഹ്‌, യു നോ പ്രയോഗങ്ങള്‍ ഒഴിവാക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തൊഴില്‍ദാതാവ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്ന വേതനത്തെക്കുറിച്ച്‌ ചോദിച്ചാല്‍ മാന്യതയോടെ ആ പദവിക്ക്‌ നല്‍കുന്ന വേതനത്തെക്കുറിച്ച്‌ ചോദിക്കുക. എന്തുകൊണ്ട്‌ നിങ്ങളെ തിരഞ്ഞെടുക്കണം എന്നു ചോദിച്ചാല്‍ ആത്മവിശ്വാസത്തോടെയും വിനയത്തോടെയും സ്വന്തം കഴിവുകളെക്കുറിച്ച്‌ പറയുക. അമിതമാകരുത്. .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കണ്ണാടിയില്‍ നോക്കി സ്വന്തം കഴിവുകളെക്കുറിച്ചും മേന്മകളെക്കുറിച്ചും പറഞ്ഞ്‌ പരിശീലിക്കുക. ഇത്‌ കാര്യങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കും. തൊഴിലിലെ ധാര്‍മ്മികത, വിശ്വാസ്യത, തൊഴില്‍ ബന്ധങ്ങള്‍, ലക്ഷ്യത്തോടുള്ള അദമ്യമായ ആഗ്രഹം തുടങ്ങിയവയെക്കുറിച്ച്‌ അഭിമുഖത്തില്‍ വിശദീകരിക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഭിമുഖങ്ങളില്‍ എല്ലായ്പ്പോഴും നിങ്ങളുടെ റെസ്യൂമിന്‍റെ ഒരു അധികം കോപ്പി കൂടെ കരുതുക. ഇത്‌ നിങ്ങളുടെ ദീര്‍ഘദൃഷ്ടിയും ഔചിത്യവും വെളിവാക്കും. കടുത്ത ഗന്ധമുള്ള പെര്‍ഫ്യൂം, കടും നിറത്തിലുള്ള വസ്ത്രങ്ങള്‍-നെയില്‍ പോളിഷ്‌ എന്നിവ ഒഴിവാക്കുക. പുറം മോടിക്കല്ല കഴിവുകള്‍ക്കാണ് പ്രാധാന്യം. .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആത്മവിശ്വാസത്തോടെ ഇന്റര്‍വ്യൂബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ ഹസ്തദാനം നല്‍കുക. സൗമ്യവും പ്രസന്നവുമായ മുഖഭാവം പ്രൊഫഷണല്‍ ലുക്ക്‌ നല്‍കും. ഏതെങ്കിലും ഉത്തരം അറിയില്ലെങ്കില്‍ ബുദ്ധിമുട്ടി മറുപടി പറയുന്നുവെന്ന്‌ തോന്നിക്കാതെ 'അറിയില്ല' എന്ന്‌ വ്യക്തമായി പറയുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യകര്‍ത്താവിന്‍റെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ആത്മവിശ്വാസക്കുറവും താത്പര്യം ഇല്ലായുമാണ് തെളിയിക്കുക. പ്രഥമദൃഷ്ടിയില്‍ മോശം ഇംപ്രഷന്‍ ഉണ്ടായാല്‍ അതില്‍ നിന്ന്‌ മോചനം നേടാന്‍ ബുദ്ധിമുട്ടാണ്‌. പിന്നീട്‌ പരിശ്രമിച്ചാല്‍ ഗുണമുണ്ടാകില്ല.</font>]]></content:encoded>
      <pubDate>Thu, 16 Aug 2007 12:25:11 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:46:48 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കുസാറ്റിന് കേന്ദ്രപദവി നഷ്ടമാകുന്നു]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/കുസാറ്റിന്-കേന്ദ്രപദവി-നഷ്ടമാകുന്നു-107081400071_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/കുസാറ്റിന്-കേന്ദ്രപദവി-നഷ്ടമാകുന്നു-107081400071_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കേന്ദ്രപദവി സ്ഥാനം ലഭിക്കുന്നത് അനശ്ചിതമായി നീളുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0708/14/images/img1070814071_1_1.jpg' Alt='CUSAT' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കേന്ദ്രപദവി സ്ഥാനം ലഭിക്കുന്നത് അനശ്ചിതമായി നീളുന്നു. 520 കോടിയുടെ കേന്ദ്ര നിക്ഷേപമാണ് ഇതുവഴി കേരളത്തിന് നഷ്ടമാകുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാന ത്തിന്‍റെ ഉപേക്ഷമൂലം നടപ്പാകുന്നില്ല. 520 കോടിയുടെ കേന്ദ്ര നിക്ഷേപമാണ് ഇതുവഴി കേരളത്തിന് നഷ്ടമാകുന്നത്. </font><br/><font  style='font-size:12pt; color:#000000'>കുസാറ്റ് അടക്കം രാജ്യത്തെ അഞ്ച് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര പദവി നല്‍കാനായിരുന്നു കേന്ദ്രസര്‍ക്കര്‍ തീരുമാനിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതനുസരിച്ച് മറ്റ് നാല് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ തങ്ങളുടെ സന്നദ്ധത കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തെ അറിയിച്ചെങ്കിലും കേരളം ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.ഈ സ്ഥിതി തുടര്‍ന്നാല്‍ കുസാറ്റിനെ ഒഴിവാക്കി മറ്റ് നാല് സ്ഥാപനങ്ങളെയും ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്ന ബില്‍ കേന്ദ്രം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതമാവുമെന്നാണ് സൂചന. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുസാറ്റ് ദേശീയ സ്ഥാപനമായാല്‍ ബിരുദങ്ങള്‍ക്ക് ഐ.ഐ.ടിക്ക് തുല്യമായ പ്രാധാന്യം ലഭിക്കുകയും ബിരുദധാരികള്‍ക്ക് ക്യാംപസ് സെലക്ഷന്‍ ഉറപ്പാകുകയും ചെയ്യും. ഇപ്പോഴുള്ള സ്വാശ്രയ ഫീസ് നിരക്കുകള്‍ ഇല്ലാതാകുകയും നേവല്‍ ആര്‍ക്കിടെക്ചര്‍, ഐ.ടി തുടങ്ങിയ കോഴ്സുകള്‍ക്കെല്ലാം 50 ശതമാനം മലയാളികള്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അധ്യാപകര്‍ ഉള്‍പ്പടെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി ഉയരുകയും ചെയ്യും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരായ പ്രഹ്മ. എസ്.കെ.ജോഷി, പ്രഫ. അനന്ദകൃഷണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍  കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് വേണ്ടി നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആറ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഐ.ഐ.ടി തലത്തിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനിടെ, കേന്ദ്ര പദവി നിര്‍ണയത്തിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായ പശ്ചിമബംഗാളിലെ ജാദവപൂര്‍ സര്‍വകലാശാല തങ്ങളെ ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്‍റ് ടെക്നോളജി ആക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. കേരളം പിന്മാറുകയാണെങ്കില്‍ ജാദവപൂരിന് ഈ പദവി ലഭിക്കും. അതോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് കീഴിലെ രണ്ട് സര്‍വകലാശാലകള്‍ ദേശീയ സ്ഥാപനങ്ങളായി മാറുകയും ചെയ്യും. </font>]]></content:encoded>
      <pubDate>Tue, 14 Aug 2007 14:52:36 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:46:48 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പഠനത്തിന് പ്രായം തടസ്സമല്ല]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/പഠനത്തിന്-പ്രായം-തടസ്സമല്ല-107080300047_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/പഠനത്തിന്-പ്രായം-തടസ്സമല്ല-107080300047_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[വയസ്സ്‌കാലത്ത് ഇനിയെന്ത് പഠനം. അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ. ഓസ്ട്രേലിയയിലെ ഒരു മുത്തശ്ശി പഠനത്തിന് 

പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0708/03/images/img1070803047_1_1.jpg' Alt='Phyllis Turner' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വയസ്സ്‌കാലത്ത് ഇനിയെന്ത് പഠനം! അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ. ഓസ്ട്രേലിയയിലെ ഒരു മുത്തശ്ശി പഠനത്തിന്  പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫില്ലിസ് ടര്‍ണര്‍ മനുഷ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് തൊണ്ണൂറ്റിനാലാം വയസ്സിലാണ്.  ഏത്  പ്രായത്തിലുള്ളവര്‍ക്കും പഠിച്ച് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കാമെന്ന് തന്‍റെ ബിരുദ നേട്ടത്തിലൂടെ ഫില്ലിസ്  തെളിയിച്ചിരിക്കുകയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ എന്ന ബഹുമതിക്ക്  ഫില്ലിസ് ടര്‍ണര്‍ അര്‍ഹയായിരിക്കുകയാണ്.  പതിമൂന്നാമത്തെ വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയപ്പോള്‍ കുടുംബം  പോറ്റാന്‍ അമ്മയെ സഹായിക്കാനായാണ് ഫില്ലിസ് പ്രാഥമിക വിദ്യാഭ്യാസം ഉപേക്ഷിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/>1978<font  style='font-size:12pt; color:#000000'>ല്‍ മെഡിക്കല്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം ഏതാണ്ട് ആറ് ദശാബ്ധക്കാലം ഫില്ലിസിന്‍റെ  ജീവിതത്തിന് ഇടവേളയായിരുന്നു. തുടര്‍ന്ന് തൊണ്ണൂറാമത്തെ വയസ്സില്‍ അഡലൈഡ് സര്‍വ്വകലാശാലയില്‍ ബിരുദാനന്തര  ബിരുദത്തിന് ചേര്‍ന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയപ്പോള്‍ ഫില്ലിസ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ബിരുദാനന്തര  ബിരുദധാരിയായി മാറി.  കഴിഞ്ഞ ദിവസം സര്‍വ്വകലാശാല ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.  ഇനിയും പഠിക്കാന്‍  ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അതിന് അനുവദിക്കുന്നില്ലെന്ന് ഫില്ലിസ് പറയുന്നു.   </font>]]></content:encoded>
      <pubDate>Fri, 03 Aug 2007 14:13:38 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:46:48 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എയര്‍ഫോഴ്സില്‍ ചേരണോ?]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/എയര്‍ഫോഴ്സില്‍-ചേരണോ-107052000056_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/എയര്‍ഫോഴ്സില്‍-ചേരണോ-107052000056_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[രണ്ടു തരത്തിലുള്ള ജോലികളാണ് എയര്‍ഫോഴ്സ് വാഗ്ദാനം ചെയ്യുന്നത്. നിരന്തര ജോലിയും ചെറിയ കാലയളവുള്ള ജോലിയും.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>പുത്തന്‍ തലമുറയെ എന്നും പ്രലോഭിപ്പിക്കുന്ന കരിയര്‍ സാധ്യതകളിലൊന്നാണ് എയര്‍ഫോഴ്സ്. സിനിമയും മറ്റ് ജ-നകീയ മാധ്യമങ്ങളും എയര്‍ഫോഴ്സിനെ അമാനുഷിക രൂപം നല്‍കി അവതരിപ്പിക്കുന്നത് ഇതിനൊരു കാരണമാകാം. എന്തായാലും വെല്ലുവിളിയുയര്‍ത്തുന്ന ഒരു കരിയറാണ് എയര്‍ഫോഴ്സെന്ന് സംശയമില്ല. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>രണ്ടു തരത്തിലുള്ള ജോലികളാണ് എയര്‍ഫോഴ്സ് വാഗ്ദാനം ചെയ്യുന്നത്. നിരന്തര ജോലിയും ചെറിയ കാലയളവുള്ള ജോലിയും. സാധാരണയായി നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് ജയിച്ചു വരുന്നവര്‍ക്കാണ് എയര്‍ഫോഴ്സ് പൈലറ്റുമാരാവാനുള്ള പരിശീലനം നല്‍കുന്നത്. എസ്.എസ്.ബിയിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റ് ജോലികളാണ് കൊടുക്കുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സായുധ സേനയിലെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ശാരിരീക യോഗ്യതകള്‍ തന്നെയാണ് എയര്‍ഫോഴ്സിനും വേണ്ടത്. എന്നാല്‍ ഫ്ളയിംഗ് ബ്രാഞ്ചില്‍ എടുക്കുന്നവര്‍ക്കാവട്ടെ, 162.5 സെന്‍റീ മീറ്റര്‍ ഉയരവും 99-120 സെന്‍റീമീറ്റര്‍ കാലളവും നിഷ്കര്‍ഷിക്കുന്നു. കാഴ്ചക്കോ കേള്‍വിക്കോ ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ലെന്നതും മറ്റൊരു നിഷ്കര്‍ഷയാണ്.  </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>താഴെപ്പറയുന്ന വിധമാണ് എയര്‍ഫോഴ്സിലെ ജോലി സാധ്യതകള്‍. ഫ്ളയിംഗ് ബ്രാഞ്ച്, സാങ്കേതിക ബ്രാഞ്ച്, അഡ്മിനിസ്ട്രേറ്റീവ് വകുപ്പ്, അയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍, ഫൈറ്റര്‍ കണ്‍ട്രോളര്‍, ലോഗിസ്റ്റിക്സ് ഓഫീസര്‍, എക്കൗണ്ട്സ് ഓഫീസര്‍, വിദ്യാഭ്യാസ ബ്രാഞ്ച്, കാലാവസ്ഥ വകുപ്പ്, മെഡിക്കല്‍ ബ്രാഞ്ച് എന്നിവയാണവ. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പറക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഉയരാനുള്ള എല്ലാ സാധ്യതകളുമുള്ള ഒരു കരിയറാണിത്. പ്രതിഫലവും ഇവിടെ കൂടുതലാണ്. ആത്മധൈര്യവും വിദ്യാഭ്യാസവും നിഷ്കര്‍ഷിച്ചിട്ടുള്ള ശാരിരീക യോഗ്യതയുമുണ്ടെങ്കില്‍ ആര്‍ക്കും പിന്തുടരാവുന്ന ഒന്നാണ് എയര്‍ഫോഴ് കരിയര്‍. എന്താ ഒന്നു ശ്രമിച്ചു നോക്കണമെന്നുണ്ടോ?</font>]]></content:encoded>
      <pubDate>Sat, 26 May 2007 14:58:49 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതെങ്ങനെ ?]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/പരീക്ഷയ്ക്ക്-തയ്യാറെടുക്കുന്നതെങ്ങനെ-107052000053_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/പരീക്ഷയ്ക്ക്-തയ്യാറെടുക്കുന്നതെങ്ങനെ-107052000053_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ചെറിയതെങ്കിലും ശ്രദ്ധിക്കാതെ പോവുന്ന പലതും പരീക്ഷാഹാളില്‍ തലവേദനയുണ്ടാക്കാറുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ലേഖനമൊന്ന് വായിച്ചു നോക്കൂ!]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>പരീക്ഷയെഴുതുന്നതിനേക്കാള്‍ ശ്രമകരമാണ് അതിനു മുന്‍പുള്ള തയ്യാറെടുപ്പുകള്‍. അതത്രക്ക് വലിയ കാര്യമാണോ, പഠനമല്ലേ പ്രധാനം എന്ന് ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. ചെറിയതെങ്കിലും ശ്രദ്ധിക്കാതെ പോവുന്ന പലതും പരീക്ഷാഹാളില്‍ തലവേദനയുണ്ടാക്കാറുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ലേഖനമൊന്ന് വായിച്ചു നോക്കൂ!  </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഹാള്‍ടിക്കറ്റ്, പേന, പെന്‍സില്‍, സ്കെയില്‍, ഇന്‍സ്ട്രുമെന്‍റ് ബോക്സ് എന്നിവ തലേന്നുതന്നെ തയ്യാറാക്കിവയ്ക്കുക. മഷിപ്പേനയാണെങ്കില്‍ മഷി നിറയെ ഉണ്ടോ, ലീക്കു ചെയ്യുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കണം. ബാള്‍ പേന ഉപയോഗിക്കുന്നവര്‍ റീഫില്‍ പുതുതാണോ, സുഗമമായി എഴുതുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പരീക്ഷാഹാളില്‍ അരമണിക്കൂര്‍ മുമ്പെങ്കിലും എത്തണം. ഓടിപ്പിടച്ചെത്തിയാല്‍ വെപ്രാളത്തില്‍ ഉത്തരങ്ങള്‍ തെറ്റാനിടയുണ്ട്.  ഹാള്‍ടിക്കറ്റിലെ നമ്പര്‍ ഉത്തരക്കടലാസില്‍ കൃത്യമായി പകര്‍ത്തണം. ഉത്തരക്കടലാസില്‍ മൂന്നുവശത്തും മാര്‍ജിന്‍ വിടണം. മാര്‍ജിനുള്ള പേപ്പറിലെ ഉത്തരങ്ങള്‍ കാണാന്‍ ഭംഗിയുണ്ടാകും. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചോദ്യങ്ങള്‍ സശ്രദ്ധം വായിക്കുക. ഉത്തരം സൂഷ്മവും കൃത്യവുമാകാന്‍ ഇത് സഹായിക്കും. വ്യക്തമായും വൃത്തിയായും ഉത്തരമെഴുതണം. നല്ല കൈയക്ഷരത്തിന് പരിശോധകന്‍റെ ശ്രദ്ധ നേടാനാവും. എല്ലാ ചോദ്യത്തിനും ഉത്തരമെഴുതണം. സമയം കണക്കാക്കിയേ ഉത്തരമെഴുതാവൂ.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ലസമായിരുന്ന് ആദ്യമൊക്കെ സാവധാനം എഴുതിയാല്‍ പിന്നീട് കൂടുതല്‍ മാര്‍ക്കുള്ള ഉപന്യാസ രൂപത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം കിട്ടാതെ വരും. വാരിവലിച്ചെഴുതരുത്. കൃത്യമായ ഉത്തരമെഴുതുക. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പരീക്ഷയെഴുതിക്കഴിഞ്ഞാലുടന്‍ ഉത്തരങ്ങള്‍ വായിച്ചുനോക്കുക. അക്ഷരത്തെറ്റുണ്ടെങ്കില്‍ കണ്ടെത്താനും തിരുത്താനുമാവും. പേപ്പറുകള്‍ നൂലുപയോഗിച്ച് ക്രമം നോക്കി കൂട്ടിക്കെട്ടുക. നൂലഴിഞ്ഞുപോവാനിടയാവരുത്. </font>]]></content:encoded>
      <pubDate>Sun, 20 May 2007 17:10:49 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇതാ കുറേ വ്യാജസര്‍വകലാശാലകള്‍]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/ഇതാ-കുറേ-വ്യാജസര്‍വകലാശാലകള്‍-107052000052_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/ഇതാ-കുറേ-വ്യാജസര്‍വകലാശാലകള്‍-107052000052_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[ഇതാ ഇന്ത്യയില്‍ വിലസുന്ന കുറേ വ്യാജ സര്‍വകലാശാലകളുടെ പട്ടിക. സര്‍വകലാശാല വിവര വെബ്സൈറ്റില്‍നിന്നെടുത്തവയാണ് ഈ പട്ടിക:]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>വിദ്യാഭ്യാസം കച്ചവടമാവുമ്പോള്‍ ലാഭത്തിന് വേണ്ടിയെന്തും ചെയ്യാന്‍ മടിയില്ലാതാവും. പഠിക്കുന്നത് ജോലി കിട്ടാനാണെന്ന അബദ്ധധാരണയുമായി നടക്കുന്ന രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളുമാണ് വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എങ്ങിനെയെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെടുത്താല്‍ മതിയെന്ന ചിന്താഗതി അവരെ വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നയിക്കുന്നു. നിയമത്തിന്‍റെ കൈകളില്‍ ഇവരെന്നെങ്കിലും ചെന്നുപെടുമെന്നത് തീര്‍ച്ച. അപ്പോള്‍ മാത്രമേ പൈസ കൊടുത്തു വാങ്ങിയ സര്‍ട്ടിഫിക്കറ്റിന്‍റെ അര്‍ത്ഥമില്ലായ്മ മനസ്സിലാവുകയുള്ളൂ. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അറിയാതെ ഇത്തരം സ്ഥാപനങ്ങളില്‍ ചെന്നു പെടുന്ന വിദ്യാര്‍ത്ഥികളും ധാരാളം. സമയവും ധനവും നഷ്ടപ്പെടാതിരിക്കാന്‍ ഈ വ്യജന്മാരെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാണ്. ഇതാ ഇന്ത്യയില്‍ വിലസുന്ന കുറേ വ്യാജ സര്‍വകലാശാലകളുടെ പട്ടിക. സര്‍വകലാശാല വിവര വെബ്സൈറ്റില്‍നിന്നെടുത്തവയാണ് ഈ പട്ടിക:</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മൈഥിലി സര്‍വകലാശാല, ധാര്‍ബംഗ</font><br/><font  style='font-size:11pt; color:#000000'>മഹിള ഗ്രാം വിദ്യാപീഠ്, പ്രയാഗ്, അലഹബാദ്</font><br/><font  style='font-size:11pt; color:#000000'>വാരണാസേയ സംസ്കൃത വിശ്വവിദ്യാലയ, ഡല്‍ഹി</font><br/><font  style='font-size:11pt; color:#000000'>കൊമേര്‍സ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ഡല്‍ഹി </font><br/><font  style='font-size:11pt; color:#000000'>ഇന്ത്യന്‍ എഡ്യൂക്കേഷണല്‍ കൗണ്‍സില്‍, ലഖ്നൗ</font><br/><font  style='font-size:11pt; color:#000000'>ഗാന്ധി ഹിന്ദി വിദ്യാപീഠ്, അലഹബാദ്</font><br/><font  style='font-size:11pt; color:#000000'>നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഹോമിയോപ്പതി, കാന്‍പൂര്‍</font><br/><font  style='font-size:11pt; color:#000000'>നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്സിറ്റി, അലിഗഢ്</font><br/><font  style='font-size:11pt; color:#000000'>സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കേരളം</font><br/><font  style='font-size:11pt; color:#000000'>യുണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി, ഡല്‍ഹി </font><br/><font  style='font-size:11pt; color:#000000'>വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി</font><br/><font  style='font-size:11pt; color:#000000'>ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ, മഥുര</font><br/><font  style='font-size:11pt; color:#000000'>മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍, ഉത്തര്‍പ്രദേശ്</font><br/><font  style='font-size:11pt; color:#000000'>രാജാ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂര്‍</font><br/><font  style='font-size:11pt; color:#000000'>കേസര്‍വാണി വിദ്യാപീഠ്, ജബല്‍പ്പൂര്‍</font><br/><font  style='font-size:11pt; color:#000000'>ഡല്‍ഹി വിശ്വവിദ്യാപീഠ്, ഡല്‍ഹി</font><br/><font  style='font-size:11pt; color:#000000'>ബഡഗാന്‍വി ഓപ്പണ്‍ യൂണിവേഴ്സിറ്റി, ബല്‍ഗാം </font>]]></content:encoded>
      <pubDate>Sun, 20 May 2007 17:06:39 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തൊഴില്‍ വിപ്ളവത്തിന് നാനോ ടെക്നോളജി]]></title>
      <link>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴില്‍-വിപ്ളവത്തിന്-നാനോ-ടെക്നോളജി-107052000051_1.htm</link>
      <guid>https://malayalam.webdunia.com/article/career-articles-in-malayalam/തൊഴില്‍-വിപ്ളവത്തിന്-നാനോ-ടെക്നോളജി-107052000051_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-06/25/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1466863588-4121.jpg</image>
      <description><![CDATA[അടുത്ത വ്യവസായവിപ്ളവം എന്ന് ലോകം വിലയിരുത്തുന്ന തൊഴില്‍മേഖലയാണ് നാനോ ടെക് നോളജി മിനിയേച്ചര്‍ സയന്‍സ് ആയ നാനോ ടെക് നോളജി അതിസൂക്ഷ്മമായ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമാണ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><table cellspacing='0' cellpadding='0' border='0'  Align=Left><tr><td align='left'><img src='/ml/articles/0705/20/images/img1070520051_1_1.jpg' Alt='Nano' Border=0 class='imgArticle'></td></tr><tr> <td><table width='100%' cellpadding='0' cellspacing='0' border='0'><tr><td class='imgSource'>Lalu</td><td width='8'></td></tr></table></td></tr></table><!--endImage--> <font  style='font-size:11pt; color:#000000'>അടുത്ത വ്യവസായവിപ്ളവം എന്ന് ലോകം വിലയിരുത്തുന്ന തൊഴില്‍മേഖലയാണ് നാനോ ടെക് നോളജി. മിനിയേച്ചര്‍ സയന്‍സ് ആയ നാനോ ടെക് നോളജി അതിസൂക്ഷ്മമായ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒരുമില്ലിമീറ്ററിന്‍റെ പത്തുലക്ഷത്തില്‍ ഒരംശമാണ് നാനോമീറ്റര്‍. നാനോ ടെക് നോളജിയുടെ വികസനത്തോടെ ഫിസിക്കല്‍, കെമിക്കല്‍, ഒപ്റ്റിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, മാഗ്നറ്റിക് ശാഖകളില്‍ വിപ്ളവകരമായ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, ഇലക്ര്കോണിക്സ്, കോസ്മറ്റിക്സ് തുടങ്ങി സമസ്ത മേഖലകളിലും വന്‍ മാറ്റമുണ്ടാവും. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കല്ക്കരിയെ വജ്രമാക്കിമാറ്റാന്‍ അതിലടങ്ങിയ ആറ്റത്തെ പുനക്രമീകരിച്ചാല്‍ മതി എന്ന പ്രായോഗിക തത്വം പ്രയോഗിക്കാന്‍ പര്യാപ്തമായ സാങ്കേതികവിദ്യയാണിത്. ഏറ്റവും ഭാരവും കുറഞ്ഞ സുതാര്യവും അതിശക്തവുമായ ഉല്‍പ്പന്നങ്ങള്‍ കൈയ്യിലൊതുക്കാന്‍ നാനോ ടെക്നോളജിക്ക് കഴിയും. </font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആരോഗ്യപരിപാലനം, ഗവേഷണം, വിദ്യാഭ്യാസം, വ്യവസായം, മാധ്യമം, കുറ്റാന്വേഷണം എന്നീ മേഖലകളിലാണ് ഈ ശാസ്ത്രശാഖ വിപ്ളവങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഫിസിക്സ്,കെമിസ്ട്രി, ബയോ ഇന്‍ഫര്‍മാറ്റിക് സ്, ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് നാനോ ടെക</font><font style='font-size:11pt;'>േ</font><font style='font-size:11pt;'>ￔാളജി എം.ടെക്ക് കോഴ്സിന് ചേരാം. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ബാംഗ്ളൂരിലെ ജവഹര്‍ലാല്‍ നെഹ്രു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക്ക് റിസേര്‍ച്ച്, ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, ഡല്‍ഹിയിലെ സോളീഡ് സ്റ്റേറ്റ് ഫിസിക്കല്‍ ലബോറട്ടറി, പൂനയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി,ചണ്ഡീഗഡിലെ സെന്‍ട്രല്‍ സയന്‍റിഫിക്ക് ഇന്‍സ്ര്സുമെന്‍റ്സ് ഓര്‍ഗനൈസേഷന്‍, കാണ്‍പൂരിലെ ഡിഫന്‍സ് മെറ്റീരിയല്‍സ്  സ്റ്റോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നാനോ ടെക</font><font style='font-size:11pt;'>േ</font><font style='font-size:11pt;'>ￔാളജിയില്‍ പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇവയ്ക്കു പുറമേ കാണ്‍പൂര്‍, ചെന്നൈ, ഗോഹട്ടി, ഡല്‍ഹി, മുംബൈ ഐ ഐ റ്റികളും നാനോ ടെക്നോളജി കൊഴ്സുകള്‍ നടത്തുന്നുണ്ട്. അലഹബാദ് സര്‍വ്വകലാശാലയിലും ബനറസ് ഹിന്ദു വാഴ്സിറ്റിയിലും, നാനോ ടെക</font><font style='font-size:11pt;'>േ</font><font style='font-size:11pt;'>ￔാളജിയില്‍ ഗവേഷണസൗകര്യമുണ്ട്.</font>]]></content:encoded>
      <pubDate>Sun, 20 May 2007 17:03:37 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Career]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
