<?xml version="1.0" encoding="UTF-8"?><?xml-stylesheet href="/includes/rss.xsl" type="text/xsl" media="screen" ?><rss version="2.0" xmlns:media="http://search.yahoo.com/mrss/"><channel><title>തെരഞ്ഞെടുപ്പ് 09</title><link>http://malayalam.webdunia.com/miscellaneous/special09/election09/</link><description>മറ്റുള്ളവ &gt; സ്പെഷ്യല്‍ 09 &gt; തെരഞ്ഞെടുപ്പ് 09</description><copyright>Copyright Webdunia.com</copyright><lastBuildDate>Fri, 05 Feb 2010 08:03:03 GMT</lastBuildDate><language>x-ml-IN</language><image><title></title><url></url><link></link></image><item about="handheld"><title>കോണ്‍ഗ്രസ് പാവയാണെന്ന് മോഡി</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/12/1090412051_1.htm</link><description>ശ്രാവസ്തി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ അരയും തലയും മുറുക്കി തന്നെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. മോഡി ഇപ്പോള്‍ ഉപമകളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്.</description><pubDate>Sun, 12 Apr 2009 11:15:56 GMT</pubDate><source url="http://www.webdunia.com" media="handheld">ശ്രാവസ്തി</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/12/1090412051_1.htm</guid><media:group><media:content url="http://malayalam.webdunia.com/miscellaneous/special09/election09/0904/12/1090412051_1.htm" height="150" width="150" medium="image" /><media:title type="plain">കോണ്‍ഗ്രസ് പാവയാണെന്ന് മോഡി</media:title><media:thumbnail url="http://malayalam.webdunia.com/miscellaneous/special09/election09/0904/12/images/img1090412051_1_1.jpg" /><media:description></media:description><media:credit></media:credit></media:group></item><item about="handheld"><title>സിംഗ് അധികാരമുപേക്ഷിച്ച പ്രധാനമന്ത്രി: അദ്വാനി</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/11/1090411077_1.htm</link><description>ന്യൂഡല്‍ഹി: അദ്വാനി-മന്‍‌മോഹന്‍ സിംഗ് വാക്പയറ്റ് ചൂടുപിടിക്കുന്നു. മന്‍‌മോഹന്‍ സിംഗ് അധികാരം സ്വമേധയാ ഉപേക്ഷിച്ച പ്രധാനമന്ത്രിയാണെന്ന് അദ്വാനി ശനിയാഴ്ച പറഞ്ഞതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ആരോപണം. സിംഗ് പ്രധാനമന്ത്രി പദവിയില്‍ അണെങ്കിലും ഒരു അധികാരവും ഇല്ല, അധികാരമുപയോഗിക്കുന്ന ആള്‍ക്ക് വിശ്വാസ്യതയുമില്ല. സിംഗിനെ പേരെടുത്തും സോണിയയെ അല്ലാതെയും അദ്വാനി വിമര്‍ശിച്ചു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ഇത് ജനാധിപത്യമല്ല. പ്രധാനമന്ത്രി സ്വയം അധികാരം ഉപേക്ഷിച്ചയാളാണ് എന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ദുര്‍ബ്ബലനാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. പ്രധാനമന്ത്രി പല പദ്ധതികളും നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ അത് കോണ്‍ഗ്രസ് അധ്യക്ഷയുടെ അനുവാദം ലഭിക്കാതെ നടപ്പിലാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യങ്ങളെ കുറിച്ച് അറിയാമെന്നും അദ്വാനി പറഞ്ഞു.</description><pubDate>Sat, 11 Apr 2009 13:41:12 GMT</pubDate><source url="http://www.webdunia.com" media="handheld">ന്യൂഡല്‍ഹി</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/11/1090411077_1.htm</guid><media:group><media:content url="http://malayalam.webdunia.com/miscellaneous/special09/election09/0904/11/1090411077_1.htm" height="115" width="155" medium="image" /><media:title type="plain">സിംഗ് അധികാരമുപേക്ഷിച്ച പ്രധാനമന്ത്രി: അദ്വാനി</media:title><media:thumbnail url="http://malayalam.webdunia.com/miscellaneous/special09/election09/0904/11/images/img1090411077_1_1.jpg" /><media:description></media:description><media:credit></media:credit></media:group></item><item about="handheld"><title>മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍ 42!</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/11/1090411073_1.htm</link><description>മുംബൈ: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ മഹാരാഷ്ട്രയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ചിത്രം വ്യക്തമായി. സംസ്‌ഥാനത്തെ പതിമൂന്ന് സീറ്റുകളിലേയ്‌ക്ക്‌ മാറ്റുരയ്‌ക്കുന്നത്‌ 246 സ്‌ഥാനാര്‍ഥികളാണ്‌. ഇതില്‍ പതിനാല് പേര്‍ സ്ത്രീകളാണ്. 246 സ്ഥാനാര്‍ഥികളില്‍ 42 പേര്‍ ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ്. ബിജെപി അഞ്ച്, ബി എസ് പി രണ്ട്, കോണ്‍ഗ്രസ് നാല്, സ്വതന്ത്രര്‍ പതിനൊന്ന്, മറ്റുപാര്‍ട്ടികള്‍ പതിനാല്, എസ്പിയും എന്‍സിപിയും ഒന്ന് എന്നിങ്ങനെയാണ് ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ കണക്ക്. സ്ഥാനാര്‍ഥികളില്‍ 165 പേര്‍ ബിരുദം നേടിയവരാണ്. സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി കണക്കാക്കിയിരുന്നത് 102 ലക്ഷമാണ്. എന്‍ സി പിയിലെ നാലു സ്ഥാനാര്‍ഥികളുടെയും മൊത്തം ആസ്തി ഒരു കോടിക്ക് മുകളിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത് മുംബൈ നോര്‍ത്ത് ഈസ്റ്റിലാണ്. ഇവിടെ ഇരുപത്തെട്ട് പേരാണ് മത്സരിക്കുന്നത്. ഏറ്റവും കുറവ് ധുലെ മണ്ഡലത്തിലാണ്. നാലു പേരാണ് ഇവിടെ ജനവിധി തേടുന്നത്.</description><pubDate>Sat, 11 Apr 2009 13:41:00 GMT</pubDate><source url="http://www.webdunia.com" media="handheld">മുംബൈ</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/11/1090411073_1.htm</guid></item><item about="handheld"><title>മൂന്നാം മുന്നണിക്ക് സര്‍ക്കാരുണ്ടാ‍ക്കാനാവില്ല</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/11/1090411072_1.htm</link><description>തെരഞ്ഞെടുപ്പിനുശേഷം മൂന്നാം മുന്നണിയ്ക്ക് സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനും ബി ജെ പിയെ ശക്തിപ്പെടുത്താനുമാണ് മൂന്നാം മുന്നണി ശ്രമിക്കുന്നതെന്നും മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. കോഴിക്കോട് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വര്‍ഗീയച്ചുവയുള്ള സര്‍ക്കാര്‍ വേണോ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ സര്‍ക്കാര്‍ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം. രാഷ്ട്രീയ അവസരവാദത്തിന് പ്രത്യയശാ‍സ്ത്ര മുഖം മൂടി നല്‍കുന്ന ഇടതുപക്ഷത്തിന്‍റെ ആത്മവഞ്ചനയെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. ഭീകരതയുടെയും വര്‍ഗീയതയുടെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. സാന്ത്വനത്തിന്‍റെയും സമന്വയത്തിന്‍റെയും രാഷ്ട്രീയമാണ്. സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ ശക്തമായ നടപടികള്‍ മൂലമാ‍ണ്. ന്യൂനപക്ഷങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരാണ് യു പി എയുടേത്.</description><pubDate>Sat, 11 Apr 2009 12:34:42 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/11/1090411072_1.htm</guid></item><item about="handheld"><title>ആ ഷൂസ് ടൈറ്റ്‌ലറെയാണ് ലക്‍ഷ്യമാക്കിയത്</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409069_1.htm</link><description>ജര്‍ണയില്‍ സിംഗ് എന്ന അസഹിഷ്ണുവായ സിഖ് മതക്കാരന്‍ മാധ്യമപ്രവര്‍ത്തകന്‍ വലിച്ചെറിഞ്ഞ ഷൂസ് ടൈറ്റ്‌ലറുടെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കുമോ? ഏതാണ്ട് അത് സംഭവിച്ചു എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ശരിവയ്ക്കുന്നത്. ടൈറ്റ്‌ലറെ സിബിഐ കുറ്റവിമുക്തനാക്കിയ നടപടി സിഖ് മതക്കാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. എന്നാല്‍, ജര്‍ണയില്‍ സിംഗ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിനു നേര്‍ക്ക് ഷൂസ് വലിച്ചെറിഞ്ഞ സംഭവത്തോടെ അടങ്ങിക്കിടന്ന പ്രതിഷേധത്തിന് അഗ്നിനാമ്പ് മുളച്ചു ഡല്‍ഹിയിലെ കാര്‍ക്കര്‍ഡൂമ കോടതി ജഗദീഷ് ടൈറ്റ്‌ലറുടെ വിധി പ്രസ്താവിക്കുമ്പോള്‍ എതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ ധാര്‍മ്മികതയുടെ പേരില്‍ ടൈറ്റ്‌ലറെ മത്സര രംഗത്ത് നിന്ന് പിന്‍‌വലിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, സിഖ് മതക്കാരുടെ പ്രതിഷേധം കോടതി വരെയെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരിപ്പിച്ചു. ഇനി തീരുമാനം വൈകിച്ചുകൂടാ എന്ന നിലയിലാണ് അവരിപ്പോള്‍.</description><pubDate>Thu, 09 Apr 2009 13:30:31 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409069_1.htm</guid></item><item about="handheld"><title>പി ഡി പിക്ക് മാറ്റമില്ല: കാരാട്ട്</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409037_1.htm</link><description>തൃശൂര്‍: പി ഡി പിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ‍ട്ട്. 2006ലെ പി ഡി പി തന്നെയാണ് ഇപ്പൊഴത്തെ പിഡിപിയെന്നും കാരാട്ട് പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്ത നയങ്ങള്‍ നടപ്പിലാക്കുന്ന കോണ്‍ഗ്രസാണ് ഭൂതകാലത്തില്‍ ജീവിക്കുന്നത്. എല്ലാം വിപണിയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സാമ്പത്തിക നയങ്ങളുടെ ദുരന്ത ഫലങ്ങള്‍ ലോകം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നാണ് ഉപദേശിക്കാനുള്ളത്. കാലാഹരണപ്പെട്ട സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്ന കോണ്‍ഗ്രസാണ് ഭൂതകാലത്തിന്‍റെ തടവുകാരെന്നും കാരാട്ട് പറഞ്ഞു.</description><pubDate>Thu, 09 Apr 2009 09:55:56 GMT</pubDate><source url="http://www.webdunia.com" media="handheld">തൃശൂര്‍</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409037_1.htm</guid></item><item about="handheld"><title>അദ്വാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409034_1.htm</link><description>ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി ഗാന്ധിനഗര്‍ ലോക്‍സഭാ മണ്ഡലത്തില്‍ ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നയിച്ച വന്‍‌ റാലിയുടെ അകമ്പടിയോടെയാണ് അദ്വാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. പ്രസിദ്ധ നര്‍ത്തകി മല്ലിക സാരാഭായ് അദ്വാനിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. കലോലില്‍ നിന്നുള്ള എം‌എല്‍‌എ സുരേഷ് പട്ടേല്‍ ആണ് അദ്വാനിയെ എതിരിടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 1991 മുതലുള്ള കാലയളവില്‍, 1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതൊഴികെ, അദ്വാനി ലോക്സഭയില്‍ ഗാന്ധിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു വരികയാണ്. 1996ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ കേസ് നിലനില്‍ക്കുന്നതിനാല്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു.</description><pubDate>Thu, 09 Apr 2009 09:55:50 GMT</pubDate><source url="http://www.webdunia.com" media="handheld">ന്യൂഡല്‍ഹി</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409034_1.htm</guid></item><item about="handheld"><title>ആണവക്കരാറിനെ സോണിയ കേരളത്തില്‍ മറന്നു</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409027_1.htm</link><description>കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സോണിയാ ഗാന്ധി ആണവക്കരാറിനെ മറന്നു. അമേരിക്കയുമായുള്ള ആണവക്കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പുകിലുകള്‍ക്കൊടുവില്‍ യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ച സി പി എമ്മാണ് കേരളം ഭരിക്കുന്നതെന്ന് ഓര്‍ക്കാന്‍ യു പി എ അധ്യക്ഷയ്ക്കായില്ല. തിരുവനന്തപുരത്തും കോട്ടയത്തുമുള്ള വേദികളില്‍ ആണവക്കരാര്‍ ഒഴികെ മറ്റ് വിഷയങ്ങളാണ് അവര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇടതുമുന്നണി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണെന്ന് സോണിയാ ഗാന്ധി കോട്ടയത്ത് യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ ആരോപിച്ചു. കേരളത്തിന് ഇത്രയധികം വികസന പദ്ധതി നല്‍കിയ മറ്റൊരു കേന്ദ്ര സര്‍ക്കാരില്ല. 40,000 കോടി രൂപയുടെ വികസന പദ്ധതികള്‍ കേന്ദ്രം കേരളത്തിന് നല്‍കി. എന്നാല്‍ കേരളത്തിന്‍റെ നന്മയ്ക്കും, പുരോഗതിയ്ക്കും, കേരളത്തിലെ ചെറുപ്പക്കാരുടെ നന്മയ്ക്കും വേണ്ടി ഇടതുസര്‍ക്കാര്‍ എന്തു ചെയ്തെന്നും അവര്‍ ചോദിച്ചു.</description><pubDate>Thu, 09 Apr 2009 09:55:42 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/09/1090409027_1.htm</guid></item><item about="handheld"><title>നാനോയില്‍ കയറി ‘മോഡിപ്പട’</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/08/1090408087_1.htm</link><description>ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ നാനോയുടെ എന്‍ഞ്ചിനും തെരഞ്ഞെടുപ്പ് ചൂടില്‍ ‘ റേസാവുകയാണ്’ ! ബംഗാളില്‍ മമതാ ബാനര്‍ജി കൈകൊണ്ട് തൊടില്ല എന്ന് പറഞ്ഞ നാനോയാണ് ഗുജറാത്തില്‍ ബി ജെ പിയുടെ മുഖ്യ ആയുധം.</description><pubDate>Thu, 09 Apr 2009 09:55:28 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/08/1090408087_1.htm</guid><media:group><media:content url="http://malayalam.webdunia.com/miscellaneous/special09/election09/0904/08/1090408087_1.htm" height="150" width="150" medium="image" /><media:title type="plain">നാനോയില്‍ കയറി ‘മോഡിപ്പട’</media:title><media:thumbnail url="http://malayalam.webdunia.com/miscellaneous/special09/election09/0904/08/images/img1090408087_1_1.jpg" /><media:description></media:description><media:credit></media:credit></media:group></item><item about="handheld"><title>സ്ഥാനാര്‍ത്ഥിക്ക് നൂറ് അപരന്‍‌മാര്‍!</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/07/1090407085_1.htm</link><description>ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ അപരന്‍‌മാര്‍ ഉള്ള കാലമാണ്. പലരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അപരന്‍‌മാരുടെ ശല്യം കാരണം പല മണ്ഡലങ്ങളിലും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വന്തം മുന്നണി തന്നെ സ്ഥാനാര്‍ത്ഥിക്ക് അപരന്‍‌മാരെ രംഗത്തിറക്കിയാലോ? അതും നൂറുപേരെ! കൊല്ലം മണ്ഡലത്തിലാണ് മുന്നണി ഇത്തരത്തില്‍ അപരന്‍‌മാരെ ഇറക്കിയിരിക്കുന്നത്. അപരന്‍‌മാരുടെ കര്‍ത്തവ്യം യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കലാണെന്ന് മാത്രം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി രാജേന്ദ്രന്‍റെ മുഖംമൂടിയണിയണിഞ്ഞ് വോട്ട് ചോദിക്കാനെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇവിടത്തെ അപരന്‍‌മാര്‍. നൂറ് പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ മുഖം മൂടിയണിഞ്ഞ് സ്ഥാനാര്‍ത്ഥിയോടൊപ്പം മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്.</description><pubDate>Thu, 09 Apr 2009 09:55:06 GMT</pubDate><source url="http://www.webdunia.com" media="handheld">കൊല്ലം</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/07/1090407085_1.htm</guid><media:group><media:content url="http://malayalam.webdunia.com/miscellaneous/special09/election09/0904/07/1090407085_1.htm" height="48" width="48" medium="image" /><media:title type="plain">സ്ഥാനാര്‍ത്ഥിക്ക് നൂറ് അപരന്‍‌മാര്‍!</media:title><media:thumbnail url="http://malayalam.webdunia.com/miscellaneous/special09/election09/0904/07/images/tn_1090407085.jpg" /><media:description></media:description><media:credit></media:credit></media:group></item><item about="handheld"><title>വരുണിനെ തവിടുപൊടിയാക്കും: ലാലു</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/06/1090406085_1.htm</link><description>കിഷന്‍‌ഗഞ്ച്: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ലാലു പ്രസാദ് യാദവും രംഗത്ത്. പിലിബിറ്റില്‍ വിവാദ പ്രസംഗം നടത്തി അറസ്റ്റിലായ വരുണ്‍ ഗാന്ധിയാണ് ലാലുവിന്‍റെ മൂര്‍ച്ചയേറിയ നാവിന് ഇരയായത്.</description><pubDate>Thu, 09 Apr 2009 09:54:53 GMT</pubDate><source url="http://www.webdunia.com" media="handheld">കിഷന്‍‌ഗഞ്ച്</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/06/1090406085_1.htm</guid><media:group><media:content url="http://malayalam.webdunia.com/miscellaneous/special09/election09/0904/06/1090406085_1.htm" height="150" width="150" medium="image" /><media:title type="plain">വരുണിനെ തവിടുപൊടിയാക്കും: ലാലു</media:title><media:thumbnail url="http://malayalam.webdunia.com/miscellaneous/special09/election09/0904/06/images/img1090406085_1_1.jpg" /><media:description></media:description><media:credit></media:credit></media:group></item><item about="handheld"><title>സോണിയയും രാഹുലും കോടിപതികള്‍</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/06/1090406065_1.htm</link><description>ന്യൂഡല്‍ഹി:കോടിപതികളാണെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിക്കും മകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയ്ക്കും സ്വന്തമാ‍യി ഒരു വാഹനം പോലുമില്ല.കഴിഞ്ഞ ദിവസം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവേളയിലാണ് ഇരുവരും പാര്‍ട്ടിയുടെ ചില സ്ഥാനാര്‍ത്ഥികളെക്കാള്‍ ദരിദ്രരാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്.</description><pubDate>Thu, 09 Apr 2009 09:54:35 GMT</pubDate><source url="http://www.webdunia.com" media="handheld">ന്യൂഡല്‍ഹി</source><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/06/1090406065_1.htm</guid><media:group><media:content url="http://malayalam.webdunia.com/miscellaneous/special09/election09/0904/06/1090406065_1.htm" height="48" width="48" medium="image" /><media:title type="plain">സോണിയയും രാഹുലും കോടിപതികള്‍</media:title><media:thumbnail url="http://malayalam.webdunia.com/miscellaneous/special09/election09/0904/06/images/tn_1090406065.jpg" /><media:description></media:description><media:credit></media:credit></media:group></item><item about="handheld"><title>എസ്എന്‍ഡിപി നിലപാട് ആറിന്</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/04/1090404058_1.htm</link><description>പിന്നാക്ക ആഭിമുഖ്യമുള്ളവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു നല്‍കാന്‍ എസ് എന്‍ ഡി പി ആഹ്വാനം ചെയ്തു. എസ് എന്‍ ഡി പിയുടെ മുഖപത്രമായ ‘യോഗനാദ‘ത്തില്‍ ആണ് ഈ ആഹ്വാനം. ഇതു സംബന്ധിച്ച് ഈ മാസം ആറിന് നിലപാട് വ്യക്തമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ നിരവധി പാര്‍ട്ടിക്കാര്‍ വോട്ടിനു വേണ്ടി എസ് എന്‍ ഡി പിയെ സമീപിച്ചിരുന്നു. എന്നാല്‍, ആര്‍ക്കും എസ് എന്‍ ഡി പി വാക്കു നല്‍കിയില്ല - യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ‘യോഗനാദത്തി‘ന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് ആയിരുന്നു എസ് എന്‍ ഡി പി സ്വീകരിച്ചിരുന്നത്.</description><pubDate>Thu, 09 Apr 2009 09:54:21 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/04/1090404058_1.htm</guid></item><item about="handheld"><title>പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സി പി എം വ്യക്തമാക്കണം: ആന്‍റണി</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/04/1090404057_1.htm</link><description>ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നാം മുന്നണി യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യു പി എയും, എന്‍ ഡി എയും അവരുടെ നയപരിപാടികളും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു കഴിഞ്ഞു. അധികാരത്തില്‍ വന്നാന്‍ പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണം.</description><pubDate>Thu, 09 Apr 2009 09:54:09 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/04/1090404057_1.htm</guid></item><item about="handheld"><title>പോപ്പുലര്‍ ഫ്രണ്ടുമായി ഐക്യമില്ല: ചെന്നിത്തല</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/04/1090404056_1.htm</link><description>ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രെണ്ടുമായി യാതൊരു ഐക്യവുമില്ലെന്ന്‌ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടുളള വിരോധം കൊണ്ടാണ്‌ പോപ്പുലര്‍ ഫ്രണ്ട് യു ഡി എഫിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌. യു ഡി എഫിന്‌ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ഐക്യവുമില്ല. അവരുമായി വേദി പങ്കിടുന്ന പ്രശ്നമുദിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 18 മണ്ഡലങ്ങളില്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്നും, എറണാകുളത്തും തിരുവനന്തപുരത്തും യു ഡി എഫിന് എതിരാ‍യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു.</description><pubDate>Thu, 09 Apr 2009 09:53:56 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/04/1090404056_1.htm</guid></item><item about="handheld"><title>യു ഡി എഫ് വികസിപ്പിക്കും: തങ്കച്ചന്‍</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/02/1090402076_1.htm</link><description>ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം യു ഡി എഫ് വികസിപ്പിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ ‘ജനവിധി 2009’ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള മതേതര കക്ഷികളെ ചേര്‍ത്താണ് യു ഡി എഫ് വികസിപ്പിക്കുക. തെരഞ്ഞെടുപ്പില്‍, പി ഡി പിയുമായി കൂട്ടുകൂടുന്ന സി പി എം വര്‍ഗീയ പ്രീണനമാണ്‌ നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം കോണ്‍ഗ്രസിന്‍റെ വിജയത്തെ ബാധിക്കില്ല. ജമാ അത്തെ ഇസ്ലാമി എല്ലാ കാലത്തും കോണ്‍ഗ്രസിനെതിരായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളതെന്നും തങ്കച്ചന്‍ പറഞ്ഞു. 2001ല്‍ താന്‍ പെരുമ്പാവൂരില്‍ മത്സരിക്കുമ്പോള്‍ മദനിയുടെ ചിത്രമുള്ള പോസ്‌റ്റര്‍ അടിച്ചത്‌ പി ഡി പി പ്രവര്‍ത്തകരാണ്. അതിന്‍റെ ഫലം താന്‍ അനുഭവിച്ചു. ഈ പോസ്റ്ററാണ്‌ തന്‍റെ പരാജയത്തിനു കാരണമായതെന്നും ചോദ്യത്തിനുത്തരമായി തങ്കച്ചന്‍ പറഞ്ഞു.</description><pubDate>Thu, 09 Apr 2009 09:53:47 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/02/1090402076_1.htm</guid></item><item about="handheld"><title>മുരളിക്ക് കോണ്‍ഗ്രസ് വോട്ടു ലഭിക്കില്ല: ഉമ്മന്‍ ചാണ്ടി</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/02/1090402074_1.htm</link><description>ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരുടെ ഒരു വോട്ടു പോലും എന്‍ സി പി സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലഭിക്കില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുരളീധരന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയാണ്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാനാ‍ണ് മുരളീധരന്‍ നോക്കിയത്. കോണ്‍ഗ്രസ് വികാരമുള്ളവരാരും മുരളീധരന് വോട്ടു ചെയ്യില്ല - ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.</description><pubDate>Thu, 09 Apr 2009 09:53:37 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/02/1090402074_1.htm</guid></item><item about="handheld"><title>ചിത്രം വ്യക്തം: ഗോദയില്‍ 223 പേര്‍</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/02/1090402073_1.htm</link><description>ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് മത്സരരംഗത്ത് 20 മണ്ഡലങ്ങളിലായി 223 പേര്‍. പ്രധാനമായും അപരന്‍മാരാണ് ഇന്ന് പത്രികകള്‍ പിന്‍വലിച്ചത്. ആലപ്പുഴയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് മനോജിന്‍റെ രണ്ട് അപരന്‍മാരും, കോട്ടയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുരേഷ് കുറുപ്പിന്‍റെ അപരനും, പാലക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്‍റെ അപരനും പത്രിക പിന്‍വലിച്ചു. അതേസമയം, പത്രിക പിന്‍വലിച്ചതില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ ആരും ഇല്ല. വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാനാര്‍ത്ഥി ടി നസിറുദ്ദീനാണ് പത്രിക പിന്‍വലിച്ചവരില്‍ പ്രധാനി. യു ഡി എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പത്രിക പിന്‍വലിക്കാന്‍ നസിറുദ്ദീന്‍ തീരുമാനിച്ചത്.</description><pubDate>Thu, 09 Apr 2009 09:53:25 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/02/1090402073_1.htm</guid></item><item about="handheld"><title>വി എസും പിണറായിയും പ്രചരണത്തിന്</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/01/1090401077_1.htm</link><description>നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും, സൂക്ഷ്‌മപരിശോധനയും പൂര്‍ത്തിയായ സാഹചര്യത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി സി പി എം ഉന്നത നേതാക്കള്‍ രംഗത്തിറങ്ങി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തു നിന്ന് വടക്കോട്ടു തെരഞ്ഞെടുപ്പു പ്രചരണം ആരംഭിക്കുമ്പോള്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് തെക്കോട്ട് ആണ് പ്രചരണം നടത്തുന്നത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസിലും, പി ഡി പി ബന്ധത്തിലും ഉള്ള അഭിപ്രായവ്യത്യാസം പോലെ തന്നെയാണ് ഉന്നത നേതാക്കളുടെ പ്രചരണവും.</description><pubDate>Thu, 09 Apr 2009 09:53:15 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/01/1090401077_1.htm</guid></item><item about="handheld"><title>തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: ഉമ്മന്‍ ചാണ്ടി</title><category domain="http://malayalam.webdunia.com/miscellaneous/special09/election09/">തെരഞ്ഞെടുപ്പ് 09</category><link>http://malayalam.webdunia.com/miscellaneous/special09/election09/0904/01/1090401076_1.htm</link><description>ഭരണ സ്വാധീനം ഉപയോഗിച്ച് സി പി എം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂരില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു. കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ നാമനിര്‍ദേശപത്രിക തള്ളാന്‍ സി പി എം നടത്തിയ നീക്കം അപഹാസ്യമാണ്‌. നിയമപരമായും വസ്തുതാപരമായും തെറ്റായ വിവരങ്ങളാണ്‌ സുധാകരനെതിരെ സി പി എം ഉന്നയിച്ചത്.</description><pubDate>Thu, 09 Apr 2009 09:53:03 GMT</pubDate><source url="http://www.webdunia.com" media="handheld" /><guid isPermaLink="true">http://malayalam.webdunia.com/miscellaneous/special09/election09/0904/01/1090401076_1.htm</guid></item></channel></rss>
