അക്കിത്തം- ഇതിഹാസത്തിന്‍റെ സുവര്‍ണ്ണമണ്ഡലം

മഹാകവി അക്കിത്തവുമായി നടത്തിയ അഭിമുഖം

WEBDUNIA|
? "വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം'

ഈ വരികള്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ഒട്ടേറെ അര്‍ത്ഥകല്‍പ്പനകള്‍ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ അര്‍ത്ഥവും ഭാവവും വിശദീകരിക്കാമോ ?


* അര്‍ത്ഥവും ഭാവവും ഒന്നും ചിന്തിച്ചുകൊണ്ടല്ലല്ലോ നാം കവിത എഴുതുന്നത്. ഇന്ദ്രിയങ്ങള്‍ വെളി-ച്ചം എന്നു ധ-രി--ക്ക-ു-ന്ന-ത് എന്തി-നെയാണോ,അത-ല്ല യഥാര്‍ത്ഥ വെളി--ച്ചം എന്നാ-വ-ണം ഈ വരി-ക-ളില്‍ നിന്നു ലഭി-ക്കു-ന്ന വസ്തു-ത എന്നാ-ണ് പില്‍-ക്കാ-ല-ത്തെ-നി-ക്ക് -തോ-ന്നി-യ-ിട്ടുള-ള-ത്.

പിന്നീ-ട് ഞാന്‍ ക-ണ്ടു-പി-ടി-ച്ച മ--റ്റൊ-രു കാര്യം- ഈ വര-ി-കള്‍ എഴു-തു-ന്ന-തി-നു മുമ്പ് തന്നെ കാളി-ദാ-സ-ന്‍റെ
"മ-ര-ണം പ്രകൃ-തി-ശ്ശ-രീ--രി-ണാം
വികൃ-തിര്‍-ജീ-വി-ത-മു--ച്യ-തേ ബൃധേഃ

എന്ന വച--നം എന്‍റെ മന-സ്സില്‍ പതി-ഞ്ഞി-ട്ടു-ണ്ടാ-യി--രു-ന്നു എന്ന-താ-ണ്.

ഈയി-ടെ-യാ-ണ് മറ്റൊരു സംശ-യം എന്‍റെ മന-സ്സില്‍ അങ്കു-രി-ച്ച-ത്. " വെളി-ച്ചം ദുഃഖ-മാ-ണ്' എ--ന്നു പറ-ഞ്ഞ-തി-നെ- ആക്ഷേ--പി-ച്ച-വര്‍ എന്തു-കൊ-ണ്ടാ-ണ് " അ-റി--വിന്‍ വെളി--ച്ച-മേ ദൂര-പ്പോ' എന്നെ-ഴു-തി-യ കവി-യെ ആക്ഷേ-പി-ക്കാ-തെ വിട്ട-ത്?

ജിയു-ടെ ജാത-ക-ത്തി-ലെ വ്യാ-ഴം ധ-നു-വി--നാ-ണ-ല്ലോ; എന്‍റെ വ്യാഴം മക-ര-ത്തി-ലും ! വേറെ ന്യായ-മൊ-ന്നും -തോ-ന്നിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :