<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[സാഹിത്യ കുറിപ്പുകള്‍]]></title>
    <link>https://malayalam.webdunia.com/literary-notes-in-malayalam</link>
    <description><![CDATA[സാഹിത്യലോകം പുതിയപ്രവണതകള്‍ പുസ്തകങ്ങള്‍ എഴുത്തുകാര്‍]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Mon, 15 Jun 2026 08:40:11 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>സാഹിത്യ കുറിപ്പുകള്‍</title>
      <url>https://malayalam.webdunia.com/literary-notes-in-malayalam</url>
      <link>https://malayalam.webdunia.com/literary-notes-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/literary-notes-in-malayalam-1020708.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[അയ്യപ്പപണിക്കര്‍ക്ക് സരസ്വതി സമ്മാന്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/അയ്യപ്പപണിക്കര്‍ക്ക്-സരസ്വതി-സമ്മാന്‍-108082400013_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/അയ്യപ്പപണിക്കര്‍ക്ക്-സരസ്വതി-സമ്മാന്‍-108082400013_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരനാണ് ഡോ.കെ. അയ്യപ്പപ്പണിക്കര്‍. ചൊല്ലിത്തീരുന്നതിനു മുന്‍പ് ആസ്വാദകനെ കവിതയുടെ ഭാഗമാക്കി മാറ്റുന്ന അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ചാരുതയാര്‍ന്ന കലാവിരുന്നിന് ഉദാഹരണങ്ങളാണ്.]]></description>
      <content:encoded><![CDATA[2006  <font  style='font-size:13pt; color:#000000'><b>ഫെബ്രുവരി 17</font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സാഹിത്യത്തിലെ സമുന്നത പുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാന് മലയാള കവി കെ.അയ്യപ്പപണിക്കര്‍ അര്‍ഹനായി. അയ്യപ്പപണിക്കരുടെ കൃതികള്‍ എന്ന പുസ്തകത്തിനാണ് പുരസ്കാരം. സരസ്വതി സമ്മാന്‍ നേടുന്ന രണ്ടാമത്തെ മലയാളിയാണ് അയ്യപ്പ പണിക്കര്‍. </font><br/><font  style='font-size:12pt; color:#000000'></font><br/>1990 <font  style='font-size:12pt; color:#000000'>മുതല്‍ 98 വരെയുള്ള അയ്യപ്പപണിക്കരുടെ സൃഷ്ടികളാണ് അയ്യപ്പപണിക്കരുടെ കൃതികള്‍ എന്ന പുസ്തകത്തിലുള്ളത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.കെ.ബിര്‍ള ഫൗണ്ടേഷനാണ് ഇത് നല്‍കുന്നത്. 1995ല്‍ ബാലാമണിയമ്മയ്ക്ക് ഈ അവാര്‍ഡ് ലഭിച്ചിരുന്നു. അതിനുശേഷം ഇത് ആദ്യമായാണ് ഒരു മലയാളി ഈ പുരസ്കാരം നേടുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരനാണ് ഡോ.കെ. അയ്യപ്പപ്പണിക്കര്‍. ചൊല്ലിത്തീരുന്നതിനു മുന്‍പ് ആസ്വാദകനെ കവിതയുടെ ഭാഗമാക്കി മാറ്റുന്ന അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ചാരുതയാര്‍ന്ന കലാവിരുന്നിന് ഉദാഹരണങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമകാലിക ജീവിതാവസ്ഥകളുടെ സംഘര്‍ഷവും സമസ്യകളും കൊത്തിയുടച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ മലയാളത്തിന് നല്‍കിയത് നവഭാവുകത്വവും സംവേദനത്തിലെ സാധാരണത്വവുമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/>1930 <font  style='font-size:12pt; color:#000000'>സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്തു ജനിച്ച അയ്യപ്പപ്പണിക്കര്‍ മലബാര്‍ ക്രിസത്യന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. അധ്യാപനത്തിലെ ബിരുദാനന്തര പഠനം ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിലായിരുന്നു. കേരളാ സര്‍വ്വകലാശാലയുടെ ഇംഗ്ളീഷ് വിഭാഗം തലവനായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുരുക്ഷേത്രം, ഗോത്രയാനം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1951-60, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1981-89, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1960-81 തുടങ്ങിയവ പ്രധാന കൃതികളാണ്.</font>]]></content:encoded>
      <pubDate>Sun, 24 Aug 2008 12:14:35 +0530</pubDate>
      <updatedDate>Wed, 23 Apr 2014 17:03:25 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ടിജെഎസ്‌ ജോര്‍ജിന്‍റെ ഓര്‍മ്മകളുടെ ഘോഷയാത്ര]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ടിജെഎസ്‌-ജോര്‍ജിന്‍റെ-ഓര്‍മ്മകളുടെ-ഘോഷയാത്ര-108080200091_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ടിജെഎസ്‌-ജോര്‍ജിന്‍റെ-ഓര്‍മ്മകളുടെ-ഘോഷയാത്ര-108080200091_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സമകാലീന മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ്‌ ജോര്‍ജിന്‍റെ ‘ഓര്‍മ്മകളുടെ ഘോഷയാത്ര‘ എന്ന പരമ്പര പുസ്‌തക രൂപത്തില്‍ പുറത്തിറങ്ങി.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0808/02/images/img1080802091_1_1.jpg' Alt='ടി ജെ എസ് ജോര്‍ജ്' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സമകാലീന മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ്‌ ജോര്‍ജിന്‍റെ ‘ഓര്‍മ്മകളുടെ ഘോഷയാത്ര‘ എന്ന പരമ്പര പുസ്‌തക രൂപത്തില്‍ പുറത്തിറങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പിന്നിട്ട വഴികളില്‍ കണ്ടെത്തിവരെ കുറിച്ചുള്ള വിവരണങ്ങളുടെ സമാഹാരമാണ്‌ പുസ്‌തകം. ഇന്ത്യയുടെ രാഷ്ട്രീയ കാലവസ്ഥയിലൂടെ പരിണിതപ്രജ്ഞനായ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ യാത്രയുടെ സമാഹാരമാണ്‌ പുസ്‌തകം. രാജ്യത്തിന്‍റെ ചരിത്രവും സ്വന്തം അനുഭവവും കൂട്ടിച്ചേര്‍ത്താണ്‌ ടി ജെ എസ്‌ ജോര്‍ജ്‌ പുസ്‌തകരചന നടത്തിയിരിക്കുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവിതാംകൂറും കായല്‍ രാജാവ്‌ മുരിക്കനും മുതല്‍ അടൂര്‍ഭാസിയും കാര്‍ട്ടൂണിസ്റ്റ്‌ ശങ്കറും ചാന്ദ്രാജിയും അടങ്ങുന്നവര്‍ ടി ജി എസിന്‍റെ ലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. തനതു നര്‍മ്മരസത്തോടെ കാര്യങ്ങള്‍ അവതരിക്കുന്ന ടി ജെ എസ്‌ ജോര്‍ജിന്‍റെ ലേഖനങ്ങള്‍ വളരെ വേഗത്തിലാണ്‌ ‘മലയാളം‘ വായനക്കാര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ്‌ ‘ഓര്‍മ്മകളുടെ ഘോഷയാത്ര‘ പ്രകാശിപ്പിച്ചത്‌. ഒറ്റയിരിപ്പിന്‌ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ്‌ പുസ്‌തകം എന്നാണ്‌ വി എസ്‌ പുസ്‌തകത്തെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിരിയും ചിന്തയും ഒത്തു ചേരുന്നതാണ്‌ ടി ജെ എസിന്‍റെ രചനാരീതിയെന്ന്‌ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്‌തകം പോയകാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമല്ലെന്ന്‌ ടി ജെ എസ്‌ ജോര്‍ജ്‌ പറഞ്ഞു. ഇന്നലെയും ഇന്നും തമ്മിലുള്ള അന്തരം മനസിലാക്കാനുള്ള ശ്രമം മാത്രമാണ്‌ പുസ്‌തകം. മുമ്പ് തെറ്റു ചെയ്യുന്നവന്‌ കുറ്റബോധം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന്‌ തെറ്റു ചെയ്യുന്നവന്‍ ത്യാഗിയാണെന്നതാണ്‌ രണ്ടു കാലങ്ങളും തമ്മിലുള്ള വ്യത്യാസമെന്ന്‌ അദ്ദേഹം പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 02 Aug 2008 16:54:13 +0530</pubDate>
      <updatedDate>Wed, 23 Apr 2014 17:03:25 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മോഹന്‍ കുമാറിന്‍റെ പുതിയ നോവല്‍ - ഏഴാമിന്ദ്രിയം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/മോഹന്‍-കുമാറിന്‍റെ-പുതിയ-നോവല്‍-ഏഴാമിന്ദ്രിയം-108070700055_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/മോഹന്‍-കുമാറിന്‍റെ-പുതിയ-നോവല്‍-ഏഴാമിന്ദ്രിയം-108070700055_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പ്രസിദ്ധ നോവലിസ്റ്റ് കെ.വി.മോഹന്‍ കുമാറിന്‍റെ ഏഴാമിന്ദ്രിയം എന്ന  പുതിയ നോവല്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ വിഖ്യാത  ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0807/07/images/img1080707055_1_1.jpg' Alt='Ezhamindiyam book release' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>പ്രസിദ്ധ നോവലിസ്റ്റ് കെ.വി.മോഹന്‍ കുമാറിന്‍റെ ഏഴാമിന്ദ്രിയം എന്ന  പുതിയ നോവല്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ വിഖ്യാത  ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൂര്യാ കൃഷ്ണമൂര്‍ത്തിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.  സംവിധായകനും ഫോട്ടോഗ്രാഫറുമായ ശിവന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. എ.ചന്ദ്രശേഖര്‍ പുസ്തകം പരിചയപ്പെടുത്തി.<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0807/07/images/img1080707055_1_2.jpg' Alt='mohankumar' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>Sasi</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വളരെ സവിശേഷമായ ആഖ്യാന ശൈലിയും ഇതിവൃത്തവുമുള്ള നോവലാണ്  ഏഴാമിന്ദ്രിയമെന്നും അത് ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് വായനക്കാരെ  കൂട്ടിക്കൊണ്ടുപോകുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മോഹന്‍ കുമാര്‍ എഴുതി  സൈന്‍ ബുക്സ് പ്രസിദ്ധീകരിച്ച ശ്രാദ്ധശേഷം എന്ന നോവലിന്‍റെ മൂന്നാം പതിപ്പും ചടങ്ങില്‍  പ്രകാശനം ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രമുഖ വാസ്തുശില്‍പ്പി ജി.ശങ്കര്‍, പത്രപ്രവര്‍ത്തകരായ മലയിന്‍‌കീഴ് ഗോപാലകൃഷ്ണന്‍,  വി.വി.വേണുഗോപാല്‍, സി.റഹീം, തിരക്കഥാകൃത്ത് ദേവരാജന്‍, കെ.ദിലീപ് കുമാര്‍. സി.എ  .ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/>  </font>]]></content:encoded>
      <pubDate>Mon, 07 Jul 2008 20:21:10 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:55:50 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സെപ്തം. 11 ഉള്ളൂര്‍ പ്രവചിച്ചിരുന്നു]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/സെപ്തം-11-ഉള്ളൂര്‍-പ്രവചിച്ചിരുന്നു-108060600065_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/സെപ്തം-11-ഉള്ളൂര്‍-പ്രവചിച്ചിരുന്നു-108060600065_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ന്യൂയോര്‍ക്കിലെ ലോകവ്യപാരകേന്ദ്രത്തിന് മേല്‍ നടന്ന ഭീകരാക്രമണം മലയാളത്തിന്‍റെ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പ്രവചിച്ചിരുന്നുവെന്ന് അകവൂര്‍ നാരായണന്‍ പറഞ്ഞത്]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0806/06/images/img1080606065_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ന്യൂയോര്‍ക്കിലെ ലോകവ്യപാരകേന്ദ്രത്തിന് മേല്‍ നടന്ന ഭീകരാക്രമണം മലയാളത്തിന്‍റെ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പ്രവചിച്ചിരുന്നുവെന്ന് അകവൂര്‍ നാരായണന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ ജന്‍‌മദിനത്തില്‍ അനുസ്മരിക്കാം. ന്യൂയോര്‍ക്കിനു മേല്‍ തീവ്രവാദി ആക്രമണമുണ്ടാകുന്നതിന് അഞ്ചു ദശാബ്ദം മുന്‍പാണ് ഉള്ളൂര്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയതെന്ന കാര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും അകവൂര്‍ പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടതില്‍ മനംനൊന്ത് ഉള്ളൂരെഴുതിയ ആറ്റംബോംബ് എന്ന കവിതയിലാണ് പ്രവചനമുള്ളതെന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു വിരമിച്ച മലയാളവിഭാഗം തലവന്‍ അകവൂര്‍ നാരായണന്‍ ചൂണ്ടിക്കാട്ടുന്നു. ഹിരോഷിമ പോയ വഴി അടഞ്ഞിട്ടില്ല. അറിവിന്‍ ന്യൂയോര്‍ക്കും അതിലേ പോയിടാം എന്നാണ് മഹാകവി കുറിച്ചിട്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/>2001 <font  style='font-size:12pt; color:#000000'>സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്‍റെ വെളിച്ചത്തില്‍ ഈ വരികള്‍ പ്രവചനശേഷിയുള്ളതാണെന്ന് അകവൂര്‍ പറയുന്നു. നമ്മുടെ പുരാണങ്ങള്‍ പറയുന്നതില്‍ അത്ഭുതമില്ല. അലൗകികശേഷിയുള്ള വിശുദ്ധനെന്നാണ് കവികളെ പുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത് എന്നായിരുന്നു അകവൂരിന്‍റെ വാദം.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 06 Jun 2008 18:14:39 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:49:20 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മൂന്നാമത്തെ പുസ്തകവുമായി ചേതന്‍ ഭഗത്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/മൂന്നാമത്തെ-പുസ്തകവുമായി-ചേതന്‍-ഭഗത്-108051500098_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/മൂന്നാമത്തെ-പുസ്തകവുമായി-ചേതന്‍-ഭഗത്-108051500098_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മുംബൈ:ചേതന്‍ ഭഗത് തന്‍റെ മൂന്നാമത്തെ പുസ്തകമായ  ദി ത്രി മിസ്‌റ്റേക്സ് ഓഫ് മൈ ലൈഫ്’ പുറത്തിറക്കുന്നു]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/15/images/img1080515098_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>FILE</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചേതന്‍ ഭഗത് സാഹിത്യ രംഗത്തെ ഏറ്റവും തിളക്കമേറിയ നക്ഷ‌ത്രങ്ങളില്‍ ഒരാളാണ് . ചേതനിന്‍റെ ഫൈവ് പോയിന്‍റ് സംവണ്‍(2004), വണ്‍ നൈറ്റ്@ ദി കാള്‍ സെന്‍റര്‍ എന്നിവ വായനക്കാരുടെ പ്രീതി പിടിച്ചു പറ്റിയവയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ മൂന്നാമത്തെ പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.’ ദി ത്രി മിസ്‌റ്റേക്സ് ഓഫ് മൈ ലൈഫെന്നാണ്’ അദ്ദേഹത്തിന്‍റെ പുതിയ പുസ്തകത്തിന്‍റെ പേര്. </font><br/><font  style='font-size:12pt; color:#000000'></font><br/>95 <font  style='font-size:12pt; color:#000000'>രൂപയേ പുസ്തകത്തിന് ഉള്ളൂ. തന്‍റെ കൂട്ടുകാരായ ഇഷിനെയും ഓമിയേയും സഹായിക്കാന്‍ വേണ്ടി കഥയിലെ നായകനായ ഗോവിന്ദ് ക്രിക്കറ്റ് സാമഗ്രികള്‍ വില്‍ക്കുന്ന കട തുടങ്ങുവാന്‍ ആഗ്രഹിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍,അഹമ്മദബാദ് നഗരത്തില്‍ അത് എളുപ്പമായിരുന്നില്ല. വര്‍ഗീയ ലഹള, ഭൂമികുലുക്കം, കലാപം തുടങ്ങിയ തെറ്റുകള്‍ നിലനില്‍ക്കുന്ന ഈ നഗരത്തില്‍  നായകന്‍റെ ആഗ്രഹം നടപ്പിലാക്കാന്‍ എളുപ്പമായിരുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നായകന് ലക്‍ഷ്യം നിറവേറ്റാന്‍ കഴിയുമോയെന്ന കാര്യത്തില്‍ നോവല്‍ ഉത്തരം നല്‍കുന്നു.  ‘ഫൈവ് പോയിന്‍റ് ഓഫ് സംവണ്‍‘ ഇന്ത്യയിലെ പ്രശസ്തമായ കോളേജികളിലൂടെയുള്ള ഒരു യാത്രയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>2008 <font  style='font-size:12pt; color:#000000'>മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസ് ചേതന്‍ ഭഗതിനെ ‘ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് എഴുത്തുകാരനായി തെരഞ്ഞെടുത്തിരുന്നു‘.    </font>]]></content:encoded>
      <pubDate>Thu, 15 May 2008 19:01:05 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കെ‌എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/കെ‌എ-കൊടുങ്ങല്ലൂര്‍-പുരസ്‌കാരം-108043000089_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/കെ‌എ-കൊടുങ്ങല്ലൂര്‍-പുരസ്‌കാരം-108043000089_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന കെ‌എ കൊടുങ്ങല്ലൂരിന്‍റെ സ്‌മരണരാര്‍ത്ഥം ഏര്‍പ്പെടുത്തിയ  കഥാപുരസ്‌കാരത്തിന് എന്‍‌ട്രികള്‍ ക്ഷണിച്ചു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന കെ‌എ കൊടുങ്ങല്ലൂരിന്‍റെ സ്‌മരണരാര്‍ത്ഥം ഏര്‍പ്പെടുത്തിയ  കഥാപുരസ്‌കാരത്തിന് എന്‍‌ട്രികള്‍ ക്ഷണിച്ചു. മലയാള ദിനപത്രങ്ങളിലെ ഞായറാഴ്‌ചപ്പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള  ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ചെറുകഥക്കാണ് പുരസ്‌കാരം നല്‍കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാരാദ്യ മാധ്യമം എഡിറ്ററായിരുന്ന കെ‌എ കൊടുങ്ങല്ലൂരിന്‍റെ ഓര്‍മക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ  അവാര്‍ഡ് 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 2007 ജനുവരി ഒന്നിനും ഡിസംബര്‍ 31  നുമിടയില്‍ പ്രസിദ്ധീകരിച്ച ചെറുകഥകളാണ് അവാര്‍ഡിന് പരിഗണിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഥ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം, ലക്കം, തീ‍യതി തുടങ്ങിയ വിവരങ്ങള്‍ കഥയുടെ മൂന്നു പകര്‍പ്പുകള്‍, ബയോഡാറ്റ  എന്നിവ സഹിതം എന്‍‌ട്രികള്‍ എന്‍ രാജേഷ്, കണ്‍‌വീനര്‍, കെ‌എ കൊടുങ്ങല്ലൂര്‍ അവാര്‍ഡ് സമിതി, മാധ്യമം സില്‍‌വര്‍  ഹില്‍‌സ് പി‌ഒ, കോഴിക്കോട്-12 എന്ന വിലാസത്തില്‍ 2008 ജനുവരി ഒന്നിനു മുമ്പ് ലഭിച്ചിരിക്കണം. കവറിനു  പുറത്ത് ‘കെ‌എ കൊടുങ്ങല്ലൂര്‍ കഥാ പുരസ്‌കാരത്തിന്’ എന്നെഴുതിയിരിക്കണം.</font>]]></content:encoded>
      <pubDate>Wed, 30 Apr 2008 19:21:30 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദളിത് സാഹിത്യ അക്കാദമി ശില്‍‌പ്പശാല]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ദളിത്-സാഹിത്യ-അക്കാദമി-ശില്‍‌പ്പശാല-108042100078_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ദളിത്-സാഹിത്യ-അക്കാദമി-ശില്‍‌പ്പശാല-108042100078_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ദളിത് പ്രവര്‍ത്തകര്‍ക്കായി ദല്‍‌ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ  കേരള ഘടകം 2008 മേയ് 23,24,25 തീയതികളില്‍ തിരുവനന്തപുരത്ത് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പഠന  ക്യാമ്പ് നടത്തുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ദളിത് പ്രവര്‍ത്തകര്‍ക്കായി ദല്‍‌ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ  കേരള ഘടകം 2008 മേയ് 23,24,25 തീയതികളില്‍ തിരുവനന്തപുരത്ത് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പഠന  ക്യാമ്പ് നടത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദളിത് ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന  കല-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ശില്‍‌പ്പശാലയില്‍ പ്രവേശനം നല്‍കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  താമസം, ഭക്ഷണം എന്നിവ സൌജന്യമായിരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍‌പ്പര്യപ്പെടുന്നവര്‍ വിശദമായ ബയോഡാറ്റ, ഏപ്രില്‍ 30 ന് മുമ്പായി പ്രസിഡന്‍റ് ഭാരതിയ  ദളിത് സാഹിത്യ അക്കാദമി, ടിസി 26/2050, ട്യൂട്ടേഴ്‌സ് ലെയ്ന്‍,സ്റ്റാച്യു, തിരുവനന്തപുരം എന്ന വിലാസത്തില്‍  അപേക്ഷിക്കുക. </font>]]></content:encoded>
      <pubDate>Mon, 21 Apr 2008 18:34:14 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പുതിയ നോവല്‍ എഴുതുന്നില്ലെന്ന് റൌളിംഗ്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/പുതിയ-നോവല്‍-എഴുതുന്നില്ലെന്ന്-റൌളിംഗ്-108041500078_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/പുതിയ-നോവല്‍-എഴുതുന്നില്ലെന്ന്-റൌളിംഗ്-108041500078_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ന്യൂയോര്‍ക്ക് ഹാരി പോട്ടര്‍ കഥകളെക്കുറിച്ച് തന്‍റെ  അനുമതിയില്ലാതെ പ്രസാധക സ്ഥാപനം വിജ്ഞാനകോശം നിര്‍മ്മിക്കുന്നത് മൂലമുണ്ടായ വിഷമം തന്‍റെ  പുതിയ നോവല്‍ നിര്‍മ്മാണം അവസാനിപ്പിച്ചെന്ന് ജെകെ റൌളിംഗ്]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/15/images/img1080415078_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പുതിയ നോവലിന്‍റെ എഴുത്ത് അവസാനിപ്പിച്ചെന്ന് ഹാരി പോട്ടര്‍ കഥകളിലൂടെ വായനക്കാരുടെ  മനം കവര്‍ന്ന ജെകെ റൌളിംഗ് തിങ്കളാഴ്ച ന്യൂയോര്‍ക്ക് കോടതിയെ അറിയിച്ചു.ഹാരി പോട്ടര്‍ കഥകളെക്കുറിച്ച് തന്‍റെ  അനുമതിയില്ലാതെ ഒരു പ്രസാധക സ്ഥാപനം വിജ്ഞാനകോശം നിര്‍മ്മിക്കുന്നത് മൂലമുണ്ടായ വിഷമം തന്‍റെ  സര്‍ഗാത്മകതയെ ബാധിച്ചതാണ്  ഇങ്ങനെയൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് ജെകെ റൌളിംഗ്  പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/>400 <font  style='font-size:12pt; color:#000000'>പേജുള്ള ഈ വിജ്ഞാന കോശം ഒരു അമേരിക്കന്‍  കമ്പനിയായ ആര്‍‌ഡി‌ആര്‍ ആണ് നിര്‍മ്മിക്കുന്നത്.   ഇതിനെതിരെ റൌളിംഗ് ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നല്‍കിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതേസമയം ഈ വിജ്ഞാന കോശം ഹാരിപോട്ടര്‍ പരമ്പരയില്‍ പെട്ട പുസ്തകങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന്   ആര്‍‌ഡി‌ആര്‍ പറഞ്ഞു. ‘ഞാന്‍ കരയുവാന്‍ ആഗ്രഹിക്കുന്നില്ല. എന്തു കൊണ്ടെന്നാല്‍ ഞാന്‍ ബ്രിട്ടീഷ് പൌരയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹാരി പോട്ടര്‍ പരമ്പരയില്‍ പെട്ട പുസ്തകങ്ങള്‍ എനിക്ക് എന്‍റെ മക്കളെ പോലെയാണ്. അവ എനിക്ക് വളരെ  വ്യക്തിപരമായ  ഒന്നാണ്. 17 വര്‍ഷമായി പഴക്കമുള്ള എന്‍റെ ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ ഇവിടെ ചൂഷണം  ചെയ്യപ്പെടുകയാണ്. ഈ കഥകള്‍ പണത്തിനു വേണ്ടി മാത്രമല്ല. ഞാന്‍ എഴുതിയത്‘,റൌളിംഗ് പറഞ്ഞു.</font>]]></content:encoded>
      <pubDate>Tue, 15 Apr 2008 18:53:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഷേക്‍സ്പിയര്‍ നാടകങ്ങള്‍ ഓണ്‍‌ലൈനില്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഷേക്‍സ്പിയര്‍-നാടകങ്ങള്‍-ഓണ്‍‌ലൈനില്‍-108040300083_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഷേക്‍സ്പിയര്‍-നാടകങ്ങള്‍-ഓണ്‍‌ലൈനില്‍-108040300083_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ലണ്ടന്‍ സാഹിത്യകുലപതി വില്യം ഷേക്‍സ്പിയറിന്‍റെ നാടകങ്ങള്‍ ഇനി വൈകാതെ ഓണ്‍‌ലൈനില്‍ ആസ്വദിക്കാം!.  1641 നു മുമ്പ് അദ്ദേഹം രചിച്ച നാടകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുള്ള ശ്രമത്തിലാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/03/images/img1080403083_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>FILE</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സാഹിത്യകുലപതി വില്യം ഷേക്‍സ്പിയറിന്‍റെ നാടകങ്ങള്‍ ഇനി വൈകാതെ ഓണ്‍‌ലൈനില്‍ ആസ്വദിക്കാം!.  1641 നു മുമ്പ് അദ്ദേഹം രചിച്ച നാടകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ ഓക്സ്‌ഫോര്‍ഡ്  സര്‍വകലാശാലയും അമേരിക്കയിലെ ഫോല്‍ഗര്‍ ഷേക്‍സ്പിയര്‍ ലൈബ്രറിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൌജന്യമായിട്ട് ഇവ സാഹിത്യപ്രേമികള്‍ക്ക് ആസ്വദിക്കാം.  ഷേക്‍സ്‌പിയര്‍ നാടകങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്  അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ ജോണ്‍ ഹെമിങ്ങ്‌സ്, ഹെന്‍‌റി കോണ്‍‌ഡെല്ലുമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൂരിഭാഗം ഷേക്‍സ്പിയര്‍ നാടകങ്ങളുടെയും  യഥാര്‍ത്ഥപ്രതി എളുപ്പം പൊടിയുന്ന പേപ്പറുകളിലാണ് . ഇവ ഡിജിറ്റല്‍  ഫോര്‍മാറ്റിലാക്കി ഓണ്‍‌ലൈനില്‍ ലഭ്യമാക്കുമ്പോള്‍ യഥാര്‍ത്ഥ ഷേക്‍സ്പിയര്‍ രചനകള്‍ ആസ്വാദകര്‍ക്ക്  വായിക്കുവാനുള്ള അവസരമാണ് ലഭിക്കുക.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഷേക്‍സ്പിയറിന്‍റേതായി 38 നാടകങ്ങളും 154 സോണറ്റുകളും രണ്ട് ദീര്‍ഘ കാവ്യങ്ങളുമാണ് ഇന്ന്  ലഭ്യമായിട്ടുള്ളത്. അദ്ദേഹത്തിന്‍റെ  നാടകങ്ങള്‍ ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഷേക്‍സിപിയറിന്‍റെ പ്രധാന നാടകങ്ങള്‍ 1592 നുശേഷമാണ്  പുറത്തുവന്നത്. എവരി മാന്‍ ഇന്‍  ഹിസ് ഹ്യൂമര്‍ 1598 ലാണ് പുറത്തുവന്നത്.</font>]]></content:encoded>
      <pubDate>Thu, 03 Apr 2008 19:03:19 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലളിതാംബികയുടെ ചെറുകഥകളില്‍ നിന്ന്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ലളിതാംബികയുടെ-ചെറുകഥകളില്‍-നിന്ന്-108033000054_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ലളിതാംബികയുടെ-ചെറുകഥകളില്‍-നിന്ന്-108033000054_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഉണര്‍ന്നിരുന്നപോള്‍ അവള്‍ ലോകം കണ്ടിട്ടില്ല. ഒച്ചപ്പാടുകള്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല. ആ ഹൃദയത്തുടിപ്പുകള്‍ എത്രമാത്രം  ഉച്ചത്തിലായിരുന്നാലും വെളിയില്‍ കേള്‍ക്കാതെ അ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഉണര്‍ന്നിരുന്നപ്പോള്‍ അവള്‍ ലോകം കണ്ടിട്ടില്ല. ഒച്ചപ്പാടുകള്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല. ആ ഹൃദയത്തുടിപ്പുകള്‍ എത്രമാത്രം  ഉച്ചത്തിലായിരുന്നാലും വെളിയില്‍ കേള്‍ക്കാതെ അമര്‍ത്തപ്പെട്ടിട്ടുണ്ട്(മൂ‍ടുപടത്തില്‍)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമയം അര്‍ദ്ധ രാത്രിയോടടുക്കാറായി.ഞാന്‍ എഴുത്തുമുറിയില്‍ തനിയേ ഇരിക്കയായിരുന്നു. അതുവരെയുണ്ടായിരുന്ന  അതിയായ ജോലിത്തിരക്കു മൂലം അരികില്‍ത്തന്നെ നിദ്രാദേവത നില്‍ക്കുന്നുണ്ടായിരുന്നു. എന്നാലും  കഥയെഴുതുവാനെടുത്ത കടലാസും പേനയും താഴെയിട്ടാല്‍ നാളെ ഈ സമയത്തു മാത്രമേ ഇനിയതു തൊടുവാന്‍  സാധിക്കുകയുള്ളൂ(പ്രതികാരദേവത)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശാന്തമായ പ്രസന്നത.അലസമായ ഏകാന്തത. പരിസരങ്ങളിലേക്ക് അവന്‍ ഒതുങ്ങി. ചില്ലി ചുളിച്ച് ഒരു തരം  നിസഹായഭാവത്തില്‍ ചുടുപാടും നോക്കിക്കൊണ്ടിരുന്നു.(പഞ്ചാരയുമ്മ)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രേമം അപരാധമാകുമോ? സൌന്ദര്യം നികൃഷ്‌ടമോ? എങ്കില്‍ പിന്നെ ആകാശത്തില്‍ നക്ഷത്രങ്ങളും ഭൂമിയില്‍  പൂക്കളും സൃഷ്‌ടിച്ച് പ്രകൃതി മാതാവ് സ്‌നേഹവും സൌന്ദര്യവും പ്രസരിപ്പിക്കുന്നതെന്തിന്?(ദേവിയും ആരാധകനും)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ജന്മിത്വം തകര്‍ക്കണം‘ എന്ന് ഉറച്ച വിളിച്ചിരുന്ന അയാള്‍ക്കു തൊണ്ടയിടറി. ആരും തകര്‍ക്കാതെ തന്നെ അതു  തകര്‍ന്നിരിക്കുന്നു(മനുഷ്യപുത്രി).</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗംഗ പതിതയാണ്. പാതാള വാഹിനിയാണ്.അവളുടെ പരിശുദ്ധി നശിച്ചല്ലോ?(പതിത)</font>]]></content:encoded>
      <pubDate>Sun, 30 Mar 2008 18:34:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വിജയന്‍റെ എട്ടുകാലി അശ്ളീലകഥ]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/വിജയന്‍റെ-എട്ടുകാലി-അശ്ളീലകഥ-108033000051_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/വിജയന്‍റെ-എട്ടുകാലി-അശ്ളീലകഥ-108033000051_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പ്രസിദ്ധനായ താന്‍ എഴുതുന്നതെന്തും ഉത്തമമാണെന്ന തോന്നല്‍ ഒരുപക്ഷേ എഴുത്തുകാരനില്‍ കടന്നുകൂടുകയും വായനക്കാര്‍ മഹത്തരമാണെന്ന മുന്‍വിധിയോടെ ഈ കൃതിയെ സ്വീകരിക്കുകയും ചെയ്യുമെന്ന വിശ്വാസമാണുള്ളതെങ്കില്‍ അയാള്‍ക്കു തെറ്റി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പ്രസിദ്ധനായ ഒരാള്‍ എഴുതിയതുകൊണ്ടു മാത്രം ഒരു കൃതിയും (സൃഷ്ടി) ഉത്തമമാകുന്നില്ല. പ്രസിദ്ധനായ താന്‍ എഴുതുന്നതെന്തും ഉത്തമമാണെന്ന തോന്നല്‍ ഒരുപക്ഷേ എഴുത്തുകാരനില്‍ കടന്നുകൂടുകയും വായനക്കാര്‍ മഹത്തരമാണെന്ന മുന്‍വിധിയോടെ ഈ കൃതിയെ സ്വീകരിക്കുകയും ചെയ്യുമെന്ന വിശ്വാസമാണുള്ളതെങ്കില്‍ അയാള്‍ക്കു തെറ്റി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓരോ വര്‍ഷവും വൈദേശിക, ഇന്ത്യന്‍ ഭാഷകളില്‍ പ്രമുഖരുടേതും അല്ലാത്തവരുടേതും ഉള്‍പ്പൈടെ പുറത്തിറങ്ങുന്ന കൃതികള്‍ ഒട്ടനവധിയാണ്. എന്നാല്‍ ഇവയില്‍ വായനക്കാര്‍ സ്വീകരിക്കുന്നതാകട്ടെ വളരെക്കുറച്ചു മാത്രം. തള്ളിക്കളയുന്നവയാണ് അധികവും. എട്ടുകാലിയും അക്കൂട്ടത്തില്‍ പെടും. </font><br/><font  style='font-size:12pt; color:#000000'></font><br/>1985 <font  style='font-size:12pt; color:#000000'>ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച വിജയന്‍റെ -അശാന്തി- (രതിയുടെ കഥകള്‍) യിലെ ആദ്യത്തെ കഥയാണ് എട്ടുകാലി. വിജയന്‍റെ മറ്റു പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ അംഗീകാരം -അശാന്തി-ക്ക് ലഭിക്കാതെ പോയതിന് പ്രധാന കാരണവും ഈ -എട്ടുകാലി- തന്നെയാവണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവിടെ എടുത്തുപറയേണ്ട മറ്റൊന്നുണ്ട്. ഈ പുസ്തകത്തിന്‍റെ അവതാരികയില്‍ എട്ടുകാലിയെക്കുറിച്ചുള്ള കെ.പി. അപ്പന്‍റെ വിലയിരുത്തല്‍ വിചിത്രമായി തോന്നുന്നു. കൃതിക്കല്ല, മറിച്ച് വ്യക്തിക്കാണ് പ്രാധാന്യമെന്ന കാഴ്ചപ്പാട് കെ.പി. അപ്പനിലും ഉണ്ടായോയെന്ന് വായനക്കാര്‍ ഒരു നിമിഷമെങ്കിലും സംശയിച്ചുപോകും.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>വിജയന്‍, വിജയനല്ലാതാവുകയും ശുഭകരമല്ലാത്ത മുഹൂര്‍ത്തത്തില്‍ ഒരു കൃതി രചിക്കാന്‍ തയ്യാറാവുകയും ചെയ്തതിന്‍റെ ഫലമായിട്ടാണ് രതി വൈകൃതങ്ങള്‍ മാത്രം നിറഞ്ഞ, സാഹിത്യമൂല്യം തീരെയില്ലാത്ത എട്ടുകാലി രൂപപ്പെട്ടതെന്നുവേണം കരുതാന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഥകളില്‍ രതിഭാവങ്ങള്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. കഥയുടെ സമ്പുഷ്ടിക്ക് അനിവാര്യമാണെന്നു തോന്നുന്ന ഘട്ടത്തില്‍ കഥാതന്തുവിന് മങ്ങലേല്‍ക്കാതെ, വായനക്കാരുടെ മനസ്സില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്ന തോന്നല്‍ ഒരിക്കലും സംജാതമാക്കാത്ത വിധത്തില്‍ രതിക്ക് സ്ഥാനം നല്‍കാവുന്നതാണ്. അല്ലാതെ കഥയില്‍ രതി വേണമെന്ന നിര്‍ബന്ധം എഴുത്തുകാരന് ഒരിക്കലും ഉണ്ടായിക്കൂടാ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബുദ്ധിചിന്തയോ താത്വിക കാഴ്ചപ്പാടോ ഒട്ടും പ്രതിഫലിക്കാത്ത ഇത്തരമൊരു കഥ മൂന്നാംകിട സാഹിത്യകാരനുപോലും എഴുതാന്‍ കഴിയുന്നതാണ്. യഥാര്‍ത്ഥത്തില്‍ അശ്ളീല സാഹിത്യത്തില്‍ ഉള്‍പ്പെടുത്തേണ്ട കഥയാണ് എട്ടുകാലി. ഒ.വി. വിജയന്‍ എഴുതിയതുകൊണ്ട് അശ്ളീല സാഹിത്യം മഹത്തരമാവില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാളിയുടെ മനംകവര്‍ന്ന വിജയന്‍ തന്നെയാണോ -എട്ടുകാലി- എഴുതിയതെന്ന സംശയവും സ്വാഭാവികമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇങ്ങനെയൊരു കഥ എഴുതാന്‍ വിജയനെ പ്രേരിപ്പിച്ച കാര്യമെന്താണ്. അനുഭവമാണോ? അതുമല്ലെങ്കില്‍ ഒരുപക്ഷേ മനസ്സില്‍ എക്കാലവും സൂക്ഷിച്ചിരുന്ന രതിവൈകൃതത്തിന്‍റെ സുഖം അനിയന്ത്രിതമായപ്പോള്‍ കഥാരൂപേണ പുറത്തുവന്നതാണോ, അതോ മാനുഷിക, സാമൂഹിക സദാചാരബന്ധങ്ങള്‍ക്കുമപ്പുറം രതിക്ക് മുന്‍തൂക്കമുണ്ടെന്ന വ്യക്തിപരമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണോ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും എന്നുമെക്കാലവും നാം കാത്തു (സൂക്ഷിച്ച) സൂക്ഷിക്കുന്ന സദാചാരമൂല്യത്തിന്‍റെയും മാന്യതയുടെയും ഭയത്തിന്‍റെയും അതിര്‍വരമ്പുകള്‍ -എട്ടുകാലി-യിലൂടെ കഥാകൃത്ത് ലംഘിക്കുകയാണ്. ഈ ലംഘനമാകട്ടെ സൃഷ്ടിയുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കുന്നു. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 30 Mar 2008 17:48:22 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എന്‍റെ ഭാഷയെ തിരിച്ചു തരിക]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എന്‍റെ-ഭാഷയെ-തിരിച്ചു-തരിക-108033000030_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എന്‍റെ-ഭാഷയെ-തിരിച്ചു-തരിക-108033000030_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ശബ്ദപാളികള്‍ ആഹ്ളാദത്തിന്‍റെ ശക്തിയില്‍, അടര്‍ന്ന് ഘനതലങ്ങളില്‍ പതിക്കുമ്പോഴാണ് സാഹിതി ഉടലെടുക്കുന്നത്. ഈ ശബ്ദപാളികള്‍ ഇന്ന് ദുര്‍ബലങ്ങളാണ്. അവയുടെ ഭൗതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്. തുള വീണ ഭാഷ! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/>(<font  style='font-size:12pt; color:#000000'><i>എഴുത്തച്ഛന്‍ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി.വിജയന്‍ കൈപ്പടയില്‍ എഴുതി എം.ജി.ശശിഭൂഷണ്‍ വായിച്ച മറുപടി. പാര്‍ക്കിന്‍സണ്‍ രോഗം തളര്‍ത്തിയ ശേഷം വിജയന്‍ പങ്കെടുത്ത പ്രധാന പൊതു ചടങ്ങിലൊന്നായിരുന്നു അത്. 2001 ഡിസംബര്‍ ഏഴിന് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്‍റണിയില്‍ നിന്നും പുരസ്കാരം വാങ്ങാനായി വിജയനെത്തിയത് ഭാര്യ ഡോ.തെരേസയോടൊപ്പമാണ്.)</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു പരുക്കന്‍ ഫലിതമാണെന്ന തെറ്റിദ്ധാരണ അവശേഷിച്ചെന്നു വരാം. എങ്കിലും ഞാന്‍ അതുപറയട്ടെ. ഈ പുരസ്കാരത്തിന്‍റെ പേരു പേറുന്ന മഹാസാന്നിദ്ധ്യത്തിന്‍റെ മറ പിടിച്ചിട്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറുചുറ്റികകളും അലസമായി പണി ചെയ്യുന്നു. വലിയ സന്ദേഹങ്ങളില്ലാതെ. സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്‍റെ മാറ്റ് മനസിലാകാതെ പോകുന്നത് തച്ചന്മാര്‍ തന്നെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശബ്ദപാളികള്‍ ആഹ്ളാദത്തിന്‍റെ ശക്തിയില്‍, അടര്‍ന്ന് ഘനതലങ്ങളില്‍ പതിക്കുമ്പോഴാണ് സാഹിതി ഉടലെടുക്കുന്നത്. ഈ ശബ്ദപാളികള്‍ ഇന്ന് ദുര്‍ബലങ്ങളാണ്. അവയുടെ ഭൗതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്. തുള വീണ ഭാഷ! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തുളവീണ ഭാഷയില്‍ ചിന്തിച്ച് അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്ദിച്ച്, വികലമായ ഇങ്കരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ് ഗള്‍ഫന്‍ മണലില്‍ മുഖം നഷ്ടപ്പെടുമ്പോള്‍ അപമാനത്തിന്‍റെ തൃപ്തി ചക്രം പൂര്‍ത്തിയാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എന്‍റെ കുട്ടിക്കാലത്ത് ഒരു ഭാഷയുണ്ടായിരുന്നു. അത് ആകാശങ്ങളിലെ ദ്രാവിഡമായിരുന്നു. സുഖാലസ്യങ്ങളില്‍ പുലരാന്‍ കാത്തു കിടന്ന കുട്ടികളെ ഈ ദ്രാവിഡം തൊട്ടുവിളിച്ചു. കൂടെ ഏതോ ആദിസംസ്കാരത്തിന്‍റെ സരളതാളങ്ങളും. കുട്ടി പുലരിപൊട്ടുന്നത് അറിയുന്നുവോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അറിയുന്നു. തന്നിലേക്കു തന്നെ ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണിത്. ആവതും നുണയൂ. ഉഷ:സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തന്നോടു സംസാരിച്ച ഗംഭീരസ്വരം എന്താണ്? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം, കരിമ്പനിപ്പട്ടകളില്‍ കാറ്റുപിടിക്കുന്നതിന്‍റെ ശബ്ദമാണത്. ചുരം കടന്ന് പാലക്കാട്ടേക്ക് വീശുന്ന കിഴക്കന്‍ കാറ്റ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ന് കിഴക്കന്‍ കാറ്റില്ല. കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ സ്ഥായം വകം കൊട്ടിടയങ്ങുന്നു. എന്‍റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്കു നീങ്ങുന്നു. എനിക്ക് എന്‍റെ ഭാഷയെ തിരിച്ചു തരിക.</font><br/><font  style='font-size:12pt; color:#000000'></font><br/>[<font  style='font-size:12pt; color:#000000'>ിഎഴുത്തച്ഛന്‍ പുരസ്കാരദാന ചടങ്ങില്‍ വായിക്കുന്നതിനായി മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി.വിജ-യന്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ പ്രസംഗം.[ി </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 30 Mar 2008 13:10:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സി വി യുടെ ജീവിതവും എഴുത്തും]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/സി-വി-യുടെ-ജീവിതവും-എഴുത്തും-108032100024_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/സി-വി-യുടെ-ജീവിതവും-എഴുത്തും-108032100024_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഹൈന്ദവ സംസ്കാരത്തിന്‍റെ സവിശേഷതയെന്ന് വിശേഷിപ്പിക്കാവുന്ന ശൈവ-വൈഷ്ണവ വൈരത്തിന്‍റെ നേരിയ നിഴലാട്ടങ്ങള്‍ പോലും സി.വി. യുടെ കൃതികളില്‍ ജ്വലിച്ചു നില്‍ക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാളത്തിലെ ആദ്യകാല അഖ്യായികാകാരന്‍  സി.വി. രാമന്‍ പിള്ളയെ ഇംഗ്ളീഷ് വിദ്യഭ്യാസത്തിലൂടെ പ്രബുദ്ധതയിലേക്ക് നയിച്ചത് രാജാ കേശവദാസന്‍റെ ദൗഹിത്രീപുത്രനും ഭജനപ്പുര കാര്യക്കാരനുമായ കേശവന്‍ തമ്പിയായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേശവന്‍ തമ്പിയുമായുള്ള കുടുംബ ബന്ധവും രജവാഴ്ചയുടെ പ്രതാപൈശ്വര്യങ്ങളും സമ്മേളിച്ചതിന്‍റെ ഫലമായാണ് സി.വി.യുടെ കുരുന്നു മനസ്സില്‍ പില്‍ക്കാലത്തെ ചരിത്ര നോവല്‍ രചനയ്ക്കുള്ള പ്രചോദനത്തിന്‍റെ ഉറവ രൂപം കൊണ്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സി.വി.യുടെ ഹൈന്ദവ പാരമ്പര്യ വിജ്ഞാനം അടിയുറച്ചതും വിപുലവുമായിരുന്നു. ഇതിഹാസ പുരാണങ്ങളിലും ദര്‍ശനങ്ങളിലും സി.വി.ക്കുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യം അത്ഭുതാവഹമായിരുന്നു. മികച്ച രാജ്യതന്ത്രജ്ഞനായിരുന്ന രാജാ കേശവദാസന്‍റെ സംഭവബഹുലമായ ജീവിതത്തിലെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ നാടക വത്കരിക്കുന്ന കൃതിയാണ് രാമരാജാബഹുദൂര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ബഹുവിധമായ പരമ്പര്യങ്ങള്‍ സമാഹരിച്ച ഒരപൂര്‍വ വ്യക്തിത്വമായിരുന്നു സി.വി. യുടേത്. മനുഷ്യ സമൂഹത്തിലെ നിഗൂഢതകളെ വേണ്ടത്ര നിരീക്ഷിച്ചറിഞ്ഞിട്ടുള്ള സി.വി. യെ രാമരാജാബഹദൂറില്‍ ദര്‍ശിക്കാം. ഹൈന്ദവ സംസ്കാരത്തിന്‍റെ സവിശേഷതയെന്ന് വിശേഷിപ്പിക്കാവുന്ന ശൈവ-വൈഷ്ണവ വൈരത്തിന്‍റെ നേരിയ നിഴലാട്ടങ്ങള്‍ പോലും സി.വി. യുടെ കൃതികളില്‍ ജ്വലിച്ചു നില്‍ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> </font><font  style='font-size:12pt; color:#000000'>വിശാല വീക്ഷണവും ദേശാഭിമാനവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ സ്വന്തം ജാത്യാഭിമാനം കൈവെടിയാന്‍ അദ്ദേഹം ഒരിക്കലും സന്നധനായിരുന്നില്ല. സമുദായ സേവനത്തില്‍ നിന്നും ഭിന്നമല്ലായിരുന്നു സി.വി.യുടെ സഹിത്യ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവിതാംകൂറിലെ ദിവാന്‍ജിമാരെ വിമര്‍ശിച്ചുകൊണ്ട് സി.വി. എഴുതിയിരുന്ന മുഖ പ്രസംഗങ്ങള്‍ അക്കാലത്ത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. മാധവ റാവുവിന്‍റെ ഭരണം ഒരു മാധവമാസമായിരുന്നു എന്നു തുടങ്ങിയ സി.വി.ശൈലി അന്നത്തെ അധികാരി വര്‍ഗ്ഗത്തെ വല്ലാതെ ചൊടിപ്പിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദേശീയ പ്രസ്ഥാനത്തിന്‍റെ അല തിരുവിതാംകൂര്‍ ഭാഗത്തും ആളിപ്പടര്‍ന്ന കാലം. ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുള്ള സമരം ദക്ഷിണേന്ത്യയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. ഇതോടെ മലയാളി മെമ്മോറിയല്‍ സമരത്തിനു പ്രാരംഭം കുറിച്ചു. കേണല്‍ മണ്‍ റോ ദിവാനായിരുന്ന കാലം മുതല്‍ പ്രധാനപ്പെട്ട ഉദ്യോഗങ്ങള്‍ പരദേശി ബ്രാഹ്മണരുടെ കുത്തകയായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മണ്‍ റോയ്ക്ക് ശേശം പത്തൊന്‍പതാം നൂറ്റാണ്ടിലെ ബ്രാഹ്മണനല്ലാത്ത ഏക ദിവാന്‍ നാണുപിള്ളയായിരുന്നു. വിശാഖം തിരുനാള്‍ രാജ്യഭാരമേറ്റെടുത്തതോടു കൂടി നാണുപിള്ളയെ മറ്റി പരദേശി ബ്രാഹ്മണ ദിവാന്‍ജിമാരുടെ ഭരണം വീണ്ടും ഏര്‍പ്പെടുത്തി. ഇതിനെതിരെ സി.വി. ശക്തമായി പ്രതികരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഔദ്യോഗിക ജീവിതത്തില്‍ പല കഷ്ടനഷ്ടങ്ങളും ഇക്കാരണത്താല്‍ സഹിക്കേണ്ടതായും വന്നു. ഗവണ്‍മെന്‍റ് പ്രസ്സ് സൂപ്രണ്ട് പദവിയില്‍  കവിഞ്ഞ് ഉയരാന്‍ ആ പ്രതിഭാശാലിക്ക് കഴിയാതെ പോവുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സി.വി.സ്വസഹോദരന്മാരുടെ പ്രേരണയനുസരിച്ച് തങ്കച്ചിയുമായി ആദ്യം വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. ആ ബന്ധം ശാശ്വതമായിരുന്നില്ല. 1887 ല്‍ പെരുന്താന്നി കീഴേവീട്ടില്‍ ഭാഗീരഥി അമ്മയെ വിവാഹം കഴിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> 1902 <font  style='font-size:12pt; color:#000000'>ല്‍ വഴുതയ്ക്കാട് റാസ്ക്കോട്ടിലേക്ക് താമസം മാറ്റി. 1905 ല്‍ ഭാഗീരഥിയമ്മയും മരിച്ചു. ശേഖരപിള്ള, ഗൗരിക്കുട്ടിഅമ്മ, പൊന്നമ്മ, പാറുക്കുട്ടിഅമ്മ, മഹേശ്വരിഅമ്മ, കൃഷ്ണന്‍നായര്‍ എന്നിവരാണ് സന്താനങ്ങള്‍. ഇളയമകള്‍ മഹേശ്വരി അമ്മയെ ഫലിതസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയാണ് വിവാഹം കഴിച്ചത്. 1922 മാര്‍ച്ച് 21 ാം തീയതി സി.വി.രാമന്‍ പിള്ള നിര്യാതനായി.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 21 Mar 2008 11:36:01 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആരോടും വിരോധമില്ല]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ആരോടും-വിരോധമില്ല-108031800046_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ആരോടും-വിരോധമില്ല-108031800046_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സത്യത്തിന് ആയിരം മുഖങ്ങളുണ്ട്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളും എല്ലാ വസ്തുതകളും അന്യോന്യ സഹകാരികളായിത്തന്നെ വര്‍ത്തിക്കുന്നു. അപ്പോളാണവ ശക്തവും സുന്ദരവുമായിത്തോന്നുന്നത്. കാണാവുന്നവയുടെ ലക്ഷാംശം പോലും നാം കണ്ടു കഴിഞ്ഞിട്ടില്ല.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/18/images/img1080318046_1_1.jpg' Alt='akkitham' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>എന്‍റെ കവിതയുടെ സത്തായി ഒരു ജീവിതവീക്ഷണം ഊറിക്കൂടിയിട്ടുണ്ടെന്നു സാമാന്യമായി പറയാമെന്നു തോന്നുന്നു. ഭൗതികമായും ആത്മീയവുമായുള്ള ജീവിത പ്രതിഭാസങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. ഇവിടെ അണ്ടിയോ മാവോ മൂത്തതെന്ന പ്രശ്നം എന്നെ അലട്ടുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സത്യത്തിന് ആയിരം മുഖങ്ങളുണ്ട്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളും എല്ലാ വസ്തുതകളും അന്യോന്യ സഹകാരികളായിത്തന്നെ വര്‍ത്തിക്കുന്നു. അപ്പോളാണവ ശക്തവും സുന്ദരവുമായിത്തോന്നുന്നത്. കാണാവുന്നവയുടെ ലക്ഷാംശം പോലും നാം കണ്ടു കഴിഞ്ഞിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭൗതികവും മാനസികവുമായി എല്ലാത്തരം ചൂഷണങ്ങളെയും ഞാനതിനാല്‍ വെറുക്കുന്നു. എല്ലാവരും വേലചെയ്യുന്നതും കൈയിലും നാവിലും ചങ്ങല വീഴാത്തതും തലയും വയറും നിറയുന്നതുമായ  ഒരു നവലോകത്തെപ്പറ്റി ഞാനും സ്വപ്നം കാണുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്കില്‍ക്കൂടി മനുഷ്യമനസ്സു സംതൃപ്തിയടയുന്ന കാലം ഉണ്ടാവുകയില്ല എന്നാണെന്‍റെ ചെറുബുദ്ധിക്കു തോന്നുന്നത്. ചക്രവാളം എത്ര സുന്ദരമാണ് എങ്കിലും അത് എപ്പോഴും അകലയേ നില്ക്കൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷമാശീലനു മാത്രമേ സുഖമുള്ളൂ അഥവാ സുഖം എന്നത് ദുഃഖത്തെ മറക്കല്‍ മാത്രമാണ്. ദുഃഖത്തിന്നൊരൊറ്റ പ്രത്യൗഷധമേ ഉള്ളൂ: സ്നേഹം. അവിടെയാണ് മനുഷ്യന്‍.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/18/images/img1080318046_2_1.jpg' Alt='akkitham receiving Amrithkeerthi puraskaram' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>എല്ലാ സാഹിത്യകാരന്മാരും വിചാരിക്കാറുള്ളത് അര്‍ഹിക്കുന്ന പ്രശസ്തി തനിക്കു കിട്ടുന്നില്ലല്ലോ എന്നാണത്രെ. ഇതേ ബോധം എനിക്കും ഉണ്ടാവാറുള്ളതാണ്. എങ്കിലും, അര്‍ഹിക്കുന്ന പ്രശസ്തി ആര്‍ക്കും കിട്ടാതെ പോവുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു ഊഹം എനിക്കുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നെ സംബന്ധിച്ചാണെങ്കില്‍ ഒരു ദിവസം കാലത്തെണീറ്റു നില്ക്കുമ്പോള്‍ ഭാഗ്യം തലയിലേക്കിടിഞ്ഞു വീഴുക എന്നത് ഉണ്ടായിട്ടില്ല. ഭാഗ്യത്തിനു കീഴില്‍ അതൊന്നിടഞ്ഞുവീണെങ്കിലായി എന്ന വിചാരത്തോടെ പലപ്പോഴും ചെന്നുനിന്നിട്ടുണ്ടെന്നതു തുറന്നു പറയാന്‍ ലജ്ജിക്കുന്നുമില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്കിലും പറയട്ടെ: വിവേചന ബുദ്ധിയോടെ ഇന്നിന്നതെല്ലാം പ്രതീക്ഷിക്കാമെന്നു കണ്ടതില്‍ കലാംശം എപ്പോഴും എനിക്കു ലഭിച്ചിട്ടുണ്ട്. അതാകട്ടെ, ഓര്‍ക്കാതിരിക്കുമ്പോഴാണ് വന്നു ചേരാറുള്ളതും. തന്മൂലം പ്രതീക്ഷ മുഴുവന്‍ ഫലിച്ചാലത്തെ  സന്തോഷം ഞാനനുഭവിക്കുന്നു. അതുകൊണ്ടാവാം, എനിക്കു പരാതിയൊന്നുമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എന്‍റെ രചനകളില്‍ എഴുപത്തഞ്ചു ശതമാനവും ജീവനുറ്റവയാണെന്നു തന്നെ വിചാരിക്കുന്നു.  താങ്ങാന്‍ വയ്യാത്ത വിധം കനത്ത പ്രശംസ അറിയാതിരിക്കെ കടന്നു വന്നു. ചിലപ്പോള്‍ ഉഗ്രമായ നിരൂപണമായിരിക്കും. രണ്ടും തെളിയിക്കുന്നത് ഒന്നു തന്നെയാണല്ലോ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊതുവേ പറഞ്ഞാല്‍ നിരൂപണം എന്നെ രസിപ്പിക്കുകയാണ് പതിവ്. ഞാന്‍ ഗൗനിക്കപ്പെടുന്നുവല്ലോ എന്നൊരു രസം. ദുര്‍ലഭം ചിലപ്പോള്‍ നിരൂപകന്‍റെ  ഉദ്ദേശ്യം സത്യാന്വേഷണത്തിനപ്പുറം വല്ലതുമാണെന്നു മനസ്സിലാകുമ്പോള്‍ ദുഃഖം തോന്നിയിട്ടുണ്ട്. </font><font style='font-size:11pt;'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/18/images/img1080318046_3_1.jpg' Alt='akkitham' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>Sasi</td><td valign='top' align='right'>SASI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>എന്തായാലും ആരോടും പിന്നോക്കം നില്കുന്ന യാതൊരു വിരോധവും എനിക്കില്ല. കാരണം, എതു മനുഷ്യനും തന്‍റേതായ ഒരു ലോകത്തുവച്ചു കരയുന്നവനാണെന്ന വിചാരം എന്നില്‍ മുന്നിട്ടു നില്‍ക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏറ്റവും നല്ല എന്‍റെ കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് എപ്പോഴും  വിശ്വാസം. ഓരോന്നു എഴുതിത്തീരുമ്പോള്‍, അതു മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണ് ഭാവം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എഴുതി വരുമ്പോള്‍ അഭൂതപൂര്‍വ്വമാം വിധമുള്ള ഓരോ ആനവാതിലുകള്‍ ഹൃദയത്തിലേക്ക് "ടും ടും' എന്നു തുറക്കപ്പെടുന്നതായിത്തോന്നുന്നു. പകുതിക്കല്‍വെച്ച് പലതും ചീന്തിക്കളയുന്നു. എല്ലാം പല പല തവണ തിരുത്തപ്പെടുന്നു. മദ്ധ്യത്തിലോ അവസാനത്തിലോ ഇന്നേടത്തെന്നു പറഞ്ഞുകൂടാ-ഉള്ള വരികളാവും ചിലപ്പോള്‍ ആദ്യം പുറത്തുചാടുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അവ കടലാസ്സില്‍ വീണശേഷം എത്രയോ കഴിഞ്ഞാവാം ആ കവതയുടെ ഭാവിസന്ധിശില്പങ്ങള്‍ തെളിഞ്ഞുകിട്ടുന്നത്. എത്രയോ മുമ്പുമുതല്‍ ഭാവസന്ധിശില്പങ്ങള്‍ ഒരുക്കിക്കഴിഞ്ഞ കവിതകള്‍ ഇന്നും എഴുതാന്‍ കഴിയാതെ കിടക്കുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇനി അവ എഴുതന്നതാകട്ടെ. ഇപ്പോഴുള്ള  ഭാവസന്ധി ശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും. "ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല' എന്നു തോന്നത്തക്കവിധം പല കവിതകളും രണ്ടോ നാലോ മണിക്കൂറുകള്‍കൊണ്ടു പണിതീര്‍ന്നു കിട്ടിയിട്ടുമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനല്ലാ ഇതൊന്നും ചെയ്യുന്നത്, മനസിലുള്ള മറ്റൊരാളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്‍െ്ര അരിവിലുള്ളതാണോ എന്ന് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുമിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ തോന്നും.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/18/images/img1080318046_4_1.jpg' Alt='book by akkitham 150' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>അടുത്ത നിമിഷം ഒരനുഭൂതികല്ലോലം രൂപപ്പെട്ടുവെന്ന് എല്ലാം എഴുതിക്കുകയും ചെയ്യും. എഴുതുവാന്‍ ആരംഭിച്ചാല്‍ പിന്നെ അസഹ്യമായ ഒരു വേദനായാണ്, ഭ്രാന്താണ്. ദിവസങ്ങളോളം അതു നീണ്ടു നിന്നേക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അതിനിടയ്ക്ക് ഭക്ഷണവും ഉറക്കവുമൊന്നും ശരിക്കു നടക്കുകയില്ല. വല്ലതും വല്ലപ്പോഴും കുറച്ചു വാരിത്തിന്നും, വല്ലപ്പോഴും കുറച്ചുറങ്ങും, എഴുതിയെഴുതി കൈകടയുമ്പോഴൊക്കെ ഓരോന്നു മുറുക്കും, അല്ലെങ്കില്‍ പുകവലിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഴിഞ്ഞാലോ, അതൊരു നിര്‍വൃതി തന്നെയാണ്. ഞാനൊരു വല്ലാത്ത മനുഷ്യന്‍ത്തന്നെ എന്ന് തോന്നിപ്പോവുന്നു.</font><br/>  <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറെ കഴിഞ്ഞാല്‍ തോന്നും ഇനി ഞാനൊരിക്കലും ഒരു സാഹിത്യസൃഷ്ടിയും ചെയ്യില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. മനസ്സുറയ്ക്കുന്നില്ല, ആലോചിക്കാന്‍ വയ്യ, വായിക്കാനും വയ്യ! </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ എന്തിനുവേണ്ടി കവിതയെഴുതുന്നു? സമുദായത്തെ സേവിക്കാന്‍വേണ്ടിയാണോ? അതു ചെയ്യണമെന്ന തീവ്രാഭിവാഞ്ച ഉണ്ടെന്നതു വാസ്തവം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പക്ഷേ, അതിനു മാത്രമാണെങ്കില്‍ വിഷയമെല്ലാം ഒരുങ്ങിയിട്ടും പുറമേനിന്നുള്ള ആവശ്യം വരുമ്പോഴൊക്കെ എഴുതുവാന്‍ സാധിക്കുന്നില്ലല്ലോ! എന്നാല്‍ എന്‍റെ ആഹ്ളാദത്തിനുവേണ്ടിയാണോ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്കില്‍ എനിക്കു വേണമെന്നു തോന്നുമ്പോഴൊക്കെ എഴുതാന്‍ കഴിയേണ്ടതാണ്. അതും സാധിക്കുന്നില്ല. എന്നല്ല, പിന്നൈയൊരിക്കല്‍ ആവാമെന്നുവെച്ചു തടുത്ത നിറുത്തുവാന്‍ സാധിക്കാത്ത അസ്വസ്ഥത ചിലപ്പോള്‍ കവിതയായി പുറത്തുചാടുകയും ചെയ്യുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതാണ് ആകെപ്പാടെ സ്ഥിതി. എന്തുവേണമെങ്കിലും ഊഹിച്ചു കൊള്ളുക</font><br/><font  style='font-size:12pt; color:#000000'></font><br/> (<font  style='font-size:12pt; color:#000000'>വള്ളത്തോള്‍ വിദ്യാപീഠവും കറന്‍റ് ബുക്സും ചേര്‍ന്നു പ്രസിദ്ധീകരിച്ച അക്കിത്തം കവിതകളില്‍ ചേര്‍ത്തിട്ടുള്ള ആത്മഭാഷണത്തില്‍ നിന്ന്).</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 18 Mar 2008 12:31:42 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബഷീര്‍ സ്‌മാരക സാഹിത്യ ക്യാമ്പ്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ബഷീര്‍-സ്‌മാരക-സാഹിത്യ-ക്യാമ്പ്-108031700095_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ബഷീര്‍-സ്‌മാരക-സാഹിത്യ-ക്യാമ്പ്-108031700095_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വീട്ടിക്കുത്ത് സാംസ്‌കാരിക നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ 2008 ഏപ്രില്‍ രണ്ടാം വാരത്തില്‍ നിലമ്പൂരില്‍ ബഷീര്‍ സ്‌മാരക സംസ്ഥാനതല സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വീട്ടിക്കുത്ത് സാംസ്‌കാരിക നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ 2008 ഏപ്രില്‍ രണ്ടാം വാരത്തില്‍ നിലമ്പൂരില്‍ ബഷീര്‍ സ്‌മാരക സംസ്ഥാനതല സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. 15 നും 30 നും ഇടയില്‍ പ്രായമുള്ള എഴുത്തുകാര്‍ക്ക് കഥ, കവിത, ലേഖനം, എന്നീ മേഖലകളില്‍ പുതിയ പ്രവണതകളും പുതിയ എഴുത്തും പരിചയപ്പെടുത്താനുദ്ദേശിച്ച് നടത്തുന്ന ത്രിദിന ക്യാമ്പില്‍, സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രഗല്ഭര്‍ പങ്കെടുക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാര്‍ രണ്ട് സ്വന്തം രചനകള്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് വിവരമറിയിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൃഷ്‌ടികള്‍ അയക്കേണ്ട വിലാസം:സെക്രട്ടറി, വീട്ടിക്കുത്ത് സാംസ്‌കാരിക നിലയം, നിലമ്പൂര്‍ 679 329.</font><br/> <font  style='font-size:12pt; color:#000000'>ഫോണ്‍:98475 13213</font>]]></content:encoded>
      <pubDate>Mon, 17 Mar 2008 18:02:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[റൌളിംഗ് ഹാസ്യ നോവല്‍ എഴുതുന്നു]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/റൌളിംഗ്-ഹാസ്യ-നോവല്‍-എഴുതുന്നു-108031200097_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/റൌളിംഗ്-ഹാസ്യ-നോവല്‍-എഴുതുന്നു-108031200097_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഹാരി പോട്ടറിനെ നായകനാക്കി ഭ്രമാത്മതകതയുടെ ലോകം സൃഷ്‌ടിച്ച് വായനക്കാരുടെ ഹൃദയം തകര്‍ന്ന ജെ‌കെ റൌളിംഗ് ഹാസ്യ നോവല്‍ എഴുതുവാന്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഹാരി പോട്ടറിനെ നായകനാക്കി ഭ്രമാത്മകതയുടെ ലോകം സൃഷ്‌ടിച്ച് വായനക്കാരുടെ ഹൃദയം കവര്‍ന്ന ജെ‌കെ റൌളിംഗ് ഹാസ്യ നോവല്‍ എഴുതുവാന്‍ ആലോചിക്കുന്നു.  അടുത്ത ആഴ്‌ച മുതല്‍ നോവല്‍ എഴുതുവാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റൌളിംഗ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റൌളിംഗ് ഒരു രാഷ്‌ട്രീയ നോവലും മുതിര്‍ന്നവര്‍ക്കുള്ള കഥയും എഴുതുവാനും ആലോചിക്കുന്നുണ്ട്. അതേസമയം റൌളിംഗ് തിങ്കളാഴ്‌ച തന്‍റെ 18 മാസം പ്രായമുള്ള മകന്‍റെ ഫോട്ടോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയുവാന്‍  കോടതിയില്‍ ഹര്‍ജി നല്‍കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹാരി പോട്ടര്‍ പുസ്തകങ്ങളുടെ 400 ദശലക്ഷം കോപ്പിയാണ് ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടത്. 2007ല്‍ സണ്‍‌ഡേ ടൈംസ് പുറത്തു വിട്ട സമ്പന്നരുടെ പട്ടിക പ്രകാരം റൌളിംഗ് ബ്രിട്ടണിലെ ഏറ്റവും ധനികയായ പതിമൂന്നാമത്തെ വനിതയാണ്. 545 ദശലക്ഷം ഡോളറാണ് ഇവരുടെ ആസ്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ പുസ്തകം 65 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഹാരി പോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ക്ക് മൊത്തം 4195 പേജുകളുണ്ട്.</font>]]></content:encoded>
      <pubDate>Sat, 15 Mar 2008 19:04:40 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[“മൂന്നാറിന്‍റെ കഥ“ ഇന്ന്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/“മൂന്നാറിന്‍റെ-കഥ“-ഇന്ന്-108031100048_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/“മൂന്നാറിന്‍റെ-കഥ“-ഇന്ന്-108031100048_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മൂന്നാറിന്‍റെ കഥ എന്ന പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം മാര്‍ച്ച് പതിനൊന്നിന് വൈകുന്നേരം നാലര മണിക്ക് എറണാകുളം  താജ് റസിഡന്‍‌സി ഹോട്ടലില്‍ വച്ച് നടക്കും. നാലാപ്പാട്ട് സുലോചനയാണ്  മൂന്നാറിന്‍റെ കഥ എഴുതിയത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/11/images/img1080311048_1_1.jpg' Alt='Moonnaarinte kathha' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>നാലപ്പാട്ട് സുലോചനയുടെ  “മൂന്നാറിന്‍റെ കഥ“ എന്ന പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം മാര്‍ച്ച് പതിനൊന്നിന് വൈകുന്നേരം നാലര മണിക്ക് എറണാകുളം  താജ് റസിഡന്‍‌സി ഹോട്ടലില്‍ നടക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂന്നാറിലെ തേയില തോട്ടങ്ങളിലെ ആയിരക്കണക്കിനു വരുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുടെ നേരിട്ടുള്ള അവതരണമായാണ് സുലോചന ഈ കൃതിയെ കാണുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നത് പ്രശസ്ത സാഹിത്യകാരി ഡോ.എം.ലീലാവതിയാണ്. ആദ്യ പ്രതി ഏറ്റുവാങ്ങുന്നത് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോ.സി.കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രശസ്തര്‍ പങ്കെടുക്കും. ചടങ്ങില്‍ ഇന്ത്യന്‍ ഹോട്ടല്‍‌സ് കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് ടി.ദാമു ആശംസാ പ്രസംഗം നടത്തും.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Mar 2008 13:46:22 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എന്‍.വി.അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എന്‍-വി-അവാര്‍ഡിന്-അപേക്ഷ-ക്ഷണിച്ചു-108022700089_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എന്‍-വി-അവാര്‍ഡിന്-അപേക്ഷ-ക്ഷണിച്ചു-108022700089_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എന്‍.വി. സാഹിത്യവേദി 2005,2006,2007 വര്‍ഷങ്ങളിലെ  ആദ്യപതിപ്പായി മലയാളത്തില്‍  പ്രസീദ്ധീകരണത്തിനാണ് അവാര്‍ഡ് നല്‍കുന്നു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>എന്‍.വി. സാഹിത്യവേദി 2005,2006,2007 വര്‍ഷങ്ങളിലെ  ആദ്യപതിപ്പായി മലയാളത്തില്‍  പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിന് അവാര്‍ഡ് നല്‍കുന്നു. 10000 രൂപയും ശില്‍‌പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവാര്‍ഡിന് പരിഗണിക്കാനായി വൈജ്ഞാനിക സാഹിത്യത്തില്‍പ്പെട്ട ഗ്രന്ഥങ്ങളുടെ മൂന്ന് കോപ്പി വീതം ഡോക്‍ടര്‍  എം.ആര്‍. തമ്പാന്‍, ടി.സി.16/768, കൊച്ചാര്‍ റോഡ്, ജഗതി, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍  മാര്‍ച്ച് 25 നകം കിട്ടത്തക്ക വിധം അയയ്‌ക്കണം.</font><br/> <font  style='font-size:11pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Wed, 27 Feb 2008 18:56:39 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എം.ടിയുടെ പരാജയം;അക്കാദമിയുടെ നഷ്‌ടം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എം-ടിയുടെ-പരാജയം-അക്കാദമിയുടെ-നഷ്‌ടം-108022000087_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എം-ടിയുടെ-പരാജയം-അക്കാദമിയുടെ-നഷ്‌ടം-108022000087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വിചാരങ്ങള്‍ ഉണ്ടാക്കിയവര്‍ മുഴുവന്‍ വികാരമാകണമെന്നില്ല.പക്ഷെ, എം.ടി വിചാരമുണ്ടാക്കി മലയാളിയുടെ  വികാരമായ വ്യക്തിയാണ്. അതുകൊണ്ടാണ് കേന്ദ്രസാഹിത്യ അക്കാദമി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വിചാരങ്ങള്‍ ഉണ്ടാക്കിയവര്‍ മുഴുവന്‍ വികാരമാകണമെന്നില്ല.പക്ഷെ, എം.ടി വിചാരമുണ്ടാക്കി മലയാളിയുടെ  വികാരമായ വ്യക്തിയാണ്. അതുകൊണ്ടാണ് കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം  തോറ്റപ്പോള്‍ മലയാളികള്‍ മുഴുവന്‍ ദു:ഖിതരായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മികച്ച നേതൃത്വപാടവമുള്ള വ്യക്തിയാണ് എം.ടി.. അതുകൊണ്ടാണ് വിവിധ വിഭാഗങ്ങളെ ഏകോപിച്ച്  അദ്ദേഹത്തിന് മികച്ച സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ കഴിഞ്ഞത്. ഇതിനു പുറമെ കേരള സാഹിത്യ  അക്കാദമിയുടെയും  തുഞ്ചന്‍ സ്‌മാരക ട്രസ്റ്റിന്‍റെയും അദ്ധ്യക്ഷപദവിയിലിരിക്കുമ്പോള്‍ നടപ്പിലാക്കിയ  പരിഷ്‌കാരങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വപാടവത്തിന് തിളക്കം കൂട്ടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ദ്രപ്രസ്ഥത്തിലെ  പ്രമാണിമാര്‍ക്ക് അധികാര മേഖലകളില്‍ ഉള്ള സ്വാധീനം ഇല്ലാത്തത് ആയിരിക്കാം എം.ടിയെ തോല്‍പ്പിച്ചത്. ഗുണങ്ങള്‍ ഏറെയുള്ള വ്യക്തി എല്ലായ്പ്പോഴും  തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നില്ല!. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയിലെ എല്ലാ സാഹിത്യകാരന്‍‌മാര്‍ക്കിടയിലും മികച്ച സ്വാധീനമുള്ള എം.ടിയെ ബംഗാളിയായ സുനില്‍ ഗംഗോപാദ്ധ്യായ തോല്‍പ്പിച്ചത് ഒരു പക്ഷെ വിധി വൈരുദ്ധ്യമായിരിക്കാം. സുനില്‍ സുഹൃത്തായതിനാല്‍ അദ്ദേഹത്തിനെതിരെ എം.ടി പ്രചരണത്തിനിറങ്ങിയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടിയുടെ മനസ്സ് വലുതാണെന്നതില്‍ യാതൊരു സംശയവുമില്ല. പ്രതികരിക്കേണ്ട കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പ്രതികരിക്കുകയുള്ളൂ. അല്ലാത്തവ എത്ര വലിയ പ്രകോപനം ആയാലും അദ്ദേഹം ഒഴിഞ്ഞു മാറും. പക്ഷെ അദ്ദേഹത്തിനായി സാഹിത്യസുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ പ്രചരണം നടത്തിരുന്നു. എന്നാല്‍, എല്ലാം നിഷ്‌ഫലമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കാര്യം ഉറപ്പാണ്. ഒരു തെരഞ്ഞെടുപ്പിനും സാഹിത്യപ്രേമികളുടെ ഹൃദയത്തില്‍ നിന്ന് എം.ടിയെ ഇളക്കിമാറ്റുവാന്‍ കഴിയുകയില്ല. </font>]]></content:encoded>
      <pubDate>Wed, 20 Feb 2008 19:36:06 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആഷര്‍ വീണ്ടും കേരളത്തിലെത്തിയപ്പോള്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ആഷര്‍-വീണ്ടും-കേരളത്തിലെത്തിയപ്പോള്‍-108020400073_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ആഷര്‍-വീണ്ടും-കേരളത്തിലെത്തിയപ്പോള്‍-108020400073_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പ്രശസ്ത ബഹുഭാഷ പണ്ഡിതന്‍ ആര്‍.ഇ. ആഷര്‍ വീണ്ടും കേരളത്തിലെത്തി. തുഞ്ചന്‍ ഉത്സവവും ബഷീര്‍ ജന്മ  ശതാബ്‌ദിയും ഉദ്‌ഘാടനം]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/04/images/img1080204073_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>FILE</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പ്രശസ്ത ബഹുഭാഷ പണ്ഡിതന്‍ ആര്‍.ഇ. ആഷര്‍ വീണ്ടും കേരളത്തിലെത്തി. തുഞ്ചന്‍ ഉത്സവവും ബഷീര്‍ ജന്മ  ശതാബ്‌ദിയും ഉദ്‌ഘാടനം ചെയ്യുന്നതിനു വേണ്ടിയാണ് വിദേശിയായ ആഷര്‍ വീണ്ടും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബേപ്പൂര്‍ സുല്‍ത്താന്‍റെ മാധുര്യമേറുന്ന മലയാള കൃതികള്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും മൊഴിമാറ്റം ചെയ്തത് ആഷറായിരുന്നു.  ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ച ശേഷം പച്ച മലയാളത്തിലാണ് ആഷര്‍ സംസാരിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യ പ്രകൃതത്തെ സത്യസന്ധമായി തന്‍റെ കഥകളില്‍ അവതരിപ്പിച്ചുവെന്നതാണ് ബഷീറിനെ മറ്റു  സാഹിത്യകാരന്‍‌മാരില്‍  നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ആഷര്‍ പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ ചിന്തകളിലെ മൌലികതകൊണ്ടാണ് അദ്ദേഹം ലോക നിലവാരത്തിലുള്ള സാഹിത്യകാരനായി മാറിയതെന്നും  ആഷര്‍ പറഞ്ഞു. മാനവരാശിയുടെ വേദനയോടെയുള്ള മന്ദഹാസമാണ് ബഷീര്‍ കൃതികള്‍ എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത  വഹിച്ചു കൊണ്ട് തുഞ്ചന്‍ സ്‌മാരക് ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഏകാന്തതയുടെ മഹാതീരങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് വിസ്‌മയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും നിഗൂഡമായി  ദു:ഖിപ്പിക്കുന്നതുമായ കൃതികള്‍ അദ്ദേഹം സൃഷ്‌ടിച്ചു.  ഏറെക്കാലം നിശബ്‌ദത പാലിച്ച് പിന്നീട് അതിനെയൊക്കെ തട്ടിമാറ്റി  വിശിഷ്‌ടമായ ഒരു രചനയുമായി കടന്നു വരികയാണ് അദ്ദേഹത്തിന്‍റെ രീതി;‘എം.ടി പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീറിന്‍റെ ജന്‌മദിനത്തിന്‍റെ  നൂറാം  വാര്‍ഷികം അവഗണിച്ചു കൊണ്ടാണ് നാലുകെട്ടിന്‍റെ അന്‍‌പതാം വാര്‍ഷികം  ആഘോഷിക്കുന്നതെന്ന് എം.വി.ദേവന്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ബഷീറിന്‍റെ  ജന്മദിനവര്‍ഷത്തിലുള്ള  ആശയക്കുഴപ്പമാണ് അദ്ദേഹത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്ന് കേരള സാഹിത്യ  അക്കാദമി ചെയര്‍മാന്‍ എം.മുകുന്ദന്‍ പറഞ്ഞിരുന്നു.</font>]]></content:encoded>
      <pubDate>Mon, 04 Feb 2008 19:22:09 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കടമ്മനിട്ടയെ കാണാന്‍ വി.എസ്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/കടമ്മനിട്ടയെ-കാണാന്‍-വി-എസ്-108012800083_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/കടമ്മനിട്ടയെ-കാണാന്‍-വി-എസ്-108012800083_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്ന്  ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കവി കടമ്മനിട്ട രാമകൃഷ്‌ണനെ  മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്ന്  ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കവി കടമ്മനിട്ട രാമകൃഷ്‌ണനെ സന്ദര്‍ശിക്കുവാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഞായറാഴ്‌ചയെത്തി.‘അസുഖം വേഗം ഭേദമാകട്ടെ എന്നാലല്ലേ പുതിയ കവിതകള്‍ എഴുതാനാകൂ‘..’മുഖ്യമന്ത്രികടമ്മനിട്ടയുടെ കരം പിടിച്ച് പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറു ദിവസമായി ആശുപത്രിയില്‍ കഴിയുകയാണ് കടമ്മനിട്ട. തിരുവനന്തപുരം കിംസില്‍ ഒരാഴ്‌ചയോളം കിടന്ന ശേഷമാണ് അമൃതയിലേക്ക് കൊണ്ടു വന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമൃതയിലെ ഡോക്‍ടര്‍ പവിത്രന്‍റെയും ഡോക്‍ടര്‍ രാജേഷിന്‍റെയും നേതൃത്വത്തിലാണ് ചികിത്സ. കടമ്മനിട്ടയുടെയും ഭാര്യയും മകനും മകളും ഒപ്പമുണ്ട്. ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് കെ.രാമചന്ദ്രന്‍ പിള്ള എം.പിയുമൊത്ത് വി.എസ്. ആശുപത്രിയിലെത്തിയത്.</font><br/></font>]]></content:encoded>
      <pubDate>Mon, 28 Jan 2008 19:17:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പുസ്തകതോത്സവം ശ്രദ്ധേയമാവുന്നു]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/പുസ്തകതോത്സവം-ശ്രദ്ധേയമാവുന്നു-108012200091_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/പുസ്തകതോത്സവം-ശ്രദ്ധേയമാവുന്നു-108012200091_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പുസ്തകങ്ങള്‍ വാങ്ങുവാനുള്ള അക്ഷര സ്‌നേഹികളുടെ തിരക്ക് കൊണ്ട്  ജില്ലാ ലൈബ്രറി  കൌണ്‍സിലിന്‍റെ ‘പുസ്തകോത്സവം 2008‘ശ്രദ്ധേയമാവുന്നു. അമ്പതോളം]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പുസ്തകങ്ങള്‍ വാങ്ങുവാനുള്ള അക്ഷര സ്‌നേഹികളുടെ തിരക്ക് കൊണ്ട്  ജില്ലാ ലൈബ്രറി  കൌണ്‍സിലിന്‍റെ ‘പുസ്തകോത്സവം 2008‘ശ്രദ്ധേയമാവുന്നു. അമ്പതോളം പ്രസാധകര്‍ പുസ്തകോത്സവത്തില്‍  പങ്കെടുക്കുന്നുണ്ട്. രാജധാനി കല്യാണ മണ്ഡപത്തിലാണ് പുസ്തകോത്സവം നടക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാതൃഭൂമി, പൂര്‍ണ പബ്ലിക്കേഷന്‍സ്, ഡി.സി. ബുക്‍സ്, ചിന്ത തുടങ്ങിയ പ്രമുഖ പ്രസാധകരുടെ സ്റ്റാളുകളാണ്  ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്‌ച വരെ നീളുന്ന മേളയുടെ ഭാഗമായി കവി സമ്മേളനങ്ങള്‍, വായനാ മത്സര  വിജയികള്‍ക്കുള്ള സമ്മാനദാനം, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ വികസന സമിതി കണ്‍വീനര്‍ എന്‍.രതീന്ദ്രന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.  മാതൃഭൂമി സംഘടിപ്പിച്ച നോവല്‍ മത്സര വിജയികളുടെ കൃതികള്‍ സ്വന്തമാക്കുവാന്‍  പുസ്തകോത്സവം അവസരമൊരുക്കും. മാതൃഭൂമി മാനേജിങ്ങ് ഡയറക്‍ടര്‍ എം.പി.വീരേന്ദ്രകുമാറിന്‍റെ ഏറ്റവും പുതിയ  യാത്രാ വിവരണ പുസ്തകമായ ‘ഹൈമവത ഭൂവില്‍‘ പുസ്തകോത്സവത്തില്‍ ലഭ്യമാണ്.</font>]]></content:encoded>
      <pubDate>Tue, 22 Jan 2008 18:51:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[റുഷ്‌ദി:ഗോദ്‌റേജ് വിവാദത്തില്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/റുഷ്‌ദി-ഗോദ്‌റേജ്-വിവാദത്തില്‍-108011700097_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/റുഷ്‌ദി-ഗോദ്‌റേജ്-വിവാദത്തില്‍-108011700097_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്തോ-ബ്രിട്ടീഷ് എഴുത്തുകാരന്‍ റുഷ്ദി എവിടെയുണ്ടോ അവിടെ  വിവാദമുണ്ട്. ഇത്തവണ റുഷ്‌ദിക്ക് ആതിഥ്യമരുളിയ വന്‍‌കിട ബിസിനസ്സുകാരനായ  ഗോദ്‌റേജാണ് വിവാദത്തില്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഇന്തോ-ബ്രിട്ടീഷ് എഴുത്തുകാരന്‍ റുഷ്ദി എവിടെയുണ്ടോ അവിടെ  വിവാദമുണ്ട്. എന്നാല്‍ ഇത്തവണ റുഷ്‌ദിക്ക് ആതിഥ്യമരുളിയ വന്‍‌കിട ബിസിനസ്സുകാരനായ  ഗോദ്‌റേജാണ് വിവാദത്തില്‍ പെട്ടത്. റുഷ്‌ദിക്ക് തങ്ങുവാന്‍ ഗോദ്‌റേജ് ബംഗ്ലാവ്  നല്‍കിയതാണ് മുസ്ലീം സംഘടനയായ ഉലെമയെയാണ് പ്രകോപിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കാര്യത്തില്‍ ഗോദ്‌റജ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>മാപ്പ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>പറയാത്</font><font style='font-size:12pt;'>ത </font><font style='font-size:12pt;'>പക്ഷ</font><font style='font-size:12pt;'>ം </font><font style='font-size:12pt;'>അവരുട</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉടനീള</font><font style='font-size:12pt;'>ം </font><font style='font-size:12pt;'>ബഹിഷ്ക്കരിക്കാന്‍ മുസ്ലീങ്ങളോട</font><font style='font-size:12pt;'>് </font><font style='font-size:12pt;'>ആവശ്യപ്പെടുമെന്നാണ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>ഭീഷണി.</font><br/><font  style='font-size:12pt; color:#000000'></font><br/>1947 <font  style='font-size:12pt; color:#000000'>ജൂണ്‍ 19 ന് ബോംബെയിലാണ് റുഷ്‌ദി ജനിച്ചത്. ആദ്യ നോവലായ ഗ്രിമസ് 1975  ല്‍ പുറത്തുവന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുന്തര്‍ഗ്രാസ്, മാര്‍ക്വിസ്, ജോയ്സി തുടങ്ങിയ സാഹിത്യക്കാരന്‍‌മാര്‍ റുഷ്‌ദിയുടെ എഴുത്തിനെ ഒരുപാട്  സ്വാധീനിച്ചിട്ടുണ്ട്. രണ്ടാം നോവലായ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന് ബുക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്. നാലാം നോവലായ സാത്താനിക് വേഴ്‌സസിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തു വന്നു.  ഈ നോവലിലൂടെ മതനിന്ദ പ്രചരിപ്പിക്കുവാന്‍ റുഷ്ദി ശ്രമിച്ചതായി മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നു.</font>]]></content:encoded>
      <pubDate>Thu, 17 Jan 2008 19:05:40 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സാംസ്‌കാരിക കേരളത്തിനു നേരെ ദേവന്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/സാംസ്‌കാരിക-കേരളത്തിനു-നേരെ-ദേവന്‍-108010800091_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/സാംസ്‌കാരിക-കേരളത്തിനു-നേരെ-ദേവന്‍-108010800091_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ബഷീറിന്‍റെ നൂറാം ജന്മവാര്‍ഷികം  ആഘോഷിക്കാന്‍ ആരുണ്ടെന്ന്  ചിത്രകാരന്‍ എം.വി.ദേവന്‍ ചോദിച്ചു. തൃശൂര്‍  പബ്ലിക് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായുള്ള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സാംസ്‌കാരിക കേരളത്തിനു നേരെ ചിത്രകാരന്‍ എം.വി.ദേവന്‍റെ വെല്ലുവിളി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീറിന്‍റെ നൂറാം ജന്മവാര്‍ഷികം  ആഘോഷിക്കാന്‍ ആരുണ്ടെന്ന് ചോദിച്ചുകൊണ്ടാണ് ദേവന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് . തൃശൂര്‍  പബ്ലിക് ലൈബ്രറിയില്‍ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായുള്ള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാകവി കുമാരനാശാന്‍റെ നൂറാം ജന്മവാര്‍ഷികം ആഘോഷിച്ചിരുന്നു. ബഷീറിന്‍റെ കൃതികളുടെ അമ്പതോ അറുപതോ  വാര്‍ഷികം ആരും ആഘോഷിച്ചില്ലല്ലൊ. ഇവിടത്തെ എഴുത്തുകാരുടെ ചക്രവര്‍ത്തി വൈക്കം മുഹമ്മദ് ബഷീറാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ ബഷീറിന്‍റെ നൂറാം ജന്മവാര്‍ഷികം ഞങ്ങള്‍ ഞങ്ങളുടേതായ നിലയില്‍ ആഘോഷിക്കുന്നുണ്ട്. അയാള്‍  ഒരു  ഇസ്ലാമായിരുന്നതിനാലാണോ ഈ അവഗണന?. ജാതി ചോദിക്കാമെന്ന് നടേശഗുരു പറയുന്നതില്‍ തെറ്റെന്താ?-ദേവന്‍ ചോദിച്ചു.</font>]]></content:encoded>
      <pubDate>Tue, 08 Jan 2008 18:10:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഗോപാലകൃഷ്‌ണന്‍ അവാര്‍ഡ് സന്ധ്യക്ക്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഗോപാലകൃഷ്‌ണന്‍-അവാര്‍ഡ്-സന്ധ്യക്ക്-108010400079_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഗോപാലകൃഷ്‌ണന്‍-അവാര്‍ഡ്-സന്ധ്യക്ക്-108010400079_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ബാലസാഹിത്യത്തിനുള്ള പ്രഥമ ഗോപാ‍ലകൃഷ്‌ണന്‍ കോലഴി അവാര്‍ഡിന് ഐ.ജി.സന്ധ്യ അര്‍ഹയായി. 10001  രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ബാലസാഹിത്യത്തിനുള്ള പ്രഥമ ഗോപാ‍ലകൃഷ്‌ണന്‍ കോലഴി അവാര്‍ഡിന് ഐ.ജി.സന്ധ്യ അര്‍ഹയായി. 10001  രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജനുവരി 6 ന് സാഹിത്യ അക്കാദമിയില്‍ ചേരുന്ന ഗോപാലകൃഷ്‌ണന്‍ അനുസ്‌മരണ സമ്മേളനത്തില്‍ അവാര്‍ഡ്  സമ്മാനിക്കുമെന്ന് ജഡ്‌ജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോക്‍ടര്‍ ബി.സന്ധ്യയുടെ  ബാലവാടി എന്ന കൃതിക്കാണ് അവാര്‍ഡ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവാര്‍ഡ് നിര്‍ണയസമിതി കണ്‍‌വീനര്‍ രാവുണ്ണി,ഡേവിഡ് കണ്ണനായ്‌ക്കല്‍, കോലഴി സുരേന്ദ്രപ്പണിക്കര്‍, നാരായണന്‍ കോലഴി  എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.</font><br/> </font>]]></content:encoded>
      <pubDate>Fri, 04 Jan 2008 18:42:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എണ്ണപ്പാടത്തിന്‍റെ ഇതിഹാസകാരന്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എണ്ണപ്പാടത്തിന്‍റെ-ഇതിഹാസകാരന്‍-108010300089_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എണ്ണപ്പാടത്തിന്‍റെ-ഇതിഹാസകാരന്‍-108010300089_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എണ്ണപ്പാടം ചെറിയൊരു രാജ-്യമാകുന്നു.ഇവിടെ എണ്ണയില്ല. പാടവും ഇല്ല.ഉള്ളത് നൂറോളം ചെറ്റപ്പുരകളാണ്.പേരിന് മൂന്ന് ഓടിട്ട വീടുകളുമുണ്ട്. തിരിയാനും മറിയാനും ഇടമില്ല.ഇഷ്ടമുള്ളിടത്തൊക്കെ ഓലച്ചാളകളാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/03/images/img1080103089_1_1.jpg' Alt='Cover of Ennappadam of NP Muhammad' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->                                                                                                                                 <font  style='font-size:13pt; color:#000000'><b>എണ്ണപ്പാടത്തില്‍ നിന്ന</font><font style='font-size:12pt;'>്</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എണ്ണപ്പാടം ചെറിയൊരു രാജ-്യമാകുന്നു.ഇവിടെ എണ്ണയില്ല. പാടവും ഇല്ല.ഉള്ളത് നൂറോളം ചെറ്റപ്പുരകളാണ്.പേരിന് മൂന്ന് ഓടിട്ട വീടുകളുമുണ്ട്. തിരിയാനും മറിയാനും ഇടമില്ല.ഇഷ്ടമുള്ളിടത്തൊക്കെ ഓലച്ചാളകളാണ്. ഒരു പുരയുടെ നിഴല്‍ അടുത്ത പുരയുടെ നെറുകയില്‍ വീഴുന്നു. എണ്ണപ്പാടത്തിനു വെളിച്ചത്തിന്‍റെ നിറം അറിയാമായിരുന്നില്ല. വെളിച്ചത്തിന്‍റെ കരുത്തും അറിയില്ലായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൗജ-ുതാത്ത അന്തിത്തിരി കത്തിക്കുന്നതിന് തീപ്പെട്ടിക്കോലുരസാന്‍ ഭാവിക്കുകയായിരുന്നു. കോലായിലേക്ക് കയറുന്ന ഇത്താച്ചുവിനെയും കദീസുവിനേയും കണ്ട് അതു മാറ്റി വച്ചു വലതു കൈ നീട്ടി. കണ്ണിട്ട് അവരുടെ സഞ്ചികള്‍ നോക്കുന്നുണ്ട്. രണ്ടു പേരും അരയില്‍ തൂക്കിയ കുപ്പിച്ചില്ലു കൊണ്ടുണ്ടാക്കിയ കീശകളുടെ ചരടു വലിച്ചു. ഒരണ വീതമെടുത്ത് കൗജ-ുതാത്തയുടെ കൈയില്‍ കൊടുത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൗജ-ുതാത്ത വീടിന്‍റെ ഉടമയാണ്. അവര്‍ക്ക് സ്ഥിരം ഭര്‍ത്താവ് എന്ന ഏര്‍പ്പാടില്‍ വിശ്വാസമില്ല. മച്ചിയാണ്. പുരയുടെ അടുക്കള ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളും കൂലിക്ക് കൊടുത്തു. കൊട്ടിലിനു ദിവസവാടക ഒരണയാണ്. രണ്ടു പേരും,ഇത്താച്ചുവും കദീസുവും മുറവും ചൂലുമായി ഗുഡ്സ് ഷെഡ് അടിച്ചു വാരാന്‍ പോകും. അന്തിക്കു സഞ്ചിയുമായി വീടണയും.ചിലപ്പോള്‍ വാഗനുണ്ടാകില്ല. അന്നും കൗജ-ുതാത്ത കൈ നീട്ടും. അവര്‍ കൈമലര്‍ത്തും. പിന്നെ കൗജ-ുതാത്ത നാവിനെ വ്യായാമത്തിനും വിടും.വ്യായാമം കൊണ്ടു കരുത്തു നേടിയ നാവ് എണ്ണപ്പാടം ഭയന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൗജ-ുതാത്തയ്ക്ക് സ്വന്തം അടുക്കളയിലും വിശ്വാസമില്ല. അധികം തിത്തിബിതാത്തയുടെവീട്ടിലാണുണ്ടാകുക. അരയ്കാനും മോറാനും സഹായിക്കും. ഊണങ്ങനെ കഴിയും. ഹരം പറഞ്ഞിരിക്കും നടുവകത്ത്. വിരുന്നുകാര് വന്നാല്‍ ബജ-ാറ് വയ്ക്കാന്‍ കൗജ-ുതാത്തയ്ക്കറിയും പോലെ എണ്ണപ്പാടത്താര്‍ക്കും അറിയില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തിനും മതിയായ പെണ്ണ്. കലഹമെങ്കില്‍ കലഹം. കളിയെങ്കില്‍ കളി. വാടക കിട്ടുന്ന് ഒരു ചില്ലിക്കാശു പോലും കാറ്റത്തിടുകയില്ല. അവ കൂട്ടി വയ്ക്കും. സറാഫിന്‍റെ അടുത്തു പോയി പൊന്നാക്കി മാറ്റും. രണ്ടു കൈയിലും പതുപ്പത്ത് ഒറ്റ വള. അറ്റങ്ങളില്‍ കൊത്തുവള.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മുമ്പിലൊരു യെസ്സുവള. കാതില്‍ ചിറ്റും കമ്മത്തും മണിക്കാതിലയും.കഴുത്തില്‍ തണ്ടറുക്ക്.വെളുത്ത,അയഞ്ഞ സാറഹാന്‍ കുപ്പായത്തില്‍ കഴുത്തിലെ പ്രമാണി ഏലസ്സു പറ്റിപ്പിടിച്ചു കിടക്കും. നടക്കുമ്പോള്‍ അതിനെ പുറന്തള്ളാന്‍ കൊഴുത്ത മുലകള്‍ പാടുപെടും. വെള്ളക്കച്ചിയും കൊച്ചിത്തട്ടവുമിട്ടു മുറുക്കിച്ചുവപ്പിച്ചു നടക്കും,സുന്ദരി.</font><font  style='font-size:13pt; color:#000000'><b>ഹിരണ്യകശിപുവില്‍ നിന്ന</font><font style='font-size:12pt;'>്</b></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരസ്യ ഘടന</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരസ്യമായ സംഘടനയില്‍ നഗ്നത മറച്ചവര്‍ക്കെല്ലാം അംഗങ്ങളാവാന്‍ അര്‍ഹതയുണ്ട്. </font><br/><font  style='font-size:12pt; color:#000000'>പക്ഷേ ,ഇവിടെ ചതിയുണ്ട്.മോഹനമായ വാഗ്ദാനങ്ങള്‍ മാത്രം പോരാ.അവയുടെ കാലം കഴിഞ്ഞു പോയി. പ്രാഥമികാംഗങ്ങള്‍ തൊട്ടു കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവര്‍ ക്രിയാത്മകമായ സമീപനത്തിന്‍റെ പ്രഭ വീശണം. അതിനാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്‍റെ യോഗ്യത പ്രധാനമാകുന്നു. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/>1.<font  style='font-size:12pt; color:#000000'>പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ ചുരുങ്ങിയത് ഒരു കോഴിയെയെങ്കിലും പോറ്റുവാന്‍ തയ്യാറുള്ളവരായിരിക്കണം.</font><br/>2.<font  style='font-size:12pt; color:#000000'>പാര്‍ട്ടി കോഴി വിതരണം ചേയ്യേണ്ടതാണ്.</font><br/>3.<font  style='font-size:12pt; color:#000000'>മുമ്മൂന്ന് മാസം കൂടുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കോഴി ക്ഷേമം നോക്കേണ്ടതാകുന്നു.</font><br/>4. <font  style='font-size:12pt; color:#000000'>അഞ്ചു കോഴിയായി വര്‍ദ്ധിപ്പിക്കുന്നവര്‍ക്ക് എഫക്ടീവ് മെമ്പര്‍ഷിപ്പ് നല്ക്കുന്നതാണ്.</font><br/>5. <font  style='font-size:12pt; color:#000000'>എഫക്ടീവ് മെമ്പര്‍മാരില്‍ നിന്ന് ഗണം ഉണ്ടാക്കുക. ഗണം പ്രാദേശിക ഘടകമായിരിക്കും. പത്തുഗണം ചേര്‍ന്നാല്‍ ബഹുഗണമായി.അത്തരം നൂറ് ഘടകങ്ങള്‍ ചേര്‍ന്നാല്‍ മഹാഗണം. മഹാഗണത്തിന്‍റെ പ്രവര്‍ത്തന പരിദി അസംബ്ളി നിയോജ-കമണ്ഡലത്തിന്‍റേതായി.</font><br/>6. <font  style='font-size:12pt; color:#000000'>ഇരുപതു മഹാഗണം ചേര്‍ന്നാല്‍ ഗണസംഘമായി.ഇത് ഓരോ ജ-ില്ലയിലും ഉണ്ടാകും.ഇതിന്‍റെ തലവന്‍ എല്ലായ്പ്പോഴും ജ-ില്ലാ ഡെപ്യൂട്ടി ആവേണ്ടതാവുന്നു.</font><br/>7. <font  style='font-size:12pt; color:#000000'>സംഘടനയുടെ വരിസംഖ്യ കഴിയുന്നതും കോഴിമുട്ടയായി അയയ്ക്കണം.കോഴി മുട്ടകള്‍ മുഴുക്കെ </font><br/><font  style='font-size:12pt; color:#000000'>ജ-യന്‍ അസോസിയേറ്റ്സ് വാങ്ങി,ലാഭം കഴിച്ച്,ബാക്കി പണം പാര്‍ട്ടിഫണ്ടില്‍ വരവു കാണിക്കേണ്ടതാകുന്നു.</font><font style='font-size:11pt;'></font><br/></font><font  style='font-size:13pt; color:#000000'><b>എംടി യുമായി ചേര്‍ന്നെഴുതിയ</b></font><br/><font  style='font-size:13pt; color:#000000'><b>അറബിപ്പൊന്നില്‍ നിന്ന</font><font style='font-size:11pt;'>്</font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടുത്ത പള്ളിയിലെ ക്ളോക്ക് രണ്ടടിച്ചു. ഇരുണ്ട രാത്രിയാണ്;വെളിച്ചമില്ല;വിളക്കുകളുമില്ല.തണുത്ത പൂഴിയിലാണിരിക്കുന്നത്. നിശബ്ദമായി പുഴ ഒഴുകുമ്പോള്‍ കൊച്ചലയൊലികള്‍ വെളിച്ചത്തിന്‍റെ നേര്‍ രേഖകള്‍ നൊടിയിട കൊണ്ട് വരയുകയും മായുകയും ചെയ്യുമ്പോള്‍,കോയ വീണ്ടും ടോര്‍ച്ചു മിന്നിച്ചു. മീതെ പാലമാണ്;എലത്തൂര്‍ പാലം.പുറ്റുകള്‍ പൊങ്ങിയ പോലെ കുണ്ടുകളുള്ള പാലത്തിന്‍റെ അടിഭാഗം കണ്ടപ്പോള്‍ അറപ്പു തോന്നി. മീതെ സിമന്‍റ് കൊണ്ടു വാര്‍ത്ത വലിയ 'ഗ്' അക്ഷരത്തിന്‍റെ ആകൃതിയിലുള്ള പാലത്തിന്‍റെ കെട്ടുകള്‍ ഇരുഭാഗത്തും കാണാം. അവയെ താങ്ങി നിറുത്തുന്ന കൂറ്റന്‍ സിമന്‍റ് തൂണുകള്‍ വെള്ളത്തില്‍ അര നനഞ്ഞു നില്ക്കുന്ന രാക്ഷസ-ന്മാരെപ്പോലെ തോന്നി. കരകലെ ബന്ധിക്കുന്ന വാഹനങ്ങള്‍,ലോറികള്‍,കാറുകള്‍-പുഴയെ പരിഹസിച്ചു കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാകണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോയ പൂഴി മണ്ണിലേക്കു ടോര്‍ച്ച് മിന്നിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നനഞ്ഞ പൂഴിമണ്ണില്‍ വെള്ളം കിനിഞ്ഞു വന്നിരിക്കുന്നു.തുണിയുടെ മൂട്ടില്‍ തണുപ്പു കയറുകയാണ്.കണ്ണുകള്‍ ഉറക്കവുമായി സന്ധിചെയ്ത് അടഞ്ഞു പോവുകയും,മനസ്സ് </font><br/><font  style='font-size:12pt; color:#000000'>ഉ-ന്മിഷത്താവുകയും ചെയ്യുന്നു. ഞരമ്പുകളില്‍ ഈര്‍പ്പമുള്ള ഐസ് കമ്പികള്‍ കൊണ്ടു വലിക്കുന്നതു പോലെ ശരീരം വിറയ്ക്കുന്നുണ്ട്. വിറപ്പനി തുടങ്ങുകയാണോ? പനിക്കാതിരിക്കട്ടെ!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെട്ടെന്ന് അയാള്‍ വീടിനെക്കുറിച്ചോര്‍ത്തു പോയി. പാലത്തിനരികില്‍, ചെറിയ മതില്ക്കെട്ടിനുള്ളിലുള്ള ആ ഒറ്റപ്പുരയിലെ ദീപമണയുകയും കുടുംബത്തിന്‍റെ ചില്ലകളും പൂവും വരണ്ടുണങ്ങുകയും ചെയ്യുന്നു. കുടുംബമേ,പടര്‍ന്നു പന്തലിക്കുന്ന മഹാവൃക്ഷമേ,നിനക്കു ഞാന്‍ ഭാവുകം നേരുന്നു. നീയില്ലെങ്കില്‍ ഞാനില്ല;ഞാനില്ലെങ്കില്‍മനുഷ്യനില്ല..... പള്ളിയുടെ മിനാരങ്ങളില്‍ ബാങ്ക് വിളി മുഴങ്ങുകയും ലോകത്തിന്‍റെ എല്ലാ കോണുകളിലും അതു മാറ്റൊലിക്കൊള്ളുകയും ചെയ്യുമ്പോള്‍, ഇരുണ്ട ഭൂമിയിലെ ഓരോ ക്ളോക്കുകളിലുമുള്ള വ്യത്യസ്ത സമയങ്ങളില്‍,ദൈവത്തിന്‍റെ മഹത്വം മനുഷ്യകണ്ഠങ്ങളില്‍ നിന്നുയരുകയും ജനം കൂടുകയും ചെയ്യുമ്പോള്‍, (ഞാനെന്താണീ വിചാരിക്കുന്നത്) ക്ളോക്കിന്‍റെ മിനുട്ടു സൂചികള്‍ വിരാമമില്ലാതെ ഒരക്കത്തില്‍ നിന്ന് മറ്റൊരക്കത്തിലേക്ക് മണല്‍ത്തരികള ളക്കുന്നതു പോലെ അളന്നു തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്ഥലകാലബന്ധങ്ങളെ മനസ്സു മറക്കുകയും, മാങ്കൊമ്പില്‍ നിന്നടര്‍ന്നു വീഴുകയും നിലം പറ്റാതിരിക്കുകയും ചെയ്ത മുഴുത്ത മാമ്പഴം പോലെ ആകാശത്തിലും ഭൂമിയിലും പിറക്കാത്ത അരത്ഭുതജ-ീവിയായി മനുഷ്യന്‍ മാറുകയും ചെയ്യുന്നു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 03 Jan 2008 20:33:00 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[റഹ്മാന്‍ റാഹിക്ക് ജ്ഞാനപീഠം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/റഹ്മാന്‍-റാഹിക്ക്-ജ്ഞാനപീഠം-107123100077_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/റഹ്മാന്‍-റാഹിക്ക്-ജ്ഞാനപീഠം-107123100077_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കാശ്മീരി ഭാഷയിലെ പ്രശസ്ത കവിയും നിരൂപകനുമായ റഹ്മാന്‍ റാഹിയെ ഇത്തവണത്തെ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കാശ്മീരി ഭാഷയിലെ പ്രശസ്ത കവിയും നിരൂപകനുമായ റഹ്മാന്‍ റാഹിയെ ഇത്തവണത്തെ ജ്ഞാനപീഠം പുരസ്കാരത്തിനു തെരഞ്ഞെടുത്തു. ജ്ഞാനപീഠം അവാര്‍ഡിന് അര്‍ഹനാകുന്ന ആദ്യത്തെ കാശ്മീരിയാണ് റഹ്മാന്‍ റാഹി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതീയ സാഹിത്യത്തിന് റഹ്മാന്‍ റാഹി നല്‍കിയ മികച്ച സംഭാവനയ്ക്കാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും വാഗ്ദേവതയുടെ ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. സനവേനിസാസ്, സവാ - റൂദ ജരേണ്‍ മന്‍സ്. നൗറോസ് ഇ-സഭ (പ്രഭാതത്തിലെ ഇളംതെന്നല്‍) എന്നിവയാണ് പ്രശസ്ത കൃതികള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇദ്ദേഹത്തിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത് പ്രശസ്ത പണ്ഡിതനായ ഡോ. എല്‍.എം. സിംഗ്വി അദ്ധ്യക്ഷനായുള്ള കമ്മിറ്റിയാണ്. പുരസ്കാര കമ്മിറ്റിയില്‍ പ്രശസ്ത സാഹിത്യകാരി മഹാശ്വേതദേവി, രമാകാന്ത് റാത്ത്, ഗോപിചന്ദ് നരംഗ്, രവീന്ദ്ര കാലിയ എന്നിവര്‍ അംഗങ്ങളാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>2004 - 05 <font  style='font-size:12pt; color:#000000'>വര്‍ഷത്തെ ജ്ഞാനപീഠം അവാര്‍ഡിനാണ് എണ്‍പതുകാരനായ റഹ്മാന്‍ റാഹി തിരഞ്ഞെടുക്കപ്പെട്ടത്. കാശ്മീരി സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ കവിയും നിരൂപകനുമാണ് റാഹി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാശ്മീരി സാഹിത്യത്തിനും അതുവഴി ഇന്ത്യന്‍ സാഹിത്യത്തിനും തന്‍റെ കൃതികളിലൂടെ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. </font><br/> </font>]]></content:encoded>
      <pubDate>Mon, 31 Dec 2007 18:17:37 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:14:33 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[നാലുകെട്ട് സുവര്‍ണ ജൂബിലി ജനുവരിയില്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/നാലുകെട്ട്-സുവര്‍ണ-ജൂബിലി-ജനുവരിയില്‍-107122500039_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/നാലുകെട്ട്-സുവര്‍ണ-ജൂബിലി-ജനുവരിയില്‍-107122500039_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എം.ടിയുടെ നാലുകെട്ടിന്‍റെ അമ്പതാം വാര്‍ഷികാഘോഷം ജനുവരി 10,11,21,13 തീയതികളില്‍ സാഹിത്യ അക്കാദമി  ഹാളില്‍ നടക്കും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>എം.ടിയുടെ നാലുകെട്ടിന്‍റെ അമ്പതാം വാര്‍ഷികാഘോഷം ജനുവരി 10,11,21,13 തീയതികളില്‍ സാഹിത്യ അക്കാദമി  ഹാളില്‍ നടക്കും. എം.ടിയുടെ നാനാകര്‍മ്മമണ്ഡലങ്ങള്‍ മുന്‍ നിറുത്തി കേരളത്തിന്‍റെ അമ്പതാണ്ടുകളുടെ സഞ്ചാരപഥവും  പരിണാമസന്ധികളും അന്വേഷിക്കുവാനുള്ള സന്ദര്‍മായാണ് ആഘോഷത്തെ കാണുന്നതെന്ന് സാഹിത്യ അക്കാദമി  പ്രസിഡന്‍റ് എം.മുകുന്ദന്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍ വി.കെ.ശ്രീരാമന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍  അറിയിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/>10 <font  style='font-size:12pt; color:#000000'>ന് രാവിലെ ആരംഭിക്കുന്ന സമ്മേളനം കാക്കനാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നമ്പൂതിരിയുടെ നാലുകെട്ട് ചിത്രങ്ങള്‍,  കെ.ആര്‍.വിനയന്‍റെ നാലുകെട്ട് ഫോട്ടോകള്‍, എം.ടിയുടെ പുസ്തകങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം ആരംഭിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലുകെട്ടിന്‍റെ അരനൂറ്റാണ്ട് എന്ന സെമിനാര്‍ സാറാ ജോസഫ് ഉ‌ദ്‌ഘാടനം ചെയ്യും.കെ.സി.നാരായണന്‍, ഡോക്‍ടര്‍ എസ്.പി  രമേശ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അന്നു വൈകീട്ട് കണ്യാര്‍കുളി അവതരണവും എം.ടി.സിനിമ  പ്രദര്‍ശനവുമുണ്ടായിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാഹിത്യപത്രപ്രവര്‍ത്തനം എന്ന രണ്ടാം ദിവസത്തെ സെമിനാര്‍ സക്കറിയ ഉദ്‌ഘാടനം ചെയ്യും. തോമസ് ജേക്കബ്ബ്,  പ്രഭാവര്‍മ്മ,എം.പി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സാഹിത്യവും സിനിമയും എന്ന സെമിനാര്‍ അടൂര്‍  ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ജനുവരി 12 ന് എം.ടി. കലയും കാലവും എന്ന സെമിനാര്‍ ചന്ദ്രശേഖരകമ്പര്‍  ഉദ്ഘാടനം ചെയ്യും.</font><br/>  </font>]]></content:encoded>
      <pubDate>Tue, 25 Dec 2007 18:28:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അമ്മയെക്കുറിച്ചുള്ള പുസ്തകവുമായി കാര്‍ട്ടര്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/അമ്മയെക്കുറിച്ചുള്ള-പുസ്തകവുമായി-കാര്‍ട്ടര്-107071300090_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/അമ്മയെക്കുറിച്ചുള്ള-പുസ്തകവുമായി-കാര്‍ട്ടര്-107071300090_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ അമ്മയായ  ലില്ലിയനെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന തിരക്കിലാണ്.അടുത്ത  വസന്തത്തില്‍ പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ അമ്മയായ  ലില്ലിയനെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന തിരക്കിലാണ്.അടുത്ത  വസന്തത്തില്‍ പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.  സിമോണ്‍ ആന്‍ഡ് ഷെസ്റ്ററാണ് പ്രസാധകര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോടികണക്കിന് ആളുകള്‍ക്ക് പ്രചോദനം നല്‍കിയ വ്യക്തിയാണ് ജിമ്മി  കാര്‍ട്ടര്‍. ഈ പുസ്തക രചനയിലൂടെ അദ്ദേഹത്തിന് പ്രചോദനമേകിയ  വനിതയെ ലോകത്തിന് അടുത്തറിയുന്നതിനുള്ള അവസരമാണ്  ലഭിച്ചിരിക്കുന്നത്- സിമോണ്‍ ഷെസ്റ്ററിന്‍റെ എക്സിക്യൂട്ടിവ് വൈസ്  പ്രസിഡന്‍റ് ഡേവിഡ് റോസെന്തല്‍ പറയുന്നു. എന്നാല്‍, ഈ  പുസ്തകത്തിന് പേര് ഇട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്‍റ്  പദവി  ഒഴിഞ്ഞതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ജിമ്മികാര്‍ട്ടറുടെ ഒരു  പുസ്തകം അധികം വൈകാതെ പുറത്തിറങ്ങും.</font><br/><font  style='font-size:12pt; color:#000000'></font><br/>1924 <font  style='font-size:12pt; color:#000000'>ഒക്‍ടോബര്‍ ഒന്നിന് ജനിച്ച ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍  1981 വരെ അമേരിക്കയുടെ പ്രസിഡന്‍റായിരുന്നു. അമേരിക്കയുടെ  മുപ്പത്തിയൊമ്പാമത് പ്രസിഡന്‍റായിരുന്നു  ജിമ്മി കാര്‍ട്ടര്‍. 2002 ല്‍ ജിമ്മി കാര്‍ട്ടര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. 22 പുസ്തകങ്ങള്‍ ഇതിനുമുമ്പ് ജിമ്മി കാര്‍ട്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. </font>]]></content:encoded>
      <pubDate>Sat, 22 Dec 2007 17:51:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഡിക്‍ഷണറി മേളാ]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഡിക്‍ഷണറി-മേളാ-107121700097_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഡിക്‍ഷണറി-മേളാ-107121700097_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[15 ലക്ഷം കോപ്പികള്‍ വിറ്റഴിയുകയും 2.5 കോടി മലയാളികള്‍ റഫര്‍ ചെയ്യുകയും ചെയ്‌ത ഡി.സി ഡിക്‍ഷണറികള്‍]]></description>
      <content:encoded><![CDATA[15 <font  style='font-size:12pt; color:#000000'>ലക്ഷം കോപ്പികള്‍ വിറ്റഴിയുകയും 2.5 കോടി മലയാളികള്‍ റഫര്‍ ചെയ്യുകയും ചെയ്‌ത ഡി.സി ഡിക്‍ഷണറികള്‍   ഇപ്പോള്‍ സ്വന്തമാക്കി അഭിമാനിക്കുവാന്‍ മറ്റൊരു കാരണം കൂടി... പ്രശസ്ത ലെക്‍സിക്കോഗ്രാഫര്‍ ആയ ടി.രാമലിംഗം പിള്ള  തയ്യാറാക്കിയ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു, മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഹിന്ദി-മലയാളം-ഇംഗ്ലീഷ് നിഘണ്ടു  എന്നിവ പ്രത്യേക സ്‌കീമില്‍ ലഭ്യമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡിസി ഡിക്‍ഷണറിയും 995 രൂപയുടെ എന്‍‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ സിഡിയുമടങ്ങുന്ന 1270 യുടേ റാഫറന്‍സ്  പാക്കേജിന് ഇപ്പോള്‍   275 രൂപ മാത്രം. സമ്മാനം ആദ്യത്തെ ഒരു ലക്ഷം പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.  </font><br/> </font>]]></content:encoded>
      <pubDate>Mon, 17 Dec 2007 18:33:09 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എസ്.ബി.ടീ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-ബി-ടീ-അവാര്‍ഡുകള്‍-വിതരണം-ചെയ്‌തു-107121300090_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-ബി-ടീ-അവാര്‍ഡുകള്‍-വിതരണം-ചെയ്‌തു-107121300090_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എസ്.ബി.ടി മലയാള സമ്മേളനം വി.ജെ.ടി ഹാളീല്‍ നടന്നു. സമ്മേളനത്തോടനുബന്ധിച്ച്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>എസ്.ബി.ടി മലയാള സമ്മേളനം വി.ജെ.ടി ഹാളീല്‍ നടന്നു. സമ്മേളനത്തോടനുബന്ധിച്ച് പന്ത്രെണ്ടാം  സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എസ്.ബി.ടീ സുവര്‍ണാ പുരസ്കാരം ഒ.എന്‍.വി കുറുപ്പിന് മാനേജിങ്ങ് ഡയറക്‍ടര്‍ പ്രദീപ് ശങ്കര്‍ സമ്മാനിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മികച്ച കവിതാ സമാഹാരത്തിനുള്ള എ.അയ്യപ്പനും ബാല സാഹിത്യത്തിനുള്ള പുരസ്‌കാരം ‘</font><br/><font  style='font-size:12pt; color:#000000'>മാതൃഭൂമി‘ ചീഫ് സബ് എഡീറ്റര്‍ ഡോക്‍ടര്‍ കെ.ശ്രീകുമാറീനും ചെറുകഥാ സമാഹാരത്തിനുള്ളാ പുരസ്‌കാരം ആര്‍.ഉണ്ണീക്കും  മാനവികതാപരമായ പത്രലേഖനത്തിനുള്ള പുരസ്‌കാരം അക്‍ബര്‍ പുതുനഗരത്തിനും മാനേജിങ്ങ് ഡയറക്‍ടര്‍ സമ്മാനിച്ചു.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 17:55:43 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കാക്കനാടന് അവാര്‍ഡ്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/കാക്കനാടന്-അവാര്‍ഡ്-107120500104_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/കാക്കനാടന്-അവാര്‍ഡ്-107120500104_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരള സാഹിത്യ സാം‌സ്‌കാരിക സമിതി അടിസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ മേഖലയില്‍  സമഗ്ര സംഭാവന നല്‍കിയ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ ‘അക്ഷരശ്രീ’ അവാര്‍ഡ് കാക്കനാടന്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരള സാഹിത്യ സാം‌സ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ മേഖലയില്‍  സമഗ്ര സംഭാവന നല്‍കിയ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ ‘അക്ഷരശ്രീ’ അവാര്‍ഡ് കാക്കനാടന് ലഭിച്ചു. സമിതി ചെയര്‍മാന്‍  എ.വി.ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി മോഹനന്‍ പൂവറ്റൂര്‍, ബാബു കുഴിമറ്റം എന്നിവര്‍ പത്ര സമ്മേളനത്തില്‍  അറിയിച്ചതാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/>25000 <font  style='font-size:12pt; color:#000000'>രൂപയും പ്രശംസപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി രണ്ടാം വാരത്തില്‍ കോട്ടയത്ത് നടക്കുന്ന  സാംസ്‌കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ആധുനിക കഥാകൃത്തുക്കളില്‍ പ്രശസ്തനാണ് കാക്കനാടന്‍. </font>]]></content:encoded>
      <pubDate>Wed, 05 Dec 2007 18:47:36 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തലക്കെട്ടില്‍ 4805 വാക്കുകള്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/തലക്കെട്ടില്‍-4805-വാക്കുകള്‍-107112800087_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/തലക്കെട്ടില്‍-4805-വാക്കുകള്‍-107112800087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[തലക്കെട്ടില്‍ 4805 വാക്കുകളുള്ള പുസ്ത്കം വിപണിയില്‍. ഹാരിപോട്ടര്‍ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തലക്കെട്ടില്‍ 4805 വാക്കുകളുള്ള പുസ്തകം വിപണിയില്‍. ഹാരിപോട്ടര്‍ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ  അവതരിപ്പിച്ച ഡാനിയേല്‍ റെഡ്‌ക്ലിഫിനെ ആധാരമാക്കി ഇന്ത്യക്കാരന്‍ എഴുതിയ പുസ്തകത്തിനാണ് ഈ  സവിശേഷതയുള്ളത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോയമ്പത്തൂരിലെ ആര്‍.വി. ആര്‍‌ട്‌സ് ആന്‍റ് സയന്‍‌സ് കോളേജ് പ്രൊഫസറായ ഡോക്‍ടര്‍ സുബ്രഹ്‌മണ്യന്‍ ആണ് 4805  വാക്കുകളുള്ള തലക്കെട്ടോടു കൂടിയ പുസ്തകം രചിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹാരിപോട്ടര്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയെടുത്ത ആദ്യത്തെ അഞ്ചു സിനിമയിലും മായാജാലക്കാരനായ  സ്‌കൂള്‍  കുട്ടിയെ അവതരിപ്പിച്ച  റെഡ്‌ക്ലിഫാണ് സുബ്രഹ്‌മണ്യന്‍റെ പുസ്തകത്തിലെ കേന്ദ്രകഥാപാത്രം..</font><br/><font  style='font-size:12pt; color:#000000'></font><br/>123 <font  style='font-size:12pt; color:#000000'>പേജുള്ള പുസ്തകത്തിലെ ആദ്യത്തെ എട്ടുപേജുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 3 ഡി ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍  കാണുന്നതിന് പ്രത്യേക തരത്തിലുള്ള കണ്ണട ആവശ്യമാണ്. ഈ കണ്ണട പുസ്തകത്തിനൊപ്പം സൌജന്യമായി നല്‍കും. </font>]]></content:encoded>
      <pubDate>Wed, 28 Nov 2007 18:22:57 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[രുദ്രന്‍ സാഹിത്യ അവാര്‍ഡ്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/രുദ്രന്‍-സാഹിത്യ-അവാര്‍ഡ്-107112000085_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/രുദ്രന്‍-സാഹിത്യ-അവാര്‍ഡ്-107112000085_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കവിയും സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ പ്രവര്‍ത്തകനുമായിരുന്ന]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കവിയും സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ പ്രവര്‍ത്തകനുമായിരുന്ന എം.എസ്. രുദ്രന്‍റെ സ്‌മരണയ്‌ക്കായി എം.എസ്.രുദ്രന്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/>2004 <font  style='font-size:12pt; color:#000000'>ജനുവരിക്കും 2006 ഡിസംബറിനും മധ്യേ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ചെറുകഥാ സമാഹാരങ്ങളാണ് അവാര്‍ഡിനു വേണ്ടി പരിഗണിക്കുന്നത്.  കൃതികളുടെ മൂന്നു കോപ്പികള്‍ വീതം നവംബര്‍ 30 നു മുമ്പ് എം.എസ് സത്യന്‍, സെക്രട്ടറി, എം.എസ്.രുദ്രന്‍ ഫൌണ്ടേഷന്‍, ചെറിയഴീക്കല്‍ പി.ഒ., കരുനാഗപ്പള്ളി, കൊല്ലം-690 573 </font>]]></content:encoded>
      <pubDate>Tue, 20 Nov 2007 17:55:54 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എഴുതൂ:അടുത്ത റൌളിങ്ങ് ആകൂ]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എഴുതൂ-അടുത്ത-റൌളിങ്ങ്-ആകൂ-107111300087_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എഴുതൂ-അടുത്ത-റൌളിങ്ങ്-ആകൂ-107111300087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഹാരിപോട്ടര്‍ കഥകളെഴുതി കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ കുടിയേറിയെ ജെ.കെ.റൌളിങ്ങിനേ ഓര്‍മ്മയില്ലേ?.  കുട്ടികളായ]]></description>
      <content:encoded><![CDATA[<font  style='font-size:13pt; color:#000000'>ഹാരിപോട്ടര്‍ കഥകളെഴുതി കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ കുടിയേറിയെ ജെ.കെ.റൌളിങ്ങിനേ ഓര്‍മ്മയില്ലേ?.  കുട്ടികളായ വായനക്കാര്‍ക്കായി കഥ എഴുതുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?. ഉണ്ടെങ്കില്‍ മാധ്യമ സ്ഥാപനമായ ദി ടൈംസും ചിക്കന്‍ ഹൌസ് പ്രസാധകരും നടത്തുന്ന ഇംഗ്ലീഷ് നോവല്‍  രചന മത്സരത്തില്‍ പങ്കെടുക്കാം.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>വിജയിയുടെ നോവല്‍ ആഗോളതലത്തില്‍ ചിക്കന്‍ ഹൌസ് പ്രസിദ്ധീകരിക്കും. നോവല്‍ എഴുതി കഴിഞ്ഞാല്‍ ഈ വിലാസത്തില്‍ അയക്കുക: ദി ടൈംസ്, ചിക്കന്‍ ഹൌസ് ചില്‍ഡ്രന്‍സ് നോവല്‍ രചന മത്സരം, ബുക്‍സ്, ദി ടൈംസ്, 1 പെങ്കിടണ്‍ സ്‌ട്രീറ്റ്, ലണ്ടന്‍ ഇ 98 1 ടിടി എന്ന വിലാസത്തില്‍ അയക്കുക.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ഇതോടൊപ്പം നിങ്ങളുടെ പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവയും അയക്കണം. 2007 നവംബര്‍ 17 തിയതിയാണ് നോവലുകള്‍ ലഭിക്കേണ്ട അവസാന തിയതി. ഇ.മെയിലില്‍ അയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ആദ്യത്തെ അഞ്ചു സ്ഥാനക്കാരെ ചിക്കന്‍ ഹൌസ് 2008 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. ഇതില്‍ നിന്ന് വിജയിയെ 2008 ലെ ഈസ്റ്റര്‍ തിയതി പ്രഖ്യാപിക്കും.</font>]]></content:encoded>
      <pubDate>Tue, 13 Nov 2007 17:45:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എസ്.ബി.ടി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-ബി-ടി-പുരസ്‌കാരങ്ങള്‍-പ്രഖ്യാപിച്ചു-107110600069_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-ബി-ടി-പുരസ്‌കാരങ്ങള്‍-പ്രഖ്യാപിച്ചു-107110600069_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എസ്.ബി.ടിയുടെ മലയാള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍.ഉണ്ണിയുടെ ചെറുകഥാ  സമാഹാരമായ ‘കാളി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>എസ്.ബി.ടിയുടെ മലയാള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍.ഉണ്ണിയുടെ ചെറുകഥാ  സമാഹാരമായ ‘കാളി നാടകം’, എ.അയ്യപ്പന്‍റെ കവിതാസമാഹാരമായ ‘കല്‍ക്കരിയുടെ നിറമുള്ളവന്‍’ ഡോക്‍ടര്‍  കെ.ശ്രീകുമാറിന്‍റെ ബാല സാഹിത്യ കൃതിയായ ‘ഒഴിവുകാലം’ എന്നിവയാണ് അവാര്‍ഡിന് അര്‍ഹമായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാതൃഭൂമി വാരാന്തപ്പതിപ്പിന്‍റെ ചീഫ് സബ് എഡിറ്ററാണ് ശ്രീകുമാര്‍. 15000  രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ്  പുരസ്‌കാരം. ആര്‍. ഉണ്ണി ഏഷ്യാനൈറ്റില്‍ ജോലി ചെയ്യുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന് ‘എസ്.ബി.ടി  സുവര്‍ണ മുദ്ര’ സമ്മാനിക്കും. നവംബര്‍ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന എസ്.ബി.ടി മലയാള സമ്മേളനത്തില്‍  പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. </font>]]></content:encoded>
      <pubDate>Tue, 06 Nov 2007 18:16:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എം.എന്‍.വിജയനെ അപമാനിച്ചു:പത്മനാഭന്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എം-എന്‍-വിജയനെ-അപമാനിച്ചു-പത്മനാഭന്‍-107102900084_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എം-എന്‍-വിജയനെ-അപമാനിച്ചു-പത്മനാഭന്‍-107102900084_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മരണാനന്തര്‍ പൊലീസ് ബഹുമതി നല്‍കിയതിലൂടെ എം.എന്‍.വിജയനെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന്  കഥാകൃത്ത് ടി.പത്മനാഭന്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മരണാനന്തര്‍ പൊലീസ് ബഹുമതി നല്‍കിയതിലൂടെ എം.എന്‍.വിജയനെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന്  കഥാകൃത്ത് ടി.പത്മനാഭന്‍. ഡി.സി.ബുക്‍സിന്‍റെ അന്താരാഷ്‌ട്ര പുസ്തകമേളയുടേ ഉദ്‌ഘാന ചടങ്ങില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ മരിക്കുമ്പോള്‍ അങ്ങനെയായകരുതെന്നാണ് ആഗ്രഹം. സി.പി.എം സെക്രട്ടറി പിണറായി വിജയനെതിരെ ഉന്നയിക്കുന്ന  ആരോപണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളതെന്ന് പത്മനാഭന്‍ ചോദിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ വിദേശത്ത് പഠിക്കുന്നുവെന്നും  മകള്‍ അമൃതയില്‍ പഠിക്കുന്നുവെന്നുമാണ് ആരോപണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിലെ എസ്.എഫ്.ഐക്കാര്‍ ഇതിനെതിരെ സമരം ചെയ്യണമെന്ന ആവശ്യമാണ് ചിലര്‍ക്കുള്ളത്. അതു കേട്ട് അവര്‍  ഇറങ്ങിപ്പുറപ്പെടേണ്ട കാര്യമില്ല. പിണറായിയുടെ മക്കള്‍ നന്നായി പഠിക്കുന്നവരാണ്-പത്മനാഭന്‍ പറഞ്ഞു</font>]]></content:encoded>
      <pubDate>Mon, 29 Oct 2007 18:19:32 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[രാഹുലന് വെല്ലിങ്‌ടണ്‍ അവാര്‍ഡ്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/രാഹുലന്-വെല്ലിങ്‌ടണ്‍-അവാര്‍ഡ്-107102500080_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/രാഹുലന്-വെല്ലിങ്‌ടണ്‍-അവാര്‍ഡ്-107102500080_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മികച്ച ഗ്രന്ഥത്തിനുള്ള പ്രഥമ വെല്ലിങ്‌ടണ്‍ അവാര്‍ഡിന്  ഡോക്‍ടര്‍ കെ.കെ.രാഹുലന്‍റെ ‘ഗുരുദേവന്‍‌‌  ഓര്‍മ്മകളിലെ സൂര്യതേജസ്സ് അര്‍ഹമായി.ബി. വെല്ലിങ്‌ടണ്‍ അനുസ്‌മരണവേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മികച്ച ഗ്രന്ഥത്തിനുള്ള പ്രഥമ വെല്ലിങ്‌ടണ്‍ അവാര്‍ഡിന്  ഡോക്‍ടര്‍ കെ.കെ.രാഹുലന്‍റെ ‘ഗുരുദേവന്‍‌‌  ഓര്‍മ്മകളിലെ സൂര്യതേജസ്സ് അര്‍ഹമായി.ബി. വെല്ലിങ്‌ടണ്‍ അനുസ്‌മരണവേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.രാഹുലന്‍  മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനായിരത്തി ഒരുന്നൂറ്റിപതിനൊന്ന് രൂപയും ശില്‍‌പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ 10ന്  പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍  കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി  ഭാരവാഹികളായ പാലാഴി ഭാസ്‌കരന്‍ എന്നിവര്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോക്‍ടര്‍ വെള്ളായണി അര്‍ജുനന്‍ ചെയര്‍മാനായുള്ള ജഡ്‌ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡീന് അര്‍ഹമായ കൃതി  തെരഞ്ഞെടുത്തത്.</font>]]></content:encoded>
      <pubDate>Thu, 25 Oct 2007 18:06:54 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അന്താരാഷ്‌ട്ര പുസ്തകമേള]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/അന്താരാഷ്‌ട്ര-പുസ്തകമേള-107102400071_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/അന്താരാഷ്‌ട്ര-പുസ്തകമേള-107102400071_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഡി.സി. ബുക്‍സ് നടത്തുന്ന അന്താരാഷ്‌ട്ര പുസ്തക മേള ഒക്‍ടോബര്‍ 28 മുതല്‍ നവംബര്‍ എട്ട് വരെ  ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഡി.സി. ബുക്‍സ് നടത്തുന്ന അന്താരാഷ്‌ട്ര പുസ്തക മേള ഒക്‍ടോബര്‍ 28 മുതല്‍ നവംബര്‍ എട്ട് വരെ  ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.50 ല്‍ പരം അന്തര്‍ദേശീയ പ്രസാധകര്‍ ഈ മേളയില്‍ പങ്കെടുക്കും. പ്രശസ്ത  നടന്‍ പത്മശ്രീ കമല്‍ഹാസന്‍ പുസ്തക മേള ഉദ്‌ഘാടനം ചെയ്യും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തക പ്രകാശനങ്ങള്‍, കലാപരിപാടികള്‍, കുട്ടികളുടെ മത്സരങ്ങള്‍ എന്നിവ പുസ്തക മേളയോടനുബന്ധിച്ച് നടക്കും.  രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെയായിരിക്കും പുസ്തക മേള ഉണ്ടായിരിക്കുക. നോവല്‍,കവിത, വ്യക്തിത്വ  വികസനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഉണ്ടായിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെന്‍‌ഗ്വിന്‍, മാക്‍മില്ലന്‍,കേംബ്രിഡ്‌ജ്, പുസ്തക് മഹല്‍ തുടങ്ങിയ പ്രസാ‍ധകരുടെ പുസ്തകങ്ങള്‍ പുസ്തകമേളയില്‍  ഉണ്ടായിരിക്കും.</font>]]></content:encoded>
      <pubDate>Wed, 24 Oct 2007 17:35:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആനി എന്‍‌റൈറ്റിന്  ബുക്കര്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ആനി-എന്‍‌റൈറ്റിന്-ബുക്കര്‍-107101700070_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ആനി-എന്‍‌റൈറ്റിന്-ബുക്കര്‍-107101700070_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഐറിഷ് എഴുത്തുകാരി ആന്‍ എന്‍‌റിറ്റിന് ഇത്തവണത്തെ ബുക്കര്‍ പ്രൈസ് ലഭിച്ചു. ഉപന്യാസങ്ങള്‍,  ചെറുകഥകള്‍,നോവലുകള്‍ എന്നിവ  ആന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഐറിഷ് എഴുത്തുകാരി ആനി എന്‍‌റൈറ്റിന് ഇത്തവണത്തെ ബുക്കര്‍ പ്രൈസ് ലഭിച്ചു. ഉപന്യാസങ്ങള്‍,  ചെറുകഥകള്‍, നോവലുകള്‍ എന്നിവ  ആന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനിന്‍റെ ഗാതറിംഗ് എന്ന നോവലിനാണ് പുരസ്‌കാരം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാനഡയിലെ ട്രിനിറ്റി കോളേജ്,യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ഏജ്ഞലിയ എന്നിവിടങ്ങളിലാണ് ആന്‍ പഠനം നടത്തിയത്.  ആറു വര്‍ഷത്തോളം ഡ്യുബിലിനില്‍ ടെലിവിഷന്‍ സംവിധായകയായും പ്രൊഡ്യുസറായും പ്രവര്‍ത്തിച്ചു. 1993 ലാണ് ഇവര്‍  സജീവമായി എഴുത്തിലേക്ക് തിരിയുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ന്യൂയോര്‍ക്ക് ടൈംസ്, ദി പാരീസ് റിവ്യു ,ഗ്രാന്തഎന്നീ മാഗസിനുകള്‍ക്ക് വേണ്ടി ആന്‍ എഴുതിയിരുന്നു. ഈ ലേഖനങ്ങളുടെ  സമാഹാരണത്തിന് 1991 ലെ ഐറിഷ് സാഹിത്യ പുരസ്‌കാരമായ  റൂണി  ലഭിച്ചിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാട്ട് ആര്‍ യൂ ലൈക്ക്?, ദി വിഗ് മൈ ഫാദര്‍ വോര്‍ എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നോണ്‍  ഫിക്‍ഷന്‍ വിഭാഗത്തിലെ മദര്‍ ഹുഡ്, മേക്കിംഗ് ബേബീസ് എന്നീ പുസ്തകങ്ങള്‍ 2005 ല്‍ പുറത്തിറങ്ങി.</font>]]></content:encoded>
      <pubDate>Wed, 17 Oct 2007 19:05:43 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നാടകാനുഭവ ശേഖരണം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/നാടകാനുഭവ-ശേഖരണം-107101600081_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/നാടകാനുഭവ-ശേഖരണം-107101600081_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഐക്യകേരള രൂപീകരണത്തിന്‍റെ അന്‍‌പതാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ നാടക അവതരണങ്ങളുടെയും  ഗ്രാമീണ നാടക കൂട്ടായ്‌മകളുടെയും അനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം തയ്യാറാക്കുന്നു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഐക്യകേരള രൂപീകരണത്തിന്‍റെ അന്‍‌പതാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ നാടക അവതരണങ്ങളുടെയും  ഗ്രാമീണ നാടക കൂട്ടായ്‌മകളുടെയും അനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം തയ്യാറാക്കുന്നു. പുസ്തകത്തിന് രണ്ടു  ഭാഗങ്ങള്‍ ഉണ്ടായിരിക്കും</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്‍‌പത്:അന്‍‌പത് വര്‍ഷത്തെ നാടകത്തിന്‍റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ആധികാരിക പഠനങ്ങള്‍. രണ്ട്: നാടക  അവതരണ അനുഭവങ്ങള്‍. കൂടാതെ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ കൃതിയുടെ എഡിറ്റര്‍ അക്കാദമി  നിര്‍‌വാഹകസമിതിയംഗം പുരുഷന്‍ കടലുണ്ടി ആണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന നാടക അവതരണ അനുഭവങ്ങളും ചിത്രങ്ങളും നവംബര്‍ 25 നു മുമ്പായി സെക്രട്ടറി,  കേരള സാഹിത്യ അക്കാദമി എന്ന വിലാസത്തില്‍ അയച്ചു തരേണ്ടതാണ്. ആധികാരികമായ കുറിപ്പുകള്‍ തയ്യാറാക്കി  ചിത്രങ്ങള്‍ സഹിതം ആര്‍ക്കും അയച്ചു തരാവുന്നതാണെന്നും സെക്രട്ടറി ഐ.വി. ദാസ് അറിയിച്ചു.</font>]]></content:encoded>
      <pubDate>Tue, 16 Oct 2007 18:04:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കിഷോര്‍ പുരസ്‌കാരം സന്തോഷിന്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/കിഷോര്‍-പുരസ്‌കാരം-സന്തോഷിന്-107101100077_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/കിഷോര്‍-പുരസ്‌കാരം-സന്തോഷിന്-107101100077_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘പന്തിഭോജനം’എന്ന ചെറുകഥ 2007 ലെ ടി.പി. കിഷോര്‍ പുരസ്‌കാരം കരസ്ഥമാക്കി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘പന്തിഭോജനം’എന്ന ചെറുകഥ 2007 ലെ ടി.പി. കിഷോര്‍ പുരസ്‌കാരം കരസ്ഥമാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോക്‍ടര്‍ പി.കെ.രാജശേഖരന്‍ ചെയര്‍മാനായ ജ‌ഡ്‌ജിങ്ങ് കമ്മിറ്റിയാണ് സമ്മാനാര്‍ഹമായ കഥ തെരഞ്ഞെടുത്തത്. പരേതനായ ചെറുകഥാകൃത്ത് ടി.പി.കിഷോറിന്‍റെ സ്മാരകമായി ഏര്‍പ്പെടുത്തിയ പുരസ്കാരം 5001 രൂപയും പ്രശംസ പത്രവും ഉള്‍ക്കൊള്ളുന്നതാണ്. ഒ‌ക്‍ടോബര്‍ 14 നായിരിക്കും അവാര്‍ഡ് നല്‍കുക..</font><br/><font  style='font-size:12pt; color:#000000'></font><br/>2006 <font  style='font-size:12pt; color:#000000'>മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി.  </font>]]></content:encoded>
      <pubDate>Thu, 11 Oct 2007 18:23:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രീരാമന്‍ ആശുപത്രിയില്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ശ്രീരാമന്‍-ആശുപത്രിയില്‍-107100800086_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ശ്രീരാമന്‍-ആശുപത്രിയില്‍-107100800086_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച   കഥാകൃത്ത് സി.വി.ശ്രീരാമന്‍റെ നില അല്‍പ്പം മെച്ചപ്പെട്ടു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച   കഥാകൃത്ത് സി.വി.ശ്രീരാമന്‍റെ നില അല്‍പ്പം മെച്ചപ്പെട്ടു. കരളിനും വൃക്കയ്ക്കും രോഗാവസ്ഥ ഉള്ളതിനാല്‍ ഡോക്‍ടര്‍  ടി.കെ. ജോസഫ്,ഡോക്‍ടര്‍ എ.ജെ ജോണ്‍ എന്നിവരുടെ  നേതൃത്വത്തിലുള്ള ഡോക്‍ടര്‍മാരുടെ സംഘമാണ്  അദ്ദേഹത്തെ പരിചരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശനിയാഴ്‌ചയാണ് ശ്രീരാമനെ ആശുപത്രിയിലാക്കിയത്.ഞായറാഴ്‌ച പുലര്‍ച്ചെ സ്ഥിതി ഏറെ  വഷളായിരുന്നുവെങ്കിലും പിന്നീട് അല്‍പ്പം മെച്ചപ്പെട്ടെന്ന് ഡയറക്‍ടര്‍ ഫാദര്‍ ഡോക്‍ടര്‍ ഫ്രാന്‍സിസ് ആലപ്പാട്ട്  പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള മലയാളത്തിലെ അനുഗൃഹീതനായ  ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ശ്രീരാമന്‍. ‘അനായേസന മരണം’, ‘റെയില്‍‌വേ പാളങ്ങള്‍’, ‘വാസ്തുഹാര‘, ‘ചിദംബരം’  എന്നീ കഥകള്‍ മലയാള കഥയ്ക്ക് പുതിയ തിളക്കമേകി.1999 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം   ‘ശ്രീരാമന്‍റെ കഥകള്‍’ക്ക് ലഭിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാസ്തുഹാരയും ചിദംബരവും അരവിന്ദന്‍ സിനിമയാക്കിയിട്ടുണ്ട്..   </font>]]></content:encoded>
      <pubDate>Mon, 08 Oct 2007 18:54:50 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[വള്ളത്തോള്‍ പുരസ്കാരം അഴീക്കോടിന്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/വള്ളത്തോള്‍-പുരസ്കാരം-അഴീക്കോടിന്-107100600081_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/വള്ളത്തോള്‍-പുരസ്കാരം-അഴീക്കോടിന്-107100600081_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ വള്ളത്തോള്‍ പുരസ്കാരം ഡോക്‍ടര്‍ സുകുമാര്‍  അഴീക്കോടിന് സമര്‍പ്പിക്കും.1 11 111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് ഈ ബഹുമതി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ വള്ളത്തോള്‍ പുരസ്കാരം ഡോക്‍ടര്‍ സുകുമാര്‍  അഴീക്കോടിന് സമര്‍പ്പിക്കും.1 11 111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് ഈ ബഹുമതി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വള്ളത്തോളിന്‍റെ ജന്മദിനമായ 16 ന് തിരുവനന്തപുരത്ത് നടത്തുന്ന സാഹിതീയോത്സവത്തിലായിരിക്കും പുരസ്കാര  ദാന ചടങ്ങ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനും  പ്രൊഫസര്‍ സി.ജി.രാജഗോപാല്‍,ഡോക്‍ടര്‍ എം.ജി.  ശശിഭൂഷന്‍,ഡോക്‍ടര്‍ എ.എം.വാസുദേവന്‍ പിള്ള,ഡോക്‍ടര്‍ ടി.പി.ശങ്കരന്‍ കുട്ടിനായന്‍,ഡോക്‍ടര്‍ ലതിക നായര്‍  എന്നിവര്‍ അടങ്ങുന്ന സമിതിയുമാണ് ജേതാവിനെ തെരഞ്ഞെടുത്തത്</font>]]></content:encoded>
      <pubDate>Sat, 06 Oct 2007 18:04:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വി.ടി.  പുരസ്കാരം രാമകൃഷ്‌ണന്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/വി-ടി-പുരസ്കാരം-രാമകൃഷ്‌ണന്-107100200057_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/വി-ടി-പുരസ്കാരം-രാമകൃഷ്‌ണന്-107100200057_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അങ്കമാലി വി.ടി.സ്മാരക ട്രസ്റ്റിന്‍റെ ഈ വര്‍ഷത്തെ വി.ടി. സ്മാരക പുരസ്കാരം കെ.വി. സ്മാരക പുരസ്കാരം  കെ.വി. രാമകൃഷ്‌ണന്‍റെ ‘ഭ്രാന്തി’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അങ്കമാലി വി.ടി.സ്മാരക ട്രസ്റ്റിന്‍റെ ഈ വര്‍ഷത്തെ വി.ടി. സ്മാരക പുരസ്കാരം കെ.വി. സ്മാരക പുരസ്കാരം  കെ.വി. രാമകൃഷ്‌ണന്‍റെ ‘ഭ്രാന്തി’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോ.നെല്ലിക്കല്‍ മുരളീധരന്‍, ഡോ. സി.എം.നീലകണ്‌ഠന്‍,എന്‍.കെ. ദേശം, എന്നിവരടങ്ങിയ ജഡ്‌ജിങ്ങ്  കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കെ.വി.രാമകൃഷ്‌ണന്‍റെ പുതിയ 61 കവിതകളുടെ സമാഹാരമാണ്  ‘ഭ്രാന്തി‘ .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നവംബറില്‍ അങ്കമാലിയില്‍ നടക്കുന്ന വി.ടി. അനുസ്‌മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വി.ടി.  സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ.ധര്‍മ്മരാജ് അടാട്ട് അറിയിച്ചു.</font>]]></content:encoded>
      <pubDate>Tue, 02 Oct 2007 17:53:36 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നളിനിയുടെ പുസ്തകത്തിന് ഇംഗ്ലീഷ് പരിഭാഷ]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/നളിനിയുടെ-പുസ്തകത്തിന്-ഇംഗ്ലീഷ്-പരിഭാഷ-107092700088_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/നളിനിയുടെ-പുസ്തകത്തിന്-ഇംഗ്ലീഷ്-പരിഭാഷ-107092700088_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഡി.സി.ബുക്സ് പുറത്തിറക്കിയ ഒരു ലൈംഗികതൊഴിലാളിയുടെകള്‍ വിറ്റു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഡി.സി.ബുക്സ് പുറത്തിറക്കിയ ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ വായനക്കാര്‍ സ്വീകരിച്ച കൃതിയാണ്. ആറു പതിപ്പുകള്‍ പുറത്തിറങ്ങിയ നളിജി ജമീലയെന്ന ലൈംഗിക തൊഴിലാളിയുടെ ആത്മകഥയുടെ 13000 കോപ്പികള്‍ വിറ്റു പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ ഈ പുസ്തകത്തിന് ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങാന്‍ പോകുന്നു. വെസ്റ്റ് ലാന്‍ഡാണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കാന്‍ പോകുന്നത്.ദി ഓട്ടോബയോഗ്രാഫി ഓഫ് എ സെക്സ് വര്‍ക്കറെന്നാണ് ഇംഗ്ലീഷ് പരിഭാഷയുടെ പേര്.</font>]]></content:encoded>
      <pubDate>Thu, 27 Sep 2007 18:37:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹൈമവതഭൂവില്‍‘ ബുക്ക് ചെയ്യാം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹൈമവതഭൂവില്‍‘-ബുക്ക്-ചെയ്യാം-107092000100_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹൈമവതഭൂവില്‍‘-ബുക്ക്-ചെയ്യാം-107092000100_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഏറ്റവും മികച്ച യാത്രാ വിവരണ മി അവാര്‍ഡ് നേടിയ ‘ആമസോണും കുറേ  വ്യാകുലതകളും’ എന്ന കൃതിയുടെ രചയിതാവായ എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ യാത്ര  വിവരണ പരമ്പരയാണ് ‘ തളരുന്ന താഴ്‌വരകളും വരളുന്ന നദികളും‘. ഇപ്പോള്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/20/images/img1070920100_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏറ്റവും മികച്ച യാത്രാ വിവരണ കൃതിക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ആമസോണും കുറേ  വ്യാകുലതകളും’ എന്ന കൃതിയുടെ രചയിതാവായ എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ യാത്ര  വിവരണ പരമ്പരയാണ് ‘ തളരുന്ന താഴ്‌വരകളും വരളുന്ന നദികളും‘. ഇപ്പോള്‍ അത് പുസ്തക രൂപത്തില്‍  ഹൈമവവതഭൂവിലെന്ന പേരില്‍ പുറത്തിറങ്ങാന്‍ പോകുന്നു. 732 പേജുള്ള ഈ പുസ്തകത്തിന്‍റെ മുഖവില 350  ആണ്. പ്രീ പബ്ലിക്കേഷന്‍ വില 260 ആണ്.</font>]]></content:encoded>
      <pubDate>Thu, 20 Sep 2007 18:21:05 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വിവര്‍ത്തന ഉത്സവം....]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/വിവര്‍ത്തന-ഉത്സവം-107091800087_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/വിവര്‍ത്തന-ഉത്സവം-107091800087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇംഗ്ലീഷ് ഇന്ന് ഒരു പാട് മലയാളികള്‍ക്ക് വഴങ്ങുന്ന ഭാഷയാണ്. എന്നാല്‍, മാതൃഭാഷയില്‍ പുസ്തകം  വായിക്കുന്നതിന്‍റെ സുഖം ആസ്വദിക്കുന്നവരാണ് മലയാളികളില്‍ 60% പേരും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഇംഗ്ലീഷ് ഇന്ന് ഒരു പാട് മലയാളികള്‍ക്ക് വഴങ്ങുന്ന ഭാഷയാണ്. എന്നാല്‍, മാതൃഭാഷയില്‍ പുസ്തകം  വായിക്കുന്നതിന്‍റെ സുഖം ആസ്വദിക്കുന്നവരാണ് മലയാളികളില്‍ 60% പേരും . ഇപ്പോള്‍ വിപണിയില്‍ ചലനം  സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന ചില വിവര്‍ത്തന കൃതികള്‍ പരിചയപ്പെടുത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>1 <font  style='font-size:12pt; color:#000000'>‘പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി‘ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൌലോ കൊയ്‌ലോയുടെ ഈ കൃതി പള്‍പ്പ് സാഹിത്യ പട്ടികയിലാണ് വിമര്‍ശകര്‍ പെടുത്തിയിരിക്കുന്നത്.  എന്നാല്‍, മലയാളികള്‍ അകമഴിഞ്ഞ് ഈ കൃതിയെ സ്വീകരിച്ച മട്ടാണ്. ജോളി വര്‍ഗീസാണ് ഈ കൃതി  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡാവിഞ്ചി കോഡിന്‍റെ രൂപപരമായ സാദൃശ്യം ഈ  കൃതിയില്‍ കണ്ടെത്തുവാന്‍ കഴിയും.ആത്മീയത, സ്വാതന്ത്ര്യം,  വിധി,ധ്യാന നിദ്ര, ദേവി പൂജ ഇവ  സമ്മിശ്രമാകുന്ന ശ്രദ്ധേയമാകുന്ന ആവിഷ്‌കാര രീതിയാണ് ഈ കൃതിയുടേത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'>‘ലസ്റ്റ്‘</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടക്കിവെച്ച രതിയുടെ സ്വാതന്ത്ര്യം വിളിച്ചോതിയ‘ പിയാനോ ടീ‍ച്ചര്‍’ എഴുതിയ എല്‍‌ഫ്രീഡ് യല്‌നക്കിന്‍റെ മറ്റൊരു  പ്രശസ്ത നോവലാണ് ലസ്റ്റ്. ജോളി വര്‍ഗീസാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വ്യവസ്ഥാപിതമായ  അതിര്‍വരമ്പുകളെ ഭേദിച്ചുള്ള ഈ പ്രതിഭാഷ കലാപം ഈ കൃതിയില്‍ ദര്‍ശിക്കുവാന്‍ കഴിയും</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>3  <font  style='font-size:12pt; color:#000000'>‘പിറക്കാത്ത കുഞ്ഞിന്‍റെ ശ്രാദ്ധം‘</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അനുഭവത്തിന്‍റെ തീക്ഷ്‌ണതയാണ് ഇം‌റി കെര്‍ട്ടസിന് ഈ കൃതി രചിക്കുന്നതിന് പ്രചോദനം നല്‍കിയത്. കെ.പി.  ഉണ്ണിയുടെ പരിഭാഷ മൂല കൃതിയോട് നീതി പുലര്‍ത്തിയിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'>‘ അമീന‘  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വര്‍ത്തമാന കാല നൈജീരിയയിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെയുള്ള ശബ്‌ദമാണ്  മുഹമ്മദ്  ഉമ്മറിന്‍റെ ‘അമീന‘. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആഫ്രിക്കന്‍ ജനതയുടെ ജീവിതം ഈ നോവല്‍ വരച്ചു  കാട്ടുന്നു. ഒരു ആസ്വാദന നോവല്‍ എന്നതിലുപരി സമൂഹത്തിന്‍റെ വിമോചനം കൂടി ഈ നോവല്‍  ആഗ്രഹിക്കുന്നു.യാമ്‌നിയാണ് വിവര്‍ത്തനം നടത്തിയിരിക്കുന്നത്. </font>]]></content:encoded>
      <pubDate>Tue, 18 Sep 2007 18:22:13 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വീരപ്പനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/വീരപ്പനെക്കുറിച്ച്-രണ്ട്-പുസ്തകങ്ങള്‍-107091100091_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/വീരപ്പനെക്കുറിച്ച്-രണ്ട്-പുസ്തകങ്ങള്‍-107091100091_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ദൌത്യ സേന വധിച്ച വീരപ്പനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ അധികം വൈകാതെ പുറത്തിറങ്ങും. 

ഒന്നാമത്തെ പുസ്തകത്തിന്‍റെ പേര് ‘ ഞാനറിയുന്ന വീരപ്പനെ‘ന്നാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/11/images/img1070911091_1_1.jpg' Border=0 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>ദൌത്യ സേന വധിച്ച വീരപ്പനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ അധികം വൈകാതെ പുറത്തിറങ്ങും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്നാമത്തെ പുസ്തകത്തിന്‍റെ പേര് ‘ ഞാനറിയുന്ന വീരപ്പനെ‘ന്നാണ്. വീരപ്പന്‍റെ ഭാര്യയായ മുത്തുലക്ഷ്‌മിയാണ്  ഇത് എഴുതിയിട്ടുള്ളത്. വീരപ്പന്‍റെ മൂന്നാം ചരമവാര്‍ഷിക ദിനമായ സെ‌പ്‌റ്റംബര്‍ 18 ന് പു‌സ്തകം പുറത്തിറക്കാന്‍  .കഴിയുമെന്നാ‍ണ് മുത്തുലക്ഷ്‌മിയുടെ പ്രതീക്ഷ. എന്നാല്‍, പുസ്തകം പുറത്തിറക്കല്‍ ചിലപ്പോള്‍ വൈകുമെന്നും  മുത്തുലക്ഷ്‌മി അറിയിച്ചു. വീരപ്പനെന്ന കൊള്ളക്കാരനായി മാറിയത് എങ്ങനെയുണ്ടായെന്നും അയാളെ  രാഷ്‌ട്രീയക്കാര്‍ എങ്ങനെ ഇല്ലായ്‌മ ചെയ്തുവെന്നും ഈ പുസ്‌തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുത്തുലക്ഷ്‌മി  പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുത്തുലക്ഷ്‌മിയുടെ പുസ്തകം തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പുറത്തിറക്കാനാണ് പദ്ധതി.  400  പേജുള്ള ഈ പുസ്തകത്തില്‍ സുപ്രധാന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്‌കുമാറിനെയും നാഗപ്പയേയും തട്ടി  കൊണ്ടു പോയ വിവരങ്ങള്‍ പുസ്തത്തില്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ‘ കാത്തിരുന്നു കാണൂ’യെന്നാണ്  മുത്തുലക്ഷ്‌മി ഉത്തരം നല്‍കിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമിഴ്‌നാട് എഡി‌ജി‌പിയും വീരപ്പനെ വധിച്ച ദൌത്യ സംഘത്തിലെ തലവനുമായ വിജയകുമാറാണ് രണ്ടാമത്തെ  പുസ്‌‌തകം എഴുതുന്നത്. ഈ പുസ്തകത്തിന് ഇതു വരെ പേര് നല്‍കിയിട്ടില്ല . വീരപ്പനെക്കുറിച്ചുള്ള  സുപ്രധാ‍ന  രേഖകള്‍ ഉദ്ധരിച്ചാണ് വിജയകുമാര്‍ ഈ പുസ്‌തകം എഴുതുന്നത്. വിജയകുമാറിന്‍റെ പുസ്തകം ഇംഗ്ലീഷ് ഭാഷയില്‍  മാത്രമാണ് പുറത്തിറങ്ങുക.</font>]]></content:encoded>
      <pubDate>Tue, 11 Sep 2007 18:13:19 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/അപ്പന്‍-തമ്പുരാന്‍-പുരസ്‌കാരം-107091100075_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/അപ്പന്‍-തമ്പുരാന്‍-പുരസ്‌കാരം-107091100075_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[തൃശൂര്‍അയ്യന്തോള്‍ അപ്പന്‍ തമ്പുരാന്‍ സ്‌മാരക വായനശാല, അപ്പന്‍ തമ്പുരാന്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.  2004 ജനുവരി മുതല്‍ 2006 ഡിസംബര്‍ 31 വരെ  ആദ്യ പതിപ്പായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച കവിതാ  സമാഹാരത്തിനാണ് ഇത്തവണത്തെ അവാര്‍ഡ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തൃശൂര്‍അയ്യന്തോള്‍ അപ്പന്‍ തമ്പുരാന്‍ സ്‌മാരക വായനശാല, അപ്പന്‍ തമ്പുരാന്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.  2004 ജനുവരി മുതല്‍ 2006 ഡിസംബര്‍ 31 വരെ  ആദ്യ പതിപ്പായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച കവിതാ  സമാഹാരത്തിനാണ് ഇത്തവണത്തെ അവാര്‍ഡ്. വിവര്‍ത്തനങ്ങള്‍ പരിഗണിക്കുന്നതല്ല.</font><br/><font  style='font-size:12pt; color:#000000'></font><br/>5000 <font  style='font-size:12pt; color:#000000'>രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗ്രന്ഥ  കര്‍ത്താക്കള്‍,സുഹൃത്തുക്കള്‍,ബന്ധുക്കള്‍,പ്രസാധകര്‍ എന്നിവര്‍ക്കും സാഹിത്യ സാം‌സ്‌കാരിക സംഘടനകള്‍ക്കും  കൃതികള്‍ സമര്‍പ്പിക്കാം. കവറിനു പുറത്ത് ‘അപ്പന്‍ തമ്പുരാന്‍ അവാര്‍ഡ് പരിഗണനക്ക്’ എന്ന് എഴുതിയിരിക്കണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൃതിയുടെ മൂന്ന് കോപ്പികള്‍ വീതം സെക്രട്ടറി, അപ്പന്‍ തമ്പുരാന്‍ സ്‌മാരക വായനശാല, അയ്യന്തോള്‍,തൃശൂര്‍-  680003 എന്ന വിലാസത്തില്‍ 2007 ഒക്‍ടോബര്‍ 15 നു മുമ്പ് ലഭിക്കണം.</font>]]></content:encoded>
      <pubDate>Tue, 11 Sep 2007 18:13:06 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രവാസി കഥ]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/പ്രവാസി-കഥ-107090500087_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/പ്രവാസി-കഥ-107090500087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരള സാഹിത്യ അക്കാദമി പ്രവാസി മലയാളി എഴുത്തുകാരുടെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നു. 2000 ത്തിനു ശേഷം എഴുതിയ ശക്തമായ പ്രവാ‍സി കഥകള്‍ എഴുത്തുകാരന്‍റെ  കൃത്യമായ വിവരങ്ങളോടെ ആര്‍ക്കു വേണമെങ്കിലും അയക്കാം. എഴുത്തുകാര്‍ രണ്ട്  കഥകള്‍, ബയോഡാറ്റയും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരള സാഹിത്യ അക്കാദമി പ്രവാസി മലയാളി എഴുത്തുകാരുടെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നു. 2000 ത്തിനു ശേഷം എഴുതിയ ശക്തമായ പ്രവാ‍സി കഥകള്‍ എഴുത്തുകാരന്‍റെ  കൃത്യമായ വിവരങ്ങളോടെ ആര്‍ക്കു വേണമെങ്കിലും അയക്കാം. എഴുത്തുകാര്‍ രണ്ട്  കഥകള്‍, ബയോഡാറ്റയും ഫോട്ടോയും സഹിതം 2007 സെ‌പ്‌റ്റംബര്‍ 12 ന് മുമ്പായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍- 680020 എന്ന വിലാസത്തി അയച്ചു തരേണ്ടതാണ്</font>]]></content:encoded>
      <pubDate>Wed, 05 Sep 2007 17:23:35 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പുതിയ പുസ്തകവുമായി നയ്‌പാള്‍...]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/പുതിയ-പുസ്തകവുമായി-നയ്‌പാള്‍-107090500085_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/പുതിയ-പുസ്തകവുമായി-നയ്‌പാള്‍-107090500085_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[നോബല്‍ സമ്മാന ജേതാവായ വി.എസ്. നയ്‌പാളിന്‍റെ  പതിനെഞ്ചാമത്തെ കഥേതര കൃതി പുറത്തിറങ്ങി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>നോബല്‍ സമ്മാന ജേതാവായ വി.എസ്. നയ്‌പാളിന്‍റെ  പതിനെഞ്ചാമത്തെ കഥേതര കൃതി പുറത്തിറങ്ങി. ‘ എ   റൈറ്റേഴ്‌സ് പീപ്പിള്‍ വേയ്‌സ് ഓഫ് ലുക്കിംഗ് ആന്‍റ് ഫീലിങ്ങ് ‘എന്നാണ് പുസ്തകത്തിന്‍റെ പേര്. അഞ്ചു  ഭാഗങ്ങളുള്ള പുസ്തകമാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകത്തില്‍ മഹാത്മഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും വിനോബാ ഭാവെയും നിറഞ്ഞു നില്‍ക്കുന്നു. വിനോബാ  ഭാവയെ ഗാന്ധിയെ അനുകരിക്കാന്‍ ശ്രമിച്ച ഒരു മഠയനായിട്ടാണ് നയ്‌പാള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.  അതു പോലെ ഇന്ത്യന്‍ നോവലിസ്റ്റുകള്‍ സര്‍ഗാത്മക പരിശീലനക്കളരികളില്‍ പഠിപ്പിക്കപ്പെട്ട സൌന്ദര്യ  ശാസ്‌ത്രത്തിനപ്പുറത്തുള്ള ഇന്ത്യയെ തിരിച്ചറിയാന്‍ കഴിയാത്തവരാണെന്നും നയ്‌പാള്‍ ആരോപിക്കുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗാന്ധിയെന്ന വ്യക്തിയുടെ ഭൂരിഭാഗവും രൂപപ്പെടുത്തിയത് ഇന്ത്യയല്ലെന്നും അദ്ദേഹം പറയുന്നു.’ ലണ്ടനില്‍  താമസിച്ച മൂന്നു വര്‍ഷക്കാലത്തെ അദ്ദേഹത്തിന്‍റെ സാംസ്‌കാരിക കഴിവില്ലായ്‌മയും ദക്ഷിണാഫ്രിക്കയിലെ  പോരാട്ടത്തിന്‍റെ 20 വര്‍ഷവുമാണ് അദ്ദേഹത്തെ സൃഷ്‌ടിച്ചതെന്ന് അധികമാര്‍ക്കും അറിയില്ല’. </font>]]></content:encoded>
      <pubDate>Wed, 05 Sep 2007 17:15:37 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സി.എല്‍.ആന്‍റണി അവാര്‍ഡ്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/സി-എല്‍-ആന്‍റണി-അവാര്‍ഡ്-107081000060_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/സി-എല്‍-ആന്‍റണി-അവാര്‍ഡ്-107081000060_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അവാര്‍ഡിന്  കൃതികള്‍ ക്ഷണിക്കുന്നു. മലയാള ഭാഷയുടെ പുരോഗതിക്ക് സഹായകരമായ]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>സൌത്ത് ഇന്ത്യന്‍ ലിംഗ്വിസ്‌റ്റിക്സ് കോണ്‍ഗ്രസിന്‍റെ ഈ വര്‍ഷത്തെ പ്രൊഫസര്‍ സി.എല്‍.ആന്‍റണി  അവാര്‍ഡിന്  കൃതികള്‍ ക്ഷണിക്കുന്നു. മലയാള ഭാഷയുടെ പുരോഗതിക്ക് സഹായകരമായ രീതിയില്‍ എഴുതപ്പെട്ട  കഥ, കവിത, നോവല്‍ നിരൂപണം, നാടകം, ജീവചരിത്രം തുടങ്ങി ഏത് സാഹിത്യ രൂപത്തില്‍‌പ്പെട്ട  ഏത്  മൌലിക കൃതിയും പരിഗണിക്കുന്നതാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വിവര്‍ത്തനങ്ങളോ പുന:പ്രസിദ്ധീകരണങ്ങളോ സ്വീകാര്യമല്ല. 2006 ജൂണ്‍ മുതല്‍ 2007 ജൂണ്‍ വരെയുള്ള  കാലയളവില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് അയക്കേണ്ടത്. 10001 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്  അവാര്‍ഡ്. പുസ്തകങ്ങളുടെ  മൂന്ന് പ്രതികള്‍ അജിത് പാവംകോട്,ചെയര്‍മാന്‍,സി‌ഐ‌എല്‍‌സി‌എസ്, മലയം പി.ഒ,  തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം</font>]]></content:encoded>
      <pubDate>Fri, 10 Aug 2007 16:44:36 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്‌ത്രീകള്‍ ചെറുത്തു നില്‍ക്കണം-എം.ടി]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/സ്‌ത്രീകള്‍-ചെറുത്തു-നില്‍ക്കണം-എം-ടി-107080700071_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/സ്‌ത്രീകള്‍-ചെറുത്തു-നില്‍ക്കണം-എം-ടി-107080700071_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സ്‌ത്രീകളെ ഒതുക്കി നിര്‍ത്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനം ഇന്നും തുടരുകയാണെന്നും  ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സ്‌ത്രീകളില്‍ നിന്ന് ശക്തമായ ചെറുത്ത്നില്പ് ഉണ്ടാകണമെന്ന് എം.ടി  വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>സ്‌ത്രീകളെ ഒതുക്കി നിര്‍ത്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനം ഇന്നും തുടരുകയാണെന്നും  ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സ്‌ത്രീകളില്‍ നിന്ന് ശക്തമായ ചെറുത്ത്നില്പ് ഉണ്ടാകണമെന്ന് എം.ടി  വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മാധ്യമങ്ങളില്‍ സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ എന്ന വിഷയത്തില്‍   കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ദൃശ്യ,അച്ചടി മാധ്യമങ്ങള്‍ക്ക് സ്തോതഭജനകമായ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് താല്‍പ്പര്യം. ജീവിതവുമായുള്ള  ബന്ധം പരിപൂര്‍ണ്ണമായി മുറിക്കുന്ന,മാനവികതയെത്തന്നെ ചോദ്യം ചെയ്യുന്ന പ്രമേയങ്ങളാണ് ചില ടിവി  പരമ്പരകളിലും സിനിമകളിലും കാണുന്നത്. സെന്‍സര്‍ ബോര്‍ഡിന് നിലവിലുള്ള നിയമം വഴി ഇവ  നിയന്ത്രിക്കാമെങ്കിലും അത് ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്തരം പരമ്പരകളും സിനിമകളും കാണില്ലെന്ന്  പ്രഖ്യാപിച്ച് സ്ത്രീകള്‍ തന്നെ ചെറുത്തു നില്‍പ്പുമായ് മുന്നോട്ടു വരണം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സ്‌ത്രീ പീഡന സംഭവങ്ങളില്‍ പീഡിപ്പികുന്നവന്‍റെയും ഇരയുടെയും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത്  പലപ്പോഴും സ്‌ത്രീകഥാപാത്രങ്ങളാണ്. ഇത്തരക്കാരെ സാമൂഹികമായി ബഹിഷ്കരിച്ച് താക്കീത് നല്‍കാന്‍ സ്‌ത്രീ  സമൂഹം തയ്യാറാവണം. സ്‌ത്രീ ശരീരത്തെ ഉപയോഗിച്ച് ലൈംഗികമായി ദുസ്സൂചന നല്‍കുന്ന പരസ്യങ്ങള്‍  ഇന്ത്യയില്‍ മാത്രമേ ഇത്ര വ്യാപകമായി കാണാന്‍ ഇടയുള്ളൂ-എം.ടി പറഞ്ഞു.  </font>]]></content:encoded>
      <pubDate>Tue, 07 Aug 2007 17:55:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബസ്റ കുഞ്ഞാപ്പു.....]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ബസ്റ-കുഞ്ഞാപ്പു-107080500045_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ബസ്റ-കുഞ്ഞാപ്പു-107080500045_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇറാഖിലെ ബസ്റ വിമാനത്താവളവും പാലസും മറ്റും സഖ്യസേന പിടിച്ചടക്കിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പും യുദ്ധത്തിന് ഇരയായിരുന്നു ബസ്റ നഗരത്തെ മലയാളികള്‍ ഓര്‍ത്തുപോയിരുന്നു..]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് ബസ്റ. രാജ്യത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നാണിത്. ഈ നഗരത്തെക്കുറിച്ച് മലയാളികള്‍ക്കുള്ള അറിവിന്‍റെ നല്ലൊരു ഭാഗം ബസ്ര കുഞ്ഞാപ്പുവിന്‍റെ ബഡായികളില്‍ നിന്നാണ്. ഏദന്‍തോട്ടം ബസ്റക്ക് അടുത്തായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോഴിക്കോട്ടെ പട്ടാളക്കാരനായ കുഞ്ഞാപ്പുവിനെ അറിയില്ലെ. ഒന്നാം ലോകമാഹയുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങി, വീട്ടിലും നാട്ടിലും കവലകളിലും സുഹൃദ് സംഘങ്ങളിലും യുദ്ധത്തിന്‍റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള നുണക്കഥകള്‍ ഒട്ടേറെ സത്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് വിളമ്പിയിരുന്ന ബസ്ര കുഞ്ഞാപ്പുവിനെ. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയോടൊപ്പം നിന്ന ഇറാഖ് തകര്‍ന്ന് തരിപ്പണമാവുകയാണുണ്ടായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിഖ്യാത സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടിന്‍റെ " ഒരു ദേശത്തിന്‍റെ കഥ'യിലെ മറക്കാനാവാത്ത കഥാപാത്രമാണ് കുഞ്ഞാപ്പു. കുഞ്ഞാപ്പുവിന്‍റെ നിറം പിടിപ്പിച്ച പട്ടാളക്കഥകളിലെ പ്രധാനകേന്ദ്രമാണ് ബസ്റ. അതുകൊണ്ടയാള്‍ക്ക് ബസ്റ കുഞ്ഞാപ്പുവെന്ന പേരുവീണു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇറാഖിലെ ബസ്റ വിമാനത്താവളവും പാലസും മറ്റും സഖ്യസേന പിടിച്ചടക്കിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പും യുദ്ധത്തിന് ഇരയായിരുന്നു ബസ്റ നഗരത്തെ മലയാളികള്‍ ഓര്‍ത്തുപോയിരുന്നു..</font>]]></content:encoded>
      <pubDate>Sun, 05 Aug 2007 16:30:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[ഭാഷയെ രക്ഷിക്കണം- എം.ടി]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഭാഷയെ-രക്ഷിക്കണം-എം-ടി-107080200052_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഭാഷയെ-രക്ഷിക്കണം-എം-ടി-107080200052_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഭാഷയേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് പ്രശസ്ത  സാഹിത്യക്കാരനായ എം.ടി വാസുദേവന്‍ നായര്‍ ആഹ്വാനം ചെയ്തു.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>ഭാഷയേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് പ്രശസ്ത  സാഹിത്യക്കാരനായ എം.ടി വാസുദേവന്‍ നായര്‍ ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാല യൂണിയന്‍റെ ഈ  വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ജീവിതത്തിന്‍റെ ആകുലതകള്‍ യുവതലമുറ അറിഞ്ഞിരിക്കണം.  ആഗോളീകരണമോ, ഉദാരീകരണമോ,  എന്തിന്‍റെ ഫലമായിരുന്നിട്ടാലും പ്രകൃതിയും ഭാഷയും നമുക്ക് നഷ്‌ടമായിക്കൊണ്ടിരിക്കുകയാണ്.  എവിടെയൊക്കെയോ ചെറിയ ഭാഷകള്‍ പിടിച്ചു നില്‍ക്കുന്നു. മലയാളം മരിക്കില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്.  ഇംഗ്ലീഷിന്‍റെ കടന്നാക്രമണത്തില്‍  പ്രാദേശിക ഭാഷകള്‍ അപ്രത്യക്ഷമാവുകയല്ല ചെയ്തത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>തനത് ഊര്‍ജം ഉപയോഗിച്ച് പ്രാദേശിക  ഭാഷകള്‍ ഇംഗ്ലീഷില്‍ നിന്ന് ആവശ്യമായത് സ്വീകരിച്ച് വളര്‍ന്നു.  എങ്കിലും നമ്മുടെ ഭാഷയെ സംരക്ഷിക്കണം. ഇപ്പോള്‍ ഭാഷ വേണ്ട, ഭാഷ പഠനം വേണ്ട, ചരിത്രപഠനം വേണ്ട,  മറിച്ച് സാങ്കേതികമായ പഠനം മാത്രം  മതി എന്ന സ്ഥിതിയാണ്. നമ്മുടെ ഭാഷപരമായ ഭൂതകാലം മുഴുവന്‍  നഷ്‌ടമാകാന്‍ ഇതിടയാക്കും.-എം.ടി. പറഞ്ഞു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നിഷ്‌കളങ്കത നിരസിക്കപ്പെടുന്നതാണ് സമകാലീന സമൂഹത്തിലെ ഏറ്റവും ഭയാനകരമാ‍യ ദുരന്തമെന്ന് അദ്ദേഹം  വിലയിരുത്തി. ജീവിതത്തിന്‍റെ പരമമായ യാഥാര്‍ഥ്യത്തെപ്പറ്റിയുള്ള ബോധത്തോടെ ദുരന്തങ്ങളോട്  പ്രതികരിക്കാന്‍ യുവതലമുറയ്ക്ക് സാധിക്കണം. പ്രകൃതിയില്‍ നിന്ന് പ്രചോദനം ലഭിച്ചാലേ കലയും  സാഹിത്യവുമുണ്ടാവൂ-എം.ടി കൂട്ടിച്ചേര്‍ത്തു  </font>]]></content:encoded>
      <pubDate>Thu, 02 Aug 2007 15:50:24 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അറിയിപ്പുകള്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/അറിയിപ്പുകള്-107072000066_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/അറിയിപ്പുകള്-107072000066_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മേരി വിജയം സാഹിത്യ മല്‍‌സരങ്ങള്‍]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>മേരി വിജയം സാഹിത്യ മല്‍‌സരങ്ങള്‍</font><br/><font  style='font-size:11pt; color:#000000'>മേരി വിജയം മാസികയും സാഹിത്യ സമിതിയും വര്‍ഷന്തോറും നടത്തി വരാറുള്ള സാഹിത്യ മല്‍‌സരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>’സമകാലിക മലയാള സാഹിത്യ മല്‍‌സരങ്ങള്‍ക്ക് ക്രൈസ്തവ സ്വാധീനം’എന്ന വിഷയത്തെപ്പറ്റി 10 പേജിലുള്ള ലേഖനവും ധാര്‍മിക മൂല്യങ്ങളുള്‍ക്കൊള്ളുന്ന എട്ടു പേജുള്ള ചെറുകഥയും 30 വരിയിലുള്ള കവിതയും  ജൂലൈ25 നു മുമ്പ് ബ്രദര്‍ ജെയിംസ് കാരിക്കാട്ട്,എഡിറ്റര്‍,മേരിവിജയം,തൃശൂര്‍-5 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. സമ്മാനാര്‍ഹര്‍മാകുന്ന കൃതികള്‍ക്ക് ഓരോ ഇനത്തിലും 1000,750 രൂപ വീതം സമ്മാനങ്ങള്‍ നല്‍കുന്നതാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചെറുശ്ശേരി പുരസ്കാരം</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചെറുശ്ശേരി സ്മാരക ട്രസ്റ്റ്-വടകര പ്രഥമ ചെറുശ്ശേരി പുരസ്കാരത്തിന് കവിതകള്‍ ക്ഷണിക്കുന്നു. പ്രൈമറി സ്കൂള്‍,ഹൈസ്കൂള്‍,കോളേജ് വിദ്യാര്‍ഥികല്‍ക്ക് രചനകള്‍ അയക്കാം.പുരസ്കാരത്തിന് പുറമെ പ്രൈമറി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് ആയിരം രൂപയും കോളേജ് വിഭാഗത്തിന് രണ്ടായിരം രൂപയും അവാര്‍ഡ് തുക നല്‍‌കും.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>പുരസ്കാര ദാന ചടങ്ങ് ചിങ്ങമാസം അവസാനം വടകരയില്‍ നടക്കും. സൃഷ്‌ടികള്‍ ജൂലൈ 30 നു മുമ്പാ‍യി ചെറുവാച്ചേരി രാധാകൃഷ്‌ണന്‍,കണ്‍‌വീനര്‍,ചെറുശ്ശേരി പുരസ്കാര സമിതി,പോസ്റ്റ് കടമേരി 673542 എന്ന വിലാസത്തില്‍ അയക്കണം. രചനകളോടൊപ്പം ജനനത്തീയതിയും പഠിക്കുന്ന ക്ലാസും കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും പഠിക്കുന്ന സ്ഥാപനത്തിന്‍റെ മേലധികാരിയില്‍ നിന്നും വാങ്ങി അയക്കണം. മല്‍‌സരത്തിന് അയക്കുന്ന കവിതയോടൊപ്പം മുമ്പെഴുതിയ രണ്ട് കവിതകളും ബയോഡാറ്റയും അയക്കേണ്ടതാണ്.</font><br/>                  </font>]]></content:encoded>
      <pubDate>Fri, 20 Jul 2007 16:41:14 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കവിഭാവനയിലെ കര്‍ക്കിടകാഴ്ചകള്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/കവിഭാവനയിലെ-കര്‍ക്കിടകാഴ്ചകള്‍-107071700016_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/കവിഭാവനയിലെ-കര്‍ക്കിടകാഴ്ചകള്‍-107071700016_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഭീകരമഴ, നനഞ്ഞു കുളിച്ച സ്കൂള്‍ യാത്ര. പാദത്തില്‍ വളംകടി, കൈകൊണ്ട് തൊടാറുളള കിണറ്റിലെ വെള്ളവിതാനം, മഴവെള്ളം നിറഞ്ഞ തോട് കടക്കാനായുള്ള കരയിലെ കാത്തിരിപ്പ് ഇതൊക്കെയായിരുന്നു കര്‍ക്കിടകം. സക്കറിയ ഓര്‍ക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ജന്മനാടായ ഉരുളിക്കുന്നത്ത് കര്‍ക്കിടകം നിറഞ്ഞൊഴുകുന്ന തോടുകളുടെയും, കുട, വാഴയില, ചേന്പില, തേക്കില തുടങ്ങിയ മഴപ്രതിരോധ ഉപകരണങ്ങളുടെയും, ചക്കക്കുരു ചുട്ടുതിന്നുന്നതിന്‍റെയും കാലമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കയ്യാലകളിലെ പുല്ലുകളുടെ പുറത്തേക്കുന്ന തൂങ്ങുന്ന വേരുകളില്‍ നിന്ന് കുഴന്പായി നില്‍ക്കുന്ന വെള്ളം വലിച്ചു കുടിക്കുന്ന, പറന്പിലെ പുല്‍ത്തകിടികളില്‍ വെള്ളം വന്നു നിറയുന്ന, ചിലപ്പോള്‍ ഈ വെളളത്തില്‍ വന്നു ചേരുന്ന പരല്‍മീനുകളുടെ ഉത്സാഹം നിറഞ്ഞ ആ ദിനങ്ങള്‍ കര്‍ക്കിടമാസമായിരുന്നെന്ന് ഞാനിന്നറിയുന്നു. (സക്കറിയ)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭീകരമഴ, നനഞ്ഞു കുളിച്ച സ്കൂള്‍ യാത്ര. പാദത്തില്‍ വളംകടി, കൈകൊണ്ട് തൊടാറുളള കിണറ്റിലെ വെള്ളവിതാനം, മഴവെള്ളം നിറഞ്ഞ തോട് കടക്കാനായുള്ള കരയിലെ കാത്തിരിപ്പ് ഇതൊക്കെയായിരുന്നു കര്‍ക്കിടകം. സക്കറിയ ഓര്‍ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോരിച്ചൊരിയുന്ന മഴ, കൂരിരുട്ട്, കോപിച്ച കടലിന്‍റെ നിരന്തരഗര്‍ജനം വിശപ്രകൃതിയുടെ വിക്ഷു</font><font style='font-size:12pt;'>ബ</font><font style='font-size:12pt;'>ﾜ </font><font style='font-size:12pt;'>ഭാവമാണ് എനിക്ക് കര്‍ക്കിടകം. - ബാലചന്ദ്രന്‍ ചുള്ളിക്കാട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കര്‍ക്കിടകത്തിലെ കറുത്തവാവ് ദിവസത്തെ കടപ്പുറം, മാനത്ത് കരിന്പടം വിരിച്ച പോലെ കാറുമൂടും. പെരുമഴ ആര്‍ത്തിരന്പി പെയ്യും. കലികൊണ്ട കാറ്റ് തെങ്ങിന്‍കൂട്ടങ്ങളെ മുടിചുറ്റിത്തല്ലും. തെങ്ങോളം പൊക്കത്തില്‍ വെറും തിരപൊങ്ങും. അവിസ്മരണീയമാണ് ആ കാളിനാടകം.  </font>]]></content:encoded>
      <pubDate>Wed, 18 Jul 2007 18:57:43 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹാരി പോട്ടര്‍ക്ക് സുരക്ഷാ ഭട്ന്മാരുടെ അകമ്പടി]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരി-പോട്ടര്‍ക്ക്-സുരക്ഷാ-ഭട്ന്മാരുടെ-അകമ്പടി-107071800028_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരി-പോട്ടര്‍ക്ക്-സുരക്ഷാ-ഭട്ന്മാരുടെ-അകമ്പടി-107071800028_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഡല്‍‌ഹിയില്‍ നിന്നാണ് പുസ്തകങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഹാരി പോട്ടര്‍ ആന്‍റ് ദി ദെത്‌ലി ഹാലോസ് എന്ന പുസ്തകത്തിന്‍റെ പരിണാമഗുപ്തിയും രസച്ചരടും പുറത്തിറങ്ങും മുമ്പ് പുറത്താവാതിരിക്കാനാണ്‍് പുസ്തക കമ്പനികള്‍ കനത്ത സുരക്ഷ നല്‍കുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ജെ.കെ.റൌളിംഗിന്‍റെ ഹാരി പോട്ടര്‍ പരമ്പരയിലെ ഏറ്റവും അവസാനത്തേത് എന്ന് കരുതുന്ന പുസ്തകത്തിന് വി.ഐ.പി.സുരക്ഷ. പെന്‍‌ഗ്വിന്‍ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെയാണ് ഈ പുസ്തകം ഇരുപതാം തീയതി അര്‍ദ്ധരാത്രിയില്‍ കേരളത്തില്‍ എത്തുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡല്‍‌ഹിയില്‍ നിന്നാണ് പുസ്തകങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഹാരി പോട്ടര്‍ ആന്‍റ് ദി ദെത്‌ലി ഹാലോസ് എന്ന പുസ്തകത്തിന്‍റെ പരിണാമഗുപ്തിയും രസച്ചരടും പുറത്തിറങ്ങും മുമ്പ് പുറത്താവാതിരിക്കാനാണ്‍് പുസ്തക കമ്പനികള്‍ കനത്ത സുരക്ഷ നല്‍കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ കഥയുടെ അവസാനം നിങ്ങള്‍ക്ക് പ്രിയപ്പെട്ട രണ്ട് പേര്‍ മരിക്കുമെന്ന് കഥാകാരി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിലൊരാള്‍ നിങ്ങളുടെ പ്രിയപ്പെട്ട ഹാരി ആകാമെന്നും അവര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കഥാന്ത്യം അറിയാന്‍ കാത്തിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മന്ത്രവാദിയായ വേള്‍ഡ് മോര്‍ട്ടോയോ അതോ നായകനായ ഹാരി പോട്ടര്‍ തന്നെയോ മരിക്കുമോ എന്ന് കുട്ടികള്‍ ആശങ്കയോടെ കാത്തിരിക്കുകയാണ്. വേള്‍ഡ് മോര്‍ട്ടന്‍റെ നാശമാണ് വേണ്ടതെന്ന് കേരളത്തിലെ ആരാധകര്‍ പറയുന്നു. ഇയാള്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ വരെ ഇറങ്ങിക്കഴിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ ഈ പുസ്തകത്തിനു വേണ്ടി വന്‍ തോതില്‍ ബുക്കിംഗ് നടന്നു കഴിഞ്ഞു.  ഇരുപത്തിയൊന്നാം തീയതി രാവിലെ 6.30 മുതല്‍ പുസ്തകം വിതരണം ചെയ്തുതുടങ്ങും. ജാസന്‍ കോക്ക് ക്രോഫ്റ്റ് ഡിസൈന്‍ ചെയ്ത കവറോടു കൂടിയാണ് ബ്ലൂംസ് ബെറി പുസ്തകം പ്രസാധനം ചെയ്യുന്നത്. പുസ്തകത്തിന്‍റെ അച്ചടിച്ച കോപ്പികള്‍ ബ്രിട്ടനിലെ വെയര്‍ ഹൌസുകളില്‍ മുദ്രവച്ച പെട്ടികളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഴിഞ്ഞ തവണ ഹാരി പോട്ടറിന്‍റെ ആറാമത്തെ പുസ്തകം ഇംഗ്ലണ്ടില്‍ തന്നെ ആദ്യ ദിവസം 20,09,574 വിറ്റുപോയിരുന്നു. ഇതൊരു റിക്കോഡായിരുന്നു. പുതിയ പുസ്തകം ഈ റിക്കോഡ് തകര്‍ക്കുമെന്നാണ് കരുതേണ്ടത്.</font>]]></content:encoded>
      <pubDate>Wed, 18 Jul 2007 11:05:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എസ്.എല്‍.പുരം അവാര്‍ഡ് കെ.ടി.മുഹമ്മദിന്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-എല്‍-പുരം-അവാര്‍ഡ്-കെ-ടി-മുഹമ്മദിന്-107071700073_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-എല്‍-പുരം-അവാര്‍ഡ്-കെ-ടി-മുഹമ്മദിന്-107071700073_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എസ്.എല്‍.പുരം സദാനന്ദന്‍ അവാര്‍ഡിന് കെ.ടി. മുഹമ്മദിനെ  തിരഞ്ഞെടുത്തു.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>എസ്.എല്‍.പുരം സദാനന്ദന്‍ അവാര്‍ഡിന് കെ.ടി. മുഹമ്മദിനെ  തിരഞ്ഞെടുത്തു. നാടക രംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന  അവാര്‍ഡാണിത്. രാജ്യത്തെ ഏറ്റവും വലിയ  നാടക അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും  പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ജൂലായ് 21ന് അവാര്‍ഡ് കോഴിക്കോട്ട് കെ.ടി.മുഹമ്മദിന്‍റെ വീട്ടിലെത്തി സമ്മാനിക്കുമെന്ന്  സാംസ്കാരിക മന്ത്രി എം.എ.ബേബി പത്ര സമ്മേളനത്തില്‍ പറഞ്ഞു. 1929ല്‍ കളത്തിങ്കല്‍  തൊടികയില്‍ കുഞ്ഞറമുവിന്‍റെയും ഫാത്തിമക്കുട്ടിയുടെയും മകനായി മഞ്ചേരിയിലെ ഏറനാട്ടില്‍  കെ.ടി.മുഹമ്മദ് ജനിച്ചു. എട്ടാം ക്ലാസു വരെയാണ് വിദ്യാഭ്യാസം. 1946ല്‍ തപാല്‍  വകുപ്പിലെ അഖിലേന്ത്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.ടിയെ പോസ്റ്റ്മാന്‍ പദവിയില്‍  നിന്ന് പിരിച്ചു വിട്ടു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇത് ഭൂമിയാണ്, കറവറ്റ പശു, കാഫര്‍, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കടല്‍പ്പാലം, ദീപ  സ്തംഭം മഹാശ്ചര്യം,സൃഷ്ടി സ്ഥിതി സംഹാരം തുടങ്ങി 40 ലേറെ നാടകങ്ങളും കളിയും  കാര്യവും,ശബ്ദങ്ങളുടെ ലോകം എന്നീ ചെറുകഥാ സമാഹാരങ്ങളും മാസപുഷ്പങ്ങള്‍, കാറ്റ് എന്നീ   നോവലുകളും തിരക്കഥകളും കെ.ടി.രചിച്ചിട്ടുണ്ട്.  </font>]]></content:encoded>
      <pubDate>Tue, 17 Jul 2007 16:58:33 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹാരിപോര്‍ട്ടര്‍ ഓഡിയോ പതിപ്പിലേക്ക്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോര്‍ട്ടര്‍-ഓഡിയോ-പതിപ്പിലേക്ക്-107071200087_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോര്‍ട്ടര്‍-ഓഡിയോ-പതിപ്പിലേക്ക്-107071200087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഹാരി പോര്‍ട്ടര്‍ പരന്പരയിലെ ഏറ്റവും പുതിയ പുസ്ത പുസ്തകമായ 'ഹാരി പോട്ടര്‍ അന്‍ഡ് ദ ഡെത്ത് ലി ഹാലോസ്'ഓഡിയോപതിപ്പാവുന്നു. റാന്‍ഡം ഹൗസ് ഓഡിയോ പബ്ബ്ളിഷിംഗ് കന്പനിയാണ് തയാറാക്കിയിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ചൊവ്വ, 27 മാര്‍ച്ച് 2007 (18:40 എൗേ) </font><br/><font  style='font-size:12pt; color:#000000'>ന്യു യോര്‍ക്ക്: ഹാരി പോര്‍ട്ടര്‍ പരന്പരയിലെ ഏറ്റവും പുതിയ പുസ്ത പുസ്തകമായ 'ഹാരി പോട്ടര്‍ അന്‍ഡ് ദ ഡെത്ത് ലി ഹാലോസ്'ഓഡിയോപതിപ്പാവുന്നു. റാന്‍ഡം ഹൗസ് ഓഡിയോ പബ്ബ്ളിഷിംഗ് കന്പനിയാണ് തയാറാക്കിയിരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമേരിക്കയ്ക്കും ബ്രിട്ടനും വേണ്ടി പ്രത്യേകം പകര്‍പ്പുകള്‍ ഇറക്കിയിട്ടുണ്ട്. ഉച്ചാരണത്തിലെ വ്യത്യാസങ്ങള്‍ മുന്‍ നിറുത്തിയാണ് രണ്ട് രീതിയില്‍ ഈ ശ്രവ്യ പുസ്തകം തയാറാക്കിയിരിക്കുന്നത്. 784 പേജുകളുള്ള പുസ്തകത്തിന്‍റെ ശ്രാവ്യ രൂപം 21 മണിക്കുര്‍ ദൈര്‍ഘ്യമുള്ളതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിലവില്‍ സി ഡി യിലും കാസറ്റിലും ലഭ്യമായ ഹാരി പോര്‍ട്ടര്‍ ശ്രാവ്യപുസ്തകം ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഇതേ കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നിലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ജുലായ് 21ന് ശ്രവ്യ പുസ്തകം പ്രകാശനം ചെയ്യും.</font><font style='font-size:11pt;'></font><br/> </font>]]></content:encoded>
      <pubDate>Thu, 12 Jul 2007 17:23:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ജെ കെ റൗളിംഗ് ഡോട്ട് കോം തകര്‍പ്പന്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ജെ-കെ-റൗളിംഗ്-ഡോട്ട്-കോം-തകര്‍പ്പന്‍-107071200085_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ജെ-കെ-റൗളിംഗ്-ഡോട്ട്-കോം-തകര്‍പ്പന്‍-107071200085_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ജെ കെ റൗളിംഗിന്‍റെ സ്വകാര്യ സൈറ്റിന് ഇതുവരെ 220 മില്യണ്‍ ഹിറ്റുകളാണ് ലഭിച്ചത്. പ്രതിവാരം 27 മില്യണ്‍ സന്ദര്‍ശകരാണ് ജെ കെ റൗളിംഗിന്‍റെ സ്വകാര്യ സെറ്റിലെത്തുന്നത്]]></description>
      <content:encoded><![CDATA[<font  style='font-size:13pt; color:#000000'>വെള്ളി, 30 ജ-ൂലൈ 2004 </font><br/> <font  style='font-size:13pt; color:#000000'>ഹാരി പോട്ടറെ സൃഷ്ടിച്ച് കോടികള്‍ സ്വന്തമാക്കിയ ബ്രിട്ടീഷുകാരിയായ എഴുത്തുകാരി ജെ കെ റൗളിംഗിന്‍റെ വെബ്സൈറ്റിന് വന്‍ പ്രതികരണം. ജെ കെ റൗളിംഗിന്‍റെ സ്വകാര്യ സൈറ്റിന് ഇതുവരെ 220 മില്യണ്‍ ഹിറ്റുകളാണ് ലഭിച്ചത്. പ്രതിവാരം 27 മില്യണ്‍ സന്ദര്‍ശകരാണ് ജെ കെ റൗളിംഗിന്‍റെ സ്വകാര്യ സെറ്റിലെത്തുന്നത്. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ഇന്ത്യ, പാകിസ്ഥാന്‍, ഇറാഖ്, ലിബിയ എന്നിവയടക്കം 236 രാജ-്യങ്ങളില്‍ നിന്നാണ് സൈറ്റ് തേടി സന്ദര്‍ശകര്‍ എത്തുന്നത്. ഹാരിപോട്ടര്‍ പരന്പരയിലെ അടുത്ത പുസ്തകമായ ഹാരി പോട്ടര്‍ ആന്‍ഡ് ദ ഹാഫ് ബ്ളഡ് പ്രിന്‍സ് പ്രഖ്യാപിച്ചതിനു ശേഷം സെക്കന്‍റില്‍ 600 പേര്‍ എന്ന കണക്കിനാണ് സന്ദര്‍ശകര്‍ ഈ സൈറ്റിലെത്തുന്നത്.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ലൈറ്റ് മേക്കര്‍ എന്ന കന്പനിയാണ് റൗളിംഗിനായി ഈ സൈറ്റ് നിര്‍മ്മിച്ചു നടത്തുന്നത്. റൗളിംഗ് എന്തു ചെയ്താലും അത് പ്രതിഭാസമാവും എന്നാണ് ലൈറ്റ് മേക്കറിന്‍റെ മാനേജിംഗ് ഡയറക്ടര്‍ റോബ് നോബിള്‍ പറയുന്നത്. ഇത്രയേറെ ഹിറ്റുകളുള്ള ഈ സൈറ്റ് നടത്തിക്കൊണ്ടു പോവുന്നത് അഭിമാനമാണെന്നും നോബിള്‍ കൂട്ടിച്ചേര്‍ത്തു. </font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>തന്‍റെ സ്വകാര്യ സൈറ്റ് പ്രകാശിപ്പിച്ചപ്പോള്‍ റൗളിംഗ് എഴുതിയത് ഇങ്ങിനെയാണ് : "ഇതിലുള്ളതെല്ലാം ജെ കെ റൗളിംഗ് എന്ന ഞാന്‍ എഴുതിയതാണ്. അഭ്യൂഹങ്ങളുടെ സത്യാവസ്ഥയെപ്പറ്റിയും പുതിയ സംഭവങ്ങളെപ്പറ്റിയും ഞാനിവിടെ എഴുതും. പുസ്തകങ്ങളില്‍ ചേര്‍ക്കാത്ത പല വിവരങ്ങളും ഞാനിവിടെ നിങ്ങള്‍ക്ക് തരാം.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ഹാരിപോട്ടര്‍ ഇനിയെന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെ പറ്റി സൂചനകള്‍ ഈ സൈറ്റില്‍ നിന്ന് ലഭിക്കും. ഹാരിപോട്ടര്‍ പരന്പരയിലെ ആറാമത്തെ പുസ്തകത്തെ പറ്റിയും സൈറ്റിലൂടെയാണ് ഞാന്‍ അറിയിക്കുക. എന്തായാലും, ഹാരിപോട്ടര്‍ ആറാംഭാഗം ഇപ്പോളടുത്തൊന്നും ഇറങ്ങാന്‍ സാധ്യതയില്</font><font style='font-size:11pt;'>ല.'</font><br/> </font>]]></content:encoded>
      <pubDate>Thu, 12 Jul 2007 17:19:59 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹാരിപോട്ടറുടെ വീട് വില്‍പനയ്ക്ക്]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോട്ടറുടെ-വീട്-വില്‍പനയ്ക്ക്-107071200084_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോട്ടറുടെ-വീട്-വില്‍പനയ്ക്ക്-107071200084_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[റൗളിന്‍റെ നോവലിലെ കഥാപാത്രങ്ങളായ വെറുക്കപ്പെട്ട ഡഴ്സി കുടുംബവും മാന്ത്രിക സിദ്ധിയുള്ള അനന്തിരവനും പോട്ടര്‍ സിനിമകളില്‍ താമസിക്കുന്ന വീട് 4,15,000 ഡോളറിനാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വ്യാഴം, 10 ജ-ൂലൈ 2003 </font><br/><font  style='font-size:12pt; color:#000000'>ലണ്ടന്‍: ഹാരിപോട്ടര്‍ സിനിമകളിലൂടെ പ്രശസ്തമായ വീട് വില്‍പനയ്ക്ക്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റൗളിന്‍റെ നോവലിലെ കഥാപാത്രങ്ങളായ വെറുക്കപ്പെട്ട ഡഴ്സി കുടുംബവും മാന്ത്രിക സിദ്ധിയുള്ള അനന്തിരവനും പോട്ടര്‍ സിനിമകളില്‍ താമസിക്കുന്ന വീട് 4,15,000 ഡോളറിനാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റൗളിന്‍റെ നോവലിന്‍റെ പുതിയ പതിപ്പ് ഇറങ്ങിയതിന്‍റെ ചൂടാറും മുന്പുതന്നെയാണ് വീട്ടുടമസ്ഥന്‍റെ ഈ വില്‍പ്പന നീക്കം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തെക്ക് കിഴക്കന്‍ ഇംഗ്ളണ്ടിലെ ബ്ളാക്ക്നെല്ലില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ വസതി ആദ്യമായി സിനിമയില്‍ പകര്‍ത്തിയത് വാര്‍ണര്‍ ബ്രദേഴ്സ് ആയിരുന്നു . ഹാരിപോട്ടര്‍ ആന്‍റ് ദ ഫിലോസഫേഴ്സ് സ്റ്റോണി എന്നായിരുന്നു ആ ചിത്രത്തിന്‍റെ പേര്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാന്ത്രിക വിദ്യാലയമായ ഹോഗാര്‍ട?ില്‍ നിന്ന് അവധിക്കാലം ചെലവഴിക്കാന്‍ ഹാരി തിരച്ചെത്തുന്ന വീടാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിളങ്ങുന്ന മുന്‍വാതിലുകളും സുന്ദരമായ പുല്‍ത്തകിടിയുമുള്ള വീടിന് പോട്ടര്‍ ചിത്രങ്ങളിലൂടെയുള്ള പ്രശസ്തിമാത്രമേയുള്ളു. ഈ മാസം 22നാണ് വീട് ലേലം ചെയ്യുന്നത് </font><font style='font-size:11pt;'></font><br/> </font>]]></content:encoded>
      <pubDate>Thu, 12 Jul 2007 17:16:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹാരിപോട്ടര്‍ നെറ്റില്‍ സൗജന്യം!]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോട്ടര്‍-നെറ്റില്‍-സൗജന്യം-107071200083_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോട്ടര്‍-നെറ്റില്‍-സൗജന്യം-107071200083_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഏറ്റവും പുതിയ ഹാരിപോട്ടര്‍ പരന്പര മാത്രമല്ല നെറ്റില്‍ ലഭ്യം. ഇതുവരെയിറങ്ങിയ എല്ലാ ഹാരിപോട്ടര്‍ പുസ്തകങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇ-പുസ്തക രൂപത്തിലും ശബ്ദരേഖാരൂപത്തിലും ഇവയിപ്പോള്‍ ലഭ്യമാണ്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ശനി, 28 ജൂണ്‍ 2003 </font><br/> <font  style='font-size:12pt; color:#000000'>ചെന്നൈ : ഇനി ജെ. കെ. റൗളിംഗിന്‍റെ പുതിയ ഹാരിപോട്ടര്‍ പരന്പരയ്ക്കായി പുസ്തകക്കടയില്‍ ക്യൂ നില്‍ക്കുകയോ കയ്യിലെ പൈസ മുടക്കുകയോ വേണ്ട! വായിക്കുന്പോള്‍ അത്ഭുതം തോന്നുന്നുണ്ടല്ലേ? എന്നാല്‍ സംഭവം സത്യമാണ്. ഏതോ വിരുതന്മാരാണ് ഹാരിപോട്ടര്‍ അഞ്ചാമത്തെ പുസ്തകം നെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏറ്റവും പുതിയ ഹാരിപോട്ടര്‍ പരന്പര മാത്രമല്ല നെറ്റില്‍ ലഭ്യം. ഇതുവരെയിറങ്ങിയ എല്ലാ ഹാരിപോട്ടര്‍ പുസ്തകങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇ-പുസ്തക രൂപത്തിലും ശബ്ദരേഖാരൂപത്തിലും ഇവയിപ്പോള്‍ ലഭ്യമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫയല്‍ പങ്കുവെയ്ക്കാനുള്ള സോഫ്റ്റ് വെയറായ കാസയിലൂടെ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫയലായാണ് ഈ പുസ്തകങ്ങള്‍ നെറ്റില്‍ ലഭിക്കുന്നത്. ഹാരിപോട്ടര്‍ പുസ്തകങ്ങളിലെ താളുകള്‍ സ്കാന്‍ ചെയ്ത് ഇ-പുസ്തകത്തിന്‍റെ രൂപത്തിലാക്കിയാണ് ചിലര്‍ കാസയിലൂടെ സൗജന്യ ഡൗണ്‍ലോഡിനൊരുക്കിയിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംഗീതം നിയമപരമായല്ലാതെ പങ്കുവെച്ചിരുന്ന സോഫ്റ്റ് വെയറായ നാപ്സ്റ്റര്‍ പോലെയാണ് കാസ. കാസയുപയോഗിച്ച ചില വിരുതന്മാര്‍ പുസ്തകങ്ങള്‍ ഇങ്ങിനെ പങ്കുവെയ്ക്കുന്നത് പുസ്തക പ്രസാധകരെ പ്രകോപിപ്പിച്ചിരിക്കയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കന്പ്യൂട്ടറിലിരിക്കുന്ന ഫയലുകള്‍ മറ്റൊരാള്‍ക്കുപയോഗിക്കാന്‍ പാകത്തില്‍ ലഭ്യമാക്കുന്ന സോഫ്റ്റ് വെയറാണ് കാസ. ഒരാള്‍ വാങ്ങിയ ഹാരിപോട്ടര്‍ പുസ്തകം മറ്റൊരാള്‍ക്ക് വായിക്കാന്‍ കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് നിയമത്തിന്‍റെ പരിധിയില്‍ വരുമോ ഇല്ലയോ എന്ന് ചര്‍ച്ച നടന്നുകൊണ്ടിരിക്കയാണ്. </font><font style='font-size:11pt;'></font><br/> </font>]]></content:encoded>
      <pubDate>Thu, 12 Jul 2007 17:14:49 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹാരി പോട്ടറെ തേടി റെക്കോഡുകളുടെ പ്രളയം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരി-പോട്ടറെ-തേടി-റെക്കോഡുകളുടെ-പ്രളയം-107071200081_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരി-പോട്ടറെ-തേടി-റെക്കോഡുകളുടെ-പ്രളയം-107071200081_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വില്‍പനയില്‍ സര്‍വ്വകാല റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് ഹാരി പോട്ടര്‍ പരന്പരയിലെ അഞ്ചാമത്തെ പുസ്തകം ഹാരി പോട്ടര്‍ ആന്‍റ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ് മുന്നേറുന്നു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ബുധന്‍, 25 ജൂണ്‍ 2003 </font><br/> <font  style='font-size:12pt; color:#000000'>ന്യൂ യോര്‍ക്ക്: വില്‍പനയില്‍ സര്‍വ്വകാല റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് ഹാരി പോട്ടര്‍ പരന്പരയിലെ അഞ്ചാമത്തെ പുസ്തകം ഹാരി പോട്ടര്‍ ആന്‍റ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ് മുന്നേറുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാര്‍നസ് ആന്‍ഡ് നോബിളിന്‍റെ ചില്ലറ വില്‍പനശാലകളില്‍ ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം പ്രതികള്‍ വിറ്റ റെക്കോഡാണ് പോട്ടര്‍ ഏറ്റവുമൊടുവില്‍ തകര്‍ത്തത്. പോട്ടര്‍ പരന്പരയിലെ നാലാമത്തെ പുസ്തകത്തിന്‍റെ റെക്കോഡ് തന്നെയാണ് പുതിയ പോട്ടര്‍ തകര്‍ത്തത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരാഴ്ചകൊണ്ട് പത്തുലക്ഷം പ്രതികള്‍ വില്‍ക്കുകയായിത്ധന്നു പ്രസാധകത്ധടെ ലഷ്യം. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ഈ ലക്ഷ്യം കൈവരിച്ചു! ആമസോണ്‍ ഡോട്ട് കോമില്‍ ഒറ്റ ദിവസം കൊണ്ട് 1.3 കോടി പുസ്തകങ്ങള്‍ക്കുള്ള അഡ്വാന്‍സാണ് എത്തിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകം ഇറങ്ങിയ ശനിയാഴ്ച 50 ലക്ഷം പ്രതികളെങ്കിലും വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രസാധനം ചെയ്ത് ആദ്യ മണിക്കൂറില്‍ വിറ്റത് 8,96,000 പുസ്തകങ്ങളാണ്. അതായത് ഒത്ധ സെക്കന്‍റില്‍ 80 പുസ്തകം!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരന്പരയിലെ കഴിഞ്ഞ നാല് പുസ്തകങ്ങളെക്കാളും ഉദ്വേഗം ഉണര്‍ത്തുന്നതും ഭാവനാസന്പൂര്‍ണ്ണവുമാണ് പുതിയതെന്നറിയുന്നു. ഇതില്‍ 15 വയസായ ഹാരിക്ക് ദേഷ്യവും പെണ്‍കുട്ടികളെക്കുറിച്ചുള്ള ആശങ്കയും കൂടിയതായാണ് റിപ്പോര്‍ട്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഥയില്‍ പ്രധാനപ്പെട്ട ഒത്ധ കഥാപാത്രം മരിക്കുന്നതായും അത് തന്നെക്കൂടി കരയിച്ചതായും കഥാകാരി ജെ.കെ. റൗളിംഗ് ഒത്ധ അഭിമുഖത്തില്‍ പറഞ്ഞിത്ധന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യ നാല് പുസ്തകങ്ങള്‍ 1.92 കോടി വിറ്റഴിഞ്ഞതായാണ് കണക്ക്. 55 ഭാഷകളിലായി ഇത്ധനൂറിലധികം രാജ്യങ്ങളിലാണ് ഇവ പ്രചരിച്ചത്. ആദ്യ രണ്ട് പുസ്തകങ്ങളെ അധികരിച്ച് നിര്‍മ്മിച്ച ചലച്ചിത്രങ്ങളും വന്‍ വിജയമായിത്ധന്നു. മൂന്നാമത്തെ കഥയുടെ ചലച്ചിത്ര രൂപം അടുത്ത വര്‍ഷം ഇറങ്ങും.</font><br/> </font>]]></content:encoded>
      <pubDate>Thu, 12 Jul 2007 17:12:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹാരി പോട്ടര്‍ ചരിത്രം തിരുത്തുന്നു]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരി-പോട്ടര്‍-ചരിത്രം-തിരുത്തുന്നു-107071200080_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരി-പോട്ടര്‍-ചരിത്രം-തിരുത്തുന്നു-107071200080_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ജെ. കെ. റൗളിംഗ് എഴുതിയ ഹാരിപോട്ടറിന്‍റെ അഞ്ചാം ഭാഗമായ ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ച ദിവസം തന്നെ 10 ലക്ഷം പ്രതികള്‍ ഓണ്‍ലൈനില്‍ വിറ്റു പോയതായി വാര്‍ത്ത.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഞായര്‍, 22 ജൂണ്‍ 2003 </font><br/><font  style='font-size:12pt; color:#000000'>സിയാറ്റില്‍ : ജെ. കെ. റൗളിംഗ് എഴുതിയ ഹാരിപോട്ടറിന്‍റെ അഞ്ചാം ഭാഗമായ ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ച ദിവസം തന്നെ 10 ലക്ഷം പ്രതികള്‍ ഓണ്‍ലൈനില്‍ വിറ്റു പോയതായി വാര്‍ത്ത. ആമസോണ്‍ ഡോട്ട് കോമാണ് ഇത്രയും പ്രതികള്‍ വിറ്റത്. ശനിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓണ്‍ലൈന്‍ കച്ചവട ചരിത്രത്തില്‍ പ്രസിദ്ധീകരണ ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകത്തിനുള്ള റെക്കോഡ് ഹാരിപോട്ടര്‍ പരന്പരയിലെ നാലാമത്തെ പുസ്തകത്തിനായിരുന്നു. ഹാരിപോട്ടര്‍ അന്‍ഡ് ദ ഗ്ളോബ്ലറ്റ് ഓഫ് ഫയര്‍ എന്ന പുസ്തകം ആദ്യ ദിവസം തന്നെ 4,10,000 പ്രതികളാണ് വിറ്റു പോയത്. രണ്ടായിരത്തിലായിരുന്നു ഇത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ 760,000 ത്തോളം കോപ്പികള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതായി ആമസോണ്‍ ഡോട്ട് കോമിന്‍റെ അധികൃതര്‍ പറഞ്ഞു. 29.99 ഡോളറാണ് പുസ്തകത്തിന്‍റെ വില. എന്നാല്‍ ആമസോണില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ 40% വിലക്കുറവുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകശാലകളിലും ഹാരിപോട്ടര്‍ ചൂടപ്പം പോലെയാണ് വിറ്റു പോയത്. പത്ത് മണിക്കു വില്‍പ്പന തുടങ്ങിയ തലസ്ഥാനത്തെ ഡി.സി. ബുക്സില്‍ പത്തരയോടെ പ്രതികള്‍ തീര്‍ന്നു. 795 രൂപ വിലയുള്ള പുസ്തകം ഡിസ്കൗണ്ട് കഴിഞ്ഞ് 700 രൂപയ്ക്കാണ് മിക്കയിടത്തും വില്‍പ്പന.</font>]]></content:encoded>
      <pubDate>Thu, 12 Jul 2007 17:08:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹാരിപോട്ടറുടെ കഥാകാരി ബ്രിട്ടനിലെ സന്പന്ന]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോട്ടറുടെ-കഥാകാരി-ബ്രിട്ടനിലെ-സന്പന്ന-107071200079_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഹാരിപോട്ടറുടെ-കഥാകാരി-ബ്രിട്ടനിലെ-സന്പന്ന-107071200079_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഹാരി പോട്ടറിന്‍റെ രചനയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ജെ. കെ റോളിങ്ങ് ബ്രിട്ടനിലെ ഏറ്റവും സന്പന്നയായ സ്ത്രീ കൂടിയാണ്. എന്തിനേറെ പറയണം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പോലും സന്പത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ റോളിങ്ങിനു പിന്നിലാണ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വെള്ളി, 2 മെയ് 2003 </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഹാരി പോട്ടറിന്‍റെ രചനയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ജെ. കെ റോളിങ്ങ് ബ്രിട്ടനിലെ ഏറ്റവും സന്പന്നയായ സ്ത്രീ കൂടിയാണ്. എന്തിനേറെ പറയണം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പോലും സന്പത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ റോളിങ്ങിനു പിന്നിലാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സണ്ടേ ടൈംസ് പുറത്തുവിട്ട ബ്രിട്ടനിലെ ആയിരം സന്പന്നത്ധടെ പട്ടികയില്‍ റോളിങ്ങ് 122-ാം സ്ഥാനം നേടിയപ്പോള്‍ എലിസബത്ത് രാജ്ഞിയുടെ സ്ഥാനം 133 ആണ്. റോളിങ്ങിന്‍റെ മൊത്തം ആസ്തി 445 മില്ല്യണ്‍ ഡോളറാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേവലം എഴുത്തുകാരിമാത്രമായ ഒരാള്‍ സന്പന്നത്ധടെ പട്ടികയിലെത്തുന്നത് അത്യപൂര്‍വ്വമാണ്. എഴുത്തിലൂടെ മാത്രമാണ് റോളിങ്ങ് ഇത്രയെറെ പണം സന്പാദിച്ചത്. ഭര്‍ത്താവമുമായി തെറ്റിപ്പിരിഞ്ഞ് എഡിന്‍ ബറോയിലെ തന്‍റെ കൊച്ചു ഫ്ളാറ്റില്‍ താമസിക്കുതിനിടെയാണ് റോളിങ്ങ് സാഹിത്യരംഗത്തേയ്ക്ക് തിരിഞ്ഞത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹാരിപോട്ടറുടെ രചനയാണ് ഇവരെ പ്രശസ്തയും സന്പന്നയുമാക്കിയത്. ഹാരിപോട്ടറുടെ വീരസാഹസിക കഥ വായിക്കുാനായി കോടിക്കണക്കിനു കുട്ടികളാണ് പുസ്തതശാലകള്‍ക്കു മുന്നില്‍ തടിച്ചുകൂടിയത്. ഹാരിപോട്ടറുടെ പുതിയ പുസ്തകം ഇറങ്ങുന്ന ദിവസം അര്‍ദ്ധരാത്രി മുതല്‍ക്കേ കുട്ടകള്‍ പുസ്തകശാലയ്ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്നതും പതിവായിരിക്കുകയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകരചനയിലെ വിജയം സിനിമാനിര്‍മ്മാണത്തിലേയ്ക്കും റോളിങ്ങിനെ നയിച്ചു. </font>]]></content:encoded>
      <pubDate>Thu, 12 Jul 2007 17:05:19 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബ്രെയിന്‍ ചിക്കാവക്ക് കെയിന്‍ പുരസ്കാരം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ബ്രെയിന്‍-ചിക്കാവക്ക്-കെയിന്‍-പുരസ്കാരം-107070800034_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ബ്രെയിന്‍-ചിക്കാവക്ക്-കെയിന്‍-പുരസ്കാരം-107070800034_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ആഫ്രിക്കന്‍ ബുക്കര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കെയിന്‍ പുരസ്കാരത്തിന് സിംബാംബെയില്‍ നിന്നുള്ള ബ്രെയിന്‍ ചിക്കാവക്കിന് ലഭിച്ചു]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>ആഫ്രിക്കന്‍ ബുക്കര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിംബാംബെയില്‍ നിന്നുള്ള ബ്രെയിന്‍ ചിക്കാവക്കിന് ലഭിച്ചു. ആദ്യമായിട്ടാണ് ഒരു സിംബാംബെക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്. ആഫ്രിക്കന്‍ സാഹിത്യക്കാര‌ന്‍‌മാര്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് കെയിന്‍ പുരസ്കാരം.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ഇംഗ്ലീഷ് ഭാഷ സ്വന്തം മാതൃഭാഷ പോലെയാണ് ചിക്കാവക്ക് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.15000 ഡോളറാണ് സമ്മാനത്തുക.  ചിക്കാ‍വക്കിന്‍റെ സെവന്‍‌ത്ത് സ്‌ട്രീറ്റ് ആല്‍കെമിക്കാണ് പുരസ്കാരം ലഭിച്ചത്.</font><br/><font  style='font-size:11pt; color:#000000'></font><br/>32 <font  style='font-size:11pt; color:#000000'>ക്കാരനായ ചിക്കാവക്ക് ജനിച്ചത് സിംബാംബെയിലെ ബുലാവാലോയിലാണ്.  എന്നാല്‍, അദ്ദേഹം വളര്‍ന്നത് ഹരാരെയിലാണ്.  ഇപ്പോള്‍ ലണ്ടനിലാണ് അദ്ദേഹം കഴിയുന്നത്. ചിക്കാവക്ക് ഒരു സംഗീതജ്ഞന്‍ കൂടിയാണ്.</font>]]></content:encoded>
      <pubDate>Sun, 08 Jul 2007 16:35:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സഞ്ജയസാഹിത്യം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/സഞ്ജയസാഹിത്യം-107061200047_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/സഞ്ജയസാഹിത്യം-107061200047_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഭാഷാപോഷിണി, കേരളപത്രിക, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും സഞ്ജയന്‍ വിശ്വരൂപം എന്നീ സ്വന്തം മാസികകളിലൂടെയും പുറത്തുവന്ന സഞ്ജയസാഹിത്യം രണ്ടായി വേര്‍തിരിക്കാവുന്നതാണ്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പ്രമുഖ ഹാസ സാഹിത്യകാരനും സാമൂഹിക വിമര്‍ശകനുമായിരുന്നു സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ പ്രസിദ്ധനായ എം ആര്‍ നായര്‍</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഭാഷാപോഷിണി, കേരളപത്രിക, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും സഞ്ജയന്‍ വിശ്വരൂപം എന്നീ സ്വന്തം മാസികകളിലൂടെയും പുറത്തുവന്ന സഞ്ജയസാഹിത്യം രണ്ടായി വേര്‍തിരിക്കാവുന്നതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാഹിത്യചിന്തകനും കവിയുമായ എം.ആര്‍. നായരുടെ ഗദ്യപദ്യലേഖനങ്ങള്‍ പൊതു സാഹിത്യവിഭാഗത്തിലും ഹാസ്യകവിതകളും ലേഖനങ്ങളും രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാഹിതിദാസന്‍ എന്ന പേരിലെഴുതിയ നിരൂപണങ്ങളും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമാണ് മരണാനന്തരം മാതൃഭൂമി പ്രസിദ്ധീകരിച്ച സാഹിത്യനികഷത്തിലുള്ളത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ മികച്ച കവിതയായ തിലോദകമുള്‍പ്പൈടെയുള്ള കവിതകളാണ് മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ആദ്യോപഹാരത്തിന്‍റെ ഉള്ളടക്കം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹാസ്യകവിതകളുടെ സമാഹാരമാണ് നേരത്തെ പരാമര്‍ശിക്കെപ്പട്ട ഹാസ്യാഞ്ജലി. ഹാസ്യലേഖനങ്ങള്‍ സഞ്ജയന്‍ എന്ന പേരില്‍ര ണ്ടു ഭാഗങ്ങളായി മാതൃഭൂമി തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിലോദകം പത്നീവിയോഗത്തെ പുരസ്കരിച്ചുള്ള ശാലീനസുന്ദരമായ ഒരു ലഘുവിലാപകാവ്യമാണ്. അതിന്‍റെ മാറ്റു കാണിക്കാന്‍ ഈയൊരൊറ്റ ശ്ളോകം മതി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പനിനീരലരേ പറഞ്ഞുവോ</font><br/><font  style='font-size:12pt; color:#000000'>വിവരം നിന്നൊടു സാന്ധ്യ മാരുതന്‍</font><br/><font  style='font-size:12pt; color:#000000'>തവ സത്സഖി നമ്മെവിട്ടുപോയ്</font><br/><font  style='font-size:12pt; color:#000000'>ഭുവനം പാവനമിന്നപാവനം!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കവിയെന്ന നിലയില്‍ പേരെടുക്കാനോ സ്വന്തം സൃഷ്ടികള്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്താനൊ സഞ്ജയന്‍ വലിയ താല്‍പര്യമൊന്നും കാണിച്ചിരുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യോപഹാരം തന്നെ മാതൃഭൂമി മുന്‍കയ്യെടുത്തു പ്രസിദ്ധീകരിച്ചതാണ്. മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ഒഥല്ലോവിന്‍റെ കാര്യത്തിലാണ് അദ്ദേഹം അല്‍പമെങ്കിലും താല്‍പര്യം കാണിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ കൃതികളെല്ലാം മരണാനന്തര പ്രസിദ്ധീകരണങ്ങളാണ്. ഹാസ്യാഞ്ജലിയുടെ അച്ചടിതീരുന്നതിനുമുമ്പേ അദ്ദേഹം അന്ത്യയാത്ര വഴങ്ങിയിരുന്നു.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Tue, 12 Jun 2007 15:36:45 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:52:53 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആശാന്‍ റൊമാന്‍റിക് കവിയല്ല : തുറവൂര്‍ വിശ്വംഭരന്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ആശാന്‍-റൊമാന്‍റിക്-കവിയല്ല-തുറവൂര്‍-വിശ്വംഭരന്‍-107052400013_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ആശാന്‍-റൊമാന്‍റിക്-കവിയല്ല-തുറവൂര്‍-വിശ്വംഭരന്‍-107052400013_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മഹാകവി കുമാരനാശാനെ റൊമാന്‍റിക് കവി എന്ന് വിളിക്കാനാവില്ലെന്ന് അദ്ദേഹത്തിന്‍റെ കവിതകളെ സൂക്സ്മമായി വിലയിരുത്തിയാല്‍ മനസിലാവുമെന്ന് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ അഭിപ്രായപ്പെട്ടു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മഹാകവി കുമാരനാശാനെ റൊമാന്‍റിക് കവി എന്ന് വിളിക്കാനാവില്ലെന്ന് അദ്ദേഹത്തിന്‍റെ കവിതകളെ സൂക്സ്മമായി വിലയിരുത്തിയാല്‍ മനസിലാവുമെന്ന് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ അഭിപ്രായപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അനന്തപുരിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടന്ന ആശാന്‍ സാഹിത്യ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആശാന്‍റെ പ്രരോദനം, വീണപൂവ്, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, നളിനി, ലീല തുടങ്ങി എല്ലാ കാവ്യങ്ങളിലും ഭാരതീയ സംസ്കൃതിയുടെ പഴക്കമുള്ള തത്വചിന്തകളാണ് കാണാനാവുക. അദ്ദേഹത്തിന്‍റെ നായകന്മാര്‍ - നായികമാരും - കേവല മര്‍ത്യരല്ല, ലൗകിക ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുകയോ ഉയര്‍ന്നു നില്‍ക്കുകയോ ചെയ്യുന്ന സന്യാസിമാരോ അവധൂതന്മാരോ ഭ്രാന്തന്മാരോ അണവര്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവിടെ സ്ത്രീ പുരുഷ ബന്ധം കാല്‍പ്പനികതലത്തിലല്ല, അദ്ധ്യത്മിക തലത്തിലാണ് സംഭവിക്കുന്നത്. ആശാന്‍റെ കവിതകളിലെ വാക്കുകള്‍ പോലും വേദങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുകൊണ്ട് അദ്ദേഹത്തിന്‍റെ കവിതകളെ ആ നിലയ്ക്ക് വേണം വിലയിരുത്താന്‍. ബഹുമുഖ തലത്തില്‍ വ്യാപരിക്കുന്നതാണ് ആശാന്‍ കവിതകള്‍ എന്ന് അദ്ദേഹം പറഞ്ഞു.  വീണപൂവിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ ഈ വഴിക്ക് ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കവിതയെ സാമൂഹ്യ നവോത്ഥാനത്തിന്‍റെ ആണിക്കല്ലാക്കി മാറ്റിയ സര്‍ഗ്ഗധനനായിരുന്നു കുമാരനാശാനെന്ന് പ്രൊഫസര്‍ ഡി.വിനയചന്ദ്രന്‍ പറഞ്ഞു. കവി നാരായണ കുറുപ്പ്, പ്രൊഫ. എന്‍.എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ഛു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട് ആശാന്‍ കവിതയുടെ സംഗീതാവിഷ്കരണം നടന്നു. </font>]]></content:encoded>
      <pubDate>Thu, 24 May 2007 11:48:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഡാവിഞ്ചി കോഡ് മലയാളത്തില്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഡാവിഞ്ചി-കോഡ്-മലയാളത്തില്‍-107052400007_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഡാവിഞ്ചി-കോഡ്-മലയാളത്തില്‍-107052400007_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഏറെ വിവാദമുണ്ടാക്കിയ ഇംഗ്ളീഷ് നോവല്‍, ദ ഡാവിഞ്ചി കോഡ് ഇനി മലയാളത്തില്‍ വായിക്കാം. ഡാന്‍ ബ്രൗണ്‍ എഴുതിയ ഡാവിഞ്ച് കോഡിന്‍റെ മലയാള മൊഴിമാറ്റം പ്രസിദ്ധീകരിക്കുന്നത് ഡിസി ബുക്ക്സാണ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഏറെ വിവാദമുണ്ടാക്കിയ ഇംഗ്ളീഷ് നോവല്‍, ദ ഡാവിഞ്ചി കോഡ് ഇനി മലയാളത്തില്‍ വായിക്കാം. ഡാന്‍ ബ്രൗണ്‍ എഴുതിയ ഡാവിഞ്ച് കോഡിന്‍റെ മലയാള മൊഴിമാറ്റം പ്രസിദ്ധീകരിക്കുന്നത് ഡിസി ബുക്ക്സാണ്. ദല്‍ഹിയിലെ പത്രപ്രവര്‍ത്തകരായ ജോമി തോമസും ആര്‍ ഗോപികൃഷ്ണനും ചേര്‍ന്നാണ് ഈ പുസ്തകത്തിന്‍റെ മൊഴിമാറ്റം നിര്‍വ്വഹിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യേശുവിന്‍റെ ഭാര്യയായി മഗ്ദലന മറിയത്തെ ചിത്രീകരിക്കുന്ന ഈ പുസ്തകം ക്രിസ്ത്യന്‍ സഭയില്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. മഗ്ദലനാ മറിയവും യേശുവും തമ്മിലുള്ള ഭാര്യാഭര്‍തൃ ബന്ധം ക്രിസ്ത്യന്‍ സഭ മൂടിവെയ്ക്കുകയായിരുന്നു എന്നാണ് പുസ്തകം ആരോപിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകത്തിനെതിരെ ലോകമെങ്ങും കൃസ്ത്യാനികള്‍ അണിചേര്‍ന്നെങ്കിലും ചൂടപ്പം പോലെയാണ് ഇത് വിറ്റുപോയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള മനോരമയുടെ ഡല്‍ഹി ലേഖകനാണ് ജോമി തോമസ്. അകാലത്തില്‍ മരണമടഞ്ഞ ഡയാനാ രാജകുമാരിയുടെ ജീവിതചരിത്രം ജോമി തോമസ് രചിച്ചിട്ടുണ്ട്. മംഗളത്തിന്‍റെ ഡല്‍ഹി ലേഖകനാണ് ആര്‍ ഗോപീകൃഷ്ണന്‍. ബുക്കര്‍ ജേതാവായ അരുന്ധതി റോയിയുടെ ലേഖന സമാഹാരം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതിന്‍റെ ക്രെഡിറ്റ് ഗോപീകൃഷ്ണന് സ്വന്തമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള സാഹിത്യത്തില്‍ ത്രില്ലറുകളും ശാസ്ത്രനോവലുകളും കുറവാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ സഭ കേരളത്തിലേതാണെങ്കിലും ചരിത്ര പുസ്തകങ്ങള്‍ കുറവാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലഭ്യമായ പുസ്തകങ്ങളത്രയും തന്നെ സഭയുടെ ഔദ്യോഗിക ചരിത്ര പുസ്തകങ്ങളാണ്. ഈയൊരു അവസരത്തിലാണ് ഡാവിഞ്ചി കോഡു പോലൊരു പുസ്തകത്തിന്‍റെ കുറവ് മലയാളത്തിനുണ്ടെന്ന് ഞങ്ങള്‍ കരുതുന്നത് - ഗോപികൃഷ്ണന്‍ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍റെ മതവിശ്വാസവും ഈ പുസ്തകവുമായി ഒരു ബന്ധവുമില്ല. ക്രിസ്തുവും ക്രിസ്ത്യന്‍ സഭയും എനിക്ക് പ്രിയപ്പെട്ട വിഷയങ്ങളാണ്. ഏതൊരു സാങ്കല്‍പ്പിക നോവലും പോലെത്തന്നെയാണ് ഡാവിഞ്ചി കോഡിനെ ഞാന്‍ സമീപിച്ചിരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫെമിനിസത്തിന് ഇതുവരെയും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ഇടമുണ്ടായിരുന്നില്ല. ഡാവിഞ്ചി കോഡില്‍ അതുണ്ട്. അതിനാല്‍ തന്നെ ഈ പുസ്തകം സമകാലികമാകുന്നു - ജോമി തോമസ് പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏപ്രില്‍ മാസമവസാനം ഡാവിഞ്ചി കോഡിന്‍റെ മലയാളം പതിപ്പിറങ്ങുമെന്ന് ഡി.സി ബുക്സ് പറയുന്നു. ഇതുവരെയും കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പുസ്തകത്തെപ്പറ്റി അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 11:22:49 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തുടക്കം കേശവദേവ് ഒടുക്കം സീതാലക്ഷ്മി]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/തുടക്കം-കേശവദേവ്-ഒടുക്കം-സീതാലക്ഷ്മി-107052400006_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/തുടക്കം-കേശവദേവ്-ഒടുക്കം-സീതാലക്ഷ്മി-107052400006_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മലയാളത്തിലെ മഹാനായ കഥാകാരില്‍ ഒരാളായ പി. കേശവദേവിന്‍റെ അപൂര്‍ണ നോവല്‍ "പഠിച്ച കള്ളന്മാര്‍' ഭാര്യ സീതാലക്സ്മി പൂര്‍ത്തിയാക്കുന്നു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തുടക്കം കേശവദേവ് ഒടുക്കം സീതാലക്ഷ്മി                                                                                                                         </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മലയാളത്തിലെ മഹാനായ കഥാകാരില്‍ ഒരാളായ പി. കേശവദേവിന്‍റെ അപൂര്‍ണ നോവല്‍ "പഠിച്ച കള്ളന്മാര്‍' ഭാര്യ സീതാലക്സ്മി പൂര്‍ത്തിയാക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവസാന കാലഘട്ടത്തിലാണ് കേശവദേവ് ഈ നോവലിന്‍റെ രചന തുടങ്ങിയത്. നാല് അധ്യായങ്ങള്‍ മാത്രം രചിച്ച നോവല്‍ മുഴുമിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മരണശേഷം നോവല്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യധാരാ സാഹിത്യകാരന്മാരെ സീതാലക്സ്മി സമീപിച്ചെങ്കിലും  അവര്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സീതാലക്സ്മി തന്നെ ഈ ചുമതല ഏറ്റെടുത്തത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയില്‍ അധ്യായങ്ങള്‍ ഉണ്ടായാക്കാമെന്ന് കരുതുന്ന നോവല്‍ തൊഴിലില്ലാത്ത നാല് ബിരുദധാരികള്‍ കള്ളന്മാരും, കള്ളച്ചാരയം വില്പനക്കാരായും, വഴിവാണിഭം, കൂട്ടികൊടുപ്പ് എന്നിവയില്‍ എത്തിച്ചേരുന്നതാണ് കഥാബിന്ദു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വന്തമായി മൂന്ന് നോവല്‍ എഴുതിക്കഴിഞ്ഞിരിക്കുന്ന സീതാലക്ഷ്മി കേശവദേവിന്‍റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു.</font>]]></content:encoded>
      <pubDate>Thu, 24 May 2007 11:19:35 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എസ്.ബി.ടി സാഹിത്യ മത്സരം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-ബി-ടി-സാഹിത്യ-മത്സരം-107052400005_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/എസ്-ബി-ടി-സാഹിത്യ-മത്സരം-107052400005_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[2005 ലെ മലയാള സാഹിത്യ അവാര്‍ഡുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അപേക്ഷ ക്ഷണിച്ചു.]]></description>
      <content:encoded><![CDATA[2005 <font  style='font-size:12pt; color:#000000'>ലെ മലയാള സാഹിത്യ അവാര്‍ഡുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അപേക്ഷ ക്ഷണിച്ചു. ചെറുകഥ, കവിതാസമാഹാരങ്ങള്‍, ബാലസാഹിത്യം എന്നിവയ്ക്ക് പുറമേ മലയാള പത്രങ്ങളില്‍ വന്ന സമൂഹപ്രതിബദ്ധയുള്ള ലേഖനങ്ങളെയും അവാര്‍ഡിന് പരിഗണിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/>2004 <font  style='font-size:12pt; color:#000000'>ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വാര്‍ത്തയുടെ കാര്യത്തിലും ഇത് ബാധകമാണ്. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും സാഹിത്യ സംഘടനകള്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പത്രങ്ങള്‍ക്കും എഴുത്തുകാരുമാകണം മികച്ച വാര്‍ത്തയ്ക്കായുള്ള അവാര്‍ഡിന് ലേഖനങ്ങള്‍ സമര്‍പ്പിക്കേണ്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/>5001 <font  style='font-size:12pt; color:#000000'>രൂപയുടെ പുരസ്കാരമാണ് ഓരോ വിഭാഗത്തിലും സമ്മാനമായി നല്‍കുന്നത്. </font><br/><font  style='font-size:12pt; color:#000000'>ചീഫ് മാനേജ-ര്‍, ഓഫിഷ്യല്‍ ലാംഗ്വേജ-് വിഭാഗം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഹെഡ് ഓഫീസ് തിരുവനന്തപുരം, പൂജ-പ്പുര, തിരുവനന്തപുരം  എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടുതല്‍ വിവരങ്ങള്‍ക്ക് ടെലിഫോണ്‍ നമ്പര്‍ :0471-2352049.</font>]]></content:encoded>
      <pubDate>Thu, 24 May 2007 11:15:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇന്ന് സഞ്ജയന്‍പുരസ്കാര സമര്‍പ്പണം]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഇന്ന്-സഞ്ജയന്‍പുരസ്കാര-സമര്‍പ്പണം-107052400004_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഇന്ന്-സഞ്ജയന്‍പുരസ്കാര-സമര്‍പ്പണം-107052400004_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[തപസ്യകലാ സാഹിത്യവേദിയുടെ മൂന്നാമത് സഞ്ജയന്‍ പുരസ്കാരം നേടിയ  പ്രശസ്ത കവി കെ.അയ്യപ്പപണിക്കര്‍ക്ക് വെള്ളിയാഴ്ച പുരസ്കാരം സമ്മാനിക്കും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തപസ്യകലാ സാഹിത്യവേദിയുടെ മൂന്നാമത് സഞ്ജയന്‍ പുരസ്കാരം നേടിയ  പ്രശസ്ത കവി കെ.അയ്യപ്പപണിക്കര്‍ക്ക് വെള്ളിയാഴ്ച പുരസ്കാരം സമ്മാനിക്കും. വൈകിട്ട് ആറു മണിക്ക് വി.ജെ.ടി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് പി. പരമേശ്വരന്‍ പുരസ്കാരം സഞ്ജയന് സമ്മാനിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രഫ.എസ്.ഗുപ്തന്‍നായരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍  പ്രഫ.തുറവൂര്‍ വിശ്വംഭരന്‍ സഞ്ജയ് സ്മതി നടത്തും. അയപ്പപണിക്കരുടെ ലേഖനങ്ങള്‍ (വാല്യം 3) എന്ന പുസ്തകം എം.വി. ദേവന്‍ പ്രകാശനം ചെയ്യും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രഫ. പി.ജി.ഹരിദാസ് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി, സുഗതകുമാരി, ഡി.ബാബുപോള്‍, ഡി.ജി രാജഗോപാല്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തും. തുടര്‍ന്ന് അയ്യപ്പപണിക്കര്‍ കവിവാക്യവും ആലപ്പി ശ്രീകുമാര്‍ കവിതാലാപനവും നടത്തും.:</font><br/><font  style='font-size:12pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Thu, 24 May 2007 11:13:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓര്‍മ്മയിലെ ക്രിസ്മസ് കരോള്‍]]></title>
      <link>https://malayalam.webdunia.com/article/literary-notes-in-malayalam/ഓര്‍മ്മയിലെ-ക്രിസ്മസ്-കരോള്‍-107052400003_1.htm</link>
      <guid>https://malayalam.webdunia.com/article/literary-notes-in-malayalam/ഓര്‍മ്മയിലെ-ക്രിസ്മസ്-കരോള്‍-107052400003_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[നാടകമായും ടെലിവിഷന്‍ പരിപാടിയായും സിനിമയായും ഒരുപാടു തവണ ചിത്രീകരിക്കപ്പെട്ടതാണ് ചാള്‍സ് ഡിക്കന്‍സിന്‍റെ ക്രിസ്മസ് കരോള്‍ എന്ന ഈ കഥ.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദുഷ്ടനും പിശുക്കനുമായ എബനേസര്‍ സ് ക്രൂജ് ഒരു ക്രിസ്മസ് സാഹാഹ്നത്തില്‍ തന്‍റെ വ്യാപാര പങ്കാളിയായിരുന്ന മെര്‍ളിയുടെ പ്രേതത്തെ കണ്ടുമുട്ടി. സ് ക്രൂജിന് ജീവിതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് പ്രേതം വന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്ന് രാത്രിയില്‍ സ് ക്രൂജിന് അടുത്തെത്തുന്ന ഭൂതം, ഭാവി, വര്‍ത്തമാന കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന മൂന്നു പരിശുദ്ധാത്മാക്കള്‍ സ് ക്രൂജിനെ അവന്‍റെ ജീവിതത്തിലെ പ്രധാന ദൃശ്യങ്ങളിലേക്ക് കൊണ്ടുപോവുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സഹോദരി മരിക്കുന്നതുവരെ നല്ലവനും ദയാലുവുമായിരുന്നു സ് ക്രൂജ്. എന്നാല്‍ പിന്നീട് അയാള്‍ ക്രൂരനും ദുഷ്ടനുമാവുമയാണ്. സ്വപ്നത്തിലൂടെ കടന്നുപോകുന്ന സ് ക്രൂജ് സ്നേഹത്തെയും ത്യാഗത്തെയും മനസ്സിലാക്കുകയും വീണ്ടും അതേ പാതയില്‍ തന്നെ മടങ്ങിയെത്തുകയും ചെയ്യുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാടകമായും ടെലിവിഷന്‍ പരിപാടിയായും സിനിമയായും ഒരുപാടു തവണ ചിത്രീകരിക്കപ്പെട്ടതാണ് ചാള്‍സ് ഡിക്കന്‍സിന്‍റെ ക്രിസ്മസ് കരോള്‍ എന്ന ഈ കഥ.</font><br/><font  style='font-size:12pt; color:#000000'></font><br/>1843 <font  style='font-size:12pt; color:#000000'>ഡിസംബര്‍ 17 ന് പ്രസിദ്ധീകരിച്ചപ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പ്രതികളാണ് വിറ്റഴിഞ്ഞത്. ഇതിനെ ക്രിസ്മസ് കഥകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നായി കരുതുന്നു. ദാരിദ്യ്രവും സാമൂഹിക അസമത്വവും തമ്മിലുള്ള ബന്ധത്തെയും അതിന്‍റെ കാരണങ്ങളെയും ഫലങ്ങളെയും വളരെ സമര്‍ത്ഥമായി ഡിക്കന്‍സ് ഈ കൃതിയില്‍ പരാമര്‍ശിച്ചിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്രിസ്മസ് കരോളിന്‍റെ ആദ്യ എഡിഷനില്‍ ചിത്രരൂപം നല്‍കിയത് 1843 ല്‍ ജോണ്‍ ലീച്ചാണ</font><font style='font-size:11pt;'>്</font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 11:11:33 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Literary Notes]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
