യക്ഷിക്കഥകളുടെ ആന്‍ഡേഴ്സന്‍

WEBDUNIA|
മരപ്പാവകള്‍ നിര്‍മ്മിക്കുന്ന സ്വഭാവമായിരുന്നു മറ്റൊരു സവിശേഷത. അവയുടെ ഉടുപ്പുകളും നിര്‍മ്മിക്കുന്ന കൂട്ടത്തില്‍ ചിലവ ഷേക്സ്പീയര്‍ കഥാപാത്രങ്ങളായി മാറി.

ഈ അത്ഭുത ബലനെ കുറിച്ച് കേറ്ററിഞ്ഞ ഫെഡറിക് ട്രൂമാന്‍ രാജ-ാവ് സൗജ-ന്യമായി ഗ്ളാഗല്‍സിലെ ഒരു വ്യാകരണ വിദ്യാലയത്തില്‍ പഠിക്കാന്‍ അനുവദിച്ചു.

സ്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പ് തന്‍റെ ആദ്യപുസ്തകമായ ഗോസ്റ്റ് അറ്റ് പാല്‍നറ്റോക്സ് ഗ്രേപ് 1822 ല്‍ പുറത്തിറക്കി. അതിനുശേഷം 1929 എ ജേ-ര്‍ണി ഓണ്‍ ഫുട് ഫ്രം ഹോള്‍മന്‍സ് കനാല്‍ ടു ദി പോയിന്‍റ് ഓഫ് അമാഗര്‍ എന്ന പുസ്തകവും ഇതേ വര്‍ശം അദ്ദേഹം ഒരു സമാഹാരവും അക്ഷേപഹാസ്യ പുസ്തകവും ഇറക്കി.

ആഗ്നൈറ്റെ ഏന്‍റ് ദി മെര്‍ മാന്‍ (1833) ഇംപ്രവൈഡേറ്റര്‍ (1835), ഒടി, വോള്യം ഓഫ് സ്റ്റേറ്റ്ചസ് (1836), ഒണ്‍ലീ എ ഫിഡ്ലര്‍ (1837), പിക്ചര്‍ ബുക്ക് വിത് ഔട്ട് പിച്ചര്‍ (184), ടു ബി ഓര്‍ നോട്ട് ടു ബി (1857), ഇന്‍ സ്പെയിന്‍ (1863) എന്നിങ്ങനെ ഫെയറി ടെയിലിന് അനുബന്ധമായി (യാത്രാവിവരണം) സാഹിത്യ പ്രവാഹം തന്നെ ആയിരുന്നു.

ഡെന്‍മാര്‍ക്കിന് പുറമേ ഏറെ പ്രസിദ്ധാനയാ ആന്‍റേഴ്സണ്‍ 1875 ഓഗസ്റ്റ് 4 -ാലാം തീയതി അന്തരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :