<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[അലോപ്പതി]]></title>
    <link>https://malayalam.webdunia.com/allopathy-in-malayalam</link>
    <description><![CDATA[ആരോഗ്യപരിപാലനത്തിനു വേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, രോഗങ്ങളെയും ചികിത്സയെയും കുറിച്ചുള്ള അറിവുകള്‍]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Tue, 21 Jul 2026 05:38:29 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>അലോപ്പതി</title>
      <url>https://malayalam.webdunia.com/allopathy-in-malayalam</url>
      <link>https://malayalam.webdunia.com/allopathy-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/allopathy-in-malayalam-1020309.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[പൊണ്ണത്തടിയാകണോ ? വഴിയുണ്ട് ! - പക്ഷേ പ്രമേഹം സൗജന്യമാണെന്ന് മാത്രം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/obesity-tips-117120400023_1.html</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/obesity-tips-117120400023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512368818-2762.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-12/04/thumb/1_1/1512368818-2762.jpg</image>
      <description><![CDATA[നിങ്ങള്‍ക്ക് ഒരു പൊണ്ണത്തടിയനോ തടിച്ചിയോ ആകണമെന്ന ആഗ്രഹമുണ്ടോ ? ഒരിടത്ത് ചടഞ്ഞിരുന്ന് ടിവി കണ്ടാല്‍ മാത്രം മതി. മാത്രമല്ല പ്രമേഹം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇത് ഒരു മരുന്ന് കമ്പനിയുടെയും പരസ്യവാചകമല്ല.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="obesity , health , health tips , പൊണ്ണത്തടി , ആരോഗ്യം , ആരോഗ്യവാര്‍ത്ത " class="imgCont" src="http://media.webdunia.com/_media/ml/img/article/2017-12/04/full/1512368818-2762.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 450px;" title="" /></p>
	</p>
	നിങ്ങള്‍ക്ക് ഒരു പൊണ്ണത്തടിയനോ തടിച്ചിയോ ആകണമെന്ന ആഗ്രഹമുണ്ടോ ? ഒരിടത്ത് ചടഞ്ഞിരുന്ന് ടിവി കണ്ടാല്‍ മാത്രം മതി. മാത്രമല്ല പ്രമേഹം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇത് ഒരു മരുന്ന് കമ്പനിയുടെയും പരസ്യവാചകമല്ല. </p>
<p>
	 </p>
<p>
	അമേരിക്കയിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഈയിടെ പുറത്ത് വന്ന ഗവേഷണഫലമത്രെ. ചടഞ്ഞിരുന്ന് ടിവി കാണുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയിലെ 11 സ്റ്റേറ്റുകളിലായി ആറ് വര്‍ഷംകൊണ്ടാണ് ഗവേഷണം നടത്തിയത്. </p>
<p>
	 </p>
<p>
	ടിവി കാണുന്ന ഓരോ രണ്ട് മണിക്കൂറും പൊണ്ണത്തടിക്ക് 23 ശതമാനവും പ്രമേഹത്തിന് 14 ശതമാനവും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നേരെ മറിച്ച് ആ സമയം എഴുന്നേറ്റ് നടക്കുകയോ ശരീരമനങ്ങുന്ന ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പൊണ്ണത്തടിക്കും പ്രമേഹത്തിനും ഉള്ള സാധ്യത കുറയ്ക്കാം.</p>
<p>
	 </p>]]></content:encoded>
      <pubDate>Mon, 04 Dec 2017 11:53:00 +0530</pubDate>
      <updatedDate>Mon, 04 Dec 2017 11:57:24 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിനു മാത്രമല്ല, തലച്ചോറിനും കിട്ടും എട്ടിന്റെ പണി !]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/health-tips-for-heart-and-brain-117111700021_1.html</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/health-tips-for-heart-and-brain-117111700021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-11/17/thumb/1_1/1510902590-5644.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-11/17/thumb/1_1/1510902590-5644.jpg</image>
      <description><![CDATA[ഹൃദയത്തിന്റെ സംരക്ഷണത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും പറ്റിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും സംരക്ഷണത്തിനും പറ്റിയതാണെന്ന് ആരോഗ്യവിദഗ്ദര്‍. ഈ പുതിയ കണ്ടുപിടിത്തം മനുഷ്യന്‍റെ ഭക്ഷണ ക്രമീകരണം ഹൃദയത്തെയും തലച്ചോറിനെയും സുഭദ്രമാക്കുന്നതോടൊപ്പം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="heart  , brain , alzheimer's , health , health , health tips , ഹൃദയം , തലച്ചോര്‍ , അല്‍ഷിമേഴ്സ് , ഭക്ഷണം , ആരോഗ്യം  ,  ആരോഗ്യവാര്‍ത്ത" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-11/17/full/1510902590-5644.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 450px;" title="" /></p>
	</p>
	ഹൃദയത്തിന്റെ സംരക്ഷണത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും പറ്റിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും സംരക്ഷണത്തിനും പറ്റിയതാണെന്ന് ആരോഗ്യവിദഗ്ദര്‍. ഈ പുതിയ കണ്ടുപിടിത്തം മനുഷ്യന്‍റെ ഭക്ഷണ ക്രമീകരണം ഹൃദയത്തെയും തലച്ചോറിനെയും സുഭദ്രമാക്കുന്നതോടൊപ്പം അവയുടെ രോഗാവസ്ഥയേയും ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വിളംബരം ചെയ്യുന്നത്. </p>
<p>
	 </p>
<p>
	പുകവലി, അമിത മദ്യപാനം, കൊഴുപ്പു കൂടിയ ഭക്ഷണം, വ്യായായമില്ലായ്മ എന്നിവയെല്ലാം ഹൃദ്രോഗങ്ങള്‍ക്ക് കരണമാകുന്നു. ഇവയെല്ലാമാണ് അല്‍ഷിമേഴ്സ്, ഡിംനീഷ്യ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കും സ്ട്രോക്കിനും കാരണമാകുന്നത്. തലച്ചോറിന് ആവശ്യത്തിന് വ്യായാമം നല്‍കിയാല്‍ മാനസിക വിഭ്രാന്തിയുണ്ടാകുന്നത് തടയാം. വായന, കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക, പുതിയ കാര്യങ്ങള്‍ പഠിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ തലച്ചോറിന് നല്ല വ്യായാമം നല്‍കുമെന്നും അവര്‍ പറയുന്നു. </p>
<p>
	 </p>
<p>
	മനസ്സിന്‍റെ താളം തെറ്റിയ ഒരവസ്ഥയാണ് അല്‍ഷിമേഴ്സ് രോഗം. ഈ രോഗം ബാധിച്ച ആളിന് ഓര്‍മ്മ നഷ്ടപ്പെടുകയും പഠിക്കുവാനും ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. നിത്യ ജീവിതത്തില്‍ ദൈനംദിന പ്രവൃത്തികള്‍ കാര്യക്ഷമമായി ചെയ്യാനുള്ള കഴിവുകളും നഷ്ടപ്പെടും.</p>
<p>
	 </p>
<p>
	വളരെ അടുത്തുതന്നെ പഠിച്ച കാര്യങ്ങള്‍ മറക്കുക, നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസം അനുവഭവപ്പെടുക, സാധാരണ വസ്തുക്കളുടെ പേരുകള്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ വരിക, സാധന സാമഗ്രികള്‍ സ്ഥലം മാറ്റി വയ്ക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍.  ധമനി രോഗമുള്ളവരും അല്‍ഷിമേഴ്സ് രോഗമുള്ളവരും പ്രത്യേകമുണ്ടെങ്കിലും ഇതു രണ്ടും കൂടിച്ചേര്‍ന്നു കാണുന്നവരാണ് കൂടുതല്‍ എന്ന് ഒരു പഠനം തെളിയിക്കുന്നു.</p>]]></content:encoded>
      <pubDate>Fri, 17 Nov 2017 12:37:00 +0530</pubDate>
      <updatedDate>Fri, 17 Nov 2017 12:41:07 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[അറിഞ്ഞിരുന്നോളൂ... ക്യാന്‍സറിനുമുണ്ട് വംശ വിവേചനം !]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/racial-discrimination-tied-to-breast-cancer-risk-117111600032_1.html</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/racial-discrimination-tied-to-breast-cancer-risk-117111600032_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-11/16/thumb/1_1/1510824353-2462.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-11/16/thumb/1_1/1510824353-2462.jpg</image>
      <description><![CDATA[ക്യാന്‍സറിന് വംശ വിവേചനമുണ്ടോ ? ഉണ്ടെന്നാണ് ബ്രിട്ടനിലെ ക്യാന്‍സര്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇംഗ്ളണ്ടില്‍ താമസിക്കുന്ന തെക്കനേഷ്യന്‍ വംശജര്‍ക്ക് മാറിടത്തില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Racial discrimination , breast cancer , cancer , Health , Helath tips , ക്യാന്‍സര്‍  , ആരോഗ്യം , ആരോഗ്യവാര്‍ത്ത , വംശ വിവേചനം" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-11/16/full/1510824353-2462.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 450px;" title="" /></p>
	</p>
	ക്യാന്‍സറിന് വംശ വിവേചനമുണ്ടോ ? ഉണ്ടെന്നാണ് ബ്രിട്ടനിലെ ക്യാന്‍സര്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ളണ്ടില്‍ താമസിക്കുന്ന തെക്കനേഷ്യന്‍ വംശജര്‍ക്ക് മാറിടത്തില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. തെക്കനേഷ്യക്കാര്‍ക്ക് മാറിട ക്യാന്‍സര്‍ വന്നാല്‍ അതിജീവിക്കാനുള്ള ശക്തിയും കൂടുമെന്നാണ് കണ്ടെത്തല്‍. ഇവരില്‍ രോഗംമൂലമുള്ള മരണം മറ്റുള്ളവരെക്കാള്‍ 18 ശതമാനം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.</p>
<p>
	 </p>
<p>
	ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോക്ടര്‍ ഇസ്ബല്‍ ഡാസ് സാന്‍റസ് സില്‍വ നടത്തിയ പഠനങ്ങളില്‍ പത്തു വര്‍ഷമായി ക്യാന്‍സറിനെ അതിജീവിക്കുന്ന രോഗികളില്‍ 73 ശതമാനവും തെക്കനേഷ്യന്‍ വംശജരാണെന്ന് വെളിവായി. ബാക്കിയുള്ളവരില്‍ 65 ശതമാനം പേര്‍ക്കേ ദീര്‍ഘകാലം ക്യാന്‍സറിനെ അതിജീവിക്കാന്‍ കഴിയുന്നുള്ളൂ.</p>
<p>
	 </p>
<p>
	ഡോക്ടര്‍ സാന്‍റസ് സില്‍വ തുടര്‍ന്നു നടത്തിയ പഠനങ്ങളില്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മാറിട ക്യാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ള സ്ത്രീകളെക്കാള്‍ വളരെ കുറവാണെന്നു കണ്ടെത്തി. കണ്ടെത്തലിനു പിന്നിലെ കാരണങ്ങള്‍ എന്തെന്ന് ഇതുവരെയായും അറിവായിട്ടില്ല.</p>
<p>
	 </p>
<p>
	ആഹാര രീതി, മദ്യത്തിന്‍റെ ഉപയോഗം, ചികിത്സയ്ക്കായുള്ള സൗകര്യം എന്നിവ ലണ്ടനിലെ പഠനങ്ങള്‍ക്ക് മുഴുവന്‍ സാധ്യതയും നല്‍കില്ല. ക്യാന്‍സര്‍ ബാധയും ജീവശാസ്ത്രപരമായ കാരണങ്ങളും ഇപ്പോള്‍ ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ ഗവേഷകരുടെ പ്രധാന വിഷയമായി മാറുകയാണ്.</p>]]></content:encoded>
      <pubDate>Thu, 16 Nov 2017 14:53:00 +0530</pubDate>
      <updatedDate>Thu, 16 Nov 2017 14:56:10 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[അറിഞ്ഞോളൂ... ഈ ഭക്ഷണങ്ങള്‍ ശീലിച്ചാല്‍ ആസ്ത്മ വിട്ടുപോകില്ല !]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/അറിഞ്ഞോളൂ-ഈ-ഭക്ഷണങ്ങള്‍-ശീലിച്ചാല്‍-ആസ്ത്മ-വിട്ടുപോകില്ല-117101300032_1.html</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/അറിഞ്ഞോളൂ-ഈ-ഭക്ഷണങ്ങള്‍-ശീലിച്ചാല്‍-ആസ്ത്മ-വിട്ടുപോകില്ല-117101300032_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/13/thumb/1_1/1507885150-6612.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-10/13/thumb/1_1/1507885150-6612.jpg</image>
      <description><![CDATA[പുകപടലങ്ങള്‍, പൊടി, പുല്ല്, പൂമ്പൊടി മുതലായവ പോലെ തന്നെ ഭക്ഷണവും ആസ്ത്മയ്ക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. എങ്കിലും ഇതിന് പൊതുവായൊരു പട്ടിക ഉണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഓരോരുത്തരിലും ഭക്ഷണങ്ങള്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="asthma ,  health ,  health tips , ആസ്ത്മ ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-10/13/full/1507885150-6612.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 600px; height: 450px;" title="" /></p>
	</p>
	പുകപടലങ്ങള്‍, പൊടി, പുല്ല്, പൂമ്പൊടി മുതലായവ പോലെ തന്നെ ഭക്ഷണവും ആസ്ത്മയ്ക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. എങ്കിലും ഇതിന് പൊതുവായൊരു പട്ടിക ഉണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഓരോരുത്തരിലും ഭക്ഷണങ്ങള്‍ വ്യത്യസ്ഥപ്രതികരണം കാണിക്കുന്നു എന്നതുതന്നെയാണ് അതിനു കാരണം. </p>
<p>
	 </p>
<p>
	ഭക്ഷണത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതുകാരണമാണ് ആഹാരത്തിനോട് അലര്‍ജി ഉണ്ടാവുന്നത്. രോഗപ്രതിരോഗ വ്യൂഹം പ്രവര്‍ത്തന സജ്ജമാകുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായുള്ള ആന്‍റിബോഡി ഉണ്ടാവുകയും ചെയ്യുന്നു. അടുത്ത തവണ ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ അത് അലര്‍ജിക്കു കാരണമാകുന്നു.</p>
<p>
	 </p>
<p>
	പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീന്‍സ് തുടങ്ങിയവ സാധാരണയായി അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. ഭക്ഷണത്തിലുള്ള ചില രാസവസ്തുക്കള്‍ ചിലരില്‍ ആസ്ത്മ ഉണ്ടാക്കാം. ഭക്ഷണങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രിസേര്‍വേറ്റീവ്സ് ആണ് പലപ്പോഴും പ്രശ്നത്തിനു കാരണമാവുക. സാലിസിലേറ്റ്സ്, അമീന്‍സ് മുതലായവ ഇങ്ങനെ കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്. </p>
<p>
	 </p>
<p>
	അലര്‍ജി പരിശോധനയിലൂടെയും തൊലിപ്പുറത്തുള്ള കുത്തിവെയ്പ്പിലൂടെയും അലര്‍ജി കണ്ടുപിടിക്കാം. ഒരോ ഭക്ഷണവും കഴിച്ച ശേഷം വലിവു കൂടുന്നോ എന്നു പരിശോധിക്കുന്നത് അലര്‍ജിയുള്ള പദാര്‍ഥത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ ഇലക്കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ ആസ്ത് മയെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്നു എന്നാണ് കണ്ടെത്തല്‍. </p>
<p>
	 </p>
<p>
	ആസ്ത്മാ രോഗികള്‍ എണ്ണപ്പലഹാരങ്ങള്‍ കഴിയുന്നതും ഒഴിവാക്കേണ്ടതാണെന്നും പഠനങ്ങള്‍ പറയുന്നു. മാത്രമല്ല ഇത്തരം ആളുകള്‍ അമിത ഭക്ഷണം ഒഴിവാക്കുകയും ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. ചിട്ടയായ ജീവിതം നയിക്കാനും ഇത്തരം രോഗികള്‍ ശ്രദ്ധിക്കണമെന്നും പഠനങള്‍ പറയുന്നു.  </p>]]></content:encoded>
      <pubDate>Fri, 13 Oct 2017 14:21:00 +0530</pubDate>
      <updatedDate>Fri, 13 Oct 2017 14:29:22 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[സോറിയാസിസ് നിയന്ത്രിക്കാം; പക്ഷേ ഇതിന് തയ്യാറായിരിക്കണമെന്നു മാത്രം !]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/സോറിയാസിസ്-നിയന്ത്രിക്കാം-പക്ഷേ-ഇതിന്-തയ്യാറായിരിക്കണമെന്നു-മാത്രം-117082200021_1.html</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/സോറിയാസിസ്-നിയന്ത്രിക്കാം-പക്ഷേ-ഇതിന്-തയ്യാറായിരിക്കണമെന്നു-മാത്രം-117082200021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-08/22/thumb/1_1/1503382335-7825.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-08/22/thumb/1_1/1503382335-7825.jpg</image>
      <description><![CDATA[ത്വക്കിനെ ബാധിക്കുന്ന ഒരു അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. അസുഖ ബാധിതമായ ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു. നിലവില്‍ ഫലവത്തായ ഒരു ചികിത്സയും ഈ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="skin , psoriasis , health , health tips , സോറിയാസിസ് , ത്വക്ക് , ചര്‍മ്മം , ആരോഗ്യം , ആരോഗ്യ വാര്‍ത്ത" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-08/22/full/1503382335-7825.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 450px;" title="" /></p>
	</p>
	ത്വക്കിനെ ബാധിക്കുന്ന ഒരു അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. അസുഖ ബാധിതമായ ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു. നിലവില്‍ ഫലവത്തായ ഒരു ചികിത്സയും ഈ അസുഖത്തിനില്ല. എന്നാല്‍, രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനുളള പല മരുന്നുകളും ലഭ്യമാണ്. പുറമെ പുരട്ടേണ്ട ഓയിന്‍റ്‌മെന്‍റ്, ഉള്ളില്‍ കഴിക്കേണ്ട മരുന്നുകള്‍, ഫോട്ടോതെറാ‍പ്പി എന്നിവ കൊണ്ട് അസുഖം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.</p>
<p>
	 </p>
<p>
	സോറിയാസിസിന് കാരണമാകുന്ന ത്വക്കിന്റെ വ്യാപനം തടയുകയും വീക്കമുണ്ടാകുന്നതും മറ്റും കുറയ്ക്കുകയുമാണ് മരുന്ന് കൊണ്ട് ചെയ്യുന്നത്. രോഗിയുടെ പ്രായം, അസുഖത്തിന്‍റെ രൂക്ഷത, ശരീരത്തിന്‍റെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് സാധാരണ ഗതിയില്‍ ചികിത്സ നിശ്ചയിക്കുക. ആരംഭ കാലത്ത് ചര്‍മ്മത്തിന് നനവും ഈര്‍പ്പവും പ്രദാനം ചെയ്യുന്ന രീതിയില്‍ ചര്‍മ്മ സംരക്ഷണത്തിനാണ് പ്രാധാന്യം. അല്പം വെയില്‍ കൊള്ളുന്നതും നല്ലതാണ്. എന്നാല്‍ രോഗനില വഷളാക്കുന്ന അണുബാധ, മദ്യത്തിന്റെ ഉപയോഗം എന്നിവ കുറയ്ക്കുകയും വേണം.</p>
<p>
	 </p>
<p>
	തുടക്കത്തില്‍ ക്രീമുകളും ഓയിന്‍റ്‌മെന്‍റുകളും ചര്‍മ്മത്തില്‍ പുരട്ടുന്നതിനൊപ്പം സൂര്യ രശ്മികളും ശരീരത്തില്‍ പതിക്കേണ്ടത് ആവശ്യമാണ്. ചിലര്‍ക്ക് ഇത് ആശ്വാസം നല്‍കുമെങ്കിലും മറ്റ് ചിലര്‍ക്ക് മറ്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കേണ്ടി വരും. അള്‍ട്ര വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ശരീരത്തില്‍ പതിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ഇതിനൊപ്പം മറ്റ് മരുന്നുകളും നല്‍കും. രോഗം വഷളായ സ്ഥിതിയിലാണെങ്കില്‍ റെറ്റിനോറ്റ്യിഡ്സ് , മെത്രോട്രെക്സേറ്റ്, സൈക്ലോസ്പോറിന്‍ എന്നീ മരുന്നുകളും നിര്‍ദ്ദേശിക്കും.</p>]]></content:encoded>
      <pubDate>Tue, 22 Aug 2017 11:37:00 +0530</pubDate>
      <updatedDate>Tue, 22 Aug 2017 15:51:57 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[കാതുകള്‍ക്ക് അമിത പരിചരണം നല്‍കുന്നവര്‍ അറിഞ്ഞോളൂ... കിട്ടുന്നത് മുട്ടന്‍പണിയായിരിക്കും !]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/കാതുകള്‍ക്ക്-അമിത-പരിചരണം-നല്‍കുന്നവര്‍-അറിഞ്ഞോളൂ-കിട്ടുന്നത്-മുട്ടന്‍പണിയായിരിക്കും-117070400021_1.html</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/കാതുകള്‍ക്ക്-അമിത-പരിചരണം-നല്‍കുന്നവര്‍-അറിഞ്ഞോളൂ-കിട്ടുന്നത്-മുട്ടന്‍പണിയായിരിക്കും-117070400021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1499149117-5838.jpg</image>
      <description><![CDATA[പഞ്ചേന്ദ്രിയങ്ങളിലൊന്നാണ് ചെവി. അതുകൊണ്ടുതന്നെ ചെവിക്ക് പ്രത്യേകരീതിയിലുള്ള പരിപാലനം ആവശ്യമാണ്. നിസ്സംഗതയും അശ്രദ്ധയും അണുബാധപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അമിത പരിചരണവും ശ്രദ്ധയും ആപല്‍ക്കരവുമായി മാറും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="health, health tips, ear, ചെവിക്ക് പ്രത്യേകം പരിപാലനം, ചെവി, ആരോഗ്യം, ആരോഗ്യ വാര്‍ത്ത" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-07/04/full/1499149117-5838.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 400px;" title="" /></p>
	</p>
	പഞ്ചേന്ദ്രിയങ്ങളിലൊന്നാണ് ചെവി. അതുകൊണ്ടുതന്നെ ചെവിക്ക് പ്രത്യേകരീതിയിലുള്ള പരിപാലനം ആവശ്യമാണ്. നിസ്സംഗതയും അശ്രദ്ധയും അണുബാധപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അമിത പരിചരണവും ശ്രദ്ധയും ആപല്‍ക്കരവുമായി മാറും. </p>
<p>
	 </p>
<p>
	ചെവികളിലുള്ള മുറിവുകളും പോറലുകളും ശ്രദ്ധിക്കുക. നിസ്സാരമെങ്കില്‍ പോലും അവ അണുബാധയ്ക്കും രോഗങ്ങള്‍ക്കും ഇടയാക്കും. ഇത് ചെവി ചുക്കിച്ചുളിഞ്ഞ് ആകൃതി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ചെവിയില്‍ മുറിവേല്‍പ്പിക്കുകയോ തിരുമ്മുകയോ ചെയ്യാന്‍ പാടില്ല. </p>
<p>
	 </p>
<p>
	ചെവിക്കായം എന്നത് ഒരു രോഗാവസ്ഥയാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവമാണിത്. ഇത് കര്‍ണപുടത്തെ പൊടിപടലങ്ങള്‍, പ്രാണികള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ചെവിക്കായം വാസ്തവത്തില്‍ ചെവിയുടെ സംരക്ഷകനാണ് എന്നര്‍ത്ഥം. </p>
<p>
	 </p>
<p>
	ബഡ്സിന്റെ ഉപയോഗം ചെവിക്കായത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. സാവധാനം വെളിയിലോട്ട് തള്ളപ്പെടേണ്ട പൊടിപടലങ്ങളും മറ്റു വസ്തുക്കളും നിരന്തരം അകത്തേയ്ക്ക് കുത്തി നിറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ചെവിയടപ്പ്, അസഹ്യമായ വേദന, ചെവി മുഴക്കം, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ടതുള്ളൂവെന്നാണ് വിദഗ്ദര്‍ പറയുന്നത്. </p>
<p>
	 </p>
<p>
	കുളിച്ചു കഴിഞ്ഞാല്‍ ചെവികളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. പരുത്തിത്തുണികൊണ്ട് മുഴുവനായി നനവ് ഒപ്പിയെടുക്കാം. മുങ്ങിക്കുളിക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധിക്കണം. നനവ് തങ്ങി നിന്നാല്‍ അത് പൂപ്പല്‍ ബാധകള്‍ക്ക് കാരണമാകുന്നു. ഒരുപാടുപേര്‍ മുങ്ങിക്കുളിക്കുന്ന കുളങ്ങളിലെ കുളി പൂപ്പല്‍ രോഗങ്ങളെ വിളിച്ചു വരുത്തുന്നു.</p>
<p>
	 </p>
<p>
	ബഡ്സ്, പെന്‍സില്‍, സേഫ്റ്റി പിന്‍, ചെവിതോണ്ടി എന്നിവ ചെവിയിലിട്ട് തിരിക്കുന്നവര്‍ക്ക് ചെവികളുടെ നാളികളിലുണ്ടാവുന്ന എക്സ്റ്റേണല്‍ ഓട്ടൈറ്റിസ് എന്ന അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ബഡ്സിന്റെ ഉപയോഗം തികച്ചും അനാവശ്യമാണ്. ചെവിയുടെ അകത്ത് മരുന്ന് പുരട്ടാനോ അല്ലെങ്കില്‍ കുളി കഴിഞ്ഞയുടനെ വെള്ളം ഒപ്പിയെടുക്കാനോ ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു.</p>]]></content:encoded>
      <pubDate>Tue, 04 Jul 2017 11:46:00 +0530</pubDate>
      <updatedDate>Tue, 04 Jul 2017 11:49:58 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>സജിത്ത്</authorname>
    </item>
    <item>
      <title><![CDATA[ലോകക്ഷയരോഗ ദിനം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ലോകക്ഷയരോഗ-ദിനം-108032300012_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ലോകക്ഷയരോഗ-ദിനം-108032300012_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1499149117-5838.jpg</image>
      <description><![CDATA["ഡോട്ട്സ് എന്‍റെ രോഗം ഭേദമാക്കി. ഞാന്‍ നിങ്ങളുടെ രോഗം ഭേഗമാക്കും' എന്ന പ്രതിജ്ഞയോടെയാണ് ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കുറി ക്ഷയരോഗത്തിനെതിരെ ഇറങ്ങുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മാര്‍ച്ച് 24- ടി.ബി. ഡെ - ലോക ക്ഷയരോഗ ദിനം. 1992 മുതല്‍ ഈ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.എന്നിട്ടും ടി.ബി. യെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെ ഒരുലക്ഷം പേരില്‍ 250 മുതല്‍370 പേര്‍ ക്ഷയരോഗ ബാധിതരാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 4 വരെ ക്ഷയരോഗനിയന്ത്രണമാസമായി ആചരിക്കും. കേരളത്തിലിപ്പോള്‍ 27000 പേര്‍ ക്ഷയരോഗ ചികിത്സയിലാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളും ഈ മാസം നടക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ ഓരാ മിനിട്ടിലും ഒരാള്‍ ക്ഷയരോഗം മൂലം മരിക്കുന്നു എന്നാണ് കണക്ക്. 15 ലക്ഷം പേരാണ് ഇന്ത്യയില്‍ ഒരു വര്‍ഷം ക്ഷയരോഗ ചികിത്സക്കെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡോട്ട്സ്-ഡിറക്ടറി ഒബ്സര്‍വ്ഡ് ട്രീറ്റ്മെന്‍റ് വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> "<font  style='font-size:12pt; color:#000000'>ഡോട്ട്സ് എന്‍റെ രോഗം ഭേദമാക്കി. ഞാന്‍ നിങ്ങളുടെ രോഗം ഭേഗമാക്കും' എന്ന പ്രതിജ്ഞയോടെയാണ് ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കുറി ക്ഷയരോഗത്തിനെതിരെ ഇറങ്ങുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>ക്ഷയരോഗം   - ഒന്നാം കിട കൊലയാളി</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്പതു കൊല്ലത്തിലേറെയായി ടിബിക്കു മരുന്നുണ്ട് . ചികിത്സയുണ്ട്. എന്നാല്‍ ചരിത്രത്തിലെ മറ്റേതു കൊല്ലത്തേക്കാളുമധികം  ക്ഷയരോഗമരണം ഇക്കൊല്ലമുണ്ടാവും എന്നാണ് കണക്ക്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനര്‍ത്ഥം ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനില്‍ക്കുന്നുവെന്നാണ്. ഓരോവര്‍ഷവും 20 ലക്ഷം പേരെ കൊല്ലുകമാത്രമല്ല 80 ലക്ഷം പേരെ ബാധിക്കുകയും ചെയ്യുന്നുണ്ട് ഈ രോഗം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കൊല്ലം 20 ലക്ഷം പേരാണ് ലോകത്ത് ക്ഷയരോഗം മൂലം മരിച്ചത്. കുറച്ച് ക്ഷയരോഗികളുള്ള കാനഡയെപ്പോലുള്ള പരിഷ്കൃതരാജ്യത്ത് രണ്ടായിരമാണ്ടില്‍ 1700 പേര്‍ക്ക് ക്ഷയരോഗമുള്ളതായി കണ്ടിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>2010 <font  style='font-size:12pt; color:#000000'>ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ല്‍ ചേര്‍ന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിട്ടിരുന്നു. പക്ഷെ ഈ ലക്ഷ്യം ഇപ്പോഴും വിദൂരമാണ്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sun, 23 Mar 2008 15:02:53 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പുകവലിക്കാര്‍ ജാഗ്രത]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/പുകവലിക്കാര്‍-ജാഗ്രത-108030200015_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/പുകവലിക്കാര്‍-ജാഗ്രത-108030200015_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[വെറുതെ ഒരു രസത്തിന് വേണ്ടി ആകും പലരും പുകവലി ആരംഭിക്കുക. പുകവലിക്കുമ്പോള്‍  എന്തോ ഒരു ഉന്മേഷവും ഊര്‍ജ്ജവുമൊക്കെ ലഭിച്ചപോലെ. ഒരു ശീലമായി മാറുന്ന പുകലവലി പിന്നീട് ഒഴിവാക്കണമെന്ന് കരുതിയാലും സാധിക്കാറില്ല, മിക്കവര്‍ക്കും.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/02/images/img1080302015_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വെറുതെ ഒരു രസത്തിന് വേണ്ടി ആകും പലരും പുകവലി ആരംഭിക്കുക. പുകവലിക്കുമ്പോള്‍  എന്തോ ഒരു ഉന്മേഷവും ഊര്‍ജ്ജവുമൊക്കെ ലഭിച്ചപോലെ. ഒരു ശീലമായി മാറുന്ന പുകവലി പിന്നീട് ഒഴിവാക്കണമെന്ന് കരുതിയാലും സാധിക്കാറില്ല, മിക്കവര്‍ക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, പുകവലിക്കാര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യം കണ്ടെത്തിരിക്കുകയാണ് ഗവേഷകര്‍. പുകവലിക്കാര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യത്തിന് ഉദ്ധാരണം സംഭവിക്കില്ലെന്നാണ് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുകവലിക്കുന്നതിന്‍റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചാണ് പ്രശ്നവും ഉണ്ടാകുന്നത്.മുപ്പത്തി അഞ്ചിനും 74 നും ഇടയ്ക്ക് പ്രായമുള്ള 7684 പുരുഷന്മാരിലാണ് പഠനം നടന്നത്.ന്യു ഓര്‍ലിയന്‍സിലെ തുലയിന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഠനത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച പുരുഷന്മാര്‍ക്ക് ചോദ്യാവലി നല്‍കുകയുണ്ടായി.മറ്റ് രോഗങ്ങള്‍ ഒന്നുമില്ലാത്ത പുകവലിക്കാരിലാണ് പഠനം നടത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിഗരറ്റ് വലിക്കുന്നതിന്‍റെ തോത് കൂടുന്നതിനനുസരിച്ച് ഉദ്ധാരണപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ഇ പഠനത്തിലാണ് വെളിപ്പെട്ടത്. അതേസമയം, പ്രമേഹമുള്ള പുകവലിക്കാരില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളും പുകവലി മൂലം ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.  </font><br/></font>]]></content:encoded>
      <pubDate>Sun, 02 Mar 2008 13:46:26 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:27:46 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആസ്‌ത്മ കണ്‌ടെത്താന്‍ ലേസര്‍ വിദ്യ]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്‌ത്മ-കണ്‌ടെത്താന്‍-ലേസര്‍-വിദ്യ-108022000085_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്‌ത്മ-കണ്‌ടെത്താന്‍-ലേസര്‍-വിദ്യ-108022000085_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ശ്വാസകോശത്തെ ബാധിക്കുന്ന ആസ്‌ത്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്‌ടെത്താന്‍ സഹായിക്കുന്ന ലേസര്‍ സാങ്കേതിക വിദ്യ കണ്‌ടെത്തി. നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ്‌ ടെക്‌നോളജിയുടേയും(എന്‍ ഐ എസ്‌ ടി) യൂണിവേഴ്‌സിറ്റി ഓഫ്‌]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/20/images/img1080220085_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ശ്വാസകോശത്തെ ബാധിക്കുന്ന ആസ്‌ത്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്‌ടെത്താന്‍ സഹായിക്കുന്ന ലേസര്‍ സാങ്കേതിക വിദ്യ കണ്‌ടെത്തി. നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ്‌ ടെക്‌നോളജിയുടേയും(എന്‍ ഐ എസ്‌ ടി) യൂണിവേഴ്‌സിറ്റി ഓഫ്‌ കൊളറാഡോയുടേയും സംയുക്‌ത സ്‌ഥാപനമായ ജോയിന്‍റ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ലബോറട്ടറി ആസ്‌ട്രോഫിസിക്‌സിലെ (ജെ ഐ എല്‍ എ) ഒരുസംഘം ശാസ്‌ത്രജ്‌ഞന്‍മാരാണ്‌ പുതിയ സാങ്കേതികവിദ്യ കണ്‌ടെത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ശ്വാസത്തിലടങ്ങിയിരിക്കുന്ന രോഗകാരികളായ കണികകളെ ലേസര്‍ സഹായത്തോടെ എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജുന്‍ യെ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിരവധി വിദ്യാര്‍ഥികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശ്വാസത്തില്‍ അമോണിയ, കാര്‍ബണ്‍ മോണോക്‌സൈഡ്‌, മീഥൈന്‍ എന്നിവയുടെ കണികകള്‍ അടങ്ങിയിരിക്കുന്നതായി കണ്‌ടെത്താന്‍ കഴിഞ്ഞു. പുകവലിക്കുന്നവരുടെ ശ്വാസത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്‍റെ അളവ്‌ മറ്റുള്ളവരുടേതിനെ അപേക്ഷിച്ച്‌ അഞ്ചിരട്ടിയാണെന്നും കണ്‌ടെത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലേസര്‍ രശ്‌മികള്‍ നിരവധി തവണ പ്രതിഫലിക്കപ്പെടുന്ന, രണ്ടു കണ്ണാടികള്‍ കൊണ്ടു സജ്‌ജമാക്കിയ ഒപ്‌റ്റിക്കല്‍ കാവിറ്റി സംവിധാനത്തിലൂടെ കടന്നുപോകുന്ന ശ്വാസവായുവിലെ ഓരോ കണികകളും രശ്‌മികളുമായി കൂട്ടിയിടിക്കുന്നു. ഇത്തരത്തില്‍ കാവിറ്റിയുടെ അകത്തേക്കു കടത്തിവിടുന്നതും പുറത്തേക്കു വരുന്നതുമായ ലേസര്‍ രശ്‌മി പരിശോധിച്ചാല്‍ ശ്വാസത്തിലടങ്ങിയിരിക്കുന്ന കണികകളെ കണ്‌ടെത്താം. ചെലവുകുറഞ്ഞ ചികില്‍സാരീതിയെന്ന നിലയില്‍ ശ്രദ്ധേയമായ കണ്‌ടെത്തലാണിതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ അഭിപ്രായപ്പെട്ടു.</font>]]></content:encoded>
      <pubDate>Wed, 20 Feb 2008 18:51:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സോറിയാസിസ് നിയന്ത്രിക്കാം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/സോറിയാസിസ്-നിയന്ത്രിക്കാം-108021500082_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/സോറിയാസിസ്-നിയന്ത്രിക്കാം-108021500082_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ത്വക്കിനെ ബാധിക്കുന്ന അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റും ഈ രോഗത്തിന്‍റെ ലക്ഷണമാണ്. അസുഖ ബാധിതമായ  ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത്]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/15/images/img1080215082_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ത്വക്കിനെ ബാധിക്കുന്ന അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റും ഈ രോഗത്തിന്‍റെ ലക്ഷണമാണ്. അസുഖ ബാധിതമായ  ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിലവില്‍ ഫലവത്തായ ചികിത്സ ഈ അസുഖത്തിനില്ല. എന്നാല്‍, രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനുളള പല മരുന്നുകളും ലഭ്യമാണ്. പുറമെ പുരട്ടേണ്ട ഓയിന്‍റ്‌മെന്‍റ്, ഉള്ളില്‍ കഴിക്കേണ്ട മരുന്നുകള്‍, ഫോട്ടോതെറാ‍പ്പി എന്നിവ കൊണ്ട് അസുഖം നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, ചില കേസുകളില്‍ അസുഖം കടുപ്പമേറിയതാകും. പ്രത്യേകിച്ചും അത് വ്യാപിച്ചിട്ടുണ്ടെങ്കില്‍. മിക കേസുകളിലും അസുഖം ചെറിയ തോതിലെങ്കിലും ആവര്‍ത്തിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സോറിയാസിസിന് കാരണമാകുന്ന ത്വക്കിന്‍റെ വ്യാപനം തടയുകയും വീക്കമുണ്ടാകുന്നതും മറ്റും കുറയ്ക്കുകയുമാണ് മരുന്ന് കൊണ്ട് ചെയ്യുന്നത്. രോഗിയുടെ പ്രായം, അസുഖത്തിന്‍റെ രൂക്ഷത, ശരീരത്തിന്‍റെ ആരോഗ്യം എന്നിവ എനിവ പരിഗണിച്ചാണ് സാധാരണ ഗതിയില്‍ ചികിത്സ നിശ്ചയിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആരംഭ കാലത്ത് ചര്‍മ്മത്തിന് നനവും ഈര്‍പ്പവും പ്രദാനം ചെയ്യുന്ന രീതിയില്‍ ചര്‍മ്മ സംരക്ഷണത്തിനാണ് പ്രാധാന്യം. ഓയിന്‍റ്‌മെന്‍റുകള്‍, ലോഷനുകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നു. തലയില്‍ തേയ്ക്കാന്‍ ഷാമ്പൂകളും ഉപയോഗിക്കാം. അല്പം വെയില്‍ കൊള്ളുന്നതും നല്ലതാണ്.</font><font  style='font-size:12pt; color:#000000'>അതേസമയം, രോഗനില വഷളാക്കുന്ന അണുബാധ, മദ്യത്തിന്‍റെ ഉപയോഗം എന്നിവ കുറയ്ക്കുകയും വേണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടക്കത്തില്‍ ക്രീമുകളും ഓയിന്‍റ്‌മെന്‍റുകളും ചര്‍മ്മത്തില്‍ പുരട്ടുന്നതിനൊപ്പം സൂര്യ രശ്മികളും ശരീരത്തില്‍ പതിക്കേണ്ടത് ആവശ്യമാണ്. ചിലര്‍ക്ക് ഇത് ആശ്വാസം നല്‍കുമെങ്കിലും മറ്റ് ചിലര്‍ക്ക് മറ്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കേണ്ടി വരും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അള്‍ട്ര വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ശരീരത്തില്‍ പതിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ഇതിനൊപ്പം മറ്റ് മരുന്നുകളും നല്‍കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗം വഷളായ സ്ഥിതിയിലാണെങ്കില്‍ റെറ്റിനോറ്റ്യിഡ്സ് , മെത്രോട്രെക്സേറ്റ്, സൈക്ലോസ്പോറിന്‍ എന്നീ മരുന്നുകല്‍ നിര്‍ദ്ദേശിക്കും. ഇവിടെയും അള്‍ട്രാ വയലറ്റ് രശ്മികള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.  </font>]]></content:encoded>
      <pubDate>Fri, 15 Feb 2008 17:54:15 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സോറിയാസിസ് നിയന്ത്രിക്കാം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/സോറിയാസിസ്-നിയന്ത്രിക്കാം-108021400079_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/സോറിയാസിസ്-നിയന്ത്രിക്കാം-108021400079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ത്വക്കിനെ ബാധിക്കുന്ന അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റും ഈ രോഗത്തിന്‍റെ ലക്ഷണമാണ്. അസുഖ ബാധിതമായ  ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/14/images/img1080214079_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ത്വക്കിനെ ബാധിക്കുന്ന അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റും ഈ രോഗത്തിന്‍റെ ലക്ഷണമാണ്. അസുഖ ബാധിതമായ  ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിലവില്‍ ഫലവത്തായ ചികിത്സ ഈ അസുഖത്തിനില്ല. എന്നാല്‍, രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനുളള പല മരുന്നുകളും ലഭ്യമാണ്. പുറമെ പുരട്ടേണ്ട ഓയിന്‍റ്‌മെന്‍റ്, ഉള്ളില്‍ കഴിക്കേണ്ട മരുന്നുകള്‍, ഫോട്ടോതെറാ‍പ്പി എന്നിവ കൊണ്ട് അസുഖം നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, ചില കേസുകളില്‍ അസുഖം കടുപ്പമേറിയതാകും. പ്രത്യേകിച്ചും അത് വ്യാപിച്ചിട്ടുണ്ടെങ്കില്‍. മിക കേസുകളിലും അസുഖം ചെറിയ തോതിലെങ്കിലും ആവര്‍ത്തിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സോറിയാസിസിന് കാരണമാകുന്ന ത്വക്കിന്‍റെ വ്യാപനം തടയുകയും വീക്കമുണ്ടാകുന്നതും മറ്റും കുറയ്ക്കുകയുമാണ് മരുന്ന് കൊണ്ട് ചെയ്യുന്നത്. രോഗിയുടെ പ്രായം, അസുഖത്തിന്‍റെ രൂക്ഷത, ശരീരത്തിന്‍റെ ആരോഗ്യം എന്നിവ എനിവ പരിഗണിച്ചാണ് സാധാരണ ഗതിയില്‍ ചികിത്സ നിശ്ചയിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആരംഭ കാലത്ത് ചര്‍മ്മത്തിന് നനവും ഈര്‍പ്പവും പ്രദാനം ചെയ്യുന്ന രീതിയില്‍ ചര്‍മ്മ സംരക്ഷണത്തിനാണ് പ്രാധാന്യം. ഓയിന്‍റ്‌മെന്‍റുകള്‍, ലോഷനുകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നു. തലയില്‍ തേയ്ക്കാന്‍ ഷാമ്പൂകളും ഉപയോഗിക്കാം. അല്പം വെയില്‍ കൊള്ളുന്നതും നല്ലതാണ</font><font style='font-size:11pt;'>്.</font>]]></content:encoded>
      <pubDate>Thu, 14 Feb 2008 18:24:30 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സന്ധിവാതം ശ്രദ്ധ വേണം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/സന്ധിവാതം-ശ്രദ്ധ-വേണം-108020100086_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/സന്ധിവാതം-ശ്രദ്ധ-വേണം-108020100086_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[സന്ധിവാതം എന്നത് കൊണ്ട് ഉദേശിക്കുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ  സന്ധികളില്‍ ഉണ്ടാകുന്ന വേദന തന്നെയാണ്. സന്ധികളില്‍ വീക്കം വേദന, മുറുക്കം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/01/images/img1080201086_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top' align='right'>PRD</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>സന്ധിവാതം എന്നത് കൊണ്ട് ഉദേശിക്കുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ  സന്ധികളില്‍ ഉണ്ടാകുന്ന വേദന തന്നെയാണ്. സന്ധികളില്‍ വീക്കം വേദന, മുറുക്കം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. സന്ധിവാതം മൂലം ശരീരത്തിന്‍റെ ഏത് ഭാഗത്തും വേദനയോട് കൂ‍ടിയ വീക്കം ഉണ്ടാകാം. മാംസ പേശികള്‍, അസ്ഥികള്‍, ശരീരത്തിനുള്ളിലുളള അവയവങ്ങള്‍ എന്നിവയില്‍ അസുഖം ബാധിക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാധാരണ രണ്ട് തരം  വാതമാണ് പൊതുവെ കണ്ടു വരുന്നത്.  ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് ഇവ. ആരെയും ഏത് പ്രായത്തിലും ഇത് ബാധിക്കാം. കുട്ടികള്‍ക്കും ഈ അസുഖം വരാവുന്നതാണ്. പ്രായം കൂടുംതോറും സന്ധിവാതം വരാനുള്ള സാധ്യതയും ഏറുന്നു. ചികിത്സ നടത്താതിരുന്നാല്‍  സന്ധികള്‍ക്കും അസ്ഥികള്‍ക്കും അവയവങ്ങള്‍ക്കും ചര്‍മ്മത്തിനും ഇത് പ്രതികൂലമാവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്ധികളുടെ തേയ്‌മാനം മൂലമാണ് ഇതുണ്ടാകുന്നത്. ഗുരുത്വാകര്‍ഷണത്തിന്‍റെ സമ്മര്‍ദ്ദം മൂലം സന്ധികള്‍ക്കും അതിന് ചുറ്റുമുളള കലകള്‍ക്കും തേയ്മാനം സംഭവിക്കുന്നു. ഇത് വേദനയ്ക്കും വീക്കത്തിനും ചലനങ്ങള്‍ മന്ദീഭവിക്കുന്നതിനും കാരണമാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാല്‍മുട്ടുകള്‍, ഇടുപ്പ്, കൈകള്‍, നടുവ് എന്നിവിടങ്ങളിലാണ് സാധാരണ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്. പ്രായം കൂടും തോറും അസുഖം ബാധിക്കാനുള്ള സാധ്യതയും ഏറുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശരീരത്തിന്‍റെ സ്വന്തം പ്രതിരോധ സംവിധാനം തന്നെ അബദ്ധത്തില്‍ സന്ധികളിലെ കോശങ്ങളുടെ വക്കുകളെ ആക്രമിക്കുമ്പോള്‍ ആണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. ശരീര ചലനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. സന്ധിവേദന, സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുക, വീക്കം എന്നിവയാണ് ഇത് കൊണ്ടുണ്ടാകുന്നത്. പാരമ്പര്യവും ഇത് ബാധിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചികിത്സ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്ധികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള ചികിത്സ. സന്ധിവേദനയും വീക്കവും കുറയ്ക്കുക എന്നതും ചികിത്സയുടെ ഭാഗമാണ്. ശരീര ഭാരം കുറയ്ക്കല്‍, വിശ്രമം എന്നിവയും ആവശ്യമാണ്. സന്ധികളിലെ വീക്കം വേദന എന്നിവ മാറ്റാന്‍ ഗുളികകളും കുത്തിവയ്പും നല്‍കാറുണ്ട്. എന്നാല്‍, വളരെ ഗുരുതരമായ അവസ്ഥകളില്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന് ശരിക്കും മരുന്നുകളൊന്നുമില്ല. സന്ധികളിലെ വീക്കം മാറ്റാനും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സന്ധികളെ സംരക്ഷിക്കാനും ഉള്ള മരുന്നുകള്‍ നല്‍കുക എന്നാതാണ് ഇപ്പോള്‍ ലഭ്യമായ ചികിത്സ.   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 01 Feb 2008 20:18:09 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വൃക്കയില്‍ കല്ലുകളോ?]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/വൃക്കയില്‍-കല്ലുകളോ-108011800084_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/വൃക്കയില്‍-കല്ലുകളോ-108011800084_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത്. സ്ത്രീകളെയും  പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ അസുഖം കൂടുതല്‍ കണ്ടുവരുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/18/images/img1080118084_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത്. സ്ത്രീകളെയും  പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ അസുഖം കൂടുതല്‍ കണ്ടുവരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാരമ്പര്യമായും ഇത് ബാധിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അസുഖം മുന്‍പ് വന്നിട്ടുണ്ടെങ്കില്‍  മറ്റുള്ളവര്‍ക്കും അസുഖം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇരുപത് വയസിനും മുപ്പത് വയസിനും മധ്യേ ആണ്  ഈ രോഗം സാധാരണ കണ്ടു വരുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുമ്പോള്‍ വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. വൃക്കയില്‍ നിന്ന് മൂത്രം പോകുന്നത്  തടസപ്പെടുന്നത് കൊണ്ടാണ് വേദന ഉണ്ടാകുന്നത്. മൂത്രനാളിയിലും വൃക്കയുടെ ഭാഗത്തും ഇടുപ്പിലും ജനനേന്ദ്രിയ  ഭാഗത്തും വേദന ബാധിക്കാറുണ്ട്. പെട്ടെന്നാകും വേദന ഉണ്ടാകുന്നത്. വളരെ വേഗം  തന്നെ ഇത് അധ്കരിക്കുകയും  ചെയ്യും. വേദനയ്ക്കൊപ്പം ചര്‍ദ്ദിയും മനം പിരട്ടലും സാധാരണമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൃക്കയില്‍ കല്ലുണ്ടാകുന്ന മിക്ക കേസുകളിലും മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവാണ്. കാത്സിയം  അമിതമാകുന്നതാണ് മിക്ക കേസുകള്‍ക്കും കാരണം. അറുപത് ശതമാനം കേസുകളില്‍ കാത്സിയം ഓക്സലേറ്റാണ്  കല്ലുകള്‍ക്ക് കാ‍രണമാകുന്നത്. ചിലപ്പോള്‍ ഫോസ്ഫേറ്റ്, യൂറിക് ആസിഡ് പോലെയുള്ള വസ്തുക്കളും കല്ലുകള്‍ക്ക്  കാരണമാകാറുണ്ട്.</font><font  style='font-size:12pt; color:#000000'><b>അസുഖം ബാധിക്കുന്നത് തടയാന്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധാരാളം വെള്ളം കുടിക്കുക. ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാത്സ്യം അടങ്ങിയ ഭക്ഷണം അധികം കഴിക്കാതിരിക്കുക.  വൈറ്റമിന്‍ ഡി അടങ്ങിയ ആഹാരവും അധികം  കഴിക്കാതിരിക്കുക. കാത്സ്യം ശരീരത്തില്‍  അധിക അഗിരണം ചെയ്യാതിരിക്കാന്‍ ഇതു കൊണ്ട് കഴിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓക്സലേറ്റ് അധികമുളള ആഹാരം കഴിക്കാതിരിക്കുക. ചീര, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ്, കോഫി, ചായ , ചോക്ലേറ്റ്  എന്നിവ അധികം കഴിക്കാതിരിക്കുക. മാംസ്യം അധികമുളള ആഹാരങ്ങളും ഒഴിവാക്കാം. പ്രത്യേകിച്ചും ഇറച്ചിയും  മറ്റും. ഉപ്പും മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാ‍ല്‍, നാരങ്ങ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചികിത്സ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ എപ്പോഴും ശസ്ത്രക്രിയ തന്നെ വേണമെന്നില്ല. ഡോക്ടര്‍  ഉപദേശിക്കുന്നതിനനുസരിച്ച് ധാരാളം വെള്ളം കുടിക്കുകയും നിര്‍ദ്ദേശിക്കുന്ന മരുന്ന് കൃത്യമായി കഴിക്കുകയും  ചെയ്യുന്നത് രോഗം മാറാന്‍ സഹായകമാണ്. കല്ലുകള്‍ അലിയിച്ച് കളയാന്‍ ചികിത്സകള്‍ ഒരു പരിധി വരെ  സഹായിക്കും. എന്നാല്‍, കല്ലുകള്‍ അലിയിച്ച് കളയാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുണ്ട്.</font><font  style='font-size:12pt; color:#000000'><b>അസുഖം ബാധിക്കുന്നത് തടയാന്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധാരാളം വെള്ളം കുടിക്കുക. ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാത്സ്യം അടങ്ങിയ ഭക്ഷണം അധികം കഴിക്കാതിരിക്കുക.  വൈറ്റമിന്‍ ഡി അടങ്ങിയ ആഹാരവും അധികം  കഴിക്കാതിരിക്കുക. കാത്സ്യം ശരീരത്തില്‍  അധിക അഗിരണം ചെയ്യാതിരിക്കാന്‍ ഇതു കൊണ്ട് കഴിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓക്സലേറ്റ് അധികമുളള ആഹാരം കഴിക്കാതിരിക്കുക. ചീര, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ്, കോഫി, ചായ , ചോക്ലേറ്റ്  എന്നിവ അധികം കഴിക്കാതിരിക്കുക. മാംസ്യം അധികമുളള ആഹാരങ്ങളും ഒഴിവാക്കാം. പ്രത്യേകിച്ചും ഇറച്ചിയും  മറ്റും. ഉപ്പും മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാ‍ല്‍, നാരങ്ങ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ചികിത്സ</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ എപ്പോഴും ശസ്ത്രക്രിയ തന്നെ വേണമെന്നില്ല. ഡോക്ടര്‍  ഉപദേശിക്കുന്നതിനനുസരിച്ച് ധാരാളം വെള്ളം കുടിക്കുകയും നിര്‍ദ്ദേശിക്കുന്ന മരുന്ന് കൃത്യമായി കഴിക്കുകയും  ചെയ്യുന്നത് രോഗം മാറാന്‍ സഹായകമാണ്. കല്ലുകള്‍ അലിയിച്ച് കളയാന്‍ ചികിത്സകള്‍ ഒരു പരിധി വരെ  സഹായിക്കും. എന്നാല്‍, കല്ലുകള്‍ അലിയിച്ച് കളയാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുണ്ട</font><font style='font-size:11pt;'>്.</font>]]></content:encoded>
      <pubDate>Fri, 18 Jan 2008 18:04:25 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വെരിക്കോസ് വെയിന്‍ പ്രശ്നമോ?]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/വെരിക്കോസ്-വെയിന്‍-പ്രശ്നമോ-108011000082_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/വെരിക്കോസ്-വെയിന്‍-പ്രശ്നമോ-108011000082_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഭാര്യ ചൂണ്ടിക്കാട്ടിയപ്പോഴാണ് ദിനേശന്‍ അത് ശ്രദ്ധിച്ചത്. തന്‍റെ കാലുകളില്‍ ഞരമ്പുകള്‍ മുഴച്ച് നില്‍ക്കുന്നു.  ആശങ്കയിലായ ദിനേശന്‍ ഡോക്ടറുടെ അടുത്തേക്കോടി. ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ഇത് സാധാരണ ഉണ്ടാകുന്ന  രോഗമാണെന്ന്  ദിനേശന്‍ മനസിലാക്കിയത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/10/images/img1080110082_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>ഭാര്യ ചൂണ്ടിക്കാട്ടിയപ്പോഴാണ് ദിനേശന്‍ അത് ശ്രദ്ധിച്ചത്. തന്‍റെ കാലുകളില്‍ ഞരമ്പുകള്‍ മുഴച്ച് നില്‍ക്കുന്നു.  ആശങ്കയിലായ ദിനേശന്‍ ഡോക്ടറുടെ അടുത്തേക്കോടി. ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ഇത് സാധാരണ ഉണ്ടാകുന്ന  രോഗമാണെന്ന്  ദിനേശന്‍ മനസിലാക്കിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>‘വെരിക്കോസ് വെയിന്‍’ ആണ് തന്‍റെ പ്രശ്നമെന്ന് ദിനേശന്  മനസിലായി. ഇത് കാലുകളിലും പാദങ്ങളിലുമാണ്  കൂടുതലും ഉണ്ടാകുന്നത്. ദീര്‍ഘനേരം നില്‍ക്കുന്നതും നടക്കുന്നതും മൂലം കാലുകള്‍ക്ക് സമ്മര്‍ദദമുണ്ടാകുന്നത്  വെരിക്കോസ് വെയിന്‍ ബാധിക്കാന്‍ കാരണമാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിക്കവര്‍ക്കും വെരിക്കോസ് വെയിന്‍ ഒരു സൌന്ദര്യ പ്രശ്നമാണ്. ചിലര്‍ക്ക് ഇത് വേദനയും അസ്വസ്ഥതയും </font><br/><font  style='font-size:12pt; color:#000000'>ഉണ്ടാക്കുന്നു. ചില അവസരങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കാറുമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വെരിക്കോസ് വെയിന്‍ ഇപ്പോള്‍ ഫലപപ്രദമായി ചികിത്സിക്കാവുന്നതാണ്. എന്നാല്‍, ഇത് വീണ്ടും വരാനുളള  സാ‍ധ്യത ഉണ്ട്. ഇറുക്കമുള്ള  കാലുറകള്‍ ധരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ബാന്‍ഡേജ് ഇറുക്കിക്കെട്ടുകയും  ആകാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശസ്ത്രക്രിയയും ഫലപ്രദമാണ്. പ്രശ്നം സൃഷ്ടിക്കുന്ന ഞരമ്പുകള്‍ നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.  ഞരമ്പുകള്‍ നീക്കം ചെയ്യുന്നത് രക്ത ചംക്രമണത്തെ ബാധിക്കില്ല. കാലുകളിലെ മറ്റ് ഞരമ്പുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് മൂലമാണിത്.</font><br/></font>]]></content:encoded>
      <pubDate>Thu, 10 Jan 2008 17:25:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആസ്ത്മ: ചികിത്സിച്ചില്ലെങ്കില്‍ അപകടം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്ത്മ-ചികിത്സിച്ചില്ലെങ്കില്‍-അപകടം-108010300079_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്ത്മ-ചികിത്സിച്ചില്ലെങ്കില്‍-അപകടം-108010300079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ആസ്ത്മ ഉള്ളവരില്‍ ശ്വാസകോശത്തിലേക്ക് വായു  കൊണ്ടു  പോകുന്ന ശ്വാസനാളങ്ങള്‍ക്ക് വീക്കം ഉണ്ടാകുന്നു .വീക്കം മൂലം ശ്വാസനാളങ്ങള്‍ക്ക്  വളരെ സംവേദന ശേഷി  ഉണ്ടാകുകയും അലര്‍ജി ഉണ്ടാകുന്ന വസ്തുക്കളോട് ശക്തമായി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ആസ്ത്മ ഉള്ളവരില്‍ ശ്വാസകോശത്തിലേക്ക് വായു  കൊണ്ടു  പോകുന്ന ശ്വാസനാളങ്ങള്‍ക്ക് വീക്കം ഉണ്ടാകുന്നു .വീക്കം മൂലം ശ്വാസനാളങ്ങള്‍ക്ക്  വളരെ സംവേദന ശേഷി  ഉണ്ടാകുകയും അലര്‍ജി ഉണ്ടാകുന്ന വസ്തുക്കളോട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതുമൂലം ശ്വാസനാളങ്ങള്‍ ചുരുങ്ങുകയും വായു സഞ്ചാരത്തിന് തടസം നേരിടുകയും  ചെയ്യുന്നു.തുടര്‍ന്ന്  ശ്വസിക്കുമ്പോള്‍ ശബ്ദം ഉണ്ടാകുകയും, ചുമയും നെഞ്ച് വേദനയും ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആസ്ത്മ ഭേദമാക്കാനാകില്ല.എന്നാല്‍,മിക്ക ആസ്തമ രോഗികള്‍ക്കും അസുഖം നിയന്ത്രിച്ച് നിര്‍ത്താനാകും.അതുവഴി  സാധാരണ ജീവിതം നയിക്കാനുമാകും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു വ്യക്തിയില്‍  ആസ്ത്മയുടെ ലക്ഷണം വര്‍ദ്ധിച്ചു വരികയാണെങ്കില്‍ ശ്വാസനാളങ്ങള്‍ക്ക് ചുറ്റുമുള്ള  മാംസപേശികള്‍ കട്ടിയാകുകയും അതു വഴി വായു സഞ്ചാരത്തിന് പ്രയാസമനുഭവപ്പെടുകയും  ചെയ്യും.ശ്വാസനാളങ്ങള്‍ക്ക് കൂ‍ടുതല്‍ വീക്കം അനുഭവപ്പെടുകയും ഇടുങ്ങിയതാകുകയും ചെയ്യും.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആസ്തമ രോഗം എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല.ചിലര്‍ക്ക് രോഗം തീവ്രമായിരിക്കും.തീവ്രമായ  രോഗാവസ്ഥ ഉണ്ടാകുമ്പോള്‍ സുപ്രധാന അവയവങ്ങള്‍ക്ക് ആവശ്യമാ‍യ ഓക്സിജന്‍ പോലും കിട്ടാത്ത  അവസ്ഥയുണ്ടാകാം.മരണം വരെ സംഭവിക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആസ്ത്മ ഉള്ളവര്‍ ഡോക്ടറെ പതിവായി കാണേണ്ടതുണ്ട്. എന്തു കൊണ്ടാണ് ആസ്ത്മ ഉണ്ടാകുന്നതെന്നും എങ്ങനെ  പരിഹരിക്കാമെന്നും അറിയേണ്ടതുണ്ട്.അസ്ത്മ നിയന്ത്രിച്ച് നിര്‍ത്താനാവശ്യമായ മരുന്നുകളും ഡോക്ടര്‍  നിര്‍ദ്ദേശിക്കും.                                          </font>]]></content:encoded>
      <pubDate>Thu, 03 Jan 2008 17:22:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ക്യൂറി ദമ്പതിമാരുടെ റേഡിയം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ക്യൂറി-ദമ്പതിമാരുടെ-റേഡിയം-107122200085_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ക്യൂറി-ദമ്പതിമാരുടെ-റേഡിയം-107122200085_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[1911ല്‍ വീണ്ടും മാഡം ക്യൂറിക്ക് നോബല്‍ സമ്മാനം ലഭിച്ചു. ഇത്തവണ ലഭിച്ചത് രസതന്ത്രത്തിനായിരുന്നു. രസതന്ത്രത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും റേഡിയം പൊളോണിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനുമാണ് നോബല്‍ സമ്മാനം ലഭിച്ചത്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ശാസ്ത്രരംഗത്ത് ഏറെ പ്രാധാന്യമുള്ള മൂലകമാണ് റേഡിയം. 1898 ഡിസംബര്‍ 21ന് മേരിക്യൂറിയും ഭര്‍ത്താവ് പിയറി ക്യൂറിയും ചേര്‍ന്നാണ് ഈ മൂലകം കണ്ടു പിടിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിച്ച് ബ്ളന്‍റില്‍ നിന്ന് ക്ളോറയിഡ് ലവണങ്ങള്‍ വേര്‍തിരിച്ചപ്പോള്‍ രണ്ട് പുതിയ മൂലകങ്ങള്‍ ലഭിച്ചു. ഇതിലൊന്നാണ് റേഡിയം. മറ്റൊന്ന് പൊളോണിയം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിയറിയും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് റേഡിയം താപം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടു പിടിക്കുകയും അതിലൂടെ അണുശക്തി കണ്ടു പിടിക്കുകയും ചെയ്തു. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളില്‍ കാന്തിക മണ്ഡലം പ്രയോഗിക്കുമ്പോള്‍ റേഡിയേഷന്‍ ഉണ്ടാകുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇങ്ങനെ ഉണ്ടാകുന്ന 21 കിരണങ്ങളില്‍ ചിലത് ചാര്‍ജൊന്നുമില്ലാത്തതായും മറ്റ് ചിലവ നെഗറ്റീവ് ചാര്‍ജ്ജുള്ളവയായും പോസിറ്റീവ് ചാര്‍ജ്ജുള്ളവയായും കണ്ടു. പോസിറ്റീവ് ചാര്‍ജ്ജുള്ളവയെ ആല്‍ഫാ കിരണങ്ങളെന്നും നെഗറ്റീവ് ചാര്‍ജ്ജുള്ളവയെ ബീറ്റാ കിരണങ്ങളെന്നും ചാര്‍ജ്ജില്ലാത്തവയെ ഗാമാ കിരണങ്ങളെന്നും വിളിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>1903<font  style='font-size:12pt; color:#000000'>ല്‍ മേരിക്കും പിയറിക്കും നോബല്‍ സമ്മാനം ലഭിച്ചു. ഹെന്‍ട്രി ബക്കറല്‍ കണ്ടു പിടിച്ച റേഡിയേഷന്‍ പ്രതിഭാസത്തെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിനാണ് ഈ സമ്മാനം ലഭിച്ചത്. റേഡിയോ ആക്ടീവ് യൂണിറ്റിന് ക്യൂറി എന്ന പേരുകൊടുത്തത്  പിയറി ക്യൂറിയുടെ ബഹുമാനാര്‍ത്ഥമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>1911<font  style='font-size:12pt; color:#000000'>ല്‍ വീണ്ടും മാഡം ക്യൂറിക്ക് നോബല്‍ സമ്മാനം ലഭിച്ചു. ഇത്തവണ ലഭിച്ചത് രസതന്ത്രത്തിനായിരുന്നു. രസതന്ത്രത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും റേഡിയം പൊളോണിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനുമാണ് നോബല്‍ സമ്മാനം ലഭിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭര്‍ത്താവിന്‍റെ മരണ ശേഷം പോള്‍ ലാങ്വേയുമായുള്ള മാഡം ക്യൂറിയുടെ അടുപ്പം വിവാദത്തിന് വഴിതെളിച്ചു. തന്‍റെ കണ്ടു പിടിത്തമായ റേഡിയം ഡോക്ടര്‍മാരും സൗന്ദര്യവര്‍ദ്ധക സാമഗ്രികളുടെ ഉല്പാദകരും യാതൊരു മാനദണ്ഡവുമില്ലാതെ ഉപയോഗിക്കുന്നത് മാഡം ക്യൂറിയെ വളരെ വേദനിപ്പിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>1934<font  style='font-size:12pt; color:#000000'>ല്‍ രക്താര്‍ബുദം പിടിപെട്ടായിരുന്നു മാഡം ക്യൂറിയുടെ അന്ത്യം. റേഡിയോ ആക്ടീവ് കിരണങ്ങളേറ്റായിരുന്നു അവര്‍ക്ക് അര്‍ബുദ ബാധയുണ്ടായത്.</font>]]></content:encoded>
      <pubDate>Sat, 22 Dec 2007 17:36:49 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൃത്രിമ ഹൃ ദയം -- വയസ്സ്  26]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/കൃത്രിമ-ഹൃ-ദയം-വയസ്സ്-26-107120200032_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/കൃത്രിമ-ഹൃ-ദയം-വയസ്സ്-26-107120200032_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[റോബര്‍ട്ട് ജ-ാന്‍ചിക് എന്ന ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് 1982 ഡിസംബര്‍ രണ്ടിന് ബാര്‍ജ-ി ക്ളര്‍ക്ക് എന്ന ദന്ത ഡോക്ടറിന് കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ദന്തഡോക്ടര്‍ കൃത്രിമ ഹൃദയത്തിന്‍റെ സഹായത്താല്‍ 112 ദിവസം കൂടി ജ-ീവിച്ചു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ലോകത്താദ്യമായി മനുഷ്യനില്‍ കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നിട്ട് 2005 ഡിസംബര്‍ രണ്ടിന് 26 വര്‍ഷം തികയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റോബര്‍ട്ട് ജ-ാന്‍ചിക് എന്ന ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് 1982 ഡിസംബര്‍ രണ്ടിന് ബാര്‍ജ-ി ക്ളര്‍ക്ക് എന്ന ദന്ത ഡോക്ടറിന് കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ദന്തഡോക്ടര്‍ കൃത്രിമ ഹൃദയത്തിന്‍റെ സഹായത്താല്‍ 112 ദിവസം കൂടി ജ-ീവിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുമ്പുണ്ടയിരുന്ന കാര്‍ഡിയാക് പമ്പിനേക്കാളും മികച്ചതാണ് ജ-ാര്‍വിക്കിന്‍റെ കൃത്രിമ ഹൃദയം. കാര്‍ഡിയാക് പമ്പുകള്‍ ഏതാനും മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ കൃത്രിമ ഹൃദയം ദിവസങ്ങളോളം നിലനിര്‍ത്താന്‍ സഹായിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൃത്രിമ ഹൃദയത്തിന്‍റെ പോരായ്മയായി പറയാവുന്നത് അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുത സ്രോതസ്സ് ബാറ്ററിയായി അരക്കെട്ടില്‍ ഘടിപ്പിക്കേണ്ടി വരുന്നു എന്നത് മാത്രമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>2001 <font  style='font-size:12pt; color:#000000'>ല്‍ സ്വയം നിയന്ത്രിത കൃത്രിമ ഹൃദയം ശാസ്ത്രകാരന്മാര്‍ കണ്ടെത്തുകയുണ്ടായി. ടോം ക്രിസ്റ്റേന്‍ എന്ന വ്യക്തിയില്‍ അത്  ഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന് 17 മാസങ്ങള്‍ കൂടി ജീവിക്കാന്‍ സാധിച്ചു. ഇതാണ് നിലവിലെ റിക്കോഡും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഒട്ടനവധി പരീക്ഷനങ്ങള്‍ നമ്മുടെ ഭാരതത്തില്‍ നടക്കുന്നുണ്ട്. കൃത്രിമ ഹൃദയത്തിന്‍റെ പോരായ്മയായ ബാറ്ററികല്‍ ഒഴിവാക്കാന്‍ പറ്റുന്ന തരത്തില്‍ രക്തപ്രവാഹം ഉണ്ടാകുമ്പോള്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കുഴലുകള്‍ ബാംഗ്ളൂരിലെ ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുപോലെ തന്നെ പന്നിയുടെ വാല്‍വുകളും നമുക്ക് ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഉപയോഗിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ശാസ്ത്ര മേഖലകളിലെ പുരോഗതി കൂടുതല്‍ കാര്യക്ഷമമായ കൃത്രിമ ഹൃദയം നിര്‍മ്മിക്കും എന്ന് പ്രതീക്ഷ നല്‍കുന്നു.</font>]]></content:encoded>
      <pubDate>Sun, 02 Dec 2007 16:08:45 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എയ്ഡ്സ്   വരുന്ന വഴി]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/എയ്ഡ്സ്-വരുന്ന-വഴി-107113000096_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/എയ്ഡ്സ്-വരുന്ന-വഴി-107113000096_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[എയിഡ്‌സ് ഒരു പകര്‍ച്ചവ്യാധിയല്ല രക്തം വഴിയുള്ള ബന്ധത്തിലൂടെ മാത്രമേ അതു പകരൂ.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എയിഡ്‌സ് ഒരു പകര്‍ച്ചവ്യാധിയല്ല രക്തം വഴിയുള്ള ബന്ധത്തിലൂടെ മാത്രമേ അതു പകരൂ.</font><br/><font  style='font-size:12pt; color:#000000'></font><br/>1. <font  style='font-size:12pt; color:#000000'>രോഗാണുബാധിതരായവരോടു കൂടിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം</font><br/><font  style='font-size:12pt; color:#000000'></font><br/>2. <font  style='font-size:12pt; color:#000000'>അണുവിമുക്തമല്ലാത്ത സൂചിയിലൂടെ (കുത്തിവയ്പിലൂടെ)</font><br/><font  style='font-size:12pt; color:#000000'></font><br/>3. <font  style='font-size:12pt; color:#000000'>ബാര്‍ബര്‍ഷോപ്പില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ബ്ളേഡിലൂടെ</font><br/><font  style='font-size:12pt; color:#000000'></font><br/>4. <font  style='font-size:12pt; color:#000000'>രോഗിയായ ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേയ്ക്ക്</font><br/><font  style='font-size:12pt; color:#000000'></font><br/>5. <font  style='font-size:12pt; color:#000000'>രോഗാണുബാധിതരായവരുടെ രക്തത്തിലൂടെയും ശുക്ളത്തിലൂടെയും</font><br/><font  style='font-size:12pt; color:#000000'></font><br/>6. <font  style='font-size:12pt; color:#000000'>രോഗിയായ അമ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിലേക്ക്</font><br/><font  style='font-size:12pt; color:#000000'></font><br/>7. <font  style='font-size:12pt; color:#000000'>മയക്കു മരുന്നുകളുടെ ഉപയോഗത്തിലൂടെ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വെള്ളം, ആഹാരം, വായു, സമ്പര്‍ക്കം, ഹസ്തദാനം, ചുംബനം, വിയര്‍പ്പ് ഇവ വഴി എയ്ഡ്സ് വൈറസുകള്‍ പകരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b>എങ്ങനെ ഒഴിവാക്കാം.</b></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സുരക്ഷിതമല്ലാതെയുള്ള ലൈംഗികവേഴ്ച ഒഴിവാക്കുക</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മയക്കു മരുന്നുപയോഗം ഒഴിവാക്കുക</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഡിസ്പോസബിള്‍ സിറിഞ്ച് ഉപയോഗിക്കുക. (അണുവിമുക്തമായ സൂചി ഉപയോഗിക്കുക)</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>രക്തം സ്വീകരിക്കുന്ന പരിശോധനയ്ക്കു ശേഷം മാത്രമാക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>രോഗാണുവാഹകരായ സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കാതിരിക്കുക</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാര്‍ബര്‍ഷോപ്പില്‍ പുതിയ ബ്ളേഡ് ഉപയോഗിക്കുവാന്‍ നിര്‍ദേശിക്കുക. അല്ലെങ്കില്‍ ബ്ളേഡ് കൊണ്ടു പോവുക.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 30 Nov 2007 20:15:47 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹൃദയാഘാതം: എച് ഡി എല്‍ സുരക്ഷിതമല്ല]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദയാഘാതം-എച്-ഡി-എല്‍-സുരക്ഷിതമല്ല-107112900091_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദയാഘാതം-എച്-ഡി-എല്‍-സുരക്ഷിതമല്ല-107112900091_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഹൃദയാഘാതം ഒഴിവാക്കുന്നതിന് ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍( എച് ഡി എല്‍) സഹായിക്കുമെന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാല്‍ ആ ധാരണ തിരുത്താനുള്ള സമയമായി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഹൃദയാഘാതം ഒഴിവാക്കുന്നതിന് ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍( എച് ഡി എല്‍) സഹായിക്കുമെന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാല്‍ ആ ധാരണ തിരുത്താനുള്ള സമയമായി എന്നാണ് പുതിയ ഗവേഷണങ്ങളില്‍ തെളിയുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ‍എച് ഡി എല്‍ ന്‍റെ തകരാറുളള രൂപം ദോഷകരമാണെന്ന് കണ്ടെത്തി. ഇത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. എച്ച് ഡി എല്ലില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടിനുകളാണ് അപകടകാരികള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രക്തധമനികളില്‍  തടസം ഉണ്ടാകാനുള്ള  പ്രധാനകാരണം ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (എല്‍ ഡി എല്‍) ആണ്. എച് ഡി എല്‍ രക്തധമനികളില്‍ നിന്ന് കൊഴുപ്പ്  നീക്കുകയും  വീക്കമുണ്ടാകുന്നത് തടയുകയും  ചെയ്യുന്നു. ഇത് ഹൃദയാഘാതമുണ്ടാകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടുതല്‍ അളവില്‍ എച് ഡി എല്‍ ഉള്ളവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡ്സ് ഉള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ എച് ഡി എല്‍  ശരിരത്തില്‍ ഉയര്‍ത്താന്‍ കഴിയും. മത്സ്യം , ഒലീവ് എണ്ണ എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ്  വര്‍ദ്ധിച്ച അളവില്‍ അടങ്ങിയിട്ടുണ്ട്. ചെറിയ തോതില്‍ മദ്യം കഴിക്കുന്നത് കൊണ്ടും ഇതുണ്ടാകും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, പുതിയ ഗവേഷണത്തില്‍ തെളിയുന്നത് എച് ഡി എല്ലില്‍ അടങ്ങിയിട്ടുള്ള ചില പ്രോട്ടീനുകള്‍ അപകടകാരികളാണെന്നാണ്.  എച് ഡി എല്ലിലെ തന്മാത്രകളില്‍ ഈ പ്രോട്ടീനുകള്‍  കൂടുതല്‍ അളവില്‍ ഉണ്ടെങ്കില്‍ അത്  ദോഷകരമാകുമെന്നാണ് പുതിയ കണ്ടെത്തല്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എച് ഡി എല്ലിന്‍റെ അളവ് കൂട്ടിയതു കൊണ്ട് മാത്രം കാര്യമില്ലെന്നാണ് പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്.  പ്രയോജനകരമായ പ്രോട്ടീനുകളുടെ അളവാണ്  വര്‍ദ്ധിപ്പിക്കേണ്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/>  </font>]]></content:encoded>
      <pubDate>Thu, 29 Nov 2007 18:44:40 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അര്‍ബുദം എന്ത്, എങ്ങനെ]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/അര്‍ബുദം-എന്ത്-എങ്ങനെ-107111500023_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/അര്‍ബുദം-എന്ത്-എങ്ങനെ-107111500023_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[അര്‍ബുദം എന്ന് കേള്‍ക്കാത്തവരുണ്ടാകില്ല. അര്‍ബുദം എന്ന് കേള്‍ക്കുമ്പോഴേ ഭയപ്പെടുന്നവരാണ് ജനങ്ങള്‍. എന്നാല്‍,  എന്താണ് അര്‍ബുദം എന്ന് അറിയാകുന്നവര്‍ ചുരുക്കമായിരിക്കും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അര്‍ബുദം എന്ന് കേള്‍ക്കാത്തവരുണ്ടാകില്ല. അര്‍ബുദം എന്ന് കേള്‍ക്കുമ്പോഴേ ഭയപ്പെടുന്നവരാണ് ജനങ്ങള്‍. എന്നാല്‍,  എന്താണ് അര്‍ബുദം എന്ന് അറിയാകുന്നവര്‍ ചുരുക്കമായിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>എന്താണ് അര്‍ബുദം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യ ശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണ്. ഈ കോശങ്ങള്‍ വിഭജിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ചിലപ്പോള്‍   കോശവിഭജനം അമിതമാകും. ഈ അവസ്ഥയാണ്  അര്‍ബുദമായി മാറുന്നത്. കോശങ്ങള്‍ അമിതമായി  വിഭജിക്കപ്പെടുമ്പോള്‍ അത് മുഴയായി ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, എല്ലാ മുഴകളും അര്‍ബുദമല്ല. ദോഷകാരികളല്ലാത്ത മുഴകള്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ല. ഇവ  പലപ്പോഴും നീക്കം ചെയ്യാന്‍ കഴിയുന്നതുമായിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>അര്‍ബുദം എങ്ങനെ പടരുന്നു</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദോഷകാരികളായ മുഴകള്‍ക്ക് തൊട്ടടുത്തുള്ള കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള കഴിവുണ്ട്. മുഴകളില്‍ നിന്ന്  അര്‍ബുദം ഉണ്ടാക്കുന്ന കോശങ്ങള്‍ വിഭജിച്ച് രക്തത്തിലേക്ക് വ്യാപിച്ച് അര്‍ബുദം മറ്റ് അവയവങ്ങളിലേക്കും  പടരാന്‍ ഇടയാക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇങ്ങനെ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചാലും ഏത് അവയവത്തിലൂടെ ആണോ അതിന്‍റെ ഉത്ഭവം ആ  അവയവത്തിന്‍റെ പേരിലായിരിക്കും രോഗം അറിയപ്പെടുക. ഉദാഹരണത്തിന് ഗര്‍ഭാശയഗള അര്‍ബുദം  ശ്വാസകോശത്തിലേക്ക് വ്യാപിച്ചാലും അറിയപ്പെടുക ഗര്‍ഭാശയഗള അര്‍ബുദം എന്ന് തന്നെ ആയിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിക്ക അര്‍ബുദങ്ങളും ഇങ്ങനെ ആണ് വികസിക്കുന്നതെങ്കിലും രക്താര്‍ബുദം പടരുന്നത് ഈ രീതിയിലല്ല. രക്താര്‍ബുദം  രക്തത്തെയും രക്തം നിര്‍മ്മിക്കുന്ന അവയവങ്ങളെയും അതിന് സമീപത്തുള്ള കോശങ്ങളെയും ആണ് ബാധിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ അര്‍ബുദങ്ങളും വ്യത്യസ്തമാണ്. ചികിത്സയും വ്യത്യസ്തമാണ്. അര്‍ബുദത്തിനുള്ള പരിശൊധനയും  വ്യത്യസ്തമാണ്. ഏത് അവയവത്തിനാണോ രോഗം ബാധിച്ചത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.</font>]]></content:encoded>
      <pubDate>Thu, 15 Nov 2007 10:26:42 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആസ്‌ത്‌മയ്ക്ക് പരിഹാരമുണ്ടോ?]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്‌ത്‌മയ്ക്ക്-പരിഹാരമുണ്ടോ-107101100080_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്‌ത്‌മയ്ക്ക്-പരിഹാരമുണ്ടോ-107101100080_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഏത് പ്രായത്തിലുള്ളവരെയും അസ്വസ്ഥരാക്കാവുന്ന രോഗമാണ് ആസ്‌ത്‌മ. ശ്വാസകോശത്തിലേക്ക് ആവശ്യമുള്ള വായു ലഭിക്കാതെ വിമ്മിഷ്ടമുണ്ടാവുന്ന അവസ്ഥയാണിത്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/11/images/img1071011080_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഏത് പ്രായത്തിലുള്ളവരെയും അസ്വസ്ഥരാക്കാവുന്ന രോഗമാണ് ആസ്‌ത്‌മ. ശ്വാസകോശത്തിലേക്ക് ആവശ്യമുള്ള വായു ലഭിക്കാതെ വിമ്മിഷ്ടമുണ്ടാവുന്ന അവസ്ഥയാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആസ്‌ത്‌മയുടെ ആക്രമണത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളെ ‘ട്രിഗേര്‍സ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആഹാരം, പൊടി, മലിനമായ അന്തരീക്ഷം, പുകവലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയില്‍ ഏത് വേണമെങ്കിലും ട്രിഗര്‍ ആയേക്കാം. ഇവ തിരിച്ചറിഞ്ഞ് കരുതല്‍ എടുക്കുന്നത് രോഗ നിയന്ത്രണത്തിന് നല്ല മാര്‍ഗ്ഗമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>പരിഹാരം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അലോപ്പതിയില്‍ ആസ്‌ത്‌മയ്ക്ക് ശ്വാശ്വത പരിഹാരമില്ലെന്ന് തന്നെ വേണം പറയാന്‍. എന്നാല്‍, അസ്വസ്ഥതകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ക്ക് സാധിക്കും. ട്രിഗേര്‍സില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ഡോക്ടര്‍മാര്‍ പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്‍‌ഹേലറുകള്‍, സ്റ്റിറോയിഡുകള്‍, തുടങ്ങിയ മരുന്നുകളും ആസ്‌ത്‌മയെ വരുതിക്ക് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും ഒരേ പോലെയുള്ള ചികിത്സയാവണമെന്നില്ല. രോഗിയുടെ ശാരീരിക അവസ്ഥ വിലയിരുത്തിയ ശേഷമായിരിക്കും മരുന്ന് നിര്‍ദ്ദേശിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ശ്രദ്ധിക്കുക</b></font><br/><font  style='font-size:12pt; color:#000000'></font><br/>1. <font  style='font-size:12pt; color:#000000'>ആസ്‌ത്‌മയെ പരിപൂര്‍ണ്ണമായി ഭേദമാക്കാനാവില്ല. പക്ഷേ, നിയന്ത്രിക്കാം.</font><br/>2. <font  style='font-size:12pt; color:#000000'>ആസ്ത്‌മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ട്രിഗേര്‍സില്‍ നിന്ന് ഒഴിഞ്ഞ് നില്‍‌ക്കുക</font><br/>3. <font  style='font-size:12pt; color:#000000'>രോഗബാധയുള്ളവര്‍ക്ക് പനി വരുമ്പോള്‍ തന്നെ ഡോക്ടറെ കാണുക.</font><br/>4. <font  style='font-size:12pt; color:#000000'>ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ മരുന്ന് കഴിക്കാവൂ. സ്വയം ചികിത്സ വേണ്ട.</font><br/>5. <font  style='font-size:12pt; color:#000000'>ക്രമമായി നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ മരുന്ന് കഴിക്കണം.</font><br/>6. <font  style='font-size:12pt; color:#000000'>ഡോക്ടറെ കാണുന്നതില്‍ വീഴ്ച വരുത്താതിരിക്കുക.</font>]]></content:encoded>
      <pubDate>Thu, 11 Oct 2007 18:49:34 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[ഹൃദയത്തിന് വിദൂര നിയന്ത്രിത ചികിത്സ]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദയത്തിന്-വിദൂര-നിയന്ത്രിത-ചികിത്സ-107093000015_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദയത്തിന്-വിദൂര-നിയന്ത്രിത-ചികിത്സ-107093000015_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[രോഗിയുടെ ഹൃദയത്തിന്‍റെ വൈദ്യുത പാറ്റേണുകള്‍ സെന്‍സറുകള്‍ ഉപയോഗിച്ചാവും പിടിച്ചെടുക്കുക. ഇത് സ്ഥിരമായി റേഡിയോ തരംഗങ്ങളിലൂടെ ഡോക്ടറുടെ കമ്പ്യൂട്ടറിലേക്ക് അയച്ചുകൊണ്ടിരിക്കും.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/30/images/img1070930015_1_1.jpg' Alt='heart' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഹൃദയതാളത്തിന് ചെറുവ്യതിയാനമുണ്ടെങ്കില്‍ അത് രോഗി അറിയണമെന്നില്ല. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്കു നയിച്ചേക്കാം. ഇപ്പോള്‍ ഹൃദയതാളത്തെ നിയന്ത്രിക്കാനായി വിദൂര ചികിത്സാ സമ്പ്രദായം നിലവില്‍ വരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സിസ്റ്റം എന്ന സംവിധാനമാണ് ഹൃദയത്തിന് വിദൂര ചികിത്സ ലഭ്യമാക്കുന്നത്. വടക്കന്‍ കരോലിനയിലെ ഡൂക്ക് സര്‍വ്വകലാശാലയാണ് പുതിയ യന്ത്രസംവിധാനം വികസിപ്പിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ചികിത്സാരീതി</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്രമമല്ലാത്ത ഹൃദയമിടിപ്പുണ്ടാക്കുന്ന ആട്രിയല്‍ ഫൈബ്രിലേഷന്‍ വളരെ നേരത്തെതന്നെ ഡോക്ടര്‍മാര്‍ക്ക് മനസിലാക്കിക്കൊടുക്കുകയാണ് പുതിയ സംവിധാനത്തിന്‍റെ ലക്ഷ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗിയുടെ നെഞ്ചിനുള്ളില്‍ പതിപ്പിക്കുന്ന ഒരു യന്ത്രത്തിലൂടെയാവും ഡോക്ടര്‍ക്ക് രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാവുന്നത്. ഹൃദയാഘാതം ഉണ്ടാക്കാവുന്ന ആട്രിയല്‍ ഫൈബ്രിലേഷന്‍ ഡോക്ടര്‍ വിദൂര സ്ഥലത്തുനിന്ന് നല്‍കുന്ന ചെറിയ വൈദ്യുതാഘാതങ്ങളിലൂടെ സാധാരണഗതിയിലാക്കുന്നു. വൈദ്യുതാഘാതം രോഗിക്ക് വേദനയുളവാക്കുമെന്ന് ഡൂക്ക് ഗവേഷകസംഘം അഭിപ്രായപ്പെടുന്നു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗിക്കു നല്‍കുന്ന വൈദ്യുതാഘാതത്തിന്‍റെ അളവ് വളരെയധികം കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ് ഡൂക്ക് സര്‍വ്വകലാശാലാ ഗവേഷണ സംഘം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>പ്രവര്‍ത്തനം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗിയുടെ ഹൃദയത്തിന്‍റെ വൈദ്യുത പാറ്റേണുകള്‍ സെന്‍സറുകള്‍ ഉപയോഗിച്ചാവും പിടിച്ചെടുക്കുക. ഇത് സ്ഥിരമായി റേഡിയോ തരംഗങ്ങളിലൂടെ ഡോക്ടറുടെ കമ്പ്യൂട്ടറിലേക്ക് അയച്ചുകൊണ്ടിരിക്കും. ഇത് സ്വീകരിച്ച് ഹൃദയമിടിപ്പിനെക്കുറിച്ച് വിലയിരുത്തുന്ന നോട്ട്ബുക്ക് കമ്പ്യൂട്ടറായിരിക്കും ഡോക്ടറുടേത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗിയുടെ ശരീരത്തില്‍ പതിപ്പിച്ചിരിക്കുന്ന ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സംവിധാനത്തിന് ആവശ്യമായ നിര്‍ദ്ദേശം ഡോക്ടര്‍ നല്‍കുന്നു. സന്ദേശത്തിന് ആനുപാതികമായ വൈദ്യുതാഘാതം രോഗിയുടെ ഹൃദയത്തിലേക്ക് നേരിട്ട് നല്‍കാന്‍ ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സംവിധാനത്തിന് കഴിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈദ്യുതാഘാതം നല്‍കിയ ശേഷമുള്ള ഹൃദയത്തിന്‍റെ അവസ്ഥയും വിദൂരസ്ഥലത്തിരുന്നുകൊണ്ട് ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആട്രിയല്‍ ഫൈബ്രിലേഷന്‍ ചികിത്സാരംഗത്ത് ഇംപ്ളാന്‍റബിള്‍ കാര്‍ഡിയാക് ടെലിമെറ്ററി സംവിധാനം വിപ്ളവം സൃഷ്ടിക്കുമെന്നാണ് ആരോഗ്യലോകം കരുതുന്നത്.</font>]]></content:encoded>
      <pubDate>Sun, 30 Sep 2007 12:11:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കേരളീയര്‍ ദുര്‍ബലഹൃദയര്‍]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/കേരളീയര്‍-ദുര്‍ബലഹൃദയര്‍-107092100083_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/കേരളീയര്‍-ദുര്‍ബലഹൃദയര്‍-107092100083_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[കേരളീയരില്‍ ഏഴില്‍ ഒരാള്‍ ഹൃദ്രോഗിയാണ്. പറയുന്നത് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഹൃദ്രോഗ വിദഗﾜന്‍ ഡോ. ഭരത്ചന്ദ്രന്‍.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരളീയരില്‍ ഏഴില്‍ ഒരാള്‍ ഹൃദ്രോഗിയാണ്. പറയുന്നത് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഹൃദ്രോഗ വിദ</font><font style='font-size:12pt;'>ഗ</font><font style='font-size:12pt;'>ﾜന്‍ ഡോ. ഭരത്ചന്ദ്രന്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, പോഷക ആഹാരങ്ങളുടെ കുറവ് ഇവയെല്ലാം ഹൃദ്രോഗ സാധ്യതയെ  വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഹൃദയാഘാതം വരുന്ന ശരാശരി പ്രായം 55 എങ്കില്‍ കേരളത്തില്‍ 45 ആണ്. അമിത ഉത്കണ്ഠയും ഹൃദ്രോഗത്തെ വിളിച്ചുവരുത്തുമെന്ന് ഡോ.ഭരത്ചന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 21 Sep 2007 18:47:59 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ക്യാന്‍സറിന് വംശ വിവേചനമുണ്ടോ?]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ക്യാന്‍സറിന്-വംശ-വിവേചനമുണ്ടോ-107091300001_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ക്യാന്‍സറിന്-വംശ-വിവേചനമുണ്ടോ-107091300001_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഇംഗ്ളണ്ടില്‍ താമസിക്കുന്ന തെക്കനേഷ്യന്‍ വംശജര്‍ക്ക് മാറിടത്തില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. തെക്കനേഷ്യക്കാര്‍ക്ക് മാറിട ക്യാന്‍സര്‍ വന്നാല്‍ അതിജീവിക്കാനുള്ള ശക്തിയും കൂടുമെന്നാണ് കണ്ടെത്തല്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/13/images/img1070913001_1_1.jpg' Alt='breast cancer' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ലണ്ടന്‍: ക്യാന്‍സറിന് വംശ വിവേചനമുണ്ടെന്ന് ബ്രിട്ടനിലെ ക്യാന്‍സര്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇംഗ്ളണ്ടില്‍ താമസിക്കുന്ന തെക്കനേഷ്യന്‍ വംശജര്‍ക്ക് മാറിടത്തില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. തെക്കനേഷ്യക്കാര്‍ക്ക് മാറിട ക്യാന്‍സര്‍ വന്നാല്‍ അതിജീവിക്കാനുള്ള ശക്തിയും കൂടുമെന്നാണ് കണ്ടെത്തല്‍. ഇവരില്‍ രോഗംമൂലമുള്ള മരണം മറ്റുള്ളവരെക്കാള്‍ 18 ശതമാനം കുറവാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോക്ടര്‍ ഇസ്ബല്‍ ഡാസ് സാന്‍റസ് സില്‍വ നടത്തിയ പഠനങ്ങളില്‍ പത്തു വര്‍ഷമായി ക്യാന്‍സറിനെ അതിജീവിക്കുന്ന രോഗികളില്‍ 73 ശതമാനവും തെക്കനേഷ്യന്‍ വംശജരാണെന്ന് വെളിവായി. ബാക്കിയുള്ളവരില്‍ 65 ശതമാനം പേര്‍ക്കേ ദീര്‍ഘകാലം ക്യാന്‍സറിനെ അതിജീവിക്കാന്‍ കഴിയുന്നുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോക്ടര്‍ സാന്‍റസ് സില്‍വ തുടര്‍ന്നു നടത്തിയ പഠനങ്ങളില്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മാറിട ക്യാന്‍സര്‍ വരാനുള്ള  സാധ്യത മറ്റുള്ള സ്ത്രീകളെക്കാള്‍ വളരെ കുറവാണെന്നു കണ്ടെത്തി. കണ്ടെത്തലിനു പിന്നിലെ കാരണങ്ങള്‍ എന്തെന്ന് ഇതുവരെയായും അറിവായിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഹാര രീതി, മദ്യത്തിന്‍റെ ഉപയോഗം, ചികിത്സയ്ക്കായുള്ള സൗകര്യം എന്നിവ ലണ്ടനിലെ പഠനങ്ങള്‍ക്ക് മുഴുവന്‍ സാധ്യതയും നല്‍കില്ല. ക്യാന്‍സര്‍ ബാധയും ജീവശാസ്ത്രപരമായ കാരണങ്ങളും ഇപ്പോള്‍ ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ ഗവേഷകരുടെ പ്രധാന വിഷയമായി മാറുകയാണ്.</font>]]></content:encoded>
      <pubDate>Thu, 13 Sep 2007 09:30:11 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ശ്രമിച്ചാല്‍  അമിതവണ്ണവും നിയന്ത്രിക്കാം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ശ്രമിച്ചാല്‍-അമിതവണ്ണവും-നിയന്ത്രിക്കാം-107090700059_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ശ്രമിച്ചാല്‍-അമിതവണ്ണവും-നിയന്ത്രിക്കാം-107090700059_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[അക്കൂട്ടത്തില്‍ ഒന്നാണ് അമിതവണ്ണം(obesity).ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന അവസ്ഥ.നിസ്സാരമായ രോഗമായി തോന്നാമെങ്കിലും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ശ്വാസകോശങ്ങള്‍ക്ക് തകരാറ് എന്നിവ അമിതവണ്ണം മൂലം സംഭവിക്കാം.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/07/images/img1070907059_1_1.jpg' Alt='obesity' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ലോകം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുകയാണല്ലോ.വേഗതയേറിയ ജീവിത ശൈലി പലപ്പോഴും ചില രോഗങ്ങള്‍ക്ക് കാരണമാവുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അക്കൂട്ടത്തില്‍ ഒന്നാണ് അമിതവണ്ണം (obesity) .ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന അവസ്ഥ.നിസ്സാരമായ രോഗമായി തോന്നാമെങ്കിലും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ശ്വാസകോശങ്ങള്‍ക്ക് തകരാറ് എന്നിവ അമിതവണ്ണം മൂലം സംഭവിക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈദ്യശാസ്ത്രപരമായി പറഞ്ഞാല്‍ അഡിപോസ് ടിഷ്യൂ (adipose tissue) ഫാറ്റ് സെല്ലുകളുടെ വര്‍ദ്ധനക്കനുസരിച്ച് വര്‍ദ്ധിക്കുന്നതാണ് അമിതവണ്ണം. ഇത് പെട്ടെന്നുണ്ടാകുന്ന രോഗമല്ല മറിച്ച് ക്രമാനുഗതമായി സംഭവിക്കുന്നതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കാരണങ്ങള്‍:</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജനിതക കാരണങ്ങളും ക്രമം തെറ്റിയ ആഹാരരീതികളും മൂലം അമിതവണ്ണം ഉണ്ടാകാം.</font><br/><font  style='font-size:12pt; color:#000000'>ആന്തരിക (എന്‍ഡ്രോക്രൈന്‍ )ഗ്രന്ഥികളുടെ ശരിയല്ലാത്ത പ്രവര്‍ത്തനമാണ് ഇതിനു കാരണം.ഈ ഗ്രന്ഥികളാണ് </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശരീരത്തിന്‍റെ വിവിധപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.പ്രസവസമയത്തും മെനോപാസ് അടുക്കുമ്പോഴും എന്‍ഡ്രോക്രൈന്‍ ഗ്രന്ഥികള്‍ക്ക് വ്യതിയാനം ഉണ്ടാകാറുണ്ട്.ഇതെല്ലാം അമിതവണ്ണത്തിന് കാരണമാകുന്നു.</font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b>ലക്ഷണങ്ങള്‍:</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരം കൂടുക, ശരീരത്തിന്‍റെ ആകൃതിയില്‍ മറ്റം വരിക,</font><br/><font  style='font-size:12pt; color:#000000'>ശരീരത്തിന്‍റെ സ്വാഭാവിക ചലനങ്ങല്‍ക്ക് ബുദ്ധിമുട്ട് നേരിടുക,</font><br/><font  style='font-size:12pt; color:#000000'>മനസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ദത അനുഭവപ്പെടുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന അലസതയും അസ്വസ്ഥതയും നിങ്ങളുടെ ഭക്ഷണശീലങ്ങളും ജീവിതരീതികളും മൂലം ഗുരുതരമകുന്നു.</font><br/><font  style='font-size:12pt; color:#000000'>ഇത് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്ക് കാരണമാവും</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>അമിതവണ്ണം രണ്ടു തരത്തിലുണ്ട്.</b></font><br/><font  style='font-size:12pt; color:#000000'>*അബ്ഡൊമിനല്‍ ഒബെസിറ്റിയും</font><br/><font  style='font-size:12pt; color:#000000'>*,ഗ്ലൂട്ടീല്‍ ഒബെസിറ്റിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>29 <font  style='font-size:12pt; color:#000000'>നും 35 നും  ഇടയ്ക്കുള്ള പുരുഷന്മാര്‍ക്കും 45 നും 49 നും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കും അമിതവണ്ണം ഉണ്ടാകാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>തടയേണ്ട രീതി:</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമിതവണ്ണത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണ കലര്‍ന്ന ആഹാരങ്ങള്‍ഉപേക്ഷിക്കുക</font><br/>,<font  style='font-size:12pt; color:#000000'>ചായ, കോഫി, വറുത്തതും പൊരിച്ചതുമായ ഭക്ഷണ വസ്തുക്കള്‍ ഉപേക്ഷിക്കുക. </font><br/><font  style='font-size:12pt; color:#000000'>ധാരാളം നാരുകല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.</font><br/><font  style='font-size:12pt; color:#000000'>പച്ചക്കറികള്‍ പഴങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക.</font><br/> <font  style='font-size:12pt; color:#000000'>കൃത്യമായി വ്യായാമം ചെയ്യുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>പരിഹാര ശസ്ത്രക്രിയ:</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലാപ്റോസ്കോപ്പിക് ഗ്യാസ്ട്രിക് ബൈപാസ്സും ഗ്യസ്ട്രിക് ബാന്‍റിങ്ങും അമിതവണ്ണം കുറയ്ക്കാനുള്ള അത്യാധുനിക ശസ്ത്രക്രിയകളാണ്. യഥാക്രമം 1,65,000 രൂപയും 2,50,000 രൂപയുമാണ് ഇതിന്‍റെ ചെലവ്.</font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 07 Sep 2007 15:35:14 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:32:30 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്തെതസ്കോപ്പിന്‍റെ കഥ, ലെയ്ന്നെക്കിന്‍റേയും.]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/സ്തെതസ്കോപ്പിന്‍റെ-കഥ-ലെയ്ന്നെക്കിന്‍റേയും-107081200032_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/സ്തെതസ്കോപ്പിന്‍റെ-കഥ-ലെയ്ന്നെക്കിന്‍റേയും-107081200032_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഫ്രഞ്ച് ഡോക്ടറായ റെനെ ലെയ്ന്നെക്   ആണ് സ്തെതസ്കോപ്പിന്‍റെ ആവശ്യം കണ്ടറിഞ്ഞത്. സ്റ്റെത്ത് കണ്ടു പിടിച്ചത്. ലെയ്ന്നെക്കിന്‍റെ ചരമ ദിനമാണ് ഓഗസ്റ്റ് 13. ഒരു വ്യാഴവട്ടം കഴിഞ്ഞാല്‍ സ്തെതസ്കോപ്പിനു 200 വയസ്സാവും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സ്തെതസ്കോപ്പ് എന്ന "ഡോക്ടര്‍മാരുടെ കുഴല്‍' പരിചിതമല്ലാത്ത ആരുമുണ്ടാവില്ല. കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും വരെ സുപരിചിതമായ വൈദ്യശാസ്ത്ര ഉപകരണമാണിത്. സ്തെതസ്കോപ്പില്ലെങ്കില്‍ ഡോക്ടറെ ഡോക്ടറായി കാണാന്‍ മടിയാണ് ചിലര്‍ക്ക്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തു രോഗമായാലും ഡോക്ടര്‍ കുഴല്‍വച്ച് പരിശോധിച്ചാലേ ചിലര്‍ക്ക് സമാധാനമാവൂ. സ്തെതസ്കോപ്പ് വച്ചുള്ള പരിശോധന എന്തോ ഒരുതരം ചികിത്സയാണെന്നാണ് ചിലരുടെ ധാരണ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും സ്തെതസ്കോപ്പ് ഡോക്ടറുടെ ചിഹ്നമാണ്. രോഗികളുടെ ആശ്വാസമാണ്. 1890 കളില്‍ എക്സ്റേ കണ്ടുപിടിക്കുന്നതുവരെ മെഡിക്കല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമായി സ്തെതസ്കോപ്പ് വാഴ്ത്തപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഫ്രഞ്ച് ഡോക്ടറായ റെനെ ലെയ്ന്നെക്   ആണ് സ്തെതസ്കോപ്പിന്‍റെ ആവശ്യം കണ്ടറിഞ്ഞത്. സ്റ്റെത്ത് കണ്ടു പിടിച്ചത്. ലെയ്ന്നെക്കിന്‍റെ ചരമ ദിനമാണ് ഓഗസ്റ്റ് 13. ഒരു വ്യാഴവട്ടം കഴിഞ്ഞാല്‍ സ്തെതസ്കോപ്പിനു 200 വയസ്സാവും.</font><br/> <font  style='font-size:12pt; color:#000000'></font><br/>1816 <font  style='font-size:12pt; color:#000000'>സെപ്തംബറിലാണ് സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്. ചികിത്സയ്ക്കായി ലെയ്ന്നെക്  നടത്തിനോക്കിയ ഒരു സൂത്രവിദ്യയാണ് സ്തെതസ്കോപ്പിന്‍റെ പിറവിയില്‍ കലാശിച്ചത്. ശബ്ദവീചികള്‍ ചില ഖരവസ്തുക്കളിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനാവും എന്ന ധാരണയില്‍ നിന്നാണ് ഈ ഉപകരണം ഉണ്ടാവുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>രോഗിയുടെ ശാരീരികാവസ്ഥയുടെ കേള്‍ക്കാവുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സ്തെതസ്കോപ്പ് സഹായിച്ചു. മുന്‍പ് രോഗി പറയുന്നതിനെ മാത്രം ഡോക്ടര്‍മാര്‍ക്ക് ആശ്രയിക്കേണ്ടിവന്നിരുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അത് സ്വന്തം കാര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാനാവാതെ ലെയ്ന്നെക്  അകാലത്തില്‍ മരിച്ചു.ഫ്രാന്‍സിലെ ബ്രിട്ട്നിയിലെ  ക്വിംപെറില്‍ 1781 ഫെബ്രുവരി 17 നാണ് ജനിച്ചത്. കെര്‍ലൊവെനെക്കില്‍ 1826 ഓഗസ്റ്റ് 13 ന്   45-ാം വയസില്‍  അന്തരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷയരോഗമായിരുന്നു മരണ കാരണം.ക്ഷയരോഗാണുക്കള്‍ ശ്വാസകോശത്തില്‍ മാത്രമല്ല എല്ലാ അവയവങ്ങളിലും; എല്ലില്‍ പോലും  കാണുമെന്ന് കണ്ടുപിടിച്ച്ത് അദ്ദേഹമായിരുന്നു. പക്ഷെ സ്വന്തം രോഗം കണ്ടു പിടിക്കുന്നതില്‍ അദ്ദേഹത്തിനു തെറ്റി.തന്‍റെ രോഗം ബ്രോങ്കൈറ്റിസും ഹൃദ്രോഗവൂം ഒക്കെ ആണെന്നദ്ദേഹം ധരിച്ചു. ഒടുവില്‍ നിസ്സഹായനായി വിധിക്ക് കീഴടങ്ങേണ്ടി വന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഡി. ലാ ഓസ്ക്കാള്‍ട്ടേഷന്‍ മീഡിയേറ്റ് എന്ന പുസ്തകവും അദ്ദേഹം രചിച്ചു. </font><br/><font  style='font-size:12pt; color:#000000'>ഓസ്ക്കാള്‍ട്ടേഷന്‍ കണ്ടുപിടിച്ച ലെയ്നാക്ക് പള്‍മനറി രോഗ ങ്ങളെക്കുറിച്ച് അറിവുപകര്‍ന്ന ആചാര്യനായാണ് പരിഗണിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബ്രോങ്കൈറ്റാസിസ്, ന്യൂമോതൊറാക്സ്  ഹെമറാജിക് പ്ളൂരസി , എന്ഫിസേമ ,ലങ് ആബ്സെസ്സ് , പല്‍ മനറി ഇന്‍ഫ്രാക്ട് എനീ രോഗാവസ്ഥകളുടെ വ്യത്യാസം ആദ്യമ്മയി മനസ്സിലാക്കിയ ഡോക് ്ടര്‍ ആയിരുന്നു ലെയ്ന്നെക്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോക് ്ടറായ അമ്മാവന്‍റെ കൂടെ താമസിച്ച്  പഠിച്ച് മെഡിസിനിലും സര്‍ജറിയിലും ഒന്നാമനാനായി ജയിച്ച ലെയ്ന്നെക്   , നെപ്പോളിയന്‍റെ ഡോക്ടറായിരുന്ന ജീന്‍ നിക്കളാസ്   കോര്‍വിസള്‍ട്ടിന്‍റെ കീഴില്‍ പ്രാക്ടീസ് തുടങ്ങി. അദ്ദേഹമാണ് ഹൃദയമിടിപ്പില്‍നിന്നും രോഗനിര്‍ണ്ണയം നടത്തുന്ന ഔറന്‍ബ്ര"ിന്‍റെ രീതിയെക്കുറിച്ച് ലെയ്ന്നെക്കിന് മനസ്സിലാക്കിക്കൊടുത്തത്.</font><font  style='font-size:12pt; color:#000000'><b>സ്തെതസ്കോപ്പ് -സൂത്രപ്പണി കണ്ടുപിടിത്തമായി മാറി</b></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സ്തെതസ്കോപ്പ് ഉണ്ടാവുന്നതിന് നിദാനമായ സംഭവം രസകരമാണ്. പാരീസിലെ നെക്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു 35 കാരനായ ലെയ്ന്നെക്. അവിവാഹിതന്‍.</font><br/><font  style='font-size:12pt; color:#000000'>ചെറുപ്പക്കാരിയുടെ മാനാഭിമാനങ്ങള്‍ ക്ക്  ലെയ്ന്നെക്  വില  കല്പിച്ചതാണ് ഈ കണ്ടുപിടിത്തത്തിന് കാരണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലെയ്ന്നെക്കിന്  ഒരു ദിവസം വളരെ തടിച്ച ഒരു യുവതിയെ പരിശോധിക്കേണ്ടിവന്നു. ഹൃദയമിടിപ്പ് പരിശോധിക്കാനും നെഞ്ചിനകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാനും ഒരു നിവൃത്തിയുമില്ല. കൊഴുപ്പ് അടുക്കടുക്കായി ,ഞൊറിഞൊറിയായി  കിടക്കുന്നതുകൊണ്ട് ഹൃദയമിടിക്കുന്നതൊന്നും കേള്‍ക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നെഞ്ചില്‍ കൈവിരല്‍ വച്ചും, ആവശ്യമെങ്കില്‍ അവിടെ ചെവി ചേര്‍ത്തുവച്ചുമാണ് അക്കാലത്ത് ഡോക്ടര്‍മാര്‍ നെഞ്ചിനകത്തെ ശബ്ദങ്ങളും അതിലെ തകരാറുകളും മറ്റും മനസ്സിലാക്കിയിരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൈവച്ചുനോക്കി. യുവതിയുടെ നെഞ്ചില്‍നിന്നും ഒരു ശബ്ദവും അറിയാനായില്ല. ചെവിവച്ചു നോക്കിയാലോ? ശ്ശെ.... വളരെ മോശം! ചെറുപ്പക്കാരനന്‍റെ മുമ്പില്‍ ഉടുപ്പുപൊക്കി മാറിടത്തിന്‍റെ നഗ്നത കാണിച്ച് നില്‍ക്കെണ്ടി വരുന്ന പെണ്കുട്ടിയുടെ നിസ്സഹായമായ ദയനീയത - ഗതികേട് . ധര്‍മ്മനിഷ്ഠനായ ഡോക് റ്റര്‍ക്ക് അതില്‍ പന്തീകേട് തോന്നി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇനി മാറില്‍  ചെവിവെച്ച് പരിശോധിക്കാമെന്നു വച്ചാലോ? അപ്പോഴുമുണ്ട് തടസ്സങ്ങള്‍ !മുലകള്‍ പരിശോധനക്ക് തടസ്സമാണ്  .വലിയ മുലകള്‍ പൊക്കി അവിടെ ചെവി വച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും അവിവാഹിതനായ ഡോക്ടര്‍!ഡോക്ടര്‍ക്കും വിഷമം, രോഗിക്കും പ്രയാസം. എന്തുചെയ്യും? അപ്പോഴാണ് ലെയ്ന്നെക്കിന് ഒരു സൂത്രം തോന്നിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശബ്ദം ഖരവസ്തുക്കളിലൂടെ കടന്നുപോവുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ശ്രവിക്കാനാവും എന്ന് കേട്ടിട്ടുണ്ട്. ഒന്നു പരീക്ഷിച്ചാലോ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മരമൊന്നും കിട്ടിയില്ല. കിട്ടിയത് ഒരു ക്വയര്‍ കടലാസാണ്. അത് ചുരുട്ടി കുഴലാക്കി സ്ത്രീയുടെ മുലയ്ക്കു താഴെ ചേര്‍ത്തുവച്ച് മറുഭാഗത്ത് ചെവി വച്ചു. അത്ഭുതം, ഹൃദയമിടിപ്പ് വളരെ വ്യക്തമായി കേള്‍ക്കുന്നു. വീണുകിട്ടിയ ഒരു കണ്ടുപിടിത്തത്തിന്‍റെ ലഹരിയിലായിരുന്നു ലെയ്നാക്ക്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു പരിശോധനാ ഉപകരണം ഉണ്ടാക്കാനുള്ള തന്ത്രപ്പാടിലായി പിന്നീട്  ലെയ്നാക്ക്. ഈ ഉപകരണം ഉപയോഗിച്ച് ഹൃദയത്തിന്‍റെ മാത്രമല്ല, നെഞ്ചിനകത്തെ എല്ലാ ശബ്ദങ്ങളും കേള്‍ക്കാനാവും എന്നദ്ദേഹം സങ്കല്പിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫ്രഞ്ച് ഡോക്ടര്‍മാര്‍ കുറേക്കാലം ഈ ഉപകരണം ഉപയോഗിച്ചുപോന്നു. ബ്രിട്ടീഷ് ഡോക്ടര്‍ ഇതിനെ കുറച്ചുകൂടി ഉപയോഗിക്കാന്‍ എളുപ്പമുള്ള രൂപത്തിലാക്കി. 1840 ല്‍ ഡോ. ജോര്‍ജ്ജ് പി. കാമ്മാന്‍ എന്ന ന്യൂയോര്‍ക്ക് ഡോക്ടര്‍ ഇരട്ടക്കുഴലും, ആനക്കെമ്പ് വച്ചുള്ള രണ്ട് ശ്രവണസഹായിയുമുള്ള സ്തെതസ്കോപ്പായി ഇതിനെ പരിഷ്കരിച്ചു.</font>]]></content:encoded>
      <pubDate>Sun, 12 Aug 2007 15:52:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>T SASI MOHAN</authorname>
    </item>
    <item>
      <title><![CDATA[മുലപ്പാല്‍ കുടിച്ചാല്‍ ഹൃദ്രോഗം ഒഴിവാക്കാം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/മുലപ്പാല്‍-കുടിച്ചാല്‍-ഹൃദ്രോഗം-ഒഴിവാക്കാം-107080100050_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/മുലപ്പാല്‍-കുടിച്ചാല്‍-ഹൃദ്രോഗം-ഒഴിവാക്കാം-107080100050_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[മുലപ്പാലിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളാണ് യഥാര്‍ത്ഥത്തില്‍ രക്തസമ്മര്‍ദ്ദ സാധ്യത കുറയ്ക്കുന്നതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.. ഈ പോഷകഘടകങ്ങള്‍ രക്തധമനികളുടെ വികാസത്തെ സഹായിക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളില്‍ ഹൃ-ദ്രോഗ സാധ്യത താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. കുപ്പിപാല്‍ കുടിച്ചുവളരുന്ന കുട്ടികളേക്കാള്‍ മുലപ്പാല്‍ കുടിച്ചുവളരുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറവായാണ് കാണുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏഴു വയസുവരെ പ്രായമുള്ള 4763 കുട്ടികളെ നിരീക്ഷണവിധേയരാക്കിയശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനിച്ചപ്പോഴുണ്ടായിരുന്ന തൂക്കം, അമ്മയുടെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ ഇവയും ഗവേഷണസംഘം വിലയിരുത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുലപ്പാലിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളാണ് യഥാര്‍ത്ഥത്തില്‍ രക്തസമ്മര്‍ദ്ദ സാധ്യത കുറയ്ക്കുന്നതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.. ഈ പോഷകഘടകങ്ങള്‍ രക്തധമനികളുടെ വികാസത്തെ സഹായിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രക്തസമ്മര്‍ദ്ദമേറാതെ ശ്രദ്ധിച്ചാല്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായകമാവുന്നു. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളില്‍ അമിതവണ്ണം, പെരുമാറ്റ വൈചിത്യങ്ങള്‍ ഇവ പൊതുവേ കുറവായി കണ്ടുവരുന്നു. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 01 Aug 2007 17:20:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കുപ്പിപ്പാല്‍ വേണ്ട; മുലപ്പാലല്ലോ അമൃത്]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/കുപ്പിപ്പാല്‍-വേണ്ട-മുലപ്പാലല്ലോ-അമൃത്-107080100051_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/കുപ്പിപ്പാല്‍-വേണ്ട-മുലപ്പാലല്ലോ-അമൃത്-107080100051_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[പാല്‍പ്പൊടി ഉപയോഗിക്കുന്ന കുട്ടികളില്‍  പോഷകാഹാരക്കുറവ് കാണുന്നു.  അണു ബാധയിലൂടെ  മുലക്കുപ്പികള്‍ കുട്ടികളില്‍  കുടല്‍ രോഗങ്ങള്‍  ഉണ്ടാക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മുലപ്പാലിനെ കുറിച്ച് ആകര്‍ഷകമായ പാത്രങ്ങളില്‍ കിട്ടുന്ന സുദ്ധമായ പാല്‍ എന്നൊരു രസികന്‍ പറഞ്ഞിട്ടുണ്ട്. അമ്മിഞ്ഞപ്പാലിനോലം ശുദ്ധമായി മറ്റെന്തുണ്ട്? അതുകൊണ്ട് കുഞ്നിന് മുലപ്പാല്‍ കൊടുക്കുന്നതാണ് ഉത്തമം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത്ബു പരിസുധ്ഹമാണെന്നു മാത്രമല്ല  പ്രതേയ വില കൊടുക്കേന്റതില്ല പെട്ടെന്നു തീരുകയില്ല കുഞ്നിന് ആവശ്യത്തിന് കുടിക്കാള്‍ എപ്പോല്‍ വേനമെങ്കിലും കുടിക്കാം എത്ര സമയമെടുത്തും കുടിക്കാം. ഒരമ്മിഞ്ഞകുടിക്കുമ്പോല്‍ കൊച്ചുകൈകൊണ്ട് മറ്റേ അമ്മിഞ്ഞ റ്റിരുപ്പിടിച്ച് രസിക്കുകയും ആശ്വാസംകൊള്ളുകയും ചെയ്യാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ കുപ്പിപ്പാലോ കൃത്രിമപ്പാലോ?                                                                                                                  കുപ്പിപ്പാല്‍ നവജാത ശിശുക്കള്‍ക്കു നല്‍കുന്നതിന്‍റെ ദോഷങ്ങള്‍ പലതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റബ്ബര്‍ മൂടികള്‍, ജലം  എന്നിവ മൂലം കുപ്പിപ്പാല്‍ പെട്ടന്നു തന്നെ വൃത്തിഹീനവും അശുദ്ധവുമാകുന്നു.അതിവേഗം ഉപയോഗിക്കാത്ത പാല് പെട്ടെന്നു തന്നെ അശുദ്ധമാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാല്‍പ്പൊടി ഉപയോഗിക്കുന്ന കുട്ടികളില്‍  പോഷകാഹാരക്കുറവ് കാണുന്നു.  അണു ബാധയിലൂടെ  മുലക്കുപ്പികള്‍ കുട്ടികളില്‍  കുടല്‍ രോഗങ്ങള്‍  ഉണ്ടാക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഐ. എം. എസ് ആക്ട്, എന്നറിയപ്പെടുന്ന ദി ഇന്‍ഫന്‍റ് മില്‍ക്ക് സബ്സ്റ്റിട്യൂട്ട്സ്, ഫീഡിംഗ് ബോട്ടില്‍സ് ആന്‍ഡ് ഇന്‍ഫന്‍റ് ഫുഡ്സ് ഭേദഗദി ആക്ട് എന്ന നിയമ പ്രകാരം പാലിനു പകരമുള്ള വസ്തുക്കള്‍, മുലക്കുപ്പി, ശിശു ഭക്ഷണം എന്നിവയുടെ പരസ്യവും പ്രോത്സാഹനവും നിരോധിച്ചിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംഭാവന തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഈ ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി നടത്തുന്ന പ്രേരണയും നിരോധിച്ചിരിക്കുന്നു.( ഐ. എം. എസ്. ആക്ട്, സെക്ഷന്‍ 10)</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഐ. എം. എസ്.  ആക്ടിലെ 3,4,5,7,8,9,10,11(2) സെക്ഷനിലെ വ്യവസ്തകള്‍ ലംഘിക്കുന്നത് മൂന്നു വര്‍ഷം വരെ ജയില്‍ വാസമോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റകൃത്യമാണ്( ഐ. എം. എസ്. ആക്ട്, സെക്ഷന്‍ 20).</font>]]></content:encoded>
      <pubDate>Wed, 01 Aug 2007 16:18:12 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആസ്ത്മയും ഭക്ഷണവും]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്ത്മയും-ഭക്ഷണവും-107072500080_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ആസ്ത്മയും-ഭക്ഷണവും-107072500080_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഭക്ഷണത്തിലുള്ള ചില രാസവസ്തുക്കള്‍ ചിലരില്‍ ആസ്ത്മ ഉണ്ടാക്കാം. ഭക്ഷണങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രിസേര്‍വേറ്റീവ്സ് ആണ് പലപ്പോഴും പ്രശ്നത്തിനു കാരണമാവുക. സാലിസിലേറ്റ്സ്, അമീന്‍സ് മുതലായവ ഇങ്ങനെ കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പുകപടലങ്ങള്‍, പൊടി.പുല്ല്,പൂമ്പൊടി മുതലായവ പോലെ തന്നെ ഭക്ഷണവും ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്. ഇതിന് പൊതുവായൊരു പട്ടിക ഉണ്ടാക്കാനാവില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓരോരുത്തരിലും ഭക്ഷണങ്ങള്‍ വ്യത്യസ്ഥപ്രതികരണം കാണിക്കുന്നു എന്നതുതന്നെ കാരണം. </font><br/><font  style='font-size:12pt; color:#000000'>ഭക്ഷണത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതുകാരണമാണ് ആഹാരത്തിനോട് അലര്‍ജി ഉണ്ടാവുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗപ്രതിരോഗ വ്യൂഹം പ്രവര്‍ത്തന  സജ്ജമാകുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായുള്ള ആന്‍റിബോഡി ഉണ്ടാവുകയും ചെയ്യുന്നു. അടുത്ത തവണ ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ അത് അലര്‍ജിക്കു കാരണമാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീന്‍സ് തുടങ്ങിയവ സാധാരണയായി അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭക്ഷണത്തിലുള്ള ചില രാസവസ്തുക്കള്‍ ചിലരില്‍ ആസ്ത്മ ഉണ്ടാക്കാം. ഭക്ഷണങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രിസേര്‍വേറ്റീവ്സ് ആണ് പലപ്പോഴും പ്രശ്നത്തിനു കാരണമാവുക. സാലിസിലേറ്റ്സ്, അമീന്‍സ് മുതലായവ ഇങ്ങനെ കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അലര്‍ജി പരിശോധനയിലൂടെയും തൊലിപ്പുറത്തുള്ള കുത്തിവെയ്പ്പിലൂടെയും അലര്‍ജി കണ്ടുപിടിക്കാം. ഒരോ ഭക്ഷണവും കഴിച്ച ശേഷം വലിവു കൂടുന്നോ എന്നു പരിശോധിക്കുന്നത് അലര്‍ജിയുള്ള പദാര്‍ഥത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ ഇലക്കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ ആസ്ത് മയെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്നു എന്നാണ് കണ്ടെത്തല്‍. എണ്ണപ്പലഹാരങ്ങള്‍ ആസ്ത്മാ രോഗികള്‍ കഴിയുന്നതും ഒഴിവാക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അമിത ഭക്ഷണം ഒഴിവാക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ചിട്ടയായ ജീവിതം നയിക്കുക. ഇവയൊക്കെ ആസ്ത്മയെ പ്രതിരോധിക്കാന്‍ സഹായിക്കും.</font>]]></content:encoded>
      <pubDate>Thu, 26 Jul 2007 08:29:13 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഫിസിയോതെറാപ്പി]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ഫിസിയോതെറാപ്പി-107072300023_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ഫിസിയോതെറാപ്പി-107072300023_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഇലക്ട്രോ തെറാപ്പി, വ്യായാമ മുറ ഉപയോഗിക്കുന്ന എക്സര്‍സൈസ് തെറാപ്പി, വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോതെറാപ്പി, ഐസിന്‍റെ ഗുണങ്ങള്‍ ഉപയോഗിച്ചുള്ള ക്രയോതെറാപ്പി തുടങ്ങിയ വിവിധ രീതികള്‍ അടങ്ങിയതാണ്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് വ്യാപകമായി അവലംബിക്കുന്ന ഒരു ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. നമ്മുടെ നാട്ടുചികിത്സാ രീതിയില്‍ ഉണ്ടായിരുന്ന തിരുമ്മല്‍ സമ്പ്രദായമാണിതെന്നുള്ള ഒരു ധാരണ പരക്കെയുണ്ട്. പക്ഷെ അത് ശരിയല്ല. തിരുമ്മല്‍ പ്രക്രിയ ഈ ചികിത്സാരീതിയില്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നേര്‍ത്ത വൈദ്യുത പ്രവാഹങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോ തെറാപ്പി, വ്യായാമ മുറ ഉപയോഗിക്കുന്ന എക്സര്‍സൈസ് തെറാപ്പി, വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോതെറാപ്പി, ഐസിന്‍റെ ഗുണങ്ങള്‍ ഉപയോഗിച്ചുള്ള ക്രയോതെറാപ്പി തുടങ്ങിയ വിവിധ രീതികള്‍ അടങ്ങിയതാണ് ഫിസിയോതെറാപ്പിയെന്ന ചികിത്സാരീതി. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>നമ്മുടെ പാരമ്പര്യ ചികിത്സാരീതിയില്‍പ്പെട്ട ഒന്നല്ല ഫിസിയോതെറാപ്പി. വിദേശരാജ്യങ്ങളില്‍ ഉടലെടുത്ത ഈ രീതി ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രോഗകാരണമായ ഘടകത്തെ മാറ്റുകയോ ആ ഘടകത്തിന്‍റെ പിന്നീടുള്ള പ്രവര്‍ത്തനം തടയുകയോയാണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഈ ചികിത്സാരീതിയില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അതു ചെയ്യുന്ന ആളിന്‍റെ വൈദ</font><font style='font-size:12pt;'>ഗ</font><font style='font-size:12pt;'>ﾜ്യമാണ്. ശരിയായിട്ടുള്ള പരിശീലനം ലഭിച്ച ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഈ ചികിത്സ ചെയ്യാവൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തെറ്റായ യോഗ്യതകള്‍ കാണിച്ച് ഈ രംഗത്ത് മുതലെടുക്കുന്നവര്‍ ഇന്ന് ധാരാളമാണ്. മറ്റെല്ലാ രാജ്യങ്ങളിലുമുള്ളതുപോലെ കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇന്ത്യയില്‍ ഇതിന് കല്‍പ്പിച്ചിട്ടില്ലെന്നതു തന്നെയാണ് ഇതിന് കാരണം.</font>]]></content:encoded>
      <pubDate>Mon, 23 Jul 2007 11:54:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹൃദയത്തിന് നല്ലത് തലച്ചോറിനും]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദയത്തിന്-നല്ലത്-തലച്ചോറിനും-107072300014_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദയത്തിന്-നല്ലത്-തലച്ചോറിനും-107072300014_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[കൊഴുപ്പു കൂടിയ ഭക്ഷണം, പുകവലി, അമിത മദ്യപാനം, വ്യായായമില്ലായ്മ എല്ലാം ഹൃദ്രോഗങ്ങള്‍ക്ക് കരണമാകുന്നു. ഇവയെല്ലാമാണ് അല്‍ഷിമേഴ്സ്, ഡിംനീഷ്യ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കും സ്ട്രോക്കിനും കാരണമാകുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഹൃദയത്തിന്‍റെ സംരക്ഷണത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും പറ്റിയ ഭക്ഷണം തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും സംരക്ഷണത്തിനും പറ്റിയതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ പുതിയ കണ്ടുപിടിത്തം മനുഷ്യന്‍റെ ഭക്ഷണ ക്രമീകരണം ഹൃദയത്തെയും തലച്ചോറിനെയും സുഭദ്രമാക്കുന്നതോടൊപ്പം അവയുടെ രോഗാവസ്ഥയേയും ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വിളംബരം ചെയ്യുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊഴുപ്പു കൂടിയ ഭക്ഷണം, പുകവലി, അമിത മദ്യപാനം, വ്യായായമില്ലായ്മ എല്ലാം ഹൃദ്രോഗങ്ങള്‍ക്ക് കരണമാകുന്നു. ഇവയെല്ലാമാണ് അല്‍ഷിമേഴ്സ്, ഡിംനീഷ്യ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കും സ്ട്രോക്കിനും കാരണമാകുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തലച്ചോറിന് ആവശ്യത്തിന് വ്യായാമം നല്‍കിയാല്‍ മാനസിക വിഭ്രാന്തിയുണ്ടാകുന്നത് തടയാം. വായന, കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക, പുതിയ കാര്യങ്ങള്‍ പഠിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ തലച്ചോറിന് നല്ല വ്യായാമം നല്‍കും. തലച്ചോറിന് ഈ വിധം സംരക്ഷണം ഉറപ്പാക്കുന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>അല്‍ഷിമേഴ്സ് രോഗം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അല്‍ഷിമേഴ്സ് രോഗം മനസ്സിന്‍റെ താളം തെറ്റിയ ഒരവസ്ഥയാണ്. ഈ രോഗം ബാധിച്ച ആളിന് ഓര്‍മ്മ നഷ്ടപ്പെടുകയും പഠിക്കുവാനും ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. നിത്യ ജ-ീവിതത്തില്‍ ദൈനംദിന പ്രവൃത്തികള്‍ കാര്യക്ഷമമായി ചെയ്യാനുള്ള കഴിവുകള്‍ നഷ്ടപ്പെടും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വളരെ അടുത്തുതന്നെ പഠിച്ച കാര്യങ്ങള്‍ മറക്കുക, നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസം അനുവഭവപ്പെടുക, സാധന സാമഗ്രികള്‍ സ്ഥലം മാറ്റി വയ്ക്കുക, സാധാരണ വസ്തുക്കളുടെ പേരുകള്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ വരിക തുടങ്ങിയവയാണ് ഈ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധമനി രോഗമുള്ളവരും അല്‍ഷിമേഴ്സ് രോഗമുള്ളവരും പ്രത്യേകമുണ്ടെങ്കിലും ഇതു രണ്ടും കൂടിച്ചേര്‍ന്നു കാണുന്നവരാണ് കൂടുതല്‍ എന്ന് ഒരു പഠനം തെളിയിക്കുന്നു.</font>]]></content:encoded>
      <pubDate>Mon, 23 Jul 2007 11:35:57 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്രാവില്‍ നിന്ന് കാന്‍സറിനു മരുന്ന്]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/സ്രാവില്‍-നിന്ന്-കാന്‍സറിനു-മരുന്ന്-107052300038_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/സ്രാവില്‍-നിന്ന്-കാന്‍സറിനു-മരുന്ന്-107052300038_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[കാന്‍സര്‍ രോഗികള്‍ക്കൊരു സന്തോഷവാര്‍ത്ത. സ്രാവിന്‍റെ കരളില്‍ നിന്ന് കാന്‍സറിനു മരുന്നു കണ്ടെത്തിയിരിക്കുന്നു. ക്യാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിനായി സ്രാവിന്‍റെ കരളില്‍ നിന്ന് ഹൈഡ്രോ കാര്‍ബണറായ സ്ക്വാലിന്‍]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>കാന്‍സര്‍ രോഗികള്‍ക്കൊരു സന്തോഷവാര്‍ത്ത. സ്രാവിന്‍റെ കരളില്‍ നിന്ന് കാന്‍സറിനു മരുന്നു കണ്ടെത്തിയിരിക്കുന്നു. ക്യാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിനായി സ്രാവിന്‍റെ കരളില്‍ നിന്ന് ഹൈഡ്രോ കാര്‍ബണറായ സ്ക്വാലിന്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു കഴിഞ്ഞു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കാന്‍സറിനു പുറമേ ഹൃദയാഘാതം, പ്രമേഹം എന്നിവ തടയുന്നതിനും കൊളസ്റ്ററോളിന്‍റെ അളവ് നിയന്ത്രിക്കുതിനും സ്ക്വാലിന്‍ പ്രയോജനപ്പെടും.  കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഡോ. ടി.കെ. തങ്കപ്പന്‍റെ നേതൃത്വത്തിലുള്ള  ഗവേഷകരാണ് സ്ക്വാലിന്‍ വികസിപ്പിച്ചെടുത്തത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സ്ക്വാലിന്‍ ഔഷധമായി ഉപയോഗിക്കാന്‍ കേന്ദ്ര ഔഷധ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ കടലുകളില്‍ കാണപ്പെടുന്ന ചില പ്രത്യകയിനം സ്രാവുകളുടെ കരളില്‍ നിന്നാണ് ഔഷധം നിര്‍മ്മിക്കുന്നത്. കടലില്‍ 400 മുതല്‍ 1000 മീറ്റര്‍ വരെ അടി താഴ്ചയിലാണ് ഇത്തരം സ്രാവുകള്‍ ജീവിക്കുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഔഷധങ്ങള്‍ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന്  ശാസ്ത്രജ്ഞര്‍ അറിയിച്ചു.</font><br/></font>]]></content:encoded>
      <pubDate>Wed, 23 May 2007 18:07:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പൊണ്ണത്തടിയാകണോ? ടിവി കണ്ടാല്‍ മതി]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/പൊണ്ണത്തടിയാകണോ-ടിവി-കണ്ടാല്‍-മതി-107052300034_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/പൊണ്ണത്തടിയാകണോ-ടിവി-കണ്ടാല്‍-മതി-107052300034_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[നിങ്ങള്‍ക്ക് ഒരു പൊണ്ണത്തടിയന്‍/തടിച്ചി ആകണോ? ഒരിടത്ത് ചടഞ്ഞിരുന്ന് ടിവി കണ്ടാല്‍ മാത്രം മതി.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നിങ്ങള്‍ക്ക് ഒരു പൊണ്ണത്തടിയന്‍, തടിച്ചി ആകണോ? ഒരിടത്ത് ചടഞ്ഞിരുന്ന് ടിവി കണ്ടാല്‍ മാത്രം മതി. പ്രമേഹം സൗജന്യം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇത് ഒരു മരുന്ന് കമ്പനിയുടെയും പരസ്യവാചകമല്ല. അമേരിക്കയിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഈയിടെ പുറത്ത് വന്ന ഗവേഷണഫലമത്രെ.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചടഞ്ഞിരുന്ന് ടിവി കാണുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയിലെ 11 സ്റ്റേറ്റുകളിലായി ആറ് വര്‍ഷംകൊണ്ടാണ് ഗവേഷണം നടത്തിയത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ടിവി കാണുന്ന ഓരോ രണ്ട് മണിക്കൂറും പൊണ്ണത്തടിക്ക് 23 ശതമാനവും പ്രമേഹത്തിന് 14 ശതമാനവും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നേരെ മറിച്ച് ആ സമയം എഴുന്നേറ്റ് നടക്കുകയോ ശരീരമനങ്ങുന്ന ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പൊണ്ണത്തടിക്കും പ്രമേഹത്തിനും ഉള്ള സാധ്യത കുറയ്ക്കാം.</font>]]></content:encoded>
      <pubDate>Wed, 23 May 2007 18:06:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വൃക്കരോഗങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/വൃക്കരോഗങ്ങള്‍-107052300030_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/വൃക്കരോഗങ്ങള്‍-107052300030_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[വൃക്കയിലുണ്ടാകുന്ന രോഗങ്ങളെ അക്യുട്ടെന്നും ക്രോണിക് എന്നും രണ്ടായി തിരിക്കാം. ആറു മാസത്തോളം പഴക്കമുള്ള രോഗങ്ങളെയാണ് അക്യുട്ടെന്നു വിളിക്കുന്നത്.രോഗം അക്യുട്ടാണെങ്കില്‍]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>വൃക്കയിലുണ്ടാകുന്ന രോഗങ്ങളെ അക്യുട്ടെന്നും ക്രോണിക് എന്നും രണ്ടായി തിരിക്കാം. ആറു മാസത്തോളം പഴക്കമുള്ള രോഗങ്ങളെയാണ് അക്യുട്ടെന്നു വിളിക്കുന്നത്.രോഗം അക്യുട്ടാണെങ്കില്‍ ശരിയായ ചികിത്സ കൊണ്ട് വൃക്ക പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആറു മാസത്തിലധികമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയും സാധാരണ ചികിത്സ കൊണ്ട് പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാന്‍ പറ്റാത്തതുമായ വൃക്കരോഗങ്ങളെയാണ് ക്രോണിക് എന്നു പറയുന്നത്.ക്രോണിക് രോഗികള്‍ക്ക് വൃക്കമാറ്റം ആവശ്യമാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അലര്‍ജ്ജി, ശരീരത്തില്‍ നീര് ഇവ മധ്യവയസ്കരില്‍ പെട്ടെന്നു കണ്ടാല്‍ വൃക്ക പരിശോധനയ്ക്കു വിധേയരാകണം.മൂത്രതടസ്സമോ മറ്റ് പ്രശ്നങ്ങളോ ചിലപ്പോള്‍ കണ്ടില്ലെന്നു വരാം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>രക്തസമ്മര്‍ദ്ധം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും വൃക്കപരിശോധന നടത്തേണ്ടതാണ്. മൂത്രത്തില്‍ അല്‍ബൂമിന്‍ ഉണ്ടോയെന്ന് മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കൂടുതലായുള്ള പുകവലി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നു.</font>]]></content:encoded>
      <pubDate>Wed, 23 May 2007 18:05:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഹൃദ്രോഗം കൂടുതല്‍ നഗരവാസികളില്‍]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദ്രോഗം-കൂടുതല്‍-നഗരവാസികളില്‍-107052300029_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ഹൃദ്രോഗം-കൂടുതല്‍-നഗരവാസികളില്‍-107052300029_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ഗ്രാമങ്ങളില്‍ ഹൃദ്രോഗികള്‍ 7.8 ശതമാനം മാത്രമാണ്. കൊഴുപ്പു കലര്‍ന്ന ആഹാരവും പുകവലിയുമാണ് ഹൃദ്രോഗത്തിന് മുഖ്യകാരണം. വ്യായാമക്കുറവും]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>കേരളത്തിലെ നഗരങ്ങളില്‍ 14 ശതമാനം പേര്‍ക്കും ഹൃദ്രോഗമുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം തലവന്‍ ഡോ. സി.ജി. ബാഹുലേയന്‍ അഭിപ്രായപ്പെടുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഗ്രാമങ്ങളില്‍ ഹൃദ്രോഗികള്‍ 7.8 ശതമാനം മാത്രമാണ്. കൊഴുപ്പു കലര്‍ന്ന ആഹാരവും പുകവലിയുമാണ് ഹൃദ്രോഗത്തിന് മുഖ്യകാരണം. വ്യായാമക്കുറവും മാനസിക പിരിമുറുക്കവും രോഗസാധ്യത വര്‍ദ്ധിപ്പുക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കേരളത്തിലെ ചെറുപ്പക്കാരില്‍ ഹൃദ്രോഗബാധ സാധാരന സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൃദയധമനിയുമായി ബന്ധപ്പെട്ട ഹൃദ്രോഗികളില്‍ 25 ശതമാനം പേരും പ്രമേഹരോഗികളുമാണ്.</font><br/></font>]]></content:encoded>
      <pubDate>Wed, 23 May 2007 18:05:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൂര്‍ക്കം വലിയുടെ കാരണമറിയാന്‍ ലാബ്]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/കൂര്‍ക്കം-വലിയുടെ-കാരണമറിയാന്‍-ലാബ്-107052300027_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/കൂര്‍ക്കം-വലിയുടെ-കാരണമറിയാന്‍-ലാബ്-107052300027_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ശബ്ദം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ കണ്ടെത്താന്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു. കൂര്‍ക്കം വലി പല അസുഖങ്ങളുടെയും ലക്ഷണമാണെന്ന്]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>ശബ്ദം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ കണ്ടെത്താന്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു. കൂര്‍ക്കം വലി പല അസുഖങ്ങളുടെയും ലക്ഷണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അമിതവണ്ണമുള്ളവര്‍ കൂടുതല്‍ ഉറങ്ങുന്നവരാണ്. അതിരാവിലെ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും ഇങ്ങനെ വാഹനമോടിക്കുമ്പോള്‍ ഉറങ്ങുന്നതു മൂലമാണ്. മേദസ് വന്ന് കഴുത്തില്‍ അടിയുകയും മാംസപേശി ദുര്‍ബലമാകുകയും ചെയ്യുന്നതു മൂലമാണ് ശരീരഭാരം കൂടുതലുള്ളവര്‍ കൂര്‍ക്കം വലിക്കുന്നത്. കൂര്‍ക്കം വലി ചിലപ്പോള്‍ ഹൃദ്രോഗത്തെയും കാണിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഉറക്കത്തിലെ ക്രമക്കേടുകള്‍ കണ്ടുപിടിക്കുന്നതിന് ആധുനിക സൗകര്യങ്ങളുള്ള സ്ളീപ് ലാബുകള്‍ ആവശ്യമാണ്. രോഗിയെ സാധാരണ ഉറക്കത്തിലേക്ക് നയിക്കുകയും കമ്പ്യൂട്ടര്‍ സഹായത്തോടെ ഇ.സി.ജി., ഇ.ഇ.ജി., ഇ.ഒ.ജി., ശ്വാസഗതി എന്നിവ രേഖപ്പെടുത്തുകയും ചെയ്യും. എല്ലാ പ്രവര്‍ത്തനങ്ങളും ഒരു സിങ്ക്രൊണൈസ്ഡ് വീഡിയോയുടെ സഹായത്തോടെ നിരീക്ഷിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒറ്റത്തവണ 12 മുതല്‍ 18 മണിക്കൂര്‍ വരെയുള്ള ഉറക്കം രേഖപ്പെടുത്താം. ഇതില്‍നിന്നും ഉറക്കം വരാനെടുക്കുന്ന സമയം, നിദ്രാഭംഗം, ഉറങ്ങാനെടുത്ത സമയം തുടങ്ങിയവ മനസ്സിലാക്കാം. ശ്വാസഗതിയിലുള്ള വ്യത്യാസം, മൂക്കില്‍ കൂടിയുള്ള വായു പ്രവാഹം, ഓക്സിജന്‍റെ അളവ് തുടങ്ങിയവയും അറിയാം.</font><br/></font>]]></content:encoded>
      <pubDate>Wed, 23 May 2007 18:05:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബധിരത: ശസ്ത്രക്രിയ നേരത്തെ വേണം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ബധിരത-ശസ്ത്രക്രിയ-നേരത്തെ-വേണം-107052300024_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ബധിരത-ശസ്ത്രക്രിയ-നേരത്തെ-വേണം-107052300024_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[കുഞ്ഞ് ശബ്ദം ശ്രദ്ധിക്കുന്നുണ്ടോ? ജന്മനാ ബധിരതയുണ്ടോ എന്നറിയേണ്ടതും അത്യാവശ്യമാണ്. ഇത് എത്രനേരത്തെ മനസ്സിലാക്കുന്നുവോ അത്രയം നല്ലതാണ് എന്ന് ഡോ. പി. മോഹനകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>കുഞ്ഞ് ജനിച്ചാല്‍ അതിന്‍റെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നമ്മള്‍ അറിയാന്‍ ശ്രമിക്കാറുണ്ട്- തൊട്ടുനോക്കുക, കണ്ണിനുമുന്നില്‍ സാധനങ്ങള്‍ അനക്കി കാണിക്കുക, കൈ ഞൊടിച്ചും ശബ്ദമുണ്ടാക്കി നോക്കുക എന്നിങ്ങനെയൊക്കെ.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുഞ്ഞ് ശബ്ദം ശ്രദ്ധിക്കുന്നുണ്ടോ? ജന്മനാ ബധിരതയുണ്ടോ എന്നറിയേണ്ടതും അത്യാവശ്യമാണ്. ഇത് എത്രനേരത്തെ മനസ്സിലാക്കുന്നുവോ അത്രയം നല്ലതാണ് എന്ന് ഡോ. പി. മോഹനകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കോഴിക്കോട്ട് ഗോവിന്ദപുരത്തെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഇ.എന്‍.ടി വിഭാഗത്തിലെ ഡോക്ടറാണ് ഡോ.മോഹനകൃഷ്ണന്‍. ബധിരതയുള്ളവര്‍ക്ക് കോക്ളിയന്‍ ഇംപ്ളാന്‍റ് വളരെ ഫലപ്രദമാണെന്നും ഡോക്ടര്‍ പറയുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ജന്മനാ കേള്‍വിക്കുറവുള്ള കുട്ടികളിലാണ് ഇത് അധികവും പ്രയോജനപ്പെടുന്നത്. ജനനശേഷം മൂന്നുവര്‍ഷത്തിനുള്ളിലാണ് സംസാരഭാഷ വികസിക്കുന്നത്. കേള്‍വി സംസാരഭാഷയുടെ വികസനത്തിന് പരമപ്രധാനമാണ്. ഒരു കുട്ടി ജന്മനാ ബധിരനാണോ അല്ലയോ എന്ന് എത്രവേഗം തിരിച്ചറിയുന്നോ അത്രയും പ്രയോജനം കോക്ളിയ ഇംപ്ളാന്‍റ് കൊണ്ടു ലഭിക്കും. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഈ തിരിച്ചറിവ് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. ആദ്യത്തെ മൂന്നുവയസ്സിനുള്ളില്‍ ബധിരത തിരിച്ചറിയുകയും കോക്ളിയാര്‍ വച്ചുപിടിപ്പിക്കുകയും ചെയ്താല്‍ സാധാരണ നിലയിലേക്ക് സംസാരശേഷിയേയും സംസാരഭാഷയേയും വികസിപ്പിച്ചെടുക്കാം.</font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കോക്ളിയാര്‍ ഇംപ്ളാന്‍ററിനുശേഷം സ്പീച്ച് തെറാപ്പി നിര്‍ബന്ധമാണ്. ബധിരതയുടെ ലോകത്തുനിന്നും കേള്‍വിയുടെ മായാപ്രപഞ്ചത്തിലേക്കു കുട്ടിയെ തിരിച്ചുകൊണ്ടുവരുന്നത് ഈ സ്പീച്ച് തെറാപ്പിയാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പ്രായം കൂടുന്നതിനുസരിച്ച് കോക്ളിയര്‍ ഇംപ്ളാന്‍റിന്‍റെ പ്രയോജനം കുറഞ്ഞു കൊണ്ടിരിക്കും. ആറു വയസ്സിനുശേഷം കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ ചെയ്താല്‍ പ്രയോജനവും ഫലപ്രാപ്തിയും ഇവര്‍ ഉപയോഗിച്ചിരുന്ന സ്പീച്ച് തെറാപ്പിയും ശ്രവണ സഹായികളെയും ആശ്രയിച്ചിരിക്കും.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ബധിരതയുടെ ലോകം കുട്ടിയില്‍ വരുത്തിയ ധാരണകളും കാഴ്ചപ്പാടുകളും വളരെ വ്യത്യസ്തമായതുകൊണ്ട് കുട്ടി അതിജീവിച്ച നിശബ്ദതയുടെ ലോകം കുറയ്ക്കാന്‍ കഴിവതും വേഗത്തില്‍ കുട്ടി ബധിരനാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ഏക പോംവഴി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്നാല്‍ ഭാഷ വികാസം പ്രാപിച്ചതിനുശേഷം കേള്‍വി നഷ്ടപ്പെട്ടവരില്‍ കോക്ളിയര്‍ ഇംപ്ളാന്‍റിന്‍റെ ഫലപ്രാപ്തി വളരെക്കൂടുതലാണ്. ഉദാഹരണത്തിന് മെനഞ്ചൈറ്റിസ് പോലുള്ള അസുഖത്തിലൂടെ കോക്ളിയക്കു ക്ഷതം സംഭവിച്ചവരില്‍ പ്രായം, ഭാഷ മനസ്സിലാക്കുവാനുള്ള കഴിവ്, ശ്രവണസഹായിയുടെ ഉപയോഗം, സ്പീച്ച് തെറാപ്പി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും ഫലപ്രാപ്തി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കോക്ളിയര്‍ ഇംപ്ളാന്‍റിനുമുമ്പ് മെനിഞ്ചൈറ്റീസിനുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുത്തിരിക്കണം. ഏതാണ്ട് മൂന്നുമണിക്കൂര്‍ വേണ്ടിവരുന്ന ശസ്ത്രക്രിയയിലൂടെയാണ് കോക്ളിയര്‍ വച്ചു പിടിപ്പിക്കുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുശേഷം രോഗിയ്ക്ക് ആശുപത്രി വിടാം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ലോകത്ത് അമ്പതു രാജ്യങ്ങളിലായി അറുനൂറോളം കോക്ളിയര്‍ ഇംപ്ളാന്‍റ് കേന്ദ്രങ്ങളുണ്ട്. ഇന്ത്യയില്‍ പതിനഞ്ചോളം സെന്‍ററുകളില്‍ കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്ടെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (മിംസ്) മാത്രമാണ് കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആസ്ട്രേലിയയില്‍ വിദ</font><font style='font-size:11pt;'>ഗﾜ </font><font style='font-size:11pt;'>പരിശീലനം സിദ്ധിച്ച ഡോക്ടര്‍ എം.പി മനോജ് ഓഡിയോളജിസ്റ്റ് ശശിധരന്‍ പി. നായര്‍ എന്നിവരാണ് കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ നടത്തുന്നത്. ഇവര്‍ ഇതുവരെ പതിനൊന്നോളം ശസ്ത്രി്രകയകള്‍ വിജയപ്രദമായി നടത്തുകയുണ്ടായി. ആഗോള തലത്തില്‍ പ്രാധാന്യം നേടിവരുന്ന ഈ നൂതന ശസ്ത്രക്രിയയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ [ിശശശ.ഡമഡദഫണടല.ഡമബ[ി സന്ദര്‍ശിയ്ക്കുക.</font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 23 May 2007 18:04:42 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൊച്ചുകുഞ്ഞിന് ശസ്ത്രക്രിയയോ?]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/കൊച്ചുകുഞ്ഞിന്-ശസ്ത്രക്രിയയോ-107052300022_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/കൊച്ചുകുഞ്ഞിന്-ശസ്ത്രക്രിയയോ-107052300022_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയ ആകാമോ? ആവാം എന്നല്ല, പലപ്പോഴും എത്ര നേരത്തെ ശസ്ത്രക്രിയ ചെയ്യുന്നുവോ അത്രത്തോളമത് കുഞ്ഞിന് ഗുണം ചെയ്യും എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയ ആകാമോ? ആവാം എന്നല്ല, പലപ്പോഴും എത്ര നേരത്തെ ശസ്ത്രക്രിയ ചെയ്യുന്നുവോ അത്രത്തോളമത് കുഞ്ഞിന് ഗുണം ചെയ്യും എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കോഴിക്കോട് ഗോവിന്ദപുരത്തെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശിശുവിഭാഗം ശസ്ത്രക്രിയാ വിദ</font><font style='font-size:11pt;'>ഗ</font><font style='font-size:11pt;'>ﾜന്‍ ഡോ. എബ്രഹാം മാമ്മന്‍ നേരത്തെ ശസ്ത്രക്രിയ നടത്തേണ്ട രോഗങ്ങളെയും സാഹചര്യങ്ങളെയും അവ കൊണ്ടുണ്ടാകുന്ന ഗുണങ്ങളെയും വിവരിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആരോഗ്യ പരിപാലന രംഗത്ത് പീഡിയാട്രിക് ശസ്ത്രക്രിയയ്ക്ക്പ്രാധാന്യം ഏറുകയാണ്. ചില അവസരങ്ങളില്‍ കുട്ടികള്‍ക്കും ശസ്ത്രക്രിയ അത്യാവശ്യമായി വന്നേക്കാം. ഈ വിഭാഗത്തില്‍ ഉണ്ടായിട്ടുള്ള വേഗതയാര്‍ന്ന പുരോഗമനങ്ങള്‍ മൂലം പീഡിയാട്രിക് സര്‍ജറി പ്രത്യേക വിഭാഗമായി വികസിക്കുകയും ചെയ്തിരിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒരു ചെറിയ അസുഖം പോലും, ഉദാഹരണത്തിന് കുട്ടികളിലെ ഹെര്‍ണിയ ഒരു പ്രായപൂര്‍ത്തിയായ ആളിലുണ്ടാവുന്നതിനെക്കാള്‍ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഒരു പീഡിയാട്രിക് സര്‍ജന്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുമാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശങ്ക കുഞ്ഞ് എങ്ങനെ ഓപ്പറേഷന്‍ സഹിക്കും എന്നാണ്. പക്ഷേ കുട്ടികള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഇത്തരം സാഹചര്യങ്ങളുമായി അനുകൂലമായി പ്രതികരിക്കുന്നവരാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഹെര്‍ണിയ, ഹൈഡ്രോസീല്‍, അണ്‍ഡിസന്‍റഡ് ടെസ്റ്റിസ് (വൃഷണം താഴേക്കിറങ്ങാത്ത അവസ്ഥ) എന്നിങ്ങനെ കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ഒരു ദിവസം കൊണ്ട് ചികിത്സിക്കാവുന്നതാണ്. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യം പോലുമില്ല. എന്നാല്‍ അപ്പന്‍ഡെക്റ്റമി പോലുള്ള സര്‍ജറിക്ക് ഏതാനും ദിവസത്തെ പരിചരണം ആവശ്യമായി വന്നേക്കാം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മയക്കല്‍മരുന്ന് സുരക്ഷിതമാണോ?</font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>രക്ഷിതാക്കളുടെ ആശങ്കയ്ക്ക് മറ്റൊരു കാരണം കുട്ടികള്‍ക്ക് നല്‍കുന്ന അനസ്തേഷ്യയെ (മയക്കല്‍) കുറിച്ചാണ്. കുഞ്ഞുങ്ങള്‍ക്കെല്ലാം പ്രത്യേകിച്ചുള്ള പീഡിയാട്രിക് അനസ്തേറ്റിസ്റ്റ് ഇന്ന് അനസ്തേഷ്യയുടെ ഭാഗമാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുട്ടികള്‍ക്ക് പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക് അനസ്തേഷ്യ നിദാനമാണ്. എങ്കിലും ഈ രംഗത്തുണ്ടായ പുരോഗതി സങ്കീര്‍ണതകളും പ്രശ്നങ്ങളും ലഘൂകരിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നിയോനാറ്റല്‍ ശസ്ത്രക്രിയ</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ജന്മനായുള്ള അംഗവൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയോനേറ്റല്‍ സര്‍ജറിയിന്ന് വളരെയധികം പുരോഗമിക്കുന്നു. പാത്തോളജിയിലെ അറിവും പുരോഗമനവും ഇത്തരം മാല്‍ഫേര്‍മേഷന്‍സു വളരെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് തെളിയിച്ചിരിക്കുന്നു.</font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മലദ്വാരം ഇല്ലാതെയോ ചെറുകുടലിലോ യൂറീറ്ററിലോ ഉണ്ടാകുന്ന തടസ്സങ്ങളോടു കൂടി ജനിക്കുന്ന കുഞ്ഞുങ്ങളെ ഇന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. </font><br/><font  style='font-size:11pt; color:#000000'>കോസ്മറ്റിക് സര്‍ജറിയിലൂടെ മുച്ചിറി, കെഫ്റ്റ് പോലേറ്റോ ഉള്ള കുട്ടികളെയും അത്ഭുതകരമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.</font>]]></content:encoded>
      <pubDate>Wed, 23 May 2007 18:04:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബധിരത മാറ്റാന്‍ കോക്ളിയര്‍ ഇംപ്ളാന്‍റ്]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/ബധിരത-മാറ്റാന്‍-കോക്ളിയര്‍-ഇംപ്ളാന്‍റ്-107052300021_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/ബധിരത-മാറ്റാന്‍-കോക്ളിയര്‍-ഇംപ്ളാന്‍റ്-107052300021_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[ജന്മനാ കേള്‍ക്കാനാവാത്തവരെ സഹായിക്കാന്‍ കഴിയും. അതിനുള്ള മാര്‍ഗ്ഗം വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോക്ളിയ വെച്ചുപിടിപ്പിച്ചാല്‍ കേള്‍വിയുടെ പ്രശ്നം മാറ്റാനാവും.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ജന്മനാ കേള്‍ക്കാനാവാത്തവരെ സഹായിക്കാന്‍ കഴിയും. അതിനുള്ള മാര്‍ഗ്ഗം വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോക്ളിയ വെച്ചുപിടിപ്പിച്ചാല്‍ കേള്‍വിയുടെ പ്രശ്നം മാറ്റാനാവും. കോഴിക്കോട്ട് ഗോവിന്ദപുരത്തെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ.പി.മോഹന്‍കൃഷ്ണന്‍ പറയുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കേള്‍വിക്കുറവിന് പരിഹാരമായി സ്വീകരിക്കാവുന്ന ഇലക്ട്രോണിക് സംവിധാനമാണ് ""കോക്ളിയാര്‍ ഇംപ്ളാന്‍റ്''. ചെവിക്കുള്ളിലെ അതിലോലമായ കര്‍ണ്ണപടത്തില്‍ പതിക്കുന്ന ശബ്ദതരംഗങ്ങളെ അനുബന്ധ അസ്ഥികളാണ് കോക്ളിയയില്‍ എത്തിക്കുന്നത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഈ ചലനങ്ങള്‍ ഒരു ശംഖിന്‍റെ ആകൃതിയിലുള്ള കോക്ളിയയില്‍ സൃഷ്ടിക്കുന്ന ഓളങ്ങള്‍ക്കനുസൃതമായി വൈദ്യുതതരംഗങ്ങളായി മാറുന്നു ഈ വൈദ്യുതിതരംഗങ്ങള്‍ കോക്ളിയര്‍ നാഡിയിലൂടെ തലച്ചോറില്‍ സ്വീകരിക്കുപ്പെടുമ്പോഴാണ് കേള്‍വി യാഥാര്‍ത്ഥ്യമാവുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഈ കോക്ളിയര്‍ ഞരമ്പുകള്‍ക്കോ മറ്റു ഭാഗങ്ങള്‍ക്കോ കേടു സംഭവിച്ചാല്‍ ശസ്ത്രക്രിയ വഴിമാറ്റാവുന്നതാണ്. എന്നാല്‍ കോക്ളിയക്ക് കേടോ കോശക്ഷതമോ സംഭവിച്ചാല്‍ ശ്രവണ സഹായിയോ മറ്റൈന്തെങ്കിലും പരിഹാരങ്ങളോ പ്രാവര്‍ത്തികമല്ല.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇവിടെയാണ് ""കോക്ളിയര്‍ ഇംപ്ളാന്‍റ്'' എന്ന ശസ്ത്രക്രിയ ബധിരതക്കു പരിഹാരമാകുന്നത്. ഒരു ഇലക്ട്രോഡിന്‍റെ സഹായത്തോടെ പ്രവര്‍ത്തിച്ചു ശ്രവണനാഡികളെ ഉത്തേജിപ്പിക്കുന്നതിനുള്ള കൃത്രിമമായ ഉപകരണമാണിത്. ഓസ്ട്രേലിയയിലെ ബയോണിക് ഇയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഗ്രഹാം ക്ളര്‍ക്കാണ് ഈ നൂതന സംരഭം ലോകത്തിനു സമ്മാനിച്ചത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്താണ് കോക്ളിയര്‍ ഇംപ്ളാന്‍റ്?</font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇരുപത്തിരണ്ടോളം ചാനലുകള്‍ നിറഞ്ഞ ഇലക്ട്രോഡ്, സര്‍ജറിയയിലൂടെ കോക്ളിയിലേയ്ക്ക് ബന്ധിപ്പിക്കുന്നു. ശബ്ദതരംഗങ്ങളെ ചെവിയ്ക്കു പുറത്തു സ്ഥാപിച്ച മൈക്രോഫോണ്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ തരംഗങ്ങളാക്കി സ്പീച്ച് പ്രോസസര്‍ വഴി ട്രാന്‍സ്മിറ്ററിലെത്തിയ്ക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഈ തരംഗങ്ങള്‍ തലയുടെ പിന്‍ഭാഗത്ത് ഉള്ളില്‍ ഘടിപ്പിച്ച റിസീവറില്‍ നിന്നും കോക്ളിയ ഇംപ്ളാന്‍റിലേക്ക് എത്തിക്കുന്നു. കോക്ളിയക്കുളളില്‍ ചുരുട്ടിവെച്ചിട്ടുള്ള ഇലക്ട്രോഡുകള്‍ വഴി ശ്രവണനാഡിയെ ഉത്തേജിപ്പിക്കുന്നു. തലച്ചോറ് ഈ ശബ്ദതരംഗങ്ങളെ തിരിച്ചറിയുന്നതോടെ കോക്ളിയര്‍ ഇംപ്ളാന്‍റ് കേള്‍വിയ്ക്ക് സഹായകമായി പ്രവര്‍ത്തിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഓഡിയോളജി ടെസ്റ്റി (ഓഡിയോഗ്രാം)ലൂടെ കേള്‍വിക്കു സഹായകമായ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട് പൂര്‍ണ്ണ ബധിരത ബാധിച്ചവര്‍ക്കു മാത്രമേ കോക്ളിയര്‍ ഇംപ്ളാന്‍റ് ചെയ്യുകയുളളൂ. ശസ്ത്രക്രിയക്കുമുമ്പ് ഒരു എം.ആര്‍.ഐ സ്കാനിങിലൂടെ കോക്ളിയയുടെ പൂര്‍ണ്ണമായ പഠനം സാധ്യമാക്കുന്നു.</font>]]></content:encoded>
      <pubDate>Wed, 23 May 2007 18:03:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കാതുകളുടെ പരിചരണം]]></title>
      <link>https://malayalam.webdunia.com/article/allopathy-in-malayalam/കാതുകളുടെ-പരിചരണം-107052300019_1.htm</link>
      <guid>https://malayalam.webdunia.com/article/allopathy-in-malayalam/കാതുകളുടെ-പരിചരണം-107052300019_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-07/04/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1499149117-5838.jpg</image>
      <description><![CDATA[പഞ്ചേന്ദ്രിയങ്ങളിലൊന്നായ ചെവിക്ക് പ്രത്യേകം പരിപാലനം ആവശ്യമാണ്. അശ്രദ്ധയും നിസ്സംഗതയും അണുബാധപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അമിത പരിചരണവും ശ്രദ്ധയും ആപല്‍ക്കരമാണ്]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>പഞ്ചേന്ദ്രിയങ്ങളിലൊന്നായ ചെവിക്ക് പ്രത്യേകം പരിപാലനം ആവശ്യമാണ്. അശ്രദ്ധയും നിസ്സംഗതയും അണുബാധപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അമിത പരിചരണവും ശ്രദ്ധയും ആപല്‍ക്കരമാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചെവികളിലുള്ള മുറിവുകളും പോറലുകളും ശ്രദ്ധിക്കുക. നിസ്സാരമെങ്കില്‍ പോലും അവ അണുബാധയ്ക്കും രോഗങ്ങള്‍ക്കും ഇടയാക്കും. ഇത് ചെവി ചുക്കിച്ചുളിഞ്ഞ് ആകൃതി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ചെവിയില്‍ മുറിവേല്‍പ്പിക്കുകയോ തിരുമുകയോ ചെയ്യാന്‍ പാടില്ല. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചെവിക്കായം രോഗാവസ്ഥയല്ല</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചെവിക്കായം ഒരു രോഗാവസ്ഥയാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവമാണിത്. ഇത് കര്‍ണപുടത്തെ പൊടിപടലങ്ങള്‍, പ്രാണികള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ചെവിക്കായം വാസ്തവത്തില്‍ ചെവിയുടെ സംരക്ഷകനാണ് എന്നര്‍ത്ഥം.  </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ബഡ്സിന്‍റെ ഉപയോഗം ചെവിക്കായത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. സാവധാനം വെളിയിലോട്ട് തള്ളപ്പെടേണ്ട പൊടിപടലങ്ങളും മറ്റു വസ്തുക്കളും നിരന്തരം അകത്തേയ്ക്ക് കുത്തി നിറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ചെവിയടപ്പ്, അസഹ്യമായ വേദന, ചെവി മുഴക്കം, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ടതുള്ളൂ. </font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>കുളിച്ചു കഴിഞ്ഞാല്‍ ചെവികളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. പരുത്തിത്തുണികൊണ്ട് മുഴുവനായി നനവ് ഒപ്പിയെടുക്കാം. മുങ്ങിക്കുളിക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധിക്കണം. നനവ് തങ്ങി നിന്നാല്‍ അത് പൂപ്പല്‍ ബാധകള്‍ക്ക് കാരണമാകുന്നു. ഒരുപാടുപേര്‍ മുങ്ങിക്കുളിക്കുന്ന കുളങ്ങളിലെ കുളി പൂപ്പല്‍ രോഗങ്ങളെ വിളിച്ചു വരുത്തുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ബഡ്സ്, പെന്‍സില്‍, സേഫ്റ്റി പിന്‍, ചെവിതോണ്ടി എന്നിവ ചെവിയിലിട്ട് തിരിക്കുന്നവര്‍ക്ക് ചെവികളുടെ നാളികളിലുണ്ടാവുന്ന എക്സ്റ്റേണല്‍ ഓട്ടൈറ്റിസ് എന്ന അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ബഡ്സിന്‍റെ ഉപയോഗം തികച്ചും അനാവശ്യമാണ്. ചെവിയുടെ അകത്ത് മരുന്ന് പുരട്ടാനോ അല്ലെങ്കില്‍ കുളി കഴിഞ്ഞയുടനെ വെള്ളം ഒപ്പിയെടുക്കാനോ ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അലക്‌ഷ്യമായ ഉപയോഗം അപകടം ക്ഷണിച്ചു വരുത്തുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 23 May 2007 18:03:03 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Allopathy]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
